Repeated Words in Quran

< >
Total Found : 58
وَكَذَٰلِكَ
X
അപ്രകാരം
جَعَلْنَاكُمْ
X
നാം നിങ്ങളെ ആക്കി
أُمَّةً
X
ഒരു സമുദായം
وَسَطًا
X
സന്തുലിതമായ
لِّتَكُونُوا
X
നിങ്ങളാവാന്‍
شُهَدَاءَ
X
സാക്ഷികള്‍
عَلَى النَّاسِ
X
ജനങ്ങളുടെ മേല്‍
وَيَكُونَ
X
ആയിരിക്കാനും
الرَّسُولُ
X
ദൂതന്‍
عَلَيْكُمْ
X
നിങ്ങളുടെ മേല്‍
شَهِيدًاۗ
X
സാക്ഷി
وَمَا جَعَلْنَا
X
നാം ആക്കിയിട്ടില്ല
الْقِبْلَةَ
X
ഖിബ്‌ലയെ
الَّتِي كُنتَ عَلَيْهَا
X
താങ്കള്‍ തിരിഞ്ഞുനിന്നിരുന്ന
إِلَّا لِنَعْلَمَ
X
നാം അറിയാന്‍ വേണ്ടിയല്ലാതെ
مَن
X
ആര്
يَتَّبِعُ
X
പിന്തുടരുന്നു
الرَّسُولَ
X
ദൂതനെ
مِمَّن يَنقَلِبُ
X
പിന്തിരിയുന്നവരില്‍ നിന്ന്
عَلَىٰ عَقِبَيْهِۚ
X
തന്റെ പിന്‍കാലുകളില്‍
وَإِن كَانَتْ
X
അതാണെങ്കിലും
لَكَبِيرَةً
X
വലിയ പ്രശ്നം
إِلَّا عَلَى الَّذِينَ
X
ഒരു കൂട്ടരുടെ കാര്യത്തിലൊഴികെ
هَدَى
X
നേര്‍മാര്‍ഗം കാണിച്ചു
اللَّهُۗ
X
അല്ലാഹു
وَمَا كَانَ اللَّهُ
X
അല്ലാഹു അല്ല
لِيُضِيعَ
X
നഷ്ടപ്പെടുത്തുന്നവന്‍
إِيمَانَكُمْۚ
X
നിങ്ങളുടെ വിശ്വാസത്തെ
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
بِالنَّاسِ
X
ജനങ്ങളോട്
لَرَءُوفٌ
X
കൃപാലുവാണ്
رَّحِيمٌ
X
കാരുണ്യവാനും
﴿2:143﴾ إِنَّمَا
X
ഇത് മാത്രമാകുന്നു
حَرَّمَ
X
അവന്‍ നിരോധിച്ചത്
عَلَيْكُمُ
X
നിങ്ങളുടെ മേല്‍
الْمَيْتَةَ
X
ശവം
وَالدَّمَ
X
രക്തവും
وَلَحْمَ الْخِنزِيرِ
X
പന്നിമാംസവും
وَمَا أُهِلَّ بِهِ
X
പ്രഖ്യാപിക്കപ്പെട്ടതും (അറുക്കപ്പെട്ടതും)
لِغَيْرِ اللَّهِۖ
X
അല്ലാഹു അല്ലാത്തവര്‍ക്ക്
فَمَنِ
X
വല്ലവനും
اضْطُرَّ
X
നിര്‍ബന്ധിതമായാല്‍
غَيْرَ بَاغٍ
X
നിയമലംഘനത്തിന് മുതിരാതെയും
وَلَا عَادٍ
X
അതിരുകവിയാതെയും
فَلَا إِثْمَ
X
അപ്പോള്‍ കുറ്റമില്ല
عَلَيْهِۚ
X
അവന്റെ മേല്‍
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
കരുണാമയനും
﴿2:173﴾ فَمَنْ خَافَ
X
ആരെങ്കിലും ഭയപ്പെട്ടാല്‍
مِن مُّوصٍ
X
വസ്യത്ത് ചെയ്തവനില്‍ നിന്ന്
جَنَفًا
X
അനീതിയെ
أَوْ إِثْمًا
X
അല്ലെങ്കില്‍ കുറ്റത്തെ
فَأَصْلَحَ
X
അപ്പോള്‍ അവന്‍ രഞ്ജിപ്പുണ്ടാക്കി
بَيْنَهُمْ
X
അവര്‍ക്കിടയില്‍
فَلَا إِثْمَ عَلَيْهِۚ
X
അവന്റെ മേല്‍ കുറ്റമില്ല
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
കരുണാമയനും
﴿2:182﴾ فَإِنِ انتَهَوْا
X
ഇനി അവര്‍ വിരമിക്കുകയാണെങ്കില്‍
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
പരമദയാലുവുമാണ്
﴿2:192﴾ ثُمَّ
X
പിന്നെ
أَفِيضُوا
X
നിങ്ങള്‍ പിരിഞ്ഞുപോകുക
مِنْ حَيْثُ أَفَاضَ
X
പിരിഞ്ഞുപോകുന്നിടത്ത് നിന്ന്
النَّاسُ
X
ജനങ്ങള്‍
وَاسْتَغْفِرُوا اللَّهَۚ
X
നിങ്ങള്‍ അല്ലാഹുവിനോട് പാപമോചനം തേടുക
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
ദയാപരനും
﴿2:199﴾ إِنَّ الَّذِينَ
X
തീര്‍ച്ചയായും ഒരുകൂട്ടര്‍
آمَنُوا
X
അവര്‍ വിശ്വസിച്ചിരിക്കുന്നു
وَالَّذِينَ هَاجَرُوا
X
സ്വദേശം വെടിയുകയും ചെയ്തവര്‍
وَجَاهَدُوا
X
അവര്‍ സമരം ചെയ്യുകയും ചെയ്തു
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
أُولَٰئِكَ
X
അവര്‍
يَرْجُونَ
X
പ്രതീക്ഷിക്കുന്നു
رَحْمَتَ اللَّهِۚ
X
അല്ലാഹുവിന്റെ കാരുണ്യം
وَاللَّهُ
X
അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
ഏറ്റം ദയാലുവും
﴿2:218﴾ لِّلَّذِينَ يُؤْلُونَ
X
ശപഥം ചെയ്ത് പിരിയുന്നവര്‍ക്കുണ്ട്
مِن نِّسَائِهِمْ
X
തങ്ങളുടെ സ്ത്രീകളില്‍ നിന്ന്
تَرَبُّصُ
X
കാത്തിരിപ്പ്
أَرْبَعَةِ
X
നാല്
أَشْهُرٍۖ
X
മാസങ്ങളുടെ
فَإِن فَاءُوا
X
ഇനി അവര്‍ മടങ്ങുകയാണങ്കില്‍
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
കരുണാനിധിയുമാണ്
﴿2:226﴾ قُلْ
X
പറയുക
إِن كُنتُمْ تُحِبُّونَ
X
നിങ്ങള്‍ സ്നേഹിക്കുന്നുവെങ്കില്‍
اللَّهَ
X
അല്ലാഹുവിനെ
فَاتَّبِعُونِي
X
നിങ്ങള്‍ എന്നെ പിന്തുടരുക
يُحْبِبْكُمُ
X
അപ്പോള്‍ നിങ്ങളെ സ്നേഹിക്കും
اللَّهُ
X
അല്ലാഹു
وَيَغْفِرْ
X
അവന്‍ പൊറുത്തുതരുകയും ചെയ്യും
لَكُمْ
X
നിങ്ങള്‍ക്ക്
ذُنُوبَكُمْۗ
X
നിങ്ങളുടെ പാപങ്ങള്‍
وَاللَّهُ
X
അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
കരുണാനിധിയാണ്
﴿3:31﴾ إِلَّا الَّذِينَ تَابُوا
X
പശ്ചാത്തപിച്ചു മടങ്ങിയവരൊഴികെ
مِن بَعْدِ ذَٰلِكَ
X
അതിന് ശേഷം
وَأَصْلَحُوا
X
അവര്‍ (ജീവിതം) നന്നാക്കിത്തീര്‍ക്കുകയും ചെയ്തു
فَإِنَّ اللَّهَ
X
അപ്പോള്‍ നിശ്ചയമായും അല്ലാഹു
غَفُورٌ
X
ഏറെ പൊറുത്തുകൊടുക്കുന്നവനാകുന്നു
رَّحِيمٌ
X
ദയാപരനാകുന്നു
﴿3:89﴾ وَلِلَّهِ
X
അല്ലാഹുവിന്റേതാണ്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِۚ
X
ഭൂമിയിലുള്ളതും
يَغْفِرُ
X
അവന്‍ പൊറുത്തുകൊടുക്കുന്നു
لِمَن يَشَاءُ
X
അവനിഛിക്കുന്നവര്‍ക്ക്
وَيُعَذِّبُ
X
അവന്‍ ശിക്ഷിക്കുന്നു
مَن يَشَاءُۚ
X
അവന്‍ ഇഛിക്കുന്നവരെ
وَاللَّهُ
X
അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവന്‍(ആകുന്നു)
