Repeated Words in Quran

< >
Total Found : 1
وَمَن يَفْعَلْ
X
ആരെങ്കിലും ചെയ്യുന്നുവെങ്കില്‍
ذَٰلِكَ
X
അത് (അങ്ങനെ)
عُدْوَانًا
X
അക്രമമായും
وَظُلْمًا
X
അന്യായമായും
فَسَوْفَ نُصْلِيهِ
X
അവനെ നാം ഇട്ട് കരിക്കുന്നതാണ്
نَارًاۚ
X
നരകത്തീയാല്‍
وَكَانَ ذَٰلِكَ
X
അതായിരിക്കുന്നു
عَلَى اللَّهِ
X
അല്ലാഹുവിന്
يَسِيرًا
X
ഏറെ എളുപ്പമായത്
﴿4:30﴾ إِنَّ الَّذِينَ كَفَرُوا
X
നിശ്ചയം നിഷേധിച്ചവര്‍
بِآيَاتِنَا
X
നമ്മുടെ സൂക്തങ്ങളെ, പ്രമാണങ്ങളെ
سَوْفَ نُصْلِيهِمْ
X
വഴിയേ നാം ചുട്ടെരിക്കും
نَارًا
X
നരകത്തീയില്‍
كُلَّمَا نَضِجَتْ
X
പാകമാകു(വെന്തുരുകു)മ്പോഴെല്ലാം
جُلُودُهُم
X
അവരുടെ തൊലികള്‍ (ചര്‍മങ്ങള്‍)
بَدَّلْنَاهُمْ
X
നാം അവര്‍ക്ക് മാറ്റിക്കൊടുക്കും
جُلُودًا
X
ചര്‍മങ്ങളെ
غَيْرَهَا
X
അതല്ലാത്ത (പുതിയ)
لِيَذُوقُوا
X
അവര്‍ രുചി(അനുഭവി)ക്കാന്‍
الْعَذَابَۗ
X
ശിക്ഷ
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
كَانَ
X
അവന്‍ ആയിരിക്കുന്നു
عَزِيزًا
X
പ്രതാപി
حَكِيمًا
X
യുക്തിമാന്‍
﴿4:56﴾ فَلْيُقَاتِلْ
X
അതിനാല്‍ യുദ്ധം ചെയ്യട്ടെ
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
الَّذِينَ يَشْرُونَ
X
വിറ്റവര്‍
الْحَيَاةَ الدُّنْيَا
X
ഐഹിക ജീവിതത്തെ
بِالْآخِرَةِۚ
X
പരലോക ജീവിതത്തിന് പകരം
وَمَن يُقَاتِلْ
X
യുദ്ധം ചെയ്യുന്നവന്‍
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
فَيُقْتَلْ
X
അങ്ങനെ അവന്‍ വധിക്കപ്പെടുന്നു
أَوْ يَغْلِبْ
X
അല്ലെങ്കില്‍ വിജയം വരിക്കുന്നു
فَسَوْفَ نُؤْتِيهِ
X
നാം അവന് നല്‍കുന്നതാണ്
أَجْرًا
X
പ്രതിഫലം
عَظِيمًا
X
മഹത്തായ
﴿4:74﴾ لَّا خَيْرَ
X
ഒരു നന്മയുമില്ല
فِي كَثِيرٍ
X
അധികത്തിലും
مِّن نَّجْوَاهُمْ
X
അവരുടെ ഗൂഢാലോചനയില്‍ നിന്ന്
إِلَّا مَنْ
X
ഒരുവന്റെതൊഴികെ
أَمَرَ
X
അവന്‍ കല്പിച്ചു
بِصَدَقَةٍ
X
ദാനധര്‍മത്തിന്, ദാനധര്‍മം കൊണ്ട്
أَوْ مَعْرُوفٍ
X
അല്ലെങ്കില്‍ സല്‍കാര്യത്തിന്
أَوْ إِصْلَاحٍ
X
അല്ലെങ്കില്‍ ഒത്തുതീര്‍പ്പിന്, സംസ്കരണത്തിന്
