Repeated Words in Quran

< >
Total Found : 7
قَالُوا
X
അവര്‍ പറഞ്ഞു
سُبْحَانَكَ
X
നീ എത്ര പരിശുദ്ധന്‍
لَا عِلْمَ
X
ഒരറിവുമില്ല
لَنَا
X
ഞങ്ങള്‍ക്ക്
إِلَّا مَا عَلَّمْتَنَاۖ
X
നീ ഞങ്ങളെ പഠിപ്പിച്ചത് ഒഴികെ
إِنَّكَ
X
നിശ്ചയം നീ
أَنتَ
X
നീ തന്നെയാണ്
الْعَلِيمُ
X
എല്ലാം അറിയുന്നവന്‍
الْحَكِيمُ
X
യുക്തിജ്ഞന്‍
﴿2:32﴾ وَقَالُوا
X
അവര്‍ പറഞ്ഞു
اتَّخَذَ
X
വരിച്ചു
اللَّهُ
X
അല്ലാഹു
وَلَدًاۗ
X
പുത്രനെ
سُبْحَانَهُۖ
X
അവന്‍ വളരെ പരിശുദ്ധന്‍
بَل
X
എന്നാല്‍
لَّهُ
X
അവന്റേതാണ്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَالْأَرْضِۖ
X
ഭൂമിയിലും
كُلٌّ
X
എല്ലാം
لَّهُ
X
അവന്ന്
قَانِتُونَ
X
വഴങ്ങുന്നവരാണ്
﴿2:116﴾ الَّذِينَ يَذْكُرُونَ
X
സ്മരിക്കുന്നവര്‍(ആണവര്‍)
اللَّهَ
X
അല്ലാഹുവിനെ
قِيَامًا
X
നിന്നും
وَقُعُودًا
X
ഇരുന്നും
وَعَلَىٰ جُنُوبِهِمْ
X
കിടന്നും
وَيَتَفَكَّرُونَ
X
ചിന്തിക്കുന്നവരും
فِي خَلْقِ
X
സൃഷ്ടിയെപ്പറ്റി
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِ
X
ഭൂമിയുടെയും
رَبَّنَا
X
(അവര്‍ പറയും) ഞങ്ങളുടെ നാഥാ
مَا خَلَقْتَ
X
നീ സൃഷ്ടിച്ചിട്ടില്ല
هَٰذَا
X
ഇതൊന്നും
بَاطِلًا
X
വെറുതെ (പാഴ്വേലയായി)
سُبْحَانَكَ
X
നീ എത്ര പരിശുദ്ധന്‍
فَقِنَا
X
അതിനാല്‍ നീ ഞങ്ങളെ കാത്തുരക്ഷിക്കേണമേ
عَذَابَ النَّارِ
X
നരകശിക്ഷയില്‍ നിന്ന്
﴿3:191﴾ يَا أَهْلَ الْكِتَابِ
X
വേദക്കാരേ
لَا تَغْلُوا
X
നിങ്ങള്‍ അതിര് കവിയരുത്
فِي دِينِكُمْ
X
നിങ്ങളുടെ മതകാര്യത്തില്‍
وَلَا تَقُولُوا
X
നിങ്ങള്‍ പറയരുത്
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
إِلَّا الْحَقَّۚ
X
സത്യമല്ലാതെ
إِنَّمَا الْمَسِيحُ
X
തീര്‍ച്ചയായും മസീഹ്
عِيسَى ابْنُ مَرْيَمَ
X
മര്‍യമിന്റെ പുത്രന്‍ ഈസാ
رَسُولُ اللَّهِ
X
അല്ലാഹുവിന്റെ ദൂതനാണ്
وَكَلِمَتُهُ
X
അവന്റെ വചനവും
أَلْقَاهَا
X
അവന്‍ ഇത് ഇട്ടുകൊടുത്തിരിക്കുന്നു
إِلَىٰ مَرْيَمَ
X
മര്‍യമിലേക്ക്
وَرُوحٌ
X
ഒരാത്മാവും
مِّنْهُۖ
X
അവന്‍ങ്കല്‍ നിന്നുള്ള
فَآمِنُوا
X
അതിനാല്‍ നിങ്ങള്‍ വിശ്വസിക്കുക
بِاللَّهِ
X
അല്ലാഹുവില്‍
وَرُسُلِهِۖ
X
അവന്റെ ദൂതന്‍മാരിലും
وَلَا تَقُولُوا
X
നിങ്ങള്‍ പറയരുത്
ثَلَاثَةٌۚ
X
ത്രിത്വം (എന്നവാക്ക്)
انتَهُوا
X
നിങ്ങള്‍ (അത്) അവസാനിപ്പിക്കുക
خَيْرًا
X
ഉത്തമം (അതാണ് )
لَّكُمْۚ
X
നിങ്ങള്‍ക്ക്
إِنَّمَا اللَّهُ
X
നിശ്ചയമായും അല്ലാഹു
إِلَٰهٌ
X
ദൈവമാകുന്നു
وَاحِدٌۖ
X
ഏകന്‍
سُبْحَانَهُ
X
അവന്‍ എത്ര പരിശുദ്ധന്‍
أَن يَكُونَ لَهُ
X
അവന് ഉണ്ടാകുന്നതില്‍ നിന്ന്
وَلَدٌۘ
X
ഒരു പുത്രന്‍
لَّهُ
X
അവനുള്ളതാണ്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِۗ
X
ഭൂമിയിലുള്ളതും
وَكَفَىٰ بِاللَّهِ
X
അല്ലാഹു തന്നെ മതി
وَكِيلًا
X
കൈകാര്യകര്‍ത്താവായി
﴿4:171﴾ وَإِذْ قَالَ اللَّهُ
X
അല്ലാഹു പറഞ്ഞ സന്ദര്‍ഭവും ഓര്‍ക്കുക
يَا عِيسَى ابْنَ مَرْيَمَ
X
മര്‍യമിന്റെ മകന്‍ ഈസാ
أَأَنتَ
X
നീ ആണോ?
