Repeated Words in Quran

< >
Total Found : 28
إِنَّ الَّذِينَ آمَنُوا
X
നിശ്ചയം സത്യവിശ്വാസം സ്വീകരിച്ചവര്‍
وَالَّذِينَ هَادُوا
X
യഹൂദരും
وَالنَّصَارَىٰ
X
ക്രൈസ്തവരും
وَالصَّابِئِينَ
X
സാബികളും
مَنْ
X
ആര്‍
آمَنَ
X
വിശ്വസിച്ചു
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും
وَعَمِلَ
X
പ്രവര്‍ത്തിക്കുകയും ചെയ്തു
صَالِحًا
X
സല്‍കര്‍മം
فَلَهُمْ
X
അങ്ങനെയുള്ളവര്‍ക്കുണ്ട്
أَجْرُهُمْ
X
അവരുടെ പ്രതിഫലം
عِندَ رَبِّهِمْ
X
അവരുടെ നാഥന്റെ അടുക്കല്‍
وَلَا خَوْفٌ
X
ഭയവുമില്ല
عَلَيْهِمْ
X
അവര്‍ക്ക്
وَلَا هُمْ
X
അവരല്ലതാനും
يَحْزَنُونَ
X
അവര്‍ ദുഃഖിക്കുന്നു
﴿2:62﴾ إِنَّ الَّذِينَ آمَنُوا
X
നിശ്ചയം വിശ്വസിച്ചവര്‍
وَالَّذِينَ هَادُوا
X
ജൂതരായവരും
وَالصَّابِئُونَ
X
സാബികളും
وَالنَّصَارَىٰ
X
ക്രിസ്ത്യാനികളും (അവരാരുമാകട്ടെ)
مَنْ
X
യാതൊരുവന്‍
آمَنَ
X
അവന്‍ വിശ്വസിച്ചു
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും
وَعَمِلَ
X
അവന്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
صَالِحًا
X
സല്‍കര്‍മം
فَلَا خَوْفٌ
X
എങ്കില്‍ പേടിക്കേണ്ടതില്ല
عَلَيْهِمْ
X
അവര്‍ക്ക്
وَلَا هُمْ يَحْزَنُونَ
X
അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല
﴿5:69﴾ وَإِلَىٰ ثَمُودَ
X
സമൂദിലേക്ക്
أَخَاهُمْ
X
അവരുടെ സഹോദരന്‍
صَالِحًاۗ
X
സ്വാലിഹിനെ
قَالَ
X
അദ്ദേഹം പറഞ്ഞു
يَا قَوْمِ
X
എന്റെ ജനമേ
اعْبُدُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക
مَا
X
ഇല്ല
لَكُم
X
നിങ്ങള്‍ക്ക്
مِّنْ إِلَٰهٍ
X
ഒരു ദൈവവും
غَيْرُهُۖ
X
അവനല്ലാതെ
قَدْ جَاءَتْكُم
X
നിശ്ചയം നിങ്ങള്‍ക്ക് വന്നെത്തിയിട്ടുണ്ട്
بَيِّنَةٌ
X
വ്യക്തമായ തെളിവ്
مِّن رَّبِّكُمْۖ
X
നിങ്ങളുടെ നാഥനില്‍ നിന്നുള്ള
هَٰذِهِ
X
ഇത്
نَاقَةُ اللَّهِ
X
അല്ലാഹുവിന്റെ ഒട്ടകമാണ്
لَكُمْ
X
നിങ്ങള്‍ക്ക്
آيَةًۖ
X
ഒരു ദൃഷ്ടാന്തമായിട്ട്
فَذَرُوهَا
X
അതിനാല്‍ അതിനെ നിങ്ങള്‍ വിട്ടേക്കുക
تَأْكُلْ
X
അത് തിന്നട്ടെ
فِي أَرْضِ اللَّهِۖ
X
അല്ലാഹുവിന്റെ ഭൂമിയില്‍
وَلَا تَمَسُّوهَا
X
നിങ്ങളതിനെ തൊടരുത്
بِسُوءٍ
X
ഉപദ്രവം കൊണ്ട്
فَيَأْخُذَكُمْ
X
എങ്കില്‍ നിങ്ങളെ പിടികൂടും
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
നോവേറിയ
﴿7:73﴾ قَالَ الْمَلَأُ
X
പ്രമാണിമാര്‍ ചോദിച്ചു
الَّذِينَ اسْتَكْبَرُوا
X
അഹന്ത നടിച്ചിരുന്നവരായ
مِن قَوْمِهِ
X
അദ്ദേഹത്തിന്റെ ജനതയിലെ
لِلَّذِينَ اسْتُضْعِفُوا
X
ദുര്‍ബലരോട്
لِمَنْ آمَنَ
X
(അഥവാ) വിശ്വസിച്ചവരോട്
مِنْهُمْ
X
അവരില്‍ നിന്ന്
أَتَعْلَمُونَ
X
നിങ്ങള്‍ക്കറിയുമോ
أَنَّ صَالِحًا
X
നിശ്ചയം സ്വാലിഹ് (ആണെന്ന്)
مُّرْسَلٌ
X
നിയോഗിക്കപ്പെട്ടവന്‍
مِّن رَّبِّهِۚ
X
തന്റെ നാഥനില്‍ നിന്ന്
قَالُوا
X
അവര്‍ പറഞ്ഞു