بَيْنَ النَّاسِۚ
X
ജനങ്ങള്‍ക്കിടയില്‍
وَمَن يَفْعَلْ
X
ആരെങ്കിലും ചെയ്യുന്നു(വെങ്കില്‍)
ذَٰلِكَ
X
അത്
ابْتِغَاءَ
X
കാംക്ഷിച്ച്
مَرْضَاتِ اللَّهِ
X
അല്ലാഹുവിന്റെ പ്രീതി
فَسَوْفَ
X
പിന്നീട്, വഴിയെ
نُؤْتِيهِ
X
നാം അവന് നല്‍കും
أَجْرًا
X
പ്രതിഫലം
عَظِيمًا
X
മഹത്തായ
﴿4:114﴾ إِلَّا الَّذِينَ تَابُوا
X
പശ്ചാതപിച്ചവരൊഴികെ
وَأَصْلَحُوا
X
സ്വയം സംസ്കരിച്ചവരും
وَاعْتَصَمُوا بِاللَّهِ
X
അല്ലാഹുവിനെ മുറുകെപിടിച്ചവരും
وَأَخْلَصُوا
X
നിഷ്കളങ്കമാക്കിയവരും
دِينَهُمْ
X
അവരുടെ അനുസരണം, സമര്‍പ്പണം
لِلَّهِ
X
അല്ലാഹുവിന്
فَأُولَٰئِكَ
X
അവര്‍
مَعَ الْمُؤْمِنِينَۖ
X
സത്യവിശ്വാസികളോടൊപ്പമാണ്
وَسَوْفَ
X
പിന്നീട്
يُؤْتِ
X
നല്‍കും
اللَّهُ
X
അല്ലാഹു
الْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്ക്
أَجْرًا
X
പ്രതിഫലം
عَظِيمًا
X
മഹത്തായ
﴿4:146﴾ وَالَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍
بِاللَّهِ
X
അല്ലാഹുവില്‍
وَرُسُلِهِ
X
അവന്റെ ദൂതന്‍മാരിലും
وَلَمْ يُفَرِّقُوا
X
അവര്‍ വിവേചനം കാണിച്ചിട്ടുമില്ല
بَيْنَ أَحَدٍ مِّنْهُمْ
X
അവരില്‍ ആര്‍ക്കിടയിലും
أُولَٰئِكَ
X
അവര്‍
سَوْفَ يُؤْتِيهِمْ
X
പിന്നീട് അവന്‍ അവര്‍ക്ക് നല്‍കും
أُجُورَهُمْۗ
X
അവരുടെ പ്രതിഫലം
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
غَفُورًا
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمًا
X
പരമദയാലുവും
﴿4:152﴾ وَمِنَ الَّذِينَ قَالُوا
X
പറഞ്ഞവരില്‍നിന്നും
إِنَّا
X
തീര്‍ച്ചയായും നാം
نَصَارَىٰ
X
ക്രിസ്ത്യാനികളാണെന്ന്
أَخَذْنَا
X
നാം വാങ്ങി
مِيثَاقَهُمْ
X
അവരുടെ കരാര്‍
فَنَسُوا
X
എന്നാല്‍ അവര്‍ മറന്നുകളഞ്ഞു
حَظًّا
X
(വലിയൊരു)ഭാഗം
مِّمَّا ذُكِّرُوا بِهِ
X
അവര്‍ക്ക് ഉല്‍ബോധനം നല്‍കപ്പെട്ടതിന്‍നിന്ന്
فَأَغْرَيْنَا
X
അതിനാല്‍ നാം ഇളക്കിവിട്ടു
بَيْنَهُمُ
X
അവര്‍ക്കിടയില്‍
الْعَدَاوَةَ
X
ശത്രുത
وَالْبَغْضَاءَ
X
കടുത്ത വിരോധവും
إِلَىٰ يَوْمِ الْقِيَامَةِۚ
