Repeated Words in Quran

< >
Total Found : 10
وَمِنَ النَّاسِ
X
ജനങ്ങളിലുണ്ട്
مَن يَتَّخِذُ
X
സ്വീകരിക്കുന്നവര്‍
مِن دُونِ اللَّهِ
X
അല്ലാഹു അല്ലാത്തവരെ
أَندَادًا
X
സമന്മാരായി
يُحِبُّونَهُمْ
X
അവര്‍ അവയെ സ്നേഹിക്കുന്നു
كَحُبِّ اللَّهِۖ
X
അല്ലാഹുവിനെ സ്നേഹിക്കും പോലെ
وَالَّذِينَ آمَنُوا
X
എന്നാല്‍ സത്യവിശ്വാസികള്‍
أَشَدُّ
X
അതിശക്തമായ
حُبًّا
X
സ്നേഹം
لِّلَّهِۗ
X
അല്ലാഹുവോട്
وَلَوْ يَرَى
X
കാണുകയാണങ്കില്‍
الَّذِينَ ظَلَمُوا
X
അക്രമം പ്രവര്‍ത്തിച്ചവര്‍
إِذْ يَرَوْنَ
X
കണ്ടുമുട്ടുന്ന സന്ദര്‍ഭം
الْعَذَابَ
X
ശിക്ഷയെ
أَنَّ الْقُوَّةَ
X
തീര്‍ച്ചയായും ശക്തി
لِلَّهِ
X
അല്ലാഹുവിന്നാണ്
جَمِيعًا
X
എല്ലാം
وَأَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു ആണെന്നും
شَدِيدُ
X
കഠിനമായവന്‍
الْعَذَابِ
X
ശിക്ഷയില്‍
﴿2:165﴾ وَأَتِمُّوا
X
നിങ്ങള്‍ പൂര്‍ണമായി നിര്‍വഹിക്കുക
الْحَجَّ
X
ഹജ്ജ്
وَالْعُمْرَةَ
X
ഉംറയും
لِلَّهِۚ
X
അല്ലാഹുവിന്ന്
فَإِنْ أُحْصِرْتُمْ
X
ഇനി നിങ്ങള്‍ തടയപ്പെട്ടാല്‍
فَمَا اسْتَيْسَرَ
X
സൗകര്യപ്പെടുന്നത് (നിര്‍വഹിക്കുക)
مِنَ الْهَدْيِۖ
X
ബലിയില്‍ നിന്ന്
وَلَا تَحْلِقُوا
X
നിങ്ങള്‍ മുണ്ഡനം ചെയ്യരുത്
رُءُوسَكُمْ
X
നിങ്ങളുടെ തലകള്‍
حَتَّىٰ يَبْلُغَ
X
എത്തും വരെ
الْهَدْيُ
X
ബലിമൃഗം
مَحِلَّهُۚ
X
അതിന്റെ സ്ഥാനത്ത്
فَمَن كَانَ مِنكُم
X
നിങ്ങളില്‍ നിന്നാരെങ്കിലും ആയാല്‍
مَّرِيضًا
X
രോഗി
أَوْ بِهِ أَذًى
X
അല്ലെങ്കില്‍ മറ്റു ബുദ്ധിമുട്ടുകളോ
مِّن رَّأْسِهِ
X
അവന്റെ തലയില്‍
فَفِدْيَةٌ
X
അപ്പോള്‍ പ്രായശ്ചിത്തം നല്‍കുക
مِّن صِيَامٍ
X
ഒന്നുകില്‍ നോമ്പായി
أَوْ صَدَقَةٍ
X
അല്ലെങ്കില്‍ ദാനം
أَوْ نُسُكٍۚ
X
അല്ലെങ്കില്‍ ബലി
فَإِذَا أَمِنتُمْ
X
ഇനി നിങ്ങള്‍ നിര്‍ഭയരായാല്‍
فَمَن تَمَتَّعَ
X
സൗകര്യം ഉപയോഗിക്കുന്നവര്‍
بِالْعُمْرَةِ إِلَى الْحَجِّ
X
