Repeated Words in Quran

< >
Total Found : 6
يَكَادُ
X
ആകാറാകുന്നു
الْبَرْقُ
X
മിന്നല്‍പ്പിണര്‍
يَخْطَفُ
X
അത് റാഞ്ചിയെടുക്കുന്നു
أَبْصَارَهُمْۖ
X
അവരുടെ ദൃഷ്ടികളെ
كُلَّمَا أَضَاءَ
X
അത് പ്രകാശം പരത്തുമ്പോഴെല്ലാം
لَهُم
X
അവര്‍ക്ക്
مَّشَوْا
X
അവര്‍ നടക്കും
فِيهِ
X
അതിലൂടെ
وَإِذَا أَظْلَمَ
X
ഇരുള്‍ മൂടിയാല്‍
عَلَيْهِمْ
X
അവര്‍ക്ക്
قَامُواۚ
X
അവര്‍ നില്‍ക്കും
وَلَوْ شَاءَ اللَّهُ
X
അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍
لَذَهَبَ
X
ഇല്ലാതാക്കുമായിരുന്നു, നീക്കിക്കളയുമായിരുന്നു
بِسَمْعِهِمْ
X
അവരുടെ കേള്‍വിയെ
وَأَبْصَارِهِمْۚ
X
അവരുടെ ദൃഷ്ടികളെയും
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرٌ
X
കഴിവുറ്റവനാകുന്നു
﴿2:20﴾ قَالُوا
X
അവര്‍ പറഞ്ഞു
ادْعُ
X
താങ്കള്‍ പ്രാര്‍ത്ഥിക്കുക
لَنَا
X
ഞങ്ങള്‍ക്ക് വേണ്ടി
رَبَّكَ
X
താങ്കളുടെ നാഥനോട്
يُبَيِّن لَّنَا
X
ഞങ്ങള്‍ക്ക് അവന്‍ വിശദീകരിച്ചുതരട്ടെ
مَا هِيَ
X
അത് ഏതാണെന്ന്
إِنَّ الْبَقَرَ
X
നിശ്ചയം പശു
تَشَابَهَ
X
പരസ്പരം സാദൃശ്യമുള്ളതായിത്തീര്‍ന്നു
عَلَيْنَا
X
ഞങ്ങള്‍ക്ക്
وَإِنَّا
X
നിശ്ചയം ഞങ്ങള്‍
إِن شَاءَ اللَّهُ
X
അല്ലാഹു ഉദ്ദേശിച്ചാല്‍
لَمُهْتَدُونَ
X
ശരിയായ മാര്‍ഗം കണ്ടെത്തുന്നവര്‍ തന്നെയാണ്
﴿2:70﴾ فِي الدُّنْيَا
X
ഇഹലോകത്തെപറ്റി
وَالْآخِرَةِۗ
X
പരലോകത്തെപറ്റിയും
وَيَسْأَلُونَكَ
X
അവര്‍ നിന്നോട് ചോദിക്കുന്നു
عَنِ الْيَتَامَىٰۖ
X
അനാഥകളെപറ്റി
قُلْ
X
പറയുക
إِصْلَاحٌ
X
നന്മ ഉണ്ടാകുന്നത്
لَّهُمْ
X
അവര്‍ക്ക്
خَيْرٌۖ
X
ഉത്തമമാണ്
وَإِن تُخَالِطُوهُمْ
X
നിങ്ങള്‍ അവരോടൊപ്പം കൂട്ടുജീവിതം നയിക്കുകയാണെങ്കില്‍
فَإِخْوَانُكُمْۚ
X
അവര്‍ നിങ്ങളുടെ സഹോദരങ്ങളാണ്
وَاللَّهُ يَعْلَمُ
X
അല്ലാഹു അറിയുന്നു
الْمُفْسِدَ
X
നാശമുണ്ടാക്കുന്നവനെ
مِنَ الْمُصْلِحِۚ
X
നന്മവരുത്തുന്നവനില്‍ നിന്ന്
وَلَوْ شَاءَ
X
ഉദ്ദേശിക്കുകയാണെങ്കില്‍
اللَّهُ
X
അല്ലാഹു
لَأَعْنَتَكُمْۚ
X
നിങ്ങളെ പ്രയാസപ്പെടുത്തുമായിരുന്നു
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
عَزِيزٌ
X
പ്രതാപവാനാണ്
حَكِيمٌ
X
യുക്തിമാനും
﴿2:220﴾ تِلْكَ الرُّسُلُ
X
ആ ദൂതന്‍മാര്‍
فَضَّلْنَا
X
നാം ശ്രേഷ്ഠത നല്‍കി
بَعْضَهُمْ
X
അവരില്‍ ചിലര്‍ക്ക്
عَلَىٰ بَعْضٍۘ
X
മറ്റുചിലരേക്കാള്‍
مِّنْهُم
X
അവരില്‍ ഉണ്ട്
مَّن كَلَّمَ اللَّهُۖ
X
അല്ലാഹു നേരില്‍ സംസാരിച്ചവര്‍
وَرَفَعَ
X
അവന്‍ ഉയര്‍ത്തി
بَعْضَهُمْ
X
അവരില്‍ ചിലരെ
دَرَجَاتٍۚ
X
ചില പദവികളിലേക്ക്
وَآتَيْنَا
X
നാം നല്‍കി
عِيسَى ابْنَ مَرْيَمَ
X
മര്‍യമിന്റെ മകന്‍ ഈസാക്ക്
الْبَيِّنَاتِ
X
വ്യക്തമായ അടയാളങ്ങള്‍
وَأَيَّدْنَاهُ
X
നാം അദ്ദേഹത്തിന് കരുത്തേകി
بِرُوحِ الْقُدُسِۗ
X
പരിശുദ്ധാത്മാവിനാല്‍
وَلَوْ شَاءَ اللَّهُ
X
അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍
مَا اقْتَتَلَ
X
പൊരുതുമായിരുന്നില്ല
الَّذِينَ مِن بَعْدِهِم
X
അവര്‍ക്ക് ശേഷമുള്ളവര്‍
مِّن بَعْدِ
X
ശേഷം
مَا جَاءَتْهُمُ
X
അവര്‍ക്ക് വന്നതിന്
الْبَيِّنَاتُ
X
വ്യക്തമായ തെളിവുകള്‍
وَلَٰكِنِ
X
എന്നാല്‍
اخْتَلَفُوا
X
അവര്‍ ഭിന്നിച്ചു
فَمِنْهُم
X
അവരിലുണ്ട്
مَّنْ آمَنَ
X
വിശ്വസിച്ചവര്‍
وَمِنْهُم
X
അവരിലുണ്ട്
مَّن كَفَرَۚ
X
അവിശ്വസിച്ചവര്‍
وَلَوْ شَاءَ اللَّهُ
X
അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍
مَا اقْتَتَلُوا
X
അവര്‍ പരസ്പരം പൊരുതുമായിരുന്നില്ല
وَلَٰكِنَّ اللَّهَ
X
എന്നാല്‍ അല്ലാഹു
يَفْعَلُ
X
ചെയ്യുന്നു
مَا يُرِيدُ
X
അവനുദ്ദേശിക്കുന്നത്
﴿2:253﴾ اللَّهُ
X
അല്ലാഹു
لَا إِلَٰهَ
X
ഒരു ദൈവവുമില്ല
إِلَّا هُوَ
X
അവനൊഴികെ
الْحَيُّ
X
എന്നെന്നും ജീവിക്കുന്നവന്‍
الْقَيُّومُۚ
X
എല്ലാറ്റിനെയും നിയന്ത്രിക്കുന്നവന്‍
لَا تَأْخُذُهُ
X
അവനെ ബാധിക്കുകയില്ല
سِنَةٌ
X
മയക്കം
وَلَا نَوْمٌۚ
X
ഉറക്കവുമില്ല
لَّهُ
X
അവനുള്ളതാണ്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِۗ
X
ഭൂമിയിലുള്ളതും
مَن
X
ആരുണ്ട്
ذَا الَّذِي يَشْفَعُ
X
ശുപാര്‍ശ ചെയ്യുന്നവന്‍
عِندَهُ
X
അവന്റെ അടുത്ത്
إِلَّا بِإِذْنِهِۚ
X
അവന്റെ അനുമതി കൂടാതെ
يَعْلَمُ
X
അവനറിയും
مَا بَيْنَ أَيْدِيهِمْ
X
അവരുടെ മുമ്പിലുള്ളത്
وَمَا خَلْفَهُمْۖ
X
അവരുടെ പിന്നിലുള്ളതും
وَلَا يُحِيطُونَ
X
അവര്‍ വലയം ചെയ്യുന്നില്ല (സൂക്ഷ്മമായി അറിയുന്നില്ല
بِشَيْءٍ
X
ഒന്നും തന്നെ
مِّنْ عِلْمِهِ
X
അവന്റെ അറിവില്‍ നിന്ന്
إِلَّا بِمَا شَاءَۚ
X
അവന്‍ ഉദ്ദേശിച്ചതല്ലാതെ
وَسِعَ
X
ഉള്‍കൊണ്ടിരിക്കുന്നു
كُرْسِيُّهُ
X
അവന്റെ അധികാരപീഠം
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَۖ
