Repeated Words in Quran

< >
Total Found : 2
وَاتَّبَعُوا
X
അവര്‍ പിന്‍പറ്റുകയും ചെയ്തു
مَا تَتْلُو
X
ഓതിക്കൊടുക്കുന്നതിനെ
الشَّيَاطِينُ
X
പിശാചുക്കള്‍
عَلَىٰ مُلْكِ
X
രാജാധിപത്യത്തെക്കുറിച്ച്
سُلَيْمَانَۖ
X
സുലൈമാന്റെ
وَمَا كَفَرَ
X
സത്യനിഷേധി ആയിട്ടില്ല
سُلَيْمَانُ
X
സുലൈമാന്‍
وَلَٰكِنَّ
X
എന്നാല്‍
الشَّيَاطِينَ
X
പിശാചുക്കള്‍
كَفَرُوا
X
അവര്‍ സത്യനിഷേധികളായി
يُعَلِّمُونَ
X
അവര്‍ പഠിപ്പിക്കുന്നു
النَّاسَ
X
ജനങ്ങളെ
السِّحْرَ
X
മാരണം
وَمَا أُنزِلَ
X
ഇറക്കപ്പെട്ടതിനെയും
عَلَى الْمَلَكَيْنِ
X
രണ്ട് മലക്കുകള്‍ക്ക്
بِبَابِلَ
X
ബാബിലോണിയയിലെ
هَارُوتَ
X
(അതായത്) ഹാറൂത്തിന്ന്
وَمَارُوتَۚ
X
മാറൂത്തിന്നും
وَمَا يُعَلِّمَانِ
X
അവര്‍ രണ്ടുപേരും പഠിപ്പിച്ചിരുന്നില്ല
مِنْ أَحَدٍ
X
ഒരാളെയും
حَتَّىٰ يَقُولَا
X
അവരിരുവരും പറയുന്നത് വരെ
إِنَّمَا
X
നിശ്ചയം
نَحْنُ
X
ഞങ്ങള്‍
فِتْنَةٌ
X
ഒരു പരീക്ഷണം (മാത്രമാകുന്നു)
فَلَا تَكْفُرْۖ
X
അതിനാല്‍ നീ സത്യനിഷേധിയാകരുത്
فَيَتَعَلَّمُونَ
X
അങ്ങനെ അവര്‍ പഠിച്ചുകൊണ്ടിരുന്നു
مِنْهُمَا
X
അവരിരുവരില്‍നിന്നും
مَا
X
യാതൊന്നിനെ
يُفَرِّقُونَ
X
അവന്‍ ഭിന്നിപ്പിക്കുന്നു
بِهِ
X
അതുകൊണ്ട്
بَيْنَ
X
ഇടയില്‍
الْمَرْءِ
X
മനുഷ്യന്റെ
وَزَوْجِهِۚ
X
അയാളുടെ ഇണ(ഭാര്യ)യുടെയും
وَمَا
X
അവരല്ല
هُم بِضَارِّينَ
X
ദ്രോഹിക്കുന്നവര്‍
بِهِ
X
അതുകൊണ്ട്
مِنْ أَحَدٍ
X
ഒരാളെയും
إِلَّا بِإِذْنِ اللَّهِۚ
X
അല്ലാഹുവിന്റെ അനുമതിയോടെയല്ലാതെ
وَيَتَعَلَّمُونَ
X
അവര്‍ പഠിച്ചുകൊണ്ടിരുന്നു
مَا يَضُرُّهُمْ
X
തങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്നത്
وَلَا يَنفَعُهُمْۚ
X
തങ്ങള്‍ക്ക് ഉപകാരം ചെയ്യാത്തതും
وَلَقَدْ عَلِمُوا
