Repeated Words in Quran

< >
Total Found : 47
وَاتَّقُوا
X
നിങ്ങള്‍ കരുതിയിരിക്കുക
يَوْمًا
X
ഒരു ദിനത്തെ
لَّا تَجْزِي
X
ഉപകരിക്കില്ല
نَفْسٌ
X
ഒരാളും
عَن نَّفْسٍ
X
മറ്റൊരാള്‍ക്ക്
شَيْئًا
X
യാതൊന്നും
وَلَا يُقْبَلُ
X
സ്വീകരിക്കപ്പെടുകയുമില്ല
مِنْهَا
X
ഒരാളില്‍നിന്നും
شَفَاعَةٌ
X
ശിപാര്‍ശ
وَلَا يُؤْخَذُ
X
(മേടിക്കപ്പെടുകയുമില്ല) വാങ്ങുകയുമില്ല
مِنْهَا
X
ഒരാളില്‍നിന്നും
عَدْلٌ
X
മോചനദ്രവ്യം
وَلَا هُمْ يُنصَرُونَ
X
അവര്‍ സഹായിക്കപ്പെടുകയുമില്ല
﴿2:48﴾ وَاتَّقُوا
X
നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക
يَوْمًا
X
ഒരു നാളിനെ
لَّا تَجْزِي
X
ഉപകരിക്കുകയില്ല
نَفْسٌ
X
ഒരാളും
عَن نَّفْسٍ
X
മറ്റൊരാള്‍ക്ക്
شَيْئًا
X
യാതൊന്നും
وَلَا يُقْبَلُ
X
സ്വീകരിക്കപ്പെടുകയുമില്ല
مِنْهَا
X
ഒരാളില്‍നിന്നും
عَدْلٌ
X
പ്രായശ്ചിത്തം
وَلَا تَنفَعُهَا
X
ആര്‍ക്കും ഉപകരിക്കയുമില്ല
شَفَاعَةٌ
X
ശിപാര്‍ശ
وَلَا هُمْ يُنصَرُونَ
X
അവര്‍ സഹായിക്കപ്പെടുകയുമില്ല
﴿2:123﴾ وَإِذَا قِيلَ
X
പറയപ്പെട്ടാല്‍
لَهُمُ
X
അവരോട്
اتَّبِعُوا
X
നിങ്ങള്‍ പിന്‍പറ്റുക
مَا أَنزَلَ اللَّهُ
X
അല്ലാഹു ഇറക്കിതന്നത്
قَالُوا
X
അവര്‍ പറയും
بَلْ
X
എന്നാല്‍
نَتَّبِعُ
X
ഞങ്ങള്‍ പിന്‍പറ്റും
مَا أَلْفَيْنَا
X
ഞങ്ങള്‍ കണ്ടതിനെ
عَلَيْهِ
X
അതിന്‍മേല്‍
آبَاءَنَاۗ
X
ഞങ്ങളുടെ പിതാക്കളെ
أَوَلَوْ كَانَ
X
ആയിരുന്നങ്കിലും
آبَاؤُهُمْ
X
അവരുടെ പിതാക്കള്‍
لَا يَعْقِلُونَ
X
ചിന്തിക്കുന്നില്ല
شَيْئًا
X
ഒന്നും
وَلَا يَهْتَدُونَ
X
നേര്‍വഴി പ്രാപിക്കുന്നുമില്ല
﴿2:170﴾ كُتِبَ عَلَيْكُمُ
X
നിങ്ങള്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു
الْقِتَالُ
X
യുദ്ധം
وَهُوَ
X
അത്
كُرْهٌ
X
വെറുപ്പുള്ളതാണ്
لَّكُمْۖ
X
നിങ്ങള്‍ക്ക്
وَعَسَىٰ
X
ആയേക്കാം
أَن تَكْرَهُوا
X
നിങ്ങള്‍ വെറുക്കുന്നത്
شَيْئًا
X
ഒരു കാര്യത്തെ
وَهُوَ
X
അത്
خَيْرٌ
X
നല്ലത്
لَّكُمْۖ
X
നിങ്ങള്‍ക്ക്
وَعَسَىٰ
X
ആയേക്കാം
أَن تُحِبُّوا
X
നിങ്ങള്‍ ഇഷ്ടപ്പെടുന്നത്
شَيْئًا
X
ഒരു കാര്യത്തെ
وَهُوَ
X
അതാവാം
شَرٌّ لَّكُمْۗ
X
നിങ്ങള്‍ക്ക് ദോഷം
وَاللَّهُ يَعْلَمُ
X
അല്ലാഹു അറിയുന്നു
وَأَنتُمْ
X
നിങ്ങളോ
لَا تَعْلَمُونَ
X
നിങ്ങള്‍ അറിയുന്നുമില്ല
﴿2:216﴾ الطَّلَاقُ
X
വിവാഹമോചനം
مَرَّتَانِۖ
X
രണ്ടുതവണയാണ്
فَإِمْسَاكٌ
X
പിന്നെ കൂടെ നിര്‍ത്തലുമാണ്
بِمَعْرُوفٍ
X
മാന്യമായ നിലക്ക്
أَوْ تَسْرِيحٌ
X
അല്ലെങ്കില്‍ പിരിച്ചയക്കലാണ്
بِإِحْسَانٍۗ
X
നല്ല നിലയില്‍
وَلَا يَحِلُّ
X
അനുവദനീയമല്ല
لَكُمْ
X
നിങ്ങള്‍ക്ക്
أَن تَأْخُذُوا
X
നിങ്ങള്‍ തിരിച്ചുവാങ്ങുന്നത്
مِمَّا آتَيْتُمُوهُنَّ
X
നിങ്ങള്‍ അവര്‍ക്ക് നല്‍കിയതില്‍ നിന്ന്
شَيْئًا
X
ഒരു വസ്തുവും
إِلَّا أَن يَخَافَا
X
രണ്ടുപേരും ഭയപ്പെടുന്നുവെങ്കിലല്ലാതെ
أَلَّا يُقِيمَا
X
കൃത്യമായി പാലിക്കാന്‍
حُدُودَ اللَّهِۖ
X
അല്ലാഹുവിന്റെ അതിര്‍ വരമ്പുകള്‍
فَإِنْ خِفْتُمْ
X
നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍
أَلَّا يُقِيمَا
X
രണ്ടുപേര്‍ക്കും പാലിക്കാനാവില്ലെന്ന്
حُدُودَ اللَّهِ
X
അല്ലാഹുവിന്റെ അതിര്‍വരമ്പുകള്‍
فَلَا جُنَاحَ
X
കുറ്റമില്ല
عَلَيْهِمَا
X
അവര്‍ രണ്ടുപേര്‍ക്കും
فِيمَا افْتَدَتْ بِهِۗ
X
അവന് വല്ലതും നല്‍കുന്നതിന്
تِلْكَ
X
അത്
حُدُودُ اللَّهِ
X
അല്ലാഹുവിന്റെ നിയമപരിധികളാണ്
فَلَا تَعْتَدُوهَاۚ
X
നിങ്ങള്‍ അത് ലംഘിക്കരുത്
وَمَن يَتَعَدَّ
X
ആര്‍ ലംഘിക്കുന്നുവോ
حُدُودَ اللَّهِ
X
അല്ലാഹുവിന്റെ പരിധികളെ
فَأُولَٰئِكَ
X
അവര്‍
هُمُ
X
അവര്‍ തന്നെയാണ്
الظَّالِمُونَ
X
അക്രമികള്‍
﴿2:229﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
إِذَا تَدَايَنتُم
X
നിങ്ങള്‍ കടമിടപാട് നടത്തുകയാണെങ്കില്‍
بِدَيْنٍ
X
ഒരു കടം
إِلَىٰ أَجَلٍ
X
ഒരവധിവരെ
مُّسَمًّى
X
നിശ്ചിതമായ
فَاكْتُبُوهُۚ
X
നിങ്ങള്‍ അത് എഴുതിവെക്കുക
وَلْيَكْتُب
X
എഴുതി വെക്കണം
بَّيْنَكُمْ
X
നിങ്ങള്‍ക്കിടയില്‍
كَاتِبٌ
X
എഴുത്തുകാരന്‍
بِالْعَدْلِۚ
X
നീതിയോടെ
وَلَا يَأْبَ
X
വിസമ്മതിക്കരുത്
كَاتِبٌ
X
എഴുത്തുകാരന്‍
أَن يَكْتُبَ
X
എഴുതാന്‍
كَمَا عَلَّمَهُ اللَّهُۚ
X
അല്ലാഹു അവനെ പഠിപ്പിച്ച പോലെ
فَلْيَكْتُبْ
X
അപ്പോള്‍ അവന്‍ എഴുതണം
وَلْيُمْلِلِ
X
പറഞ്ഞുകൊടുക്കണം
الَّذِي عَلَيْهِ الْحَقُّ
X
ബാധ്യതപ്പെട്ടവന്‍
وَلْيَتَّقِ اللَّهَ رَبَّهُ
X
അവന്‍ തന്റെ നാഥനായ അല്ലാഹുവിനെ സൂക്ഷിക്കട്ടെ
وَلَا يَبْخَسْ
X
അവന്‍ കുറവ് വരുത്തരുത്
مِنْهُ
X
അതില്‍ നിന്ന്
شَيْئًاۚ
X
ഒന്നും തന്നെ
فَإِن كَانَ الَّذِي عَلَيْهِ الْحَقُّ
X
ഇനി ബാധ്യതയുള്ളവന്‍ ആണെങ്കില്‍
سَفِيهًا
X
മൂഢനോ
أَوْ ضَعِيفًا
X
അല്ലെങ്കില്‍ ദുര്‍ബലനോ
أَوْ لَا يَسْتَطِيعُ
X
അല്ലെങ്കില്‍ അവന് സാധിക്കുകയില്ല
أَن يُمِلَّ هُوَ
X
സ്വയം പറഞ്ഞ് കൊടുക്കാന്‍
فَلْيُمْلِلْ
X
പറഞ്ഞുകൊടുക്കണം
وَلِيُّهُ
X
അവന്റെ രക്ഷാധികാരി
بِالْعَدْلِۚ
X
നീതി പൂര്‍വം
وَاسْتَشْهِدُوا
X
നിങ്ങള്‍ സാക്ഷിനിര്‍ത്തുക
شَهِيدَيْنِ
X
രണ്ട് സാക്ഷികളെ
مِن رِّجَالِكُمْۖ
X
നിങ്ങളിലെ പുരുഷന്‍മാരില്‍ നിന്ന്
فَإِن لَّمْ يَكُونَا
X
അവര്‍ രണ്ട് പേരില്ലെങ്കില്‍
رَجُلَيْنِ
X
പുരുഷരായി
فَرَجُلٌ
X
അപ്പോള്‍ ഒരു പുരുഷനും
وَامْرَأَتَانِ
X
രണ്ട് സ്ത്രീകളും
مِمَّن تَرْضَوْنَ
X
നിങ്ങള്‍ ഇഷ്ടപ്പെടുന്ന
مِنَ الشُّهَدَاءِ
X
സാക്ഷികളില്‍ നിന്ന്
أَن تَضِلَّ إِحْدَاهُمَا
X
അവരിലൊരാള്‍ പിഴച്ചാല്‍
فَتُذَكِّرَ إِحْدَاهُمَا
X
അവരിലൊരുവള്‍ ഓര്‍മിപ്പിക്കാന്‍
الْأُخْرَىٰۚ
X
മറ്റവളെ
وَلَا يَأْبَ
X
നിരസിക്കരുത്
الشُّهَدَاءُ
X
സാക്ഷികള്‍
إِذَا مَا دُعُواۚ
X
തെളിവ് നല്‍കാന്‍ വിളിക്കപ്പെട്ടാല്‍
وَلَا تَسْأَمُوا
X
നിങ്ങള്‍ മടിക്കരുത്
أَن تَكْتُبُوهُ
X
അത് എഴുതിവെക്കാന്‍
صَغِيرًا
X
ചെറുതായാലും