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
بِمَا
X
യാതൊന്നില്‍
أُرْسِلَ
X
അദ്ദേഹം നിയോഗിക്കപ്പെട്ടിരിക്കുന്നു
بِهِ
X
അതുമായി
مُؤْمِنُونَ
X
വിശ്വസിക്കുന്നവരാണ്
﴿7:75﴾ هُوَ
X
അവന്‍ (ആകുന്നു)
الَّذِي خَلَقَكُم
X
നിങ്ങളെ സൃഷ്ടിച്ചവന്‍
مِّن نَّفْسٍ
X
ആത്മാവില്‍ നിന്ന്
وَاحِدَةٍ
X
ഒരൊറ്റ
وَجَعَلَ
X
അവന്‍ ഉണ്ടാക്കുകയും ചെയ്തു
مِنْهَا
X
അതില്‍ നിന്ന്
زَوْجَهَا
X
അതിന്റെ ഇണയെ
لِيَسْكُنَ
X
അവന്‍ സമാധാനമടയാന്‍ വേണ്ടി
إِلَيْهَاۖ
X
അവളോടൊത്ത്
فَلَمَّا تَغَشَّاهَا
X
അവന്‍ അവളെ മൂടിയ(പുണര്‍ന്ന)പ്പോള്‍
حَمَلَتْ
X
അവള്‍ വഹിച്ചു
حَمْلًا
X
ഒരു (ഗര്‍ഭ) ഭാരം
خَفِيفًا
X
ലഘുവായ
فَمَرَّتْ بِهِۖ
X
അങ്ങനെ അവള്‍ അതുമായി നടന്നു
فَلَمَّا أَثْقَلَت
X
പിന്നീട് അവള്‍ക്ക് ഭാരം കൂടിയപ്പോള്‍
دَّعَوَا اللَّهَ
X
അവരിരുവരും അല്ലാഹുവോട് പ്രാര്‍ഥിച്ചു
رَبَّهُمَا
X
തങ്ങളുടെ നാഥനായ
لَئِنْ آتَيْتَنَا
X
ഞങ്ങള്‍ക്ക് നീ തരികയാണെങ്കില്‍
صَالِحًا
X
ഒരു നല്ല സന്താനത്തെ
لَّنَكُونَنَّ
X
തീര്‍ച്ചയായും ഞങ്ങള്‍ ആയിരിക്കും
مِنَ الشَّاكِرِينَ
X
നന്ദിയുള്ളവരില്‍
﴿7:189﴾ فَلَمَّا آتَاهُمَا
X
അങ്ങനെ അവരിരുവര്‍ക്കും നാം നല്‍കിയപ്പോള്‍
صَالِحًا
X
നല്ലൊരു സന്താനത്തെ
جَعَلَا لَهُ
X
അവരിരുവരും അവന് സങ്കല്‍പിച്ചു
شُرَكَاءَ
X
പങ്കുകാരെ
فِيمَا آتَاهُمَاۚ
X
അവരിരുവര്‍ക്കും അവന്‍ നല്‍കിയതില്‍
فَتَعَالَى اللَّهُ
X
എന്നാല്‍ അല്ലാഹു ഉന്നതനായിരിക്കുന്നു
عَمَّا يُشْرِكُونَ
X
അവര്‍ പങ്കു ചേര്‍ക്കുന്നതില്‍ നിന്നെല്ലാം
﴿7:190﴾ وَآخَرُونَ
X
വേറെ ചിലരുണ്ട്
اعْتَرَفُوا
X
അവര്‍ ഏറ്റുപറഞ്ഞു
بِذُنُوبِهِمْ
X
തങ്ങളുടെ കുറ്റങ്ങള്‍
خَلَطُوا
X
അവര്‍ കൂട്ടികലര്‍ത്തിയിരിക്കുന്നു
عَمَلًا صَالِحًا
X
സല്‍കര്‍മ്മങ്ങളെ
وَآخَرَ سَيِّئًا
X
വേറെ ചിലര്‍ ദുഷ്കര്‍മങ്ങളെയും
عَسَى اللَّهُ
X
അല്ലാഹു ആയേക്കാം
أَن يَتُوبَ
X
പശ്ചാത്താപം സ്വീകരിക്കാന്‍
عَلَيْهِمْۚ
X
അവരില്‍ നിന്ന്
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
പരമദയാലുവാണ്
﴿9:102﴾ وَإِلَىٰ ثَمُودَ
X
ഥമൂദ് ഗോത്രത്തിലേക്ക്(നാം നിയോഗിച്ചു)
أَخَاهُمْ
X
അവരുടെ സഹോദരന്‍
صَالِحًاۚ
X
സ്വാലിഹിനെ
قَالَ
X
അദ്ദേഹം പറഞ്ഞു
يَا قَوْمِ
X
എന്റെ ജനമേ
اعْبُدُوا
X
നിങ്ങള്‍ വഴിപ്പെടുക
اللَّهَ
X
അല്ലാഹുവിന്
مَا لَكُم
X
നിങ്ങള്‍ക്കില്ല
مِّنْ إِلَٰهٍ
X
ഒരു ദൈവവും
غَيْرُهُۖ
X
അവനല്ലാതെ
هُوَ
X
അവന്‍
أَنشَأَكُم
X
അവന്‍ നിങ്ങളെ സൃഷ്ടിച്ചു വളര്‍ത്തി
مِّنَ الْأَرْضِ
X
ഭൂമിയില്‍ നിന്ന്
وَاسْتَعْمَرَكُمْ
X
അവന്‍ നിങ്ങളെ കുടിയിരുത്തുകയും ചെയ്തു
فِيهَا
X
അവിടെ
فَاسْتَغْفِرُوهُ
X
അതിനാല്‍ നിങ്ങള്‍ അവനോട് മാപ്പിരക്കുവിന്‍
ثُمَّ
X
പിന്നെ
تُوبُوا
X
പശ്ചാത്തപിച്ചു മടങ്ങുവിന്‍
إِلَيْهِۚ
X
അവങ്കലേക്ക്
