Repeated Words in Quran

< >
Total Found : 9
وَإِذْ نَجَّيْنَاكُم
X
നിങ്ങളെ നാം രക്ഷപ്പെടുത്തിയ സന്ദര്‍ഭം
مِّنْ آلِ
X
ആള്‍ക്കാരില്‍നിന്ന്
فِرْعَوْنَ
X
ഫറവോന്റെ
يَسُومُونَكُمْ
X
അവര്‍ നിങ്ങളെ പീഡിപ്പിക്കവെ
سُوءَ الْعَذَابِ
X
കഠിനമായ പീഡനം
يُذَبِّحُونَ
X
അവര്‍ അറുകൊല ചെയ്യുന്നു
أَبْنَاءَكُمْ
X
നിങ്ങളുടെ ആണ്‍കുട്ടികളെ
وَيَسْتَحْيُونَ
X
അവര്‍ ജീവിക്കാന്‍ വിടുകയും ചെയ്യുന്നു
نِسَاءَكُمْۚ
X
നിങ്ങളുടെ സ്ത്രീകളെ
وَفِي ذَٰلِكُم
X
അതിലുണ്ടായിരുന്നു
بَلَاءٌ
X
പരീക്ഷണം
مِّن رَّبِّكُمْ
X
നിങ്ങളുടെ നാഥനില്‍നിന്ന്
عَظِيمٌ
X
കടുത്ത
﴿2:49﴾ وَيَسْأَلُونَكَ
X
അവര്‍ നിന്നോട് ചോദിക്കുന്നു
عَنِ الْمَحِيضِۖ
X
ആര്‍ത്തവത്തെപറ്റി
قُلْ
X
പറയുക
هُوَ
X
അത്
أَذًى
X
മാലിന്യമാണ്
فَاعْتَزِلُوا
X
അതിനാല്‍ നിങ്ങള്‍ അകന്ന് നില്‍ക്കുക
النِّسَاءَ
X
സ്ത്രീകളില്‍ നിന്ന്
فِي الْمَحِيضِۖ
X
ആര്‍ത്തവകാലത്ത്
وَلَا تَقْرَبُوهُنَّ
X
നിങ്ങള്‍ അവരെ സമീപിക്കരുത്
حَتَّىٰ يَطْهُرْنَۖ
X
അവര്‍ ശുദ്ധിയാകും വരെ
فَإِذَا تَطَهَّرْنَ
X
അവര്‍ ശുദ്ധിയായാല്‍
فَأْتُوهُنَّ
X
നിങ്ങള്‍ അവരെ സമീപിക്കുക
مِنْ حَيْثُ أَمَرَكُمُ
X
നിങ്ങളോട് കല്‍പിച്ച പ്രകാരം
اللَّهُۚ
X
അല്ലാഹു
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يُحِبُّ
X
ഇഷ്ടപ്പെടുന്നു
التَّوَّابِينَ
X
പശ്ചാതപിക്കുന്നവരെ
وَيُحِبُّ
X
അവനിഷ്ടപ്പെടുന്നു
الْمُتَطَهِّرِينَ
X
ശുചിത്വം പാലിക്കുന്നവരെയും
﴿2:222﴾ وَإِذَا طَلَّقْتُمُ
X
നിങ്ങള്‍ വിവാഹമോചനം ചെയ്താല്‍
النِّسَاءَ
X
സ്ത്രീകളെ
فَبَلَغْنَ
X
അവരെത്തിയാല്‍
أَجَلَهُنَّ
X
അവരുടെ അവധി
فَأَمْسِكُوهُنَّ
X
നിങ്ങള്‍ അവരെ കൂടെ നിര്‍ത്തുക
بِمَعْرُوفٍ
X
ന്യായമായ നിലയില്‍
أَوْ سَرِّحُوهُنَّ
X
അല്ലെങ്കില്‍ പിരിച്ചയക്കുക
بِمَعْرُوفٍۚ
X
മാന്യമായ നിലക്ക്
وَلَا تُمْسِكُوهُنَّ
X
നിങ്ങളവരെ പിടിച്ചുനിര്‍ത്തരുത്
ضِرَارًا
X
ദ്രോഹിക്കാന്‍ വേണ്ടി
لِّتَعْتَدُواۚ
X
അന്യായം കാണിക്കാന്‍
وَمَن يَفْعَلْ ذَٰلِكَ
X
അങ്ങനെ ചെയ്യുന്നവന്‍
فَقَدْ ظَلَمَ
X
അക്രമം പ്രവര്‍ത്തിച്ചു
نَفْسَهُۚ
X
തനിക്ക് തന്നെ
وَلَا تَتَّخِذُوا
X
നിങ്ങളെടുക്കരുത്
آيَاتِ اللَّهِ
X
അല്ലാഹുവിന്റെ വചനങ്ങളെ
هُزُوًاۚ
X
കളിയായി
وَاذْكُرُوا
X
നിങ്ങളോര്‍ക്കുക
نِعْمَتَ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ
عَلَيْكُمْ
X
നിങ്ങളുടെ മേലുള്ള
وَمَا أَنزَلَ
X
അവനിറക്കിയതും
عَلَيْكُم
X
നിങ്ങളുടെ മേല്‍
مِّنَ الْكِتَابِ
X
വേദത്തില്‍ നിന്ന്
وَالْحِكْمَةِ
X
തത്വജ്ഞാനത്തില്‍ നിന്നും
يَعِظُكُم بِهِۚ
X
അതുകൊണ്ടവന്‍ നിങ്ങളെ ഉപദേശിക്കുന്നു
وَاتَّقُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
وَاعْلَمُوا
X
നിങ്ങളറിയുക
أَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
بِكُلِّ شَيْءٍ
X
എല്ലാറ്റിനെ കുറിച്ചും
عَلِيمٌ
X
അറിയുന്നവനാണ്
﴿2:231﴾ وَإِذَا طَلَّقْتُمُ
X
നിങ്ങള്‍ വിവാഹമോചനം ചെയ്താല്‍
النِّسَاءَ
X
സ്ത്രീകളെ
فَبَلَغْنَ
X
അങ്ങനെ അവരെത്തുകയും ചെയ്താല്‍
أَجَلَهُنَّ
X
അവരുടെ അവധിയില്‍
فَلَا تَعْضُلُوهُنَّ
X
നിങ്ങളവരെ വിലക്കരുത്
أَن يَنكِحْنَ
X
അവര്‍ വിവാഹം ചെയ്യുന്നതിനെ
أَزْوَاجَهُنَّ
X
അവരുടെ ഭര്‍ത്താക്കന്‍മാരെ
إِذَا تَرَاضَوْا بَيْنَهُم
X
അവര്‍ പരസ്പരം തൃപ്തിപ്പെട്ടാല്‍
بِالْمَعْرُوفِۗ
X
ന്യായമായ നിലയില്‍
ذَٰلِكَ
X
അത്
يُوعَظُ بِهِ
X
ഉപദേശിക്കപ്പെടുന്നു
مَن كَانَ مِنكُمْ
X
നിങ്ങളില്‍ നിന്നുള്ളവരെ
يُؤْمِنُ بِاللَّهِ
X
അല്ലാഹുവില്‍ വിശ്വസിക്കുന്ന
وَالْيَوْمِ الْآخِرِۗ
X
അന്ത്യനാളിലും
ذَٰلِكُمْ
X
അതാകുന്നു
أَزْكَىٰ لَكُمْ
X