أَوْ كَبِيرًا
X
വലുതായാലും
إِلَىٰ أَجَلِهِۚ
X
അതിന്റെ അവധിവരേക്ക്
ذَٰلِكُمْ
X
അത്
أَقْسَطُ
X
ഏറ്റം നീതിപൂര്‍വകമായത്
عِندَ اللَّهِ
X
അല്ലാഹുവിങ്കല്‍
وَأَقْوَمُ
X
കൂടുതല്‍ ബലം നല്‍കുന്നത്
لِلشَّهَادَةِ
X
സാക്ഷ്യത്തിന്
وَأَدْنَىٰ
X
ഏറ്റവും അടുത്തതും
أَلَّا تَرْتَابُواۖ
X
നിങ്ങള്‍ സംശയിക്കാതിരിക്കാന്‍
إِلَّا أَن تَكُونَ
X
ആയാലൊഴികെ
تِجَارَةً
X
കച്ചവടം
حَاضِرَةً
X
റൊക്കം
تُدِيرُونَهَا
X
നിങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന
بَيْنَكُمْ
X
നിങ്ങള്‍ക്കിടയില്‍
فَلَيْسَ عَلَيْكُمْ
X
നിങ്ങള്‍ക്കില്ല
جُنَاحٌ
X
കുറ്റം
أَلَّا تَكْتُبُوهَاۗ
X
നിങ്ങള്‍ അത് എഴുതിവെക്കാതിരിക്കുന്നതില്‍
وَأَشْهِدُوا
X
നിങ്ങള്‍ സാക്ഷിനിര്‍ത്തണം
إِذَا تَبَايَعْتُمْۚ
X
നിങ്ങള്‍ ഇടപാട് നടത്തുകയാണെങ്കില്‍
وَلَا يُضَارَّ
X
ഉപദ്രവിക്കപ്പെടരുത്
كَاتِبٌ
X
ഒരു എഴുത്തുകാരനും
وَلَا شَهِيدٌۚ
X
ഒരു സാക്ഷിയും (ഉപദ്രവിക്കപ്പെടാവ)തല്ല
وَإِن تَفْعَلُوا
X
നിങ്ങള്‍ അങ്ങനെ ചെയ്യുന്നുവെങ്കില്‍
فَإِنَّهُ
X
തീര്‍ച്ചയായും അത്
فُسُوقٌ
X
അധര്‍മമാണ്
بِكُمْۗ
X
നിങ്ങളിലുള്ള
وَاتَّقُوا اللَّهَۖ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
وَيُعَلِّمُكُمُ اللَّهُۗ
X
അല്ലാഹു നിങ്ങളെ പഠിപ്പിക്കുന്നു
وَاللَّهُ
X
അല്ലാഹു
بِكُلِّ شَيْءٍ
X
എല്ലാ കാര്യവും
عَلِيمٌ
X
അറിയുന്നവനാണ്
﴿2:282﴾ إِنَّ الَّذِينَ كَفَرُوا
X
നിശ്ചയം സത്യനിഷേധികള്‍
لَن تُغْنِيَ
X
ഉപകരിക്കുകയില്ല
عَنْهُمْ
X
അവര്‍ക്ക്
أَمْوَالُهُمْ
X
അവരുടെ സ്വത്ത്
وَلَا أَوْلَادُهُم
X
അവരുടെ സന്താനങ്ങളുമില്ല
مِّنَ اللَّهِ
X
അല്ലാഹുവി(ന്റെ ശിക്ഷയി)ല്‍ നിന്ന്
شَيْئًاۖ
X
തീരെ, ഒന്നും
وَأُولَٰئِكَ
X
അവര്‍
هُمْ
X
അവര്‍(തന്നെ)
وَقُودُ
X
വിറക്
النَّارِ
X
നരകത്തിന്റെ
﴿3:10﴾ قُلْ
X
താങ്കള്‍ പറയുക
يَا أَهْلَ الْكِتَابِ
X
വേദക്കാരേ
تَعَالَوْا
X
നിങ്ങള്‍ വരിക
إِلَىٰ كَلِمَةٍ
X
ഒരു വചനത്തിലേക്ക്, ഒരു തത്വത്തിലേക്ക്
سَوَاءٍ
X
സമമായ
بَيْنَنَا
X
ഞങ്ങള്‍ക്കിടയില്‍
وَبَيْنَكُمْ
X
നിങ്ങള്‍ക്കുമിടയില്‍
أَلَّا نَعْبُدَ
X
(അതായത്) നാം വഴിപ്പെടാതിരിക്കുക
إِلَّا اللَّهَ
X
അല്ലാഹു അല്ലാത്ത (ആര്‍ക്കും)
وَلَا نُشْرِكَ
X
നാം പങ്കുചേര്‍ക്കാതിരിക്കുക
بِهِ
X
അവനില്‍
شَيْئًا
X
ഒന്നിനെയും
وَلَا يَتَّخِذَ
X
സ്വീകരിക്കാതിരിക്കുക
بَعْضُنَا
X
നമ്മില്‍ ചിലര്‍
بَعْضًا
X
ചിലരെ
أَرْبَابًا
X
രക്ഷാധികാരികളായി
مِّن دُونِ اللَّهِۚ
X
അല്ലാഹുവെ കൂടാതെ
فَإِن تَوَلَّوْا
X
ഇനിയും അവര്‍ പിന്തിരിഞ്ഞുകളയുന്നുവെങ്കില്‍
فَقُولُوا
X
നിങ്ങള്‍ പറയുക
اشْهَدُوا
X
നിങ്ങള്‍ സാക്ഷികളാകുവിന്‍
بِأَنَّا
X
തീര്‍ച്ചയായും ഞങ്ങള്‍ (ആണെന്നതിന്)
مُسْلِمُونَ
X
മുസ്ലിംകള്‍
﴿3:64﴾ إِنَّ الَّذِينَ كَفَرُوا
X
നിശ്ചയമായും സത്യത്തെ നിഷേധിച്ചവര്‍
لَن تُغْنِيَ
X
ഉപകാരപ്പെടുകയില്ല
عَنْهُمْ
X
അവര്‍ക്ക്
أَمْوَالُهُمْ
X
അവരുടെ സമ്പത്ത്
وَلَا
X
ഇല്ല
أَوْلَادُهُم
X
അവരുടെ സന്താനങ്ങളും
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്ന്
شَيْئًاۖ
X
ഒന്നും, ഒട്ടും
وَأُولَٰئِكَ
X
അവര്‍
أَصْحَابُ النَّارِۚ
X
നരകാവകാശികളാണ്
هُمْ
X
അവര്‍
فِيهَا
X
അതില്‍
خَالِدُونَ
X
നിത്യവാസികള്‍ (ആയിരിക്കും)
﴿3:116﴾ إِن تَمْسَسْكُمْ
X
നിങ്ങള്‍ക്ക് ഉണ്ടായാല്‍, നിങ്ങളെ സ്പര്‍ശിച്ചാല്‍
حَسَنَةٌ
X
(എന്തെങ്കിലും) നന്മ
تَسُؤْهُمْ
X
അത് അവര്‍ക്ക് മനഃപ്രയാസമുണ്ടാക്കും
وَإِن تُصِبْكُمْ
X
നിങ്ങള്‍ക്ക് ബാധിക്കുന്നുവെങ്കില്‍
سَيِّئَةٌ
X
(വല്ല) തിന്മയും
يَفْرَحُوا
X
അവര്‍ സന്തുഷ്ടരാകും
بِهَاۖ
X
അതില്‍, അതുമുഖേന
وَإِن تَصْبِرُوا
X
നിങ്ങള്‍ ക്ഷമിക്കുകയാണെങ്കില്‍
وَتَتَّقُوا
X
നിങ്ങള്‍ സൂക്ഷ്മത പാലിക്കുകയും ചെയ്യുകയാണെങ്കില്‍
لَا يَضُرُّكُمْ
X
നിങ്ങള്‍ക്ക് ദ്രോഹം വരുത്തുകയില്ല
كَيْدُهُمْ
X
അവരുടെ കുതന്ത്രം
شَيْئًاۗ
X
ഒട്ടും
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
بِمَا يَعْمَلُونَ
X
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത്
مُحِيطٌ
X
സൂക്ഷ്മമായി അറിയുന്നവന്‍(ആകുന്നു)
﴿3:120﴾ وَمَا مُحَمَّدٌ
X
മുഹമ്മദ് അല്ല
إِلَّا رَسُولٌ
X
ഒരു ദൈവദൂതനല്ലാതെ
قَدْ خَلَتْ
X
കഴിഞ്ഞുപോയിട്ടുണ്ട്
مِن قَبْلِهِ
X
അദ്ദേഹത്തിന് മുമ്പ്
الرُّسُلُۚ
X
ദൈവദൂതന്‍മാര്‍
أَفَإِن مَّاتَ
X
അദ്ദേഹം മരണപ്പെട്ടുവെങ്കില്‍
أَوْ قُتِلَ
X
അല്ലെങ്കില്‍ കൊല്ലപ്പെട്ടുവെങ്കില്‍
انقَلَبْتُمْ
X
നിങ്ങള്‍ തിരിഞ്ഞുകളയുകയോ
عَلَىٰ أَعْقَابِكُمْۚ
X
നിങ്ങളുടെ മടമ്പുകളില്‍
وَمَن يَنقَلِبْ
X
ആര്‍ പിന്തിരിയുന്നുവോ
عَلَىٰ عَقِبَيْهِ
X
തന്റെ മടമ്പുകളില്‍
فَلَن يَضُرَّ
X
എന്നാല്‍ അവന്‍ ദ്രോഹം വരുത്തുകയില്ല
اللَّهَ
X
അല്ലാഹുവിന്
شَيْئًاۗ
X
ഒട്ടും,യാതൊരു
وَسَيَجْزِي اللَّهُ
X
തീര്‍ച്ചയായും അല്ലാഹു പ്രതിഫലം നല്‍കും
الشَّاكِرِينَ
X
നന്ദികാണിക്കുന്നവര്‍ക്ക്
﴿3:144﴾ وَلَا يَحْزُنكَ
X
നിന്നെ ദുഃഖിപ്പിക്കാതിരിക്കട്ടെ
الَّذِينَ يُسَارِعُونَ
X
ധൃതിയില്‍ മുന്നേറുന്നവര്‍
فِي الْكُفْرِۚ
X
സത്യനിഷേധത്തില്‍
إِنَّهُمْ
X
നിശ്ചയം അവര്‍
لَن يَضُرُّوا اللَّهَ
X
അവര്‍ അല്ലാഹുവിന് ദോഷം വരുത്തുകയില്ല
شَيْئًاۗ
X
ഒട്ടും
يُرِيدُ اللَّهُ
X
അല്ലാഹു ഉദ്ദേശിക്കുന്നു
أَلَّا يَجْعَلَ
X
ആക്കാതിരിക്കാന്‍(നല്‍കാതിരിക്കാന്‍)
لَهُمْ
X
അവര്‍ക്ക്
حَظًّا
X
ഒരു വിഹിതവും
فِي الْآخِرَةِۖ
X
പരലോകത്ത്
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
عَظِيمٌ
X
കൊടിയ, ഭയങ്കരമായ
﴿3:176﴾ إِنَّ
X
നിശ്ചയം ഒരു കൂട്ടര്‍
الَّذِينَ اشْتَرَوُا
X
അവര്‍ വാങ്ങിയിരിക്കുന്നു
الْكُفْرَ
X
സത്യനിഷേധം
بِالْإِيمَانِ
X
സത്യവിശ്വാസത്തിന് പകരം
لَن يَضُرُّوا اللَّهَ
X
അവര്‍ അല്ലാഹുവിന് ദോഷം വരുത്തുകയില്ല
شَيْئًا
X
ഒട്ടും