رَّحِيمٌ
X
പരമദയാലുവും
﴿3:129﴾ وَمَن لَّمْ يَسْتَطِعْ
X
ആര്‍ക്കെങ്കിലും കഴിവില്ലെങ്കില്‍
مِنكُمْ
X
നിങ്ങളില്‍
طَوْلًا
X
ധനശേഷിയാല്‍
أَن يَنكِحَ
X
വിവാഹം ചെയ്യാന്‍
الْمُحْصَنَاتِ
X
കുലീനകളെ (സ്വതന്ത്ര സ്ത്രീകളെ)
الْمُؤْمِنَاتِ
X
സത്യവിശ്വാസിനികളായ
فَمِن مَّا مَلَكَتْ
X
അപ്പോള്‍ ഉടമപ്പെടുത്തിയവരില്‍ നിന്ന്
أَيْمَانُكُم
X
നിങ്ങളുടെ വലംകൈകള്‍
مِّن فَتَيَاتِكُمُ
X
നിങ്ങളുടെ യുവതികളില്‍പെട്ട
الْمُؤْمِنَاتِۚ
X
സത്യവിശ്വാസിനികളായ
وَاللَّهُ
X
അല്ലാഹു
أَعْلَمُ
X
ഏറ്റം അറിയുന്നു
بِإِيمَانِكُمۚ
X
നിങ്ങളുടെ വിശ്വാസത്തെക്കുറിച്ച്
بَعْضُكُم
X
നിങ്ങളില്‍ ചിലര്‍
مِّن بَعْضٍۚ
X
ചിലരില്‍ നിന്നുള്ളവര്‍
فَانكِحُوهُنَّ
X
അതിനാല്‍ അവരെ വിവാഹം ചെയ്തുകൊള്ളുക
بِإِذْنِ
X
അനുവാദത്തോടെ
أَهْلِهِنَّ
X
അവരുടെ രക്ഷിതാക്കളുടെ
وَآتُوهُنَّ
X
അവര്‍ക്ക് നല്‍കുക
أُجُورَهُنَّ
X
അവരുടെ വിവാഹ മൂല്യം
بِالْمَعْرُوفِ
X
ന്യായമായി
مُحْصَنَاتٍ
X
ചാരിത്യ്രവതികളായ നിലയില്‍
غَيْرَ مُسَافِحَاتٍ
X
അവിഹിതബന്ധത്തിലേര്‍പ്പടുന്നവരാവാതെ
وَلَا مُتَّخِذَاتِ
X
സ്വീകരിക്കുന്നവരാവാതെയും
أَخْدَانٍۚ
X
ജാരന്‍മാരെ
فَإِذَا أُحْصِنَّ
X
അവര്‍(ദാമ്പത്യത്തില്‍) സുരക്ഷിതരായാല്‍
فَإِنْ أَتَيْنَ
X
എന്നിട്ടും അവര്‍ കൊണ്ടുവന്നാല്‍ (ഏര്‍പ്പെട്ടാല്‍)
بِفَاحِشَةٍ
X
വല്ല നീചവൃത്തി(യിലും)യും
فَعَلَيْهِنَّ
X
അവര്‍ക്കുണ്ട്
نِصْفُ
X
പകുതി
مَا عَلَى الْمُحْصَنَاتِ
X
സ്വതന്ത്ര സ്ത്രീകളുടെമേലുള്ളതിന്റെ
مِنَ الْعَذَابِۚ
X
ശിക്ഷയില്‍ നിന്ന്
ذَٰلِكَ
X
അത്
لِمَنْ خَشِيَ
X
ഭയപ്പെടുന്നവര്‍ക്കുള്ളതാകുന്നു
الْعَنَتَ
X
ദുര്‍വൃത്തിയി(തെറ്റി)ല്‍ അകപ്പെട്ടുപോകുമെന്ന്
مِنكُمْۚ
X
നിങ്ങളില്‍ നിന്ന്
وَأَن تَصْبِرُوا
X
എന്നാല്‍ നിങ്ങള്‍ ക്ഷമിക്കുന്നതാണ്
خَيْرٌ
X
ഉത്തമം
لَّكُمْۗ
X
നിങ്ങള്‍ക്ക്
وَاللَّهُ
X
അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمٌ
X
പരമദയാലു
﴿4:25﴾ حُرِّمَتْ
X
നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു
عَلَيْكُمُ
X
നിങ്ങള്‍ക്ക്
الْمَيْتَةُ
X
ശവം
وَالدَّمُ
X
രക്തവും
وَلَحْمُ الْخِنزِيرِ
X
പന്നിയുടെ മാംസവും
وَمَا أُهِلَّ
X
അറുക്കപ്പെട്ടതും
لِغَيْرِ اللَّهِ بِهِ
X
അല്ലാഹു അല്ലാത്തവരുടെ(പേരില്‍)
وَالْمُنْخَنِقَةُ
X
ശ്വാസംമുട്ടി ചത്തതും
وَالْمَوْقُوذَةُ
X
തല്ലിക്കൊല്ലപ്പെട്ടതും
وَالْمُتَرَدِّيَةُ
X
വീണുചത്തതും
وَالنَّطِيحَةُ
X
(മറ്റുമൃഗത്തിന്റെ) കുത്തേറ്റ് ചത്തതും
وَمَا أَكَلَ
X
കടിച്ചുതിന്നതും
السَّبُعُ
X
വന്യമൃഗം
إِلَّا مَا ذَكَّيْتُمْ
X
നിങ്ങള്‍ അറുത്തത് ഒഴികെ
وَمَا ذُبِحَ
X
ബലിയറുക്കപ്പെട്ടതും
عَلَى النُّصُبِ
X
പ്രതിഷ്ഠകള്‍ക്ക്
وَأَن تَسْتَقْسِمُوا
X
നിങ്ങള്‍ ഭാഗ്യപരീക്ഷണം നടത്തലും
بِالْأَزْلَامِۚ
X
അമ്പുകള്‍കൊണ്ട്
ذَٰلِكُمْ
X
അതൊക്കെ
فِسْقٌۗ
X
ദൈവധിക്കാരമാണ്
الْيَوْمَ
X
ഇന്ന്
يَئِسَ
X
നിരാശപ്പെട്ടു
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
مِن دِينِكُمْ
X
നിങ്ങളുടെ ദീനിനെക്കുറിച്ച്
فَلَا تَخْشَوْهُمْ
X
അതിനാല്‍ നിങ്ങള്‍ അവരെ ഭയപ്പെടരുത്
وَاخْشَوْنِۚ
X
നിങ്ങള്‍ എന്നെ ഭയപ്പെടുക
الْيَوْمَ
X
ഇന്ന്
أَكْمَلْتُ
X
ഞാന്‍ പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു
لَكُمْ
X
നിങ്ങള്‍ക്ക്
دِينَكُمْ
X
നിങ്ങളുടെ ദീനിനെ
وَأَتْمَمْتُ
X
ഞാന്‍ പൂര്‍ണമാക്കുകയും ചെയ്തിരിക്കുന്നു
عَلَيْكُمْ
X
നിങ്ങള്‍ക്ക്
نِعْمَتِي
X
എന്റെ അനുഗ്രഹം
وَرَضِيتُ
X
ഞാന്‍ തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു
لَكُمُ
X
നിങ്ങള്‍ക്ക്
الْإِسْلَامَ
X
ഇസ്‌ലാമിനെ
دِينًاۚ
X
ജീവിതവ്യവസ്ഥയായി
فَمَنِ اضْطُرَّ
X
ഇനി ആരെങ്കിലും നിര്‍ബന്ധിതനായി (നിര്‍ബന്ധിതനായാല്‍)
فِي مَخْمَصَةٍ
X
കടുത്ത പട്ടിണികാരണം
غَيْرَ مُتَجَانِفٍ
X
ചായ്‌വുള്ളവന്‍ അല്ലാതെയിരിക്കെ
لِّإِثْمٍۙ
X
തെറ്റ്ചെയ്യുന്നതിലേക്ക്
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാകുന്നു
رَّحِيمٌ
X
പരമകാരുണികനും
﴿5:3﴾ إِلَّا الَّذِينَ
X
ഒഴികെ
تَابُوا
X
പശ്ചാത്തപിച്ചവര്‍
مِن قَبْلِ
X
മുമ്പ്
أَن تَقْدِرُوا
X
നിങ്ങള്‍ക്ക് സാധിക്കുന്നതിന്‌
عَلَيْهِمْۖ
X
അവരെ (പിടികൂടാന്‍)
فَاعْلَمُوا
X
അതിനാല്‍ നിങ്ങള്‍ അറിയുക
أَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാകുന്നു
رَّحِيمٌ
X
പരമദയാലുവും
﴿5:34﴾ فَمَن تَابَ
X
എന്നാല്‍ ആരെങ്കിലും പശ്ചാത്തപിച്ചു(പശ്ചാത്തപിച്ചാല്‍)
مِن بَعْدِ ظُلْمِهِ
X
താന്‍ അക്രമം ചെയ്തശേഷം
وَأَصْلَحَ
X
അവന്‍ നന്നാവുകയും ചെയ്തു
فَإِنَّ اللَّهَ
X
എങ്കില്‍ തീര്‍ച്ചയായും അല്ലാഹു
يَتُوبُ عَلَيْهِۗ
X
അവന്റെ പശ്ചാത്താപം സ്വീകരിക്കുന്നതാണ്
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാകുന്നു
رَّحِيمٌ
X
ദയാപരനും
﴿5:39﴾ أَفَلَا يَتُوبُونَ
X
അവര്‍ പശ്ചാത്തപിച്ചു മടങ്ങുന്നില്ലേ?