നിങ്ങള്‍ക്ക് ഏറ്റം സംസ്കൃതമായത്
وَأَطْهَرُۗ
X
വിശുദ്ധവും
وَاللَّهُ يَعْلَمُ
X
അല്ലാഹു അറിയുന്നു
وَأَنتُمْ
X
നിങ്ങള്‍
لَا تَعْلَمُونَ
X
നിങ്ങളറിയുന്നില്ല
﴿2:232﴾ لَّا جُنَاحَ
X
കുറ്റമില്ല
عَلَيْكُمْ
X
നിങ്ങള്‍ക്ക്
إِن طَلَّقْتُمُ
X
നിങ്ങള്‍ വിവാഹമോചനം ചെയ്യുകയാണെങ്കില്‍
النِّسَاءَ
X
സ്ത്രീകളെ
مَا لَمْ تَمَسُّوهُنَّ
X
നിങ്ങള്‍ അവരെ സ്പര്‍ശിച്ചിട്ടില്ലാത്ത
أَوْ تَفْرِضُوا
X
അല്ലെങ്കില്‍ നിശ്ചയിച്ചിട്ടുമില്ല
لَهُنَّ
X
അവര്‍ക്ക്
فَرِيضَةًۚ
X
വിവാഹമൂല്യം
وَمَتِّعُوهُنَّ
X
നിങ്ങളവര്‍ക്ക് ജീവിത വിഭവങ്ങള്‍ നല്‍കുക
عَلَى الْمُوسِعِ
X
കഴിവള്ളവന്
قَدَرُهُ
X
അവന്റെ തോതനുസരിച്ചും
وَعَلَى الْمُقْتِرِ
X
പ്രയാസപ്പെടുന്നവന്
قَدَرُهُ
X
അവന്റെ കഴിവനുസരിച്ചും
مَتَاعًا
X
വിഭവം
بِالْمَعْرُوفِۖ
X
മാന്യമായ
حَقًّا
X
ബാധ്യതയായ
عَلَى الْمُحْسِنِينَ
X
സുകൃതം ചെയ്യുന്നവര്‍ക്ക്
﴿2:236﴾ فَمَنْ حَاجَّكَ
X
ഇനി ആരെങ്കിലും നിന്നോട് തര്‍ക്കിച്ചാല്‍
فِيهِ
X
അതില്‍
مِن بَعْدِ
X
ശേഷം
مَا جَاءَكَ
X
നിനക്ക് വന്നെത്തിയതിന്
مِنَ الْعِلْمِ
X
(യഥാര്‍ഥ) ജ്ഞാനം
فَقُلْ
X
പറയുക
تَعَالَوْا
X
നിങ്ങള്‍ വരിക
نَدْعُ
X
നമുക്ക് വിളിക്കാം
أَبْنَاءَنَا
X
ഞങ്ങളുടെ മക്കളെ
وَأَبْنَاءَكُمْ
X
നിങ്ങളുടെ മക്കളെയും
وَنِسَاءَنَا
X
ഞങ്ങളുടെ സ്ത്രീകളെയും
وَنِسَاءَكُمْ
X
നിങ്ങളുടെ സ്ത്രീകളെയും
وَأَنفُسَنَا
X
ഞങ്ങള്‍ ഞങ്ങളെത്തന്നെയും
وَأَنفُسَكُمْ
X
നിങ്ങള്‍ നിങ്ങളെത്തന്നെയും
ثُمَّ
X
പിന്നെ
نَبْتَهِلْ
X
നമുക്ക് അകമഴിഞ്ഞ് പ്രാര്‍ഥിക്കാം
فَنَجْعَل
X
അങ്ങനെ നമുക്ക് ആക്കാം
لَّعْنَتَ
X
ശാപം
اللَّهِ
X
അല്ലാഹുവിന്റെ
عَلَى الْكَاذِبِينَ
X
കള്ളം പറയുന്നവരുടെമേല്‍
﴿3:61﴾ يَا أَيُّهَا النَّاسُ
X
അല്ലയോ മനുഷ്യരേ
اتَّقُوا
X
നിങ്ങള്‍ സൂക്ഷിക്കുക
رَبَّكُمُ
X
നിങ്ങളുടെ നാഥനെ
الَّذِي خَلَقَكُم
X
നിങ്ങളെ സൃഷ്ടിച്ച
مِّن نَّفْسٍ
X
ആത്മാവില്‍ നിന്ന്
وَاحِدَةٍ
X
ഒരൊറ്റ
وَخَلَقَ
X
അവന്‍ സൃഷ്ടിച്ചു
مِنْهَا
X
അതില്‍ നിന്ന്
زَوْجَهَا
X
അതിന്റെ ഇണയെ
وَبَثَّ
X
അവന്‍ വ്യാപിപ്പിച്ചു
مِنْهُمَا
X
അവ രണ്ടില്‍ നിന്ന്
رِجَالًا
X
പുരുഷന്‍മാരെ
كَثِيرًا
X
ധാരാളം
وَنِسَاءًۚ
X
സ്ത്രീകളെയും
وَاتَّقُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
الَّذِي تَسَاءَلُونَ بِهِ
X
ഏതൊരുവന്റെ പേരിലാണോ നിങ്ങള്‍ അന്യോന്യം അവകാശങ്ങള്‍ ചോദിക്കുന്നത്‌
وَالْأَرْحَامَۚ
X
കുടുംബ ബന്ധങ്ങളെയും
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
كَانَ عَلَيْكُمْ رَقِيبًا
X
നിങ്ങളെ സദാ വീക്ഷിച്ചുകൊണ്ടിരിക്കുന്നവനാണ്
﴿4:1﴾ وَآتُوا
X
നിങ്ങള്‍ നല്‍കുക
النِّسَاءَ
X
സ്ത്രീകള്‍ക്ക്
صَدُقَاتِهِنَّ
X
അവരുടെ വിവാഹ മൂല്യം
نِحْلَةًۚ
X
തികഞ്ഞ തൃപ്തിയോടെ
فَإِن طِبْنَ
X
ഇനി അവള്‍ നല്ല മനസ്സോടെ വിട്ടുതന്നാല്‍
لَكُمْ
X
നിങ്ങള്‍ക്ക്
عَن شَيْءٍ
X
വല്ലതും
مِّنْهُ
X
അതില്‍ നിന്ന്
نَفْسًا
X
സ്വമനസ്സാ
فَكُلُوهُ
X
നിങ്ങളത് തിന്നുകൊള്ളുക
هَنِيئًا
X
രുചികരമായും
مَّرِيئًا
X
സുഖകരമായും
﴿4:4﴾ يَا أَيُّهَا الَّذِينَ آمَنُوا
X
അല്ലയോ വിശ്വസിച്ചവരേ
لَا يَحِلُّ
X
അനുവദനീയമല്ല
لَكُمْ
X
നിങ്ങള്‍ക്ക്
أَن تَرِثُوا
X
നിങ്ങള്‍ അനന്തരമെടുക്കുന്നത്
النِّسَاءَ
X
സ്ത്രീകളെ
كَرْهًاۖ
X
ബലാല്‍കാരമായി
وَلَا تَعْضُلُوهُنَّ
X
നിങ്ങള്‍ അവരെ തടയുകയും ചെയ്യരുത്
لِتَذْهَبُوا
X
നിങ്ങള്‍ തട്ടിയെടുക്കുന്നതിന് വേണ്ടി
بِبَعْضِ
X
ചിലത്
مَا آتَيْتُمُوهُنَّ
X
നിങ്ങള്‍ അവര്‍ക്ക് നല്‍കിയ (വിവാഹമൂല്യത്തില്‍ നിന്ന്‌)
إِلَّا أَن يَأْتِينَ
X
അവര്‍ ഏര്‍പ്പെട്ടാലല്ലാതെ
بِفَاحِشَةٍ
X
ദുര്‍നടപ്പില്‍
مُّبَيِّنَةٍۚ
X
വ്യക്തമായ