ഉംറക്ക് ശേഷം ഹജ്ജ് വരെ
فَمَا اسْتَيْسَرَ
X
സൗകര്യപ്പെടുന്നത് (നിര്‍വഹിക്കുക)
مِنَ الْهَدْيِۚ
X
ബലിയില്‍ നിന്ന്
فَمَن لَّمْ يَجِدْ
X
അത് സാധ്യമാകാത്തവര്‍
فَصِيَامُ
X
നോമ്പ് നിര്‍വഹിക്കുക
ثَلَاثَةِ أَيَّامٍ
X
മൂന്ന് ദിവസം
فِي الْحَجِّ
X
ഹജ്ജ് വേളയില്‍
وَسَبْعَةٍ
X
ഏഴ് എണ്ണം
إِذَا رَجَعْتُمْۗ
X
നിങ്ങള്‍ മടങ്ങിക്കഴിഞ്ഞാല്‍
تِلْكَ
X
അത്
عَشَرَةٌ كَامِلَةٌۗ
X
പൂര്‍ണമായി പത്തുദിവസം
ذَٰلِكَ
X
അത്
لِمَن لَّمْ يَكُنْ
X
അല്ലാത്തവര്‍ക്ക്
أَهْلُهُ
X
അവന്റെ കുടുംബം
حَاضِرِي الْمَسْجِدِ الْحَرَامِۚ
X
മസ്ജിദുല്‍ ഹറാമിനടുത്ത് താമസിക്കുന്നവര്‍
وَاتَّقُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
وَاعْلَمُوا
X
നിങ്ങളറിയുക
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു ആണെന്ന്
شَدِيدُ
X
കഠിനന്‍
الْعِقَابِ
X
ശിക്ഷയുടെ കാര്യത്തില്‍
﴿2:196﴾ سَلْ
X
ചോദിക്കുക
بَنِي إِسْرَائِيلَ
X
ഇസ്രായീല്‍ സന്തതികളോട്
كَمْ
X
എത്രയാണ്
آتَيْنَاهُم
X
നാം അവര്‍ക്ക് നല്‍കിയതെന്ന്
مِّنْ آيَةٍ
X
തെളിവുകള്‍
بَيِّنَةٍۗ
X
വ്യക്തമായ
وَمَن يُبَدِّلْ
X
വല്ലവനും മാറ്റിമറിക്കുകയാണെങ്കില്‍
نِعْمَةَ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹം
مِن بَعْدِ
X
ശേഷം
مَا جَاءَتْهُ
X
അത് തനിക്ക് വന്ന്കിട്ടിയതിന്ന്
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
شَدِيدُ الْعِقَابِ
X
കഠിനമായി ശിക്ഷിക്കുന്നവനാണ്
﴿2:211﴾ كَدَأْبِ
X
അനുഭവം പോലെ, പരിണിതിപോലെ
آلِ فِرْعَوْنَ
X
ഫറവോന്‍ കുടുംബത്തിന്റെ
وَالَّذِينَ مِن قَبْلِهِمْۚ
X
അവര്‍ക്ക് മുമ്പുള്ളവരുടെയും
كَذَّبُوا
X
അവര്‍ കളവാക്കി
بِآيَاتِنَا
X
നമ്മുടെ ദൃഷ്ടാന്തങ്ങളെ
فَأَخَذَهُمُ
X
അപ്പോള്‍ അവരെ പിടികൂടി
اللَّهُ
X
അല്ലാഹു
بِذُنُوبِهِمْۗ
X
അവരുടെ കുറ്റങ്ങള്‍ കാരണമായി
وَاللَّهُ
X
അല്ലാഹു
شَدِيدُ
X
കഠിനനാണ്
الْعِقَابِ
X
ശിക്ഷയാല്‍
