Repeated Words in Quran

< >
Total Found : 3
أَمْ
X
അതല്ല
تُرِيدُونَ
X
നിങ്ങള്‍ ഉദ്ദേശിക്കുന്നോ
أَن تَسْأَلُوا
X
നിങ്ങള്‍ ചോദിക്കാന്‍
رَسُولَكُمْ
X
നിങ്ങളുടെ പ്രവാചകനോട്
كَمَا سُئِلَ
X
ചോദിക്കപ്പെട്ടപോലെ
مُوسَىٰ
X
മൂസ
مِن قَبْلُۗ
X
നേരത്തെ
وَمَن
X
ആരെങ്കിലും
يَتَبَدَّلِ
X
പകരം സ്വീകരിക്കുന്നപക്ഷം
الْكُفْرَ
X
സത്യനിഷേധത്തെ
بِالْإِيمَانِ
X
സത്യവിശ്വാസത്തിന് പകരം
فَقَدْ ضَلَّ
X
തീര്‍ച്ചയായും അവന്‍ തെറ്റിപ്പോയിരിക്കുന്നു
سَوَاءَ السَّبِيلِ
X
നേര്‍വഴിയില്‍നിന്ന്
﴿2:108﴾ فَمَا لَكُمْ
X
അപ്പോള്‍ നിങ്ങള്‍ക്ക് എന്ത് (ന്യായം)
فِي الْمُنَافِقِينَ
X
കപടവിശ്വാസികളുടെ (കാര്യത്തില്‍)
فِئَتَيْنِ
X
രണ്ടുകക്ഷികള്‍ (ആവാന്‍)
وَاللَّهُ
X
അല്ലാഹു
أَرْكَسَهُم
X
കീഴ്മേല്‍ മറിച്ചിരിക്കുന്നു
بِمَا كَسَبُواۚ
X
അവര്‍ സമ്പാദിച്ച(തിന്മ) കാരണം
أَتُرِيدُونَ
X
നിങ്ങള്‍ ഉദ്ദേശിക്കുന്നുവോ
أَن تَهْدُوا
X
നേര്‍വഴിയിലാക്കാന്‍
مَنْ أَضَلَّ اللَّهُۖ
X
അല്ലാഹു ദുര്‍മാര്‍ഗത്തിലാക്കിയവനെ
وَمَن يُضْلِلِ اللَّهُ
X
അല്ലാഹു വഴികേടിലാക്കിയവന്‍
فَلَن تَجِدَ
X
നിനക്ക് ഒരിക്കലും കണ്ടെത്താനാവില്ല
لَهُ
X
അവന്
سَبِيلًا
X
ഒരു വഴിയും
﴿4:88﴾ إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يَغْفِرُ
X
അവന്‍ പൊറുക്കുകയില്ല
أَن يُشْرَكَ
X
പങ്ക് ചേര്‍ക്കപ്പെടുന്നത്
بِهِ
X
അവനോട്, അവനില്‍
وَيَغْفِرُ
X
അവന്‍ പൊറുത്തുകൊടുക്കും
مَا دُونَ ذَٰلِكَ
X
അതൊഴിച്ചുള്ളത്
لِمَن يَشَاءُۚ
X
അവന്‍ ഇഛിക്കുന്നവര്‍ക്ക്
وَمَن يُشْرِكْ
X
ആരെങ്കിലും പങ്ക് ചേര്‍ത്താല്‍
بِاللَّهِ
X
അല്ലാഹുവില്‍
فَقَدْ ضَلَّ
X
തീര്‍ച്ചയായും അവന്‍ വഴിപിഴച്ചു
ضَلَالًا
X
വഴികേട്
بَعِيدًا
X
വിദൂരമായ
﴿4:116﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
آمِنُوا
X
നിങ്ങള്‍ വിശ്വസിക്കുക
بِاللَّهِ
X
അല്ലാഹുവില്‍
وَرَسُولِهِ
X
അവന്റെ ദൂതനിലും
وَالْكِتَابِ
X
വേദപുസ്തകത്തിലും
الَّذِي نَزَّلَ
X
അവന്‍ അവതരിപ്പിച്ച
عَلَىٰ رَسُولِهِ
X
തന്റെ ദൂതന്
وَالْكِتَابِ
X
വേദങ്ങളിലും
الَّذِي أَنزَلَ
X
അവന്‍ അവതരിപ്പിച്ച
مِن قَبْلُۚ
X
മുമ്പ്
وَمَن يَكْفُرْ
X
ആര്‍ അവിശ്വസിക്കുന്നുവോ
بِاللَّهِ
X
അല്ലാഹുവിലും
وَمَلَائِكَتِهِ
X
അവന്റെ മലക്കുകളിലും
وَكُتُبِهِ
X
അവന്റെ വേദങ്ങളിലും
وَرُسُلِهِ
X
അവന്റെ ദൂതന്മാരിലും
وَالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും
فَقَدْ ضَلَّ
X
തീര്‍ച്ചയായും അവന്‍ പിഴച്ചിരിക്കുന്നു
ضَلَالًا
X
പിഴക്കല്‍
بَعِيدًا
X
വിദൂരമായ
﴿4:136﴾ وَلَقَدْ أَخَذَ
X
വാങ്ങിയിരിക്കുന്നു
اللَّهُ
X
അല്ലാഹു
مِيثَاقَ
X
കരാര്‍
بَنِي إِسْرَائِيلَ
X
ഇസ്രായീല്‍ മക്കളോട്
وَبَعَثْنَا
X
നാം നിയോഗിക്കുകയും ചെയ്തു
مِنْهُمُ
X
അവരില്‍നിന്ന്
اثْنَيْ عَشَرَ
X
പന്ത്രണ്ട്
نَقِيبًاۖ
X
മുഖ്യന്മാരെ
وَقَالَ
X
പറഞ്ഞു
اللَّهُ
X
അല്ലാഹു
إِنِّي
X
തീര്‍ച്ചയായും ഞാന്‍
مَعَكُمْۖ
X
നിങ്ങളോടൊപ്പമുണ്ട്
لَئِنْ أَقَمْتُمُ
X
നിങ്ങള്‍ നിഷ്ഠയോടെ നിര്‍വഹിക്കുകയാണെങ്കില്‍
الصَّلَاةَ
X
നമസ്കാരം
وَآتَيْتُمُ
X
നിങ്ങള്‍ നല്‍കുകയും ചെയ്തു
الزَّكَاةَ
X
സകാത്ത്
وَآمَنتُم
X
നിങ്ങള്‍ വിശ്വസിക്കുകയും ചെയ്തു
بِرُسُلِي
X
എന്റെ ദൂതന്മാരില്‍
وَعَزَّرْتُمُوهُمْ
X
നിങ്ങളവരെ സഹായിക്കുകയും ചെയ്തു
وَأَقْرَضْتُمُ
X
നിങ്ങള്‍ കടംകൊടുക്കുകയും ചെയ്തു
اللَّهَ
X
അല്ലാഹുവിന്
قَرْضًا
X
കടം
حَسَنًا
X
നല്ല
لَّأُكَفِّرَنَّ
X
തീര്‍ച്ചയായും ഞാന്‍ മായ്ച്ചുകളയും
عَنكُمْ
X
നിങ്ങളില്‍നിന്ന്
سَيِّئَاتِكُمْ
X
നിങ്ങളുടെ തിന്മകള്‍
وَلَأُدْخِلَنَّكُمْ
X
നിങ്ങളെ ഞാന്‍ പ്രവേശിപ്പിക്കുകയും ചെയ്യും
جَنَّاتٍ
X
സ്വര്‍ഗീയാരാമങ്ങളില്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُۚ
X
ആറുകള്‍
فَمَن كَفَرَ
X
എന്നാല്‍ ആരെങ്കിലും സത്യനിഷേധിയായി(സത്യനിഷേധിയായാല്‍)
بَعْدَ ذَٰلِكَ
X
അതിനുശേഷം
مِنكُمْ
X
നിങ്ങളില്‍നിന്ന്
فَقَدْ ضَلَّ
X
അവന്‍ തെറ്റിപ്പോയതുതന്നെ
سَوَاءَ السَّبِيلِ
X
ചൊവ്വായ വഴിയില്‍നിന്ന്
﴿5:12﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
عَلَيْكُمْ
X
നിങ്ങളുടെമേല്‍ ബാധ്യതയുള്ളത്
أَنفُسَكُمْۖ
X
നിങ്ങളുടെ ശരീരങ്ങളാണ്(നിങ്ങളുടെ കാര്യമാണ്)
لَا يَضُرُّكُم
X
നിങ്ങള്‍ക്ക് ദ്രോഹം വരുത്തുകയില്ല
مَّن ضَلَّ
X
വഴിപിഴച്ചവര്‍
إِذَا اهْتَدَيْتُمْۚ
X
നിങ്ങള്‍ നേര്‍വഴി പ്രാപിച്ചാല്‍
إِلَى اللَّهِ
X
അല്ലാഹുവിങ്കലേക്കാണ്
مَرْجِعُكُمْ
X
നിങ്ങളുടെ മടക്കം
جَمِيعًا
X
എല്ലാവരുടെയും
فَيُنَبِّئُكُم
X
അപ്പോള്‍ അവന്‍ നിങ്ങളെ വിവരമറിയിക്കും
بِمَا كُنتُمْ تَعْمَلُونَ
X
നിങ്ങള്‍ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റി
﴿5:105﴾ انظُرْ
X
നീ നോക്കു
كَيْفَ
X
എങ്ങനെയെന്ന്
كَذَبُوا
X
അവര്‍ കള്ളം പറഞ്ഞു(കള്ളം പറയുന്നത്)
عَلَىٰ أَنفُسِهِمْۚ
X
തങ്ങളെക്കുറിച്ചുതന്നെ