إِلَى اللَّهِ
X
അല്ലാഹുവിലേക്ക്
وَيَسْتَغْفِرُونَهُۚ
X
അവര്‍ അവനോട് മാപ്പിരക്കുകയും ചെയ്യുന്നു(ചെയ്യുന്നില്ലേ)
وَاللَّهُ
X
അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാകുന്നു
رَّحِيمٌ
X
പരമ ദയാലുവും
﴿5:74﴾ اعْلَمُوا
X
നിങ്ങള്‍ അറിയുക
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
شَدِيدُ
X
കഠിനനാണ്
الْعِقَابِ
X
ശിക്ഷിക്കുന്നതില്‍
وَأَنَّ اللَّهَ
X
നിശ്ചയം അല്ലാഹു ആണെന്നും
غَفُورٌ
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمٌ
X
ദയാപരനും
﴿5:98﴾ وَإِذَا جَاءَكَ
X
നിന്നെ സമീപിച്ചാല്‍
الَّذِينَ يُؤْمِنُونَ
X
വിശ്വസിക്കുന്നവര്‍
بِآيَاتِنَا
X
നമ്മുടെ വചനങ്ങളില്‍
فَقُلْ
X
അപ്പോള്‍ നീ പറയുക
سَلَامٌ
X
സമാധാനം
عَلَيْكُمْۖ
X
നിങ്ങള്‍ക്ക്
كَتَبَ
X
നിശ്ചയിച്ചു
رَبُّكُمْ
X
നിങ്ങളുടെ നാഥന്‍
عَلَىٰ نَفْسِهِ
X
തന്റെമേല്‍ ബാധ്യതയായി
الرَّحْمَةَۖ
X
കാരുണ്യത്തെ
أَنَّهُ مَنْ
X
അതിനാല്‍ വല്ലവനും
عَمِلَ
X
ചെയ്തു
مِنكُمْ
X
നിങ്ങളിലെ
سُوءًا
X
വല്ല തെറ്റും
بِجَهَالَةٍ
X
അറിവില്ലായ്മ കാരണം
ثُمَّ
X
പിന്നീട്
تَابَ
X
അവന്‍ പശ്ചാത്തപിച്ചു
مِن بَعْدِهِ
X
അതിനുശേഷം
وَأَصْلَحَ
X
(കര്‍മങ്ങള്‍) നന്നാക്കുകയും ചെയ്തു
فَأَنَّهُ
X
അപ്പോള്‍ തീര്‍ച്ചയായും അവന്‍
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
ദയാപരനും
﴿6:54﴾ قُل
X
നീ പറയുക
لَّا أَجِدُ
X
ഞാന്‍ കാണുന്നില്ല
فِي مَا أُوحِيَ
X
ബോധനമായി നല്‍കപ്പെട്ടതില്‍
إِلَيَّ
X
എനിക്ക്
مُحَرَّمًا
X
നിഷിദ്ധമാക്കപ്പെട്ടതായി
عَلَىٰ طَاعِمٍ
X
ഭക്ഷിക്കുന്നവന്
يَطْعَمُهُ
X
അതവന്‍ ഭക്ഷിക്കും
إِلَّا أَن يَكُونَ
X
അത് ആയാല്‍ ഒഴികെ
مَيْتَةً
X
ശവം
أَوْ
X
അല്ലെങ്കില്‍
دَمًا
X
രക്തം
مَّسْفُوحًا
X
ഒഴുക്കപ്പെട്ട
أَوْ
X
അല്ലെങ്കില്‍
لَحْمَ
X
മാംസം
خِنزِيرٍ
X
പന്നിയുടെ
فَإِنَّهُ
X
കാരണം തീര്‍ച്ചയായും അത്
رِجْسٌ
X
മ്ലേച്ഛമാണ്
أَوْ فِسْقًا
X
അല്ലെങ്കില്‍ അധാര്‍മികമായത്
أُهِلَّ لِغَيْرِ اللَّهِ بِهِۚ
X
അത് അല്ലാഹു അല്ലാത്തവരുടെപേരില്‍ അറുക്കപ്പെട്ടു
فَمَنِ
X
എന്നാല്‍ ആരെങ്കിലും
اضْطُرَّ
X
നിര്‍ബന്ധിതനായി
غَيْرَ
X
അല്ലാതെ
بَاغٍ
X
ധിക്കാരം ഉദ്ദേശിക്കുന്നവന്‍
وَلَا عَادٍ
X
പരിധി ലംഘിക്കുന്നവനും അല്ല
فَإِنَّ رَبَّكَ
X
എങ്കില്‍ നിശ്ചയമായും നിന്റെ നാഥന്‍
غَفُورٌ
X
ഏറെ പൊറുക്കുന്നവനാകുന്നു
رَّحِيمٌ
X
കരുണാനിധിയും
﴿6:145﴾ وَهُوَ
X
അവനാണ്
الَّذِي جَعَلَكُمْ
X
നിങ്ങളെ ആക്കിയവന്‍
خَلَائِفَ
X
പ്രതിനിധികള്‍
الْأَرْضِ
X
ഭൂമിയില്‍
وَرَفَعَ
X
അവന്‍ ഉയര്‍ത്തി
بَعْضَكُمْ
X
നിങ്ങളില്‍ ചിലരെ
فَوْقَ
X
മീതെ
بَعْضٍ
X
(മറ്റു) ചിലരുടെ
دَرَجَاتٍ
X
പദവികളില്‍
لِّيَبْلُوَكُمْ
X
നിങ്ങളെ അവന്‍ പരീക്ഷിക്കാന്‍വേണ്ടി
فِي مَا آتَاكُمْۗ
X
അവന്‍ നിങ്ങള്‍ക്ക് നല്‍കിയതില്‍
إِنَّ رَبَّكَ
X
തീര്‍ച്ചയായും നിന്റെ നാഥന്‍
سَرِيعُ
X
വേഗതയുള്ളവനാണ്
الْعِقَابِ
X
ശിക്ഷിക്കുന്നതില്‍
وَإِنَّهُ
X
ഒപ്പം തീര്‍ച്ചയായും അവന്‍
لَغَفُورٌ
X
ഏറെ പൊറുക്കുന്നവനാകുന്നു
رَّحِيمٌ
X
ദയാപരനും
﴿6:165﴾ وَالَّذِينَ عَمِلُوا السَّيِّئَاتِ
X
ദുര്‍വൃത്തികള്‍ ചെയ്തവര്‍
ثُمَّ تَابُوا مِن بَعْدِهَا
X
പിന്നീട് അതിനു ശേഷം അവര്‍ പശ്ചാത്തപിച്ചു
وَآمَنُوا
X
സത്യവിശ്വാസം സ്വീകരിക്കുകയും ചെയ്തു
إِنَّ رَبَّكَ
X
തീര്‍ച്ചയായും നിന്റെ നാഥന്‍
مِن بَعْدِهَا
X
അതിന് ശേഷം
لَغَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
ഏറെ കരുണ കാണിക്കുന്നവനും
﴿7:153﴾ وَإِذْ تَأَذَّنَ
X
പ്രഖ്യാപിച്ച സന്ദര്‍ഭവും
رَبُّكَ
X
നിന്റെ നാഥന്‍
لَيَبْعَثَنَّ
X
അവന്‍ നിയോഗിക്കുക തന്നെ ചെയ്യുമെന്ന്
عَلَيْهِمْ
X
അവരുടെ നേരെ
إِلَىٰ يَوْمِ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാള്‍ വരെ
مَن يَسُومُهُمْ
X
അവര്‍ക്ക് ശിക്ഷ ഏല്‍പിച്ചുകൊണ്ടിരിക്കുന്നവരെ
سُوءَ الْعَذَابِۗ
X
ക്രൂരമായ ശിക്ഷ
إِنَّ رَبَّكَ
X
തീര്‍ച്ചയായും നിന്റെ നാഥന്‍
لَسَرِيعُ
X
വേഗതയുള്ളവനാണ്
الْعِقَابِۖ
X
ശിക്ഷിക്കുന്നതില്‍
وَإِنَّهُ
X
തീര്‍ച്ചയായും അവന്‍
لَغَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
കരുണാമയനും
﴿7:167﴾ فَكُلُوا
X
എന്നാല്‍ നിങ്ങള്‍ ഭക്ഷിച്ചുകൊള്ളുക
مِمَّا غَنِمْتُمْ
X
നിങ്ങള്‍ നേടിയ യുദ്ധമുതലില്‍ നിന്ന്
حَلَالًا
X
അനുവദനീയവും
طَيِّبًاۚ
X
നല്ലതും
وَاتَّقُوا اللَّهَۚ
X
നിങ്ങള്‍ അല്ലാഹുവിനോട് ഭക്തി പുലര്‍ത്തുക
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
ദയാപരനും
﴿8:69﴾ يَا أَيُّهَا النَّبِيُّ
X
നബിയേ
قُل
X
നീ പറയുക
لِّمَن
X
ആളുകളോട്
فِي أَيْدِيكُم
X
നിങ്ങളുടെ കൈവശമുള്ള
مِّنَ الْأَسْرَىٰ
X
യുദ്ധത്തടവുകാരില്‍ നിന്ന്
إِن يَعْلَمِ اللَّهُ