X
ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെ
وَسَوْفَ يُنَبِّئُهُمُ
X
പിന്നീട് അവരെ അറിയിക്കുന്നതാണ്
اللَّهُ
X
അല്ലാഹു
بِمَا كَانُوا يَصْنَعُونَ
X
അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെപ്പറ്റി
﴿5:14﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
مَن
X
ആരെങ്കിലും
يَرْتَدَّ
X
അവന്‍ തിരിച്ചുപോകുന്നു(എങ്കില്‍)
مِنكُمْ
X
നിങ്ങളില്‍നിന്ന്
عَن دِينِهِ
X
തന്റെ മതത്തെവിട്ട്
فَسَوْفَ يَأْتِي اللَّهُ
X
അല്ലാഹു കൊണ്ടുവരും
بِقَوْمٍ
X
(മറ്റൊരു) ജനവിഭാഗത്തെ
يُحِبُّهُمْ
X
അവന്‍ അവരെ ഇഷ്ടപ്പെടും
وَيُحِبُّونَهُ
X
അവര്‍ അവനെയും ഇഷ്ടപ്പെടും
أَذِلَّةٍ
X
വിനയം കാണിക്കുന്നവരായ
عَلَى الْمُؤْمِنِينَ
X
സത്യവിശ്വാസികളോട്
أَعِزَّةٍ
X
പ്രതാപം കാണിക്കുന്നവരായ
عَلَى الْكَافِرِينَ
X
സത്യനിഷേധികളോട്
يُجَاهِدُونَ
X
അവര്‍ സമരം നടത്തും
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
وَلَا يَخَافُونَ
X
അവര്‍ ഭയപ്പെടുകയില്ല
لَوْمَةَ
X
ആക്ഷേപത്തെ
لَائِمٍۚ
X
ആക്ഷേപകന്റെ
ذَٰلِكَ
X
അത്
فَضْلُ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹമാണ്
يُؤْتِيهِ
X
അവനത് നല്‍കുന്നു
مَن يَشَاءُۚ
X
അവനിച്ഛിക്കുന്നവര്‍ക്ക്
وَاللَّهُ
X
അല്ലാഹു
وَاسِعٌ
X
വിപുലമായ ഔദാര്യമുടയവനാണ്
عَلِيمٌ
X
എല്ലാം അറിയുന്നവനും
﴿5:54﴾ فَقَدْ كَذَّبُوا
X
അങ്ങനെ അവര്‍ തള്ളിക്കളഞ്ഞു
بِالْحَقِّ
X
ഈ സത്യത്തെ
لَمَّا جَاءَهُمْۖ
X
അതവര്‍ക്ക് വന്നെത്തിയപ്പോള്‍
فَسَوْفَ يَأْتِيهِمْ
X
എന്നാല്‍ വഴിയെ അവര്‍ക്ക് വന്നെത്തും
أَنبَاءُ
X
വിവരങ്ങള്‍
مَا
X
ഒന്നിന്റെ (ഒരു കാര്യത്തിന്റെ)
كَانُوا
X
അവരായിരുന്നു
بِهِ
X
അതിനെക്കുറിച്ച്
يَسْتَهْزِئُونَ
X
അവര്‍ പരിഹസിക്കുന്നു
﴿6:5﴾ لِّكُلِّ نَبَإٍ
X
എല്ലാ ഓരോ വൃത്താന്തത്തിനുമുണ്ട്
مُّسْتَقَرٌّۚ
X
അത് (നേരായി) പുലരുന്ന സന്ദര്‍ഭം
وَسَوْفَ تَعْلَمُونَ
X
പിന്നീട് നിങ്ങള്‍ അറിയും
﴿6:67﴾ قُلْ
X
നീ പറയുക
يَا قَوْمِ
X
എന്റെ ജനമേ