وَضَلَّ عَنْهُم
X
അവരെവിട്ട് അപ്രത്യക്ഷമായിരിക്കുന്നു
مَّا كَانُوا يَفْتَرُونَ
X
അവര്‍ കെട്ടിച്ചമച്ചിരുന്നത്
﴿6:24﴾ وَلَقَدْ جِئْتُمُونَا
X
നിങ്ങള്‍ നമ്മുടെയടുക്കല്‍ വന്നിരിക്കുന്നു
فُرَادَىٰ
X
ഒറ്റയൊറ്റയായി
كَمَا خَلَقْنَاكُمْ
X
നാം നിങ്ങളെ സൃഷ്ടിച്ചപോലെ
أَوَّلَ
X
ആദ്യത്തെതായ
مَرَّةٍ
X
തവണ
وَتَرَكْتُم
X
നിങ്ങള്‍ ഉപേക്ഷിച്ചു
مَّا خَوَّلْنَاكُمْ
X
നിങ്ങള്‍ക്ക് നാം അധീനപ്പെടുത്തിത്തന്നതെല്ലാം
وَرَاءَ
X
പിന്നില്‍
ظُهُورِكُمْۖ
X
നിങ്ങളുടെ മുതുകുകളുടെ
وَمَا نَرَىٰ
X
നാം കാണുന്നില്ല
مَعَكُمْ
X
നിങ്ങളോടൊപ്പം
شُفَعَاءَكُمُ
X
നിങ്ങളുടെ ശിപാര്‍ശകരെ
الَّذِينَ زَعَمْتُمْ
X
നിങ്ങള്‍ അവകാശപ്പെട്ടിരുന്നവര്‍
أَنَّهُمْ
X
തീര്‍ച്ചയായും അവര്‍
فِيكُمْ
X
നിങ്ങളില്‍ (നിങ്ങളുടെ കാര്യത്തില്‍)
شُرَكَاءُۚ
X
പങ്കുകാരെന്ന്
لَقَد تَّقَطَّعَ
X
അറ്റുപോയിരിക്കുന്നു
بَيْنَكُمْ
X
നിങ്ങള്‍ക്കിടയിലെ(ബന്ധങ്ങള്‍)
وَضَلَّ
X
കൈമോശം വന്നിരിക്കുന്നു
عَنكُم
X
നിങ്ങള്‍ക്ക്
مَّا
X
യാതൊന്ന്
كُنتُمْ
X
നിങ്ങള്‍ ആയിരുന്നു
تَزْعُمُونَ
X
നിങ്ങള്‍ അവകാശവാദം ഉന്നയിക്കുന്നു
﴿6:94﴾ هَلْ يَنظُرُونَ
X
അവര്‍ പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്നുവോ
إِلَّا
X
അല്ലാതെ
تَأْوِيلَهُۚ
X
അതിന്റെ പുലര്‍ച്ച
يَوْمَ
X
നാളില്‍
يَأْتِي
X
വരുന്ന
تَأْوِيلُهُ
X
അതിന്റെ പുലര്‍ച്ച
يَقُولُ
X
പറയും
الَّذِينَ نَسُوهُ
X
അതിനെ മറന്നിരുന്നവര്‍
مِن قَبْلُ
X
മുമ്പ്
قَدْ جَاءَتْ
X
തീര്‍ച്ചയായും വന്നിരിക്കുന്നു
رُسُلُ
X
ദൂതന്‍മാര്‍
رَبِّنَا
X
ഞങ്ങളുടെ നാഥന്റെ
بِالْحَقِّ
X
സത്യവുമായി
فَهَل لَّنَا
X
ഇനി ഞങ്ങള്‍ക്കുണ്ടോ
مِن شُفَعَاءَ
X
ശിപാര്‍ശക്കാര്‍
فَيَشْفَعُوا
X
എങ്കില്‍ അവര്‍ ശിപാര്‍ശ ചെയ്യും
لَنَا
X
ഞങ്ങള്‍ക്കു വേണ്ടി
أَوْ
X
അല്ലെങ്കില്‍
نُرَدُّ
X
ഞങ്ങള്‍ (ഒന്ന്) തിരിച്ചയക്കപ്പെടു(മോ)
فَنَعْمَلَ
X
എങ്കില്‍ ഞങ്ങള്‍ ചെയ്യുമായിരുന്നു
غَيْرَ
X
അല്ലാത്തത്
الَّذِي كُنَّا نَعْمَلُۚ
X
(മുമ്പ്) ഞങ്ങള്‍ ചെയ്തിരുന്നത്
قَدْ خَسِرُوا
X
അവര്‍ നഷ്ടത്തില്‍ അകപ്പെടുത്തി
أَنفُسَهُمْ
X
തങ്ങളെത്തന്നെ
وَضَلَّ عَنْهُم
X
വിട്ടകലുകയും ചെയ്തു
مَّا
X
അവരെ
كَانُوا يَفْتَرُونَ
X
അവര്‍ കെട്ടിച്ചമച്ചിരുന്നത്
﴿7:53﴾ هُنَالِكَ
X
അവിടെ വെച്ച്
تَبْلُو
X
പരീക്ഷിച്ചറിയും
كُلُّ نَفْسٍ
X
ഓരോ മനുഷ്യനും
مَّا أَسْلَفَتْۚ
X
താന്‍ നേരത്തെ ചെയ്തുകൂട്ടിയത്