X
അല്ലാഹു അറിഞ്ഞാല്‍
فِي قُلُوبِكُمْ
X
നിങ്ങളുടെ മനസ്സില്‍ ഉള്ളതായി
خَيْرًا
X
വല്ല നന്മയും
يُؤْتِكُمْ
X
നിങ്ങള്‍ക്കവന്‍ നല്‍കും
خَيْرًا
X
ഉത്തമമായത്
مِّمَّا
X
ഒന്നിനേക്കാള്‍
أُخِذَ
X
അത് വസൂല്‍ ചെയ്യപ്പെട്ടു
مِنكُمْ
X
നിങ്ങളില്‍ നിന്ന്
وَيَغْفِرْ
X
അവന്‍ പൊറുത്തു തരികയും ചെയ്യും
لَكُمْۗ
X
നിങ്ങള്‍ക്ക്
وَاللَّهُ
X
അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
ദയാപരനും
﴿8:70﴾ فَإِذَا انسَلَخَ
X
അങ്ങനെ പിന്നിട്ടാല്‍
الْأَشْهُرُ
X
മാസങ്ങള്‍
الْحُرُمُ
X
നിഷിദ്ധങ്ങളായ
فَاقْتُلُوا
X
നിങ്ങള്‍ കൊന്നു കളയുക
الْمُشْرِكِينَ
X
ആ ബഹുദൈവവിശ്വാസികളെ
حَيْثُ وَجَدتُّمُوهُمْ
X
നിങ്ങള്‍ അവരെ എവിടെ കണ്ടാലും
وَخُذُوهُمْ
X
നിങ്ങള്‍ അവരെ പിടികൂടുക
وَاحْصُرُوهُمْ
X
അവരെ ഉപരോധിക്കുകയും ചെയ്യുക
وَاقْعُدُوا
X
നിങ്ങള്‍ പതിയിരിക്കുക
لَهُمْ
X
അവര്‍ക്കായി
كُلَّ مَرْصَدٍۚ
X
പതിയിരിക്കാവുന്നിടത്തെല്ലാം
فَإِن تَابُوا
X
ഇനി അവര്‍ പശ്ചാത്തപിക്കുകയാണെങ്കില്‍
وَأَقَامُوا
X
നിഷ്ഠയോടെ നിര്‍വഹിക്കുകയും ചെയ്തു
الصَّلَاةَ
X
നമസ്കാരം
وَآتَوُا
X
നല്‍കുകയും ചെയ്തു
الزَّكَاةَ
X
സകാത്ത്
فَخَلُّوا
X
നിങ്ങള്‍ ഒഴിവാക്കുക, വിട്ട്കൊടുക്കുക
سَبِيلَهُمْۚ
X
അവരുടെ വഴി
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
ദയാലുവുമാണ്
﴿9:5﴾ ثُمَّ
X
പിന്നെ
يَتُوبُ اللَّهُ
X
അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നു
مِن بَعْدِ ذَٰلِكَ
X
അതിനു ശേഷം
عَلَىٰ مَن يَشَاءُۗ
X
അവനിച്ഛിക്കുന്നവരുടെ
وَاللَّهُ
X
അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
പരമദയാലുവുമാണ്
﴿9:27﴾ لَّيْسَ عَلَى الضُّعَفَاءِ
X
ദുര്‍ബലര്‍ക്കില്ല
وَلَا عَلَى الْمَرْضَىٰ
X
രോഗികള്‍ക്കും
وَلَا عَلَى الَّذِينَ لَا يَجِدُونَ
X
ഒന്നും കണ്ടെത്താത്തവര്‍ക്കും
مَا يُنفِقُونَ
X
ചെലവുചെയ്യാന്‍
حَرَجٌ
X
(മാറിനില്‍ക്കുന്നതില്‍) കുറ്റം
إِذَا نَصَحُوا
X
അവര്‍ ഗുണകാംക്ഷ പുലര്‍ത്തുന്നുവെങ്കില്‍
لِلَّهِ
X
അല്ലാഹുവോട്
وَرَسُولِهِۚ
X
അവന്റെ ദൂതനോടും
مَا عَلَى الْمُحْسِنِينَ
X
(ഇത്തരം) സദ്‌വൃത്തരുടെ കാര്യത്തില്‍ ഇല്ല
مِن سَبِيلٍۚ
X
ഒരു മാര്‍ഗവും
وَاللَّهُ
X
അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
പരമകാരുണികനുമാണ്
﴿9:91﴾ وَمِنَ الْأَعْرَابِ
X
ഗ്രാമീണ അറബികളില്‍തന്നെയുണ്ട്
مَن يُؤْمِنُ
X
വിശ്വസിക്കുന്നവര്‍
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും
وَيَتَّخِذُ
X
അവര്‍ ഗണിക്കുകയും ചെയ്യുന്നു
مَا يُنفِقُ
X
തങ്ങള്‍ ചെലവഴിക്കുന്നതിനെ
قُرُبَاتٍ
X
സാമീപ്യം നേടാനുതകുന്ന പുണ്യകര്‍മങ്ങളായി
عِندَ اللَّهِ
X
അല്ലാഹുവിന്റെയടുക്കല്‍
وَصَلَوَاتِ
X
പ്രാര്‍ഥന ലഭിക്കാനുള്ള മാര്‍ഗമായും
الرَّسُولِۚ
X
പ്രവാചകന്റെ
أَلَا
X
അറിയുക
إِنَّهَا
X
നിശ്ചയമായും അത്
قُرْبَةٌ
X
ദൈവസാമീപ്യത്തിനുള്ള മാര്‍ഗമാകുന്നു
لَّهُمْۚ
X
അവര്‍ക്ക്
سَيُدْخِلُهُمُ
X
അവരെ പ്രവേശിപ്പിക്കും
اللَّهُ
X
അല്ലാഹു
فِي رَحْمَتِهِۗ
X
തന്റെ കാരുണ്യത്തില്‍
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
പരമദയാലുവുമാണ്
﴿9:99﴾ وَآخَرُونَ
X
വേറെ ചിലരുണ്ട്
اعْتَرَفُوا
X
അവര്‍ ഏറ്റുപറഞ്ഞു
بِذُنُوبِهِمْ
X
തങ്ങളുടെ കുറ്റങ്ങള്‍
خَلَطُوا
X
അവര്‍ കൂട്ടികലര്‍ത്തിയിരിക്കുന്നു
عَمَلًا صَالِحًا
X
സല്‍കര്‍മ്മങ്ങളെ
وَآخَرَ سَيِّئًا
X
വേറെ ചിലര്‍ ദുഷ്കര്‍മങ്ങളെയും
عَسَى اللَّهُ
X
അല്ലാഹു ആയേക്കാം
أَن يَتُوبَ
X
പശ്ചാത്താപം സ്വീകരിക്കാന്‍
عَلَيْهِمْۚ
X
അവരില്‍ നിന്ന്
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
പരമദയാലുവാണ്
﴿9:102﴾ لَّقَد تَّابَ
X
തീര്‍ച്ചയായും മാപ്പേകിയിരിക്കുന്നു
اللَّهُ
X
അല്ലാഹു
عَلَى النَّبِيِّ
X
പ്രവാചകന്ന്
وَالْمُهَاجِرِينَ
X
മുഹാജിറുകള്‍ക്കും
وَالْأَنصَارِ
X
അന്‍സാറുകള്‍ക്കും
الَّذِينَ اتَّبَعُوهُ
X
അദ്ദേഹത്തെ പിന്‍പറ്റിയ
فِي سَاعَةِ الْعُسْرَةِ
X
പ്രയാസഘട്ടത്തില്‍
مِن بَعْدِ مَا كَادَ يَزِيغُ
X
തെറ്റിപോകാറായതിന്നുശേഷം
قُلُوبُ
X
ഹൃദയങ്ങള്‍
فَرِيقٍ
X
ഒരു വിഭാഗത്തിന്റെ
مِّنْهُمْ
X
അവരിലെ
ثُمَّ
X
പിന്നീട്
تَابَ
X
അവന്‍ പൊറുത്തുകൊടുത്തു
عَلَيْهِمْۚ
X
അവര്‍ക്ക്
إِنَّهُ
X
തീര്‍ച്ചയായും അല്ലാഹു
بِهِمْ
X
അവരോട്
رَءُوفٌ
X
ഏറെ കൃപയുള്ളവനാണ്
رَّحِيمٌ
X
പരമദയാലുവുമാണ്
﴿9:117﴾ لَقَدْ جَاءَكُمْ
X
നിങ്ങള്‍ക്കിതാ വന്നിരിക്കുന്നു
رَسُولٌ
X
ഒരു ദൂതന്‍
مِّنْ أَنفُسِكُمْ
X
നിങ്ങളില്‍നിന്നുതന്നെയുള്ള
عَزِيزٌ
X
അസഹ്യമാണ്
عَلَيْهِ
X
അദ്ദേഹത്തിന്ന്
مَا عَنِتُّمْ
X
നിങ്ങള്‍ കഷ്ടപ്പെടുന്നത്
حَرِيصٌ
X
അതീവതല്‍പരനാണ്
عَلَيْكُم
X
നിങ്ങളുടെ കാര്യത്തില്‍
بِالْمُؤْمِنِينَ
X