وَعَاشِرُوهُنَّ
X
നിങ്ങള്‍ അവരോട് സഹവസിക്കുക
بِالْمَعْرُوفِۚ
X
മാന്യമായി
فَإِن كَرِهْتُمُوهُنَّ
X
നിങ്ങള്‍ അവരെ വെറുത്താല്‍
فَعَسَىٰ أَن تَكْرَهُوا
X
നിങ്ങള്‍ വെറുത്തുവെന്ന് വരാം
شَيْئًا
X
ഒരു കാര്യം
وَيَجْعَلَ اللَّهُ
X
അല്ലാഹു ഉള്‍ക്കൊള്ളിച്ചിട്ടുണ്ടാകും
فِيهِ
X
അതില്‍
خَيْرًا
X
നന്മ
كَثِيرًا
X
ധാരാളം
﴿4:19﴾ وَلَا تَنكِحُوا
X
നിങ്ങള്‍ വിവാഹം ചെയ്യരുത്
مَا نَكَحَ
X
വിവാഹം ചെയ്തിട്ടുള്ളവരെ
آبَاؤُكُم
X
നിങ്ങളുടെ പിതാക്കള്‍
مِّنَ النِّسَاءِ
X
സ്ത്രീകളില്‍ നിന്ന്, സ്ത്രീകളെ
إِلَّا مَا قَدْ سَلَفَۚ
X
മുമ്പ് കഴിഞ്ഞതൊഴിച്ച്
إِنَّهُ
X
തീര്‍ച്ചയായും അത്
كَانَ
X
ആയിരിക്കുന്നു
فَاحِشَةً
X
മ്ളേഛമായത്
وَمَقْتًا
X
വെറുക്കപ്പെട്ടതും
وَسَاءَ سَبِيلًا
X
ദുഷിച്ച മാര്‍ഗവും
﴿4:22﴾ وَالَّذِينَ يُنفِقُونَ
X
ചിലവഴിക്കുന്നവര്‍
أَمْوَالَهُمْ
X
അവരുടെ ധനം
رِئَاءَ النَّاسِ
X
ജനങ്ങളെ കാണിക്കാന്‍ വേണ്ടി
وَلَا يُؤْمِنُونَ
X
വിശ്വസിക്കാത്തവര്‍
بِاللَّهِ
X
അല്ലാഹുവില്‍
وَلَا بِالْيَوْمِ الْآخِرِۗ
X
അന്ത്യദിനത്തിലും
وَمَن
X
ആര്, വല്ലവനും
يَكُنِ الشَّيْطَانُ
X
പിശാച് ആകുന്നുവെങ്കില്‍
لَهُ
X
അവന്റെ
قَرِينًا
X
കൂട്ടാളി
فَسَاءَ
X
അവന്‍(എത്ര)ചീത്തയായിരിക്കുന്നു
قَرِينًا
X
കൂട്ടാളിയാല്‍
﴿4:38﴾ يَا أَيُّهَا الَّذِينَ آمَنُوا
X
അല്ലയോ വിശ്വസിച്ചവരേ
لَا تَقْرَبُوا
X
നിങ്ങള്‍ സമീപിക്കരുത്
الصَّلَاةَ
X
നമസ്കാരത്തെ
وَأَنتُمْ
X
നിങ്ങള്‍ ആയിരിക്കെ
سُكَارَىٰ
X
ലഹരി ബാധിച്ചവര്‍
حَتَّىٰ تَعْلَمُوا
X
നിങ്ങള്‍ അറിയുന്നത് വരെ
مَا تَقُولُونَ
X
നിങ്ങള്‍ പറയുന്നത്
وَلَا جُنُبًا
X
ജനാബത്തുകാരായും
إِلَّا عَابِرِي
X
മുറിച്ചു കടക്കുന്നവര്‍ ആയിട്ടല്ലാതെ
سَبِيلٍ
X
വഴി
حَتَّىٰ تَغْتَسِلُواۚ
X
നിങ്ങള്‍ കുളിക്കുന്നത് വരെ
وَإِن كُنتُم
X
ഇനി നിങ്ങള്‍ ആയിരുന്നാല്‍
مَّرْضَىٰ
X
രോഗികള്‍
أَوْ عَلَىٰ سَفَرٍ
X
അല്ലെങ്കില്‍ യാത്രയില്‍
أَوْ جَاءَ
X
അല്ലെങ്കില്‍ വന്നു
أَحَدٌ مِّنكُم
X
നിങ്ങളിലൊരാള്‍
مِّنَ الْغَائِطِ
X
വിസര്‍ജന സ്ഥലത്ത് നിന്ന്
أَوْ لَامَسْتُمُ
X
അല്ലെങ്കില്‍ നിങ്ങള്‍ സമ്പര്‍ക്കം നടത്തി
النِّسَاءَ
X
സ്ത്രീകളെ
فَلَمْ تَجِدُوا
X
അപ്പോള്‍ നിങ്ങള്‍ക്ക് കിട്ടിയില്ലെങ്കില്‍
مَاءً
X
വെള്ളം
فَتَيَمَّمُوا
X
അപ്പോള്‍ നിങ്ങള്‍ ഉദ്ദേശിക്കുക (ഉപയോഗിക്കുക)
صَعِيدًا
X
മണ്ണ്
طَيِّبًا
X
ശുദ്ധിയുള്ള
فَامْسَحُوا
X
നിങ്ങള്‍ തടവുക
بِوُجُوهِكُمْ
X
നിങ്ങളുടെ മുഖങ്ങളെ
وَأَيْدِيكُمْۗ
X
നിങ്ങളുടെ കൈകളെയും
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
كَانَ
X
അവന്‍ ആയിരിക്കുന്നു
عَفُوًّا
X
ഏറെ മാപ്പേകുന്നവന്‍
غَفُورًا
X
ഏറെ പൊറുക്കുന്നവന്‍
﴿4:43﴾ إِنَّ الَّذِينَ
X
നിശ്ചയമായും ഒരുകൂട്ടര്‍
تَوَفَّاهُمُ
X
അവരെ മരിപ്പിക്കുന്നു
الْمَلَائِكَةُ
X
മലക്കുകള്‍
ظَالِمِي أَنفُسِهِمْ
X
സ്വന്തത്തോട് അക്രമം പ്രാവര്‍ത്തിച്ചവരായ നിലയില്‍
قَالُوا
X
അവര്‍ (മലക്കുകള്‍) ചോദിക്കും
فِيمَ كُنتُمْۖ
X
നിങ്ങള്‍ എന്തിലായിരുന്നു
قَالُوا
X
അവര്‍ (അക്രമം പ്രവര്‍ത്തിച്ചവര്‍) പറയും
كُنَّا مُسْتَضْعَفِينَ
X
ഞങ്ങള്‍ ദുര്‍ബലരാക്കപ്പെട്ടവരായിരുന്നു
فِي الْأَرْضِۚ
X
ഭൂമിയില്‍
قَالُوا
X
അവര്‍ (മലക്കുകള്‍) ചോദിക്കും
أَلَمْ تَكُنْ
X
ആയിരുന്നില്ലേ
أَرْضُ اللَّهِ
X
അല്ലാഹുവിന്റെ ഭൂമി
وَاسِعَةً
X
വിശാലമായത്
فَتُهَاجِرُوا
X
അതിനാല്‍ നിങ്ങള്‍ക്ക് നാട് വിട്ടുപോകാമായിരുന്നില്ലേ
فِيهَاۚ
X
അതില്‍
فَأُولَٰئِكَ
X
അതിനാല്‍ അവര്‍
مَأْوَاهُمْ
X
അവരുടെ സങ്കേതം
جَهَنَّمُۖ
X
നരകമാകുന്നു
وَسَاءَتْ مَصِيرًا
X
അത് എത്രചീത്ത സങ്കേതം
﴿4:97﴾ وَمَن يُشَاقِقِ
X