إِنَّ رَبِّي
X
നിശ്ചയമായും എന്റെ നാഥന്‍
قَرِيبٌ
X
സമീപസ്ഥനാണ്
مُّجِيبٌ
X
ഉത്തരം നല്‍കുന്നവനുമാണ്
﴿11:61﴾ فَلَمَّا جَاءَ
X
അങ്ങനെ വന്നപ്പോള്‍
أَمْرُنَا
X
നമ്മുടെ വിധി
نَجَّيْنَا
X
നാം രക്ഷപ്പെടുത്തി
صَالِحًا
X
സ്വാലിഹിനെ
وَالَّذِينَ
X
ഒരു വിഭാഗത്തെയും
آمَنُوا
X
അവര്‍ വിശ്വസിച്ചു
مَعَهُ
X
അദ്ദേഹത്തോടൊപ്പം
بِرَحْمَةٍ
X
കാരുണ്യത്താല്‍
مِّنَّا
X
നമ്മില്‍ നിന്നുള്ള
وَمِنْ خِزْيِ
X
അപമാനത്തില്‍ നിന്നും
يَوْمِئِذٍۗ
X
അന്നാളിലെ
إِنَّ رَبَّكَ
X
നിശ്ചയം നിന്റെ നാഥന്‍
هُوَ
X
അവനാണ്
الْقَوِيُّ
X
ശക്തന്‍
الْعَزِيزُ
X
അജയ്യനും
﴿11:66﴾ مَنْ
X
ആര്
عَمِلَ
X
പ്രവര്‍ത്തിച്ചു
صَالِحًا
X
നല്ലത്
مِّن ذَكَرٍ
X
ആണില്‍ നിന്നോ
أَوْ
X
അല്ലെങ്കില്‍
أُنثَىٰ
X
പെണ്ണില്‍ നിന്നോ
وَهُوَ
X
അയാള്‍ ആയിരിക്കെ
مُؤْمِنٌ
X
സത്യവിശ്വാസി
فَلَنُحْيِيَنَّهُ
X
അയാളെ തീര്‍ച്ചയായും നാം ജീവിപ്പിക്കുക തന്നെ ചെയ്യും
حَيَاةً
X
ജീവിതം
طَيِّبَةًۖ
X
മെച്ചമായ
وَلَنَجْزِيَنَّهُمْ
X
നിശ്ചയം അവര്‍ക്കു നാം പ്രതിഫലം നല്‍കും
أَجْرَهُم
X
അവരുടെ പ്രതിഫലം
بِأَحْسَنِ
X
ഏറ്റവും നല്ലതിനനുസരിച്ച്
مَا كَانُوا
X
അവരായിരുന്നതിന്റെ
يَعْمَلُونَ
X
പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു
﴿16:97﴾ وَأَمَّا الْجِدَارُ
X
എന്നാല്‍ ആ മതില്‍
فَكَانَ
X
അതായിരുന്നു
لِغُلَامَيْنِ
X
രണ്ട് ബാലന്‍മാരുടേത്
يَتِيمَيْنِ
X
അനാഥകളായ
فِي الْمَدِينَةِ
X
ആ പട്ടണത്തിലുള്ള
وَكَانَ
X
ഉണ്ടായിരുന്നു
تَحْتَهُ
X
അതിന്റെ ചുവട്ടില്‍
كَنزٌ
X
ഒരു നിധി
لَّهُمَا
X
അവര്‍ക്കു വേണ്ടി (കരുതി വെച്ച)
وَكَانَ
X
ആയിരുന്നു
أَبُوهُمَا
X
അവരുടെ രണ്ടു പേരുടെയും പിതാവ്
صَالِحًا
X
ഒരു നല്ല മനുഷ്യന്‍, സച്ചരിതന്‍
فَأَرَادَ
X
അങ്ങനെ ഉദ്ദേശിച്ചു
رَبُّكَ
X
താങ്കളുടെ നാഥന്‍
أَن يَبْلُغَا
X
അവര്‍ക്ക് രണ്ടു പേര്‍ക്കും എത്തണമെന്ന്
أَشُدَّهُمَا
X
അവരുടെ ശക്തി (പ്രായപൂര്‍ത്തി)
وَيَسْتَخْرِجَا
X
അവര്‍ രണ്ടു പേരും പുറത്തെടുക്കണമെന്നും
كَنزَهُمَا
X
അവരുടെ നിധി
رَحْمَةً
X
കാരുണ്യമായി
مِّن رَّبِّكَۚ
X
താങ്കളുടെ നാഥനില്‍ നിന്നുള്ള
وَمَا فَعَلْتُهُ
X
ഞാന്‍ അത് ചെയ്തിട്ടില്ല
عَنْ أَمْرِيۚ
X
എന്റെ കാര്യം (അഭിപ്രായം പ്രകാരം) ആയിട്ട്
ذَٰلِكَ
X
അതാണ്
تَأْوِيلُ
X
വ്യാഖ്യാനം
مَا
X
ഒന്നിന്റെ
لَمْ تَسْطِع
X
താങ്കള്‍ക്ക് സാധിച്ചിട്ടില്ല
عَّلَيْهِ
X
അതില്‍
صَبْرًا
X
ക്ഷമിക്കാന്‍
﴿18:82﴾ وَأَمَّا
X
എന്നാല്‍
مَنْ آمَنَ
X
ആര്‍ വിശ്വസിച്ചുവോ
وَعَمِلَ
X
പ്രവര്‍ത്തിക്കുകയും ചെയ്തുവോ
صَالِحًا
X
സല്‍കര്‍മം
فَلَهُ
X
അപ്പോള്‍ അവന്നുണ്ട്
جَزَاءً
X
പ്രതിഫലമായി
الْحُسْنَىٰۖ
X
ഏറ്റവും നല്ലത്
وَسَنَقُولُ
X
നാം പറയുകയും ചെയ്യും
لَهُ
X
അവനോട്
مِنْ أَمْرِنَا
X
നമ്മുടെ ശാസനകളിലെ
يُسْرًا
X
