Repeated Words in Quran

< >
Total Found : 1
وَإِذْ
X
സന്ദര്‍ഭവും (ഓര്‍ക്കുക)
نَتَقْنَا
X
നാം ഉയര്‍ത്തി നിര്‍ത്തി
الْجَبَلَ
X
പര്‍വതത്തെ
فَوْقَهُمْ
X
അവരുടെ മീതെ
كَأَنَّهُ ظُلَّةٌ
X
അത് ഒരു കുടയെന്ന പോലെ
وَظَنُّوا
X
അവര്‍ വിചാരിക്കുകയും ചെയ്തു
أَنَّهُ
X
തീര്‍ച്ചയായും അത്
وَاقِعٌ بِهِمْ
X
അവരുടെ മേല്‍ വീഴുന്നത് (ആണെന്ന്)
خُذُوا
X
നിങ്ങള്‍ പിടിക്കുക
مَا آتَيْنَاكُم
X
നിങ്ങള്‍ക്ക് നാം നല്‍കിയത്
بِقُوَّةٍ
X
ശക്തിയോടെ
وَاذْكُرُوا
X
നിങ്ങള്‍ ഓര്‍ക്കുകയും ചെയ്യുക
مَا فِيهِ
X
അതിലുള്ളത്
لَعَلَّكُمْ تَتَّقُونَ
X
നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നവരായേക്കാം
﴿7:171﴾ وَعَلَى الثَّلَاثَةِ
X
മൂന്നാളുകള്‍ക്കും (അവന്‍ മാപ്പേകിയിരിക്കുന്നു)
الَّذِينَ خُلِّفُوا
X
തീരുമാനം മാറ്റിവെക്കപ്പെട്ട
حَتَّىٰ إِذَا ضَاقَتْ
X
അങ്ങനെ ഇടുങ്ങിയതായി
عَلَيْهِمُ
X
അവര്‍ക്ക്
الْأَرْضُ
X
ഭൂമി
بِمَا رَحُبَتْ
X
അത് ഏറെവിശാലമായിട്ടുകൂടി
وَضَاقَتْ
X
ദുര്‍വഹമായി മാറി
عَلَيْهِمْ
X
അവര്‍ക്ക്
أَنفُسُهُمْ
X
തങ്ങളുടെ മനസ്സുകള്‍
وَظَنُّوا
X
അവര്‍ക്ക് ബോധ്യമായി
أَن لَّا مَلْجَأَ
X
അഭയകേന്ദ്രമില്ലായെന്ന്
مِنَ اللَّهِ
X
അല്ലാഹുവില്‍നിന്ന് രക്ഷപ്പെടാന്‍
إِلَّا إِلَيْهِ
X
അവങ്കലല്ലാതെ
ثُمَّ تَابَ
X
പിന്നെ അല്ലാഹു കരുണകാണിച്ചു
عَلَيْهِمْ
X
അവരോട്
لِيَتُوبُواۚ
X
അവര്‍ പശ്ചാത്തപിച്ചുമടങ്ങാന്‍
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
هُوَ التَّوَّابُ
X
അവന്‍ പശ്ചാത്താപം ധാരാളമായി സ്വീകരിക്കുന്നവനാണ്
الرَّحِيمُ
X
പരമദയാലുവും
﴿9:118﴾ هُوَ
X
അവനാണ്
الَّذِي
X
ഒരുവന്‍
يُسَيِّرُكُمْ
X
അവന്‍ നിങ്ങളെ ചലിപ്പിക്കുന്നു
فِي الْبَرِّ
X
കരയില്‍
وَالْبَحْرِۖ
X
കടലിലും
حَتَّىٰ
X
അങ്ങനെ
إِذَا كُنتُمْ
X
നിങ്ങളായിരിക്കുമ്പോള്‍
فِي الْفُلْكِ
X
കപ്പലുകളില്‍
وَجَرَيْنَ
X
അവ നീങ്ങിതുടങ്ങി
بِهِم
X
യാത്രക്കാരെയും കൊണ്ട്
بِرِيحٍ
X
കാറ്റിനാല്‍
طَيِّبَةٍ
X
നല്ല (അനുകൂലമായ)
وَفَرِحُوا بِهَا
X
അവരതില്‍ സന്തുഷ്ടരുമായി
جَاءَتْهَا
X
അവക്ക് വന്നെത്തി
رِيحٌ عَاصِفٌ
X
ഒരു കൊടുങ്കാറ്റ്
وَجَاءَهُمُ
X
അവര്‍ക്ക് നേരെ വന്നു
الْمَوْجُ
X
തിരമാല
مِن كُلِّ مَكَانٍ
X
എല്ലായിടത്തുനിന്നും
وَظَنُّوا
X
അവര്‍ക്ക് തോന്നി