اعْمَلُوا
X
നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊള്ളുക
عَلَىٰ مَكَانَتِكُمْ
X
നിങ്ങളുടെ നിലപാടനുസരിച്ച്
إِنِّي
X
തീര്‍ച്ചയായും ഞാന്‍
عَامِلٌۖ
X
പ്രവര്‍ത്തിക്കുന്നവനാണ്(പ്രവര്‍ത്തിക്കാം)
فَسَوْفَ تَعْلَمُونَ
X
വഴിയെ നിങ്ങള്‍ അറിയും
مَن
X
ആര്
تَكُونُ
X
ആയിരിക്കും
لَهُ
X
അയാള്‍ക്ക് (അനുകൂലം)
عَاقِبَةُ
X
ഒടുക്കം
الدَّارِۗ
X
ലോകത്തിന്റെ
إِنَّهُ لَا يُفْلِحُ
X
തീര്‍ച്ചയായും വിജയിക്കുകയില്ല
الظَّالِمُونَ
X
അക്രമികള്‍
﴿6:135﴾ قَالَ فِرْعَوْنُ
X
ഫറവോന്‍ പറഞ്ഞു
آمَنتُم
X
നിങ്ങള്‍ വിശ്വസിക്കുകയോ
بِهِ
X
അവനില്‍
قَبْلَ
X
മുമ്പ്
أَنْ آذَنَ
X
ഞാന്‍ അനുവാദം തരുന്നതിന്
لَكُمْۖ
X
നിങ്ങള്‍ക്ക്
إِنَّ هَٰذَا
X
തീര്‍ച്ചയായും ഇത്
لَمَكْرٌ
X
ഗൂഢതന്ത്രമാണ്
مَّكَرْتُمُوهُ
X
നിങ്ങള്‍ നടത്തിയ
فِي الْمَدِينَةِ
X
നഗരത്തില്‍ വച്ച്
لِتُخْرِجُوا
X
നിങ്ങള്‍ പുറത്താക്കാനായി
مِنْهَا
X
അവിടെ നിന്ന്
أَهْلَهَاۖ
X
അവിടത്തുകാരെ
فَسَوْفَ تَعْلَمُونَ
X
അതിനാല്‍ വഴിയെ നിങ്ങള്‍ അറിഞ്ഞു കൊള്ളും
﴿7:123﴾ وَلَمَّا جَاءَ
X
വന്നപ്പോള്‍
مُوسَىٰ
X
മൂസാ
لِمِيقَاتِنَا
X
നാം നിശ്ചയിച്ച സമയത്ത്
وَكَلَّمَهُ
X
അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്തു
رَبُّهُ
X
അദ്ദേഹത്തിന്റെ നാഥന്‍
قَالَ
X
അദ്ദേഹം പറഞ്ഞു
رَبِّ
X
എന്റെ നാഥാ
أَرِنِي
X
(നിന്നെ) എനിക്ക് കാണിച്ചു തരൂ
أَنظُرْ إِلَيْكَۚ
X
ഞാന്‍ നിന്നെ നോക്കിക്കാണട്ടെ
قَالَ
X
അവന്‍ പറഞ്ഞു
لَن تَرَانِي
X
നീ എന്നെ കാണുകയില്ല
وَلَٰكِنِ
X
എന്നാലും
انظُرْ
X
നീ നോക്കുക
إِلَى الْجَبَلِ
X
ആ മലയിലേക്ക്
فَإِنِ اسْتَقَرَّ
X
അത് ഉറച്ചു നിന്നാല്‍
مَكَانَهُ
X
സ്വസ്ഥാനത്ത്
فَسَوْفَ تَرَانِيۚ
X
വഴിയേ നീയെന്നെ കാണും
فَلَمَّا تَجَلَّىٰ
X
അങ്ങനെ പ്രത്യക്ഷമായപ്പോള്‍
رَبُّهُ
X
അദ്ദേഹത്തിന്റെ നാഥന്‍
لِلْجَبَلِ
X
പര്‍വതത്തിന്
جَعَلَهُ
X
അവനതിനെ ആക്കി
دَكًّا
X
പൊടി
وَخَرَّ مُوسَىٰ
X
മൂസാ വീഴുകയും ചെയ്തു
صَعِقًاۚ
X
ബോധരഹിതനായി