X
ഭൂമിയെയും
وَلَا يَئُودُهُ
X
അവന് ഭാരമാകുന്നില്ല
حِفْظُهُمَاۚ
X
അവരണ്ടിന്റെയും സംരക്ഷണം
وَهُوَ
X
അവന്‍
الْعَلِيُّ
X
ഉന്നതനാണ്
الْعَظِيمُ
X
മഹാനും
﴿2:255﴾ إِلَّا الَّذِينَ يَصِلُونَ
X
ചേരുന്നവര്‍ (കപടവിശ്വാസികള്‍) ഒഴികെ
إِلَىٰ قَوْمٍ
X
ഒരു ജനതയോട്
بَيْنَكُمْ
X
നിങ്ങള്‍ക്കിടയില്‍
وَبَيْنَهُم
X
അവര്‍ക്കിടയിലും (ഉണ്ട്)
مِّيثَاقٌ
X
കരാര്‍
أَوْ جَاءُوكُمْ
X
അല്ലെങ്കില്‍ അവര്‍ നിങ്ങളെ സമീപിച്ചിരിക്കുന്നു
حَصِرَتْ
X
ക്ലേശിച്ചിരിക്കുന്നു, ഇടുങ്ങിയിരിക്കുന്നു
صُدُورُهُمْ
X
അവരുടെ മനസ്സുകള്‍
أَن يُقَاتِلُوكُمْ
X
നിങ്ങളോട് യുദ്ധം ചെയ്യാന്‍
أَوْ يُقَاتِلُوا قَوْمَهُمْۚ
X
അല്ലെങ്കില്‍ സ്വന്തം ജനത്തോട് ഏറ്റ്മുട്ടാന്‍
وَلَوْ شَاءَ اللَّهُ
X
അല്ലാഹു ഇഛിച്ചിരുന്നുവെങ്കില്‍
لَسَلَّطَهُمْ
X
അവന്‍ അവരെ അധികാരപ്പെടുത്തുമായിരുന്നു
عَلَيْكُمْ
X
നിങ്ങള്‍ക്കെതിരില്‍
فَلَقَاتَلُوكُمْۚ
X
അങ്ങനെ അവര്‍ നിങ്ങളോട് യുദ്ധത്തിലേര്‍പ്പെടുകയും ചെയ്യുമായിരുന്നു
فَإِنِ اعْتَزَلُوكُمْ
X
ഇനി അവര്‍ നിങ്ങളെ വിട്ടുനിന്നാല്‍ (മാറിനിന്നാല്‍)
فَلَمْ يُقَاتِلُوكُمْ
X
അങ്ങനെ അവര്‍ നിങ്ങളോട് യുദ്ധം ചെയ്തില്ല
وَأَلْقَوْا إِلَيْكُمُ
X
അവര്‍ നിങ്ങളിലേക്ക് ഇടുകയും ചെയ്തു
السَّلَمَ
X
സമാധാനം
فَمَا جَعَلَ اللَّهُ
X
അല്ലാഹു ആക്കിയിട്ടില്ല
لَكُمْ
X
നിങ്ങള്‍ക്ക്
عَلَيْهِمْ
X
അവരുടെമേല്‍
سَبِيلًا
X
ഒരു വഴിയും
﴿4:90﴾ وَأَنزَلْنَا
X
നാം അവതരിപ്പിച്ചു
إِلَيْكَ
X
നിനക്ക്
الْكِتَابَ
X
ഈ ഗ്രന്ഥം
بِالْحَقِّ
X
സത്യത്തോടെ
مُصَدِّقًا
X
ശരിവെക്കുന്നതായിക്കൊണ്ട്
لِّمَا بَيْنَ يَدَيْهِ
X
അതിന്റെ മുന്നിലുള്ളവയെ
مِنَ الْكِتَابِ
X
വേദഗ്രന്ഥത്തില്‍നിന്ന്
وَمُهَيْمِنًا
X
ഭദ്രമായി കാത്തുരക്ഷിക്കുന്നതായിക്കൊണ്ടും
عَلَيْهِۖ
X
അതിനെ
فَاحْكُم
X
അതിനാല്‍ നീ വിധികല്‍പിക്കുക
بَيْنَهُم
X
അവര്‍ക്കിടയില്‍
بِمَا أَنزَلَ اللَّهُۖ
X
അല്ലാഹു അവതരിപ്പിച്ചതനുസരിച്ച്
وَلَا تَتَّبِعْ
X
നീ പിന്‍പറ്റരുത്
أَهْوَاءَهُمْ
X
അവരുടെ തന്നിഷ്ടങ്ങളെ
عَمَّا جَاءَكَ
X
നിനക്ക് വന്നെത്തിയതിനെ നിരാകരിച്ച്
مِنَ الْحَقِّۚ
X
സത്യത്തില്‍നിന്ന്
لِكُلٍّ
X
എല്ലാവര്‍ക്കും (ഓരോ വിഭാഗത്തിനും)
جَعَلْنَا
X
നാം നിശ്ചയിച്ചുതന്നിട്ടുണ്ട്
مِنكُمْ
X
നിങ്ങളില്‍നിന്നുള്ള
شِرْعَةً
X
നിയമവ്യവസ്ഥ
وَمِنْهَاجًاۚ
X
കര്‍മരീതിയും
وَلَوْ شَاءَ اللَّهُ
X
അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍
لَجَعَلَكُمْ
X
അവന്‍ നിങ്ങളെ ആക്കുമായിരുന്നു
أُمَّةً
X
സമുദായം
وَاحِدَةً
X
ഒരൊറ്റ
وَلَٰكِن
X
പക്ഷേ
لِّيَبْلُوَكُمْ
X
അവന്‍ നിങ്ങളെ പരീക്ഷിക്കാന്‍ വേണ്ടിയാണ്
فِي مَا آتَاكُمْۖ
X
അവന്‍ നിങ്ങള്‍ക്ക് നല്‍കിയതില്‍
فَاسْتَبِقُوا
X
അതിനാല്‍ നിങ്ങള്‍ മല്‍സരിച്ചു മുന്നേറുക
الْخَيْرَاتِۚ
X
നല്ല കാര്യങ്ങളില്‍
إِلَى اللَّهِ
X
അല്ലാഹുവിങ്കലേക്കാണ്
مَرْجِعُكُمْ
X
നിങ്ങളുടെ മടക്കം
جَمِيعًا
X
എല്ലാവരും
فَيُنَبِّئُكُم
X
അപ്പോള്‍ അവന്‍ നിങ്ങളെ അറിയിക്കുന്നതാണ്
بِمَا
X
ഒന്നിനെക്കുറിച്ച്
كُنتُمْ
X
നിങ്ങളായിരുന്നു
فِيهِ
X
അതില്‍
تَخْتَلِفُونَ
X
നിങ്ങള്‍ ഭിന്നിക്കുന്നു
﴿5:48﴾ وَإِن كَانَ كَبُرَ
X
വലുതായി(അസഹ്യമായി)തോന്നുന്നുവെങ്കില്‍
عَلَيْكَ
X
നിനക്ക്
إِعْرَاضُهُمْ
X
അവരുടെ അവഗണന
فَإِنِ اسْتَطَعْتَ
X
നിനക്ക് കഴിഞ്ഞാല്‍(കഴിയുമെങ്കില്‍)
أَن تَبْتَغِيَ
X
നീ തേടാന്‍
نَفَقًا
X
(ഒരു) തുരങ്കം
فِي الْأَرْضِ
X
ഭൂമിയില്‍
أَوْ سُلَّمًا
X
അല്ലെങ്കില്‍ (ഒരു) കോണി
فِي السَّمَاءِ
X
ആകാശത്തേക്ക്
فَتَأْتِيَهُم
X
അങ്ങനെ നീ അവര്‍ക്ക് എത്തിച്ചുകൊടുക്കും
بِآيَةٍۚ
X
ദൃഷ്ടാന്തം
وَلَوْ شَاءَ اللَّهُ
X
അല്ലാഹു ഇഛിച്ചു എങ്കില്‍
لَجَمَعَهُمْ
X
അവരെ അവന്‍ ഒരുമിച്ചുകൂട്ടി(ഒരുമിച്ചു കൂട്ടുമായിരുന്നു)
عَلَى الْهُدَىٰۚ
X
സന്മാര്‍ഗത്തില്‍
فَلَا تَكُونَنَّ
X
അതിനാല്‍ നീ ആകരുത്
مِنَ الْجَاهِلِينَ
X
അവിവേകികളുടെ കൂട്ടത്തില്‍
﴿6:35﴾ بَلْ
X
ഇല്ല
إِيَّاهُ
X
അവനെ മാത്രം
تَدْعُونَ
X
നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കും
فَيَكْشِفُ
X
അങ്ങനെ അവന്‍ തട്ടിയകറ്റും
مَا تَدْعُونَ
X
നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്ന ഒന്നിനെ(ഒരു വിപത്തിനെ)
إِلَيْهِ
X
അവനോട്
إِن شَاءَ
X
അവന്‍ ഇച്ഛിക്കുന്നുവെങ്കില്‍
وَتَنسَوْنَ
X
(അന്നേരം) നിങ്ങള്‍ മറക്കുകയും ചെയ്യും
مَا تُشْرِكُونَ
X
നിങ്ങള്‍(അല്ലാഹുവില്‍) പങ്ക്ചേര്‍ക്കുന്നവയെ
﴿6:41﴾ وَحَاجَّهُ
X
അദ്ദേഹത്തോട് തര്‍ക്കിച്ചു
قَوْمُهُۚ
X
അദ്ദേഹത്തിന്റെ ജനം
قَالَ
X
അദ്ദേഹം പറഞ്ഞു (ചോദിച്ചു)
أَتُحَاجُّونِّي
X
എന്നോട് നിങ്ങള്‍ തര്‍ക്കിക്കുകയാണോ?