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
വേദനയേറിയ
﴿3:177﴾ يَا أَيُّهَا الَّذِينَ آمَنُوا
X
അല്ലയോ വിശ്വസിച്ചവരേ
لَا يَحِلُّ
X
അനുവദനീയമല്ല
لَكُمْ
X
നിങ്ങള്‍ക്ക്
أَن تَرِثُوا
X
നിങ്ങള്‍ അനന്തരമെടുക്കുന്നത്
النِّسَاءَ
X
സ്ത്രീകളെ
كَرْهًاۖ
X
ബലാല്‍കാരമായി
وَلَا تَعْضُلُوهُنَّ
X
നിങ്ങള്‍ അവരെ തടയുകയും ചെയ്യരുത്
لِتَذْهَبُوا
X
നിങ്ങള്‍ തട്ടിയെടുക്കുന്നതിന് വേണ്ടി
بِبَعْضِ
X
ചിലത്
مَا آتَيْتُمُوهُنَّ
X
നിങ്ങള്‍ അവര്‍ക്ക് നല്‍കിയ (വിവാഹമൂല്യത്തില്‍ നിന്ന്‌)
إِلَّا أَن يَأْتِينَ
X
അവര്‍ ഏര്‍പ്പെട്ടാലല്ലാതെ
بِفَاحِشَةٍ
X
ദുര്‍നടപ്പില്‍
مُّبَيِّنَةٍۚ
X
വ്യക്തമായ
وَعَاشِرُوهُنَّ
X
നിങ്ങള്‍ അവരോട് സഹവസിക്കുക
بِالْمَعْرُوفِۚ
X
മാന്യമായി
فَإِن كَرِهْتُمُوهُنَّ
X
നിങ്ങള്‍ അവരെ വെറുത്താല്‍
فَعَسَىٰ أَن تَكْرَهُوا
X
നിങ്ങള്‍ വെറുത്തുവെന്ന് വരാം
شَيْئًا
X
ഒരു കാര്യം
وَيَجْعَلَ اللَّهُ
X
അല്ലാഹു ഉള്‍ക്കൊള്ളിച്ചിട്ടുണ്ടാകും
فِيهِ
X
അതില്‍
خَيْرًا
X
നന്മ
كَثِيرًا
X
ധാരാളം
﴿4:19﴾ وَإِنْ أَرَدتُّمُ
X
നിങ്ങള്‍ ഉദ്ദേശിച്ചുവെങ്കില്‍
اسْتِبْدَالَ
X
മാറ്റാന്‍
زَوْجٍ
X
ഒരു ഭാര്യയെ
مَّكَانَ
X
സ്ഥാനത്ത്
زَوْجٍ
X
(മറ്റൊരു) ഭാര്യയുടെ
وَآتَيْتُمْ
X
നിങ്ങള്‍ കൊടുത്തിട്ടുണ്ട്
إِحْدَاهُنَّ
X
അവരില്‍ ഒരുവള്‍ക്ക്
قِنطَارًا
X
(ധനത്തിന്റെ) ഒരു കൂമ്പാരം
فَلَا تَأْخُذُوا
X
നിങ്ങള്‍ എടുക്കരുത്, തിരിച്ചുവാങ്ങരുത്
مِنْهُ
X
അതില്‍ നിന്ന്
شَيْئًاۚ
X
യാതൊന്നും
أَتَأْخُذُونَهُ
X
നിങ്ങള്‍ അത് തിരിച്ചുവാങ്ങുകയോ
بُهْتَانًا
X
കള്ളം കെട്ടിച്ചമച്ചും
وَإِثْمًا
X
പാപം (ചെയ്തും)
مُّبِينًا
X
വ്യക്തമായ
﴿4:20﴾ وَاعْبُدُوا
X
നിങ്ങള്‍ വഴിപ്പെടുക
اللَّهَ
X
അല്ലാഹുവിന്
وَلَا تُشْرِكُوا
X
നിങ്ങള്‍ പങ്ക്ചേര്‍ക്കാതിരിക്കുക
بِهِ
X
അവനോട്
شَيْئًاۖ
X
ഒന്നിനെയും
وَبِالْوَالِدَيْنِ
X
മാതാപിതാക്കളോട്
إِحْسَانًا
X
നന്മയോടെ വര്‍ത്തിക്കുക
وَبِذِي الْقُرْبَىٰ
X
ബന്ധുക്കളോടും
وَالْيَتَامَىٰ
X
അനാഥകളോടും
وَالْمَسَاكِينِ
X
അഗതികളോടും
وَالْجَارِ
X
അയല്‍ക്കാരോടും
ذِي الْقُرْبَىٰ
X
ബന്ധുക്കളായ
وَالْجَارِ
X
അയല്‍ക്കാരോടും
الْجُنُبِ
X
അന്യരായ, അകന്ന
وَالصَّاحِبِ
X
കൂട്ടുകാരോടും
بِالْجَنبِ
X
അരികെയുള്ള
وَابْنِ السَّبِيلِ
X
വഴിപോക്കരോടും
وَمَا مَلَكَتْ
X
ഉടമപ്പെടുത്തിയവരോടും
أَيْمَانُكُمْۗ
X
നിങ്ങളുടെ വലം കൈകള്‍
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يُحِبُّ
X
ഇഷ്ടപ്പെടുന്നില്ല
مَن كَانَ
X
ആയിട്ടുള്ള ആരെയും
مُخْتَالًا
X
പൊങ്ങച്ചക്കാരന്‍
فَخُورًا
X
ദുരഹങ്കാരി
﴿4:36﴾ لَّقَدْ كَفَرَ
X
തീര്‍ച്ചയായും സത്യനിഷേധിയായിരിക്കുന്നു
الَّذِينَ قَالُوا
X
പറഞ്ഞവര്‍
إِنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
هُوَ
X
അവന്‍
الْمَسِيحُ ابْنُ مَرْيَمَۚ
X
മര്‍യമിന്റെ മകനായ മസീഹ് ആണെന്ന്
قُلْ
X
നീ പറയുക(ചോദിക്കുക)
فَمَن
X
ആര്?
يَمْلِكُ
X
തടുക്കും
مِنَ اللَّهِ
X
അല്ലാഹുവില്‍നിന്ന് (ഉള്ള ശിക്ഷയില്‍നിന്ന്)
شَيْئًا
X
വല്ലതിനെയും
إِنْ أَرَادَ
X
അവന്‍ ഉദ്ദേശിച്ചാല്‍
أَن يُهْلِكَ
X
അവന്‍ നശിപ്പിക്കാന്‍
الْمَسِيحَ ابْنَ مَرْيَمَ
X
മര്‍യമിന്റെ മകനായ മസീഹിനെ
وَأُمَّهُ
X
അദ്ദേഹത്തിന്റെ മാതാവിനെയും
وَمَن فِي الْأَرْضِ
X
ഭൂമിയിലുള്ളവരെയും
جَمِيعًاۗ
X
മുഴുവനുമായി
وَلِلَّهِ
X
അല്ലാഹുവിന്നാണ്
مُلْكُ السَّمَاوَاتِ
X
ആകാശങ്ങളുടെ ആധിപത്യം
وَالْأَرْضِ
X
ഭൂമിയുടെയും
وَمَا بَيْنَهُمَاۚ
X
അവരണ്ടിന്നുമിടയിലുള്ളവയുടെയും
يَخْلُقُ
X
അവന്‍ സൃഷ്ടിക്കുന്നു
مَا يَشَاءُۚ
X
അവന്‍ ഇച്ഛിക്കുന്നത്
وَاللَّهُ
X
അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യങ്ങള്‍ക്കും
قَدِيرٌ
X
കഴിവുറ്റവനാണ്
﴿5:17﴾ يَا أَيُّهَا الرَّسُولُ
X
ദൈവദൂതരേ
لَا يَحْزُنكَ
X
താങ്കളെ ദുഃഖിപ്പിക്കാതിരിക്കട്ടെ
الَّذِينَ يُسَارِعُونَ
X
സത്വരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവര്‍
فِي الْكُفْرِ
X
സത്യനിഷേധ മാര്‍ഗത്തില്‍
مِنَ الَّذِينَ قَالُوا
X
പറഞ്ഞവരില്‍പെട്ട
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നുവെന്ന്
بِأَفْوَاهِهِمْ
X
അവരുടെ വായകള്‍കൊണ്ട്
وَلَمْ تُؤْمِن
X
എന്നാല്‍ വിശ്വസിച്ചിട്ടില്ല
قُلُوبُهُمْۛ
X
അവരുടെ ഹൃദയങ്ങള്‍
وَمِنَ الَّذِينَ هَادُواۛ
X
യഹൂദരില്‍പെട്ടവരും
سَمَّاعُونَ
X
(അവര്‍) കാതോര്‍ക്കുന്നവരാണ്
لِلْكَذِبِ
X
കള്ളത്തിന്
سَمَّاعُونَ
X
കാതോര്‍ക്കുന്നവരും
لِقَوْمٍ آخَرِينَ
X
മറ്റു ആളുകള്‍ക്കുവേണ്ടി
لَمْ يَأْتُوكَۖ
X
അവര്‍ നിന്റെയടുത്ത് വന്നിട്ടില്ല
يُحَرِّفُونَ
X
അവര്‍ മാറ്റി മറിക്കുന്നു
الْكَلِمَ
X
വേദവാക്യങ്ങളെ
مِن بَعْدِ مَوَاضِعِهِۖ
X
അവയുടെ സ്ഥാനങ്ങളില്‍നിന്ന്
يَقُولُونَ
X
അവര്‍ പറയുന്നു
إِنْ أُوتِيتُمْ
X
നിങ്ങള്‍ക്ക് നല്‍കപ്പെട്ടാല്‍
هَٰذَا
X
ഇത്
فَخُذُوهُ
X
നിങ്ങളത് സ്വീകരിക്കുക
وَإِن لَّمْ تُؤْتَوْهُ
X
അത് നിങ്ങള്‍ക്ക് നല്‍കപ്പെടുന്നില്ലെങ്കില്‍
فَاحْذَرُواۚ
X
അപ്പോള്‍ നിങ്ങള്‍ സൂക്ഷിച്ചുകൊള്ളുക(നിരസിക്കുക)
وَمَن
X
ആരെയെങ്കിലും
يُرِدِ اللَّهُ
X
അല്ലാഹു ഉദ്ദേശിക്കുന്നു
فِتْنَتَهُ
X
അവനെ നാശത്തിലകപ്പെടുത്താന്‍
فَلَن تَمْلِكَ
X
നേടിയെടുക്കാന്‍ നിനക്കാവില്ല
لَهُ
X
അയാള്‍ക്കുവേണ്ടി
مِنَ اللَّهِ
X
അല്ലാഹുവില്‍നിന്ന്
شَيْئًاۚ
X
യാതൊന്നും
أُولَٰئِكَ
X
അവര്‍
الَّذِينَ
X
ഒരു കൂട്ടരാകുന്നു
لَمْ يُرِدِ اللَّهُ
X
അല്ലാഹു ഉദ്ദേശിച്ചിട്ടില്ല
أَن يُطَهِّرَ
X
ശുദ്ധീകരിക്കാന്‍
قُلُوبَهُمْۚ
X
അവരുടെ മനസ്സുകളെ
لَهُمْ
X
അവര്‍ക്കുണ്ട്
فِي الدُّنْيَا
X
ഇഹലോകത്ത്
خِزْيٌۖ
X
അപമാനം
وَلَهُمْ
X
അവര്‍ക്കുണ്ടായിരിക്കും
فِي الْآخِرَةِ
X
പരലോകത്ത്
عَذَابٌ
X
ശിക്ഷ
عَظِيمٌ
X
കൊടിയ
﴿5:41﴾ سَمَّاعُونَ
X
കാതോര്‍ക്കുന്നവരാണ്