فَلَمَّا أَفَاقَ
X
പിന്നീട് അദ്ദേഹത്തിന് ബോധമുണര്‍ന്നപ്പോള്‍
قَالَ
X
അദ്ദേഹം പറഞ്ഞു
سُبْحَانَكَ
X
നീയെത്ര പരിശുദ്ധന്‍
تُبْتُ
X
ഞാന്‍ പശ്ചാത്തപിച്ചു മടങ്ങിയിരിക്കുന്നു
إِلَيْكَ
X
നിന്നിലേക്ക്
وَأَنَا
X
ഞാന്‍
أَوَّلُ
X
ഒന്നാമനാകുന്നു
الْمُؤْمِنِينَ
X
സത്യവിശ്വാസികളില്‍
﴿7:143﴾ يَا أَيُّهَا الَّذِينَ آمَنُوا
X
സത്യവിശ്വാസികളേ
إِنَّمَا الْمُشْرِكُونَ
X
നിശ്ചയം ബഹുദൈവവിശ്വാസികള്‍
نَجَسٌ
X
അശുദ്ധരാണ്
فَلَا يَقْرَبُوا
X
അതിനാല്‍ അവര്‍ സമീപിക്കരുത്
الْمَسْجِدَ الْحَرَامَ
X
മസ്ജിദുല്‍ ഹറാമിനെ
بَعْدَ
X
ശേഷം
عَامِهِمْ هَٰذَاۚ
X
ഇക്കൊല്ലത്തിന്
وَإِنْ خِفْتُمْ
X
നിങ്ങള്‍ ഭയപ്പെടുന്നുവെങ്കില്‍
عَيْلَةً
X
ദാരിദ്യ്രം (വന്നേക്കുമെന്ന്)
فَسَوْفَ يُغْنِيكُمُ
X
നിങ്ങള്‍ക്ക് സമൃദ്ധിവരുത്തും
اللَّهُ
X
അല്ലാഹു
مِن فَضْلِهِ
X
തന്റെ അനുഗ്രഹത്താല്‍
إِن شَاءَۚ
X
അവന്‍ ഇഛിക്കുന്നുവെങ്കില്‍
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
عَلِيمٌ
X
എല്ലാം അറിയുന്നവനാണ്
حَكِيمٌ
X
യുക്തിമാനുമാണ്
﴿9:28﴾ فَسَوْفَ تَعْلَمُونَ
X
നിങ്ങള്‍ വൈകാതെ അറിയും
مَن
X
ആരാണെന്ന്
يَأْتِيهِ
X
അവന്ന് വന്നെത്തും
عَذَابٌ
X
ശിക്ഷ
يُخْزِيهِ
X
അവന്ന് അപമാനകരമാകുന്ന
وَيَحِلُّ
X
വന്നുപതിക്കുകയും ചെയ്യും
عَلَيْهِ
X
അവനുമേല്‍
عَذَابٌ
X
ശിക്ഷ
مُّقِيمٌ
X
സ്ഥിരമായ
﴿11:39﴾ وَيَا قَوْمِ
X
എന്റെ ജനമേ
اعْمَلُوا
X
നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊള്ളുക
عَلَىٰ مَكَانَتِكُمْ
X
നിങ്ങളുടെ നിലപാടനുസരിച്ച്
إِنِّي
X
തീര്‍ച്ചയായും ഞാന്‍
عَامِلٌۖ
X
പ്രവര്‍ത്തിക്കുന്നവനാണ്
سَوْفَ تَعْلَمُونَ
X
നിങ്ങള്‍ അടുത്തുതന്നെ അറിയും
مَن يَأْتِيهِ
X
ആര്‍ക്കാണ് വന്നെത്തുകയെന്ന്
عَذَابٌ
X
ശിക്ഷ
يُخْزِيهِ
X
അവന് അപമാനകരമായ
وَمَنْ هُوَ كَاذِبٌۖ
X
ആരാണ് കള്ളം പറയുന്നവനെന്നും
وَارْتَقِبُوا
X
നിങ്ങള്‍ കാത്തിരുന്നു കൊള്ളുക
إِنِّي
X
നിശ്ചയമായും ഞാന്‍
مَعَكُمْ
X
നിങ്ങളോടൊപ്പം
رَقِيبٌ
X
കാത്തിരിക്കുന്നവനാണ്