സത്യവിശ്വാസികളോട്
رَءُوفٌ
X
ഏറെ കൃപയുള്ളവനാണ്
رَّحِيمٌ
X
കാരുണ്യമുള്ളവനും
﴿9:128﴾ وَقَالَ
X
അദ്ദേഹം പറഞ്ഞു
ارْكَبُوا
X
നിങ്ങള്‍ കയറുക
فِيهَا
X
അതില്‍
بِسْمِ اللَّهِ
X
അല്ലാഹുവിന്റെ നാമത്തിലാണ്
مَجْرَاهَا
X
അതിന്റെ സഞ്ചാരം
وَمُرْسَاهَاۚ
X
അതിന്റെ നിറുത്തവും
إِنَّ رَبِّي
X
നിശ്ചയമായും എന്റെ നാഥന്‍
لَغَفُورٌ
X
ഏറെ പൊറുക്കുന്നവന്‍ തന്നെയാണ്
رَّحِيمٌ
X
കരുണാനിധിയുമാണ്
﴿11:41﴾ وَمَا أُبَرِّئُ
X
ഞാന്‍ കുറ്റമുക്തമാക്കുന്നില്ല
نَفْسِيۚ
X
എന്റെ മനസ്സിനെ
إِنَّ النَّفْسَ
X
തീര്‍ച്ചയായും മനസ്സ്
لَأَمَّارَةٌ
X
പ്രേരിപ്പിക്കുന്നത് തന്നെ
بِالسُّوءِ
X
തിന്മക്ക്
إِلَّا مَا رَحِمَ
X
കാരുണ്യം കാണിച്ചതൊഴികെ
رَبِّيۚ
X
എന്റെ നാഥന്‍
إِنَّ رَبِّي
X
നിശ്ചയമായും എന്റെ നാഥന്‍
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
കരുണാനിധിയുമാണ്
﴿12:53﴾ رَبِّ
X
എന്റെ നാഥാ
إِنَّهُنَّ
X
തീര്‍ച്ചയായും അവ
أَضْلَلْنَ
X
വഴികേടിലാക്കിയിരിക്കുന്നു
كَثِيرًا
X
ഏറെപ്പേരെ
مِّنَ النَّاسِۖ
X
ജനങ്ങളില്‍ നിന്ന്
فَمَن تَبِعَنِي
X
അതിനാല്‍ എന്നെ പിന്തുടരുന്നവന്‍
فَإِنَّهُ مِنِّيۖ
X
എന്നില്‍ പെട്ടവനാണ്
وَمَنْ عَصَانِي
X
എന്നെ ആരെങ്കലും ധിക്കരിക്കുന്നുവെങ്കില്‍
فَإِنَّكَ
X
തീര്‍ച്ചയായും നീ
غَفُورٌ
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمٌ
X
കരുണാനിധി
﴿14:36﴾ وَتَحْمِلُ
X
അവ വഹിക്കുകയും ചെയ്യുന്നു
أَثْقَالَكُمْ
X
നിങ്ങളുടെ ഭാരങ്ങളെ
إِلَىٰ بَلَدٍ
X
നാട്ടിലേക്ക്
لَّمْ تَكُونُوا
X
നിങ്ങള്‍ ആയിട്ടില്ല
بَالِغِيهِ
X
അവിടെ ചെന്നെത്തുന്നവര്‍
إِلَّا بِشِقِّ
X
ക്ലേശത്തോടെയല്ലാതെ
الْأَنفُسِۚ
X
ശരീരങ്ങളുടെ
إِنَّ رَبَّكُمْ
X
നിശ്ചയമായും നിങ്ങളുടെ നാഥന്‍
لَرَءُوفٌ
X
ഏറെ ദയയുള്ളവന്‍ തന്നെ
رَّحِيمٌ
X
കരുണാനിധി(യും)
﴿16:7﴾ وَإِن تَعُدُّوا
X
നിങ്ങള്‍ എണ്ണുകയാണെങ്കില്‍
نِعْمَةَ
X
അനുഗ്രഹം
اللَّهِ
X
അല്ലാഹുവിന്റെ
لَا تُحْصُوهَاۗ
X
നിങ്ങള്‍ അവയെ തിട്ടപ്പെടുത്തുകയില്ല
إِنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
لَغَفُورٌ
X
പൊറുക്കുന്നവന്‍ തന്നെ
رَّحِيمٌ
X
കരുണാനിധിയും
﴿16:18﴾ أَوْ
X
അല്ലെങ്കില്‍
يَأْخُذَهُمْ
X
അവന്‍ അവരെ പിടികൂടുന്നതിനെ
عَلَىٰ تَخَوُّفٍ
X
പേടിച്ചുകൊണ്ടിരിക്കെ
فَإِنَّ رَبَّكُمْ
X
എന്നാല്‍ നിങ്ങളുടെ നാഥന്‍
لَرَءُوفٌ
X
പരമ ദയാലു തന്നെ
رَّحِيمٌ
X
കരുണയുള്ളവനും
﴿16:47﴾ ثُمَّ
X
പിന്നെ
إِنَّ
X
നിശ്ചയമായും
رَبَّكَ
X
നിന്റെ നാഥന്‍
لِلَّذِينَ هَاجَرُوا
X
പലായനം ചെയ്തവരോട്
مِن بَعْدِ
X
ശേഷം
مَا فُتِنُوا
X
അവര്‍ പീഡിപ്പിക്കപ്പെട്ടതിന്റെ
ثُمَّ
X
പിന്നീട്
جَاهَدُوا
X
അവര്‍ സമരം ചെയ്തു
وَصَبَرُوا
X
അവര്‍ ക്ഷമ പാലിക്കുകയും ചെയ്തു
إِنَّ
X
നിശ്ചയമായും
رَبَّكَ
X
നിന്റെ നാഥന്‍
مِن بَعْدِهَا
X
അതിന്ന് ശേഷം
لَغَفُورٌ
X
ഏറെ പൊറുക്കുന്നവന്‍ തന്നെ
رَّحِيمٌ
X
കരുണാനിധിയും
﴿16:110﴾ إِنَّمَا
X
നിശ്ചയം
حَرَّمَ
X
അവന്‍ നിഷിദ്ധമാക്കി
عَلَيْكُمُ
X
നിങ്ങള്‍ക്ക്
الْمَيْتَةَ
X
ശവം (മാത്രമാണ്)
وَالدَّمَ
X
രക്തവും
وَلَحْمَ
X
മാംസവും
الْخِنزِيرِ
X
പന്നിയുടെ
وَمَا أُهِلَّ
X
ഉച്ചരിക്കപ്പെട്ടതും (അറുക്കപ്പെട്ടത്)
لِغَيْرِ اللَّهِ
X
അല്ലാഹു അല്ലാത്തവര്‍ക്കു വേണ്ടി
بِهِۖ
X
അത് കൊണ്ട്
فَمَنِ
X
എന്നാല്‍ ഒരുത്തന്‍
اضْطُرَّ
X
അവന്‍ നിര്‍ബന്ധിതനായി
غَيْرَ بَاغٍ
X
ആഗ്രഹിക്കുന്നവനാകാതെ
وَلَا عَادٍ
X
അതിരു കവിയുന്നവനാകാതെയും
فَإِنَّ اللَّهَ
X
അപ്പോള്‍ നിശ്ചയമായും അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
കരുണാവാരിധിയുമാണ്
﴿16:115﴾ ثُمَّ
X
പിന്നെ
إِنَّ
X
നിശ്ചയമായും
رَبَّكَ
X
നിന്റെ നാഥന്‍
لِلَّذِينَ عَمِلُوا
X
പ്രവര്‍ത്തിച്ചവര്‍ക്ക്
السُّوءَ
X
തിന്മ
بِجَهَالَةٍ
X
അജ്ഞത നിമിത്തം
ثُمَّ
X
പിന്നെ
تَابُوا
X
പശ്ചാതപിച്ചു മടങ്ങി
مِن بَعْدِ ذَٰلِكَ
X
അതിന് ശേഷം
وَأَصْلَحُوا
X
ജീവിതം നന്നാക്കിത്തീര്‍ക്കുകയും ചെയ്തു
إِنَّ
X
നിശ്ചയമായും
رَبَّكَ
X
നിന്റെ നാഥന്‍
مِن بَعْدِهَا
X
അതിന് ശേഷവും
لَغَفُورٌ
X
ഏറെ പൊറുക്കുന്നവന്‍ തന്നെ
رَّحِيمٌ
X
കരുണാനിധിയും
﴿16:119﴾ أَلَمْ تَرَ
X
നീ കണ്ടിട്ടില്ലേ
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു ആണെന്ന്
سَخَّرَ
X
അവന്‍ കീഴ്പ്പെടുത്തിത്തന്നു
لَكُم
X
നിങ്ങള്‍ക്ക്
مَّا فِي الْأَرْضِ
X
ഭൂമിയിലുള്ളത്
وَالْفُلْكَ
X
കപ്പലിനെയും
تَجْرِي
X
അത് സഞ്ചരിക്കുന്നു
فِي الْبَحْرِ
X
സമുദ്രത്തില്‍
بِأَمْرِهِ
X
അവന്റെ കല്‍പന പ്രകാരം
وَيُمْسِكُ
X
അവന്‍ പിടിച്ചുനിര്‍ത്തുന്നു
السَّمَاءَ
X
ആകാശത്തെ
أَن تَقَعَ
X
അത് പതിക്കാതിരിക്കാന്‍
عَلَى الْأَرْضِ
X
ഭൂമിയുടെ മേല്‍
إِلَّا بِإِذْنِهِۗ
X
അവന്റെ അനുമതിയില്ലാതെ