قُلْتَ
X
നീ പറഞ്ഞു
لِلنَّاسِ
X
ജനങ്ങളോട്
اتَّخِذُونِي
X
നിങ്ങളെന്നെ ആക്കുവിന്‍
وَأُمِّيَ
X
എന്റെ മാതാവിനെയും
إِلَٰهَيْنِ
X
രണ്ടുദൈവങ്ങള്‍
مِن دُونِ اللَّهِۖ
X
അല്ലാഹുവെ കൂടാതെ
قَالَ
X
അദ്ദേഹം പറഞ്ഞു
سُبْحَانَكَ
X
നീ എത്ര പരിശുദ്ധന്‍!
مَا يَكُونُ لِي
X
എനിക്കാവുകയില്ല
أَنْ أَقُولَ
X
പറയാന്‍
مَا لَيْسَ
X
ഇല്ലാത്തത്
لِي
X
എനിക്ക്
بِحَقٍّۚ
X
ഒരവകാശവും
إِن كُنتُ
X
ഞാന്‍ ആയിരുന്നെങ്കില്‍
قُلْتُهُ
X
ഞാനത് പറഞ്ഞു
فَقَدْ عَلِمْتَهُۚ
X
ഉറപ്പായും നീ അതറിഞ്ഞിരിക്കും
تَعْلَمُ
X
നീ അറിയും
مَا فِي نَفْسِي
X
എന്റെ മനസ്സിലുള്ളത്
وَلَا أَعْلَمُ
X
എന്നാല്‍ ഞാനറിയുകയില്ല
مَا فِي نَفْسِكَۚ
X
നിന്റെ മനസ്സിലുള്ളത്
إِنَّكَ
X
തീര്‍ച്ചയായും നീ
أَنتَ
X
നീ തന്നെയാണ്
عَلَّامُ
X
നന്നായറിയുന്നവന്‍
الْغُيُوبِ
X
അദൃശ്യകാര്യങ്ങള്‍
﴿5:116﴾ وَجَعَلُوا
X
അവരാക്കി
لِلَّهِ
X
അല്ലാഹുവിന്
شُرَكَاءَ
X
പങ്കാളികള്‍
الْجِنَّ
X
ജിന്നുകളെ
وَخَلَقَهُمْۖ
X
അവരെ സൃഷ്ടിച്ചിരിക്കുന്നു
وَخَرَقُوا
X
അവര്‍ സങ്കല്‍പിച്ചു
لَهُ
X
അവന്
بَنِينَ
X
പുത്രന്മാരെയും
وَبَنَاتٍ
X
പുത്രിമാരെയും
بِغَيْرِ
X
ഇല്ലാതെ
عِلْمٍۚ
X
വിവരം
سُبْحَانَهُ
X
അവന്‍ പരിശുദ്ധനാണ്
وَتَعَالَىٰ
X
അവന്‍ ഉന്നതനുമായിരിക്കുന്നു(ഉന്നതനുമാണ്)
عَمَّا يَصِفُونَ
X
അവര്‍ വര്‍ണിച്ചുകൊണ്ടിരിക്കുന്നതില്‍നിന്നെല്ലാം
﴿6:100﴾ وَلَمَّا جَاءَ
X
വന്നപ്പോള്‍
مُوسَىٰ
X
മൂസാ
لِمِيقَاتِنَا
X
നാം നിശ്ചയിച്ച സമയത്ത്
وَكَلَّمَهُ
X
അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്തു
رَبُّهُ
X
അദ്ദേഹത്തിന്റെ നാഥന്‍
قَالَ
X
അദ്ദേഹം പറഞ്ഞു
رَبِّ
X
എന്റെ നാഥാ
أَرِنِي
X
(നിന്നെ) എനിക്ക് കാണിച്ചു തരൂ
أَنظُرْ إِلَيْكَۚ
X
ഞാന്‍ നിന്നെ നോക്കിക്കാണട്ടെ
قَالَ
X
അവന്‍ പറഞ്ഞു
لَن تَرَانِي
X
നീ എന്നെ കാണുകയില്ല
وَلَٰكِنِ
X
എന്നാലും
انظُرْ
X
നീ നോക്കുക
إِلَى الْجَبَلِ
X
ആ മലയിലേക്ക്
فَإِنِ اسْتَقَرَّ
X
അത് ഉറച്ചു നിന്നാല്‍
مَكَانَهُ
X
സ്വസ്ഥാനത്ത്
فَسَوْفَ تَرَانِيۚ
X
വഴിയേ നീയെന്നെ കാണും
فَلَمَّا تَجَلَّىٰ
X
അങ്ങനെ പ്രത്യക്ഷമായപ്പോള്‍
رَبُّهُ
X
അദ്ദേഹത്തിന്റെ നാഥന്‍
لِلْجَبَلِ
X
പര്‍വതത്തിന്
جَعَلَهُ
X
അവനതിനെ ആക്കി
دَكًّا
X
പൊടി
وَخَرَّ مُوسَىٰ
X
മൂസാ വീഴുകയും ചെയ്തു
صَعِقًاۚ
X
ബോധരഹിതനായി
فَلَمَّا أَفَاقَ
X
പിന്നീട് അദ്ദേഹത്തിന് ബോധമുണര്‍ന്നപ്പോള്‍
قَالَ
X
അദ്ദേഹം പറഞ്ഞു
سُبْحَانَكَ
X