﴿11:93﴾ قَالَ
X
അദ്ദേഹം പറഞ്ഞു
سَوْفَ
X
പിന്നീട്
أَسْتَغْفِرُ
X
ഞാന്‍ പാപമോചനത്തിന്നായി പ്രാര്‍ത്ഥിക്കും
لَكُمْ
X
നിങ്ങള്‍ക്ക് വേണ്ടി
رَبِّيۖ
X
എന്റെ നാഥനോട്
إِنَّهُ
X
തീര്‍ച്ചയായും അവന്‍
هُوَ
X
അവന്‍തന്നെ
الْغَفُورُ
X
ഏറെ പൊറുക്കുന്നവനാകുന്നു
الرَّحِيمُ
X
കരുണാനിധിയും
﴿12:98﴾ ذَرْهُمْ
X
നീ അവരെ വിട്ടേക്കുക
يَأْكُلُوا
X
അവര്‍ തിന്നട്ടെ
وَيَتَمَتَّعُوا
X
അവര്‍ സുഖിക്കട്ടെ
وَيُلْهِهِمُ
X
അവരെ അശ്രദ്ധയിലാക്കുകയും ചെയ്യട്ടെ
الْأَمَلُۖ
X
വ്യാമോഹം
فَسَوْفَ
X
എന്നാല്‍ പിറകെ
يَعْلَمُونَ
X
അവര്‍ അറിയും
﴿15:3﴾ الَّذِينَ يَجْعَلُونَ
X
ആക്കിയവരായ
مَعَ اللَّهِ
X
അല്ലാഹുവിന്റെകൂടെ
إِلَٰهًا
X
ദൈവത്തെ
آخَرَۚ
X
മറ്റൊരു
فَسَوْفَ يَعْلَمُونَ
X
അടുത്ത്തന്നെ അവര്‍ അറിയും
﴿15:96﴾ لِيَكْفُرُوا
X
അവര്‍ നന്ദികേടുകാണിക്കാനായി
بِمَا آتَيْنَاهُمْۚ
X
നാം അവര്‍ക്ക് നല്‍കിയതിനു(പകരമായി)
فَتَمَتَّعُواۖ
X
അതിനാല്‍ നിങ്ങള്‍ സുഖിച്ചുകൊള്ളുക
فَسَوْفَ تَعْلَمُونَ
X
എല്ലാം നിങ്ങള്‍ അറിയുക തന്നെ ചെയ്യും
﴿16:55﴾ قَالَ
X
അവന്‍ പറഞ്ഞു
أَمَّا
X
എന്നാല്‍
مَن ظَلَمَ
X
ആര്‍ അക്രമം ചെയ്തുവോ
فَسَوْفَ نُعَذِّبُهُ
X
അവനെ നാം ശിക്ഷിക്കും
ثُمَّ
X
പിന്നെ
يُرَدُّ
X
അവന്‍ മടക്കപ്പെടും
إِلَىٰ رَبِّهِ
X
അവന്റെ നാഥങ്കലേക്ക്
فَيُعَذِّبُهُ
X
അപ്പോള്‍ അവന്‍ അവനെ ശിക്ഷിക്കും
عَذَابًا
X
ശിക്ഷ
نُّكْرًا
X
കടുത്ത
﴿18:87﴾ فَخَلَفَ
X
പിന്നീട് പിറകെ വന്നു
مِن بَعْدِهِمْ
X
അവര്‍ക്ക് ശേഷം
خَلْفٌ
X
പിന്‍ഗാമികള്‍
أَضَاعُوا
X
അവര്‍ പാഴാക്കി
الصَّلَاةَ
X
നമസ്കാരം
وَاتَّبَعُوا
X
അവര്‍ പിന്തുടരുകയും ചെയ്തു
الشَّهَوَاتِۖ
X
തന്നിഷ്ടങ്ങളെ
فَسَوْفَ يَلْقَوْنَ
X
അതിനാല്‍ അവര്‍ കണ്ടുമുട്ടുന്നതാണ്
غَيًّا
X
ദുര്‍മാര്‍ഗം(ദുര്‍മാര്‍ഗത്തിന്റെ ഫലം)
﴿19:59﴾ وَيَقُولُ
X
പറയുന്നു
الْإِنسَانُ
X
മനുഷ്യന്‍
أَإِذَا مَا مِتُّ
X
ഞാന്‍ മരിച്ചുപോയാല്‍
لَسَوْفَ أُخْرَجُ
X
തീര്‍ച്ചയായും ഞാന്‍ പുറത്ത് കൊണ്ടുവരപ്പെടുമോ?
