Repeated Words in Quran

< >
Total Found : 10
وَإِذْ قُلْنَا
X
നാം പറഞ്ഞ സന്ദര്‍ഭം
ادْخُلُوا
X
നിങ്ങള്‍ പ്രവേശിക്കുക
هَٰذِهِ الْقَرْيَةَ
X
ഈ പട്ടണത്തില്‍
فَكُلُوا
X
എന്നിട്ട് നിങ്ങള്‍ ആഹരിക്കുക
مِنْهَا
X
അതില്‍നിന്ന്
حَيْثُ شِئْتُمْ
X
നിങ്ങള്‍ ഉദ്ദേശിച്ചിടത്തുനിന്ന്
رَغَدًا
X
സുഭിക്ഷമായി
وَادْخُلُوا
X
നിങ്ങള്‍ പ്രവേശിക്കുകയും ചെയ്യുക
الْبَابَ
X
കവാടത്തില്‍
سُجَّدًا
X
തലകുനിച്ചുകൊണ്ട്
وَقُولُوا
X
നിങ്ങള്‍ പറയുകയും ചെയ്യുക
حِطَّةٌ
X
പാപമോചനം
نَّغْفِرْ
X
നാം പൊറുത്തുതരും
لَكُمْ
X
നിങ്ങള്‍ക്ക്
خَطَايَاكُمْۚ
X
നിങ്ങളുടെ പാപങ്ങള്‍
وَسَنَزِيدُ
X
നാം കൂടുതല്‍ നല്‍കുകയും ചെയ്യും
الْمُحْسِنِينَ
X
സുകൃതം ചെയ്യുന്നവര്‍ക്ക്
﴿2:58﴾ وَرَفَعْنَا
X
നാം ഉയര്‍ത്തി
فَوْقَهُمُ
X
അവര്‍ക്ക് മീതെ
الطُّورَ
X
തൂര്‍പര്‍വതത്തെ
بِمِيثَاقِهِمْ
X
അവരോട് ഉറപ്പ് വാങ്ങാന്‍
وَقُلْنَا لَهُمُ
X
നാം അവരോട് പറഞ്ഞു (കല്‍പിച്ചു)
ادْخُلُوا
X
നിങ്ങള്‍ കടക്കുക
الْبَابَ
X
നഗരകവാടം
سُجَّدًا
X
പ്രണാമമര്‍പിച്ചവരായികൊണ്ട്
وَقُلْنَا لَهُمْ
X
നാം അവരോട് പറഞ്ഞു (കല്‍പിച്ചു)
لَا تَعْدُوا
X
നിങ്ങള്‍ അതിക്രമം പ്രവര്‍ത്തിക്കരുത്
فِي السَّبْتِ
X
സാബത്തുനാളില്‍
وَأَخَذْنَا
X
നാം വാങ്ങി
مِنْهُم
X
അവരില്‍ നിന്ന്
مِّيثَاقًا
X
കരാര്‍
غَلِيظًا
X
സുദൃഢമായ
﴿4:154﴾ وَإِذْ
X
സന്ദര്‍ഭവും (ഓര്‍ക്കുക)
قِيلَ
X
പറയപ്പെട്ടു (പറയപ്പെട്ട)
لَهُمُ
X
അവരോട്
اسْكُنُوا
X
നിങ്ങള്‍ പാര്‍ക്കുക
هَٰذِهِ الْقَرْيَةَ
X
ഈ ദേശത്ത്
وَكُلُوا
X
നിങ്ങള്‍ തിന്നുകയും ചെയ്യുക
مِنْهَا
X
അവയില്‍ നിന്ന്
حَيْثُ شِئْتُمْ
X
നിങ്ങള്‍ക്കിഷ്ടമുള്ളിടത്തുനിന്ന്
وَقُولُوا
X
നിങ്ങള്‍ പറയുകയും ചെയ്യുക
حِطَّةٌ
X
ഹിത്വ (ഞങ്ങളെ പാപമുക്തരാക്കണമേ)
وَادْخُلُوا
X
നിങ്ങള്‍ പ്രവേശിക്കുകയും ചെയ്യുക
الْبَابَ
X
(പട്ടണ) കവാടത്തിലൂടെ
سُجَّدًا
X
പ്രണമിക്കുന്നവരായി
نَّغْفِرْ
X
എങ്കില്‍ നാം പൊറുത്തു തരും
لَكُمْ
X