അരെങ്കിലും എതിര്‍ക്കുന്നുവെങ്കില്‍
الرَّسُولَ
X
ദൈവദൂതനെ
مِن بَعْدِ
X
ശേഷം
مَا تَبَيَّنَ
X
വ്യക്തമായതിന്
لَهُ
X
അവന്
الْهُدَىٰ
X
നേര്‍മാര്‍ഗം
وَيَتَّبِعْ
X
അവന്‍ പിന്തുടരുകയും
غَيْرَ سَبِيلِ الْمُؤْمِنِينَ
X
സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗം
نُوَلِّهِ
X
നാം അവനെ തിരിച്ചുവിടും
مَا تَوَلَّىٰ
X
അവന്‍ തിരിഞ്ഞുപ്രവേശിച്ച വഴിയിലൂടെ
وَنُصْلِهِ
X
നാം അവനെ കരിക്കും
جَهَنَّمَۖ
X
നരകത്തീയില്‍
وَسَاءَتْ
X
അതെത്ര ചീത്ത
مَصِيرًا
X
താവളം
﴿4:115﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
إِذَا قُمْتُمْ
X
നിങ്ങള്‍ നിന്നാല്‍(ഒരുങ്ങിയാല്‍)
إِلَى الصَّلَاةِ
X
നമസ്കാരത്തിന്
فَاغْسِلُوا
X
നിങ്ങള്‍ കഴുകുക
وُجُوهَكُمْ
X
നിങ്ങളുടെ മുഖങ്ങള്‍
وَأَيْدِيَكُمْ
X
നിങ്ങളുടെ കൈകളും
إِلَى الْمَرَافِقِ
X
മുട്ടുകള്‍ വരെ
وَامْسَحُوا
X
നിങ്ങള്‍ തടവുകയും ചെയ്യുക
بِرُءُوسِكُمْ
X
നിങ്ങളുടെ തലകള്‍
وَأَرْجُلَكُمْ
X
നിങ്ങളുടെ കാലുകളും(കഴുകുക)
إِلَى الْكَعْبَيْنِۚ
X
ഞെരിയാണികള്‍വരെ
وَإِن كُنتُمْ
X
നിങ്ങള്‍ ആണെങ്കില്‍
جُنُبًا
X
വലിയ അശുദ്ധിയുള്ളവര്‍
فَاطَّهَّرُواۚ
X
(കുളിച്ച്)ശുദ്ധി കൈവരിക്കുക
وَإِن كُنتُم
X
നിങ്ങള്‍ ആണെങ്കില്‍
مَّرْضَىٰ
X
രോഗികള്‍
أَوْ
X
അല്ലെങ്കില്‍
عَلَىٰ سَفَرٍ
X
യാത്രയില്‍ (യാത്രയിലോ)
أَوْ
X
അല്ലെങ്കില്‍
جَاءَ أَحَدٌ
X
ഒരുവന്‍ വന്നു
مِّنكُم
X
നിങ്ങളിലെ
مِّنَ الْغَائِطِ
X
വിസര്‍ജനസ്ഥലത്തുനിന്ന്(വിസര്‍ജിച്ച്)
أَوْ
X
അല്ലെങ്കില്‍
لَامَسْتُمُ
X
നിങ്ങള്‍ സംസര്‍ഗം നടത്തി
النِّسَاءَ
X
സ്ത്രീകളുമായി
فَلَمْ تَجِدُوا
X
എന്നിട്ട് നിങ്ങള്‍ക്ക് കിട്ടിയതുമില്ല
مَاءً
X
വെള്ളം
فَتَيَمَّمُوا
X
അപ്പോള്‍ നിങ്ങള്‍ തേടിക്കൊള്ളുക
صَعِيدًا
X
മണ്ണ് (ഭൂമുഖം)
طَيِّبًا
X
ശുദ്ധമായ
فَامْسَحُوا
X
അങ്ങനെ നിങ്ങള്‍ തടവുക
بِوُجُوهِكُمْ
X
നിങ്ങളുടെ മുഖങ്ങള്‍
وَأَيْدِيكُم
X
നിങ്ങളുടെ കൈകളും
مِّنْهُۚ
X
അതില്‍നിന്ന് (എടുത്ത്)
مَا يُرِيدُ اللَّهُ
X
അല്ലാഹു ഉദ്ദേശിക്കുന്നില്ല
لِيَجْعَلَ
X
ഉണ്ടാക്കാന്‍
عَلَيْكُم
X
നിങ്ങള്‍ക്ക്
مِّنْ حَرَجٍ
X
പ്രയാസം
وَلَٰكِن
X
എന്നാല്‍
يُرِيدُ
X
അവന്‍ ഉദ്ദേശിക്കുന്നു
لِيُطَهِّرَكُمْ
X
അവന്‍ നിങ്ങളെ ശുദ്ധീകരിക്കാന്‍
وَلِيُتِمَّ
X
അവന്‍ പൂര്‍ത്തീകരിക്കാനും
نِعْمَتَهُ
X
അവന്റെ അനുഗ്രഹം
عَلَيْكُمْ
X
നിങ്ങള്‍ക്ക്
لَعَلَّكُمْ
X
നിങ്ങള്‍ ആയേക്കാം
تَشْكُرُونَ
X
നിങ്ങള്‍ നന്ദികാണിക്കുന്നു (നിങ്ങള്‍ നന്ദിയുള്ളവരായേക്കാം)
﴿5:6﴾ وَلَوْ
X
എങ്കില്‍
أَنَّهُمْ
X
തീര്‍ച്ചയായും അവര്‍
أَقَامُوا
X
അവര്‍ യഥാവിധി പ്രയോഗത്തില്‍ വരുത്തി
التَّوْرَاةَ
X
തൗറാത്ത്
وَالْإِنجِيلَ
X
ഇഞ്ചീലും
وَمَا أُنزِلَ
X
അവതരിപ്പിക്കപ്പെട്ടതും
إِلَيْهِم
X
അവര്‍ക്ക്
مِّن رَّبِّهِمْ
X
തങ്ങളുടെ നാഥനില്‍നിന്ന്
لَأَكَلُوا
X
അവര്‍ ഭൂജിക്കുമായിരുന്നു
مِن فَوْقِهِمْ
X
അവരുടെ മുകള്‍ഭാഗത്തുനിന്ന്
وَمِن تَحْتِ
X
ചുവട്ടില്‍നിന്നും
أَرْجُلِهِمۚ
X
അവരുടെ കാലുകളുടെ
مِّنْهُمْ
X
അവരിലുണ്ട്
أُمَّةٌ
X
ഒരു സമൂഹം
مُّقْتَصِدَةٌۖ
X
നേര്‍വഴി കൈക്കൊണ്ട
وَكَثِيرٌ
X
എന്നാല്‍ ഏറെപേരും
مِّنْهُمْ
X
അവരിലെ
سَاءَ
X
നീചമായി (നീചമാണ്)
مَا يَعْمَلُونَ
X
അവര്‍ ചെയ്യുന്നത് (അവരുടെ ചെയ്തികള്‍)
﴿5:66﴾ قَدْ خَسِرَ
X
തീര്‍ച്ചയായും തുലഞ്ഞതുതന്നെ
الَّذِينَ كَذَّبُوا
X
കള്ളമാക്കി തള്ളിയവന്‍
بِلِقَاءِ اللَّهِۖ
X
അല്ലാഹുവുമായുള്ള കണ്ടുമുട്ടലിനെ
حَتَّىٰ إِذَا جَاءَتْهُمُ
X
അങ്ങനെ അവര്‍ക്ക് വന്നെത്തുമ്പോള്‍
السَّاعَةُ
X
ആ സമയം
بَغْتَةً
X
പെട്ടെന്ന്
قَالُوا
X
അവര്‍ പറഞ്ഞു (വിലപിക്കും)
يَا حَسْرَتَنَا
X
ഞങ്ങളുടെ കഷ്ടം!