لِلْكَذِبِ
X
കള്ളത്തിന്
أَكَّالُونَ
X
ധാരാളം തിന്നുന്നവരും
لِلسُّحْتِۚ
X
നിഷിദ്ധ ധനം
فَإِن جَاءُوكَ
X
അവര്‍ നിന്റെയടുത്ത് വരികയാണെങ്കില്‍
فَاحْكُم
X
നീ തീര്‍പ്പ് കല്‍പിക്കുക
بَيْنَهُمْ
X
അവര്‍ക്കിടയില്‍
أَوْ
X
അല്ലെങ്കില്‍
أَعْرِضْ عَنْهُمْۖ
X
അവരെ നീ അവഗണിക്കുക
وَإِن تُعْرِضْ عَنْهُمْ
X
അവരെ നീ അവഗണിക്കുകയാണെങ്കില്‍
فَلَن يَضُرُّوكَ
X
നിനക്ക് ദ്രോഹംചെയ്യാന്‍ അവര്‍ക്കാവില്ല
شَيْئًاۖ
X
യാതൊരു
وَإِنْ حَكَمْتَ
X
എന്നാല്‍ നീ തീര്‍പ്പ് കല്‍പിക്കുകയാണെങ്കില്‍
فَاحْكُم
X
നീ തീര്‍പ്പ് കല്‍പിക്കുക
بَيْنَهُم
X
അവര്‍ക്കിടയില്‍
بِالْقِسْطِۚ
X
നീതിപൂര്‍വം
إِنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
يُحِبُّ
X
അവന്‍ ഇഷ്ടപ്പെടുന്നു
الْمُقْسِطِينَ
X
നീതിമാന്മാരെ
﴿5:42﴾ وَإِذَا قِيلَ
X
പറയപ്പെട്ടാല്‍
لَهُمْ
X
അവരോട്
تَعَالَوْا
X
നിങ്ങള്‍ വരിക എന്ന്
إِلَىٰ مَا أَنزَلَ اللَّهُ
X
അല്ലാഹു അവതരിപ്പിച്ചതിലേക്ക്
وَإِلَى الرَّسُولِ
X
ദൈവ ദൂതനിലേക്കും
قَالُوا
X
അവര്‍ പറയും
حَسْبُنَا
X
ഞങ്ങള്‍ക്ക് മതി
مَا وَجَدْنَا
X
ഞങ്ങള്‍ കണ്ട യാതൊന്ന്
عَلَيْهِ
X
അതിന്മേല്‍
آبَاءَنَاۚ
X
ഞങ്ങളുടെ പിതാക്കന്മാരെ
أَوَلَوْ كَانَ
X
ആയിരുന്നാല്‍ പോലുമോ
آبَاؤُهُمْ
X
അവരുടെ പിതാക്കന്മാര്‍
لَا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
شَيْئًا
X
ഒന്നും
وَلَا يَهْتَدُونَ
X
അവര്‍ നേര്‍വഴി പ്രാപിക്കുകയും ചെയ്യുന്നില്ല
﴿5:104﴾ وَحَاجَّهُ
X
അദ്ദേഹത്തോട് തര്‍ക്കിച്ചു
قَوْمُهُۚ
X
അദ്ദേഹത്തിന്റെ ജനം
قَالَ
X
അദ്ദേഹം പറഞ്ഞു (ചോദിച്ചു)
أَتُحَاجُّونِّي
X
എന്നോട് നിങ്ങള്‍ തര്‍ക്കിക്കുകയാണോ?
فِي اللَّهِ
X
അല്ലാഹുവിന്റെ കാര്യത്തില്‍
وَقَدْ هَدَانِۚ
X
അവനാകട്ടെ എന്നെ നേര്‍വഴിയിലാക്കിയിരിക്കുന്നു
وَلَا أَخَافُ
X
ഞാന്‍ പേടിക്കുന്നില്ല
مَا تُشْرِكُونَ
X
നിങ്ങള്‍ പങ്കുചേര്‍ക്കുന്നവയെ
بِهِ
X
അവനില്‍
إِلَّا أَن يَشَاءَ
X
ഇച്ഛിച്ചാലല്ലാതെ
رَبِّي
X
എന്റെ നാഥന്‍
شَيْئًاۗ
X
വല്ലതും
وَسِعَ
X
വിപുലമായിരിക്കുന്നു
رَبِّي
X
എന്റെ നാഥന്‍
كُلَّ
X
എല്ലാ
شَيْءٍ
X
വസ്തുവിനും
عِلْمًاۗ
X
അറിവിനാല്‍
أَفَلَا تَتَذَكَّرُونَ
X
നിങ്ങള്‍ ചിന്തിക്കുന്നില്ലേ
﴿6:80﴾ قُلْ
X
നീ പറയുക
تَعَالَوْا
X
നിങ്ങള്‍ വരുവിന്‍
أَتْلُ
X
ഞാന്‍ പറഞ്ഞുതരാം
مَا حَرَّمَ
X
നിഷിദ്ധമാക്കിയത്
رَبُّكُمْ
X
നിങ്ങളുടെ നാഥന്‍
عَلَيْكُمْۖ
X
നിങ്ങള്‍ക്ക്
أَلَّا تُشْرِكُوا
X
നിങ്ങള്‍ പങ്കാളികളാക്കരുത്
بِهِ
X
അവനില്‍
شَيْئًاۖ
X
ഒന്നിനെയും
وَبِالْوَالِدَيْنِ
X
മാതാപിതാക്കളോട്
إِحْسَانًاۖ
X
നല്ലനിലയില്‍ വര്‍ത്തിക്കുക
وَلَا تَقْتُلُوا
X
നിങ്ങള്‍ കൊല്ലരുത്
أَوْلَادَكُم
X
നിങ്ങളുടെ മക്കളെ
مِّنْ إِمْلَاقٍۖ
X
ദാരിദ്ര്യം കാരണം
نَّحْنُ
X
നാം
نَرْزُقُكُمْ
X
നാം നിങ്ങള്‍ക്ക് അന്നം തരുന്നു
وَإِيَّاهُمْۖ
X
അവര്‍ക്കും
وَلَا تَقْرَبُوا
X
നിങ്ങള്‍ അടുക്കരുത്
الْفَوَاحِشَ
X
നീചവൃത്തികളോട്
مَا ظَهَرَ
X
തെളിഞ്ഞതിനോട്
مِنْهَا
X
അവയില്‍നിന്ന്
وَمَا بَطَنَۖ
X
മറഞ്ഞതിനോടും
وَلَا تَقْتُلُوا
X
നിങ്ങള്‍ കൊല്ലരുത്
النَّفْسَ
X
ജീവനെ
الَّتِي حَرَّمَ اللَّهُ
X
അല്ലാഹു ആദരണീയമാക്കിയ
إِلَّا
X
ഇല്ലാതെ
بِالْحَقِّۚ
X
ന്യായം
ذَٰلِكُمْ
X
അത്
وَصَّاكُم
X
അവന്‍ നിങ്ങളെ ഉപദേശിച്ചു
بِهِ
X
അതുകൊണ്ട്
لَعَلَّكُمْ
X
നിങ്ങള്‍ ആവാന്‍വേണ്ടി
تَعْقِلُونَ
X
നിങ്ങള്‍ ചിന്തിച്ചറിയുന്നു
﴿6:151﴾ أَيُشْرِكُونَ
X
അവര്‍ പങ്കു ചേര്‍ക്കുന്നുവോ
مَا
X
യാതൊന്നിനെ
لَا يَخْلُقُ
X
അത് പടച്ചുണ്ടാക്കുന്നില്ല
شَيْئًا
X
ഒരു വസ്തുവും
وَهُمْ يُخْلَقُونَ
X
അവരാകട്ടെ അവര്‍ സൃഷ്ടിക്കപ്പെടുന്നു
﴿7:191﴾ إِن تَسْتَفْتِحُوا
X
നിങ്ങള്‍ വിജയമാണ് തേടിയിരുന്നതെങ്കില്‍
فَقَدْ جَاءَكُمُ
X
ഇതാ, നിങ്ങള്‍ക്ക് വന്നെത്തിയിരിക്കുന്നു
الْفَتْحُۖ
X
(നിങ്ങള്‍ തേടിയ)വിജയം
وَإِن تَنتَهُوا
X
നിങ്ങള്‍ വിരമിക്കുകയാണെങ്കില്‍
فَهُوَ
X
അതാണ്
خَيْرٌ
X
ഉത്തമം
لَّكُمْۖ
X
നിങ്ങള്‍ക്ക്
وَإِن تَعُودُوا
X
ഇനി നിങ്ങള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍
نَعُدْ
X
നാം ആവര്‍ത്തിക്കും
وَلَن تُغْنِيَ
X
ഉപകരിക്കുകയില്ല
عَنكُمْ
X
നിങ്ങള്‍ക്ക്
فِئَتُكُمْ
X
നിങ്ങളുടെ സംഘം
شَيْئًا
X
ഒട്ടും
وَلَوْ كَثُرَتْ
X
അത് വലുതായാലും
وَأَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
مَعَ
X
കൂടെയാണ്
الْمُؤْمِنِينَ
X
സത്യവിശ്വാസികളുടെ
﴿8:19﴾ إِلَّا الَّذِينَ عَاهَدتُّم
X
നിങ്ങള്‍ കരാറിലേര്‍പ്പെട്ടവരൊഴികെ
مِّنَ الْمُشْرِكِينَ
X
ബഹുദൈവ വിശ്വാസികളില്‍ നിന്ന്
ثُمَّ لَمْ يَنقُصُوكُمْ
X
പിന്നെ അത് പാലിക്കുന്നതില്‍ നിങ്ങളോട് വീഴ്ച വരുത്താതിരിക്കുകയും ചെയ്തവര്‍
شَيْئًا
X
തീരെ, യാതൊരു
وَلَمْ يُظَاهِرُوا
X
അവര്‍ സഹായിച്ചിട്ടുമില്ല
عَلَيْكُمْ
X
നിങ്ങള്‍ക്കെതിരെ
أَحَدًا
X
ആരെയും
فَأَتِمُّوا
X
നിങ്ങള്‍ പൂര്‍ത്തിയാക്കുക
إِلَيْهِمْ
X
അവരോട്
عَهْدَهُمْ
X
അവരുടെ കരാര്‍
إِلَىٰ مُدَّتِهِمْۚ
X
കാലാവധി വരെ
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
يُحِبُّ
X
ഇഷ്ടപ്പെടുന്നു
الْمُتَّقِينَ
X
സൂക്ഷ്മത പുലര്‍ത്തുന്നവരെ
﴿9:4﴾ لَقَدْ نَصَرَكُمُ
X
നിങ്ങളെ സഹായിച്ചിട്ടുണ്ട്
اللَّهُ
X
അല്ലാഹു
فِي مَوَاطِنَ
X
രംഗ(സന്ദര്‍ഭ)ങ്ങളില്‍
كَثِيرَةٍۙ
X
നിരവധി
وَيَوْمَ حُنَيْنٍۙ
X
ഹുനൈന്‍ ദിനത്തിലും
إِذْ أَعْجَبَتْكُمْ
X
നിങ്ങളെ ദുരഭിമാനികളാക്കിയപ്പോള്‍
كَثْرَتُكُمْ
X
നിങ്ങളുടെ എണ്ണപ്പെരുപ്പം
فَلَمْ تُغْنِ
X
എന്നാല്‍ അത് നേട്ടമുണ്ടാക്കിയില്ല
عَنكُمْ
X
നിങ്ങള്‍ക്ക്
شَيْئًا
X
ഒട്ടും
وَضَاقَتْ
X
ഇടുങ്ങിയതായി
عَلَيْكُمُ
X
നിങ്ങള്‍ക്ക്
الْأَرْضُ
X
ഭൂമി
بِمَا رَحُبَتْ
X
അത് വിശാലമായിരിക്കെ
ثُمَّ
X
അനന്തരം
وَلَّيْتُم مُّدْبِرِينَ
X
നിങ്ങള്‍ പിന്തിരിഞ്ഞോടുകയും ചെയ്തു.
