Repeated Words in Quran

< >
Total Found : 2
مَّا يَوَدُّ
X
ഇഷ്ടപ്പെടുന്നില്ല
الَّذِينَ كَفَرُوا
X
സത്യം നിഷേധിച്ചവര്‍
مِنْ أَهْلِ الْكِتَابِ
X
വേദക്കാരിലെ
وَلَا الْمُشْرِكِينَ
X
ബഹുദൈവ വിശ്വാസികളിലെയും ഇല്ല
أَن يُنَزَّلَ
X
ഇറക്കപ്പെടുന്നത്
عَلَيْكُم
X
നിങ്ങള്‍ക്ക്
مِّنْ خَيْرٍ
X
ഒരു നന്മയും
مِّن رَّبِّكُمْۗ
X
നിങ്ങളുടെ നാഥനില്‍നിന്ന്
وَاللَّهُ
X
എന്നാല്‍ അല്ലാഹു
يَخْتَصُّ
X
അവന്‍ പ്രത്യേകമാക്കുന്നു
بِرَحْمَتِهِ
X
തന്റെ കാരുണ്യംകൊണ്ട്
مَن يَشَاءُۚ
X
താനിച്ഛിക്കുന്നവരെ
وَاللَّهُ
X
അല്ലാഹു
ذُو الْفَضْلِ
X
ഔദാര്യമുടയവനാകുന്നു
الْعَظِيمِ
X
അതിമഹത്തായ
﴿2:105﴾ يَخْتَصُّ
X
അവന്‍ പ്രത്യേകമാക്കുന്നു
بِرَحْمَتِهِ
X
അവന്റെ കാരുണ്യം (കൊണ്ട്)
مَن يَشَاءُۗ
X
അവന്‍ ഇഛിക്കുന്നവരെ
وَاللَّهُ
X
അല്ലാഹു
ذُو الْفَضْلِ
X
അനുഗ്രഹമുള്ളവനാണ്
الْعَظِيمِ
X
അതിമഹത്തായ
﴿3:74﴾ وَهُوَ
X
അവനാണ്
الَّذِي يُرْسِلُ
X
അയക്കുന്നവന്‍
الرِّيَاحَ
X
കാറ്റുകളെ
بُشْرًا
X
സുവാര്‍ത്ത അറിയിച്ചു കൊണ്ട്
بَيْنَ يَدَيْ
X
മുമ്പായി
رَحْمَتِهِۖ
X
തന്റെ അനുഗ്രഹത്തിന്റെ
حَتَّىٰ إِذَا أَقَلَّتْ
X
അങ്ങനെ അത് വഹിച്ചു കഴിഞ്ഞാല്‍
سَحَابًا
X
മേഘത്തെ
ثِقَالًا
X
കനത്ത
سُقْنَاهُ
X
അതിനെ നാം നയിക്കുന്നു
لِبَلَدٍ
X
ഏതെങ്കിലും നാട്ടിലേക്ക്
مَّيِّتٍ
X
നിര്‍ജീവമായ
فَأَنزَلْنَا
X
അങ്ങനെ നാം ഇറക്കുന്നു (പെയ്യിക്കുന്നു)
بِهِ
X
അതു വഴി
الْمَاءَ
X
വെള്ളം
فَأَخْرَجْنَا
X
അങ്ങനെ നാം ഉല്‍പാദിപ്പിക്കുന്നു
بِهِ
X
അതു വഴി
مِن كُلِّ الثَّمَرَاتِۚ
X
എല്ലാ പഴങ്ങളും
كَذَٰلِكَ
X
അപ്രകാരം
نُخْرِجُ
X
നാം പുറത്തു കൊണ്ടുവരും (ഉയിര്‍ത്തെഴുന്നേല്‍പിക്കും)
الْمَوْتَىٰ
X
മരിച്ചവരെ
لَعَلَّكُمْ تَذَكَّرُونَ
X
നിങ്ങള്‍ കാര്യബോധമുള്ളവരായേക്കാം
﴿7:57﴾ قَالَ
X
അദ്ദേഹം പറഞ്ഞു
رَبِّ
X
എന്റെ നാഥാ
اغْفِرْ لِي
X
നീ എനിക്ക് പൊറുത്തു തരേണമേ
وَلِأَخِي
X