عَلَىٰ مَا فَرَّطْنَا
X
ഞങ്ങള്‍ വീഴ്ച വരുത്തിയതിനാല്‍
فِيهَا
X
അതില്‍
وَهُمْ
X
അപ്പോഴവര്‍
يَحْمِلُونَ
X
അവര്‍ വഹിക്കും (വഹിക്കുന്നവരായിരിക്കും)
أَوْزَارَهُمْ
X
തങ്ങളുടെ പാപഭാരങ്ങള്‍
عَلَىٰ ظُهُورِهِمْۚ
X
അവരുടെ മുതുകുകളില്‍
أَلَا
X
അറിയുക
سَاءَ
X
എത്രചീത്ത
مَا يَزِرُونَ
X
അവര്‍ പേറുന്ന ഭാരം
﴿6:31﴾ وَجَعَلُوا
X
അവര്‍ നിശ്ചയിച്ചുകൊടുത്തു
لِلَّهِ
X
അല്ലാഹുവിന്
مِمَّا ذَرَأَ
X
അവന്‍ സൃഷ്ടിച്ചതില്‍നിന്ന്
مِنَ الْحَرْثِ
X
കൃഷിയില്‍നിന്ന്
وَالْأَنْعَامِ
X
കാലികളില്‍നിന്നും
نَصِيبًا
X
ഒരു വിഹിതം
فَقَالُوا
X
എന്നിട്ടവര്‍ പറഞ്ഞു(പറയുന്നു)
هَٰذَا
X
ഇത്
لِلَّهِ
X
അല്ലാഹുവിനുള്ളതാണ്
بِزَعْمِهِمْ
X
അവരുടെ ജല്‍പനമനുസരിച്ച്
وَهَٰذَا
X
ഇത് (മറ്റേത്)
لِشُرَكَائِنَاۖ
X
ഞങ്ങളുടെ പങ്കാളികള്‍ക്കും(പങ്കാളികളാക്കിവച്ച ദൈവങ്ങള്‍ക്ക്)
فَمَا كَانَ
X
എന്നാല്‍ ഉള്ളത്
لِشُرَكَائِهِمْ
X
അവരുടെ പങ്കാളികള്‍ക്ക്
فَلَا يَصِلُ
X
അത് എത്തിച്ചേരുകയില്ല
إِلَى اللَّهِۖ
X
അല്ലാഹുവിലേക്ക്
وَمَا كَانَ
X
ഉള്ളത്
لِلَّهِ
X
അല്ലാഹുവിന്
فَهُوَ
X
അത്
يَصِلُ
X
അത് എത്തിച്ചേരും
إِلَىٰ شُرَكَائِهِمْۗ
X
അവരുടെ പങ്കാളികള്‍ക്ക്
سَاءَ
X
ചീത്തയായിരിക്കുന്നു
مَا يَحْكُمُونَ
X
അവര്‍ തീരുമാനിക്കുന്നത്
﴿6:136﴾ وَقَالَ
X
പറഞ്ഞു
الْمَلَأُ
X
പ്രമാണിമാര്‍
مِن قَوْمِ
X
ജനതയിലെ
فِرْعَوْنَ
X
ഫറവോന്റെ
أَتَذَرُ مُوسَىٰ
X
താങ്കള്‍ മൂസായെ വിടുകയാണോ
وَقَوْمَهُ
X
അവന്റെ ആള്‍ക്കാരെയും
لِيُفْسِدُوا
X
അവര്‍ കുഴപ്പമുണ്ടാക്കാന്‍
فِي الْأَرْضِ
X
ഭൂമിയില്‍
وَيَذَرَكَ
X
അവന്‍ അങ്ങയെ വിട്ടുകളയാനും
وَآلِهَتَكَۚ
X
അങ്ങയുടെ ദൈവങ്ങളെയും
قَالَ
X
അവന്‍ പറഞ്ഞു
سَنُقَتِّلُ
X
നാം കൊന്നൊടുക്കും
أَبْنَاءَهُمْ
X
അവരുടെ ആണ്‍കുട്ടികളെ
وَنَسْتَحْيِي
X
നാം ജീവിക്കാന്‍ വിടുകയും ചെയ്യും
نِسَاءَهُمْ
X
അവരുടെ സ്ത്രീകളെ
وَإِنَّا
X
തീര്‍ച്ചയായും നാം
فَوْقَهُمْ
X
അവരുടെ മേല്‍
قَاهِرُونَ
X
മേധാവിത്വമുള്ളവരാണ്
﴿7:127﴾ وَإِذْ
X
അപ്പോള്‍, സന്ദര്‍ഭം (ഓര്‍ക്കുക)
أَنجَيْنَاكُم
X
നാം നിങ്ങളെ രക്ഷിച്ചു (രക്ഷിച്ച)
مِّنْ آلِ فِرْعَوْنَ
X
ഫറവോന്റെ ആള്‍ക്കാരില്‍ നിന്ന്
يَسُومُونَكُمْ
X
അവര്‍ നിങ്ങളെ അനുഭവിപ്പിക്കുന്നു
سُوءَ الْعَذَابِۖ
X
കടുത്ത പീഡനം
يُقَتِّلُونَ
X
അവര്‍ അറുകൊല നടത്തുന്നു
أَبْنَاءَكُمْ
X
നിങ്ങളുടെ ആണ്‍കുട്ടികളെ
وَيَسْتَحْيُونَ
X
അവര്‍ ജീവിക്കാന്‍ വിടുന്നു
نِسَاءَكُمْۚ
X
നിങ്ങളിലെ സ്ത്രീകളെ
وَفِي ذَٰلِكُم
X
അതിലുണ്ട്
بَلَاءٌ
X
പരീക്ഷണം
مِّن رَّبِّكُمْ
X
നിങ്ങളുടെ നാഥനില്‍ നിന്നുള്ള
عَظِيمٌ
X
കടുത്ത
﴿7:141﴾ سَاءَ
X
വളരെ ചീത്ത തന്നെ
مَثَلًا
X
ഉപമയാല്‍
الْقَوْمُ
X
ആ ജനത
الَّذِينَ كَذَّبُوا
X
തള്ളിപ്പറഞ്ഞവരായ
بِآيَاتِنَا
X
നമ്മുടെ ദൃഷ്ടാന്തങ്ങളെ
وَأَنفُسَهُمْ
X
തങ്ങള്‍ക്കു തന്നെ
كَانُوا
X
അവരായിരുന്നു
يَظْلِمُونَ
X
ദ്രോഹം വരുത്തി വയ്ക്കുന്നു
﴿7:177﴾ اشْتَرَوْا
X
അവര്‍ വിറ്റു
بِآيَاتِ اللَّهِ
X
അല്ലാഹുവിന്റെ വചനങ്ങള്‍
ثَمَنًا
X
വിലക്ക്
قَلِيلًا
X
തുഛമായ
فَصَدُّوا
X
അവര്‍ തടയുകയും ചെയ്തു
عَن سَبِيلِهِۚ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന്
إِنَّهُمْ
X
നിശ്ചയം അവര്‍
سَاءَ
X
ചീത്തയായിരിക്കുന്നു
مَا كَانُوا يَعْمَلُونَ
X
അവര്‍ ചെയ്തുകൊണ്ടിരുന്നത്
﴿9:9﴾ وَإِذْ قَالَ
X
പറഞ്ഞപ്പോള്‍
مُوسَىٰ
X
മൂസ
لِقَوْمِهِ
X
തന്റെ ജനതയോട്
اذْكُرُوا
X
നിങ്ങള്‍ ഓര്‍ക്കുക
نِعْمَةَ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹത്തെ
عَلَيْكُمْ
X
നിങ്ങളുടെമേല്‍
إِذْ أَنجَاكُم
X
നിങ്ങളെ അവന്‍ രക്ഷപെടുത്തിയ സന്ദര്‍ഭം
مِّنْ آلِ فِرْعَوْنَ
X
ഫിര്‍ഔനിന്റെ ആള്‍ക്കാരില്‍ നിന്ന്
يَسُومُونَكُمْ
X
അവര്‍ നിങ്ങളെ അനുഭവിപ്പിച്ചിരുന്നു
سُوءَ الْعَذَابِ
X
കഠിന പീഡനം
وَيُذَبِّحُونَ
X
അവര്‍ അറുകൊല നടത്തുകയും ചെയ്യുന്നു
أَبْنَاءَكُمْ
X
നിങ്ങളുടെ ആണ്‍മക്കളെ
وَيَسْتَحْيُونَ
X
അവര്‍ ജീവിക്കാന്‍ വിടുകയായിരുന്നു
نِسَاءَكُمْۚ
X
നിങ്ങളുടെ പെണ്ണുങ്ങളെ
وَفِي ذَٰلِكُم
X
അതിലുണ്ട്
بَلَاءٌ
X