فِي اللَّهِ
X
അല്ലാഹുവിന്റെ കാര്യത്തില്‍
وَقَدْ هَدَانِۚ
X
അവനാകട്ടെ എന്നെ നേര്‍വഴിയിലാക്കിയിരിക്കുന്നു
وَلَا أَخَافُ
X
ഞാന്‍ പേടിക്കുന്നില്ല
مَا تُشْرِكُونَ
X
നിങ്ങള്‍ പങ്കുചേര്‍ക്കുന്നവയെ
بِهِ
X
അവനില്‍
إِلَّا أَن يَشَاءَ
X
ഇച്ഛിച്ചാലല്ലാതെ
رَبِّي
X
എന്റെ നാഥന്‍
شَيْئًاۗ
X
വല്ലതും
وَسِعَ
X
വിപുലമായിരിക്കുന്നു
رَبِّي
X
എന്റെ നാഥന്‍
كُلَّ
X
എല്ലാ
شَيْءٍ
X
വസ്തുവിനും
عِلْمًاۗ
X
അറിവിനാല്‍
أَفَلَا تَتَذَكَّرُونَ
X
നിങ്ങള്‍ ചിന്തിക്കുന്നില്ലേ
﴿6:80﴾ وَلَوْ
X
എങ്കില്‍
شَاءَ اللَّهُ
X
അല്ലാഹു ഇച്ഛിച്ചു
مَا أَشْرَكُواۗ
X
(അവന്) അവര്‍ പങ്കാളികളെ സങ്കല്‍പിക്കുമായിരുന്നില്ല
وَمَا جَعَلْنَاكَ
X
നിന്നെ നാം ആക്കിയിട്ടില്ല
عَلَيْهِمْ
X
അവരുടെ
حَفِيظًاۖ
X
മേല്‍നോട്ടക്കാരന്‍
وَمَا
X
അല്ല
أَنتَ
X
നീ
عَلَيْهِم
X
അവരുടെ
بِوَكِيلٍ
X
കൈകാര്യകര്‍ത്താവ്
﴿6:107﴾ وَلَوْ
X
എന്നാലും, എങ്കിലും
أَنَّنَا
X
തീര്‍ച്ചയായും നാം
نَزَّلْنَا
X
നാം ഇറക്കി
إِلَيْهِمُ
X
അവരിലേക്ക്
الْمَلَائِكَةَ
X
മലക്കുകളെ
وَكَلَّمَهُمُ
X
അവരോട് സംസാരിക്കുകയും ചെയ്തു
الْمَوْتَىٰ
X
മരിച്ചവര്‍
وَحَشَرْنَا
X
നാം ഒരുമിച്ചുകൂട്ടുകയും ചെയ്തു
عَلَيْهِمْ
X
അവരുടെ മുന്നില്‍
كُلَّ
X
സകല
شَيْءٍ
X
വസ്തുവിനെയും
قُبُلًا
X
കൂട്ടംകൂട്ടമായി
مَّا كَانُوا لِيُؤْمِنُوا
X
അവര്‍ വിശ്വസിക്കുകയില്ല
إِلَّا أَن يَشَاءَ اللَّهُ
X
അല്ലാഹു ഇച്ഛിച്ചാല്‍ അല്ലാതെ
وَلَٰكِنَّ
X
എന്നിട്ടും
أَكْثَرَهُمْ
X
അവരിലേറെപേരും
يَجْهَلُونَ
X
അവര്‍ വിവരക്കേട് പറയുന്നു
﴿6:111﴾ وَكَذَٰلِكَ
X
അവ്വിധം
جَعَلْنَا
X
നാം ആക്കിയിട്ടുണ്ട്
لِكُلِّ
X
എല്ലാ
نَبِيٍّ
X
പ്രവാചകന്നും
عَدُوًّا
X
ശത്രുവായി
شَيَاطِينَ
X
പിശാചുക്കളെ
الْإِنسِ
X
മനുഷ്യരില്‍പെട്ട
وَالْجِنِّ
X
ജിന്നുകളിലുംപെട്ട
يُوحِي
X
(ദുര്‍)ബോധനം ചെയ്യുന്നു
بَعْضُهُمْ
X
അവരില്‍ചിലര്‍
إِلَىٰ بَعْضٍ
X
ചിലരിലേക്ക്
زُخْرُفَ
X
അലംകൃതമായ
الْقَوْلِ
X
വാക്ക്
غُرُورًاۚ
X
വഞ്ചിക്കുന്നവിധം, വഞ്ചിക്കാനായിട്ട്
وَلَوْ
X
എങ്കില്‍
شَاءَ
X
ഇച്ഛിച്ചു
رَبُّكَ
X
നിന്റെ നാഥന്‍
مَا فَعَلُوهُۖ
X
അവരത് ചെയ്യുമായിരുന്നില്ല
فَذَرْهُمْ
X
അതിനാല്‍ അവരെ വിട്ടേക്കുക
وَمَا يَفْتَرُونَ
X
അവര്‍ കെട്ടിച്ചമക്കുന്നവയെയും
﴿6:112﴾ وَيَوْمَ
X
ദിവസം
يَحْشُرُهُمْ
X
അവന്‍ അവരെ ഒരുമിച്ചുചേര്‍ക്കും
جَمِيعًا
X
എല്ലാവരെയും
يَا مَعْشَرَ
X
സമൂഹമേ
الْجِنِّ
X
ജിന്നുകളുടെ
قَدِ اسْتَكْثَرْتُم
X
ധാരാളംപേരെ നിങ്ങള്‍ വഴിപിഴപ്പിച്ചിട്ടുണ്ട്
مِّنَ الْإِنسِۖ
X
മനുഷ്യരില്‍നിന്ന്
وَقَالَ
X
അപ്പോള്‍ പറഞ്ഞു(പറയും)
أَوْلِيَاؤُهُم
X
അവരുടെ ആത്മമിത്രങ്ങള്‍
مِّنَ الْإِنسِ
X
മനുഷ്യരില്‍നിന്നുള്ള
رَبَّنَا
X
ഞങ്ങളുടെ നാഥാ
اسْتَمْتَعَ
X
സുഖമാസ്വദിച്ചു
بَعْضُنَا
X
ഞങ്ങളില്‍ ചിലര്‍
بِبَعْضٍ
X
ചിലരെക്കൊണ്ട്
وَبَلَغْنَا
X
ഞങ്ങള്‍ എത്തിയിരിക്കുന്നു
أَجَلَنَا
X
ഞങ്ങളുടെ അവധിയില്‍
الَّذِي أَجَّلْتَ
X
അവധിയായി നീ അനുവദിച്ച
لَنَاۚ
X
ഞങ്ങള്‍ക്ക്
قَالَ
X
അവന്‍ പറഞ്ഞു(പറയും)
النَّارُ
X
നരകമാണ്
مَثْوَاكُمْ
X
നിങ്ങളുടെ താമസസ്ഥലം
خَالِدِينَ
X
സ്ഥിരവാസികളായിക്കൊണ്ട്
فِيهَا
X
അതില്‍
إِلَّا مَا شَاءَ اللَّهُۗ
X
അല്ലാഹു ഉദ്ദേശിച്ചത് ഒഴികെ
إِنَّ رَبَّكَ
X
തീര്‍ച്ചയായും നിന്റെ നാഥന്‍
حَكِيمٌ
X
യുക്തിമാനാണ്
عَلِيمٌ
X
എല്ലാം അറിയുന്നവനും
﴿6:128﴾ وَكَذَٰلِكَ
X
അതുപോലെത്തന്നെ
زَيَّنَ
X
ഭംഗിയായി തോന്നിപ്പിക്കപ്പെട്ടിരിക്കുന്നു
لِكَثِيرٍ
X
ധാരാളം പേര്‍ക്ക്
مِّنَ الْمُشْرِكِينَ
X
ബഹുദൈവവിശ്വാസികളില്‍നിന്നുള്ള
قَتْلَ
X
കൊല്ലുന്നത്
أَوْلَادِهِمْ
X
തങ്ങളുടെ മക്കളെ
شُرَكَاؤُهُمْ
X
അവരുടെ പങ്കാളികള്‍
لِيُرْدُوهُمْ
X
ഇവരെ അവര്‍ നാശത്തില്‍പെടുത്താന്‍വേണ്ടി
وَلِيَلْبِسُوا
X
അവര്‍ അവ്യക്തമാക്കാന്‍വേണ്ടിയും
عَلَيْهِمْ
X
ഇവര്‍ക്ക്
دِينَهُمْۖ
X
ഇവരുടെ ജീവിതക്രമം
وَلَوْ شَاءَ اللَّهُ
X
അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍
مَا فَعَلُوهُۖ
X
അവരങ്ങനെ ചെയ്യുമായിരുന്നില്ല
فَذَرْهُمْ
X
അതിനാല്‍ അവരെ നീ വിട്ടേക്കുക
وَمَا يَفْتَرُونَ
X
അവര്‍ കെട്ടിച്ചമച്ചുണ്ടാക്കുന്നവയെയും
﴿6:137﴾ سَيَقُولُ
X
പറയും
الَّذِينَ أَشْرَكُوا
X
(ആ)ബഹുദൈവവാദികള്‍
لَوْ شَاءَ اللَّهُ
X
അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍
مَا أَشْرَكْنَا
X
ഞങ്ങള്‍ ബഹുദൈവവിശ്വാസികളാകുമായിരുന്നില്ല
وَلَا آبَاؤُنَا
X
ഞങ്ങളുടെ പിതാക്കളും ഇല്ല
وَلَا حَرَّمْنَا
X