എളുപ്പമായത്
﴿18:88﴾ قُلْ
X
നീ പറയുക
إِنَّمَا
X
നിശ്ചയമായും
أَنَا
X
ഞാന്‍
بَشَرٌ
X
മനുഷ്യന്‍(മാത്രമാണ്)
مِّثْلُكُمْ
X
നിങ്ങളെപ്പോലുള്ള
يُوحَىٰ
X
ദിവ്യബോധനം നല്‍കപ്പെടുന്നു
إِلَيَّ
X
എനിക്ക്
أَنَّمَا إِلَٰهُكُمْ
X
നിങ്ങളുടെ ദൈവമാണെന്ന്
إِلَٰهٌ وَاحِدٌۖ
X
ഏകനായ ദൈവം
فَمَن كَانَ يَرْجُو
X
അതിനാല്‍ ആര്‍ ആഗ്രഹിക്കുന്നുവോ
لِقَاءَ
X
കണ്ടുമുട്ടല്‍
رَبِّهِ
X
തന്റെ നാഥന്റെ
فَلْيَعْمَلْ
X
അവന്‍ പ്രവര്‍ത്തിച്ചു കൊള്ളട്ടെ
عَمَلًا
X
പ്രവര്‍ത്തനങ്ങള്‍
صَالِحًا
X
നല്ലതായ
وَلَا يُشْرِكْ
X
അവന്‍ പങ്കു ചേര്‍ക്കാതിരിക്കുകയും ചെയ്യട്ടെ
بِعِبَادَةِ
X
കീഴ്പെടുന്ന കാര്യത്തില്‍
رَبِّهِ
X
തന്റെ നാഥന്
أَحَدًا
X
ഒരുത്തനെയും
﴿18:110﴾ إِلَّا مَن
X
ഒരുത്തരൊഴികെ
تَابَ
X
പശ്ചാത്തപിച്ചു
وَآمَنَ
X
വിശ്വസിക്കുകയും ചെയ്തു
وَعَمِلَ
X
പ്രവര്‍ത്തിക്കുകയും ചെയ്തു
صَالِحًا
X
സല്‍കര്‍മം
فَأُولَٰئِكَ
X
അവര്‍
يَدْخُلُونَ
X
പ്രവേശിക്കും
الْجَنَّةَ
X
സ്വര്‍ഗത്തില്‍
وَلَا يُظْلَمُونَ
X
അവര്‍ അനീതിചെയ്യപ്പെടുന്നവരല്ല
شَيْئًا
X
ഒട്ടും
﴿19:60﴾ وَإِنِّي
X
നിശ്ചയമായും ഞാന്‍
لَغَفَّارٌ
X
ഏറെ പൊറുക്കുന്നവന്‍ തന്നെയാണ്
لِّمَن
X
യാതൊരുത്തന്
تَابَ
X
അവന്‍ പശ്ചാത്തപിച്ചു
وَآمَنَ
X
അവന്‍ വിശ്വസിക്കുകയും ചെയ്തു
وَعَمِلَ
X
അവന്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
صَالِحًا
X
സല്‍കര്‍മ്മങ്ങള്‍
ثُمَّ
X
പിന്നെ
اهْتَدَىٰ
X
നേര്‍മാര്‍ഗ്ഗത്തില്‍ ചരിക്കുകയും ചെയ്തു
﴿20:82﴾ يَا أَيُّهَا الرُّسُلُ
X
അല്ലയോ ദൂതന്‍മാരേ
كُلُوا
X
നിങ്ങള്‍ ആഹരിക്കുക
مِنَ الطَّيِّبَاتِ
X
ഉത്തമ വിഭവങ്ങളില്‍നിന്ന്
وَاعْمَلُوا
X
നിങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുക
صَالِحًاۖ
X
സല്‍കര്‍മ്മം
إِنِّي
X
തീര്‍ച്ചയായും ഞാന്‍
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതിനെകുറിച്ച്
عَلِيمٌ
X
അറിയുന്നവനാണ്
﴿23:51﴾ لَعَلِّي أَعْمَلُ
X
ഞാന്‍ പ്രവര്‍ത്തിച്ചേക്കാം
صَالِحًا
X
സുകൃതം
فِيمَا تَرَكْتُۚ
X
ഞാന്‍ വീഴ്ച വരുത്തിയ കാര്യങ്ങളില്‍
كَلَّاۚ
X
ഒരിക്കലുമില്ല
إِنَّهَا كَلِمَةٌ
X
നിശ്ചയം അതൊരു വാക്കാണ്
هُوَ
X
അവന്‍
قَائِلُهَاۖ
X
അത് പറഞ്ഞുകൊണ്ടിരിക്കുന്നവനാകുന്നു
وَمِن وَرَائِهِم
X
അവരുടെ പിന്നിലുണ്ട്
بَرْزَخٌ
X
ഒരു മറ
إِلَىٰ يَوْمِ
X
ഒരു നാള്‍ വരെ
يُبْعَثُونَ
X
അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന
﴿23:100﴾ إِلَّا مَن
X
ഒരുത്തനൊഴികെ
تَابَ
X
അവന്‍ പശ്ചാത്തപിച്ചു
وَآمَنَ
X
വിശ്വസിക്കുകയും ചെയ്തു
وَعَمِلَ
X
പ്രവര്‍ത്തിക്കുകയും ചെയ്തു
عَمَلًا صَالِحًا
X
സല്‍കര്‍മം
فَأُولَٰئِكَ
X
അക്കൂട്ടര്‍
يُبَدِّلُ اللَّهُ
X
അല്ലാഹു മാറ്റും
سَيِّئَاتِهِمْ
X
അവരുടെ തിന്മകളെ
حَسَنَاتٍۗ
X
നന്മകളായി
وَكَانَ اللَّهُ