أَنَّهُمْ أُحِيطَ بِهِمْۙ
X
തങ്ങള്‍ വലയം ചെയ്യപ്പെട്ടുവെന്ന്
دَعَوُا اللَّهَ
X
അപ്പോള്‍ അവര്‍ അല്ലാഹുവിനോടു പ്രാര്‍ത്ഥിച്ചു
مُخْلِصِينَ
X
നിഷ്കളങ്കമായി സമര്‍പ്പിച്ചുകൊണ്ട്
لَهُ
X
അവന്ന്
الدِّينَ
X
കീഴ്വണക്കം
لَئِنْ أَنجَيْتَنَا
X
നീ ഞങ്ങളെ രക്ഷപ്പെടുത്തിയാല്‍
مِنْ هَٰذِهِ
X
ഇതില്‍ നിന്ന്
لَنَكُونَنَّ
X
ഉറപ്പായും ഞങ്ങളായിതീരും
مِنَ الشَّاكِرِينَ
X
നന്ദിയുള്ളവരുടെ കൂട്ടത്തില്‍
﴿10:22﴾ وَمَا ظَنُّ
X
വിചാരം എന്തായിരിക്കും
الَّذِينَ يَفْتَرُونَ
X
കള്ളം ചമച്ചുണ്ടാക്കുന്നവരുടെ
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
الْكَذِبَ
X
കള്ളം
يَوْمَ الْقِيَامَةِۗ
X
ഉയിര്‍ത്തെഴുന്നേല്‍പു നാളില്‍
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَذُو فَضْلٍ
X
ഔദാര്യമുള്ളവനാണ്
عَلَى النَّاسِ
X
ജനത്തോട്
وَلَٰكِنَّ
X
എന്നാല്‍
أَكْثَرَهُمْ
X
അവരിലേറെപ്പേരും
لَا يَشْكُرُونَ
X
നന്ദി കാണിക്കുന്നില്ല
﴿10:60﴾ حَتَّىٰ إِذَا اسْتَيْأَسَ
X
അങ്ങനെ നിരാശരായിത്തീര്‍ന്നപ്പോള്‍
الرُّسُلُ
X
ആ ദൈവദൂതന്മാര്‍
وَظَنُّوا
X
ജനം കരുതുകയും ചെയ്തപ്പോള്‍
أَنَّهُمْ
X
തീര്‍ച്ചയായും അവര്‍
قَدْ كُذِبُوا
X
അവരോട് കളവ് പറയപ്പെട്ടുവെന്ന്
جَاءَهُمْ
X
അവര്‍ക്ക് വന്നെത്തി
نَصْرُنَا
X
നമ്മുടെ സഹായം
فَنُجِّيَ
X
അങ്ങനെ രക്ഷപ്പെടുത്തപ്പെട്ടു
مَن نَّشَاءُۖ
X
നാം ഇച്ഛിച്ചവര്‍
وَلَا يُرَدُّ
X
തട്ടിമാറ്റപ്പെടുകയില്ല
بَأْسُنَا
X
നമ്മുടെ ശിക്ഷ
عَنِ الْقَوْمِ
X
ജനത്തില്‍നിന്ന്
الْمُجْرِمِينَ
X
കുറ്റവാളികളായ
﴿12:110﴾ وَرَأَى
X
കാണുകയായി
الْمُجْرِمُونَ
X
കുറ്റവാളികള്‍
النَّارَ
X
നരകത്തെ
فَظَنُّوا
X
അന്നേരം അവര്‍ ധരിക്കും
أَنَّهُم
X
തീര്‍ച്ചയായും അവര്‍
مُّوَاقِعُوهَا
X
അതില്‍ പതിക്കുന്നവരാണെന്ന്
وَلَمْ يَجِدُوا
X
അവര്‍ കണ്ടെത്തുന്നതുമല്ല
عَنْهَا
X
അതില്‍ നിന്ന്
مَصْرِفًا
X
ഒരു രക്ഷാമാര്‍ഗം
﴿18:53﴾ وَاسْتَكْبَرَ
X
അഹങ്കരിച്ചു
هُوَ
X
അവന്‍
وَجُنُودُهُ
X
അവന്റെ പടയാളികളും
فِي الْأَرْضِ
X
ഭൂമിയില്‍
بِغَيْرِ الْحَقِّ
X
അന്യായമായി
وَظَنُّوا
X
അവര്‍ വിചാരിച്ചു
أَنَّهُمْ
X
തീര്‍ച്ചയായും അവര്‍
إِلَيْنَا
X
നമ്മിലേക്ക്
لَا يُرْجَعُونَ
X
അവര്‍ മടങ്ങിവരില്ലെന്ന്
﴿28:39﴾ فَمَا ظَنُّكُم
X
അപ്പോള്‍ നിങ്ങളുടെ വിചാരമെന്താണ് ?