പരീക്ഷണം
مِّن رَّبِّكُمْ
X
നിങ്ങളുടെ നാഥനില്‍ നിന്ന്
عَظِيمٌ
X
വമ്പിച്ച
﴿14:6﴾ لِيَحْمِلُوا
X
അവര്‍ വഹിക്കുന്നതിനായി
أَوْزَارَهُمْ
X
അവരുടെ ഭാരങ്ങളെ
كَامِلَةً
X
പൂര്‍ണ്ണമായും
يَوْمَ الْقِيَامَةِۙ
X
ഉയിര്‍ത്തെഴുന്നേല്‍പ്പുനാളില്‍
وَمِنْ أَوْزَارِ
X
ഭാരങ്ങളില്‍ നിന്ന്(ചിലതും)
الَّذِينَ يُضِلُّونَهُم
X
അവര്‍ വഴിപിഴപ്പിക്കുന്നവരുടെ
بِغَيْرِ عِلْمٍۗ
X
ഒരു വിവരവുമില്ലാതെ
أَلَا
X
അറിയുക
سَاءَ
X
(വളരെ) ചീത്തയായി
مَا يَزِرُونَ
X
അവര്‍ വഹിക്കുന്നത്
﴿16:25﴾ يَتَوَارَىٰ
X
അയാള്‍ ഒളിഞ്ഞുനില്‍ക്കുന്നു
مِنَ الْقَوْمِ
X
ജനങ്ങളില്‍ നിന്ന്
مِن سُوءِ
X
ഹീനതയാല്‍
مَا بُشِّرَ بِهِۚ
X
അവന്‍ സന്തോഷവാര്‍ത്ത നല്‍കപ്പെട്ടതിന്റെ
أَيُمْسِكُهُ
X
അയാള്‍ അതിനെ വെച്ച്കൊണ്ടിരിക്കണമോ
عَلَىٰ هُونٍ
X
അപമാനത്തോടെ
أَمْ
X
അതോ
يَدُسُّهُ
X
അതിനെ കുഴിച്ചുമൂടണമോ
فِي التُّرَابِۗ
X
മണ്ണില്‍
أَلَا
X
അറിയുക
سَاءَ مَا يَحْكُمُونَ
X
അവ എടുക്കുന്ന തീരുമാനം വളരെ നീചം
﴿16:59﴾ وَلَا تَقْرَبُوا
X
നിങ്ങള്‍ അടുക്കുകയും ചെയ്യരുത്
الزِّنَاۖ
X
വ്യഭിചാരത്തോട്
إِنَّهُ كَانَ
X
നിശ്ചയമായും അതായിരിക്കുന്നു
فَاحِشَةً
X
നീചകൃത്യം
وَسَاءَ سَبِيلًا
X
ദുഷിച്ച മാര്‍ഗ്ഗവും
﴿17:32﴾ وَكَذَٰلِكَ
X
അപ്രകാരം
بَعَثْنَاهُمْ
X
അവരെ നാം ഉയിര്‍ത്തെഴുന്നേല്‍പിച്ചു
لِيَتَسَاءَلُوا
X
അവര്‍ പരസ്പരം ചോദിക്കാനായി
بَيْنَهُمْۚ
X
അവര്‍ തമ്മില്‍
قَالَ
X
പറഞ്ഞു
قَائِلٌ
X
ഒരു പറയുന്നവന്‍
مِّنْهُمْ
X
അവരില്‍ നിന്ന്
كَمْ
X
എത്ര (കാലം)
لَبِثْتُمْۖ
X
നിങ്ങള്‍ കഴിച്ചുകൂട്ടി
قَالُوا
X
അവര്‍ പറഞ്ഞു
لَبِثْنَا
X
ഞങ്ങള്‍ കഴിച്ചുകൂട്ടി
يَوْمًا
X
ഒരു ദിവസം
أَوْ
X
അല്ലെങ്കില്‍
بَعْضَ
X
കുറച്ചു ഭാഗം
يَوْمٍۚ
X
ഒരു ദിവസത്തിന്റെ
قَالُوا
X
അവര്‍ പറഞ്ഞു
رَبُّكُمْ
X
നിങ്ങളുടെ നാഥനാകുന്നു
أَعْلَمُ
X
ഏറ്റവും കൂടുതല്‍ അറിയുന്നവന്‍
بِمَا لَبِثْتُمْ
X
നിങ്ങള്‍ കഴിച്ചുകൂട്ടിയതിനെപ്പറ്റി
فَابْعَثُوا
X
എന്നാല്‍ നിങ്ങള്‍ അയക്കുക
أَحَدَكُم
X
നിങ്ങളില്‍ ഒരാളെ
بِوَرِقِكُمْ
X
നിങ്ങളുടെ വെള്ളി നാണയവുമായി
هَٰذِهِ
X
إِلَى الْمَدِينَةِ
X
പട്ടണത്തിലേക്ക്
فَلْيَنظُرْ
X
എന്നിട്ടയാള്‍ നോക്കട്ടെ
أَيُّهَا
X
അതില്‍ എവിടെയാണ്
أَزْكَىٰ
X
ഏറ്റവും നല്ല
طَعَامًا
X
ഭക്ഷണം
فَلْيَأْتِكُم
X
എന്നിട്ടയാള്‍ നിങ്ങളുടെയടുക്കല്‍ വരട്ടെ
بِرِزْقٍ
X
ഭക്ഷണവുമായി
مِّنْهُ
X
അതില്‍ നിന്ന്
وَلْيَتَلَطَّفْ
X
അയാള്‍ സൂക്ഷ്മത (ജാഗ്രത) കൈകൊള്ളട്ടെ
وَلَا يُشْعِرَنَّ
X
അവന്‍ ഒരിക്കലും അറിയിക്കരുത്
بِكُمْ
X
നിങ്ങളെപ്പറ്റി
أَحَدًا
X
ഒരുത്തനെയും
﴿18:19﴾ وَقُلِ
X
നീ പറയുക
الْحَقُّ
X
ഈ സത്യം
مِن رَّبِّكُمْۖ
X
നിങ്ങളുടെ നാഥങ്കല്‍ നിന്നുള്ളതാകുന്നു
فَمَن
X
അതുകൊണ്ട് ആര്
شَاءَ
X
ഉദ്ദേശിക്കുന്നു(വോ)
فَلْيُؤْمِن
X
അവന്‍ വിശ്വസിക്കട്ടെ
وَمَن شَاءَ
X
ആര് ഉദ്ദേശിക്കുന്നുവോ
فَلْيَكْفُرْۚ
X
അവന്‍ നിഷേധിച്ചു കൊള്ളട്ടെ
إِنَّا
X
നിശ്ചയം നാം
أَعْتَدْنَا
X
നാം ഒരുക്കി വെച്ചിരിക്കുന്നു
لِلظَّالِمِينَ
X
അക്രമികള്‍ക്ക്
نَارًا
X
നരകാഗ്നിയെ
أَحَاطَ
X
വലയം ചെയ്തിരിക്കുന്നു
بِهِمْ
X
അവരെ
سُرَادِقُهَاۚ
X
അതിന്റെ ജ്വാലകള്‍
وَإِن يَسْتَغِيثُوا
X
അവര്‍ സഹായമഭ്യര്‍ഥിച്ചാല്‍
يُغَاثُوا
X
അവര്‍ സഹായിക്കപ്പെടും
بِمَاءٍ
X
വെള്ളം (നല്‍കി) കൊണ്ട്
كَالْمُهْلِ
X
ഉരുകിയ ലോഹം പോലുള്ള
يَشْوِي
X
അത് ചുട്ടു കരിക്കും
الْوُجُوهَۚ
X
മുഖങ്ങളെ
بِئْسَ
X
എത്ര ചീത്ത
الشَّرَابُ
X
ആ പാനീയം
وَسَاءَتْ
X
അത് (നരകം) ദുഷിച്ചതാണ്
مُرْتَفَقًا
X
വിശ്രമ കേന്ദ്രം (എന്ന നിലയില്‍)
﴿18:29﴾ خَالِدِينَ
X
നിത്യവാസികളായിട്ട്
فِيهِۖ
X
അതില്‍
وَسَاءَ
X
വളരെ ദുഷിച്ചതായിരിക്കുന്നു
لَهُمْ
X
അവര്‍ക്ക്
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പ്പുനാളില്‍
حِمْلًا
X
ഭാരം
فَإِذَا نُفِخَ
X
പിന്നെ ഊതപ്പെട്ടാല്‍
فِي الصُّورِ
X
കാഹളത്തില്‍
فَلَا أَنسَابَ
X
അപ്പോള്‍ ഒരുവിധ കുടുംബ ബന്ധങ്ങളുമില്ല
بَيْنَهُمْ
X
അവര്‍ക്കിടയില്‍
يَوْمَئِذٍ
X
അന്നാളില്‍
وَلَا يَتَسَاءَلُونَ
X
അന്യോന്യം അവര്‍ അന്വേഷിക്കുകയുമില്ല