നിങ്ങള്‍ക്ക്
خَطِيئَاتِكُمْۚ
X
നിങ്ങളുടെ പാപങ്ങള്‍
سَنَزِيدُ
X
നാം വര്‍ധിപ്പിക്കും
الْمُحْسِنِينَ
X
നല്ലവര്‍ക്ക്
﴿7:161﴾ وَرَفَعَ
X
അദ്ദേഹം കയറ്റിയിരുത്തി
أَبَوَيْهِ
X
തന്റെ മാതാപിതാക്കളെ
عَلَى الْعَرْشِ
X
സിംഹാസനത്തില്‍
وَخَرُّوا
X
അവര്‍ വീണു
لَهُ
X
അദ്ദേഹത്തിന്റെ മുമ്പില്‍
سُجَّدًاۖ
X
പ്രണാമം ചെയ്യുന്നവരായി
وَقَالَ
X
അദ്ദേഹം പറഞ്ഞു
يَا أَبَتِ
X
എന്റെ പിതാവേ
هَٰذَا
X
ഇത്
تَأْوِيلُ
X
പുലര്‍ച്ചയാകുന്നു
رُؤْيَايَ
X
എന്റെ സ്വപ്നത്തിന്റെ
مِن قَبْلُ
X
മുമ്പത്തെ
قَدْ جَعَلَهَا
X
അതിനെ ആക്കിയിരിക്കുന്നു
رَبِّي
X
എന്റെ നാഥന്‍
حَقًّاۖ
X
യാഥാര്‍ത്ഥ്യം
وَقَدْ أَحْسَنَ
X
അവന്‍ ഔദാര്യം കാണിച്ചിരിക്കുന്നു
بِي
X
എന്നോട്
إِذْ أَخْرَجَنِي
X
അവന്‍ എന്നെ മോചിപ്പിച്ചപ്പോള്‍
مِنَ السِّجْنِ
X
തടവറയില്‍നിന്ന്
وَجَاءَ بِكُم
X
അവര്‍ നിങ്ങളെ കൊണ്ടുവന്നപ്പോഴും
مِّنَ الْبَدْوِ
X
മരുഭൂമിയില്‍നിന്ന്
مِن بَعْدِ
X
ശേഷം
أَن نَّزَغَ
X
കുഴപ്പമുണ്ടാക്കിയതിന്
الشَّيْطَانُ
X
പിശാച്
بَيْنِي وَبَيْنَ إِخْوَتِيۚ
X
എനിക്കും എന്റെ സഹോദരങ്ങള്‍ക്കുമിടയില്‍
إِنَّ رَبِّي
X
തീര്‍ച്ചയായും എന്റെ നാഥന്‍
لَطِيفٌ
X
സൂക്ഷ്മമായി നടപ്പാക്കുന്നവനാണ്
لِّمَا يَشَاءُۚ
X
താനിച്ഛിക്കുന്നകാര്യം
إِنَّهُ
X
നിശ്ചയം അവന്‍
هُوَ
X
അവന്‍ തന്നെയാണ്
الْعَلِيمُ
X
എല്ലാം അറിയുന്നവന്‍
الْحَكِيمُ
X
യുക്തിജ്ഞനും
﴿12:100﴾ أَوَلَمْ يَرَوْا
X
അവര്‍ കാണുന്നില്ലേ
إِلَىٰ مَا
X
ഒരു വസ്തുവെ
خَلَقَ اللَّهُ
X
അല്ലാഹു പടച്ച
مِن شَيْءٍ
X
വസ്തുവില്‍ നിന്ന്
يَتَفَيَّأُ
X
ചാഞ്ഞുകൊണ്ടിരിക്കുന്നു
ظِلَالُهُ
X
അതിന്റെ നിഴല്‍
عَنِ الْيَمِينِ
X
വലത്തോട്ട്
وَالشَّمَائِلِ
X
ഇടത്തോട്ടും
سُجَّدًا
X
സുജൂദ് ചെയ്യുന്നവയായി
لِّلَّهِ
X
അല്ലാഹുവിനെ
وَهُمْ
X
അവ
دَاخِرُونَ
X
വിനയം കാണിക്കുന്നവയായി
﴿16:48﴾ قُلْ
X
പറയുക
آمِنُوا
X
നിങ്ങള്‍ വിശ്വസിക്കുക
بِهِ
X
ഇതില്‍
أَوْ لَا تُؤْمِنُواۚ
X