حَيًّا
X
ജീവനോടെ
﴿19:66﴾ إِن كَادَ لَيُضِلُّنَا
X
നമ്മെ തെറ്റിക്കാറായിരിക്കുന്നു
عَنْ آلِهَتِنَا
X
നമ്മുടെ ദൈവങ്ങളില്‍നിന്ന്
لَوْلَا أَن صَبَرْنَا
X
നാം ക്ഷമിച്ചില്ലായിരുന്നുവെങ്കില്‍
عَلَيْهَاۚ
X
അവയുടെ കാര്യത്തില്‍
وَسَوْفَ يَعْلَمُونَ
X
പിന്നീടവരറിയും
حِينَ يَرَوْنَ
X
അവര്‍ കാണുന്നേരം
الْعَذَابَ
X
ശിക്ഷയെ
مَنْ
X
ആരാണ്
أَضَلُّ
X
ഏറ്റവും പിഴച്ചവന്‍
سَبِيلًا
X
വഴി
﴿25:42﴾ قُلْ
X
നീ പറയുക
مَا يَعْبَأُ بِكُمْ
X
നിങ്ങളെ പരിഗണിക്കില്ല
رَبِّي
X
എന്റെ നാഥന്‍
لَوْلَا
X
ഇല്ലായിരുന്നെങ്കില്‍
دُعَاؤُكُمْۖ
X
നിങ്ങളുടെ പ്രാര്‍ഥന
فَقَدْ
X
തീര്‍ച്ചയായും
كَذَّبْتُمْ
X
നിങ്ങള്‍ നിഷേധിച്ചു
فَسَوْفَ
X
അതിനാല്‍ പിന്നീട്
يَكُونُ لِزَامًا
X
ശിക്ഷ അനിവാര്യമായിരിക്കും
﴿25:77﴾ قَالَ
X
(ഫറവോന്‍) ചോദിച്ചു
آمَنتُمْ
X
നിങ്ങള്‍ വിശ്വസിച്ചുവോ
لَهُ
X
അവനില്‍
قَبْلَ
X
മുമ്പെ
أَنْ آذَنَ
X
ഞാന്‍ അനുവാദം തരുന്നതിന്
لَكُمْۖ
X
നിങ്ങള്‍ക്ക്
إِنَّهُ
X
തീര്‍ച്ചയായും ഇവന്‍
لَكَبِيرُكُمُ
X
നിങ്ങളുടെ തലവന്‍ തന്നെയാണ്
الَّذِي عَلَّمَكُمُ
X
നിങ്ങളെ പഠിപ്പിച്ചവനായ
السِّحْرَ
X
ആഭിചാരം
فَلَسَوْفَ تَعْلَمُونَۚ
X
തീര്‍ച്ചയായും (ഇതിന്റ ഫലം ഇപ്പോള്‍ തന്നെ) നിങ്ങളറിയും
لَأُقَطِّعَنَّ
X
ഞാന്‍ മുറിക്കുക തന്നെ ചെയ്യും
أَيْدِيَكُمْ
X
നിങ്ങളുടെ കൈകളെ
وَأَرْجُلَكُم
X
നിങ്ങളുടെ കാലുകളെയും
مِّنْ خِلَافٍ
X
എതിര്‍വശങ്ങളിലായി
وَلَأُصَلِّبَنَّكُمْ
X
നിങ്ങളെ ഞാന്‍ കുരിശില്‍ തറക്കുകയും ചെയ്യും
أَجْمَعِينَ
X
എല്ലാവരെയും
﴿26:49﴾ لِيَكْفُرُوا
X
അങ്ങനെ അവര്‍ നന്ദികേടു കാണിക്കട്ടെ
بِمَا آتَيْنَاهُمْ
X
അവര്‍ക്ക് നാം നല്‍കിയതിനോട്
وَلِيَتَمَتَّعُواۖ
X
അവര്‍ സുഖഭോഗമാസ്വദിക്കുകയും ചെയ്യട്ടെ
فَسَوْفَ يَعْلَمُونَ
X
എന്നാല്‍ അടുത്തു തന്നെ അവരറിയും
﴿29:66﴾ لِيَكْفُرُوا
X
അങ്ങനെ അവര്‍ നന്ദി കേട് കാണിക്കുന്നു
بِمَا آتَيْنَاهُمْۚ
X
അവര്‍ക്ക് നാം നല്‍കിയതിനോട്
فَتَمَتَّعُوا
X
ശരി നിങ്ങള്‍ സുഖിച്ചോളൂ
فَسَوْفَ تَعْلَمُونَ
X
അടുത്തു തന്നെ നിങ്ങള്‍ അറിയും
﴿30:34﴾ فَكَفَرُوا
X
എന്നിട്ടും അവര്‍ തള്ളിപ്പറയുകയായിരുന്നു
بِهِۖ
X
അതിനെ
فَسَوْفَ يَعْلَمُونَ