﴿23:101﴾ إِنَّهَا
X
തീര്‍ച്ചയായും അത്
سَاءَتْ
X
വളരെ ചീത്തയാകുന്നു
مُسْتَقَرًّا
X
താവളമായി
وَمُقَامًا
X
പാര്‍പ്പിടമായും
﴿25:66﴾ وَأَمْطَرْنَا
X
നാം വര്‍ഷിപ്പിച്ചു
عَلَيْهِم
X
അവരുടെമേല്‍
مَّطَرًاۖ
X
ഒരുതരം മഴ
فَسَاءَ
X
എത്ര ചീത്ത
مَطَرُ
X
ആ മഴ
الْمُنذَرِينَ
X
താക്കീത് നല്‍കപ്പെട്ടവര്‍ക്ക് കിട്ടിയ
﴿26:173﴾ وَأَمْطَرْنَا
X
നാം വര്‍ഷിപ്പിച്ചു
عَلَيْهِم
X
അവരുടെ മേല്‍
مَّطَرًاۖ
X
ഒരു മഴ
فَسَاءَ
X
എത്ര ചീത്ത
مَطَرُ
X
ആ മഴ
الْمُنذَرِينَ
X
മുന്നറിയിപ്പു നല്‍കപ്പെട്ട ജനത്തിന് കിട്ടിയ
﴿27:58﴾ إِنَّ فِرْعَوْنَ
X
നിശ്ചയം ഫറവോന്‍
عَلَا
X
അഹങ്കരിച്ചു
فِي الْأَرْضِ
X
നാട്ടില്‍
وَجَعَلَ
X
അവന്‍ ആക്കി
أَهْلَهَا
X
അന്നാട്ടുകാരെ
شِيَعًا
X
വിവിധവിഭാഗങ്ങള്‍
يَسْتَضْعِفُ
X
പറ്റെ ദുര്‍ബലമാക്കുന്നു, അടിച്ചമര്‍ത്തുന്നു
طَائِفَةً
X
ഒരു വിഭാഗത്തെ
مِّنْهُمْ
X
അവരില്‍നിന്ന്
يُذَبِّحُ
X
അറുകൊലചെയ്യുന്നു
أَبْنَاءَهُمْ
X
അവരിലെ ആണ്‍കുട്ടികളെ
وَيَسْتَحْيِي
X
ജീവിക്കാന്‍ വിടുന്നു
نِسَاءَهُمْۚ
X
അവരുടെ പെണ്‍മക്കളെ
إِنَّهُ
X
നിശ്ചയം അവന്‍
كَانَ
X
ആയിരുന്നു
مِنَ الْمُفْسِدِينَ
X
നാശകാരികളില്‍പെട്ടവന്‍
﴿28:4﴾ فَعَمِيَتْ
X
അപ്പോള്‍ അന്ധമാകും
عَلَيْهِمُ
X
അവര്‍ക്ക്
الْأَنبَاءُ
X
വര്‍ത്തമാനങ്ങള്‍
يَوْمَئِذٍ
X
അന്നാളില്‍
فَهُمْ
X
അപ്പോള്‍ അവര്‍
لَا يَتَسَاءَلُونَ
X
പരസ്പരം ചോദിച്ചറിയുകയില്ല
﴿28:66﴾ أَمْ حَسِبَ
X
അഥവാ ധരിച്ചുവോ
الَّذِينَ يَعْمَلُونَ
X
പ്രവര്‍ത്തിക്കുന്നവര്‍
السَّيِّئَاتِ
X
തിന്‍മകള്‍
أَن يَسْبِقُونَاۚ
X
അവര്‍ നമ്മെ മറികടന്നു (തോല്‍പിച്ചു) കളയുമെന്ന്
سَاءَ
X
വളരെ മോശം
مَا يَحْكُمُونَ
X
അവര്‍ വിധി കല്‍പിക്കുന്നത്
﴿29:4﴾ يَا نِسَاءَ النَّبِيِّ
X
പ്രവാചക പത്നിമാരേ
مَن يَأْتِ
X
ആരെങ്കിലും ഏര്‍പ്പെടുകയാണെങ്കില്‍
مِنكُنَّ
X
നിങ്ങളില്‍ നിന്ന്
بِفَاحِشَةٍ
X
നീചവൃത്തിയില്‍
مُّبَيِّنَةٍ
X
വ്യക്തമായ
يُضَاعَفْ لَهَا
X
അവള്‍ക്ക് ഇരട്ടിക്കപ്പെടും
الْعَذَابُ
X
ശിക്ഷ
ضِعْفَيْنِۚ
X
രണ്ടിരട്ടി
وَكَانَ ذَٰلِكَ
X
അത്
عَلَى اللَّهِ
X
അല്ലാഹുവിന്ന്
يَسِيرًا
X
വളരെ എളുപ്പമാണ്
﴿33:30﴾ يَا نِسَاءَ النَّبِيِّ
X
പ്രവാചക പത്നിമാരേ
لَسْتُنَّ
X
നിങ്ങളല്ല
كَأَحَدٍ مِّنَ النِّسَاءِۚ
X
മറ്റു സ്ത്രീകളിലാരെയും പോലെ
إِنِ اتَّقَيْتُنَّ
X
നിങ്ങള്‍ ദൈവഭക്തകളാണെങ്കില്‍
فَلَا تَخْضَعْنَ بِالْقَوْلِ
X
നിങ്ങള്‍ കൊഞ്ചിക്കുഴഞ്ഞു സംസാരിക്കരുത്
فَيَطْمَعَ
X
അപ്പോള്‍ മോഹമുള്ളവനായേക്കാം
الَّذِي فِي قَلْبِهِ مَرَضٌ
X
മനസ്സില്‍ രോഗമുള്ളവന്‍
وَقُلْنَ
X
നിങ്ങള്‍ സംസാരിക്കുക
قَوْلًا مَّعْرُوفًا
X
മാന്യമായ സംസാരം
﴿33:32﴾ وَأَقْبَلَ
X
തിരിഞ്ഞു
بَعْضُهُمْ
X
അവരില്‍ ചിലര്‍
عَلَىٰ بَعْضٍ
X
ചിലരുടെ നേരെ
يَتَسَاءَلُونَ
X
അവര്‍ പരസ്പരം ചോദ്യം ചെയ്യുന്നു
﴿37:27﴾ فَأَقْبَلَ
X
അഭിമുഖീകരിച്ചു
بَعْضُهُمْ
X
അവരില്‍ ചിലര്‍
عَلَىٰ بَعْضٍ
X
ചിലരെ
يَتَسَاءَلُونَ
X
അവര്‍ പരസ്പരം അന്വേഷിക്കുന്നു
﴿37:50﴾ فَإِذَا نَزَلَ
X
എന്നാല്‍ ആ ശിക്ഷ വന്നിറങ്ങിയാല്‍
بِسَاحَتِهِمْ
X
അവരുടെ മുറ്റത്ത്
فَسَاءَ
X
എത്ര ചീത്തയായിരിക്കും
صَبَاحُ الْمُنذَرِينَ
X
ആ താക്കീത് നല്‍കപ്പെട്ടവരുടെ പ്രഭാതം
﴿37:177﴾ فَلَمَّا جَاءَهُم
X
പിന്നെ അദ്ദേഹം അവരുടെ അടുത്തു ചെന്നപ്പോള്‍
بِالْحَقِّ
X
സത്യവുമായി
مِنْ عِندِنَا
X
നമ്മുടെയടുക്കല്‍ നിന്നുള്ള
قَالُوا
X
അവര്‍ പറഞ്ഞു
اقْتُلُوا
X
നിങ്ങള്‍ കൊന്നുകളയുക
أَبْنَاءَ
X
ആണ്‍കുട്ടികളെ
الَّذِينَ آمَنُوا
X
വിശ്വസിച്ചവരുടെ
مَعَهُ
X
ഇവനോടൊപ്പം
وَاسْتَحْيُوا
X
നിങ്ങള്‍ ജീവിക്കാന്‍ വിടുകയും ചെയ്യുക
نِسَاءَهُمْۚ
X
അവരുടെ സ്ത്രീകളെ
وَمَا كَيْدُ
X
കുതന്ത്രമല്ല
الْكَافِرِينَ
X
സത്യനിഷേധികളുടെ
إِلَّا فِي ضَلَالٍ
X
പിഴവിലല്ലാതെ
﴿40:25﴾ مَّنْ عَمِلَ
X
ഒരുവന്‍ പ്രവര്‍ത്തിച്ചാല്‍
صَالِحًا
X
സല്‍കര്‍മം
فَلِنَفْسِهِۖ
X
അതിന്റെ ഗുണം അവന്നു തന്നെ
وَمَنْ أَسَاءَ
X
ഒരുവന്‍ തിന്‍മ ചെയ്താല്‍
فَعَلَيْهَاۗ
X
അതിന്റെ ദോഷവും അവന്നു തന്നെ
وَمَا رَبُّكَ
X
നിന്റെ നാഥനല്ല