നീയെത്ര പരിശുദ്ധന്‍
تُبْتُ
X
ഞാന്‍ പശ്ചാത്തപിച്ചു മടങ്ങിയിരിക്കുന്നു
إِلَيْكَ
X
നിന്നിലേക്ക്
وَأَنَا
X
ഞാന്‍
أَوَّلُ
X
ഒന്നാമനാകുന്നു
الْمُؤْمِنِينَ
X
സത്യവിശ്വാസികളില്‍
﴿7:143﴾ اتَّخَذُوا
X
അവര്‍ സ്വീകരിച്ചിരിക്കുന്നു
أَحْبَارَهُمْ
X
തങ്ങളുടെ പണ്ഡിതന്മാരെ
وَرُهْبَانَهُمْ
X
പുരോഹിതന്മാരെയും
أَرْبَابًا
X
ദൈവങ്ങളായി
مِّن دُونِ اللَّهِ
X
അല്ലാഹുവിന്നു പുറമെ
وَالْمَسِيحَ
X
മസീഹിനെയും
ابْنَ مَرْيَمَ
X
മറിയമിന്റെ മകനായ
وَمَا أُمِرُوا
X
ഇവര്‍ കല്‍പിക്കപ്പെട്ടിരുന്നില്ല
إِلَّا لِيَعْبُدُوا
X
വഴിപ്പെടാനല്ലാതെ
إِلَٰهًا وَاحِدًاۖ
X
ഒരേയൊരു ദൈവത്തിന്ന്
لَّا إِلَٰهَ
X
ദൈവമില്ല
إِلَّا هُوَۚ
X
അവനല്ലാതെ
سُبْحَانَهُ
X
അവന്‍ എത്രയോ പരിശുദ്ധന്‍
عَمَّا يُشْرِكُونَ
X
അവര്‍ പങ്കുചേര്‍ക്കുന്നവയില്‍ നിന്നൊക്കെ
﴿9:31﴾ دَعْوَاهُمْ
X
അവരുടെ പ്രാര്‍ത്ഥന
فِيهَا
X
അവിടെ
سُبْحَانَكَ
X
നീ എത്ര പരിശുദ്ധന്‍
اللَّهُمَّ
X
അല്ലാഹുവേ
وَتَحِيَّتُهُمْ
X
അവരുടെ അഭിവാദ്യം
فِيهَا
X
അവിടെ
سَلَامٌۚ
X
സമാധാനം (എന്നായിരിക്കും)
وَآخِرُ دَعْوَاهُمْ
X
അവരുടെ പ്രാര്‍ത്ഥനയുടെ സമാപനം
أَنِ الْحَمْدُ
X
സ്തുതി
لِلَّهِ
X
അല്ലാഹുവിനാണ്
رَبِّ الْعَالَمِينَ
X
ലോക നാഥനായ (എന്നായിരിക്കും)
﴿10:10﴾ وَيَعْبُدُونَ
X
അവര്‍ ആരാധിച്ചുകൊണ്ടിരിക്കുന്നു
مِن دُونِ اللَّهِ
X
അല്ലാഹുവിന് പുറമെ
مَا لَا يَضُرُّهُمْ
X
അവര്‍ക്ക് ദ്രോഹം വരുത്താത്തവയെ
وَلَا يَنفَعُهُمْ
X
ഗുണം വരുത്താത്തവയെയും
وَيَقُولُونَ
X
അവര്‍ പറയുകയും ചെയ്യുന്നു
هَٰؤُلَاءِ
X
ഇവര്‍
شُفَعَاؤُنَا
X
ഞങ്ങളുടെ ശുപാര്‍ശകരാണ്
عِندَ اللَّهِۚ
X
അല്ലാഹുവിങ്കല്‍
قُلْ
X
നീ പറയുക
أَتُنَبِّئُونَ
X
നിങ്ങള്‍ അറിയിച്ചുകൊടുക്കുകയാണോ
اللَّهَ
X
അല്ലാഹുവിന്
بِمَا لَا يَعْلَمُ
X
അവനറിയാത്ത കാര്യങ്ങള്‍
فِي السَّمَاوَاتِ
X
ആകാശങ്ങളിലും
وَلَا فِي الْأَرْضِۚ
X
ഭൂമിയിലും
سُبْحَانَهُ
X
അവനെത്ര പരിശുദ്ധന്‍
وَتَعَالَىٰ
X
അവന്‍ പരമോന്നതനായിരിക്കുന്നു
عَمَّا يُشْرِكُونَ
X
അവര്‍ പങ്കുചേര്‍ക്കുന്നവയില്‍ നിന്നൊക്കെ
﴿10:18﴾ قَالُوا
X
അവര്‍ പറഞ്ഞു
اتَّخَذَ اللَّهُ
X
അല്ലാഹു സ്വീകരിച്ചിരിക്കുന്നു
وَلَدًاۗ
X
പുത്രനെ
سُبْحَانَهُۖ
X
അവന്‍ എത്ര പരിശുദ്ധന്‍
هُوَ الْغَنِيُّۖ
X
അവന്‍ സ്വയം പര്യാപ്തനാകുന്നു
لَهُ
X
അവന്റേതാണ്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളവ
وَمَا فِي الْأَرْضِۚ
X
ഭൂമിയിലുള്ളവയും
إِنْ عِندَكُم