എന്റെ സഹോദരന്നും
وَأَدْخِلْنَا
X
നീ ഞങ്ങളെ പ്രവേശിപ്പിക്കണമേ
فِي رَحْمَتِكَۖ
X
നിന്റെ കാരുണ്യത്തില്‍
وَأَنتَ
X
നീ ആണല്ലോ
أَرْحَمُ
X
പരമകാരുണികന്‍
الرَّاحِمِينَ
X
കാരുണികരില്‍ വച്ച്
﴿7:151﴾ وَاكْتُبْ
X
നീ വിധിക്കേണമേ
لَنَا
X
ഞങ്ങള്‍ക്ക്
فِي هَٰذِهِ الدُّنْيَا
X
ഈ ലോകത്ത്
حَسَنَةً
X
നന്മ
وَفِي الْآخِرَةِ
X
പരലോകത്തും
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
هُدْنَا
X
ഞങ്ങള്‍ (പശ്ചാത്തപിച്ചു)മടങ്ങിയിരിക്കുന്നു
إِلَيْكَۚ
X
നിന്നിലേക്ക്
قَالَ
X
അവന്‍ പറഞ്ഞു
عَذَابِي
X
എന്റെ ശിക്ഷ
أُصِيبُ بِهِ
X
അതിനെ ഞാന്‍ ഏല്‍പിക്കും
مَنْ أَشَاءُۖ
X
ഞാനുദ്ദേശിക്കുന്ന ആളുകള്‍ക്ക്
وَرَحْمَتِي
X
എന്റെ കാരുണ്യം
وَسِعَتْ
X
അത് ചൂഴ്ന്നു നില്‍ക്കുന്നു
كُلَّ شَيْءٍۚ
X
എല്ലാ വസ്തുവിനെയും
فَسَأَكْتُبُهَا
X
ഞാന്‍ അത് രേഖപ്പെടുത്തും
لِلَّذِينَ يَتَّقُونَ
X
സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്
وَيُؤْتُونَ
X
അവര്‍ നല്‍കുകയും ചെയ്യുന്നു
الزَّكَاةَ
X
സകാത്ത്
وَالَّذِينَ
X
ഒരു കൂട്ടര്‍
هُم
X
അവര്‍
بِآيَاتِنَا
X
നമ്മുടെ ദൃഷ്ടാന്തങ്ങളില്‍
يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നു
﴿7:156﴾ وَمِنَ الْأَعْرَابِ
X
ഗ്രാമീണ അറബികളില്‍തന്നെയുണ്ട്
مَن يُؤْمِنُ
X
വിശ്വസിക്കുന്നവര്‍
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും
وَيَتَّخِذُ
X
അവര്‍ ഗണിക്കുകയും ചെയ്യുന്നു
مَا يُنفِقُ
X
തങ്ങള്‍ ചെലവഴിക്കുന്നതിനെ
قُرُبَاتٍ
X
സാമീപ്യം നേടാനുതകുന്ന പുണ്യകര്‍മങ്ങളായി
عِندَ اللَّهِ
X
അല്ലാഹുവിന്റെയടുക്കല്‍
وَصَلَوَاتِ
X
പ്രാര്‍ഥന ലഭിക്കാനുള്ള മാര്‍ഗമായും
الرَّسُولِۚ
X
പ്രവാചകന്റെ
أَلَا
X
അറിയുക
إِنَّهَا
X
നിശ്ചയമായും അത്
قُرْبَةٌ
X
ദൈവസാമീപ്യത്തിനുള്ള മാര്‍ഗമാകുന്നു
لَّهُمْۚ
X
അവര്‍ക്ക്
سَيُدْخِلُهُمُ
X
അവരെ പ്രവേശിപ്പിക്കും
اللَّهُ
X
അല്ലാഹു