﴿3:11﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ,
لَا تُحِلُّوا
X
നിങ്ങള്‍ അനാദരിക്കരുത്
شَعَائِرَ اللَّهِ
X
അല്ലാഹുവിന്റെ ചിഹ്നങ്ങളെ
وَلَا الشَّهْرَ
X
മാസത്തെയും അരുത്(അനാദരിക്കരുത്)
الْحَرَامَ
X
പവിത്രമായ
وَلَا الْهَدْيَ
X
(കഅ്ബയിലേക്ക് കൊണ്ടുപോകുന്ന)ബലിമൃഗങ്ങളേയും അരുത്
وَلَا الْقَلَائِدَ
X
(അവയെ തിരിച്ചറിയാനുള്ള) കഴുത്തിലെ വടങ്ങളെയും അരുത്
وَلَا آمِّينَ
X
ഉദ്ദേശിച്ച് പോകുന്നവരെയും അരുത്
الْبَيْتَ الْحَرَامَ
X
പുണ്യഗേഹത്തെ
يَبْتَغُونَ
X
അവര്‍ തേടുന്നു(തേടിക്കൊണ്ട്)
فَضْلًا
X
അനുഗ്രഹം
مِّن رَّبِّهِمْ
X
തങ്ങളുടെ നാഥങ്കല്‍നിന്നുള്ള
وَرِضْوَانًاۚ
X
പ്രീതിയും
وَإِذَا حَلَلْتُمْ
X
നിങ്ങള്‍ ഇഹ്റാമില്‍നിന്ന് ഒഴിവായാല്‍
فَاصْطَادُواۚ
X
നിങ്ങള്‍ വേട്ടയാടിക്കൊള്ളുക(വേട്ടയാടാവുന്നതാണ്)
وَلَا يَجْرِمَنَّكُمْ
X
നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ
شَنَآنُ
X
വിദ്വേഷം
قَوْمٍ
X
ഒരു ജനതയുടെ
أَن صَدُّوكُمْ
X
അവര്‍ നിങ്ങളെ വിലക്കിയതിനാല്‍
عَنِ الْمَسْجِدِ الْحَرَامِ
X
മസ്ജിദുല്‍ ഹറാമില്‍നിന്ന്
أَن تَعْتَدُواۘ
X
നിങ്ങള്‍ അതിക്രമം പ്രവര്‍ത്തിക്കാന്‍
وَتَعَاوَنُوا
X
നിങ്ങള്‍ പരസ്പരം സഹായിക്കുക
عَلَى الْبِرِّ
X
പുണ്യത്തില്‍
وَالتَّقْوَىٰۖ
X
ദൈവഭക്തിയിലും
وَلَا تَعَاوَنُوا
X
നിങ്ങള്‍ പരസ്പരം സഹായിക്കരുത്
عَلَى الْإِثْمِ
X
പാപത്തില്‍
وَالْعُدْوَانِۚ
X
അതിക്രമത്തിലും
وَاتَّقُوا اللَّهَۖ
X
നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക
إِنَّ
X
തീര്‍ച്ചയായും അല്ലാഹു
اللَّهَ شَدِيدُ
X
കഠിനനാണ്
الْعِقَابِ
X
ശിക്ഷിക്കുന്നതില്‍
﴿5:2﴾ اعْلَمُوا
X
നിങ്ങള്‍ അറിയുക
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
شَدِيدُ
X
കഠിനനാണ്
الْعِقَابِ
X
ശിക്ഷിക്കുന്നതില്‍
وَأَنَّ اللَّهَ
X
നിശ്ചയം അല്ലാഹു ആണെന്നും
غَفُورٌ