﴿9:25﴾ إِلَّا تَنفِرُوا
X
നിങ്ങള്‍ ഇറങ്ങിത്തിരിക്കുന്നില്ലെങ്കില്‍
يُعَذِّبْكُمْ
X
അല്ലാഹു നിങ്ങള്‍ക്ക് ശിക്ഷ നല്‍കും
عَذَابًا
X
ശിക്ഷ
أَلِيمًا
X
നോവേറിയ
وَيَسْتَبْدِلْ
X
പകരം കൊണ്ടുവരികയും ചെയ്യും
قَوْمًا
X
ഒരു ജനതയെ
غَيْرَكُمْ
X
നിങ്ങളല്ലാത്ത
وَلَا تَضُرُّوهُ شَيْئًاۗ
X
അവന് ഒരു ദ്രോഹവും വരുത്താന്‍ നിങ്ങള്‍ക്കാവില്ല
وَاللَّهُ
X
അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യങ്ങള്‍ക്കും
قَدِيرٌ
X
കഴിവുറ്റവനാണ്
﴿9:39﴾ وَمَا يَتَّبِعُ
X
പിന്‍പറ്റുന്നില്ല
أَكْثَرُهُمْ
X
അവരിലേറെ പേരും
إِلَّا ظَنًّاۚ
X
ഊഹത്തെയല്ലാതെ
إِنَّ الظَّنَّ
X
നിശ്ചയം ഊഹം
لَا يُغْنِي
X
ഉപകരിക്കുകയില്ല
مِنَ الْحَقِّ
X
സത്യത്തെ സംബന്ധിച്ചിടത്തോളം
شَيْئًاۚ
X
ഒട്ടും
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
عَلِيمٌ
X
നന്നായറിയുന്നുവനാണ്
بِمَا يَفْعَلُونَ
X
അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
﴿10:36﴾ إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يَظْلِمُ
X
അക്രമം കാണിക്കുകയില്ല
النَّاسَ
X
മനുഷ്യരോട്
شَيْئًا
X
ഒന്നും
وَلَٰكِنَّ النَّاسَ
X
മറിച്ച് ജനം
أَنفُسَهُمْ
X
തങ്ങളോട് തന്നെ
يَظْلِمُونَ
X
അവര്‍ അക്രമം കാണിക്കുന്നു
﴿10:44﴾ فَإِن تَوَلَّوْا
X
ഇനി നിങ്ങള്‍ പിന്തിരിഞ്ഞുപോകുകയാണെങ്കില്‍
فَقَدْ أَبْلَغْتُكُم
X
ഞാന്‍ നിങ്ങള്‍ക്ക് എത്തിച്ചുതന്നിരിക്കുന്നു
مَّا
X
ഒരു (സന്ദേശം )
أُرْسِلْتُ
X
ഞാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നു
بِهِ
X
അതുമായി
إِلَيْكُمْۚ
X
നിങ്ങളിലേക്ക്
وَيَسْتَخْلِفُ
X
പകരം കൊണ്ട് വരും
رَبِّي
X
എന്റെ നാഥന്‍
قَوْمًا
X
ഒരു ജനതയെ
غَيْرَكُمْ
X
നിങ്ങളല്ലാത്ത
وَلَا تَضُرُّونَهُ شَيْئًاۚ
X
അവനൊരു ദ്രോഹവും വരുത്താന്‍ നിങ്ങള്‍ക്കാവില്ല
إِنَّ رَبِّي
X
നിശ്ചയമായും എന്റെ നാഥന്‍
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിന്നും
حَفِيظٌ
X
മേല്‍നോട്ടം വഹിക്കുന്നവനാണ്
﴿11:57﴾ وَالَّذِينَ يَدْعُونَ
X
വിളിച്ചുപ്രാര്‍ത്ഥിക്കുന്നവര്‍
مِن دُونِ اللَّهِ
X
അല്ലാഹുവെക്കൂടാതെ
لَا يَخْلُقُونَ
X
അവര്‍ സൃഷ്ടിക്കുന്നില്ല
شَيْئًا
X
ഒരു വസ്തുവിനെയും
وَهُمْ
X
അവരാകട്ടെ
يُخْلَقُونَ
X
സൃഷ്ടിക്കപ്പെടുന്നവരാണ്
﴿16:20﴾ وَاللَّهُ خَلَقَكُمْ
X
അല്ലാഹു നിങ്ങളെ സൃഷ്ടിച്ചു
ثُمَّ
X
പിന്നീട്
يَتَوَفَّاكُمْۚ
X
അവന്‍ നിങ്ങളെ മരിപ്പിക്കുന്നു
وَمِنكُم
X
നിങ്ങളിലുണ്ട്
مَّن يُرَدُّ
X
മടക്കപ്പെടുന്നവര്‍
إِلَىٰ أَرْذَلِ
X
ഏറ്റവും താണ അവസ്ഥയിലേക്ക്
الْعُمُرِ
X
ആയുസ്സിന്റെ
لِكَيْ لَا يَعْلَمَ
X
അവന്‍ അറിയാതിരിക്കാന്‍
بَعْدَ عِلْمٍ
X
അറിവിന്ന് ശേഷം
شَيْئًاۚ
X
ഒന്നും
إِنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
عَلِيمٌ
X
എല്ലാം അറിയുന്നവനും
قَدِيرٌ
X
കഴിവുറ്റവനുമാകുന്നു
﴿16:70﴾ وَيَعْبُدُونَ
X
അവര്‍ പൂജിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു
مِن دُونِ اللَّهِ
X
അല്ലാഹുവിനെ കൂടാതെ
مَا لَا يَمْلِكُ
X
അധീനപ്പെടുത്താത്തവയെ
لَهُمْ
X
അവര്‍ക്ക്
رِزْقًا
X
ആഹാരത്തെ
مِّنَ السَّمَاوَاتِ
X
ആകാശങ്ങളില്‍ നിന്ന്
وَالْأَرْضِ
X
ഭൂമിയില്‍ നിന്നും
شَيْئًا
X
ഒന്നും
وَلَا يَسْتَطِيعُونَ
X
അവര്‍ക്ക്(അതിന്)സാധ്യവുമല്ല
﴿16:73﴾ وَاللَّهُ
X
അല്ലാഹു
أَخْرَجَكُم
X
നിങ്ങളെ പുറത്തുകൊണ്ടുവന്നു
مِّن بُطُونِ
X
ഉദരങ്ങളില്‍നിന്ന്
أُمَّهَاتِكُمْ
X
നിങ്ങളുടെ മാതാക്കളുടെ
لَا تَعْلَمُونَ شَيْئًا
X
ങ്ങള്‍ക്ക് ഒന്നും അറിഞ്ഞുകൂടാത്ത (അവസ്ഥയില്‍)
وَجَعَلَ
X
അവന്‍ ഉണ്ടാക്കിത്തരികയും ചെയ്തു
لَكُمُ
X
നിങ്ങള്‍ക്ക്
السَّمْعَ
X
കാതുകള്‍, കേള്‍വി ശക്തി
وَالْأَبْصَارَ
X
കണ്ണുകളും
وَالْأَفْئِدَةَۙ
X
ഹൃദയങ്ങളും
لَعَلَّكُمْ تَشْكُرُونَ
X
നിങ്ങള്‍ നന്ദിയുള്ളവരാകാന്‍ വേണ്ടി
﴿16:78﴾ وَلَوْلَا
X
ഇല്ലായിരുന്നെങ്കില്‍
أَن ثَبَّتْنَاكَ
X
നിന്നെ നാം ഉറപ്പിച്ചു നിര്‍ത്തി എന്നത്
لَقَدْ كِدتَّ
X
തീര്‍ച്ചയായും നീ ആകുമായിരുന്നു
تَرْكَنُ
X
ചായുന്നവന്‍
إِلَيْهِمْ
X
അവരിലേക്ക്
شَيْئًا قَلِيلًا
X
അല്‍പമൊന്ന്
﴿17:74﴾ كِلْتَا
X
രണ്ടും
الْجَنَّتَيْنِ
X
ആ രണ്ടു തോട്ടങ്ങളില്‍
آتَتْ
X
നല്‍കി
أُكُلَهَا
X
അതിന്റെ ഫലങ്ങള്‍
وَلَمْ تَظْلِم
X
അത് വീഴ്ച വരുത്തിയില്ല
مِّنْهُ
X
അതില്‍ നിന്ന്
شَيْئًاۚ
X
ഒന്നും
وَفَجَّرْنَا
X
നാം ഒഴുക്കിക്കൊടുകയും ചെയ്തു
خِلَالَهُمَا
X
അവ രണ്ടിനുമിടയില്‍
نَهَرًا
X
ഒരു നദി
﴿18:33﴾ فَانطَلَقَا
X
അങ്ങനെ അവര്‍ രണ്ടു പേരും നടന്നു
حَتَّىٰ إِذَا رَكِبَا
X
അങ്ങനെ അവര്‍ രണ്ടു പേരും കയറിയപ്പോള്‍
فِي السَّفِينَةِ
X
കപ്പലില്‍
خَرَقَهَاۖ
X
അദ്ദേഹം (ആ ദാസന്‍) അതിന് ഓട്ടയുണ്ടാക്കി
قَالَ
X
അദ്ദേഹം (മൂസാ) പറഞ്ഞു
أَخَرَقْتَهَا
X
താങ്കള്‍ അതിന് ഓട്ടയുണ്ടാക്കിയോ
لِتُغْرِقَ
X
താങ്കള്‍ മുക്കിക്കളയാന്‍ വേണ്ടി
أَهْلَهَا
X
അതിലെ ആള്‍ക്കാരെ
لَقَدْ جِئْتَ
X
തീര്‍ച്ചയായും താങ്കള്‍ ചെയ്തിരിക്കുന്നു
شَيْئًا
X
ഒരു കാര്യം
إِمْرًا
X
ഗുരുതരമായ
﴿18:71﴾ فَانطَلَقَا
X
എന്നിട്ട് അവര്‍ രണ്ടു പേരും നടന്നു
حَتَّىٰ إِذَا لَقِيَا