بِظَلَّامٍ
X
അനീതി ചെയ്യുന്നവന്‍
لِّلْعَبِيدِ
X
ദാസന്‍മാരോട്
﴿41:46﴾ مَنْ عَمِلَ
X
ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍
صَالِحًا
X
നന്മ
فَلِنَفْسِهِۖ
X
അതിന്റെ ഗുണം അവനുതന്നെ
وَمَنْ أَسَاءَ
X
വല്ലവനും തിന്മചെയ്താല്‍
فَعَلَيْهَاۖ
X
അതിന്റെ ദോഷവും അവനുതന്നെ
ثُمَّ
X
പിന്നീട്
إِلَىٰ رَبِّكُمْ
X
നിങ്ങളുടെ നാഥങ്കലേക്കാണ്
تُرْجَعُونَ
X
നിങ്ങളൊക്കെ മടക്കപ്പെടുക
﴿45:15﴾ أَمْ حَسِبَ
X
കരുതുന്നോ
الَّذِينَ اجْتَرَحُوا
X
ചെയ്തുകൂട്ടിയവന്‍
السَّيِّئَاتِ
X
ചീത്തവൃത്തികള്‍
أَن نَّجْعَلَهُمْ
X
നാം അവരെ ആക്കുമെന്ന്
كَالَّذِينَ آمَنُوا
X
സത്യവിശ്വാസം സ്വീകരിച്ചവരെപ്പോലെ
وَعَمِلُوا
X
പ്രവര്‍ത്തിച്ചവരെപ്പോലെയും
الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍
سَوَاءً
X
ഒരുപോലെയാണ്
مَّحْيَاهُمْ
X
അവരുടെ ജീവിതം
وَمَمَاتُهُمْۚ
X
അവരുടെ മരണവും
سَاءَ مَا
X
ചീത്തതന്നെ
يَحْكُمُونَ
X
അവരുടെ വിധിതീര്‍പ്പ്
﴿45:21﴾ وَيُعَذِّبَ
X
അവന്‍ ശിക്ഷിക്കുന്നതിനും
الْمُنَافِقِينَ
X
കപടവിശ്വാസികളെ
وَالْمُنَافِقَاتِ
X
കപടവിശ്വാസിനികളെയും
وَالْمُشْرِكِينَ
X
ബഹുദൈവവിശ്വാസികളെയും
وَالْمُشْرِكَاتِ
X
ബഹുദൈവവിശ്വാസിനികളെയും
الظَّانِّينَ
X
ധരിക്കുന്നവര്‍
بِاللَّهِ
X
അല്ലാഹുവിനെപ്പറ്റി
ظَنَّ
X
ധാരണ
السَّوْءِۚ
X
ചീത്ത
عَلَيْهِمْ
X
അവരുടെ മേലുണ്ട്
دَائِرَةُ
X
വലയം
السَّوْءِۖ
X
തിന്മയുടെ
وَغَضِبَ اللَّهُ
X
അല്ലാഹു കോപിച്ചിരിക്കുന്നു
عَلَيْهِمْ
X
അവരോട്
وَلَعَنَهُمْ
X
അവരെ അവന്‍ ശപിക്കുകയും ചെയ്തിരിക്കുന്നു
وَأَعَدَّ
X
അവന്‍ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു
لَهُمْ
X
അവര്‍ക്ക്
جَهَنَّمَۖ
X
നരകം
وَسَاءَتْ
X
അത് ചീത്തയായിരിക്കുന്നു
مَصِيرًا
X
സങ്കേതമെന്ന നിലയില്‍
﴿48:6﴾ وَأَقْبَلَ
X
അഭിമുഖീകരിക്കും
بَعْضُهُمْ
X
അവരില്‍ ചിലര്‍
عَلَىٰ بَعْضٍ
X
മറ്റു ചിലരെ
يَتَسَاءَلُونَ
X
പരസ്പരം ചോദിച്ചുകൊണ്ട്
﴿52:25﴾ أَعَدَّ اللَّهُ
X
അല്ലാഹു ഒരുക്കിവെച്ചിട്ടുണ്ട്
لَهُمْ
X
അവര്‍ക്ക്
عَذَابًا
X
ശിക്ഷ
شَدِيدًاۖ
X
കഠിനമായ
إِنَّهُمْ
X
നിശ്ചയം, അവര്‍
سَاءَ
X
ചീത്തയായിരിക്കുന്നു
مَا كَانُوا يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിച്ചിരുന്നത്
﴿58:15﴾ اتَّخَذُوا
X
അവരാക്കി
أَيْمَانَهُمْ
X
അവരുടെ ശപഥങ്ങളെ
جُنَّةً
X
ഒരു പരിച
فَصَدُّوا
X
അങ്ങനെ അവര്‍ തടഞ്ഞു
عَن سَبِيلِ
X
മാര്‍ഗത്തില്‍നിന്ന്
اللَّهِۚ
X
അല്ലാഹുവിന്റെ
إِنَّهُمْ
X
നിശ്ചയം അവര്‍
سَاءَ
X
ചീത്തയായിരിക്കുന്നു
مَا كَانُوا يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്
﴿63:2﴾ يَا أَيُّهَا النَّبِيُّ
X
നബിയേ
إِذَا طَلَّقْتُمُ
X
നിങ്ങള്‍ വിവാഹമോചനം ചെയ്യുകയാണെങ്കില്‍
النِّسَاءَ
X
സ്ത്രീകളെ
فَطَلِّقُوهُنَّ
X
നിങ്ങള്‍ അവരെ വിവാഹമോചനം നടത്തുക
لِعِدَّتِهِنَّ
X
അവരുടെ ഇദ്ദാസമയത്ത്
وَأَحْصُوا
X
നിങ്ങള്‍ കൃത്യമായി കണക്കാക്കുകയും ചെയ്യുക
الْعِدَّةَۖ
X
ഇദ്ദാകാലം
وَاتَّقُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
رَبَّكُمْۖ
X
നിങ്ങളുടെ നാഥനായ
لَا تُخْرِجُوهُنَّ
X
നിങ്ങള്‍ അവരെ പുറത്താക്കരുത്
مِن بُيُوتِهِنَّ
X
അവരുടെ വീടുകളില്‍നിന്ന്
وَلَا يَخْرُجْنَ
X
അവര്‍ പുറത്തുപോവുകയും അരുത്
إِلَّا أَن يَأْتِينَ
X
അവര്‍ കൊണ്ടുവന്നാലല്ലാതെ
بِفَاحِشَةٍ
X
ഒരു ദുര്‍വൃത്തി
مُّبَيِّنَةٍۚ
X
വ്യക്തമായ
وَتِلْكَ
X
അത്
حُدُودُ اللَّهِۚ
X
അല്ലാഹുവിന്റെ നിയമപരിധികളാകുന്നു
وَمَن
X
ആര്‍
يَتَعَدَّ
X
ലംഘിക്കുന്നു
حُدُودَ اللَّهِ
X
അല്ലാഹുവിന്റെ നിയമപരിധികളെ
فَقَدْ ظَلَمَ
X
തീര്‍ച്ചയായും അവന്‍ അക്രമം ചെയ്തു
نَفْسَهُۚ
X
തന്നോടുതന്നെ
لَا تَدْرِي
X
നീ അറിയുന്നില്ല
لَعَلَّ اللَّهَ
X
ഒരു പക്ഷേ അല്ലാഹു
يُحْدِثُ
X
അവന്‍ പുതുതായി ഉണ്ടാക്കും
بَعْدَ ذَٰلِكَ
X
അതിനുശേഷം
أَمْرًا
X
വല്ല കാര്യവും
﴿65:1﴾ فِي جَنَّاتٍ
X
സ്വര്‍ഗത്തോപ്പുകളില്‍
يَتَسَاءَلُونَ
X
അവര്‍ അന്വേഷിക്കും
﴿74:40﴾ عَمَّ
X
ഏതിനെപ്പറ്റിയാണ്?
يَتَسَاءَلُونَ
X
അവരന്യോന്യം ചോദിക്കുന്നു
﴿78:1﴾