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمٌ
X
ദയാപരനും
﴿5:98﴾ ذَٰلِكَ
X
അത്
بِأَنَّهُمْ
X
കാരണം തീര്‍ച്ചയായും അവര്‍
شَاقُّوا اللَّهَ
X
അവര്‍ അല്ലാഹുവെ എതിര്‍ത്തു
وَرَسُولَهُۚ
X
അവന്റെ ദൂതനെയും
وَمَن
X
ആരെങ്കിലും
يُشَاقِقِ
X
എതിര്‍ക്കുന്നു(വെങ്കില്‍)
اللَّهَ
X
അല്ലാഹുവിനെ
وَرَسُولَهُ
X
അവന്റെ ദൂതനെയും
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
شَدِيدُ
X
കഠിനനാണ്
الْعِقَابِ
X
ശിക്ഷയില്‍
﴿8:13﴾ وَاتَّقُوا
X
നിങ്ങള്‍ കരുതിയിരിക്കുക
فِتْنَةً
X
ഒരു വിപത്ത്
لَّا تُصِيبَنَّ
X
അത് ബാധിക്കുകയില്ല
الَّذِينَ ظَلَمُوا
X
അക്രമികളെ
مِنكُمْ
X
നിങ്ങളിലെ
خَاصَّةًۖ
X
പ്രത്യേകമായിട്ട്
وَاعْلَمُوا
X
നിങ്ങള്‍ അറിയുകയും ചെയ്യുക
أَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
شَدِيدُ
X
കഠിനനാണ്
الْعِقَابِ
X
ശിക്ഷയില്‍ (ശിക്ഷിക്കുന്നതില്‍)
﴿8:25﴾ وَإِذْ
X
സന്ദര്‍ഭവും
زَيَّنَ
X
ചേതോഹരമായി തോന്നിപ്പിച്ചു
لَهُمُ
X
അവര്‍ക്ക്
الشَّيْطَانُ
X
പിശാച്
أَعْمَالَهُمْ
X
അവരുടെ ചെയ്തികള്‍
وَقَالَ
X
അവന്‍ പറയുകയും ചെയ്തു
لَا
X
ഇല്ല
غَالِبَ
X
ജയിക്കുന്നവരായി
لَكُمُ
X
നിങ്ങളെ
الْيَوْمَ
X
ഇന്ന്
مِنَ النَّاسِ
X
ജനങ്ങളില്‍
وَإِنِّي
X
ഉറപ്പായും ഞാന്‍
جَارٌ
X
രക്ഷകന്‍
لَّكُمْۖ
X
നിങ്ങളുടെ
فَلَمَّا تَرَاءَتِ
X
അങ്ങനെ കണ്ടുമുട്ടിയപ്പോള്‍
الْفِئَتَانِ
X
ഇരുപക്ഷവും
نَكَصَ عَلَىٰ عَقِبَيْهِ
X
അവന്‍ പിന്‍മാറി
وَقَالَ
X
പറയുകയും ചെയ്തു
إِنِّي
X
തീര്‍ച്ചയായും ഞാന്‍
بَرِيءٌ
X
ഒരു ബന്ധവുമില്ലാത്തവനാണ്
مِّنكُمْ
X
നിങ്ങളുമായി
إِنِّي
X
തീര്‍ച്ചയായും ഞാന്‍
أَرَىٰ
X
ഞാന്‍ കാണുന്നു
مَا لَا تَرَوْنَ
X
നിങ്ങള്‍ കാണാത്തത്
إِنِّي
X
നിശ്ചയമായും ഞാന്‍
أَخَافُ اللَّهَۚ
X
ഞാന്‍ അല്ലാഹുവെ ഭയപ്പെടുന്നു
وَاللَّهُ
X
അല്ലാഹു
شَدِيدُ
X
കഠിനനാണ്
الْعِقَابِ
X
ശിക്ഷിക്കുന്നതില്‍
﴿8:48﴾ كَدَأْبِ
X