X
അങ്ങനെ അവര്‍ രണ്ടു പേരും കണ്ടുമുട്ടി
غُلَامًا
X
ഒരു കുട്ടിയെ
فَقَتَلَهُ
X
അപ്പോള്‍ അദ്ദേഹം അവനെ കൊന്നു
قَالَ
X
(മൂസാ) പറഞ്ഞു
أَقَتَلْتَ
X
താങ്കള്‍ കൊന്നുകളഞ്ഞുവോ
نَفْسًا
X
ഒരാളെ
زَكِيَّةً
X
വിശുദ്ധനായ (കുറ്റം ചെയ്യാത്ത)
بِغَيْرِ نَفْسٍ
X
ഒരാള്‍ക്ക് പകരമായിട്ടല്ലാതെ
لَّقَدْ جِئْتَ
X
തീര്‍ച്ചയായും താങ്കള്‍ ചെയ്തിരിക്കുന്നു
شَيْئًا
X
ഒരു കാര്യം
نُّكْرًا
X
നിഷിദ്ധമായ, വെറുക്കപ്പെട്ട
﴿18:74﴾ قَالَ
X
അവന്‍ (അല്ലാഹു) പറഞ്ഞു
كَذَٰلِكَ
X
അപ്രകാരംതന്നെ
قَالَ
X
പറഞ്ഞു
رَبُّكَ
X
നിന്റെ നാഥന്‍
هُوَ
X
അത്
عَلَيَّ
X
എനിക്ക്
هَيِّنٌ
X
നിസ്സാരമാണ്
وَقَدْ خَلَقْتُكَ
X
നിന്നെ ഞാന്‍ സൃഷ്ടിച്ചുവല്ലോ
مِن قَبْلُ
X
മുമ്പ്
وَلَمْ تَكُ
X
നീയാകട്ടെ ആയിരുന്നുമില്ല
شَيْئًا
X
ഒരു വസ്തുവും
﴿19:9﴾ فَأَتَتْ
X
പിന്നെ അവള്‍ ചെന്നു
بِهِ
X
അവനെയുമായി
قَوْمَهَا
X
അവളുടെ ജനതയുടെ അടുത്തേക്ക്
تَحْمِلُهُۖ
X
അവനെ ചുമന്നുംകൊണ്ട്
قَالُوا
X
അവര്‍ പറഞ്ഞു
يَا مَرْيَمُ
X
ഓ, മര്‍യം
لَقَدْ جِئْتِ
X
തീര്‍ച്ചയായും നീ ചെയ്തിരിക്കുന്നു
شَيْئًا
X
ഒരുകാര്യം
فَرِيًّا
X
വലിയ കുറ്റകരമായ
﴿19:27﴾ إِذْ قَالَ
X
അദ്ദേഹം പറഞ്ഞ സന്ദര്‍ഭം
لِأَبِيهِ
X
തന്റെ പിതാവിനോട്
يَا أَبَتِ
X
എന്റെ പിതാവേ
لِمَ
X
എന്തിനാണ്
تَعْبُدُ
X
നിങ്ങള്‍ പൂജിക്കുന്നത്
مَا
X
ഒന്നിനെ
لَا يَسْمَعُ
X
അതിന് കേള്‍ക്കാന്‍ സാധിക്കുകയില്ല
وَلَا يُبْصِرُ
X
കാണാനും കഴിയില്ല
وَلَا يُغْنِي
X
പ്രയോജനം ചെയ്യുന്നതുമല്ല
عَنكَ
X
നിങ്ങള്‍ക്ക്
شَيْئًا
X
യാതൊന്നിനും
﴿19:42﴾ إِلَّا مَن
X
ഒരുത്തരൊഴികെ
تَابَ
X
പശ്ചാത്തപിച്ചു
وَآمَنَ
X
വിശ്വസിക്കുകയും ചെയ്തു
وَعَمِلَ
X
പ്രവര്‍ത്തിക്കുകയും ചെയ്തു
صَالِحًا
X
സല്‍കര്‍മം
فَأُولَٰئِكَ
X
അവര്‍
يَدْخُلُونَ
X
പ്രവേശിക്കും
الْجَنَّةَ
X
സ്വര്‍ഗത്തില്‍
وَلَا يُظْلَمُونَ
X
അവര്‍ അനീതിചെയ്യപ്പെടുന്നവരല്ല
شَيْئًا
X
ഒട്ടും
﴿19:60﴾ أَوَلَا يَذْكُرُ
X
ഓര്‍ക്കുന്നില്ലേ
الْإِنسَانُ
X
മനുഷ്യന്‍
أَنَّا خَلَقْنَاهُ
X
നാം അവനെ സൃഷ്ടിച്ചുവെന്ന്
مِن قَبْلُ
X
മുമ്പ്
وَلَمْ يَكُ
X
അവന്‍ ആയിരുന്നില്ല
شَيْئًا
X
യാതൊന്നും
﴿19:67﴾ لَّقَدْ جِئْتُمْ
X
തീര്‍ച്ചയായും നിങ്ങള്‍ ചെയ്തിരിക്കുകയാണ്
شَيْئًا إِدًّا
X
ഗുരുതരമായ ഒരു കാര്യം
﴿19:89﴾ وَنَضَعُ
X
നാം സ്ഥാപിക്കും
الْمَوَازِينَ
X
തുലാസുകള്‍
الْقِسْطَ
X
നീതിപൂര്‍ണമായ
لِيَوْمِ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പു നാളില്‍
فَلَا تُظْلَمُ
X
അനീതി കാണിക്കപ്പെടുകയില്ല
نَفْسٌ
X
ഒരാളോടും
شَيْئًاۖ
X
അല്‍പവും
وَإِن كَانَ
X
ആയിരുന്നാലും
مِثْقَالَ
X
തൂക്കം
حَبَّةٍ مِّنْ خَرْدَلٍ
X
കടുകുമണി
أَتَيْنَا بِهَاۗ
X
നാം അത് കൊണ്ട് വരും
وَكَفَىٰ بِنَا
X
നാം തന്നെ മതി
حَاسِبِينَ
X
കണക്കുനോക്കുന്നവരായി
﴿21:47﴾ قَالَ
X
അദ്ദേഹം പറഞ്ഞു
أَفَتَعْبُدُونَ
X
അപ്പോള്‍ നിങ്ങള്‍ ആരാധിക്കുന്നുവോ
مِن دُونِ اللَّهِ
X
അല്ലാഹുവിനെക്കൂടാതെ
مَا
X
യാതൊന്നിനെ
لَا يَنفَعُكُمْ
X
അത് നിങ്ങള്‍ക്ക് ഉപകാരം ചെയ്യുന്നില്ല
شَيْئًا
X
ഒന്നും
وَلَا يَضُرُّكُمْ
X
നിങ്ങള്‍ക്ക് ഉപദ്രവവും ചെയ്യുന്നില്ല
﴿21:66﴾ يَا أَيُّهَا النَّاسُ
X
മനുഷ്യരേ
إِن كُنتُمْ
X
നിങ്ങളാണെങ്കില്‍
فِي رَيْبٍ
X
സംശയത്തില്‍
مِّنَ الْبَعْثِ
X
പുനരുഃത്ഥാനത്തെപ്പറ്റി
فَإِنَّا
X
തീര്‍ച്ചയായും നാം
خَلَقْنَاكُم
X
നാം നിങ്ങളെ സൃഷ്ടിച്ചു
مِّن تُرَابٍ
X
മണ്ണില്‍ നിന്ന്
ثُمَّ
X
പിന്നെ
مِن نُّطْفَةٍ
X
ബീജത്തില്‍ നിന്ന്
ثُمَّ
X
പിന്നെ
مِنْ عَلَقَةٍ
X
രക്തപിണ്ഡത്തില്‍ നിന്ന്
ثُمَّ
X
പിന്നെ
مِن مُّضْغَةٍ
X
മാംസപിണ്ഡത്തില്‍ നിന്ന്
مُّخَلَّقَةٍ
X
രൂപം നല്‍കപ്പെട്ട
وَغَيْرِ مُخَلَّقَةٍ
X
രൂപമില്ലാത്തതുമായ
لِّنُبَيِّنَ
X
നാം വ്യക്തമാക്കിത്തരാന്‍
لَكُمْۚ
X
നിങ്ങള്‍ക്ക്
وَنُقِرُّ
X
നാം നിലനിര്‍ത്തുന്നു, നിവസിപ്പിക്കുന്നു
فِي الْأَرْحَامِ
X
ഗര്‍ഭാശയങ്ങളില്‍
مَا نَشَاءُ
X
നാം ഉദ്ദേശിക്കുന്നതിനെ
إِلَىٰ أَجَلٍ
X
ഒരവധി വരെ
مُّسَمًّى
X
നിര്‍ണ്ണയിക്കപ്പെട്ട
ثُمَّ نُخْرِجُكُمْ
X
പിന്നെ നാം നിങ്ങളെ പുറത്ത് കൊണ്ട് വരുന്നു
طِفْلًا
X
ശിശുവായി
ثُمَّ
X
പിന്നെ
لِتَبْلُغُوا
X
നിങ്ങള്‍ പ്രാപിക്കാന്‍
أَشُدَّكُمْۖ
X
നിങ്ങളുടെ യൗവനം
وَمِنكُم
X
നിങ്ങളിലുണ്ട്
مَّن يُتَوَفَّىٰ
X
മരിപ്പിക്കപ്പെടുന്നവര്‍
وَمِنكُم
X
നിങ്ങളിലുണ്ട്
مَّن يُرَدُّ
X
തള്ളപ്പെടുന്നവര്‍
إِلَىٰ أَرْذَلِ الْعُمُرِ
X
ഏറ്റവും അവശമായ പ്രായത്തിലേക്ക്
لِكَيْلَا يَعْلَمَ
X
അറിയാതിരിക്കുമാറ്
مِن بَعْدِ عِلْمٍ
X
അറിവിന് ശേഷം
شَيْئًاۚ
X
ഒന്നും തന്നെ
وَتَرَى
X
നീ കാണുന്നു
الْأَرْضَ
X
ഭൂമിയെ
هَامِدَةً
X
വരണ്ടുണങ്ങിയതായി
فَإِذَا أَنزَلْنَا
X
നാം ഇറക്കിയാല്‍
عَلَيْهَا
X
അതിന്മേല്‍
الْمَاءَ
X
വെള്ളം
اهْتَزَّتْ
X
അത് തുടിക്കുന്നു
وَرَبَتْ
X
വികസിക്കുന്നു
وَأَنبَتَتْ
X
മുളപ്പിക്കുന്നു
مِن كُلِّ زَوْجٍ
X
എല്ലാതരം
بَهِيجٍ
X
കൗതുകമുണര്‍ത്തുന്ന
﴿22:5﴾ وَإِذْ بَوَّأْنَا
X
നാം നിര്‍ണ്ണയിച്ചുകൊടുത്ത സന്ദര്‍ഭം
لِإِبْرَاهِيمَ
X
ഇബ്റാഹീമിന്
مَكَانَ
X
സ്ഥാനം
الْبَيْتِ