ഞങ്ങള്‍ നിഷിദ്ധമാക്കുമായിരുന്നില്ല
مِن شَيْءٍۚ
X
ഒന്നും
كَذَٰلِكَ
X
അപ്രകാരംതന്നെ
كَذَّبَ
X
തള്ളിപ്പറഞ്ഞു
الَّذِينَ مِن قَبْلِهِمْ
X
അവര്‍ക്കുമുമ്പുള്ളവന്‍
حَتَّىٰ ذَاقُوا
X
അവര്‍ അനുഭവിക്കുവോളം
بَأْسَنَاۗ
X
നമ്മുടെ ശിക്ഷ
قُلْ
X
നീ പറയുക
هَلْ عِندَكُم
X
നിങ്ങളുടെ വശം ഉണ്ടോ
مِّنْ عِلْمٍ
X
വല്ല വിവരവും
فَتُخْرِجُوهُ
X
അങ്ങനെ അത് നിങ്ങള്‍ വെളിപ്പെടുത്തിത്തരും
لَنَاۖ
X
ഞങ്ങള്‍ക്ക്
إِن تَتَّبِعُونَ
X
നിങ്ങള്‍ പിന്‍പറ്റുന്നില്ല
إِلَّا
X
അല്ലാതെ
الظَّنَّ
X
ഊഹത്തെ
وَإِنْ أَنتُمْ
X
നിങ്ങളല്ല
إِلَّا
X
അല്ലാതെ
تَخْرُصُونَ
X
നിങ്ങള്‍ അനുമാനിക്കുന്നു
﴿6:148﴾ قُلْ
X
നീ പറയുക
فَلِلَّهِ
X
അല്ലാഹുവിന്റെ പക്കലാകുന്നു
الْحُجَّةُ
X
തെളിവ്
الْبَالِغَةُۖ
X
യാഥാര്‍ത്ഥ്യത്തിലെത്തുന്ന
فَلَوْ
X
എങ്കില്‍
شَاءَ
X
അവന്‍ ഇച്ഛിച്ചു
لَهَدَاكُمْ
X
നിങ്ങളെ അവന്‍ നേര്‍വഴിയിലാക്കുമായിരുന്നു
أَجْمَعِينَ
X
എല്ലാവരെയും
﴿6:149﴾ قَدِ افْتَرَيْنَا
X
ഞങ്ങള്‍ കെട്ടിച്ചമച്ചു
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
كَذِبًا
X
കള്ളം
إِنْ عُدْنَا
X
ഞങ്ങള്‍ തിരിച്ചു വരികയാണെങ്കില്‍
فِي مِلَّتِكُم
X
നിങ്ങളുടെ മതത്തിലേക്ക്
بَعْدَ
X
ശേഷം
إِذْ نَجَّانَا
X
ഞങ്ങളെ രക്ഷപ്പെടുത്തിയതിനു
اللَّهُ
X
അല്ലാഹു
مِنْهَاۚ
X
അതില്‍ നിന്ന്
وَمَا يَكُونُ
X
പാടില്ലാത്തതാണ്
لَنَا
X
ഞങ്ങള്‍ക്ക്
أَن نَّعُودَ
X
ഞങ്ങള്‍ തിരിച്ചുവരല്‍
فِيهَا
X
അതിലേക്ക്
إِلَّا
X
അല്ലാതെ
أَن يَشَاءَ
X
ഉദ്ദേശിച്ചാല്‍
اللَّهُ
X
അല്ലാഹു
رَبُّنَاۚ
X
ഞങ്ങളുടെ നാഥനായ
وَسِعَ
X
വിശാലനായിരിക്കുന്നു
رَبُّنَا
X
ഞങ്ങളുടെ നാഥന്‍
كُلَّ شَيْءٍ
X
എല്ലാ സംഗതിയിലും
عِلْمًاۚ
X
അറിവിനാല്‍
عَلَى اللَّهِ
X
അല്ലാഹുവില്‍
تَوَكَّلْنَاۚ
X
ഞങ്ങള്‍ ഭരമേല്‍പിച്ചു
رَبَّنَا
X
ഞങ്ങളുടെ നാഥാ
افْتَحْ
X
നീ തീരുമാനമെടുക്കേണമേ
بَيْنَنَا
X
ഞങ്ങള്‍ക്കിടയില്‍
وَبَيْنَ قَوْمِنَا
X
ഞങ്ങളുടെ ജനതക്കുമിടയില്‍
بِالْحَقِّ
X
ന്യായ പ്രകാരം
وَأَنتَ
X
നീയാണ്
خَيْرُ
X
ഏറ്റം ഉത്തമന്‍
الْفَاتِحِينَ
X
തീരുമാനമെടുക്കുന്നവരില്‍
﴿7:89﴾ قُل
X
നീ പറയുക
لَّا أَمْلِكُ
X
എനിക്കു വരുത്താനാവില്ല
لِنَفْسِي
X
എനിക്കു തന്നെ
نَفْعًا
X
ഗുണം
وَلَا ضَرًّا
X
ദോഷവും ഇല്ല
إِلَّا
X
ഒഴികെ
مَا شَاءَ
X
ഇച്ഛിച്ചത്
اللَّهُۚ
X
അല്ലാഹു
وَلَوْ كُنتُ
X
ഞാനായിരുന്നുവെങ്കില്‍
أَعْلَمُ
X
ഞാനറിയും
الْغَيْبَ
X
അഭൗതിക കാര്യം
لَاسْتَكْثَرْتُ
X
ഞാന്‍ കൂടുതല്‍ കൈവരുത്തുമായിരുന്നു
مِنَ الْخَيْرِ
X
ഗുണം
وَمَا مَسَّنِيَ
X
എന്നെ ബാധിക്കുമായിരുന്നില്ല
السُّوءُۚ
X
ദോഷം
إِنْ أَنَا
X
ഞാനല്ല
إِلَّا نَذِيرٌ
X
മുന്നറിയിപ്പുകാരനല്ലാതെ
وَبَشِيرٌ
X
ശുഭവാര്‍ത്ത അറിയിക്കുന്നവനും
لِّقَوْمٍ
X
ജനത്തിന്
يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നു
﴿7:188﴾ يَا أَيُّهَا الَّذِينَ آمَنُوا
X
സത്യവിശ്വാസികളേ
إِنَّمَا الْمُشْرِكُونَ
X
നിശ്ചയം ബഹുദൈവവിശ്വാസികള്‍
نَجَسٌ
X
അശുദ്ധരാണ്
فَلَا يَقْرَبُوا
X
അതിനാല്‍ അവര്‍ സമീപിക്കരുത്
الْمَسْجِدَ الْحَرَامَ
X
മസ്ജിദുല്‍ ഹറാമിനെ
بَعْدَ
X
ശേഷം
عَامِهِمْ هَٰذَاۚ
X
ഇക്കൊല്ലത്തിന്
وَإِنْ خِفْتُمْ
X
നിങ്ങള്‍ ഭയപ്പെടുന്നുവെങ്കില്‍
عَيْلَةً
X
ദാരിദ്യ്രം (വന്നേക്കുമെന്ന്)
فَسَوْفَ يُغْنِيكُمُ
X
നിങ്ങള്‍ക്ക് സമൃദ്ധിവരുത്തും
اللَّهُ
X
അല്ലാഹു
مِن فَضْلِهِ
X
തന്റെ അനുഗ്രഹത്താല്‍
إِن شَاءَۚ
X
അവന്‍ ഇഛിക്കുന്നുവെങ്കില്‍
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
عَلِيمٌ
X
എല്ലാം അറിയുന്നവനാണ്
حَكِيمٌ
X
യുക്തിമാനുമാണ്
﴿9:28﴾ قُل
X
നീ പറയുക
لَّوْ شَاءَ اللَّهُ
X
അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍
مَا تَلَوْتُهُ
X
ഞാനിത് ഓതിക്കേള്‍പ്പിക്കുമായിരുന്നില്ല
عَلَيْكُمْ
X
നിങ്ങളെ
وَلَا أَدْرَاكُم
X
നിങ്ങളെ അവന്‍ അറിയിക്കുകയുമില്ലായിരുന്നു
بِهِۖ
X
ഇതിനെകുറിച്ച്
فَقَدْ لَبِثْتُ
X
ഞാന്‍ കഴിഞ്ഞു കൂടിയതാണല്ലോ
فِيكُمْ
X
നിങ്ങള്‍ക്കിടയില്‍
عُمُرًا
X
കുറെ കൊല്ലങ്ങള്‍
مِّن قَبْلِهِۚ
X
ഇതിന്നു മുമ്പ്
أَفَلَا تَعْقِلُونَ
X
നിങ്ങള്‍ ചിന്തിക്കുന്നില്ലേ
﴿10:16﴾ قُل
X
നീ പറയുക
لَّا أَمْلِكُ
X
ഞാന്‍ അധീനപ്പെടുത്തുന്നില്ല
لِنَفْسِي
X
എനിക്കുതന്നെ
ضَرًّا
X
ദോഷം, ഉപദ്രവം
وَلَا نَفْعًا
X
ഗുണവും, ഉപകാരവും
إِلَّا مَا شَاءَ اللَّهُۗ
X
അല്ലാഹു ഇച്ഛിച്ചതല്ലാതെ
لِكُلِّ أُمَّةٍ
X
ഓരോ സമുദായത്തിനുമുണ്ട്
أَجَلٌۚ
X
ഒരു നിശ്ചിത അവധി
إِذَا جَاءَ
X