وَرُدُّوا
X
അവര്‍ മടക്കപ്പെടും
إِلَى اللَّهِ
X
അല്ലാഹുവിങ്കലേക്ക്
مَوْلَاهُمُ
X
തങ്ങളുടെ രക്ഷകനായ
الْحَقِّۖ
X
യഥാര്‍ത്ഥ
وَضَلَّ
X
തെറ്റിപ്പോകും
عَنْهُم
X
അവരില്‍ നിന്ന്
مَّا كَانُوا يَفْتَرُونَ
X
അവര്‍ കെട്ടിച്ചമച്ചുണ്ടാക്കിയവ
﴿10:30﴾ قُلْ
X
നീ പറയുക
يَا أَيُّهَا النَّاسُ
X
മനുഷ്യരേ
قَدْ جَاءَكُمُ
X
നിങ്ങള്‍ക്കു സമാഗതമായിരിക്കുന്നു
الْحَقُّ
X
സത്യം
مِن رَّبِّكُمْۖ
X
നിങ്ങളുടെ നാഥനില്‍നിന്നുള്ള
فَمَنِ اهْتَدَىٰ
X
അതിനാല്‍, ആര്‍ സന്മാര്‍ഗം സ്വീകരിക്കുന്നുവോ
فَإِنَّمَا يَهْتَدِي
X
തീര്‍ച്ചയായും അവന്‍ സന്മാര്‍ഗം സ്വീകരിക്കുന്നു
لِنَفْسِهِۖ
X
അവനുവേണ്ടിതന്നെ
وَمَن ضَلَّ
X
അരെങ്കിലും വഴിമാറിപ്പോവുകയാണെങ്കില്‍
فَإِنَّمَا يَضِلُّ
X
തീര്‍ച്ചയായും അവന്‍ വഴികേടിലകപ്പെടുന്നു
عَلَيْهَاۖ
X
അവനു പ്രതികൂലമായി
وَمَا أَنَا
X
ഞാനല്ല
عَلَيْكُم
X
നിങ്ങളുടെ മേല്‍
بِوَكِيلٍ
X
ഒരു ഉത്തരവാദിത്തം ഏല്‍പിക്കപ്പെട്ടവന്‍
﴿10:108﴾ أُولَٰئِكَ
X
അവര്‍
الَّذِينَ خَسِرُوا
X
നഷ്ടത്തിലകപ്പെടുത്തിയവരാണ്
أَنفُسَهُمْ
X
തങ്ങളെതന്നെ
وَضَلَّ عَنْهُم
X
അവരില്‍നിന്ന് അകന്നുപോയി
مَّا كَانُوا يَفْتَرُونَ
X
അവര്‍ കെട്ടിച്ചമച്ചിരുന്നത്
﴿11:21﴾ وَأَلْقَوْا
X
അവര്‍ ഇട്ടുകൊടുക്കും
إِلَى اللَّهِ
X
അല്ലാഹുവിങ്കലേക്ക്
يَوْمَئِذٍ
X
അന്നേദിവസം
السَّلَمَۖ
X
കീഴ്വണക്കം
وَضَلَّ عَنْهُم
X
അവരില്‍ നിന്നകന്നു പോവുകയും ചെയ്യും
مَّا كَانُوا يَفْتَرُونَ
X
അവര്‍ കെട്ടിച്ചമച്ചവ
﴿16:87﴾ ادْعُ
X
നീ ക്ഷണിക്കുക
إِلَىٰ سَبِيلِ
X
മാര്‍ഗത്തിലേക്ക്
رَبِّكَ
X
നിന്റെ നാഥന്റെ
بِالْحِكْمَةِ
X
യുക്തിയോട് കൂടി
وَالْمَوْعِظَةِ
X
ഉപദേശത്തോടും
الْحَسَنَةِۖ
X
നല്ല
وَجَادِلْهُم
X
നീ അവരോട് സംവാദം നടത്തുക
بِالَّتِي
X
ഒന്ന് കൊണ്ട്
هِيَ
X
അത്
أَحْسَنُۚ
X
ഏറ്റവും നല്ലത്
إِنَّ
X
നിശ്ചയമായും
رَبَّكَ
X
നിന്റെ നാഥന്‍
هُوَ
X
അവനാണ്
أَعْلَمُ
X
ഏറ്റവും നന്നായി അറിയുന്നവന്‍
بِمَن ضَلَّ
X
പിഴച്ചു പോയവരെ കുറിച്ച്
عَن سَبِيلِهِۖ
X
അവന്റെ മാര്‍ഗത്തില്‍ നിന്ന്
وَهُوَ
X
അവന്‍
أَعْلَمُ
X
ഏറ്റവും നന്നായി അറിയുന്നവനാണ്
بِالْمُهْتَدِينَ
X
നേര്‍വഴി പ്രാപിച്ചവരെ കുറിച്ച്
﴿16:125﴾ مَّنِ
X
ആര്
اهْتَدَىٰ
X
നേര്‍വഴിപ്രാപിച്ചുവോ
فَإِنَّمَا يَهْتَدِي
X
അവന്‍ നേര്‍മാര്‍ഗം പ്രാപിക്കുന്നത്
لِنَفْسِهِۖ
X
അവന്ന് വേണ്ടി മാത്രമാകുന്നു
وَمَن
X