X
നിങ്ങളുടെ പക്കലില്ല
مِّن سُلْطَانٍ
X
ഒരു പ്രമാണവും
بِهَٰذَاۚ
X
ഇതിന്ന്(ഈ വാദത്തിന്ന്)
أَتَقُولُونَ
X
നിങ്ങള്‍ പറയുന്നുവോ
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
مَا لَا تَعْلَمُونَ
X
നിങ്ങള്‍ക്കറിവില്ലാത്തത്
﴿10:68﴾ قُلْ
X
നീ പറയുക
هَٰذِهِ
X
ഇതാണ്
سَبِيلِي
X
എന്റെ വഴി
أَدْعُو
X
ഞാന്‍ ക്ഷണിക്കുന്നു
إِلَى اللَّهِۚ
X
അല്ലാഹുവിലേക്ക്
عَلَىٰ بَصِيرَةٍ
X
തികഞ്ഞ ഉള്‍ക്കാഴ്ചയോടെ
أَنَا
X
ഞാന്‍
وَمَنِ اتَّبَعَنِيۖ
X
എന്നെ അനുഗമിച്ചവരും
وَسُبْحَانَ اللَّهِ
X
അല്ലാഹു എത്ര പരിശുദ്ധന്‍
وَمَا أَنَا
X
ഞാനല്ല
مِنَ الْمُشْرِكِينَ
X
അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നവരില്‍പ്പെട്ടവന്‍
﴿12:108﴾ أَتَىٰ
X
വന്നു
أَمْرُ
X
കല്‍പന
اللَّهِ
X
അല്ലാഹുവിന്റെ
فَلَا تَسْتَعْجِلُوهُۚ
X
അത് കൊണ്ട്, അതിന്ന് വേണ്ടി നിങ്ങള്‍ ധൃതിപ്പെടേണ്ട
سُبْحَانَهُ
X
അവന്‍ പരിശുദ്ധന്‍
وَتَعَالَىٰ
X
അവന്‍ ഉന്നതനുമായിരിക്കുന്നു
عَمَّا يُشْرِكُونَ
X
അവര്‍ പങ്ക്ചേര്‍ക്കുന്നതില്‍ നിന്ന്
﴿16:1﴾ وَيَجْعَلُونَ
X
അവര്‍ സ്ഥാപിക്കുന്നു
لِلَّهِ
X
അല്ലാഹുവിന്ന്
الْبَنَاتِ
X
പെണ്‍മക്കളെ
سُبْحَانَهُۙ
X
അവന്‍ പരിശുദ്ധന്‍
وَلَهُم
X
അവര്‍ക്കാകട്ടെ
مَّا يَشْتَهُونَ
X
അവര്‍ ആഗ്രഹിക്കുന്നത്
﴿16:57﴾ سُبْحَانَ
X
പരിശുദ്ധന്‍
الَّذِي أَسْرَىٰ
X
യാത്രചെയ്യിച്ചവന്‍
بِعَبْدِهِ
X
തന്റെ ദാസനെ
لَيْلًا
X
രാത്രിയില്‍
مِّنَ الْمَسْجِدِ الْحَرَامِ
X
മസ്ജിദുല്‍ ഹറാമില്‍നിന്ന്
إِلَى الْمَسْجِدِ الْأَقْصَى
X
മസ്ജിദുല്‍ അഖ്സ്വായിലേക്ക്
الَّذِي بَارَكْنَا
X
നാം അനുഗൃഹീതമാക്കിയിട്ടുണ്ട്
حَوْلَهُ
X
അതിന്റെ പരിസരം
لِنُرِيَهُ
X
നാം അവന്ന് കാണിച്ചുകൊടുക്കാന്‍ വേണ്ടി
مِنْ آيَاتِنَاۚ
X
നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ചിലത്
إِنَّهُ
X
നിശ്ചയമായും അവന്‍
هُوَ
X
അവന്‍
السَّمِيعُ
X
നന്നായി കേള്‍ക്കുന്നവനും
الْبَصِيرُ
X
നന്നായി കാണുന്നവനുമാകുന്നു
﴿17:1﴾ سُبْحَانَهُ
X
അവന്‍ പരിശുദ്ധനാകുന്നു
وَتَعَالَىٰ
X
അവന്‍ ഉന്നതനുമായിരിക്കുന്നു
عَمَّا يَقُولُونَ
X
അവര്‍ പറയുന്നതില്‍നിന്ന്
عُلُوًّا
X
ഉയര്‍ച്ച
كَبِيرًا
X
വലിയ
﴿17:43﴾ أَوْ
X
അല്ലെങ്കില്‍
يَكُونَ لَكَ
X
നിനക്ക് ഉണ്ടാവുന്നു
بَيْتٌ
X
ഒരു വീട്
مِّن زُخْرُفٍ
X
സ്വര്‍ണത്താലുള്ള
أَوْ تَرْقَىٰ
X
അല്ലെങ്കില്‍നീ കയറുന്നു
فِي السَّمَاءِ
X
ആകാശത്തേക്ക്
وَلَن نُّؤْمِنَ
X