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
بِالنَّاسِ
X
ജനങ്ങളോട്
لَرَءُوفٌ
X
അലിവുള്ളവന്‍
رَّحِيمٌ
X
കാരുണ്യവാനും
﴿22:65﴾ إِلَّا الَّذِينَ تَابُوا
X
പശ്ചാത്തപിച്ചവര്‍ ഒഴികെ
مِن بَعْدِ
X
ശേഷം
ذَٰلِكَ
X
അതിന്
وَأَصْلَحُوا
X
അവര്‍ വിശുദ്ധി വരിച്ചു
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
غَفُورٌ
X
പൊറുക്കുന്നവനാണ്
رَّحِيمٌ
X
കരുണാനിധിയും
﴿24:5﴾ وَلَوْلَا
X
ഉണ്ടായിരുന്നില്ലെങ്കില്‍
فَضْلُ اللَّهِ
X
അല്ലാഹുവിന്റ അനുഗ്രഹം
عَلَيْكُمْ
X
നിങ്ങളുടെ മേല്‍
وَرَحْمَتُهُ
X
അവന്റെ കാരുണ്യവും
وَأَنَّ اللَّهَ
X
നിശ്ചയം അല്ലാഹു ആകുന്നു എന്നതും
رَءُوفٌ
X
ദയാലു
رَّحِيمٌ
X
കാരുണ്യവാനും
﴿24:20﴾ وَلَا يَأْتَلِ
X
ശപഥം ചെയ്യരുത്
أُولُو الْفَضْلِ
X
അനുഗ്രഹം ലഭിച്ചവര്‍
مِنكُمْ
X
നിങ്ങളില്‍നിന്ന്
وَالسَّعَةِ
X
സാമ്പത്തികകഴിവും
أَن يُؤْتُوا
X
അവര്‍ നല്‍കുകയില്ലായെന്ന്
أُولِي الْقُرْبَىٰ
X
ബന്ധുക്കള്‍ക്ക്
وَالْمَسَاكِينَ
X
അഗതികള്‍ക്കും
وَالْمُهَاجِرِينَ
X
സ്വദേശം വെടിഞ്ഞവര്‍ക്കും
فِي سَبِيلِ اللَّهِۖ
X
ദൈവമാര്‍ഗത്തില്‍
وَلْيَعْفُوا
X
അവന്‍ മാപ്പുനല്‍കട്ടെ
وَلْيَصْفَحُواۗ
X
വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ
أَلَا تُحِبُّونَ
X
നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ
أَن يَغْفِرَ اللَّهُ
X
അല്ലാഹു പൊറുത്തുതരാന്‍
لَكُمْۗ
X
നിങ്ങള്‍ക്ക്
وَاللَّهُ
X
അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
കരുണാനിധിയും
﴿24:22﴾ وَلْيَسْتَعْفِفِ
X
സദാചാരനിഷ്ഠ പുലര്‍ത്തട്ടെ
الَّذِينَ لَا يَجِدُونَ
X
(കഴിവ്) ലഭിക്കാത്തവര്‍
نِكَاحًا
X
വിവാഹത്തിനുള്ള
حَتَّىٰ يُغْنِيَهُمُ
X
അവരെ സ്വയംപര്യാപ്തരാക്കും വരെ
اللَّهُ
X
അല്ലാഹു
مِن فَضْلِهِۗ
X
അവന്റെ അനുഗ്രഹത്താല്‍
وَالَّذِينَ يَبْتَغُونَ
X
ആഗ്രഹിക്കുന്നവര്‍
الْكِتَابَ
X
മോചനക്കരാര്‍
مِمَّا مَلَكَتْ أَيْمَانُكُمْ
X
നിങ്ങളുടെ അടിമകളില്‍
فَكَاتِبُوهُمْ
X
അപ്പോള്‍ നിങ്ങള്‍ അവരുമായി മോചന കരാറുണ്ടാക്കുക
إِنْ عَلِمْتُمْ
X
നിങ്ങള്‍ അറിയുന്നുവെങ്കില്‍
فِيهِمْ
X
അവരില്‍
خَيْرًاۖ
X
നന്മയുണ്ടെന്ന്
وَآتُوهُم
X
നിങ്ങള്‍ അവര്‍ക്ക് നല്‍കുകയും ചെയ്യുക
مِّن مَّالِ اللَّهِ
X
അല്ലാഹുവിന്റെ ധനത്തില്‍ നിന്ന്
الَّذِي آتَاكُمْۚ
X
അവന്‍ നിങ്ങള്‍ക്ക് നല്‍കിയ
وَلَا تُكْرِهُوا
X
നിങ്ങള്‍ നിര്‍ബന്ധിക്കരുത്
فَتَيَاتِكُمْ
X
നിങ്ങളുടെ അടിമസ്ത്രീകളെ
عَلَى الْبِغَاءِ
X
വ്യഭിചാരത്തിന്
إِنْ أَرَدْنَ
X
അവരുദ്ദേശിക്കുന്നുവെങ്കില്‍
تَحَصُّنًا
X
ചാരിത്ര്യ സംരക്ഷണം
لِّتَبْتَغُوا
X
നിങ്ങള്‍ കൊതിച്ചുകൊണ്ട്
عَرَضَ الْحَيَاةِ الدُّنْيَاۚ
X
ഭൗതികനേട്ടം(കരസ്ഥമാക്കാന്‍)
وَمَن يُكْرِههُّنَّ
X
ആരെങ്കിലും അവരെ നിര്‍ബന്ധിച്ചാല്‍
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
مِن بَعْدِ إِكْرَاهِهِنَّ
X
അവര്‍ നിര്‍ബന്ധിക്കപ്പെട്ട ശേഷം
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
കരുണാനിധിയും
﴿24:33﴾ إِنَّمَا
X
മാത്രമാണ്
الْمُؤْمِنُونَ
X
വിശ്വാസികള്‍
الَّذِينَ آمَنُوا بِاللَّهِ
X
അല്ലാഹുവില്‍ വിശ്വസിക്കുന്നവര്‍
وَرَسُولِهِ
X
അവന്റെ ദൂതനിലും
وَإِذَا كَانُوا مَعَهُ
X
അവര്‍ അദ്ദേഹത്തോടപ്പമായിരിക്കുമ്പോള്‍
عَلَىٰ أَمْرٍ جَامِعٍ
X
ഒരു പൊതുകാര്യത്തില്‍
لَّمْ يَذْهَبُوا
X
അവര്‍ പോവുകയില്ല
حَتَّىٰ يَسْتَأْذِنُوهُۚ
X
അദ്ദേഹത്തോട് സമ്മതം ചോദിക്കും വരെ
إِنَّ الَّذِينَ
X
തീര്‍ച്ചയായും ഒരുകൂട്ടര്‍
يَسْتَأْذِنُونَكَ
X
അവര്‍ നിന്നോട് സമ്മതം ചോദിക്കുന്നു
أُولَٰئِكَ
X
അവരാണ്
الَّذِينَ يُؤْمِنُونَ
X
വിശ്വസിക്കുന്നവര്‍
بِاللَّهِ
X
അല്ലാഹുവില്‍
وَرَسُولِهِۚ
X
അവന്റെ ദൂതനിലും
فَإِذَا اسْتَأْذَنُوكَ
X
അവര്‍ നിന്നോട് സമ്മതം ചോദിച്ചാല്‍
لِبَعْضِ شَأْنِهِمْ
X
അവരുടെ ഏതെങ്കിലും ആവശ്യത്തിന്
فَأْذَن
X
അനുവദിക്കുക
لِّمَن شِئْتَ
X
നീ ഉദ്ദേശിക്കുന്നവര്‍ക്ക്
مِنْهُمْ
X
അവരില്‍ നിന്ന്
وَاسْتَغْفِرْ لَهُمُ
X
അവര്‍ക്ക് വേണ്ടി പാപമോചനം തേടുക
اللَّهَۚ
X
അല്ലാഹുവിനോട്
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
പരമ കാരുണികനും
﴿24:62﴾ إِلَّا مَن ظَلَمَ
X
അക്രമം പ്രവര്‍ത്തിച്ചവരൊഴികെ
ثُمَّ
X
പിന്നെ
بَدَّلَ
X
പകരം കൊണ്ടു വന്നു
حُسْنًا
X
നന്മ
بَعْدَ سُوءٍ
X
തിന്മക്കു പിറകെ
فَإِنِّي
X
തീര്‍ച്ചയായും ഞാന്‍
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
പരമദയാലുവും
﴿27:11﴾ وَلَوْ أَنَّهُمْ صَبَرُوا
X
അവര്‍ ക്ഷമിച്ചിരുന്നെങ്കില്‍
حَتَّىٰ تَخْرُجَ
X
നീ പുറത്ത് വരുന്നതുവരെ
إِلَيْهِمْ
X
അവരുടെ അടുത്തേക്ക്
لَكَانَ
X
അതായിരുന്നു
خَيْرًا
X
ഉത്തമം
لَّهُمْۚ
X
അവര്‍ക്ക്