ആര്
ضَلَّ
X
വഴികേടിലാകുന്നുവോ
فَإِنَّمَا يَضِلُّ
X
അപ്പോളവന്‍ വഴികേടിലാവുന്നത്
عَلَيْهَاۚ
X
അവന്നെതിരില്‍ തന്നെയാകുന്നു
وَلَا تَزِرُ
X
വഹിക്കുന്നതല്ല
وَازِرَةٌ
X
വഹിക്കുന്ന ഒരാളും
وِزْرَ
X
ഭാരം
أُخْرَىٰۗ
X
മറ്റൊരാളുടെ
وَمَا كُنَّا
X
നാം ആയിരുന്നില്ല
مُعَذِّبِينَ
X
ശിക്ഷിക്കുന്നവര്‍
حَتَّىٰ نَبْعَثَ
X
നാം നിയോഗിക്കുന്നത് വരെ
رَسُولًا
X
ഒരു ദൂതനെ
﴿17:15﴾ وَإِذَا مَسَّكُمُ
X
നിങ്ങളെ ബാധിച്ചാല്‍
الضُّرُّ
X
വിപത്ത്
فِي الْبَحْرِ
X
സമുദ്രത്തില്‍
ضَلَّ
X
അപ്രത്യക്ഷമാവും
مَن تَدْعُونَ
X
നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍
إِلَّا إِيَّاهُۖ
X
അവനെകൂടാതെ
فَلَمَّا نَجَّاكُمْ
X
അങ്ങനെ അവന്‍ നിങ്ങളെ രക്ഷപ്പെടുത്തിയാല്‍
إِلَى الْبَرِّ
X
കരയിലേക്ക്
أَعْرَضْتُمْۚ
X
നിങ്ങള്‍ തിരിഞ്ഞുകളയുന്നു
وَكَانَ الْإِنسَانُ
X
മനുഷ്യന്‍ ആയിരിക്കുന്നു
كَفُورًا
X
ഏറെ നന്ദികെട്ടവന്‍
﴿17:67﴾ الَّذِينَ
X
ഒരുത്തര്‍
ضَلَّ
X
പിഴച്ചുപോയിരിക്കുന്നു
سَعْيُهُمْ
X
അവരുടെ പരിശ്രമങ്ങള്‍
فِي الْحَيَاةِ الدُّنْيَا
X
ഇഹലോകജീവിതത്തില്‍
وَهُمْ
X
അവരാകട്ടെ
يَحْسَبُونَ
X
അവര്‍ വിചാരിക്കുന്നു
أَنَّهُمْ
X
നിശ്ചയം അവര്‍
يُحْسِنُونَ
X
അവര്‍ നന്നായി ചെയ്യുന്നു
صُنْعًا
X
പ്രവര്‍ത്തി
﴿18:104﴾ وَأَضَلَّ
X
വഴികേടിലാക്കി
فِرْعَوْنُ
X
ഫറവോന്‍
قَوْمَهُ
X
തന്റെ ജനതയെ
وَمَا هَدَىٰ
X
അവന്‍ നേര്‍മാര്‍ഗത്തിലേക്ക് നയിച്ചില്ല
﴿20:79﴾ قَالَ
X
അവന്‍ (അല്ലാഹു) പറഞ്ഞു
فَإِنَّا
X
നിശ്ചയമായും നാം
قَدْ فَتَنَّا
X
നാം പരീക്ഷിച്ചിട്ടുണ്ട്
قَوْمَكَ
X
നിന്റെ ജനതയെ
مِن بَعْدِكَ
X
നീ പോന്ന ശേഷം
وَأَضَلَّهُمُ
X
അവരെ വഴിതെറ്റിക്കുകയും ചെയ്തു
السَّامِرِيُّ
X
സാമിരി
﴿20:85﴾ لَّقَدْ
X
തീര്‍ച്ചയായും
أَضَلَّنِي
X
അവന്‍ എന്നെ തെറ്റിച്ചു
عَنِ الذِّكْرِ
X
ഉല്‍ബോധനത്തില്‍ നിന്ന്
بَعْدَ
X
ശേഷം
إِذْ جَاءَنِيۗ
X
എനിക്ക് വന്നെത്തിയതിന്
وَكَانَ الشَّيْطَانُ
X
പിശാചാകുന്നു
لِلْإِنسَانِ
X
മനുഷ്യന്
خَذُولًا
X
വഞ്ചകന്‍
﴿25:29﴾ وَمَا أَضَلَّنَا
X
ഞങ്ങളെ വഴിതെറ്റിച്ചിട്ടില്ല
إِلَّا الْمُجْرِمُونَ
X
ആ കുറ്റവാളികളല്ലാതെ
﴿26:99﴾ وَأَنْ أَتْلُوَ
X
ഞാന്‍ ഓതിക്കേള്‍പിക്കണമെന്നും
الْقُرْآنَۖ
X
ഈ ഖുര്‍ആനിനെ
فَمَنِ
X
അതിനാല്‍ ആരെങ്കിലും
اهْتَدَىٰ
X
നേര്‍വഴി സ്വീകരിക്കുന്നുവെങ്കില്‍
فَإِنَّمَا يَهْتَدِي
X
തീര്‍ച്ചയായും അവന്‍ സന്‍മാര്‍ഗം സ്വീകരിക്കുന്നത്