X
അല്ലാഹുആകുന്നു
غَفُورًا
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمًا
X
പരമകാരുണികനും
﴿25:70﴾ وَمَن تَابَ
X
വല്ലവനും പശ്ചാത്തപിച്ചാല്‍
وَعَمِلَ صَالِحًا
X
സല്‍കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്താല്‍
فَإِنَّهُ
X
തീര്‍ച്ചയായും അവന്‍
يَتُوبُ
X
അവന്‍ മടങ്ങുന്നു
إِلَى اللَّهِ
X
അല്ലാഹുവിലേക്ക്
مَتَابًا
X
മടങ്ങേണ്ടുന്ന മുറപ്രകാരം
﴿25:71﴾ فَتَبَسَّمَ
X
അപ്പോള്‍ അദ്ദേഹം മന്ദഹസിച്ചു
ضَاحِكًا
X
ചിരിച്ചുകൊണ്ട്
مِّن قَوْلِهَا
X
അതിന്റെ വാക്ക് കൊണ്ട്
وَقَالَ
X
അദ്ദേഹം പറഞ്ഞു
رَبِّ
X
എന്റെ നാഥാ
أَوْزِعْنِي
X
എനിക്ക് അവസരം നല്‍കേണമേ
أَنْ أَشْكُرَ
X
ഞാന്‍ നന്ദികാണിക്കാന്‍
نِعْمَتَكَ
X
നിന്റെ അനുഗ്രഹങ്ങള്‍ക്ക്
الَّتِي أَنْعَمْتَ
X
നീ അനുഗ്രഹിച്ച
عَلَيَّ
X
എനിക്ക്
وَعَلَىٰ وَالِدَيَّ
X
എന്റെ മാതാപിതാക്കള്‍ക്കും
وَأَنْ أَعْمَلَ
X
ഞാന്‍ പ്രവര്‍ത്തിക്കാനും
صَالِحًا
X
സല്‍കര്‍മങ്ങള്‍
تَرْضَاهُ
X
നിനക്കിഷ്ടപ്പെട്ട
وَأَدْخِلْنِي
X
എന്നെ നീ ഉള്‍പ്പെടുത്തുകയും ചെയ്യേണമേ
بِرَحْمَتِكَ
X
നിന്റെ കാരുണ്യത്താല്‍
فِي عِبَادِكَ
X
നിന്റെ ദാസന്‍മാരില്‍
الصَّالِحِينَ
X
സച്ചരിതരായ
﴿27:19﴾ وَلَقَدْ أَرْسَلْنَا
X
തീര്‍ച്ചയായും നാം അയച്ചു
إِلَىٰ ثَمُودَ
X
സമൂദ് സമുദായത്തിലേക്ക്
أَخَاهُمْ
X
അവരുടെ സഹോദരന്‍
صَالِحًا
X
സ്വാലിഹിനെ
أَنِ اعْبُدُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിന് മാത്രം വഴിപ്പെടുക (എന്ന സന്ദേശവുമായി)
فَإِذَا هُمْ
X
അപ്പോഴവര്‍
فَرِيقَانِ
X
രണ്ട് കക്ഷികളായി (പിരിഞ്ഞു)
يَخْتَصِمُونَ
X
അവര്‍ കയര്‍ക്കുന്നു
﴿27:45﴾ فَأَمَّا مَن
X
അതിനാല്‍ ആര്
تَابَ
X
അവന്‍ പശ്ചാത്തപിച്ചു
وَآمَنَ
X
വിശ്വസിക്കുകയും ചെയ്തു
وَعَمِلَ
X
പ്രവര്‍ത്തിക്കുകയും ചെയ്തു
صَالِحًا
X
സല്‍കര്‍മം
فَعَسَىٰ أَن يَكُونَ
X
അവന്‍ ഉള്‍പ്പെട്ടേക്കാം
مِنَ الْمُفْلِحِينَ
X
വിജയികളില്‍
﴿28:67﴾ وَقَالَ
X
പറഞ്ഞു
الَّذِينَ أُوتُوا الْعِلْمَ
X
(യഥാര്‍ത്ഥ)അറിവ് നല്‍കപ്പെട്ടവര്‍
وَيْلَكُمْ
X
നിങ്ങള്‍ക്ക് നാശം
ثَوَابُ اللَّهِ
X
അല്ലാഹുവിന്റെ പ്രതിഫലമാണ്
خَيْرٌ
X
ഏറ്റം നല്ലത്
لِّمَنْ
X
ഒരുത്തന്
آمَنَ
X
അവന്‍ വിശ്വസിച്ചു
وَعَمِلَ
X
പ്രവര്‍ത്തിക്കുകയും ചെയ്തു
صَالِحًا
X
സല്‍കര്‍മം
وَلَا يُلَقَّاهَا
X
അതു ലഭിക്കുകയില്ല
إِلَّا الصَّابِرُونَ
X
ക്ഷമാശീലര്‍ക്കല്ലാതെ
﴿28:80﴾ مَن كَفَرَ
X
ആര്‍ സത്യത്തെ തള്ളിപ്പറഞ്ഞുവോ
فَعَلَيْهِ كُفْرُهُۖ
X
അവന്റെ സത്യനിഷേധത്തിന്റെ ദോഷം അവന്നുതന്നെയാണുണ്ടാവുക
وَمَنْ عَمِلَ
X
ആരെങ്കിലും പ്രവര്‍ത്തിക്കുന്നുവെങ്കില്‍
صَالِحًا
X
നല്ലത്
فَلِأَنفُسِهِمْ
X
അപ്പോള്‍ തങ്ങള്‍ക്കു വേണ്ടിതന്നെയാണ്
يَمْهَدُونَ
X
അവര്‍ സൗകര്യമൊരുക്കുന്നത്
﴿30:44﴾ وَلَوْ تَرَىٰ