X
തീര്‍ച്ചയായും അവര്‍ അറിഞ്ഞിട്ടുണ്ട്
لَمَنِ اشْتَرَاهُ
X
അത് വാങ്ങിയവന്‍
مَا لَهُ
X
അവനില്ല
فِي الْآخِرَةِ
X
പരലോകത്തില്‍
مِنْ خَلَاقٍۚ
X
ഒരു വിഹിതവും
وَلَبِئْسَ
X
എത്ര ചീത്ത
مَا شَرَوْا
X
അവര്‍ വാങ്ങിയത്
بِهِ
X
അതിന് പകരം
أَنفُسَهُمْۚ
X
സ്വന്തത്തെ
لَوْ كَانُوا
X
അവര്‍ ആയിരുന്നെങ്കില്‍
يَعْلَمُونَ
X
അവര്‍ അറിയുന്നു
﴿2:102﴾ إِنَّا أَوْحَيْنَا
X
നിശ്ചയമായും നാം ബോധനം നല്‍കിയിരിക്കുന്നു
إِلَيْكَ
X
നിനക്ക്
كَمَا أَوْحَيْنَا إِلَىٰ
X
നാം ബോധനം നല്‍കിയത് പോലെ
نُوحٍ
X
നൂഹിന്
وَالنَّبِيِّينَ مِن بَعْدِهِۚ
X
അദ്ദേഹത്തിന് ശേഷമുള്ള പ്രവാചകന്‍മാര്‍ക്കും
وَأَوْحَيْنَا إِلَىٰ
X
നാം ബോധനം നല്‍കിയിരിക്കുന്നു
إِبْرَاهِيمَ
X
ഇബ്റാഹീമിന്
وَإِسْمَاعِيلَ
X
ഇസ്മാഈലിനും
وَإِسْحَاقَ
X
ഇസ്ഹാഖിനും
وَيَعْقُوبَ
X
യഅ്ഖൂബിനും
وَالْأَسْبَاطِ
X
(യഅ്ഖൂബിന്റെ) സന്തതികള്‍ക്കും
وَعِيسَىٰ
X
ഈസാക്കും
وَأَيُّوبَ
X
അയ്യൂബിനും
وَيُونُسَ
X
യൂനുസിനും
وَهَارُونَ
X
ഹാറൂനും
وَسُلَيْمَانَۚ
X
സുലൈമാനും
وَآتَيْنَا
X
നാം നല്‍കിയിരിക്കുന്നു
دَاوُودَ
X
ദാവൂദിന്
زَبُورًا
X
സബൂര്‍ (സങ്കീര്‍ത്തനം)
﴿4:163﴾ وَوَهَبْنَا
X
നാം പ്രദാനം ചെയ്തു
لَهُ
X
അദ്ദേഹത്തിന്
إِسْحَاقَ
X
ഇസ്ഹാഖിനെയും യഅ്ഖൂബിനെയും
وَيَعْقُوبَۚ
X
(അവരെ)എല്ലാവരെയും
كُلًّا هَدَيْنَاۚ
X
നാം നേര്‍വഴിയിലാക്കി
وَنُوحًا
X
നൂഹിനെ
هَدَيْنَا
X
നാം നേര്‍വഴിയിലാക്കി
مِن قَبْلُۖ
X
മുമ്പ്
وَمِن ذُرِّيَّتِهِ
X
അദ്ദേഹത്തിന്റെ സന്താനങ്ങളില്‍നിന്ന്
دَاوُودَ وَسُلَيْمَانَ وَأَيُّوبَ
X
ദാവൂദിനെയും സുലൈമാനെയും അയ്യൂബിനെയും
وَيُوسُفَ وَمُوسَىٰ وَهَارُونَۚ
X
യൂസുഫിനെയും മൂസയെയും ഹാറൂനെയും
وَكَذَٰلِكَ
X
അവ്വിധം
نَجْزِي