لِنَفْسِهِۖ
X
തനിക്ക് വേണ്ടി തന്നെ
وَمَن ضَلَّ
X
ആരെങ്കിലും വഴികേടിലാവുന്നുവെങ്കില്‍
فَقُلْ
X
നീ പറയുക
إِنَّمَا أَنَا
X
തീര്‍ച്ചയായും ഞാന്‍
مِنَ الْمُنذِرِينَ
X
മുന്നറിയിപ്പുകാരില്‍ പെട്ടവന്‍ (മാത്രമാണ്)
﴿27:92﴾ وَنَزَعْنَا
X
നാം രംഗത്ത് വരുത്തും
مِن كُلِّ أُمَّةٍ
X
എല്ലാ ഓരോ സമുദായത്തില്‍നിന്നും
شَهِيدًا
X
ഓരോ സാക്ഷിയെ
فَقُلْنَا
X
എന്നിട്ട് നാം അവരോട് പറയും
هَاتُوا
X
നിങ്ങള്‍ കൊണ്ട് വരൂ
بُرْهَانَكُمْ
X
നിങ്ങളുടെ തെളിവ്
فَعَلِمُوا
X
അപ്പോള്‍ അവരറിയും
أَنَّ الْحَقَّ
X
തീര്‍ച്ചയായും സത്യം
لِلَّهِ
X
അല്ലാഹുവിന്റെതാണെന്ന്
وَضَلَّ
X
തെന്നിമാറും, വിട്ടുമാറും
عَنْهُم
X
അവരില്‍നിന്ന്
مَّا كَانُوا يَفْتَرُونَ
X
അവര്‍ കെട്ടിച്ചമച്ചിരുന്നതെല്ലാം
﴿28:75﴾ بَلِ
X
എന്നാല്‍
اتَّبَعَ
X
പിന്‍പറ്റി
الَّذِينَ ظَلَمُوا
X
അക്രമികള്‍
أَهْوَاءَهُم
X
തങ്ങളുടെ ഇച്ഛകളെ
بِغَيْرِ عِلْمٍۖ
X
യാതൊരു വിവരവും ഇല്ലാതെ
فَمَن يَهْدِي
X
അപ്പോള്‍ ആര് നേര്‍വഴിയിലാക്കും
مَنْ أَضَلَّ اللَّهُۖ
X
അല്ലാഹു വഴി തെറ്റിച്ചവനെ
وَمَا لَهُم
X
അവര്‍ക്കില്ല
مِّن نَّاصِرِينَ
X
സഹായികളായി ആരും
﴿30:29﴾ وَمَا كَانَ لِمُؤْمِنٍ
X
ഒരു വിശ്വാസിക്ക് അവകാശമില്ല
وَلَا مُؤْمِنَةٍ
X
ഒരു വിശ്വാസിനിക്കുമില്ല
إِذَا قَضَى اللَّهُ
X
അല്ലാഹു വിധി പ്രഖ്യാപിച്ചുകഴിഞ്ഞാല്‍
وَرَسُولُهُ
X
അവന്റെ ദൂതനും
أَمْرًا
X
ഒരു കാര്യം
أَن يَكُونَ لَهُمُ
X
അവര്‍ക്ക് ഉണ്ടായിരിക്കാന്‍
الْخِيَرَةُ
X
സ്വതന്ത്രമായ അഭിപ്രായം
مِنْ أَمْرِهِمْۗ
X
തങ്ങളുടെ കാര്യത്തില്‍
وَمَن يَعْصِ
X
ആരെങ്കിലും ധിക്കരിക്കുകയാണെങ്കില്‍
اللَّهَ
X
അല്ലാഹുവെ
وَرَسُولَهُ
X
അവന്റെ ദൂതനെയും
فَقَدْ ضَلَّ
X
അവന്‍ വഴികേടില്‍ അകപ്പെട്ടത് തന്നെ
ضَلَالًا
X
വഴികേടില്‍
مُّبِينًا
X
വ്യക്തമായ
﴿33:36﴾ وَلَقَدْ أَضَلَّ
X
തീര്‍ച്ചയായും അവന്‍ (പിശാച്) വഴിപിഴപ്പിച്ചിട്ടുണ്ട്‌
مِنكُمْ
X
നിങ്ങളില്‍നിന്ന്
جِبِلًّا
X
സംഘങ്ങളെ
كَثِيرًاۖ
X
അനേകം
أَفَلَمْ تَكُونُوا
X
എന്നിട്ടും നിങ്ങളാകുന്നില്ലേ
تَعْقِلُونَ
X
ചിന്തിച്ചുമനസിലാക്കുന്നവര്‍
﴿36:62﴾ وَلَقَدْ ضَلَّ
X
വഴിപിഴച്ചിരുന്നു
قَبْلَهُمْ
X
അവര്‍ക്ക് മുമ്പെ
أَكْثَرُ الْأَوَّلِينَ
X
തങ്ങളുടെ പൂര്‍വ്വികരിലേറെപ്പേരും
﴿37:71﴾ إِنَّا
X
നിശ്ചയമായും നാം
أَنزَلْنَا
X
നാം ഇറക്കിത്തന്നിരിക്കുന്നു
عَلَيْكَ
X
നിനക്ക്