X
നീ കാണുന്നുവെങ്കില്‍
إِذِ
X
സന്ദര്‍ഭം
الْمُجْرِمُونَ
X
കുറ്റവാളികള്‍
نَاكِسُو رُءُوسِهِمْ
X
അവര്‍ അവരുടെ തലകള്‍താഴ്ത്തിയവരായി
عِندَ رَبِّهِمْ
X
തങ്ങളുടെ നാഥന്റെയടുക്കല്‍ (സന്നിധിയില്‍)
رَبَّنَا
X
(അവര്‍ പറയും) ഞങ്ങളുടെ നാഥാ
أَبْصَرْنَا
X
ഞങ്ങള്‍ (എല്ലാം) നേരില്‍ കണ്ടിരിക്കുന്നു
وَسَمِعْنَا
X
ഞങ്ങള്‍ കേള്‍ക്കുകയും ചെയ്തു
فَارْجِعْنَا
X
അതിനാല്‍ നീ ഞങ്ങളെ തിരിച്ചയക്കേണമേ
نَعْمَلْ
X
ഞങ്ങള്‍ പ്രവര്‍ത്തിച്ചു കൊള്ളാം
صَالِحًا
X
നന്മ , നല്ലത്
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
مُوقِنُونَ
X
നന്നായി ബോധ്യപ്പെട്ടവരാണ്
﴿32:12﴾ وَمَن يَقْنُتْ
X
ആരെങ്കിലും താഴ്മ കാണിക്കുന്നുവെങ്കില്‍
مِنكُنَّ
X
നിങ്ങളില്‍ നിന്ന്
لِلَّهِ
X
അല്ലാഹുവോടും
وَرَسُولِهِ
X
അവന്റെ ദൂതനോടും
وَتَعْمَلْ
X
പ്രവര്‍ത്തിക്കുകയും ചെയ്തു
صَالِحًا
X
സല്‍കര്‍മം
نُّؤْتِهَا
X
അവള്‍ക്ക് നാം നല്‍കും
أَجْرَهَا
X
അവളുടെ പ്രതിഫലം
مَرَّتَيْنِ
X
രണ്ടിരട്ടി
وَأَعْتَدْنَا لَهَا
X
അവള്‍ക്ക് നാം ഒരുക്കിവെച്ചിട്ടുമുണ്ട്
رِزْقًا
X
ജീവിത വിഭവം
كَرِيمًا
X
മാന്യമായ
﴿33:31﴾ أَنِ اعْمَلْ
X
ഉണ്ടാക്കുക
سَابِغَاتٍ
X
മികവുറ്റ പടയങ്കികള്‍
وَقَدِّرْ
X
കൃത്യത വരുത്തുകയും ചെയ്യുക
فِي السَّرْدِۖ
X
അതിന്റെ കണ്ണികളില്‍
وَاعْمَلُوا
X
നിങ്ങള്‍ പ്രവര്‍ത്തിക്കുക
صَالِحًاۖ
X
സല്‍കര്‍മം
إِنِّي
X
തീര്‍ച്ചയായും ഞാന്‍
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതൊക്കെയും
بَصِيرٌ
X
വീക്ഷിക്കുന്നവനാകുന്നു
﴿34:11﴾ وَمَا أَمْوَالُكُمْ
X
നിങ്ങളുടെ സമ്പത്തല്ല
وَلَا أَوْلَادُكُم
X
നിങ്ങളുടെ സന്തതികളും
بِالَّتِي تُقَرِّبُكُمْ
X
നിങ്ങളെ അടുപ്പിക്കുന്നത്
عِندَنَا
X
നമ്മുടെ സന്നിധിയില്‍
زُلْفَىٰ
X
ഒരു അടുപ്പം
إِلَّا مَنْ آمَنَ
X
സത്യവിശ്വാസം സ്വീകരിച്ചവരൊഴികെ
وَعَمِلَ
X
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
صَالِحًا
X
സല്‍കര്‍മം
فَأُولَٰئِكَ
X
അക്കൂട്ടര്‍
لَهُمْ
X
അവര്‍ക്കുണ്ട്
جَزَاءُ الضِّعْفِ
X
ഇരട്ടി പ്രതിഫലം
بِمَا عَمِلُوا
X
അവര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി
وَهُمْ
X
അവര്‍
فِي الْغُرُفَاتِ
X
ഉന്നത സൗധങ്ങളില്‍
آمِنُونَ
X
നിര്‍ഭയരാകുന്നു
وَهُمْ
X
അവര്‍
يَصْطَرِخُونَ
X
അവര്‍ അലമുറയിടും
فِيهَا
X
അവിടെവെച്ച്
رَبَّنَا
X
ഞങ്ങളുടെ നാഥാ
أَخْرِجْنَا
X
ഞങ്ങളെയൊന്ന് പുറത്തയക്കണമേ
نَعْمَلْ
X
ഞങ്ങള്‍ ചെയ്തുകൊള്ളാം
صَالِحًا
X
സല്‍കര്‍മ്മം
غَيْرَ
X
അല്ലാത്തത്
الَّذِي
X
യാതൊന്ന്
كُنَّا
X
ഞങ്ങളായിരുന്നു
نَعْمَلُۚ
X
ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു
أَوَلَمْ نُعَمِّرْكُم
X
(അല്ലാഹു പറയും) നാം നിങ്ങള്‍ക്ക് ആയുസ്സ് നല്‍കിയിരുന്നില്ലേ
مَّا يَتَذَكَّرُ فِيهِ
X