X
കഅ്ബാമന്ദിരത്തിന്റെ
أَن لَّا تُشْرِكْ
X
നീ പങ്ക്ചേര്‍ക്കരുത് എന്ന്(കല്‍പിച്ചു)
بِي
X
എന്നോട്
شَيْئًا
X
ഒന്നിനേയും
وَطَهِّرْ
X
ശുദ്ധിയാക്കുക
بَيْتِيَ
X
എന്റെ മന്ദിരത്തെ
لِلطَّائِفِينَ
X
പ്രദക്ഷിണം ചെയ്യുന്നവര്‍ക്ക്
وَالْقَائِمِينَ
X
നിന്ന് നമസ്കരിക്കുന്നവര്‍ക്കും
وَالرُّكَّعِ
X
പ്രണമിക്കുന്നവര്‍ക്കും
السُّجُودِ
X
സാഷ്ടാഗം നമിക്കുന്നവര്‍ക്കും
﴿22:26﴾ يَا أَيُّهَا النَّاسُ
X
ജനങ്ങളേ
ضُرِبَ مَثَلٌ
X
ഒരു ഉദാഹരണം വിവരിക്കപ്പെട്ടിരിക്കുന്നു
فَاسْتَمِعُوا لَهُۚ
X
നിങ്ങള്‍ അത് ശ്രദ്ധിച്ച് കേള്‍ക്കുക
إِنَّ الَّذِينَ تَدْعُونَ
X
നിശ്ചയമായും നിങ്ങള്‍ വിളിച്ചുപ്രാര്‍ത്ഥിക്കുന്നവര്
مِن دُونِ اللَّهِ
X
അല്ലാഹുവിന് പുറമെ
لَن يَخْلُقُوا
X
അവര്‍ സൃഷ്ടിക്കുകയില്ല
ذُبَابًا
X
ഒരീച്ചയെ (പോലും)
وَلَوِ اجْتَمَعُوا
X
അവരൊത്തുകൂടിയാലും
لَهُۖ
X
അതിന് വേണ്ടി
وَإِن يَسْلُبْهُمُ
X
അവരില്‍ നിന്ന് തട്ടിയെടുത്താല്‍
الذُّبَابُ
X
ഈച്ച
شَيْئًا
X
വല്ലതും
لَّا يَسْتَنقِذُوهُ
X
അതവര്‍ രക്ഷിച്ചെടുക്കുകയില്ല
مِنْهُۚ
X
അതില്‍ നിന്ന്
ضَعُفَ
X
ദുര്‍ബലമായി
الطَّالِبُ
X
സഹായം തേടുന്നവനും
وَالْمَطْلُوبُ
X
സഹായമര്‍ത്ഥിക്കപ്പെടുന്നവനും
﴿22:73﴾ وَالَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
أَعْمَالُهُمْ
X
അവരുടെ കര്‍മങ്ങള്‍
كَسَرَابٍ
X
മരീചിക പോലെയാണ്
بِقِيعَةٍ
X
മരുഭൂമിയിലെ
يَحْسَبُهُ
X
അതിനെ കരുതും
الظَّمْآنُ
X
ദാഹിച്ചു വലഞ്ഞവന്‍
مَاءً
X
വെള്ളമെന്ന്
حَتَّىٰ إِذَا جَاءَهُ
X
അതിനടുത്ത് വരും വരെ
لَمْ يَجِدْهُ
X
അവന്‍ കണ്ടെത്തുകയില്ല
شَيْئًا
X
ഒന്നും തന്നെ
وَوَجَدَ اللَّهَ
X
അല്ലാഹുവിനെയാണവന്‍ കണ്ടെത്തുക
عِندَهُ
X
അതിനടുത്ത്(അന്ത്യ നാളില്‍)
فَوَفَّاهُ
X
(അപ്പോള്‍ അല്ലാഹു) അവന് പൂര്‍ത്തിയാക്കി നല്‍കും
حِسَابَهُۗ
X
അവന്റെ കണക്ക്
وَاللَّهُ
X
അല്ലാഹു
سَرِيعُ الْحِسَابِ
X
എളുപ്പത്തില്‍ കണക്കുനോക്കുന്നവനാണ്
﴿24:39﴾ وَعَدَ اللَّهُ
X
അല്ലാഹു വാഗ്ദാനം ചെയ്തു
الَّذِينَ آمَنُوا
X
വിശ്വസിച്ചവരോട്
مِنكُمْ
X
നിങ്ങളില്‍ നിന്ന്
وَعَمِلُوا
X
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍
لَيَسْتَخْلِفَنَّهُمْ
X
അവന്‍ അവരെ പ്രതിനിധികളാക്കുകതന്നെ ചെയ്യും
فِي الْأَرْضِ
X
ഭൂമിയില്‍
كَمَا اسْتَخْلَفَ
X
അവന്‍ പ്രതിനിധികളാക്കിയ പോലെ
الَّذِينَ مِن قَبْلِهِمْ
X
അവര്‍ക്ക് മുമ്പുള്ളവരെ
وَلَيُمَكِّنَنَّ لَهُمْ
X
അവര്‍ക്ക് നാം സൗകര്യം ചെയ്തു കൊടുക്കും
دِينَهُمُ
X
അവരുടെ ജീവിത വ്യവസ്ഥ
الَّذِي ارْتَضَىٰ لَهُمْ
X
അവന്‍ അവര്‍ക്ക് തൃപ്തിപ്പെട്ട
وَلَيُبَدِّلَنَّهُم
X
അവര്‍ക്ക് പകരം നല്‍കും
مِّن بَعْدِ خَوْفِهِمْ
X
അവരുടെ ഭയത്തിന് ശേഷം
أَمْنًاۚ
X
സമാധാനം
يَعْبُدُونَنِي
X
അവര്‍ എനിക്ക് വഴിപ്പെടും
لَا يُشْرِكُونَ
X
അവര്‍ പങ്കുചേര്‍ക്കില്ല
بِي
X
എന്നോട്
شَيْئًاۚ
X
ഒന്നിനേയും
وَمَن كَفَرَ
X
ആരെങ്കിലും നിഷേധിക്കുന്നുവെങ്കില്‍
بَعْدَ ذَٰلِكَ
X
അതിന് ശേഷം
فَأُولَٰئِكَ
X
അവര്‍
هُمُ
X
അവര്‍ തന്നെയാണ്
الْفَاسِقُونَ
X
ധിക്കാരികള്‍
﴿24:55﴾ وَاتَّخَذُوا
X
അവര്‍ സ്വീകരിച്ചു
مِن دُونِهِ
X
അവനെ കൂടാതെ
آلِهَةً
X
ദൈവങ്ങളെ
لَّا يَخْلُقُونَ
X
അവര്‍ സൃഷ്ടിക്കുന്നില്ല
شَيْئًا
X
ഒരു വസ്തുവും
وَهُمْ
X
അവരാകട്ടെ
يُخْلَقُونَ
X
സൃഷ്ടിക്കപ്പെടുന്നു
وَلَا يَمْلِكُونَ
X
അവര്‍ ഉടമപ്പെടുത്തുന്നില്ല
لِأَنفُسِهِمْ
X
തങ്ങള്‍ക്ക് തന്നെയും
ضَرًّا
X
ഉപദ്രവത്തെ
وَلَا نَفْعًا
X
ഉപകാരത്തെയും ഇല്ല
وَلَا يَمْلِكُونَ
X
അവര്‍ അധീനപ്പെടുത്തുന്നില്ല
مَوْتًا
X
മരണത്തെ
وَلَا حَيَاةً
X
ജീവിതത്തെയും ഇല്ല
وَلَا نُشُورًا
X
ഉയിര്‍ത്തെഴുന്നേല്‍പിനെയുമില്ല
﴿25:3﴾ يَا أَيُّهَا النَّاسُ
X
അല്ലയോ മനുഷ്യരേ
اتَّقُوا
X
നിങ്ങള്‍ സുക്ഷിക്കുക
رَبَّكُمْ
X
നിങ്ങളുടെ നാഥനെ
وَاخْشَوْا
X
നിങ്ങള്‍ ഭയപ്പെടുകയും ചെയ്യുക
يَوْمًا
X
ഒരു നാളിനെ
لَّا يَجْزِي
X
പ്രയോജനപ്പെടുകയില്ല
وَالِدٌ
X
പിതാവ്
عَن وَلَدِهِ
X
തന്റെ മകന്
وَلَا مَوْلُودٌ
X
മകനും അല്ല
هُوَ
X
അവന്‍
جَازٍ
X
പ്രയോജനപ്പെടുന്നവന്‍
عَن وَالِدِهِ
X
തന്റെ പിതാവിന്
شَيْئًاۚ
X
ഒട്ടും
إِنَّ
X
നിശ്ചയം
وَعْدَ
X
വാഗ്ദാനം
اللَّهِ
X
അല്ലാഹുവിന്റെ
حَقٌّۖ
X
സത്യമാണ്
فَلَا تَغُرَّنَّكُمُ
X
അതിനാല്‍ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ
الْحَيَاةُ الدُّنْيَا
X
ഐഹിക ജീവിതം
وَلَا يَغُرَّنَّكُم
X
നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ
بِاللَّهِ
X
അല്ലാഹുവിന്റെ കാര്യത്തില്‍
الْغَرُورُ
X
കൊടും വഞ്ചകന്‍
﴿31:33﴾ إِن تُبْدُوا
X
നിങ്ങള്‍ വെളിപ്പെടുത്തിയാലും
شَيْئًا
X
എന്തെങ്കിലും
أَوْ تُخْفُوهُ
X
അല്ലെങ്കില്‍ അത് നിങ്ങള്‍ ഒളിപ്പിച്ചുവെച്ചാല്‍
فَإِنَّ اللَّهَ كَانَ
X
അല്ലാഹുവാണ്
بِكُلِّ شَيْءٍ
X
എല്ലാം
عَلِيمًا
X
നന്നായി അറിയുന്നവന്‍
﴿33:54﴾ أَأَتَّخِذُ
X
ഞാന്‍ സ്വീകരിക്കുകയോ
مِن دُونِهِ
X
അവനെയല്ലാതെ
آلِهَةً
X
മറ്റു ദൈവങ്ങളെ
إِن يُرِدْنِ
X
എനിക്ക് ഉദ്ദേശിക്കുന്നുവെങ്കില്‍
الرَّحْمَٰنُ
X
പരമകാരുണികന്‍
بِضُرٍّ
X
വല്ല വിപത്തും
لَّا تُغْنِ