وَاللَّهُ غَفُورٌ
X
അല്ലാഹു ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
ദയാപരനും
﴿49:5﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
اجْتَنِبُوا
X
നിങ്ങള്‍ വര്‍ജിക്കുക
كَثِيرًا
X
അധികവും
مِّنَ الظَّنِّ
X
ഊഹത്തില്‍ (നിന്ന്)
إِنَّ بَعْضَ
X
ഉറപ്പായും ചിലത്
الظَّنِّ
X
ഊഹത്തില്‍
إِثْمٌۖ
X
കുറ്റമാണ്
وَلَا تَجَسَّسُوا
X
നിങ്ങള്‍ രഹസ്യം ചുഴിഞ്ഞന്വേഷിക്കരുത്
وَلَا يَغْتَب
X
പരദൂഷണം പറയരുത്
بَّعْضُكُم
X
നിങ്ങളില്‍ ചിലര്‍
بَعْضًاۚ
X
ചിലരെപ്പറ്റി
أَيُحِبُّ
X
ഇഷ്ടപ്പെടുമോ
أَحَدُكُمْ
X
നിങ്ങളിലൊരുവന്‍
أَن يَأْكُلَ
X
തിന്നാന്‍
لَحْمَ
X
മാംസം
أَخِيهِ
X
തന്റെ സഹോദരന്റെ
مَيْتًا
X
മരിച്ചു കിടക്കവെ
فَكَرِهْتُمُوهُۚ
X
നിങ്ങളത് വെറുക്കുന്നു
وَاتَّقُوا اللَّهَۚ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
تَوَّابٌ
X
പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനാണ്
رَّحِيمٌ
X
ദയാപരനും
﴿49:12﴾ قَالَتِ
X
പറഞ്ഞു
الْأَعْرَابُ
X
ഗ്രാമീണരായ അറബികള്‍
آمَنَّاۖ
X
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
قُل
X
നീ പറയുക
لَّمْ تُؤْمِنُوا
X
നിങ്ങള്‍ വിശ്വസിച്ചിട്ടില്ല
وَلَٰكِن
X
എന്നാല്‍
قُولُوا
X
നിങ്ങള്‍ പറഞ്ഞുകൊള്ളുക
أَسْلَمْنَا
X
ഞങ്ങള്‍ കീഴൊതുങ്ങിയിരിക്കുന്നു
وَلَمَّا يَدْخُلِ
X
പ്രവേശിച്ചിട്ടില്ല
الْإِيمَانُ
X
വിശ്വാസം
فِي قُلُوبِكُمْۖ
X
നിങ്ങളുടെ മനസ്സുകളില്‍
وَإِن تُطِيعُوا
X
നിങ്ങള്‍ അനുസരിക്കുന്നുവെങ്കില്‍
اللَّهَ
X
അല്ലാഹുവെ
وَرَسُولَهُ
X
അവന്റെ ദൂതനെയും
لَا يَلِتْكُم
X
നിങ്ങള്‍ക്കവന്‍ കുറവുവരുത്തുകയില്ല
مِّنْ أَعْمَالِكُمْ
X
നിങ്ങളുടെ കര്‍മങ്ങളില്‍നിന്ന്
شَيْئًاۚ
X
ഒന്നിനെയും
إِنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
ദയാപരനും
﴿49:14﴾ هُوَ
X
അവന്‍
الَّذِي يُنَزِّلُ
X
അവതരിപ്പിക്കുന്നവനാണ്
عَلَىٰ عَبْدِهِ
X
തന്റെ ദാസന്ന്
آيَاتٍ
X
സൂക്തങ്ങള്‍
بَيِّنَاتٍ
X
സുവ്യക്തമായ
لِّيُخْرِجَكُم
X
നിങ്ങളെ ആനയിക്കുന്നതിന്
مِّنَ الظُّلُمَاتِ
X
ഇരുളുകളില്‍നിന്ന്
إِلَى النُّورِۚ
X
വെളിച്ചത്തിലേക്ക്
وَإِنَّ اللَّهَ
X
നിശ്ചയം, അല്ലാഹു
بِكُمْ
X
നിങ്ങളോട്
لَرَءُوفٌ
X
വളരെ ദയാലുവാണ്
رَّحِيمٌ
X
ഏറെ കരുണയുള്ളവനും
﴿57:9﴾ يَا أَيُّهَا الَّذِينَ آمَنُوا
X
അല്ലയോ വിശ്വസിച്ചവരേ
اتَّقُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക
وَآمِنُوا
X
നിങ്ങള്‍ വിശ്വസിക്കുകയും ചെയ്യുക
بِرَسُولِهِ
X
അവന്റെ ദൂതനില്‍
يُؤْتِكُمْ
X
അവന്‍ നിങ്ങള്‍ക്കു നല്‍കും
كِفْلَيْنِ
X
രണ്ട് ഓഹരി
مِن رَّحْمَتِهِ
X
അവന്റെ കാരുണ്യത്തില്‍നിന്ന്
وَيَجْعَل لَّكُمْ
X
അവന്‍ നിങ്ങള്‍ക്ക് ഉണ്ടാക്കിത്തരികയും ചെയ്യും
نُورًا
X
വെളിച്ചം
تَمْشُونَ
X
നിങ്ങള്‍ നടക്കും
بِهِ
X
അതിലൂടെ
وَيَغْفِرْ لَكُمْۚ
X
അവന്‍ നിങ്ങള്‍ക്ക് മാപ്പേകുകയും ചെയ്യും
وَاللَّهُ
X
അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
ദയാപരനും
﴿57:28﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
إِذَا نَاجَيْتُمُ
X
നിങ്ങള്‍ രഹസ്യ സംഭാഷണം നടത്തുകയാണെങ്കില്‍
الرَّسُولَ
X
ദൈവദൂതനുമായി
فَقَدِّمُوا
X
നിങ്ങള്‍ മുന്‍കൂര്‍ നല്‍കുവിന്‍
بَيْنَ يَدَيْ
X
മുമ്പായി
نَجْوَاكُمْ
X
നിങ്ങളുടെ രഹസ്യഭാഷണത്തിന്റെ
صَدَقَةًۚ
X
ഒരു ദാനമായി
ذَٰلِكَ
X
അത്
خَيْرٌ
X
ഉത്തമമാകുന്നു
لَّكُمْ
X
നിങ്ങള്‍ക്ക്
وَأَطْهَرُۚ
X
കൂടുതല്‍ പരിശുദ്ധവും
فَإِن لَّمْ تَجِدُوا
X
അഥവാ നിങ്ങള്‍ക്കു കിട്ടിയില്ലെങ്കില്‍
فَإِنَّ اللَّهَ
X
അപ്പോള്‍ നിശ്ചയമായും അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
ദയാപരനും
﴿58:12﴾ وَالَّذِينَ جَاءُوا
X
വന്നവര്‍ക്കും
مِن بَعْدِهِمْ
X
അവര്‍ക്കുശേഷം
يَقُولُونَ
X
അവര്‍ പറയുന്നു
رَبَّنَا
X
ഞങ്ങളുടെ നാഥാ
اغْفِرْ لَنَا
X
നീ ഞങ്ങള്‍ക്ക് പൊറുത്തുതരേണമേ
وَلِإِخْوَانِنَا
X
ഞങ്ങളുടെ സഹോദരങ്ങള്‍ക്കും
الَّذِينَ سَبَقُونَا
X
ഞങ്ങളെ മുന്‍കടന്ന
بِالْإِيمَانِ
X
സത്യവിശ്വാസത്തില്‍
وَلَا تَجْعَلْ
X
നീ ഉണ്ടാക്കരുതേ
فِي قُلُوبِنَا
X
ഞങ്ങളുടെ ഹൃദയങ്ങളില്‍
غِلًّا
X
വെറുപ്പ്
لِّلَّذِينَ آمَنُوا
X
വിശ്വസിച്ചവരോട്
رَبَّنَا
X
ഞങ്ങളുടെ നാഥാ
إِنَّكَ
X
ഉറപ്പായും നീ
رَءُوفٌ
X
കൃപയുള്ളവനാണ്
رَّحِيمٌ
X
ദയാപരനും
﴿59:10﴾ عَسَى اللَّهُ
X
അല്ലാഹു ആയേക്കാം
أَن يَجْعَلَ
X
അവന്‍ ഉണ്ടാക്കി(യേക്കാം)
بَيْنَكُمْ
X
നിങ്ങള്‍ക്കിടയില്‍
وَبَيْنَ الَّذِينَ عَادَيْتُم
X
നിങ്ങള്‍ ശത്രുത പുലര്‍ത്തുന്നവര്‍ക്കിടയിലും
مِّنْهُم
X
അവരില്‍നിന്ന്
مَّوَدَّةًۚ
X
സ്നേഹം
وَاللَّهُ قَدِيرٌۚ
X
അല്ലാഹു കഴിവുറ്റവനാണ്
وَاللَّهُ
X
അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