X
നാം പ്രതിഫലം നല്‍കുന്നു
الْمُحْسِنِينَ
X
സല്‍കര്‍മികള്‍ക്ക്
﴿6:84﴾ وَدَاوُودَ وَسُلَيْمَانَ
X
ദാവൂദിനെയും സുലൈമാനെയും (ഓര്‍ക്കുക)
إِذْ يَحْكُمَانِ
X
അവര്‍ വിധിപുറപ്പെടുവിക്കുന്ന സന്ദര്‍ഭം
فِي الْحَرْثِ
X
ഒരു കൃഷിയിടത്തിന്റെ കാര്യത്തില്‍
إِذْ نَفَشَتْ فِيهِ
X
അതില്‍കടന്നു വിളതിന്നുന്ന അവസരം
غَنَمُ الْقَوْمِ
X
മറ്റൊരു കൂട്ടരുടെ ആടുകള്‍
وَكُنَّا
X
നാമായിരുന്നു
لِحُكْمِهِمْ
X
അവരുടെ വിധിക്ക്
شَاهِدِينَ
X
സാക്ഷ്യം വഹിക്കുന്നവര്‍
﴿21:78﴾ فَفَهَّمْنَاهَا
X
അപ്പോള്‍ അത് നാം മനസ്സിലാക്കിക്കൊടുത്തു
سُلَيْمَانَۚ
X
സുലൈമാന്
وَكُلًّا
X
എല്ലാവര്‍ക്കും
آتَيْنَا
X
നാം നല്‍കി
حُكْمًا
X
വിധികര്‍തൃത്വം, യുക്തിബോധം
وَعِلْمًاۚ
X
അറിവും
وَسَخَّرْنَا
X
നാം കീഴ്പെടുത്തി
مَعَ دَاوُودَ
X
ദാവൂദിനൊപ്പം
الْجِبَالَ
X
പര്‍വതങ്ങളെ
يُسَبِّحْنَ
X
അവ പ്രകീര്‍ത്തനം ചെയ്യുന്നു
وَالطَّيْرَۚ
X
പറവകളെയും
وَكُنَّا
X
നാം ആകുന്നു
فَاعِلِينَ
X
കാര്യങ്ങള്‍ ചെയ്യുന്നവര്‍
﴿21:79﴾ وَلِسُلَيْمَانَ
X
സുലൈമാനും (നാം അധീനപ്പെടുത്തി)
الرِّيحَ
X
കാറ്റിനെ
عَاصِفَةً
X
അടിച്ചുവീശുന്ന
تَجْرِي
X
അത് സഞ്ചരിക്കുന്നു
بِأَمْرِهِ
X
അദ്ദേഹത്തിന്റെ കല്‍പനപ്രകാരം
إِلَى الْأَرْضِ
X
ഭൂമിയിലേക്ക്
الَّتِي بَارَكْنَا
X
നാം അനുഗ്രഹങ്ങള്‍ ചെയ്ത
فِيهَاۚ
X
അതില്‍
وَكُنَّا
X
നാമാകുന്നു
بِكُلِّ شَيْءٍ
X
എല്ലാറ്റിനെക്കുറിച്ചും
عَالِمِينَ
X
അറിയുന്നവര്‍
﴿21:81﴾ وَلَقَدْ آتَيْنَا
X
തീര്‍ച്ചയായും നാം നല്‍കി
دَاوُودَ
X
ദാവൂദിന്ന്
وَسُلَيْمَانَ
X
സുലൈമാന്നും
عِلْمًاۖ
X
വിജ്ഞാനം
وَقَالَا
X
അവര്‍ രണ്ടുപേരും പറഞ്ഞു
الْحَمْدُ
X
സര്‍വ സ്തുതിയും
لِلَّهِ
X
അല്ലാഹുവിനാകുന്നു
الَّذِي فَضَّلَنَا
X