ഞങ്ങള്‍ വിശ്വസിക്കുന്നതല്ല
لِرُقِيِّكَ
X
നിന്റെ കയറ്റത്തെ
حَتَّىٰ تُنَزِّلَ
X
നീ ഇറക്കിത്തരുന്നത് വരെ
عَلَيْنَا
X
ഞങ്ങള്‍ക്ക്
كِتَابًا
X
ഒരു ഗ്രന്ഥം
نَّقْرَؤُهُۗ
X
ഞങ്ങള്‍ അത് വായിക്കുന്നു (ഞങ്ങള്‍ക്ക് വായിക്കാവുന്ന)
قُلْ
X
പറയുക
سُبْحَانَ
X
പരിശുദ്ധന്‍
رَبِّي
X
എന്റെ നാഥന്‍
هَلْ كُنتُ
X
ഞാനാണോ
إِلَّا بَشَرًا
X
ഒരു മനുഷ്യനല്ലാതെ
رَّسُولًا
X
ദൂതനായ
﴿17:93﴾ وَيَقُولُونَ
X
അവര്‍ പറയും
سُبْحَانَ
X
പരിശുദ്ധന്‍
رَبِّنَا
X
ഞങ്ങളുടെ നാഥന്‍
إِن كَانَ
X
തീര്‍ച്ചയായും ആകുന്നു
وَعْدُ
X
വാഗ്ദാനം
رَبِّنَا
X
നമ്മുടെ നാഥന്റെ
لَمَفْعُولًا
X
നിറവേറ്റപ്പെടുന്നത് തന്നെ
﴿17:108﴾ مَا كَانَ
X
ഉണ്ടാകാവതല്ല
لِلَّهِ
X
അല്ലാഹുവിന്
أَن يَتَّخِذَ
X
അവന്‍ സ്വീകരിക്കുകയെന്നത്
مِن وَلَدٍۖ
X
ഒരു സന്താനത്തെയും
سُبْحَانَهُۚ
X
അവന്‍ എത്ര പരിശുദ്ധന്‍
إِذَا قَضَىٰ
X
അവന്‍ തീരുമാനിച്ചാല്‍
أَمْرًا
X
ഒരു കാര്യം
فَإِنَّمَا يَقُولُ
X
അവന്‍ പറയുക മാത്രമാണ് ചെയ്യുക
لَهُ
X
അതിനോട്
كُن
X
ഉണ്ടാവുക എന്ന്
فَيَكُونُ
X
അപ്പോള്‍ അത് ഉണ്ടാകും
﴿19:35﴾ لَوْ كَانَ فِيهِمَا
X
അവ രണ്ടിലും ഉണ്ടായിരുന്നെങ്കില്‍
آلِهَةٌ
X
ദൈവങ്ങള്‍
إِلَّا اللَّهُ
X
അല്ലാഹു അല്ലാതെ
لَفَسَدَتَاۚ
X
അവ രണ്ടും നശിക്കുമായിരുന്നു
فَسُبْحَانَ اللَّهِ
X
അല്ലാഹു എത്ര പരിശുദ്ധന്‍
رَبِّ الْعَرْشِ
X
സിംഹാസനത്തിനുടമയായ
عَمَّا يَصِفُونَ
X
അവര്‍ ജല്‍പിക്കുന്നതില്‍ നിന്ന്
﴿21:22﴾ وَقَالُوا
X
അവര്‍ പറഞ്ഞു
اتَّخَذَ
X
സ്വീകരിച്ചിരിക്കുന്നു
الرَّحْمَٰنُ
X
പരമകാരുണികന്‍
وَلَدًاۗ
X
സന്താനത്തെ
سُبْحَانَهُۚ
X
അവനെത്ര പരിശുദ്ധന്‍
بَلْ
X
എന്നാല്‍
عِبَادٌ
X
ദാസന്‍മാരാകുന്നു
مُّكْرَمُونَ
X
ആദരണീയരായ
﴿21:26﴾ وَذَا النُّونِ
X
ദുന്നൂനിനെയും (മല്‍സ്യക്കാരന്‍)
إِذ ذَّهَبَ
X
അദ്ദേഹം പോയ സന്ദര്‍ഭം
مُغَاضِبًا
X
ക്ഷുഭിതനായി
فَظَنَّ
X
അദ്ദേഹം കരുതി
أَن لَّن نَّقْدِرَ عَلَيْهِ
X
നാം അദ്ദേഹത്തിന് ഞെരുക്കമുണ്ടാക്കുകയില്ലെന്ന്
فَنَادَىٰ
X
അദ്ദേഹം വിളിച്ചുപ്രാര്‍ഥിച്ചു
فِي الظُّلُمَاتِ
X
ഇരുട്ടുകളില്‍വച്ച്
أَن لَّا إِلَٰهَ
X
ഒരു ദൈവവുമില്ല
إِلَّا أَنتَ
X
നീയല്ലാതെ
سُبْحَانَكَ
X
നീ എത്രപരിശുദ്ധന്‍
إِنِّي كُنتُ
X
നിശ്ചയമായും ഞാനായിരിക്കുന്നു
مِنَ الظَّالِمِينَ
X
അക്രമികളില്‍പ്പെട്ടവന്‍
﴿21:87﴾ مَا اتَّخَذَ
X
സ്വീകരിച്ചിട്ടില്ല
اللَّهُ
X
അല്ലാഹു
مِن وَلَدٍ
X
ഒരു സന്താനത്തെയും
وَمَا كَانَ مَعَهُ
X