الْكِتَابَ لِلنَّاسِ
X
ഈ ഗ്രന്ഥം
بِالْحَقِّۖ
X
സത്യസമേതം
فَمَنِ اهْتَدَىٰ
X
അതിനാല്‍ വല്ലവനും നേര്‍വഴി സ്വീകരിച്ചാല്‍
فَلِنَفْسِهِۖ
X
അവനു തന്നെയാണ് (ഗുണം)
وَمَن ضَلَّ
X
വല്ലവനും വഴിപിഴച്ചു പോയാല്‍
فَإِنَّمَا يَضِلُّ
X
നിശ്ചയമായും അവന്‍ വഴിപിഴക്കുന്നു
عَلَيْهَاۖ
X
അവന്നു ദോഷകരമായി
وَمَا أَنتَ
X
നീ അല്ല
عَلَيْهِم
X
അവരുടെമേല്‍
بِوَكِيلٍ
X
കൈകാര്യകര്‍ത്താവ്
﴿39:41﴾ وَقَالَ
X
പറയും
الَّذِينَ كَفَرُوا
X
നിഷേധിച്ചവര്‍
رَبَّنَا
X
ഞങ്ങളുടെ നാഥാ
أَرِنَا
X
നീ ഞങ്ങള്‍ക്ക് കാണിച്ചു തരേണമേ
اللَّذَيْنِ أَضَلَّانَا
X
ഞങ്ങളെ വഴിപിഴപ്പിച്ച രണ്ടുവിഭാഗത്തെ
مِنَ الْجِنِّ
X
ജിന്നുകളില്‍നിന്ന്
وَالْإِنسِ
X
മനുഷ്യരില്‍ (നിന്നും)
نَجْعَلْهُمَا
X
ഞങ്ങള്‍ അവരെ ആക്കട്ടെ
تَحْتَ أَقْدَامِنَا
X
ഞങ്ങളുടെ പാദങ്ങളുടെ ചുവട്ടില്‍
لِيَكُونَا
X
അവരാകാന്‍
مِنَ الْأَسْفَلِينَ
X
അധമന്‍മാരുടെ കൂട്ടത്തില്‍
﴿41:29﴾ وَضَلَّ
X
വഴിമാറിപ്പോയി
عَنْهُم
X
അവരില്‍ നിന്ന്
مَّا كَانُوا يَدْعُونَ
X
അവര്‍ വിളിച്ചു പ്രാര്‍ഥിച്ചിരുന്നവ
مِن قَبْلُۖ
X
നേരത്തെ
وَظَنُّوا
X
അവര്‍ക്ക് ബോധ്യമാവുകയും ചെയ്തു
مَا لَهُم
X
തങ്ങള്‍ക്കില്ലെന്ന്
مِّن مَّحِيصٍ
X
ഒരു രക്ഷാമാര്‍ഗവും
﴿41:48﴾ أَفَرَأَيْتَ
X
നീ കണ്ടോ
مَنِ اتَّخَذَ
X
ആക്കിയവനെ
إِلَٰهَهُ
X
തന്റെ ദൈവമായി
هَوَاهُ
X
തന്റെ ദേഹേഛയെ
وَأَضَلَّهُ
X
അവനെ വഴികേടിലാക്കിയിരിക്കുന്നു
اللَّهُ
X
അല്ലാഹു
عَلَىٰ عِلْمٍ
X
അറിഞ്ഞുകൊണ്ടുതന്നെ
وَخَتَمَ
X
അവന്‍ മുദ്രവെച്ചിരിക്കുന്നു
عَلَىٰ سَمْعِهِ
X
അവന്റെ കാതിന്
وَقَلْبِهِ
X
അവന്റെ മനസ്സിനും
وَجَعَلَ
X
അവന്‍ ഉണ്ടാക്കിയിരിക്കുന്നു
عَلَىٰ بَصَرِهِ
X
അവന്റെ കണ്ണിനുമേല്‍
غِشَاوَةً
X
മൂടി
فَمَن يَهْدِيهِ
X
അപ്പോള്‍ അവനെ നേര്‍വഴിയിലാക്കാനാരുണ്ട്
مِن بَعْدِ اللَّهِۚ
X
അല്ലാഹുവെക്കൂടാതെ
أَفَلَا تَذَكَّرُونَ
X
എന്നിട്ടും നിങ്ങളൊട്ടും ചിന്തിച്ചറിയുന്നില്ലേ
﴿45:23﴾ الَّذِينَ
X
യാതൊരു കൂട്ടര്‍
كَفَرُوا
X
അവര്‍ നിഷേധിച്ചു
وَصَدُّوا
X
അവര്‍ തടയുകയും ചെയ്തു
عَن سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന്
أَضَلَّ
X
അവന്‍(അല്ലാഹു) പാഴാക്കി
أَعْمَالَهُمْ
X
അവരുടെ പ്രവര്‍ത്തനങ്ങള്‍
﴿47:1﴾ وَالَّذِينَ كَفَرُوا
X
നിഷേധിച്ചവര്‍
فَتَعْسًا لَّهُمْ
X
അവര്‍ക്കു നാശം; അവര്‍ തുലഞ്ഞതു തന്നെ
وَأَضَلَّ
X
അവന്‍(അല്ലാഹു) പാഴാക്കിയിരിക്കുന്നു