ഞങ്ങള്‍ക്ക് ശ്രേഷ്ഠത നല്‍കിയവനായ
عَلَىٰ كَثِيرٍ
X
പലരെക്കാളും
مِّنْ عِبَادِهِ
X
തന്റെ ദാസന്‍മാരില്‍
الْمُؤْمِنِينَ
X
വിശ്വാസികളായ
﴿27:15﴾ وَحُشِرَ
X
സംഘടിപ്പിക്കപ്പെട്ടു
لِسُلَيْمَانَ
X
സുലൈമാനു വേണ്ടി
جُنُودُهُ
X
അദ്ദേഹത്തിന്റെ സൈന്യങ്ങള്‍
مِنَ الْجِنِّ
X
ജിന്നുകളില്‍ പെട്ട
وَالْإِنسِ
X
മനുഷ്യരിലും
وَالطَّيْرِ
X
പക്ഷികളിലും
فَهُمْ
X
എന്നിട്ടവര്‍
يُوزَعُونَ
X
യഥാവിധി ക്രമീകരിക്കപ്പെട്ടു
﴿27:17﴾ إِنَّهُ
X
നിശ്ചയം അത്
مِن سُلَيْمَانَ
X
സുലൈമാനില്‍ നിന്നാണ്
وَإِنَّهُ
X
നിശ്ചയം അത്
بِسْمِ اللَّهِ
X
അല്ലാഹുവിന്റെ നാമത്തില്‍ തുടങ്ങുന്നതാണ്
الرَّحْمَٰنِ
X
പരമകാരുണികനായ
الرَّحِيمِ
X
കരുണാനിധിയുമായ
﴿27:30﴾ فَلَمَّا جَاءَ
X
അങ്ങനെ (ദൂതന്‍മാര്‍) വന്നപ്പോള്‍
سُلَيْمَانَ
X
സുലൈമാന്റെ അടുത്ത്
قَالَ
X
അദ്ദേഹം പറഞ്ഞു
أَتُمِدُّونَنِ
X
നിങ്ങളെന്നെ സഹായിക്കുകയാണോ
بِمَالٍ
X
സമ്പത്ത് കൊണ്ട്
فَمَا آتَانِيَ
X
എന്നാല്‍ എനിക്ക് നല്‍കിയിട്ടുള്ളത്
اللَّهُ
X
അല്ലാഹു
خَيْرٌ
X
എത്രയോ മികച്ചതാണ്
مِّمَّا آتَاكُم
X
നിങ്ങള്‍ക്കവന്‍ നല്‍കിയതിനേക്കാള്‍
بَلْ
X
പക്ഷേ
أَنتُم
X
നിങ്ങള്‍
بِهَدِيَّتِكُمْ
X
നിങ്ങളുടെ പാരിതോഷികത്തില്‍
تَفْرَحُونَ
X
നിങ്ങള്‍ സന്തോഷം കൊള്ളുകയാണ്
﴿27:36﴾ قِيلَ لَهَا
X
അവളോട് പറയപ്പെട്ടു
ادْخُلِي
X
നീ പ്രവേശിക്കുക
الصَّرْحَۖ
X
കൊട്ടാരത്തില്‍
فَلَمَّا رَأَتْهُ
X
അവളതു കണ്ടപ്പോള്‍
حَسِبَتْهُ
X
അവളതിനെ(കുറിച്ച്) വിചാരിച്ചു
لُجَّةً
X
തെളിനീര്‍ തടാകമെന്ന്
وَكَشَفَتْ
X
അവള്‍ വസ്ത്രം ഒഴിവാക്കി
عَن سَاقَيْهَاۚ
X
തന്റെ കണങ്കാലില്‍ നിന്ന്
قَالَ
X
(സുലൈമാന്‍) പറഞ്ഞു
إِنَّهُ
X
തീര്‍ച്ചയായും ഇത്
صَرْحٌ
X
കൊട്ടാരമാണ്
مُّمَرَّدٌ
X