വന്നെത്തിയാല്‍
أَجَلُهُمْ
X
അവരുടെ അവധി
فَلَا يَسْتَأْخِرُونَ
X
അവര്‍ക്ക് വൈകിക്കാനാവുകയില്ല
سَاعَةًۖ
X
ഒരു നാഴിക നേരം
وَلَا يَسْتَقْدِمُونَ
X
അവര്‍ക്ക് നേരത്തെയാക്കാനും കഴിയുകയില്ല
﴿10:49﴾ وَلَوْ شَاءَ
X
ഇച്ഛിച്ചിരുന്നുവെങ്കില്‍
رَبُّكَ
X
നിന്റെ നാഥന്‍
لَآمَنَ
X
സത്യവിശ്വാസം സ്വീകരിക്കുമായിരുന്നു
مَن فِي الْأَرْضِ
X
ഭൂമിയിലുള്ളവര്‍
كُلُّهُمْ
X
അവരെല്ലാം
جَمِيعًاۚ
X
ഒന്നാകെ
أَفَأَنتَ
X
എന്നിരിക്കെ നീ ആണോ
تُكْرِهُ
X
നീ നിര്‍ബന്ധിക്കുന്നു
النَّاسَ
X
ജനങ്ങളെ
حَتَّىٰ يَكُونُوا
X
അവരാകാന്‍
مُؤْمِنِينَ
X
വിശ്വാസികള്‍
﴿10:99﴾ قَالَ
X
നൂഹ് പറഞ്ഞു
إِنَّمَا يَأْتِيكُم
X
തീര്‍ച്ചയായും നിങ്ങള്‍ക്ക് കൊണ്ടുവരും
بِهِ
X
അത്
اللَّهُ
X
അല്ലാഹുതന്നെ
إِن شَاءَ
X
അവന്‍ ഇച്ഛിച്ചെങ്കില്‍
وَمَا أَنتُم
X
നിങ്ങളല്ല
بِمُعْجِزِينَ
X
(അവനെ) തോല്‍പിക്കുന്നവര്‍
﴿11:33﴾ خَالِدِينَ
X
(അവര്‍)സ്ഥിരവാസികളാകുന്നു
فِيهَا
X
അവിടെ
مَا دَامَتِ
X
ഉള്ളേടത്തോളം
السَّمَاوَاتُ
X
ആകാശങ്ങള്‍
وَالْأَرْضُ
X
ഭൂമിയും
إِلَّا مَا شَاءَ
X
മറിച്ചു വിചാരിച്ചാലല്ലാതെ
رَبُّكَۚ
X
നിന്റെ നാഥന്‍
إِنَّ رَبَّكَ
X
നിശ്ചയം നിന്റെ നാഥന്‍
فَعَّالٌ
X
നടപ്പാക്കുന്നവനാണ്
لِّمَا يُرِيدُ
X
താനിഛിക്കുന്നത്
﴿11:107﴾ وَأَمَّا الَّذِينَ سُعِدُوا
X
എന്നാല്‍ ഭാഗ്യം സിദ്ധിച്ചവര്‍
فَفِي الْجَنَّةِ
X
സ്വര്‍ഗത്തിലാകുന്നു
خَالِدِينَ
X
അവര്‍ സ്ഥിരവാസികളാണ്
فِيهَا
X
അവിടെ
مَا دَامَتِ
X
ഉള്ളേടത്തോളം
السَّمَاوَاتُ
X
ആകാശങ്ങള്‍
وَالْأَرْضُ
X
ഭൂമിയും
إِلَّا مَا شَاءَ
X
മറിച്ചു വിചാരിച്ചാലല്ലാതെ
رَبُّكَۖ
X
നിന്റെ നാഥന്‍
عَطَاءً
X
അതൊരു സമ്മാനമാണ്
غَيْرَ مَجْذُوذٍ
X
നിലച്ചുപോകാത്ത
﴿11:108﴾ وَلَوْ شَاءَ
X
ഇഛിച്ചിരുന്നുവെങ്കില്‍
رَبُّكَ
X
നിന്റെ നാഥന്‍
لَجَعَلَ النَّاسَ
X
മനുഷ്യരെ അവന്‍ ആക്കുമായിരുന്നു
أُمَّةً وَاحِدَةًۖ
X
ഒരൊറ്റ സമുദായം
وَلَا يَزَالُونَ
X
അവര്‍ ആയിക്കൊണ്ടേയിരിക്കും
مُخْتَلِفِينَ
X
ഭിന്നിക്കുന്നവര്‍
﴿11:118﴾ وَلَقَدْ هَمَّتْ بِهِۖ
X
ഉറപ്പായും അവള്‍ അവനെ പ്രാപിക്കാന്‍ ഉദ്ദേശിച്ചു
وَهَمَّ بِهَا
X
അവന്‍ അവളെയും പ്രാപിക്കാന്‍ ഉദ്ദേശിക്കുമായിരുന്നു
لَوْلَا أَن رَّأَىٰ
X
അവന്‍ കണ്ടിരുന്നില്ലെങ്കില്‍
بُرْهَانَ
X
പ്രമാണം
رَبِّهِۚ
X
തന്റെ നാഥന്റെ
كَذَٰلِكَ
X
അപ്രകാരം (സംഭവിച്ചു)
لِنَصْرِفَ
X
നാം തിരിച്ചുവിടുന്നതിന്
عَنْهُ
X
അവനില്‍നിന്ന്
السُّوءَ
X
തിന്മ
وَالْفَحْشَاءَۚ
X
നീചകൃത്യവും
إِنَّهُ
X
തീര്‍ച്ചയായും അവന്‍
مِنْ عِبَادِنَا
X
നമ്മുടെ ദാസന്മാരില്‍പെട്ടവനാണ്
الْمُخْلَصِينَ
X
തെരഞ്ഞെടുക്കപ്പെട്ട
﴿12:24﴾ فَبَدَأَ
X
അങ്ങനെ അദ്ദേഹം(പരിശോധന)തുടങ്ങി
بِأَوْعِيَتِهِمْ
X
അവരുടെ ഭാണ്ഡങ്ങളില്‍
قَبْلَ
X
(പരിശോധിക്കുന്നതിന്ന്)മുമ്പ്
وِعَاءِ
X
ഭാണ്ഡം
أَخِيهِ
X
തന്റെ സഹോദരന്റെ
ثُمَّ
X
പിന്നെ
اسْتَخْرَجَهَا
X
അദ്ദേഹം അത് പുറത്തെടുത്തു
مِن
X
ഭാണ്ഡത്തില്‍നിന്ന്
وِعَاءِ أَخِيهِۚ
X
തന്റെ സഹോദരന്റെ
كَذَٰلِكَ
X
അപ്രകാരം
كِدْنَا
X
നാം തന്ത്രം പ്രയോഗിച്ചു
لِيُوسُفَۖ
X
യൂസുഫിന് വേണ്ടി
مَا كَانَ
X
(അദ്ദേഹത്തിന്) ഭൂഷണമായിരുന്നില്ല
لِيَأْخُذَ
X
പിടിച്ചുവെക്കാന്‍
أَخَاهُ
X
തന്റെ സഹോദരനെ
فِي دِينِ
X
നിയമമനുസരിച്ച്
الْمَلِكِ
X
രാജാവിന്റെ
إِلَّا أَن يَشَاءَ
X
ഉദ്ദേശിച്ചിരുന്നെങ്കിലല്ലാതെ
اللَّهُۚ
X
അല്ലാഹു
نَرْفَعُ
X
നാം ഉയര്‍ത്തുന്നു
دَرَجَاتٍ
X
പലപദവികള്‍
مَّن نَّشَاءُۗ
X
നാം ഇച്ഛിക്കുന്നവരെ
وَفَوْقَ
X
മീതെയുണ്ട്
كُلِّ
X
എല്ലാവരുടെയും
ذِي عِلْمٍ
X
അറിവുള്ള
عَلِيمٌ
X
എല്ലാം അറിയുന്നവന്‍
﴿12:76﴾ فَلَمَّا دَخَلُوا
X
അനന്തരം അവര്‍ പ്രവേശിച്ചപ്പോള്‍
عَلَىٰ يُوسُفَ
X
യൂസുഫിന്റെ സന്നിധിയില്‍
آوَىٰ
X
അദ്ദേഹം ചേര്‍ത്തുനിര്‍ത്തി
إِلَيْهِ
X
തന്നിലേക്ക്
أَبَوَيْهِ
X
തന്റെ മാതാപിതാക്കളെ
وَقَالَ
X
അദ്ദേഹം പറഞ്ഞു
ادْخُلُوا
X
നിങ്ങള്‍ പ്രവേശിച്ചുകൊള്ളുക
مِصْرَ
X
പട്ടണത്തില്‍(ഈജിപ്തില്‍)
إِن شَاءَ اللَّهُ
X
അല്ലാഹു ഇച്ഛിച്ചെങ്കില്‍
آمِنِينَ
X
നിര്‍ഭയരായി
﴿12:99﴾ وَعَلَى اللَّهِ
X
അല്ലാഹുവിന്റെ ബാധ്യതയാകുന്നു
قَصْدُ السَّبِيلِ
X
നേര്‍വഴികാണിക്കല്‍
وَمِنْهَا
X
അവയില്‍(വഴികളില്‍) ഉണ്ടായിരിക്കെ
جَائِرٌۚ
X
പിഴച്ചത്
وَلَوْ شَاءَ
X
അവന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍
لَهَدَاكُمْ
X
അവന്‍ നിങ്ങളെ നേര്‍മാര്‍ഗ്ഗത്തിലാക്കുമായിരുന്നു
أَجْمَعِينَ
X
എല്ലാവരെയും
﴿16:9﴾ وَقَالَ
X
പറയുകയും ചെയ്തു
الَّذِينَ أَشْرَكُوا