ദയാപരനും
﴿60:7﴾ يَا أَيُّهَا النَّبِيُّ
X
പ്രവാചകരേ
إِذَا جَاءَكَ
X
നിന്റെ അടുത്ത് വന്നാല്‍
الْمُؤْمِنَاتُ
X
സത്യവിശ്വാസിനികള്‍
يُبَايِعْنَكَ
X
അവര്‍ നിന്നോട് പ്രതിജ്ഞ ചെയ്തു കൊണ്ട്
عَلَىٰ أَن لَّا يُشْرِكْنَ
X
അവര്‍ പങ്കുചേര്‍ക്കുകയില്ലെന്ന്
بِاللَّهِ
X
അല്ലാഹുവില്‍
شَيْئًا
X
ഒന്നിനെയും
وَلَا يَسْرِقْنَ
X
അവര്‍ മോഷ്ടിക്കുകയില്ലെന്നും
وَلَا يَزْنِينَ
X
അവര്‍ വ്യഭിചരിക്കുകയില്ലെന്നും
وَلَا يَقْتُلْنَ
X
അവര്‍ വധിക്കുകയില്ലെന്നും
أَوْلَادَهُنَّ
X
അവരുടെ സന്താനങ്ങളെ
وَلَا يَأْتِينَ
X
അവര്‍ കൊണ്ടുവരികയില്ലെന്നും
بِبُهْتَانٍ
X
യാതൊരു വ്യാജവും
يَفْتَرِينَهُ
X
അതിനെ അവര്‍ മെനഞ്ഞുണ്ടാക്കും
بَيْنَ أَيْدِيهِنَّ
X
അവരുടെ കൈകള്‍ക്കിടയില്‍
وَأَرْجُلِهِنَّ
X
അവരുടെ കാലുകള്‍ക്കും
وَلَا يَعْصِينَكَ
X
അവര്‍ നിന്നോട് അനുസരണക്കേട് കാണിക്കുകയില്ലെന്നും
فِي مَعْرُوفٍۙ
X
ഒരു നല്ല കാര്യത്തിലും
فَبَايِعْهُنَّ
X
അപ്പോള്‍ നീ അവരുമായി പ്രതിജ്ഞ ചെയ്തുകൊള്ളുക
وَاسْتَغْفِرْ
X
നീ പാപമോചനം തേടുകയും ചെയ്യുക
لَهُنَّ
X
അവര്‍ക്കുവേണ്ടി
اللَّهَۖ
X
അല്ലാഹുവിനോട്
إِنَّ اللَّهَ
X
നിശ്ചയം, അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
കരുണാമയനും
﴿60:12﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
إِنَّ مِنْ أَزْوَاجِكُمْ
X
നിശ്ചയം നിങ്ങളുടെ ഭാര്യമാരിലുണ്ട്
وَأَوْلَادِكُمْ
X
നിങ്ങളുടെ മക്കളിലും
عَدُوًّا
X
ശത്രു
لَّكُمْ
X
നിങ്ങള്‍ക്ക്
فَاحْذَرُوهُمْۚ
X
അതിനാല്‍ നിങ്ങള്‍ അവരെ സൂക്ഷിച്ചുകൊള്ളുക
وَإِن تَعْفُوا
X
നിങ്ങള്‍ മാപ്പ് നല്‍കുകയാണെങ്കില്‍
وَتَصْفَحُوا
X
നിങ്ങള്‍ വിട്ടുവീഴ്ച കാണിക്കുകയാണെങ്കിലും
وَتَغْفِرُوا
X
നിങ്ങള്‍ പൊറുത്തുകൊടുക്കുകയാണെങ്കിലും
فَإِنَّ اللَّهَ
X
അപ്പോള്‍ തീര്‍ച്ചയായും അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
കരുണാമയനും
﴿64:14﴾ يَا أَيُّهَا النَّبِيُّ
X
നബിയേ
لِمَ تُحَرِّمُ
X
നീ നിഷിദ്ധമാക്കുന്നതെന്തിന്
مَا أَحَلَّ
X
അനുവദിച്ചതിനെ
اللَّهُ
X
അല്ലാഹു
لَكَۖ
X
നിനക്ക്
تَبْتَغِي
X
നീ കാംക്ഷിക്കുന്നു
مَرْضَاتَ
X
പ്രീതി
أَزْوَاجِكَۚ
X
നിന്റെ ഭാര്യമാരുടെ
وَاللَّهُ
X
അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
ദയാപരനും
﴿66:1﴾ إِنَّ رَبَّكَ
X
നിശ്ചയം, നിന്റെ നാഥന്‍
يَعْلَمُ
X
അവന്‍ അറിയുന്നുണ്ട്
أَنَّكَ تَقُومُ
X
നിശ്ചയം, നീ എഴുന്നേറ്റ് നമസ്കരിക്കുന്നുണ്ടെന്ന്
أَدْنَىٰ
X
അടുത്ത ഭാഗം
مِن ثُلُثَيِ
X
മൂന്നില്‍ രണ്ടിനോട്
اللَّيْلِ
X
രാത്രിയുടെ
وَنِصْفَهُ
X
അതിന്റെ പാതിഭാഗവും
وَثُلُثَهُ
X
അതിന്റെ മൂന്നിലൊരു ഭാഗവും
وَطَائِفَةٌ
X
ഒരു സംഘവും
مِّنَ الَّذِينَ مَعَكَۚ
X
നിന്റെ കൂടെയുള്ളവരില്‍നിന്ന്
وَاللَّهُ
X
അല്ലാഹു
يُقَدِّرُ
X
അവന്‍ കണക്കാക്കുന്നു
اللَّيْلَ
X
രാവിനെ
وَالنَّهَارَۚ
X
പകലിനെയും
عَلِمَ
X
അവന്‍ അറിഞ്ഞിരിക്കുന്നു
أَن لَّن تُحْصُوهُ
X
നിങ്ങള്‍ക്കത് കൃത്യമായി കണക്കാക്കാനാവില്ലെന്ന
فَتَابَ
X
അതിനാല്‍ അവന്‍ ഇളവ് നല്‍കിയിരിക്കുന്നു
عَلَيْكُمْۖ
X
നിങ്ങള്‍ക്ക്
فَاقْرَءُوا
X
അതുകൊണ്ട് നിങ്ങള്‍ പാരായണം ചെയ്യുക
مَا تَيَسَّرَ
X
സൗകര്യമായത്
مِنَ الْقُرْآنِۚ
X
ഖുര്‍ആനില്‍നിന്ന്
عَلِمَ
X
അവന്‍ അറിഞ്ഞിരിക്കുന്നു
أَن سَيَكُونُ
X
ഉണ്ടായിരിക്കുമെന്ന്
مِنكُم
X
നിങ്ങളില്‍
مَّرْضَىٰۙ
X
രോഗികള്‍
وَآخَرُونَ
X
വേറെ ചിലര്‍
يَضْرِبُونَ
X
അവര്‍ സഞ്ചരിക്കുന്നു
فِي الْأَرْضِ
X
ഭൂമിയില്‍
يَبْتَغُونَ
X
തേടുന്നവരായിക്കൊണ്ട്
مِن فَضْلِ اللَّهِۙ
X
അല്ലാഹുവിന്റെ അനുഗ്രഹത്തില്‍നിന്ന്
وَآخَرُونَ
X
വേറെ ചിലര്‍
يُقَاتِلُونَ
X
അവര്‍ പോരാടുന്നു
فِي سَبِيلِ اللَّهِۖ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
فَاقْرَءُوا
X
അതിനാല്‍ നിങ്ങള്‍ പാരായണം ചെയ്യുക
مَا تَيَسَّرَ
X
സൗകര്യമായത്
مِنْهُۚ
X
അതില്‍നിന്ന്
وَأَقِيمُوا
X
നിങ്ങള്‍ നിഷ്ഠയോടെ നിര്‍വഹിക്കുക
الصَّلَاةَ
X
നമസ്കാരം
وَآتُوا
X
നിങ്ങള്‍ നല്‍കുക
الزَّكَاةَ
X
സകാത്ത്
وَأَقْرِضُوا
X
നിങ്ങള്‍ കടം കൊടുക്കുക
اللَّهَ
X
അല്ലാഹുവിന്
قَرْضًا
X
കടം
حَسَنًاۚ
X
ഉത്തമമായ
وَمَا تُقَدِّمُوا
X
നിങ്ങള്‍ മുന്‍കൂട്ടി ചെയ്യുന്നത്
لِأَنفُسِكُم
X
നിങ്ങള്‍ക്കുവേണ്ടി
مِّنْ خَيْرٍ
X
നന്മയില്‍നിന്ന്
تَجِدُوهُ
X
നിങ്ങളത് കണ്ടെത്തും
عِندَ اللَّهِ
X
അല്ലാഹുവിന്റെ അടുത്ത്
هُوَ
X
അത്
خَيْرًا
X
ഏറെ ഗുണകരമായി
وَأَعْظَمَ
X
ഏറ്റവും മഹത്തരമായും
أَجْرًاۚ
X
പ്രതിഫലത്തില്‍
وَاسْتَغْفِرُوا
X
നിങ്ങള്‍ മാപ്പപേക്ഷിക്കുക
اللَّهَۖ
X
അല്ലാഹുവിനോട്
إِنَّ اللَّهَ
X
നിശ്ചയം, അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
ദയാപരനും
﴿73:20﴾