അല്ലെങ്കില്‍ നിങ്ങള്‍ വിശ്വസിക്കാതിരിക്കുവിന്‍
إِنَّ
X
നിശ്ചയമായും
الَّذِينَ أُوتُوا الْعِلْمَ
X
വിജ്ഞാനം നല്‍കപ്പെട്ടവര്‍
مِن قَبْلِهِ
X
ഇതിന്നുമുമ്പ്
إِذَا يُتْلَىٰ
X
ഓതിക്കേള്‍പിക്കപ്പെട്ടാല്‍
عَلَيْهِمْ
X
അവര്‍ക്ക്
يَخِرُّونَ
X
അവര്‍ വീഴും (നിലംപതിക്കും)
لِلْأَذْقَانِ
X
താടികുത്തി (മുഖംകുത്തി)
سُجَّدًا
X
സാഷ്ടാംഗം ചെയ്തുകൊണ്ട്
﴿17:107﴾ أُولَٰئِكَ
X
അവര്‍
الَّذِينَ
X
യാതൊരുത്തര്‍
أَنْعَمَ اللَّهُ
X
അല്ലാഹു അനുഗ്രഹിച്ചു
عَلَيْهِم
X
അവരെ
مِّنَ النَّبِيِّينَ
X
പ്രവാചകന്മാരില്‍നിന്ന്
مِن ذُرِّيَّةِ
X
സന്തതികളില്‍നിന്നും
آدَمَ
X
ആദമിന്റെ
وَمِمَّنْ حَمَلْنَا
X
നാം (കപ്പലില്‍) കയറ്റിയവരില്‍പെട്ടവരും
مَعَ نُوحٍ
X
നൂഹിന്റെ കൂടെ
وَمِن ذُرِّيَّةِ
X
സന്തതികളില്‍നിന്നും
إِبْرَاهِيمَ
X
ഇബ്റാഹീമിന്റെ
وَإِسْرَائِيلَ
X
ഇസ്റാഈലിന്റെയും
وَمِمَّنْ هَدَيْنَا
X
നാം മാര്‍ഗദര്‍ശനം നല്‍കിയവരില്‍പെട്ടവരും
وَاجْتَبَيْنَاۚ
X
നാം തെരഞ്ഞെടുത്തവരിലും
إِذَا تُتْلَىٰ
X
ഓതിക്കേള്‍പിക്കപ്പെട്ടാല്‍
عَلَيْهِمْ
X
അവര്‍ക്ക്
آيَاتُ
X
തെളിവുകള്‍
الرَّحْمَٰنِ
X
പരമകാരുണികന്റെ
خَرُّوا
X
അവര്‍ നിലംപതിക്കും
سُجَّدًا
X
സാഷ്ടാംഗം ചെയ്യുന്നവരായി
وَبُكِيًّا۩
X
കരയുന്നവരായും
﴿19:58﴾ فَأُلْقِيَ
X
അപ്പോള്‍ വീണു
السَّحَرَةُ
X
മാരണക്കാര്‍
سُجَّدًا
X
സാഷ്ടാഗം ചെയ്യുന്നവരായി
قَالُوا
X
അവര്‍ പറഞ്ഞു
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
بِرَبِّ
X
നാഥനില്‍
هَارُونَ
X
ഹാറൂനിന്റെ
وَمُوسَىٰ
X
മൂസയുടെയും
﴿20:70﴾ وَالَّذِينَ يَبِيتُونَ
X
രാത്രി കഴിച്ചുകൂട്ടുന്നവരുമാണ്
لِرَبِّهِمْ
X
തങ്ങളുടെ നാഥന്
سُجَّدًا
X
പ്രണമിക്കുന്നവരായി
وَقِيَامًا
X
നില്‍ക്കുന്നവരായും
﴿25:64﴾ إِنَّمَا
X
മാത്രമാണ്
يُؤْمِنُ
X
വിശ്വസിക്കുന്നു
بِآيَاتِنَا
X
നമ്മുടെ വചനങ്ങളില്‍
الَّذِينَ
X
ഒരു കൂട്ടര്‍
إِذَا ذُكِّرُوا
X
അവര്‍ക്ക് ഉല്‍ബോധനം നല്‍കപ്പെട്ടാല്‍
بِهَا
X
അതുവഴി
خَرُّوا