അവന്റെ കൂടെയില്ല
مِنْ إِلَٰهٍۚ
X
ഒരു ദൈവവും
إِذًا
X
എങ്കില്‍
لَّذَهَبَ
X
പോകുമായിരുന്നു
كُلُّ إِلَٰهٍ
X
ഓരോ ദൈവവും
بِمَا خَلَقَ
X
താന്‍ സൃഷ്ടിച്ചതുമായി
وَلَعَلَا
X
മേധാവിത്തം പുലര്‍ത്തുകയും ചെയ്യുമായിരുന്നു
بَعْضُهُمْ
X
അവരില്‍ ചിലര്‍
عَلَىٰ بَعْضٍۚ
X
മറ്റു ചിലരേക്കാള്‍
سُبْحَانَ اللَّهِ
X
അല്ലാഹു എത്ര പരിശുദ്ധന്‍
عَمَّا يَصِفُونَ
X
അവര്‍ ജല്‍പിക്കുന്നതില്‍ നിന്ന്
﴿23:91﴾ وَلَوْلَا
X
എന്തുകൊണ്ടില്ല
إِذْ سَمِعْتُمُوهُ
X
നിങ്ങള്‍ അത് കേട്ടപ്പോള്‍
قُلْتُم
X
നിങ്ങള്‍ പറഞ്ഞു
مَّا يَكُونُ لَنَا
X
ഞങ്ങള്‍ക്ക് പാടില്ല
أَن نَّتَكَلَّمَ
X
ഞങ്ങള്‍ സംസാരിക്കാന്‍
بِهَٰذَا
X
ഇതിനെപറ്റി
سُبْحَانَكَ
X
അല്ലാഹുവേ നീ പരിശുദ്ധന്‍
هَٰذَا
X
ഇത്
بُهْتَانٌ
X
അപവാദമാണ്
عَظِيمٌ
X
ഗുരുതരമായ
﴿24:16﴾ قَالُوا
X
അവര്‍ പറഞ്ഞു
سُبْحَانَكَ
X
നീ എത്ര പരിശുദ്ധന്‍
مَا
X
അല്ല
كَانَ يَنبَغِي
X
ചേര്‍ന്നത്
لَنَا
X
ഞങ്ങള്‍ക്ക്
أَن نَّتَّخِذَ
X
സ്വീകരിക്കാന്‍
مِن دُونِكَ
X
നിന്നെക്കൂടാതെ
مِنْ أَوْلِيَاءَ
X
രക്ഷാധികാരികളെ
وَلَٰكِن
X
പക്ഷേ
مَّتَّعْتَهُمْ
X
നീ അവര്‍ക്ക് ജീവിത സുഖം നല്‍കി
وَآبَاءَهُمْ
X
അവരുടെ പിതാക്കള്‍ക്കും
حَتَّىٰ نَسُوا
X
അവര്‍ മറക്കും വരെ
الذِّكْرَ
X
ഈ ഉദ്ബോധനത്തെ
وَكَانُوا
X
അവരായി
قَوْمًا
X
ഒരു ജനത
بُورًا
X
നശിച്ച
﴿25:18﴾ فَلَمَّا جَاءَهَا
X
അങ്ങനെ അദ്ദേഹം അതിന്നടുത്തെത്തിയപ്പോള്‍
نُودِيَ
X
വിളിച്ചു പറയപ്പെട്ടു
أَن بُورِكَ
X
അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു
مَن فِي النَّارِ
X
തീയിലുള്ളവന്‍
وَمَنْ حَوْلَهَا
X
അതിന്റെ ചുറ്റുമുള്ളവരും
وَسُبْحَانَ اللَّهِ
X
അല്ലാഹു പരിശുദ്ധന്‍
رَبِّ الْعَالَمِينَ
X
പ്രപഞ്ച നാഥനായ
﴿27:8﴾ وَرَبُّكَ
X
നിന്റെ നാഥന്‍
يَخْلُقُ
X
സൃഷ്ടിക്കുന്നു
مَا يَشَاءُ
X
താനിച്ഛിക്കുന്നത്
وَيَخْتَارُۗ
X
(ഇഷ്ടമുള്ളവരെ) തെരഞ്ഞെടുക്കുകയും ചെയ്യുന്നു
مَا كَانَ
X
ഇല്ല
لَهُمُ
X
അവര്‍ക്ക്
الْخِيَرَةُۚ
X
തെരഞ്ഞെടുക്കാന്‍ അര്‍ഹത
سُبْحَانَ اللَّهِ
X
അല്ലാഹു ഏറെ പരിശുദ്ധന്‍
وَتَعَالَىٰ
X
അതീതനുമായിരിക്കുന്നു
عَمَّا يُشْرِكُونَ
X
അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം
﴿28:68﴾ فَسُبْحَانَ اللَّهِ
X
അതിനാല്‍ നിങ്ങള്‍ അല്ലാഹുവിന്റെ വിശുദ്ധിയെ വാഴ്ത്തുക
حِينَ تُمْسُونَ
X
നിങ്ങള്‍ സന്ധ്യാവേളയിലാകുമ്പോള്‍
وَحِينَ تُصْبِحُونَ
X
നിങ്ങള്‍ പ്രഭാതവേളയിലാകുമ്പോഴും
﴿30:17﴾ اللَّهُ