فِي رَحْمَتِهِۗ
X
തന്റെ കാരുണ്യത്തില്‍
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
പരമദയാലുവുമാണ്
﴿9:99﴾ قُلْ
X
നീ പറയുക
بِفَضْلِ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടാണത്
وَبِرَحْمَتِهِ
X
അവന്റെ കാരുണ്യം കൊണ്ടും
فَبِذَٰلِكَ
X
അതിനെപ്പറ്റി
فَلْيَفْرَحُوا
X
അവര്‍ സന്തോഷിച്ചുകൊള്ളട്ടെ
هُوَ
X
അതാണ്
خَيْرٌ
X
ഉത്തമം
مِّمَّا يَجْمَعُونَ
X
അവര്‍ ശേഖരിച്ചുക്കൊണ്ടിരിക്കുന്നതിനേക്കാള്‍
﴿10:58﴾ وَنَجِّنَا
X
നീ രക്ഷിക്കേണമേ
بِرَحْمَتِكَ
X
നിന്റെ കാരുണ്യത്താല്‍
مِنَ الْقَوْمِ
X
ജനതയില്‍ നിന്ന്
الْكَافِرِينَ
X
സത്യനിഷേധികളായ
﴿10:86﴾ وَكَذَٰلِكَ
X
അപ്രകാരം
مَكَّنَّا
X
നാം അധികാരത്തിന്റെ മാര്‍ഗമൊരുക്കിക്കൊടുത്തു
لِيُوسُفَ
X
യൂസുഫിന്
فِي الْأَرْضِ
X
അന്നാട്ടില്‍
يَتَبَوَّأُ
X
അദ്ദേഹം താമസമുറപ്പിക്കുന്നവിധം
مِنْهَا
X
അതില്‍നിന്ന്
حَيْثُ يَشَاءُۚ
X
ഉദ്ദേശിക്കുന്നിടത്ത്
نُصِيبُ
X
നാം പ്രദാനംചെയ്യുന്നു
بِرَحْمَتِنَا
X
നമ്മുടെ കാരുണ്യം
مَن نَّشَاءُۖ
X
നാം ഉദ്ദേശിക്കുന്നവര്‍ക്ക്
وَلَا نُضِيعُ
X
നാം പാഴാക്കുകയില്ല
أَجْرَ
X
പ്രതിഫലം
الْمُحْسِنِينَ
X
സല്‍കര്‍മ്മികളുടെ
﴿12:56﴾ ذِكْرُ
X
വിവരണം (ആണിത്)
رَحْمَتِ
X
കാരുണ്യത്തെക്കുറിച്ചുള്ള
رَبِّكَ
X
നിന്റെ നാഥന്റെ
عَبْدَهُ
X
അവന്റെ ദാസനോട്
زَكَرِيَّا
X
(അഥവാ) സകരിയ്യാക്ക്
﴿19:2﴾ وَأَدْخَلْنَاهُ
X
നാം അദ്ദേഹത്തെ പ്രവേശിപ്പിച്ചു
فِي رَحْمَتِنَاۖ
X
നമ്മുടെ കാരുണ്യത്തില്‍
إِنَّهُ
X
തീര്‍ച്ചയായും അദ്ദേഹം
مِنَ الصَّالِحِينَ
X
സച്ചരിതരില്‍പെട്ടവനാകുന്നു
﴿21:75﴾ وَأَدْخَلْنَاهُمْ
X
നാം അവരെ പ്രവേശിപ്പിച്ചു
فِي رَحْمَتِنَاۖ
X
നമ്മുടെ കാരുണ്യത്തില്‍
إِنَّهُم
X
തീര്‍ച്ചയായും അവര്‍
مِّنَ الصَّالِحِينَ
X
സച്ചരിതരില്‍പെട്ടവര്‍ ആകുന്നു
﴿21:86﴾ وَهُوَ
X
അവനാണ്
الَّذِي أَرْسَلَ
X
അയച്ചു
الرِّيَاحَ
X
കാറ്റുകളെ
بُشْرًا
X
ശുഭസൂചകമായി