X
(അല്ലാഹുവോട്) പങ്കുചേര്‍ത്തവര്‍
لَوْ شَاءَ اللَّهُ
X
അല്ലാഹു ഇച്ഛിച്ചിരുന്നുവെങ്കില്‍
مَا عَبَدْنَا
X
ഞങ്ങള്‍ പൂജിക്കുമായിരുന്നില്ല
مِن دُونِهِ
X
അവനെക്കൂടാതെ
مِن شَيْءٍ
X
ഒരു വസ്തുവിനെയും
نَّحْنُ
X
ഞങ്ങള്‍
وَلَا آبَاؤُنَا
X
ഞങ്ങളുടെ പിതാക്കളും ഇല്ല
وَلَا حَرَّمْنَا
X
ഞങ്ങള്‍ നിഷിദ്ധമാക്കുകയില്ലായിരുന്നു
مِن دُونِهِ
X
അവന്റെ (കല്‍പന) കൂടാതെ
مِن شَيْءٍۚ
X
ഒന്നും
كَذَٰلِكَ
X
അപ്രകാരം
فَعَلَ
X
ചെയ്തു
الَّذِينَ مِن قَبْلِهِمْۚ
X
ഇവര്‍ക്ക് മുമ്പുള്ളവര്‍
فَهَلْ
X
എന്നാല്‍ ഉണ്ടോ
عَلَى الرُّسُلِ
X
ദൂതന്മാരുടെ മേല്‍(ബാധ്യത)
إِلَّا الْبَلَاغُ
X
പ്രബോധനമല്ലാതെ
الْمُبِينُ
X
വ്യക്തമായ
﴿16:35﴾ وَلَوْ شَاءَ اللَّهُ
X
അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍
لَجَعَلَكُمْ
X
നിങ്ങളെ അവന്‍ ആക്കുമായിരുന്നു
أُمَّةً وَاحِدَةً
X
ഒറ്റ സമുദായം
وَلَٰكِن
X
പക്ഷേ
يُضِلُّ
X
അവന്‍ വഴികേടിലാക്കുന്നു
مَن يَشَاءُ
X
അവന്‍ ഉദ്ദേശിച്ചവരെ
وَيَهْدِي
X
അവന്‍ നേര്‍വഴിയിലാക്കുന്നു
مَن يَشَاءُۚ
X
അവന്‍ ഉദ്ദേശിക്കുന്നവരെ
وَلَتُسْأَلُنَّ
X
തീര്‍ച്ചയായും നിങ്ങള്‍ ചോദിക്കപ്പെടുക തന്നെ ചെയ്യും
عَمَّا كُنتُمْ
X
നിങ്ങളായിരുന്നതിനെ കുറിച്ച്
تَعْمَلُونَ
X
പ്രവര്‍ത്തിക്കുന്നവര്‍
﴿16:93﴾ إِلَّا أَن يَشَاءَ اللَّهُۚ
X
അല്ലാഹു ഉദ്ദേശിച്ചാല്‍ (എന്നു പറഞ്ഞു കൊണ്ട്) അല്ലാതെ
وَاذْكُر
X
നീ സ്മരിക്കുക
رَّبَّكَ
X
നിന്റെ നാഥനെ
إِذَا نَسِيتَ
X
നീ മറന്നു പോയാല്‍
وَقُلْ
X
നീ പറയുകയും ചെയ്യുക
عَسَىٰ أَن يَهْدِيَنِ
X
എന്നെ നയിച്ചേക്കാം
رَبِّي
X
എന്റെ നാഥന്‍
لِأَقْرَبَ
X
കൂടുതല്‍ അടുത്തതിലേക്ക്
مِنْ هَٰذَا
X
ഇതിനേക്കാള്‍
رَشَدًا
X
നേര്‍മാര്‍ഗത്തോട്
﴿18:24﴾ وَقُلِ
X
നീ പറയുക
الْحَقُّ
X
ഈ സത്യം
مِن رَّبِّكُمْۖ
X
നിങ്ങളുടെ നാഥങ്കല്‍ നിന്നുള്ളതാകുന്നു
فَمَن
X
അതുകൊണ്ട് ആര്
شَاءَ
X
ഉദ്ദേശിക്കുന്നു(വോ)
فَلْيُؤْمِن
X
അവന്‍ വിശ്വസിക്കട്ടെ
وَمَن شَاءَ
X
ആര് ഉദ്ദേശിക്കുന്നുവോ
فَلْيَكْفُرْۚ
X
അവന്‍ നിഷേധിച്ചു കൊള്ളട്ടെ
إِنَّا
X
നിശ്ചയം നാം
أَعْتَدْنَا
X
നാം ഒരുക്കി വെച്ചിരിക്കുന്നു
لِلظَّالِمِينَ
X
അക്രമികള്‍ക്ക്
نَارًا
X
നരകാഗ്നിയെ
أَحَاطَ
X
വലയം ചെയ്തിരിക്കുന്നു
بِهِمْ
X
അവരെ
سُرَادِقُهَاۚ
X
അതിന്റെ ജ്വാലകള്‍
وَإِن يَسْتَغِيثُوا
X
അവര്‍ സഹായമഭ്യര്‍ഥിച്ചാല്‍
يُغَاثُوا
X
അവര്‍ സഹായിക്കപ്പെടും
بِمَاءٍ
X
വെള്ളം (നല്‍കി) കൊണ്ട്
كَالْمُهْلِ
X
ഉരുകിയ ലോഹം പോലുള്ള
يَشْوِي
X
അത് ചുട്ടു കരിക്കും
الْوُجُوهَۚ
X
മുഖങ്ങളെ
بِئْسَ
X
എത്ര ചീത്ത
الشَّرَابُ
X
ആ പാനീയം
وَسَاءَتْ
X
അത് (നരകം) ദുഷിച്ചതാണ്
مُرْتَفَقًا
X
വിശ്രമ കേന്ദ്രം (എന്ന നിലയില്‍)
﴿18:29﴾ وَلَوْلَا
X
ആയിക്കൂടായിരുന്നോ
إِذْ دَخَلْتَ
X
നീ പ്രവേശിച്ചപ്പോള്‍
جَنَّتَكَ
X
നിന്റെ തോട്ടത്തില്‍
قُلْتَ
X
നീ പറഞ്ഞു (ഇങ്ങനെ പറഞ്ഞു കൂടായിരുന്നോ)
مَا شَاءَ اللَّهُ
X
അല്ലാഹു ഉദ്ദേശിച്ചത് (ആണിത്)
لَا قُوَّةَ
X
ഒരു ശക്തിയുമില്ല
إِلَّا بِاللَّهِۚ
X
അല്ലാഹുവിനെക്കൊണ്ടല്ലാതെ
إِن تَرَنِ
X
എന്നെ നീ കാണുന്നുവെങ്കില്‍
أَنَا
X
ഞാന്‍
أَقَلَّ
X
വളരെ കുറഞ്ഞവനായി
مِنكَ
X
നിന്നെക്കാള്‍
مَالًا
X
ധനത്തില്‍
وَوَلَدًا
X
സന്താനത്തിലും
﴿18:39﴾ قَالَ
X
അദ്ദേഹം പറഞ്ഞു
سَتَجِدُنِي
X
താങ്കള്‍ക്ക് എന്നെ കാണാം
إِن شَاءَ اللَّهُ
X
അല്ലാഹു ഉദ്ദേശിച്ചാല്‍
صَابِرًا
X
ക്ഷമിക്കുന്നവനായിട്ട്
وَلَا أَعْصِي
X
ഞാന്‍ ധിക്കാരം കാണിക്കുന്നതുമല്ല
لَكَ
X
താങ്കളോട്
أَمْرًا
X
ഒരു കല്‍പനയോടും
﴿18:69﴾ فَقَالَ
X
അപ്പോള്‍ പറഞ്ഞു
الْمَلَأُ
X
പ്രമാണിമാര്‍
الَّذِينَ كَفَرُوا
X
നിഷേധിച്ചവരായ
مِن قَوْمِهِ
X
തന്റെ ജനതയില്‍പെട്ട
مَا هَٰذَا
X
ഇവനല്ല
إِلَّا بَشَرٌ
X
ഒരു മനുഷ്യനല്ലാതെ
مِّثْلُكُمْ
X
നിങ്ങളെപ്പോലുള്ള
يُرِيدُ
X
അവനുദ്ദേശിക്കുന്നു
أَن يَتَفَضَّلَ
X
ശ്രേഷ്ഠത നേടാന്‍
عَلَيْكُمْ
X
നിങ്ങളുടെ മേല്‍
وَلَوْ شَاءَ اللَّهُ
X
അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍
لَأَنزَلَ
X
അവനിറക്കുമായിരുന്നു
مَلَائِكَةً
X
മലക്കുകളെ
مَّا سَمِعْنَا
X
നാം കേട്ടിട്ടില്ല
بِهَٰذَا
X
ഇത് പോലെ
فِي آبَائِنَا
X
നമ്മുടെ പിതാക്കളില്‍
الْأَوَّلِينَ
X
പൂര്‍വികരായ
﴿23:24﴾ تَبَارَكَ
X
അവന്‍ അനുഗ്രഹമുള്ളവനാണ്
الَّذِي
X
യാതൊരുത്തന്‍
إِن شَاءَ
X
അവനുദ്ദേശിച്ചാല്‍
جَعَلَ لَكَ
X
താങ്കള്‍ക്ക് അവന്‍ ഉണ്ടാക്കിവെക്കും
خَيْرًا
X
ഉത്തമമായതിനെ
مِّن ذَٰلِكَ
X
അതിനേക്കാള്‍
جَنَّاتٍ
X