X
അല്ലാഹുവാണ്
الَّذِي خَلَقَكُمْ
X
നിങ്ങളെ സൃഷ്ടിച്ചവന്‍
ثُمَّ
X
എന്നിട്ട്
رَزَقَكُمْ
X
അവന്‍ നിങ്ങള്‍ക്ക് അന്നം തന്നു
ثُمَّ يُمِيتُكُمْ
X
പിന്നെ അവന്‍ നിങ്ങളെ മരിപ്പിക്കുന്നു
ثُمَّ
X
പിന്നീട്
يُحْيِيكُمْۖ
X
അവന്‍ നിങ്ങളെ (വീണ്ടും) ജീവിപ്പിക്കുന്നു
هَلْ مِن شُرَكَائِكُم
X
നിങ്ങള്‍ പങ്കാളികളാക്കിയവരുടെ കൂട്ടത്തിലുണ്ടോ
مَّن يَفْعَلُ
X
ചെയ്യുന്നവന്‍
مِن ذَٰلِكُم
X
ഇവയിലേതെങ്കിലും
مِّن شَيْءٍۚ
X
ഒരു കാര്യം
سُبْحَانَهُ
X
അവനെത്രയോ പരിശുദ്ധനാണ്
وَتَعَالَىٰ
X
അവന്‍ അത്യുന്നതനാവുകയും ചെയ്തിരിക്കുന്നു
عَمَّا يُشْرِكُونَ
X
അവര്‍ പങ്കുചേര്‍ക്കുന്നതില്‍നിന്നെല്ലാം
﴿30:40﴾ قَالُوا
X
അവര്‍ പറയും
سُبْحَانَكَ
X
നീ എത്ര പരിശുദ്ധന്‍
أَنتَ
X
നീയാണ്
وَلِيُّنَا
X
ഞങ്ങളുടെ രക്ഷകന്‍
مِن دُونِهِمۖ
X
ഇവരല്ല
بَلْ
X
എന്നാല്‍
كَانُوا
X
അവര്‍ ആയിരുന്നു
يَعْبُدُونَ
X
അവര്‍ ആരാധിക്കുന്നു
الْجِنَّۖ
X
ജിന്നുകളെയാണ്
أَكْثَرُهُم
X
അവരില്‍ ഏറെപ്പേരും
بِهِم
X
അവരില്‍(ജിന്നുകളില്‍)
مُّؤْمِنُونَ
X
വിശ്വസിച്ചിരുന്നവരാകുന്നു
﴿34:41﴾ سُبْحَانَ
X
എത്ര പരിശുദ്ധന്‍
الَّذِي خَلَقَ
X
സൃഷ്ടിച്ച
الْأَزْوَاجَ
X
ഇണകളായി
كُلَّهَا
X
എല്ലാറ്റിനേയും
مِمَّا تُنبِتُ
X
മുളപ്പിക്കുന്നവയില്‍
الْأَرْضُ
X
ഭൂമി
وَمِنْ أَنفُسِهِمْ
X
അവരുടെ സ്വന്തം വര്‍ഗങ്ങളിലും
وَمِمَّا لَا يَعْلَمُونَ
X
അവര്‍ക്കറിയാത്ത മറ്റു വസ്തുക്കളിലും
﴿36:36﴾ فَسُبْحَانَ
X
എത്ര പരിശുദ്ധന്‍
الَّذِي بِيَدِهِ
X
കൈവശമുള്ളവന്‍
مَلَكُوتُ
X
ആധിപത്യം
كُلِّ شَيْءٍ
X
സകല കാര്യങ്ങളുടെയും
وَإِلَيْهِ
X
അവന്റെ അടുത്തേക്കാണ്
تُرْجَعُونَ
X
നിങ്ങള്‍ മടങ്ങിയെത്തുന്നത്
﴿36:83﴾ سُبْحَانَ اللَّهِ
X
അല്ലാഹു എത്രപരിശുദ്ധന്‍
عَمَّا يَصِفُونَ
X
അവര്‍ ആരോപിക്കുന്നതില്‍നിന്നെല്ലാം
﴿37:159﴾ سُبْحَانَ رَبِّكَ
X
നിന്റെ നാഥന്‍ എത്ര പരിശുദ്ധനാണ്
رَبِّ الْعِزَّةِ
X
പ്രതാപിയായ നാഥന്‍
عَمَّا يَصِفُونَ
X
അവര്‍ ആരോപിക്കുന്നതില്‍നിന്നെല്ലാം
﴿37:180﴾ لَّوْ أَرَادَ
X
ഇച്ഛിച്ചിരുന്നുവെങ്കില്‍
اللَّهُ
X
അല്ലാഹു
أَن يَتَّخِذَ
X
അവന്‍ സ്വീകരിക്കണമെന്ന്
وَلَدًا
X
ഒരു സന്താനത്തെ
لَّاصْطَفَىٰ
X
അവന്‍ തെരഞ്ഞെടുക്കുമായിരുന്നു
مِمَّا يَخْلُقُ
X
അവന്‍ സൃഷ്ടിക്കുന്നതില്‍നിന്ന്
مَا يَشَاءُۚ
X
താനിഛിക്കുന്നവരെ
سُبْحَانَهُۖ
X
അവന്‍ എത്ര പരിശുദ്ധന്‍
هُوَ
X
അവന്‍
اللَّهُ
X
അല്ലാഹുവാണ്
الْوَاحِدُ
X
ഏകനായ
الْقَهَّارُ