സമ്പ്രദായം പോലെയാണ്
آلِ
X
സംഘത്തിന്റെ
فِرْعَوْنَۙ
X
ഫറവോന്റെ
وَالَّذِينَ مِن قَبْلِهِمْۚ
X
അവരുടെ മുമ്പുള്ളവരുടെയും
كَفَرُوا
X
അവര്‍ തള്ളിപ്പറഞ്ഞു
بِآيَاتِ اللَّهِ
X
അല്ലാഹുവിന്റെ വചനങ്ങളെ
فَأَخَذَهُمُ اللَّهُ
X
അപ്പോള്‍ അല്ലാഹു അവരെ പിടികൂടി
بِذُنُوبِهِمْۗ
X
അവരുടെ പാപങ്ങളുടെ പേരില്‍
إِنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
قَوِيٌّ
X
സര്‍വശക്തനാണ്
شَدِيدُ
X
കഠിനനുമാണ്
الْعِقَابِ
X
ശിക്ഷിക്കുന്നതില്‍
﴿8:52﴾ وَيَسْتَعْجِلُونَكَ
X
ഇക്കൂട്ടര്‍ നിന്നോട് തിടുക്കം കൂട്ടുന്നു
بِالسَّيِّئَةِ
X
തിന്മക്കായി
قَبْلَ
X
മുമ്പ്
الْحَسَنَةِ
X
നന്മക്ക്
وَقَدْ خَلَتْ
X
തീര്‍ച്ചയായും കഴിഞ്ഞുപോയിട്ടുണ്ട്
مِن قَبْلِهِمُ
X
ഇവര്‍ക്കുമുമ്പ്
الْمَثُلَاتُۗ
X
ഗുണപാഠമുള്‍കൊള്ളുന്ന ശിക്ഷകള്‍
وَإِنَّ رَبَّكَ
X
തീര്‍ച്ചയായും നിന്റെ നാഥന്‍
لَذُو مَغْفِرَةٍ
X
മാപ്പേകുന്നവനാണ്
لِّلنَّاسِ
X
ജനങ്ങള്‍ക്ക്
عَلَىٰ ظُلْمِهِمْۖ
X
അവരുടെ അക്രമത്തിന്
وَإِنَّ رَبَّكَ
X
തീര്‍ച്ചയായും നിന്റെ നാഥന്‍
لَشَدِيدُ الْعِقَابِ
X
കഠിനമായി ശിക്ഷിക്കുന്നവന്‍ തന്നെയാണ്
﴿13:6﴾ وَيُسَبِّحُ
X
വിശുദ്ധിയെ വാഴ്ത്തുന്നു
الرَّعْدُ
X
ഇടിനാദം
بِحَمْدِهِ
X
അവനെ(അല്ലാഹുവിനെ)സ്തുതിച്ചുകൊണ്ട്
وَالْمَلَائِكَةُ
X
മലക്കുകളും
مِنْ خِيفَتِهِ
X
അവനെ സംബന്ധിച്ച ഭയത്താല്‍
وَيُرْسِلُ
X
അവന്‍ അയക്കുകയും ചെയ്യുന്നു
الصَّوَاعِقَ
X
ഗര്‍ജനമുള്ള ഇടിവാളുകളെ
فَيُصِيبُ
X
അങ്ങനെ പതിക്കുന്നു
بِهَا
X
അത്
مَن يَشَاءُ
X
അവര്‍ ഉദ്ദേശിക്കുന്നവരില്‍
وَهُمْ
X
അവര്‍
يُجَادِلُونَ
X
തര്‍ക്കിച്ചുകൊണ്ടിരിക്കുന്നു
فِي اللَّهِ
X
അല്ലാഹുവിന്റെ കാര്യത്തില്‍
وَهُوَ
X
അവന്‍
شَدِيدُ
X
ശക്തനാണ്
الْمِحَالِ
X
തന്ത്രപ്രയോഗത്തില്‍
﴿13:13﴾ ذَٰلِكَ
X
അത്
بِأَنَّهُمْ كَانَت
X
തീര്‍ച്ചയായും അവരായതു കൊണ്ടാണ്
تَّأْتِيهِمْ
X
അവരുടെ അടുക്കല്‍ ചെന്നിരുന്നു