بِرَبِّ الْعَالَمِينَ
X
പ്രപഞ്ചനാഥനെപ്പറ്റി
﴿37:87﴾ وَمَا خَلَقْنَا
X
നാം സൃഷ്ടിച്ചിട്ടില്ല
السَّمَاءَ
X
ആകാശത്തെ
وَالْأَرْضَ
X
ഭൂമിയെയും
وَمَا بَيْنَهُمَا
X
അവയ്ക്കിടയിലുള്ളതിനെയും
بَاطِلًاۚ
X
മിഥ്യയായി
ذَٰلِكَ
X
അത്
ظَنُّ
X
ഊഹമാണ്
الَّذِينَ كَفَرُواۚ
X
സത്യനിഷേധം കൈകൊണ്ടവരുടെ
فَوَيْلٌ
X
അതിനാല്‍ മഹാ നാശം
لِّلَّذِينَ كَفَرُوا
X
സത്യനിഷേധം കൈകൊണ്ടവര്‍ക്ക്
مِنَ النَّارِ
X
നരക ശിക്ഷയാല്‍
﴿38:27﴾ وَذَٰلِكُمْ
X
അതത്രെ
ظَنُّكُمُ
X
നിങ്ങളുടെ ധാരണ
الَّذِي ظَنَنتُم
X
നിങ്ങള്‍ ധരിച്ചുവെച്ച
بِرَبِّكُمْ
X
നിങ്ങളുടെ നാഥനെപ്പറ്റി
أَرْدَاكُمْ
X
അത് നിങ്ങളെ നശിപ്പിച്ചു
فَأَصْبَحْتُم
X
അങ്ങനെ നിങ്ങള്‍ ആയി
مِّنَ الْخَاسِرِينَ
X
നഷ്ടത്തിലകപ്പെട്ടവരില്‍
﴿41:23﴾ وَضَلَّ
X
വഴിമാറിപ്പോയി
عَنْهُم
X
അവരില്‍ നിന്ന്
مَّا كَانُوا يَدْعُونَ
X
അവര്‍ വിളിച്ചു പ്രാര്‍ഥിച്ചിരുന്നവ
مِن قَبْلُۖ
X
നേരത്തെ
وَظَنُّوا
X
അവര്‍ക്ക് ബോധ്യമാവുകയും ചെയ്തു
مَا لَهُم
X
തങ്ങള്‍ക്കില്ലെന്ന്
مِّن مَّحِيصٍ
X
ഒരു രക്ഷാമാര്‍ഗവും
﴿41:48﴾ هُوَ
X
അവന്‍
الَّذِي أَخْرَجَ
X
പുറത്താക്കിയവനാണ്
الَّذِينَ كَفَرُوا
X
നിഷേധിച്ചവരെ
مِنْ أَهْلِ الْكِتَابِ
X
വേദക്കാരില്‍നിന്ന്
مِن دِيَارِهِمْ
X
അവരുടെ പാര്‍പ്പിടങ്ങളില്‍നിന്ന്
لِأَوَّلِ الْحَشْرِۚ
X
ഒന്നാമത്തെ പടപ്പുറപ്പാടില്‍
مَا ظَنَنتُمْ
X
നിങ്ങള്‍ കരുതിയിരുന്നില്ല
أَن يَخْرُجُواۖ
X
അവര്‍ പുറത്തുപോകുമെന്ന്
وَظَنُّوا
X
അവര്‍ കരുതി
أَنَّهُم
X
നിശ്ചയം അവര്‍
مَّانِعَتُهُمْ
X
അവരെ രക്ഷിക്കുമെന്ന്
حُصُونُهُم
X
അവരുടെ കോട്ടകള്‍
مِّنَ اللَّهِ
X
അല്ലാഹുവില്‍നിന്ന്
فَأَتَاهُمُ
X
എന്നാല്‍ അവരുടെ അടുത്ത് വന്നു
اللَّهُ
X
അല്ലാഹു
مِنْ حَيْثُ
X
വിധത്തില്‍
لَمْ يَحْتَسِبُواۖ
X
അവര്‍ വിചാരിച്ചിട്ടില്ലാത്ത
وَقَذَفَ
X
അവന്‍ ഇട്ടുകൊടുക്കുകയും ചെയ്തു
فِي قُلُوبِهِمُ
X
അവരുടെ ഹൃദയങ്ങളില്‍
الرُّعْبَۚ
X
പേടി
يُخْرِبُونَ
X
അവര്‍ തകര്‍ക്കുന്നു
بُيُوتَهُم
X
അവരുടെ വീടുകള്‍
بِأَيْدِيهِمْ
X
അവരുടെ കൈകള്‍കൊണ്ട്
وَأَيْدِي الْمُؤْمِنِينَ
X
വിശ്വാസികളുടെ കൈകള്‍ കൊണ്ടും
فَاعْتَبِرُوا
X
അതിനാല്‍ നിങ്ങള്‍ പാഠമുള്‍ക്കൊള്ളുക
يَا أُولِي الْأَبْصَارِ
X
കണ്ണുകളുള്ളവരേ
﴿59:2﴾ وَأَنَّهُمْ ظَنُّوا
X
അവര്‍ കരുതിയെന്നും
كَمَا ظَنَنتُمْ
X
നിങ്ങള്‍ കരുതിയപോലെ
أَن لَّن يَبْعَثَ
X
(ദൂതനായി) നിയോഗിക്കുകയില്ലെന്ന്
اللَّهُ
X
അല്ലാഹു
أَحَدًا
X
ആരെയും
﴿72:7﴾