بَيْنَ يَدَيْ رَحْمَتِهِۚ
X
അവന്റെ അനുഗ്രഹത്തിന്റെ മുന്നോടിയായി
وَأَنزَلْنَا
X
നാം ഇറക്കി
مِنَ السَّمَاءِ
X
മാനത്ത്നിന്ന്
مَاءً
X
വെള്ളത്തെ
طَهُورًا
X
ശുദ്ധമായ
﴿25:48﴾ فَتَبَسَّمَ
X
അപ്പോള്‍ അദ്ദേഹം മന്ദഹസിച്ചു
ضَاحِكًا
X
ചിരിച്ചുകൊണ്ട്
مِّن قَوْلِهَا
X
അതിന്റെ വാക്ക് കൊണ്ട്
وَقَالَ
X
അദ്ദേഹം പറഞ്ഞു
رَبِّ
X
എന്റെ നാഥാ
أَوْزِعْنِي
X
എനിക്ക് അവസരം നല്‍കേണമേ
أَنْ أَشْكُرَ
X
ഞാന്‍ നന്ദികാണിക്കാന്‍
نِعْمَتَكَ
X
നിന്റെ അനുഗ്രഹങ്ങള്‍ക്ക്
الَّتِي أَنْعَمْتَ
X
നീ അനുഗ്രഹിച്ച
عَلَيَّ
X
എനിക്ക്
وَعَلَىٰ وَالِدَيَّ
X
എന്റെ മാതാപിതാക്കള്‍ക്കും
وَأَنْ أَعْمَلَ
X
ഞാന്‍ പ്രവര്‍ത്തിക്കാനും
صَالِحًا
X
സല്‍കര്‍മങ്ങള്‍
تَرْضَاهُ
X
നിനക്കിഷ്ടപ്പെട്ട
وَأَدْخِلْنِي
X
എന്നെ നീ ഉള്‍പ്പെടുത്തുകയും ചെയ്യേണമേ
بِرَحْمَتِكَ
X
നിന്റെ കാരുണ്യത്താല്‍
فِي عِبَادِكَ
X
നിന്റെ ദാസന്‍മാരില്‍
الصَّالِحِينَ
X
സച്ചരിതരായ
﴿27:19﴾ أَمَّن يَهْدِيكُمْ
X
അഥവാ നിങ്ങള്‍ക്ക് വഴികാണിക്കുന്നവനോ
فِي ظُلُمَاتِ
X
കൂരിരുളില്‍
الْبَرِّ
X
കരയിലെ
وَالْبَحْرِ
X
കടലിലെയും
وَمَن يُرْسِلُ
X
അയക്കുകയും ചെയ്യുന്നവന്‍
الرِّيَاحَ
X
കാറ്റുകളെ
بُشْرًا
X
ശുഭവാര്‍ത്തയുമായി
بَيْنَ يَدَيْ
X
മുന്നോടിയായി
رَحْمَتِهِۗ
X
തന്റെ അനുഗ്രഹത്തിന്റെ
أَإِلَٰهٌ
X
വേറെ വല്ല ദൈവവുമുണ്ടോ
مَّعَ اللَّهِۚ
X
അല്ലാഹുവിന്റെ കൂടെ
تَعَالَى اللَّهُ
X
അല്ലാഹു അതീതനായിരിക്കുന്നു
عَمَّا يُشْرِكُونَ
X
അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം
﴿27:63﴾ فَانظُرْ
X
അപ്പോള്‍ നോക്കൂ
إِلَىٰ آثَارِ
X
അടയാളങ്ങളിലേക്ക്
رَحْمَتِ
X
അനുഗ്രഹത്തിന്റെ
اللَّهِ
X
അല്ലാഹുവിന്റെ
كَيْفَ
X
എങ്ങനെ
يُحْيِي
X
അവന്‍ ജീവിപ്പിക്കുന്നു
الْأَرْضَ
X
ഭൂമിയെ
بَعْدَ مَوْتِهَاۚ
X
അതിന്റെ മൃതാവസ്ഥക്കു ശേഷം
إِنَّ ذَٰلِكَ
X
നിശ്ചയം അത് ചെയ്യുന്നവന്‍
لَمُحْيِي
X