X
അവര്‍ പ്രണാമമര്‍പ്പിക്കും
سُجَّدًا
X
സാഷ്ടാംഗം ചെയ്യുന്നരായി
وَسَبَّحُوا
X
അവര്‍ പ്രകീര്‍ത്തിക്കുകയും ചെയ്യും
بِحَمْدِ رَبِّهِمْ
X
തങ്ങളുടെ നാഥനെ വാഴ്ത്തിക്കൊണ്ട്
وَهُمْ لَا يَسْتَكْبِرُونَ۩
X
അവര്‍ അഹങ്കരിക്കുകയില്ല
﴿32:15﴾ مُّحَمَّدٌ رَّسُولُ اللَّهِۚ
X
മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാകുന്നു
وَالَّذِينَ مَعَهُ
X
അദ്ദേഹത്തോടൊപ്പമുള്ളവര്‍
أَشِدَّاءُ
X
കാര്‍ക്കശ്യം കാണിക്കുന്നവരാണ്
عَلَى الْكُفَّارِ
X
സത്യനിഷേധികളോട്
رُحَمَاءُ
X
പരമദയാലുക്കളുമാണ്
بَيْنَهُمْۖ
X
അവര്‍ പരസ്പരം
تَرَاهُمْ
X
അവരെ നിനക്ക് കാണാം
رُكَّعًا
X
കുനിയുന്നവരായി
سُجَّدًا
X
സാഷ്ടാംഗം പ്രണമിക്കുന്നവരായും
يَبْتَغُونَ
X
അവര്‍ തേടുന്നു
فَضْلًا
X
അനുഗ്രഹം
مِّنَ اللَّهِ
X
അല്ലാഹുവില്‍നിന്ന്
وَرِضْوَانًاۖ
X
പ്രീതിയും
سِيمَاهُمْ
X
അവരുടെ അടയാളം
فِي وُجُوهِهِم
X
അവരുടെ മുഖങ്ങളിലുണ്ട്
مِّنْ أَثَرِ السُّجُودِۚ
X
സുജൂദിന്റെ ഫലമായി
ذَٰلِكَ
X
അതാണ്
مَثَلُهُمْ
X
അവരുടെ ഉപമ
فِي التَّوْرَاةِۚ
X
തൗറാത്തില്‍
وَمَثَلُهُمْ
X
അവരുടെ ഉപമ
فِي الْإِنجِيلِ
X
ഇഞ്ചീലില്‍
كَزَرْعٍ
X
ഒരു വിളപോലെയാണ്
أَخْرَجَ
X
അത് പുറത്തുകാണിച്ചു
شَطْأَهُ
X
അതിന്റെ കൂമ്പ്
فَآزَرَهُ
X
പിന്നെ അതിനെ ശക്തിപ്പെടുത്തി
فَاسْتَغْلَظَ
X
അങ്ങനെ അത് കരുത്ത് നേടി
فَاسْتَوَىٰ
X
അത് എഴുന്നുനിന്നു
عَلَىٰ سُوقِهِ
X
അതിന്റെ കാണ്ഡത്തില്‍
يُعْجِبُ
X
അത് കൗതുകമുണര്‍ത്തുന്നു
الزُّرَّاعَ
X
കര്‍ഷകരില്‍
لِيَغِيظَ
X
കോപാകുലരാക്കാന്‍
بِهِمُ
X
അവരിലൂടെ
الْكُفَّارَۗ
X
സത്യനിഷേധികളെ
وَعَدَ اللَّهُ
X
അല്ലാഹു വാഗ്ദാനം നല്‍കിയിരിക്കുന്നു
الَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍ക്ക്
وَعَمِلُوا الصَّالِحَاتِ
X
സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക്‌
مِنْهُم
X
അവരില്‍നിന്ന്
مَّغْفِرَةً
X
പാപമോചനം
وَأَجْرًا
X
പ്രതിഫലവും
عَظِيمًا
X
മഹത്തായ
﴿48:29﴾