رُسُلُهُم
X
അവരിലേക്കുള്ള ദൂതന്‍മാര്‍
بِالْبَيِّنَاتِ
X
(വ്യക്തമായ) തെളിവുകളുമായി
فَكَفَرُوا
X
എന്നിട്ട് അവര്‍ അവിശ്വസിച്ചു കളഞ്ഞു
فَأَخَذَهُمُ اللَّهُۚ
X
അതിനാല്‍ അല്ലാഹു അവരെ പിടികൂടി
إِنَّهُ
X
നിശ്ചയമായും അവന്‍
قَوِيٌّ
X
ശക്തനാണ്
شَدِيدُ الْعِقَابِ
X
കഠിനമായി ശിക്ഷിക്കുന്നവനും
﴿40:22﴾ عَلَّمَهُ
X
അദ്ദേഹത്തെ പഠിപ്പിച്ചു
شَدِيدُ
X
അധികമായുള്ളവന്‍
الْقُوَىٰ
X
ശക്തി
﴿53:5﴾ ذَٰلِكَ
X
അത്
بِأَنَّهُمْ
X
നിശ്ചയം, അവരായതുകൊണ്ടാണ്
شَاقُّوا
X
അവര്‍ വിരോധം വെച്ചുപുലര്‍ത്തി
اللَّهَ
X
അല്ലാഹുവിനോട്
وَرَسُولَهُۖ
X
അവന്റെ ദൂതനോടും
وَمَن يُشَاقِّ
X
ആര്‍ വിരോധം വെച്ചുപുലര്‍ത്തുന്നുവോ
اللَّهَ
X
അല്ലാഹുവിനോട്
فَإِنَّ اللَّهَ
X
നിശ്ചയം, അല്ലാഹു
شَدِيدُ الْعِقَابِ
X
കഠിനമായി ശിക്ഷിക്കുന്നവനാണ്
﴿59:4﴾ مَّا أَفَاءَ اللَّهُ
X
അല്ലാഹു അധീനപ്പെടുത്തിക്കൊടുത്തത്
عَلَىٰ رَسُولِهِ
X
അവന്റെ ദൂതന്ന്
مِنْ أَهْلِ الْقُرَىٰ
X
നാട്ടുകാരില്‍നിന്ന്
فَلِلَّهِ
X
അല്ലാഹുവിന്നുള്ളതാകുന്നു
وَلِلرَّسُولِ
X
അവന്റെ ദൂതന്നും
وَلِذِي الْقُرْبَىٰ
X
അടുത്ത ബന്ധുക്കള്‍ക്കും
وَالْيَتَامَىٰ
X
അനാഥകള്‍ക്കും
وَالْمَسَاكِينِ
X
അഗതികള്‍ക്കും
وَابْنِ السَّبِيلِ
X
വഴിപോക്കര്‍ക്കും
كَيْ لَا يَكُونَ
X
അതാവാതിരിക്കാന്‍ വേണ്ടി
دُولَةً
X
കൈമാറ്റം ചെയ്യപ്പെടുന്നത്
بَيْنَ الْأَغْنِيَاءِ
X
ധനികര്‍ക്കിടയില്‍
مِنكُمْۚ
X
നിങ്ങളില്‍നിന്നുള്ള
وَمَا آتَاكُمُ
X
നിങ്ങള്‍ക്കു നല്‍കിയത്
الرَّسُولُ
X
ദൈവദൂതന്‍
فَخُذُوهُ
X
അത് നിങ്ങള്‍ സ്വീകരിക്കുക
وَمَا
X
യാതൊരു കാര്യം
نَهَاكُمْ
X
അദ്ദേഹം നിങ്ങളെ വിലക്കി
عَنْهُ
X
അതില്‍നിന്ന്
فَانتَهُواۚ
X
നിങ്ങള്‍ വിട്ടകലുകയും ചെയ്യുക
وَاتَّقُوا اللَّهَۖ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
شَدِيدُ الْعِقَابِ
X
കഠിനമായി ശിക്ഷിക്കുന്നവനാണ്
﴿59:7﴾