X
അതിനാല്‍ അടുത്തുതന്നെ അവരെല്ലാം അറിയും
﴿37:170﴾ وَأَبْصِرْهُمْ
X
അവരെ നീ ശ്രദ്ധിച്ചുകൊണ്ടിരിക്കുക
فَسَوْفَ يُبْصِرُونَ
X
അടുത്തുതന്നെ അവരെല്ലാം കണ്ടറിഞ്ഞുകൊള്ളും
﴿37:175﴾ وَأَبْصِرْ
X
നീ അവരെ ശ്രദ്ധിച്ചുകൊണ്ടിരിക്കുക
فَسَوْفَ يُبْصِرُونَ
X
അടുത്തുതന്നെ അവരെല്ലാം കണ്ടറിഞ്ഞുകൊള്ളും
﴿37:179﴾ قُلْ
X
നീ പറയുക
يَا قَوْمِ
X
എന്റെ ജനമേ
اعْمَلُوا
X
നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊള്ളുക
عَلَىٰ مَكَانَتِكُمْ
X
നിങ്ങളുടെ നിലപാടനുസരിച്ച്
إِنِّي
X
തീര്‍ച്ചയായും ഞാന്‍
عَامِلٌۖ
X
പ്രവര്‍ത്തിക്കുന്നവനാണ്
فَسَوْفَ تَعْلَمُونَ
X
എന്നാല്‍, വഴിയെ നിങ്ങള്‍ അറിയും
﴿39:39﴾ الَّذِينَ كَذَّبُوا
X
തള്ളിപ്പറഞ്ഞവരാണവര്‍
بِالْكِتَابِ
X
വേദഗ്രന്ഥത്തെ
وَبِمَا
X
യാതൊരു സന്ദേശത്തെയും
أَرْسَلْنَا
X
നാം അയച്ചു
بِهِ
X
അതുമായി
رُسُلَنَاۖ
X
നമ്മുടെ ദൂതന്‍മാരെ
فَسَوْفَ يَعْلَمُونَ
X
അടുത്തു തന്നെ അവരറിയും
﴿40:70﴾ وَإِنَّهُ
X
തീര്‍ച്ചയായും ഇത്
لَذِكْرٌ
X
ഒരുല്‍ബോധനമാണ്
لَّكَ
X
നിനക്ക്
وَلِقَوْمِكَۖ
X
നിന്റെ ജനത്തിന്നും
وَسَوْفَ تُسْأَلُونَ
X
പിന്നീട് നിങ്ങള്‍ ചോദ്യംചെയ്യപ്പെടുകയും ചെയ്യും
﴿43:44﴾ فَاصْفَحْ
X
അതിനാല്‍ നീ വിട്ടുവീഴ്ചയോടെ വര്‍ത്തിക്കുക
عَنْهُمْ
X
അവരോട്
وَقُلْ
X
നീ പറയുകയും ചെയ്യുക
سَلَامٌۚ
X
സലാം
فَسَوْفَ يَعْلَمُونَ
X
അടുത്തുതന്നെ അവര്‍ അറിഞ്ഞുകൊള്ളും
﴿43:89﴾ وَأَنَّ سَعْيَهُ
X
നിശ്ചയം, അവന്റെ പ്രവര്‍ത്തനം (കര്‍മഫലം)
سَوْفَ يُرَىٰ
X
പിന്നീട് അവന് കാണിക്കപ്പെടും
﴿53:40﴾ فَسَوْفَ يُحَاسَبُ
X
അവന്‍ വിചാരണ ചെയ്യപ്പെടും
حِسَابًا
X
ഒരു വിചാരണ
يَسِيرًا
X
ലളിതമായ
﴿84:8﴾ فَسَوْفَ يَدْعُو
X
അവന്‍ വിളിക്കും
ثُبُورًا
X
നാശത്തെ
﴿84:11﴾ وَلَسَوْفَ يَرْضَىٰ
X
വഴിയെ അയാള്‍ സംതൃപ്തനാകും; തീര്‍ച്ച.
﴿92:21﴾ وَلَسَوْفَ يُعْطِيكَ
X
നിശ്ചയം നിനക്ക് പിന്നീട് നല്‍കും
رَبُّكَ
X
നിന്റെ നാഥന്‍
فَتَرْضَىٰ
X
അപ്പോള്‍ നീ സംതൃപ്തനാകും
﴿93:5﴾ كَلَّا
X
സംശയം വേണ്ടാ
سَوْفَ تَعْلَمُونَ
X
വഴിയെ നിങ്ങളറിയും
﴿102:3﴾ ثُمَّ كَلَّا
X
വീണ്ടും സംശയം വേണ്ടാ
سَوْفَ تَعْلَمُونَ
X
വഴിയെ നിങ്ങളറിയും
﴿102:4﴾