X
സകലത്തെയും അടക്കി ഭരിക്കുന്നവന്‍
﴿39:4﴾ وَمَا قَدَرُوا
X
അവര്‍ ഗൗനിച്ചില്ല
اللَّهَ
X
അല്ലാഹുവെ
حَقَّ قَدْرِهِ
X
അവനെ ഗൗനിക്കേണ്ട വിധം
وَالْأَرْضُ
X
ഭൂമി
جَمِيعًا
X
മുഴുവന്‍
قَبْضَتُهُ
X
അവന്റെ പിടുത്തത്തിലൊതുങ്ങുന്നതാകുന്നു
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
وَالسَّمَاوَاتُ
X
ആകാശങ്ങള്‍
مَطْوِيَّاتٌ
X
ചുരുട്ടപ്പെട്ടതാകുന്നു
بِيَمِينِهِۚ
X
അവന്റെ വലം കൈയില്‍
سُبْحَانَهُ
X
അവനെത്ര പരിശുദ്ധന്‍
وَتَعَالَىٰ
X
അവന്‍ ഉന്നതനായിരിക്കുന്നു
عَمَّا يُشْرِكُونَ
X
അവര്‍ പങ്കു ചേര്‍ക്കുന്നതില്‍ നിന്ന്
﴿39:67﴾ لِتَسْتَوُوا
X
നിങ്ങള്‍ ഇരിപ്പുറപ്പിക്കാന്‍
عَلَىٰ ظُهُورِهِ
X
അവയുടെ പുറത്ത്
ثُمَّ
X
പിന്നെ
تَذْكُرُوا
X
നിങ്ങള്‍ ഓര്‍ക്കാനും
نِعْمَةَ
X
അനുഗ്രഹത്തെ
رَبِّكُمْ
X
നിങ്ങളുടെ നാഥന്റെ
إِذَا اسْتَوَيْتُمْ
X
നിങ്ങള്‍ ഇരിപ്പുറപ്പിച്ചാല്‍
عَلَيْهِ
X
അവയ്ക്കുമീതെ
وَتَقُولُوا
X
നിങ്ങള്‍ പറയാനും
سُبْحَانَ
X
എത്ര പരിശുദ്ധന്‍
الَّذِي سَخَّرَ
X
അധീനപ്പെടുത്തിത്തന്നവന്‍
لَنَا
X
ഞങ്ങള്‍ക്ക്
هَٰذَا
X
ഇതിനെ
وَمَا كُنَّا
X
നാം ആയിരുന്നില്ല
لَهُ
X
ഇതിനെ
مُقْرِنِينَ
X
മെരുക്കിയെടുക്കുന്നവര്‍
﴿43:13﴾ سُبْحَانَ
X
എത്രയോ പരിശുദ്ധന്‍
رَبِّ السَّمَاوَاتِ
X
ആകാശങ്ങളുടെ നാഥന്‍
وَالْأَرْضِ
X
ഭൂമിയുടെയും
رَبِّ الْعَرْشِ
X
അതായത് സിംഹാസനത്തിന്റെ ഉടമസ്ഥന്‍
عَمَّا يَصِفُونَ
X
അവര്‍ ജല്‍പിക്കുന്നതില്‍നിന്ന്
﴿43:82﴾ أَمْ لَهُمْ
X
അതല്ല, അവര്‍ക്കുണ്ടോ?
إِلَٰهٌ
X
വല്ല ദൈവവും
غَيْرُ اللَّهِۚ
X
അല്ലാഹുവല്ലാതെ
سُبْحَانَ اللَّهِ
X
അല്ലാഹു എത്രയോ പരിശുദ്ധന്‍
عَمَّا يُشْرِكُونَ
X
അവര്‍ പങ്കുചേര്‍ക്കുന്നതില്‍നിന്ന്
﴿52:43﴾ هُوَ
X
അവനാണ്
اللَّهُ
X
അല്ലാഹു
الَّذِي
X
യാതൊരുവന്‍
لَا إِلَٰهَ
X
ഒരു ദൈവവുമില്ല
إِلَّا هُوَ
X
അവനല്ലാതെ
الْمَلِكُ
X
രാജാവ്
الْقُدُّوسُ
X
അതീവ പരിശുദ്ധന്‍
السَّلَامُ
X
സമാധാനദായകന്‍
الْمُؤْمِنُ
X
അഭയദാതാവ്
الْمُهَيْمِنُ
X
മേല്‍നോട്ടക്കാരന്‍
الْعَزِيزُ
X
അജയ്യന്‍
الْجَبَّارُ
X
പരമാധികാരി
الْمُتَكَبِّرُۚ
X
മഹോന്നതന്‍
سُبْحَانَ اللَّهِ
X
അല്ലാഹു ഏറെ പരിശുദ്ധന്‍
عَمَّا يُشْرِكُونَ
X
അവര്‍ പങ്കുചേര്‍ക്കുന്നതില്‍നിന്ന്
﴿59:23﴾ قَالُوا
X
അവര്‍ പറഞ്ഞു
سُبْحَانَ
X
എത്ര പരിശുദ്ധന്‍
رَبِّنَا
X
നമ്മുടെ നാഥന്‍
إِنَّا
X
നിശ്ചയമായും നാം
كُنَّا
X
നാം ആയിരിക്കുന്നു
ظَالِمِينَ
X
അക്രമികള്‍
﴿68:29﴾