ജീവിപ്പിക്കുന്നവന്‍ തന്നെയാണ്
الْمَوْتَىٰۖ
X
മരിച്ചവരെ
وَهُوَ
X
അവന്‍
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرٌ
X
കഴിവുള്ളവന്‍ (ആകുന്നു)
﴿30:50﴾ وَلَئِن سَأَلْتَهُم
X
നീ അവരോടു ചോദിച്ചാല്‍
مَّنْ خَلَقَ
X
ആരാണ് സൃഷ്ടിച്ചതെന്ന്
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
لَيَقُولُنَّ
X
തീര്‍ച്ചയായും അവര്‍ പറയും
اللَّهُۚ
X
അല്ലാഹു എന്ന്
قُلْ
X
നീ ചോദിക്കുക
أَفَرَأَيْتُم
X
നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ
مَّا تَدْعُونَ
X
നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവയെ കുറിച്ച്
مِن دُونِ اللَّهِ
X
അല്ലാഹുവിന് പുറമെ
إِنْ أَرَادَنِيَ
X
എനിക്ക് ഉദ്ദേശിച്ചിരുന്നെങ്കില്‍
اللَّهُ
X
അല്ലാഹു
بِضُرٍّ
X
വല്ല ദുരിതവും
هَلْ
X
അവയാണോ
هُنَّ كَاشِفَاتُ
X
നീക്കിക്കളയുന്നവര്‍
ضُرِّهِ
X
അവന്റെ ദുരിതം
أَوْ أَرَادَنِي
X
അല്ലെങ്കില്‍ അവന്‍ എനിക്ക് ഉദ്ദേശിച്ചാല്‍
بِرَحْمَةٍ
X
വല്ല അനുഗ്രഹവും
هَلْ
X
അവയാണോ
هُنَّ مُمْسِكَاتُ
X
പിടിച്ചുവെക്കുന്നവര്‍
رَحْمَتِهِۚ
X
അവന്റെ അനുഗ്രഹം
قُلْ
X
നീ പറയുക
حَسْبِيَ اللَّهُۖ
X
എനിക്ക് അല്ലാഹു മതി
عَلَيْهِ
X
അവനില്‍
يَتَوَكَّلُ
X
ഭരമേല്‍പിക്കുന്നു
الْمُتَوَكِّلُونَ
X
ഭരമേല്‍പിക്കുന്നവര്‍
﴿39:38﴾ وَلَوْ شَاءَ
X
ഉദ്ദേശിച്ചിരുന്നുവെങ്കില്‍
اللَّهُ
X
അല്ലാഹു
لَجَعَلَهُمْ
X
അവരെ ആക്കുമായിരുന്നു
أُمَّةً وَاحِدَةً
X
ഒരൊറ്റ സമുദായം
وَلَٰكِن
X
പക്ഷേ
يُدْخِلُ
X
അവന്‍ പ്രവേശിപ്പിക്കുന്നു
مَن يَشَاءُ
X
താനിച്ഛിക്കുന്നവരെ
فِي رَحْمَتِهِۚ
X
തന്റെ കാരുണ്യത്തില്‍
وَالظَّالِمُونَ
X
അക്രമികള്‍
مَا لَهُم
X
അവര്‍ക്കില്ല
مِّن وَلِيٍّ
X
ഒരു രക്ഷകനും
وَلَا نَصِيرٍ
X
ഒരു സഹായിയും
﴿42:8﴾ فَأَمَّا الَّذِينَ آمَنُوا
X
എന്നാല്‍ സത്യവിശ്വാസം സ്വീകരിച്ചവര്‍
وَعَمِلُوا
X
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍
فَيُدْخِلُهُمْ
X
അവരെ പ്രവേശിപ്പിക്കും
رَبُّهُمْ
X
അവരുടെ നാഥന്‍
فِي رَحْمَتِهِۚ
X
തന്റെ കാരുണ്യവലയത്തില്‍
ذَٰلِكَ هُوَ
X
അത് തന്നെ
الْفَوْزُ
X
വിജയം
الْمُبِينُ
X
വ്യക്തമായ
﴿45:30﴾ هُمُ
X
അവര്‍
الَّذِينَ كَفَرُوا
X
നിഷേധിച്ചവരാകുന്നു
وَصَدُّوكُمْ
X
അവര്‍ നിങ്ങളെ തടയുകയും ചെയ്തു
عَنِ الْمَسْجِدِ الْحَرَامِ
X
പവിത്രമായ ദേവാലയത്തില്‍നിന്ന്
وَالْهَدْيَ
X
ബലിമൃഗത്തെയും
مَعْكُوفًا
X
തടഞ്ഞുവെച്ച അവസ്ഥയില്‍
أَن يَبْلُغَ
X
അത് എത്തിച്ചേരുന്നതില്‍നിന്ന്
مَحِلَّهُۚ
X
അതിന്റെ സ്ഥലത്ത്
وَلَوْلَا
X
ഇല്ലായിരുന്നുവെങ്കില്‍
رِجَالٌ
X
പുരുഷന്മാര്‍
مُّؤْمِنُونَ
X
സത്യവിശ്വാസികളായ
وَنِسَاءٌ
X
സ്ത്രീകളും
مُّؤْمِنَاتٌ
X
സത്യവിശ്വാസിനികളായ
لَّمْ تَعْلَمُوهُمْ
X
അവരെ നിങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല (നിങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ലാത്ത)
أَن تَطَئُوهُمْ
X
അതായത് നിങ്ങള്‍ അവരെ ചവിട്ടിത്തേക്കല്‍ (ചവിട്ടിത്തേക്കുമെന്ന ആശങ്ക)
فَتُصِيبَكُم
X
അങ്ങനെ നിങ്ങളെ ബാധിക്കും (ബാധിക്കുമെന്ന ആശങ്കയും)
مِّنْهُم
X
അവര്‍ കാരണമായി
مَّعَرَّةٌ
X
കുറ്റം
بِغَيْرِ عِلْمٍۖ
X
അറിയാതെ
لِّيُدْخِلَ اللَّهُ
X
അല്ലാഹു ഉള്‍പ്പെടുത്താനാണിത്
فِي رَحْمَتِهِ
X
അവന്റെ കാരുണ്യത്തില്‍
مَن يَشَاءُۚ
X
താനിച്ഛിക്കുന്നവരെ
لَوْ تَزَيَّلُوا
X
അവര്‍ വേര്‍തിരിഞ്ഞു കഴിഞ്ഞിരുന്നുവെങ്കില്‍
لَعَذَّبْنَا
X
നാം ശിക്ഷിക്കുമായിരുന്നു
الَّذِينَ كَفَرُوا
X
നിഷേധിച്ചവരെ
مِنْهُمْ
X
അവരില്‍നിന്ന്
عَذَابًا
X
ശിക്ഷ
أَلِيمًا
X
നോവേറിയ
﴿48:25﴾ يُدْخِلُ
X
അവന്‍ പ്രവേശിപ്പിക്കുന്നു
مَن يَشَاءُ
X
അവന്‍ ഇച്ഛിക്കുന്നവരെ
فِي رَحْمَتِهِۚ
X
അവന്റെ കാരുണ്യത്തില്‍
وَالظَّالِمِينَ
X
അക്രമികള്‍
أَعَدَّ
X
അവന്‍ ഒരുക്കിവെച്ചിരിക്കുന്നു
لَهُمْ
X
അവര്‍ക്ക്
عَذَابًا
X
ശിക്ഷ
أَلِيمًا
X
നോവേറിയ
﴿76:31﴾