പതിച്ചുണ്ടാക്കിയ
مِّن قَوَارِيرَۗ
X
സ്ഫടികം
قَالَتْ
X
അവള്‍ പറഞ്ഞു
رَبِّ
X
എന്റെ നാഥാ
إِنِّي
X
തീര്‍ച്ചയായും ഞാന്‍
ظَلَمْتُ
X
ഞാന്‍ അന്യായം ചെയ്തിരിക്കുന്നു
نَفْسِي
X
എന്നോടു തന്നെ
وَأَسْلَمْتُ
X
ഞാന്‍ വിധേയയായിരിക്കുന്നു
مَعَ سُلَيْمَانَ
X
സുലൈമാനോടൊപ്പം
لِلَّهِ
X
അല്ലാഹുവിന്ന്
رَبِّ الْعَالَمِينَ
X
സര്‍വലോക നാഥനായ
﴿27:44﴾ وَلِسُلَيْمَانَ
X
സുലൈമാന്(നാം അധീനപ്പെടുത്തിക്കൊടുത്തു)
الرِّيحَ
X
കാറ്റിനെ
غُدُوُّهَا
X
അതിന്റെ പ്രഭാത സഞ്ചാരം
شَهْرٌ
X
ഒരു മാസത്തെ ദൂരമാണ്
وَرَوَاحُهَا
X
അതിന്റെ സായാഹ്ന സഞ്ചാരവും
شَهْرٌۖ
X
ഒരു മാസത്തെ ദൂരമാണ്
وَأَسَلْنَا
X
നാം ഒഴുക്കിക്കൊടുത്തു
لَهُ
X
അദ്ദേഹത്തിന്
عَيْنَ
X
ഉറവ
الْقِطْرِۖ
X
ഉരുകിയ ചെമ്പിന്റെ
وَمِنَ الْجِنِّ
X
ജിന്നുകളില്‍ നിന്നുണ്ടായിരുന്നു
مَن يَعْمَلُ
X
ജോലി ചെയ്യുന്നവര്‍
بَيْنَ يَدَيْهِ
X
അദ്ദേഹത്തിന്റെ മുമ്പാകെ
بِإِذْنِ رَبِّهِۖ
X
തന്റെ നാഥന്റെ നിര്‍ദേശാനുസാരം
وَمَن يَزِغْ
X
ആരെങ്കിലും ലംഘിച്ചാല്‍
مِنْهُمْ
X
അവരില്‍
عَنْ أَمْرِنَا
X
നമ്മുടെ കല്‍പന
نُذِقْهُ
X
നാമവനെ ആസ്വദിപ്പിക്കും
مِنْ عَذَابِ
X
ശിക്ഷ
السَّعِيرِ
X
ആളിക്കത്തുന്ന നരകത്തിലെ
﴿34:12﴾ وَوَهَبْنَا
X
നാം പ്രദാനം ചെയ്തു
لِدَاوُودَ
X
ദാവൂദിന്
سُلَيْمَانَۚ
X
സുലൈമാനെ
نِعْمَ الْعَبْدُۖ
X
എത്ര നല്ല ദാസന്‍
إِنَّهُ
X
തീര്‍ച്ചയായും അദ്ദേഹം
أَوَّابٌ
X
ഏറെ പശ്ചാത്തപിച്ചു മടങ്ങുന്നവനാകുന്നു
﴿38:30﴾ وَلَقَدْ فَتَنَّا
X
തീര്‍ച്ചയായും നാം പരീക്ഷിച്ചു
سُلَيْمَانَ
X
സുലൈമാനെ
وَأَلْقَيْنَا
X
നാം ഇടുകയും ചെയ്തു
عَلَىٰ كُرْسِيِّهِ
X
അദ്ദേഹത്തിന്റെ സിംഹാസനത്തില്‍
جَسَدًا
X
ഒരു ജഡം
ثُمَّ أَنَابَ
X
പിന്നെ അദ്ദേഹം ഖേദിച്ചു മടങ്ങി
﴿38:34﴾