ആരാമങ്ങള്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അതിന്റെ താഴ്ഭാഗത്തുകൂടി
الْأَنْهَارُ
X
നദികള്‍
وَيَجْعَل
X
അവന്‍ ഉണ്ടാക്കിയേക്കാം
لَّكَ
X
താങ്കള്‍ക്ക്
قُصُورًا
X
കൊട്ടാരങ്ങള്‍
﴿25:10﴾ أَلَمْ تَرَ
X
നീ ചിന്തിക്കുന്നില്ലേ
إِلَىٰ رَبِّكَ
X
നിന്റെ നാഥനെപ്പറ്റി
كَيْفَ
X
എങ്ങനെ
مَدَّ
X
നീട്ടി
الظِّلَّ
X
നിഴലിനെ
وَلَوْ شَاءَ
X
അവനുദ്ദേശിച്ചാല്‍
لَجَعَلَهُ
X
അവനാക്കുമായിരുന്നു
سَاكِنًا
X
നിശ്ചലം
ثُمَّ
X
പിന്നെ
جَعَلْنَا
X
നാം ആക്കി
الشَّمْسَ
X
സൂര്യനെ
عَلَيْهِ
X
അതിന്
دَلِيلًا
X
വഴികാട്ടിയായി
﴿25:45﴾ قُلْ
X
നീ പറയുക
مَا أَسْأَلُكُمْ
X
ഞാന്‍ നിങ്ങളോടാവശ്യപ്പെടുന്നില്ല
عَلَيْهِ
X
ഇതിന്റെ പേരില്‍
مِنْ أَجْرٍ
X
ഒരു പ്രതിഫലവും
إِلَّا مَن شَاءَ
X
ഉദ്ദേശിച്ചവന് അല്ലാതെ
أَن يَتَّخِذَ
X
സ്വീകരിക്കാന്‍
إِلَىٰ رَبِّهِ
X
തന്റെ നാഥങ്കലേക്ക്
سَبِيلًا
X
ഒരു വഴി
﴿25:57﴾ وَيَوْمَ
X
ദിവസം (ഓര്‍ക്കുക)
يُنفَخُ
X
ഊതപ്പെടുന്ന
فِي الصُّورِ
X
കാഹളത്തില്‍
فَفَزِعَ
X
അപ്പോള്‍ പേടിച്ചരണ്ട് പോകും
مَن فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളവര്‍
وَمَن فِي الْأَرْضِ
X
ഭൂമിയിലുള്ളവരും
إِلَّا مَن شَاءَ اللَّهُۚ
X
അല്ലാഹു ഉദ്ദേശിച്ചവരൊഴികെ
وَكُلٌّ
X
എല്ലാവരും
أَتَوْهُ
X
അവന്റെ അടുത്ത് വന്നെത്തും
دَاخِرِينَ
X
എളിമയോടെ
﴿27:87﴾ قَالَ
X
അദ്ദേഹം പറഞ്ഞു
إِنِّي أُرِيدُ
X
നിശ്ചയം ഞാന്‍ ഉദ്ദേശിക്കുന്നു
أَنْ أُنكِحَكَ
X
നിനക്ക് വിവാഹം ചെയ്തുതരാന്‍
إِحْدَى
X
ഒരുവളെ
ابْنَتَيَّ
X
എന്റെ രണ്ടു പെണ്‍മക്കളില്‍
هَاتَيْنِ
X
ഈ രണ്ട്
عَلَىٰ أَن تَأْجُرَنِي
X
നീ എനിക്ക് കൂലിപ്പണിയെടുക്കുന്നതിന്റെ മേലില്‍
ثَمَانِيَ
X
എട്ട്
حِجَجٍۖ
X
കൊല്ലം
فَإِنْ أَتْمَمْتَ
X
അഥവാ നീ പൂര്‍ത്തീകരിച്ചാല്‍
عَشْرًا
X
പത്ത്
فَمِنْ عِندِكَۖ
X
അത് നിന്റെ ഇഷ്ടം
وَمَا أُرِيدُ
X
ഞാന്‍ ഉദ്ദേശിക്കുന്നില്ല
أَنْ أَشُقَّ
X
കഷ്ടപ്പെടുത്താന്‍
عَلَيْكَۚ
X
നിന്നെ
سَتَجِدُنِي
X
എന്നെ നിനക്ക് കാണാം
إِن شَاءَ اللَّهُ
X
അല്ലാഹു ഉദ്ദേശിച്ചെങ്കില്‍
مِنَ الصَّالِحِينَ
X
നല്ലവരുടെ കൂട്ടത്തില്‍ പെട്ടവനായി
﴿28:27﴾ لِّيَجْزِيَ
X
പ്രതിഫലം നല്‍കാനാണിത്
اللَّهُ
X
അല്ലാഹു
الصَّادِقِينَ
X
സത്യസന്ധര്‍ക്ക്
بِصِدْقِهِمْ
X
തങ്ങളുടെ സത്യതക്ക്
وَيُعَذِّبَ
X
അവന്‍ ശിക്ഷിക്കാനും
الْمُنَافِقِينَ
X
കപടവിശ്വാസികളെ
إِن شَاءَ
X
അവന്‍ ഉദ്ദേശിക്കുന്ന പക്ഷം
أَوْ يَتُوبَ عَلَيْهِمْۚ
X
അല്ലെങ്കില്‍ അവരുടെ പശ്ചാത്താപം സ്വീകരിക്കാനും
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
كَانَ غَفُورًا
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمًا
X
കരുണാനിധിയും
﴿33:24﴾ فَلَمَّا بَلَغَ
X
ആ കുട്ടി എത്തിയപ്പോള്‍
مَعَهُ
X
അദ്ദേഹത്തോടൊപ്പം
السَّعْيَ
X
എന്തെങ്കിലും ചെയ്യാവുന്ന പ്രായം
قَالَ
X
അദ്ദേഹം പറഞ്ഞു
يَا بُنَيَّ
X
എന്റെ പ്രിയ മകനേ
إِنِّي
X
തീര്‍ച്ചയായും ഞാന്‍
أَرَىٰ
X
കണ്ടിരിക്കുന്നു
فِي الْمَنَامِ
X
സ്വപ്നം
أَنِّي أَذْبَحُكَ
X
ഞാന്‍ നിന്നെ അറുക്കുന്നതായി
فَانظُرْ
X
അതിനാല്‍ നോക്കൂ
مَاذَا تَرَىٰۚ
X
നിന്റെ അഭിപ്രായമെന്താണ് ?
قَالَ
X
അവന്‍ പറഞ്ഞു
يَا أَبَتِ
X
എന്റെ പിതാവേ
افْعَلْ
X
താങ്കള്‍ ചെയ്യുക
مَا تُؤْمَرُۖ
X
താങ്കളോട് കല്‍പിക്കപ്പെടുന്നത്
سَتَجِدُنِي
X
താങ്കള്‍ക്ക് എന്നെ കാണാം
إِن شَاءَ اللَّهُ
X
അല്ലാഹു ഇച്ഛിച്ചെങ്കില്‍
مِنَ الصَّابِرِينَ
X
ക്ഷമാശീലരുടെ കൂട്ടത്തില്‍
﴿37:102﴾ وَنُفِخَ
X
ഊതപ്പെടുന്നു
فِي الصُّورِ
X
കാഹളത്തില്‍
فَصَعِقَ
X
അപ്പോള്‍ മരിച്ചു വീഴും
مَن فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളവര്‍
وَمَن فِي الْأَرْضِ
X
ഭൂമിയിലുള്ളവരും
إِلَّا مَن شَاءَ اللَّهُۖ
X
അല്ലാഹു ഉദ്ദേശിച്ചവരൊഴികെ
ثُمَّ
X
പിന്നീട്
نُفِخَ
X
ഊതപ്പെടുന്നു
فِيهِ
X
അതില്‍
أُخْرَىٰ
X
മറ്റൊരു തവണ
فَإِذَا هُمْ
X
അപ്പോഴതാ അവര്‍
قِيَامٌ
X
എഴുന്നേറ്റവരാകുന്നു
يَنظُرُونَ
X
അവര്‍ നോക്കുന്നു
﴿39:68﴾ إِذْ جَاءَتْهُمُ
X
അവരെ സമീപിച്ചപ്പോള്‍
الرُّسُلُ
X
ദൈവദൂതന്‍മാര്‍
مِن بَيْنِ أَيْدِيهِمْ
X
അവരുടെ മുന്നിലൂടെ
وَمِنْ خَلْفِهِمْ
X
അവരുടെ പിന്നിലൂടെയും
أَلَّا تَعْبُدُوا
X
നിങ്ങള്‍ വഴിപ്പെടരുതെന്ന് (പറഞ്ഞു കൊണ്ട്)
إِلَّا اللَّهَۖ
X
അല്ലാഹുവിനല്ലാതെ
قَالُوا
X
അവര്‍ പറഞ്ഞു
لَوْ شَاءَ
X
ഇച്ഛിച്ചിരുന്നെങ്കില്‍
رَبُّنَا
X
ഞങ്ങളുടെ നാഥന്‍
لَأَنزَلَ
X
അവന്‍ ഇറക്കുമായിരുന്നു
مَلَائِكَةً
X
മലക്കുകളെ
فَإِنَّا