അതില്‍ പാഠമുള്‍ക്കൊള്ളാന്‍മാത്രം
مَن تَذَكَّرَ
X
അതുള്‍ക്കൊള്ളുന്നവര്‍ക്ക്
وَجَاءَكُمُ
X
നിങ്ങള്‍ക്ക് വന്നിട്ടുണ്ടായിരുന്നുവല്ലോ
النَّذِيرُۖ
X
മുന്നറിയിപ്പുകാരന്‍
فَذُوقُوا
X
അതിനാല്‍ നിങ്ങള്‍ അനുഭവിച്ചുകൊള്ളുക
فَمَا لِلظَّالِمِينَ
X
അക്രമികള്‍ക്കില്ല
مِن نَّصِيرٍ
X
ഒരുസഹായിയും
﴿35:37﴾ مَنْ عَمِلَ
X
ആരെങ്കിലും ചെയ്താല്‍
سَيِّئَةً
X
തിന്‍മ
فَلَا يُجْزَىٰ
X
അയാള്‍ക്കു പ്രതിഫലമായി നല്‍കപ്പെടുകയില്ല
إِلَّا مِثْلَهَاۖ
X
അതിനു തുല്യമായതല്ലാതെ
وَمَنْ عَمِلَ
X
ആരെങ്കിലും ചെയ്താല്‍
صَالِحًا
X
സല്‍കര്‍മം
مِّن ذَكَرٍ
X
പുരുഷനാകട്ടെ
أَوْ أُنثَىٰ
X
അല്ലെങ്കില്‍ സ്ത്രീയാകട്ടെ
وَهُوَ
X
അവനായിരിക്കെ
مُؤْمِنٌ
X
സത്യവിശ്വാസി
فَأُولَٰئِكَ
X
അവര്‍
يَدْخُلُونَ
X
പ്രവേശിക്കും
الْجَنَّةَ
X
സ്വര്‍ഗത്തില്‍
يُرْزَقُونَ
X
അവര്‍ക്ക് ജീവിത വിഭവം നല്‍കപ്പെടുന്നു
فِيهَا
X
അവിടെ
بِغَيْرِ حِسَابٍ
X
കണക്കു കൂടാതെ
﴿40:40﴾ وَمَنْ
X
ആരാണ്
أَحْسَنُ
X
ഏറെ ഉല്‍കൃഷ്ടന്‍
قَوْلًا
X
വചനത്താല്‍
مِّمَّن دَعَا
X
ക്ഷണിച്ചവനേക്കാള്‍
إِلَى اللَّهِ
X
അല്ലാഹുവിങ്കലേക്ക്
وَعَمِلَ
X
അവന്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
صَالِحًا
X
സല്‍കര്‍മം
وَقَالَ
X
അവന്‍ പറയുകയും ചെയ്തു
إِنَّنِي
X
തീര്‍ച്ചയായും ഞാന്‍
مِنَ الْمُسْلِمِينَ
X
മുസ്‌ലീംകളില്‍ പെട്ടവനാകുന്നു
﴿41:33﴾ مَّنْ عَمِلَ
X
ഒരുവന്‍ പ്രവര്‍ത്തിച്ചാല്‍
صَالِحًا
X
സല്‍കര്‍മം
فَلِنَفْسِهِۖ
X
അതിന്റെ ഗുണം അവന്നു തന്നെ
وَمَنْ أَسَاءَ
X
ഒരുവന്‍ തിന്‍മ ചെയ്താല്‍
فَعَلَيْهَاۗ
X
അതിന്റെ ദോഷവും അവന്നു തന്നെ
وَمَا رَبُّكَ
X
നിന്റെ നാഥനല്ല
بِظَلَّامٍ
X
അനീതി ചെയ്യുന്നവന്‍
لِّلْعَبِيدِ
X
ദാസന്‍മാരോട്
﴿41:46﴾ مَنْ عَمِلَ
X
ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍
صَالِحًا
X
നന്മ
فَلِنَفْسِهِۖ
X
അതിന്റെ ഗുണം അവനുതന്നെ
وَمَنْ أَسَاءَ
X
വല്ലവനും തിന്മചെയ്താല്‍
فَعَلَيْهَاۖ
X
അതിന്റെ ദോഷവും അവനുതന്നെ
ثُمَّ
X
പിന്നീട്
إِلَىٰ رَبِّكُمْ
X
നിങ്ങളുടെ നാഥങ്കലേക്കാണ്
تُرْجَعُونَ
X
നിങ്ങളൊക്കെ മടക്കപ്പെടുക
وَوَصَّيْنَا
X
നാം ഉപദേശിച്ചു
الْإِنسَانَ
X
മനുഷ്യനെ
بِوَالِدَيْهِ
X
അവന്റെ മാതാപിതാക്കളോട്
إِحْسَانًاۖ
X
നന്നായി വര്‍ത്തിക്കണമെന്ന്
حَمَلَتْهُ
X
അവനെ (ഗര്‍ഭം)ചുമന്നു
أُمُّهُ
X
അവന്റെ മാതാവ്
كُرْهًا
X
ക്ലേശത്തോടെ
وَوَضَعَتْهُ
X
അവള്‍ അവനെ പ്രസവിക്കുകയും ചെയ്തു
كُرْهًاۖ
X
പ്രയാസത്തോടെ
وَحَمْلُهُ
X
അവനെ ഗര്‍ഭം ചുമക്കലും
وَفِصَالُهُ
X
അവന്റെ മുലകുടി പൂര്‍ത്തിയാക്കലും
ثَلَاثُونَ
X
മുപ്പത്
شَهْرًاۚ
X
മാസം
حَتَّىٰ
X
അങ്ങനെ
إِذَا بَلَغَ
X
അവന്‍ പ്രാപിച്ചപ്പോള്‍
أَشُدَّهُ
X
തന്റെ ശക്തി
وَبَلَغَ
X
അവന്‍ പ്രാപിക്കുകയും ചെയ്തു
أَرْبَعِينَ
X