X
ഉപകരിക്കുകയില്ല
عَنِّي
X
എനിക്ക്
شَفَاعَتُهُمْ
X
അവരുടെ ശിപാര്‍ശ
شَيْئًا
X
ഒന്നും
وَلَا يُنقِذُونِ
X
അവരെന്നെ രക്ഷിക്കുകയുമില്ല
﴿36:23﴾ فَالْيَوْمَ
X
അന്നാളില്‍
لَا تُظْلَمُ
X
അനീതി കാണിക്കപ്പെടുകയില്ല
نَفْسٌ
X
ആരോടും
شَيْئًا
X
അല്‍പവും
وَلَا تُجْزَوْنَ
X
നിങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുകയില്ല
إِلَّا مَا كُنتُمْ تَعْمَلُونَ
X
നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനുള്ള (പ്രതിഫല)മല്ലാതെ
﴿36:54﴾ إِنَّمَا أَمْرُهُ
X
തീര്‍ച്ചയായും അവന്റെ കാര്യം
إِذَا أَرَادَ
X
അവന്‍ ഉദ്ദേശിച്ചാല്‍
شَيْئًا
X
ഒരു കാര്യം
أَن يَقُولَ لَهُ
X
അതിനോട് പറയുക (മാത്രമാണ്)
كُن
X
‘ഉണ്ടാകൂ’ എന്ന്
فَيَكُونُ
X
അപ്പോഴേക്കും അതുണ്ടാകുന്നു
﴿36:82﴾ أَمِ اتَّخَذُوا
X
അതല്ല, അവര്‍ വരിച്ചിരിക്കുകയാണോ
مِن دُونِ اللَّهِ
X
അല്ലാഹുവെക്കൂടാതെ
شُفَعَاءَۚ
X
ശിപാര്‍ശകരെ
قُلْ
X
നീ ചോദിക്കുക
أَوَلَوْ كَانُوا
X
അവരായിരുന്നാലുമോ
لَا يَمْلِكُونَ
X
അവര്‍ ഉടമപ്പെടുത്തുന്നില്ല
شَيْئًا
X
യാതൊന്നിനെയും
وَلَا يَعْقِلُونَ
X
അവര്‍ ചിന്തിച്ചുമനസ്സിലാക്കുന്നുമില്ല
﴿39:43﴾ مِن دُونِ اللَّهِۖ
X
അല്ലാഹുവിനു പുറമെ
قَالُوا
X
അവര്‍ പറയും
ضَلُّوا
X
അവര്‍ അപ്രത്യക്ഷരായിരിക്കുന്നു
عَنَّا
X
ഞങ്ങളെ വിട്ട്
بَل
X
അല്ല
لَّمْ نَكُن نَّدْعُو
X
ഞങ്ങള്‍ വിളിച്ചു പ്രാര്‍ഥിച്ചിരുന്നില്ല
مِن قَبْلُ
X
മുമ്പ്
شَيْئًاۚ
X
ഒന്നിനെയും
كَذَٰلِكَ
X
അപ്രകാരം
يُضِلُّ
X
വഴികേടിലാക്കുന്നു
اللَّهُ
X
അല്ലാഹു
الْكَافِرِينَ
X
സത്യനിഷേധികളെ
﴿40:74﴾ يَوْمَ لَا يُغْنِي
X
അന്ന് ഉപകരിക്കുകയില്ല
مَوْلًى
X
ഒരു കൂട്ടുകാരന്നും
عَن مَّوْلًى
X
തന്റെ ഉറ്റവനെ
شَيْئًا
X
ഒട്ടും
وَلَا هُمْ
X
അവരല്ല
يُنصَرُونَ
X
അവര്‍ സഹായിക്കപ്പെടും
﴿44:41﴾ وَإِذَا عَلِمَ
X
അവന്‍ അറിഞ്ഞാല്‍
مِنْ آيَاتِنَا
X
നമ്മുടെ വചനങ്ങളില്‍
شَيْئًا
X
വല്ലതും
اتَّخَذَهَا هُزُوًاۚ
X
ഉടനെ അവനതിനെ പരിഹാസ വിഷയമാക്കുന്നു
أُولَٰئِكَ
X
അത്തരക്കാര്‍
لَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
مُّهِينٌ
X
ഏറ്റം നിന്ദ്യമായ
﴿45:9﴾ مِّن وَرَائِهِمْ
X
അവരുടെ പിറകെയുണ്ട്
جَهَنَّمُۖ
X
കത്തിപ്പടരുന്ന നരകം
وَلَا يُغْنِي عَنْهُم
X
അവര്‍ക്ക് ഉപകരിക്കുകയില്ല
مَّا كَسَبُوا
X
അവര്‍ സമ്പാദിച്ചുവെച്ചത്
شَيْئًا
X
ഒന്നും
وَلَا مَا اتَّخَذُوا
X
അവര്‍ സങ്കല്‍പ്പിച്ചിരുന്നവയും(ഉപകരിക്കുക)ഇല്ല
مِن دُونِ اللَّهِ
X
അല്ലാഹുവെക്കൂടാതെ
أَوْلِيَاءَۖ
X
രക്ഷാധികാരികളായി
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
عَظِيمٌ
X
കടുത്ത
﴿45:10﴾ إِنَّهُمْ
X
നിശ്ചയം അവര്‍
لَن يُغْنُوا عَنكَ
X
നിനക്ക് ഉപകാരം ചെയ്യാനവര്‍ക്കാകുകയില്ല
مِنَ اللَّهِ شَيْئًاۚ
X
അല്ലാഹുവിനെതിരില്‍ യാതൊരു
وَإِنَّ الظَّالِمِينَ
X
തീര്‍ച്ചയായും അക്രമികള്‍
بَعْضُهُمْ أَوْلِيَاءُ بَعْضٍۖ
X
പരസ്പരം സഹായികളാണ്
وَاللَّهُ
X
എന്നാല്‍ അല്ലാഹുവാണ്
وَلِيُّ
X
രക്ഷാധികാരി
الْمُتَّقِينَ
X
സൂക്ഷ്മതപാലിക്കുന്നവരുടെ
﴿45:19﴾ أَمْ يَقُولُونَ
X
അതല്ല അവര്‍ പറയുന്നുവോ?
افْتَرَاهُۖ
X
അദ്ദേഹം ഇത് ചമച്ചുണ്ടാക്കിയെന്ന്
قُلْ
X
നീ പറയുക
إِنِ افْتَرَيْتُهُ
X
ഞാന്‍ ഇത് ചമച്ചുണ്ടാക്കിയെങ്കില്‍
فَلَا تَمْلِكُونَ
X
നിങ്ങള്‍ അധീനപ്പെടുത്തിത്തരികയില്ല
لِي
X
എനിക്ക്
مِنَ اللَّهِ
X
അല്ലാഹുവില്‍ നിന്ന്
شَيْئًاۖ
X
യാതൊന്നും(ഒരു രക്ഷാമാര്‍ഗവും)
هُوَ
X
അവന്‍
أَعْلَمُ
X
ഏറ്റം അറിയുന്നവനാകുന്നു
بِمَا تُفِيضُونَ
X
നിങ്ങള്‍ സംസാരിക്കുന്നതിനെപ്പറ്റി
فِيهِۖ
X
ഇതിന്റെ (ഖുര്‍ആന്റെ) കാര്യത്തില്‍
كَفَىٰ
X
മതി
بِهِ
X
അവന്‍തന്നെ
شَهِيدًا
X
സാക്ഷിയായി
بَيْنِي وَبَيْنَكُمْۖ
X
എനിക്കും നിങ്ങള്‍ക്കുമിടയില്‍
وَهُوَ
X
അവന്‍
الْغَفُورُ
X
ഏറെ പൊറുക്കുന്നവനാണ്
الرَّحِيمُ
X
പരമദയാലുവും
﴿46:8﴾ إِنَّ الَّذِينَ كَفَرُوا
X
നിശ്ചയം അവിശ്വസിച്ചവര്‍
وَصَدُّوا
X
അവര്‍ തടഞ്ഞുനിര്‍ത്തുകയുംചെയ്തു (ചെയ്തവര്‍)
عَن سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന്
وَشَاقُّوا
X
അവര്‍ പോര് കാണിക്കുകയും ചെയ്തു
الرَّسُولَ
X
(ദൈവ)ദൂതനോട്
مِن بَعْدِ مَا تَبَيَّنَ
X
വ്യക്തമായശേഷം
لَهُمُ
X
അവര്‍ക്ക്
الْهُدَىٰ
X
നേര്‍വഴി
لَن يَضُرُّوا اللَّهَ
X
അല്ലാഹുവിന് അവര്‍ ദ്രോഹമേല്‍പ്പിക്കുകയില്ല
شَيْئًا
X
ഒട്ടും
وَسَيُحْبِطُ
X
അവന്‍ പാഴാക്കുന്നതാണ്
أَعْمَالَهُمْ
X
അവരുടെ പ്രവര്‍ത്തനങ്ങളെ
﴿47:32﴾ سَيَقُولُ
X
പറയും
لَكَ
X
നിന്നോട്
الْمُخَلَّفُونَ
X
പിന്‍മാറി നിന്നവര്‍
مِنَ الْأَعْرَابِ
X
ഗ്രാമീണ അറബികളില്‍നിന്ന്
شَغَلَتْنَا
X
ഞങ്ങളെ ജോലിത്തിരക്കുകളിലകപ്പെടുത്തി
أَمْوَالُنَا
X
ഞങ്ങളുടെ സ്വത്തുക്കള്‍
وَأَهْلُونَا
X
ഞങ്ങളുടെ സ്വന്തക്കാരും
فَاسْتَغْفِرْ
X
അതിനാല്‍ നീ പാപമോചനത്തിനായി പ്രാര്‍ഥിക്കുക
لَنَاۚ
X
ഞങ്ങള്‍ക്കുവേണ്ടി
يَقُولُونَ
X
അവര്‍ പറയുന്നു
بِأَلْسِنَتِهِم
X
അവരുടെ നാവുകള്‍കൊണ്ട്
مَّا لَيْسَ
X
ഇല്ലാത്തത്
فِي قُلُوبِهِمْۚ
X
അവരുടെ മനസ്സുകളില്‍
قُلْ
X
നീ പറയുക (ചോദിക്കുക)
فَمَن
X
ആര്‍
﴿48:11﴾