X
അതിനാല്‍ തീര്‍ച്ചയായും ഞങ്ങള്‍
بِمَا
X
യാതൊരു സന്ദേശത്തില്‍
أُرْسِلْتُم
X
നിങ്ങള്‍ നിയുക്തരായിരിക്കുന്നു
بِهِ
X
അതുമായി
كَافِرُونَ
X
നിഷേധിക്കുന്നവരാണ്
﴿41:14﴾ وَلَوْ شَاءَ
X
ഉദ്ദേശിച്ചിരുന്നുവെങ്കില്‍
اللَّهُ
X
അല്ലാഹു
لَجَعَلَهُمْ
X
അവരെ ആക്കുമായിരുന്നു
أُمَّةً وَاحِدَةً
X
ഒരൊറ്റ സമുദായം
وَلَٰكِن
X
പക്ഷേ
يُدْخِلُ
X
അവന്‍ പ്രവേശിപ്പിക്കുന്നു
مَن يَشَاءُ
X
താനിച്ഛിക്കുന്നവരെ
فِي رَحْمَتِهِۚ
X
തന്റെ കാരുണ്യത്തില്‍
وَالظَّالِمُونَ
X
അക്രമികള്‍
مَا لَهُم
X
അവര്‍ക്കില്ല
مِّن وَلِيٍّ
X
ഒരു രക്ഷകനും
وَلَا نَصِيرٍ
X
ഒരു സഹായിയും
﴿42:8﴾ وَقَالُوا
X
അവര്‍ പറഞ്ഞു
لَوْ شَاءَ
X
ഇച്ഛിച്ചിരുന്നെങ്കില്‍
الرَّحْمَٰنُ
X
പരമകാരുണികനായവന്‍
مَا عَبَدْنَاهُمۗ
X
ഞങ്ങള്‍ അവരെ ആരാധിക്കുമായിരുന്നില്ല
مَّا لَهُم
X
അവര്‍ക്കില്ല
بِذَٰلِكَ
X
അതിനെ കുറിച്ച്
مِنْ عِلْمٍۖ
X
ഒരറിവും
إِنْ هُمْ إِلَّا يَخْرُصُونَ
X
അവര്‍ അനുമാനങ്ങള്‍ മെനഞ്ഞുണ്ടാക്കുകമാത്രമാണ്
﴿43:20﴾ لَّقَدْ صَدَقَ اللَّهُ
X
അല്ലാഹു യാഥാര്‍ഥ്യമാക്കിയിരിക്കുന്നു
رَسُولَهُ
X
തന്റെ ദൂതന്
الرُّؤْيَا
X
സ്വപ്നം
بِالْحَقِّۖ
X
സത്യനിഷ്ഠമായി
لَتَدْخُلُنَّ
X
നിങ്ങള്‍ പ്രവേശിക്കുകതന്നെ ചെയ്യും
الْمَسْجِدَ الْحَرَامَ
X
മസ്ജിദുല്‍ ഹറാമില്‍
إِن شَاءَ اللَّهُ
X
അല്ലാഹു ഉദ്ദേശിച്ചെങ്കില്‍
آمِنِينَ
X
നിര്‍ഭയരായി
مُحَلِّقِينَ
X
മുണ്ഡനം ചെയ്തവരായും
رُءُوسَكُمْ
X
നിങ്ങളുടെ തലകള്‍
وَمُقَصِّرِينَ
X
മുടിവെട്ടിയവരായും
لَا تَخَافُونَۖ
X
നിങ്ങള്‍ (ഒന്നും) ഭയപ്പെടാതെ
فَعَلِمَ
X
എന്നാല്‍ അവനറിഞ്ഞു
مَا لَمْ تَعْلَمُوا
X
നിങ്ങള്‍ അറിഞ്ഞിട്ടില്ലാത്തത്
فَجَعَلَ
X
അതിനാല്‍ അവന്‍ ഉണ്ടാക്കിത്തന്നു
مِن دُونِ ذَٰلِكَ
X
അത് കൂടാതെ
فَتْحًا
X
വിജയം
قَرِيبًا
X
തൊട്ടുടനെയുള്ള
﴿48:27﴾ إِنَّ هَٰذِهِ
X
നിശ്ചയം ഇത്
تَذْكِرَةٌۖ
X
ഒരു ഉദ്ബോധനമാണ്
فَمَن شَاءَ
X
അതിനാല്‍ ആര്‍ ഉദ്ദേശിച്ചുവോ
اتَّخَذَ
X
അവന്‍ അവലംബിച്ചുകൊള്ളട്ടെ
إِلَىٰ رَبِّهِ
X
തന്റെ നാഥങ്കലേക്ക്
سَبِيلًا
X
ഒരു മാര്‍ഗം
﴿73:19﴾ لِمَن شَاءَ
X
ഉദ്ദേശിച്ചവര്‍ക്ക്
مِنكُمْ
X
നിങ്ങളില്‍നിന്ന്
أَن يَتَقَدَّمَ
X
മുന്നോട്ട് വരാന്‍
أَوْ يَتَأَخَّرَ
X
അല്ലെങ്കില്‍ പിന്നോട്ട് പോകാന്‍
﴿74:37﴾ فَمَن شَاءَ
X
അതിനാല്‍ ആര്‍ ഉദ്ദേശിച്ചുവോ
ذَكَرَهُ
X
അവനിത് ഉള്‍ക്കൊള്ളട്ടെ
﴿74:55﴾ وَمَا يَذْكُرُونَ
X
അവര്‍ ഉദ്ബോധനം ഉള്‍ക്കൊള്ളുകയില്ല
إِلَّا أَن يَشَاءَ
X
ഇച്ഛിക്കുന്നുവെങ്കിലല്ലാതെ
اللَّهُۚ
X
അല്ലാഹു
هُوَ
X
അവനാകുന്നു
أَهْلُ
X
അര്‍ഹന്‍
التَّقْوَىٰ
X
ഭക്തിക്ക്
وَأَهْلُ
X
അര്‍ഹനും
الْمَغْفِرَةِ
X
പാപമോചനത്തിന്
﴿74:56﴾ إِنَّ
X
തീര്‍ച്ചയായും ഇത്
هَٰذِهِ تَذْكِرَةٌۖ
X
ഒരു ഉദ്ബോധനമാണ്
فَمَن
X
അതിനാല്‍ ആര്‍
شَاءَ
X
ഉദ്ദേശിച്ചു
اتَّخَذَ
X
അവന്‍ സ്വീകരിക്കട്ടെ
إِلَىٰ رَبِّهِ
X
തന്റെ നാഥങ്കലേക്ക്
سَبِيلًا
X
ഒരു മാര്‍ഗം
﴿76:29﴾ وَمَا تَشَاءُونَ
X
നിങ്ങള്‍ക്ക് ഉദ്ദേശിക്കാനാവില്ല
إِلَّا أَن يَشَاءَ اللَّهُۚ
X
അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ
إِنَّ اللَّهَ
X
നിശ്ചയം, അല്ലാഹു
كَانَ
X
അവനാണ്
عَلِيمًا
X
നന്നായറിയുന്നവന്‍
حَكِيمًا
X
യുക്തിജ്ഞനും
﴿76:30﴾ ذَٰلِكَ
X
അതത്രെ
الْيَوْمُ
X
ദിനം
الْحَقُّۖ
X
സത്യമായ
فَمَن
X
അതിനാല്‍ ആര്‍
شَاءَ
X
ഉദ്ദേശിച്ചു
اتَّخَذَ
X
അവന്‍ അവലംബിക്കട്ടെ
إِلَىٰ رَبِّهِ
X
തന്റെ നാഥങ്കലേക്ക്
مَآبًا
X
മടങ്ങാനുള്ള മാര്‍ഗം
﴿78:39﴾ فَمَن
X
അതിനാല്‍ ആര്‍
شَاءَ
X
ഉദ്ദേശിക്കുന്നുവോ
ذَكَرَهُ
X
അവന്‍ ഇതിനെ ഓര്‍ക്കട്ടെ
﴿80:12﴾ ثُمَّ
X
പിന്നീട്
إِذَا شَاءَ
X
അവന്‍ ഇഛിക്കുമ്പോള്‍
أَنشَرَهُ
X
അവന്‍ അവനെ ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നു
﴿80:22﴾ لِمَن شَاءَ
X
അഥവാ ഉദ്ദേശിച്ചവര്‍ക്ക്
مِنكُمْ
X
നിങ്ങളില്‍നിന്ന്
أَن يَسْتَقِيمَ
X
നേര്‍വഴിയില്‍ നിലകൊള്ളാന്‍
﴿81:28﴾ وَمَا تَشَاءُونَ
X
നിങ്ങള്‍ ഉദ്ദേശിക്കുകയില്ല
إِلَّا أَن يَشَاءَ اللَّهُ
X
അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ
رَبُّ
X
നാഥനായ
الْعَالَمِينَ
X
സര്‍വലോകങ്ങളുടെയും
﴿81:29﴾ فِي أَيِّ صُورَةٍ
X
ഏതോ ഒരു രൂപത്തില്‍
مَّا شَاءَ
X
അവന്‍ ഉദ്ദേശിച്ച
رَكَّبَكَ
X
അവന്‍ നിന്നെ സംഘടിപ്പിച്ചു
﴿82:8﴾ إِلَّا مَا شَاءَ اللَّهُۚ
X
അല്ലാഹു ഇഛിച്ചതൊഴികെ
إِنَّهُ
X
നിശ്ചയം അവന്‍
يَعْلَمُ
X
അവന്‍ അറിയുന്നു
الْجَهْرَ
X
പരസ്യമായത്
وَمَا يَخْفَىٰ
X
മറഞ്ഞിരിക്കുന്നതും
﴿87:7﴾