നാല്‍പത്
سَنَةً
X
വര്‍ഷം, വയസ്സ്
قَالَ
X
അവന്‍ പറഞ്ഞു(പറയും)
رَبِّ
X
എന്റെ നാഥാ
أَوْزِعْنِي
X
എനിക്ക് പ്രചോദനം നല്‍കേണമേ
أَنْ أَشْكُرَ
X
ഞാന്‍ നന്ദികാണിക്കാന്‍
نِعْمَتَكَ
X
നിന്റെ അനുഗ്രഹത്തിന്
الَّتِي أَنْعَمْتَ
X
നീ അനുഗ്രഹം ചെയ്ത, നീ അനുഗ്രഹമായി നല്‍കിയ
عَلَيَّ
X
എനിക്ക്
وَعَلَىٰ وَالِدَيَّ
X
എന്റെ മാതാപിതാള്‍ക്കും
وَأَنْ أَعْمَلَ
X
ഞാന്‍ പ്രവര്‍ത്തിക്കാനും
صَالِحًا
X
നല്ലത്(സല്‍കര്‍മം)
تَرْضَاهُ
X
നീ അത് തൃപ്തിപ്പെടും (നീ തൃപ്തിപ്പെടുന്ന)
وَأَصْلِحْ
X
നീ നന്മവരുത്തേണമേ
لِي
X
എനിക്ക്
فِي ذُرِّيَّتِيۖ
X
എന്റെ മക്കളില്‍
إِنِّي
X
നിശ്ചയമായും ഞാന്‍
تُبْتُ
X
ഞാന്‍ പശ്ചാത്തപിച്ചു മടങ്ങിയിരിക്കുന്നു
إِلَيْكَ
X
നിന്നിലേക്ക്
وَإِنِّي
X
ഉറപ്പായും ഞാന്‍
مِنَ الْمُسْلِمِينَ
X
അനുസരണമുള്ളവരില്‍പെട്ടവനാണ്
﴿46:15﴾ يَوْمَ يَجْمَعُكُمْ
X
അവന്‍ നിങ്ങളെ ഒരുമിച്ചു കൂട്ടുന്ന ദിവസം
لِيَوْمِ
X
ദിവസത്തിനുവേണ്ടി
الْجَمْعِۖ
X
ആ സംഗമത്തിന്റെ
ذَٰلِكَ
X
അതാകുന്നു
يَوْمُ التَّغَابُنِۗ
X
നഷ്ടം വെളിപ്പെടുന്ന ദിവസം
وَمَن
X
ആര്‍
يُؤْمِن
X
വിശ്വസിക്കുന്നു
بِاللَّهِ
X
അല്ലാഹുവില്‍
وَيَعْمَلْ
X
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു
صَالِحًا
X
സല്‍ക്കര്‍മങ്ങള്‍
يُكَفِّرْ
X
അല്ലാഹു മായ്ച്ചുകളയും
عَنْهُ
X
അവനില്‍നിന്ന്
سَيِّئَاتِهِ
X
അവന്റെ തിന്മകളെ
وَيُدْخِلْهُ
X
അല്ലാഹു അവനെ പ്രവേശിപ്പിക്കുകയും ചെയ്യും
جَنَّاتٍ
X
സ്വര്‍ഗീയാരാമങ്ങളില്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُ
X
നദികള്‍
خَالِدِينَ
X
നിത്യവാസികളായ നിലയില്‍
فِيهَا
X
അവയില്‍
أَبَدًاۚ
X
എന്നെന്നും
ذَٰلِكَ
X
അതാണ്
الْفَوْزُ
X
വിജയം
الْعَظِيمُ
X
അതിമഹത്തായ
﴿64:9﴾ رَّسُولًا
X
അതായത് ഒരു ദൂതനെ
يَتْلُو
X
ഓതിക്കേള്‍പിക്കുന്ന
عَلَيْكُمْ
X
നിങ്ങള്‍ക്ക്
آيَاتِ اللَّهِ
X
അല്ലാഹുവിന്റെ സൂക്തങ്ങളെ
مُبَيِّنَاتٍ
X
സുവ്യക്തമായ
لِّيُخْرِجَ
X
(നയിക്കാന്‍) പുറത്ത് കൊണ്ടുവരാന്‍
الَّذِينَ آمَنُوا
X
വിശ്വസിച്ചവരെ
وَعَمِلُوا
X
പ്രവര്‍ത്തിക്കുകയും ചെയ്തവരെ
الصَّالِحَاتِ
X
സല്‍ക്കര്‍മങ്ങള്‍
مِنَ الظُّلُمَاتِ
X
ഇരുളുകളില്‍നിന്ന്
إِلَى النُّورِۚ
X
വെളിച്ചത്തിലേക്ക്
وَمَن
X
ആര്‍
يُؤْمِن
X
വിശ്വസിക്കുന്നു
بِاللَّهِ
X
അല്ലാഹുവില്‍
وَيَعْمَلْ
X
പ്രവര്‍ത്തിക്കുകയും ചെയ്യുന്നു
صَالِحًا
X
സല്‍ക്കര്‍മം
يُدْخِلْهُ
X
അല്ലാഹു അവനെ പ്രവേശിപ്പിക്കും
جَنَّاتٍ
X
സ്വര്‍ഗീയാരാമങ്ങളില്‍
تَجْرِي
X
ഒഴുകുന്ന
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُ
X
നദികള്‍
خَالِدِينَ
X
നിത്യവാസികളായിട്ട്
فِيهَا
X
അവയില്‍
أَبَدًاۖ
X
എന്നെന്നും
قَدْ أَحْسَنَ
X
നന്നാക്കിയിരിക്കുന്നു
اللَّهُ
X
അല്ലാഹു
لَهُ
X
അവന്ന്
رِزْقًا
X
വിഭവം
﴿65:11﴾