أَعْمَالَهُمْ
X
അവരുടെ പ്രവര്‍ത്തനങ്ങളെ
﴿47:8﴾ مَا ضَلَّ
X
വഴി തെറ്റിയിട്ടില്ല
صَاحِبُكُمْ
X
നിങ്ങളുടെ കൂട്ടുകാരന്‍
وَمَا غَوَىٰ
X
ദുര്‍മാര്‍ഗിയായിട്ടുമില്ല
﴿53:2﴾ ذَٰلِكَ
X
അതാണ്
مَبْلَغُهُم
X
അവര്‍ നേടിയത്
مِّنَ الْعِلْمِۚ
X
അറിവില്‍നിന്ന്
إِنَّ رَبَّكَ
X
നിശ്ചയം, നിന്റെ നാഥന്‍
هُوَ
X
അവനാണ്
أَعْلَمُ
X
ഏറ്റവും അറിയുന്നവന്‍
بِمَن ضَلَّ
X
തെറ്റിയവരെപ്പറ്റി
عَن سَبِيلِهِ
X
തന്റെ മാര്‍ഗത്തില്‍നിന്ന്
وَهُوَ
X
അവന്‍ തന്നെയാണ്
أَعْلَمُ
X
ഏറ്റം അറിയുന്നവനും
بِمَنِ اهْتَدَىٰ
X
നേര്‍വഴി പ്രാപിച്ചവരെപ്പറ്റി
﴿53:30﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
لَا تَتَّخِذُوا
X
നിങ്ങള്‍ ആക്കരുത് (സ്വീകരിക്കരുത്)
عَدُوِّي
X
എന്റെ ശത്രുവിനെ
وَعَدُوَّكُمْ
X
നിങ്ങളുടെയും ശത്രുവിനെ
أَوْلِيَاءَ
X
ഉറ്റമിത്രങ്ങള്‍
تُلْقُونَ
X
നിങ്ങള്‍ ഇട്ടുകൊടുക്കുന്നു
إِلَيْهِم
X
അവരിലേക്ക്
بِالْمَوَدَّةِ
X
സ്നേഹം
وَقَدْ كَفَرُوا
X
അവര്‍ നിഷേധിച്ചിരിക്കെ
بِمَا جَاءَكُم
X
നിങ്ങള്‍ക്കു വന്നെത്തിയതിനെ
مِّنَ الْحَقِّ
X
സത്യത്തില്‍നിന്ന്
يُخْرِجُونَ
X
അവര്‍ പുറത്താക്കുന്നു
الرَّسُولَ
X
ദൈവദൂതനെ
وَإِيَّاكُمْۙ
X
നിങ്ങളെയും
أَن تُؤْمِنُوا
X
നിങ്ങള്‍ വിശ്വസിച്ചതിനാല്‍
بِاللَّهِ
X
അല്ലാഹുവില്‍
رَبِّكُمْ
X
നിങ്ങളുടെ നാഥനായ
إِن كُنتُمْ
X
നിങ്ങളാണെങ്കില്‍
خَرَجْتُمْ
X
നിങ്ങള്‍ പുറപ്പെട്ടിരിക്കുന്നു
جِهَادًا
X
പൊരുതുന്നതിന്
فِي سَبِيلِي
X
എന്റെ മാര്‍ഗത്തില്‍
وَابْتِغَاءَ
X
തേടുന്നതിനും
مَرْضَاتِيۚ
X
എന്റെ പ്രീതി
تُسِرُّونَ
X
നിങ്ങള്‍ രഹസ്യമായി പുലര്‍ത്തുന്നു
إِلَيْهِم
X
അവരുമായി
بِالْمَوَدَّةِ
X
സ്നേഹബന്ധം
وَأَنَا
X
നാമാവട്ടെ
أَعْلَمُ
X
ഏറ്റവും നന്നായി അറിയുന്നവനാണ്
بِمَا أَخْفَيْتُمْ
X
നിങ്ങള്‍ മറച്ചുവെച്ചത്
وَمَا أَعْلَنتُمْۚ
X
നിങ്ങള്‍ പരസ്യമാക്കിയതും
وَمَن
X
ആര്‍
يَفْعَلْهُ
X
അത് ചെയ്യുന്നു
مِنكُمْ
X
നിങ്ങളില്‍നിന്ന്
فَقَدْ ضَلَّ
X
അവന്‍ തെറ്റിപ്പോയി
سَوَاءَ
X
നേരായ
السَّبِيلِ
X
വഴിയില്‍നിന്ന്
﴿60:1﴾ إِنَّ رَبَّكَ
X
നിശ്ചയം, നിന്റെ നാഥന്‍
هُوَ
X
അവനാണ്
أَعْلَمُ
X
ഏറ്റവും നന്നായറിയുന്നവന്‍
بِمَن ضَلَّ
X
തെറ്റിയവരെക്കുറിച്ച്
عَن سَبِيلِهِ
X
അവന്റെ മാര്‍ഗത്തില്‍നിന്ന്
وَهُوَ
X
അവന്‍ തന്നെയാണ്
أَعْلَمُ
X
ഏറ്റവും നന്നായറിയുന്നവന്‍
بِالْمُهْتَدِينَ
X
നേര്‍വഴി പ്രാപിച്ചവരെയും
﴿68:7﴾