Repeated Words in Quran

< >
Total Found : 17
الَّذِينَ يَظُنُّونَ
X
കരുതുന്നവര്‍
أَنَّهُم
X
നിശ്ചയമായും അവരാണെന്ന്
مُّلَاقُو
X
സന്ധിക്കുന്നവര്‍
رَبِّهِمْ
X
തങ്ങളുടെ നാഥനുമായി
وَأَنَّهُمْ
X
നിശ്ചയം അവര്‍ ആണെന്നും
إِلَيْهِ
X
അവനിലേക്ക്
رَاجِعُونَ
X
തിരിച്ചുചെല്ലുന്നവര്‍
﴿2:46﴾ إِنَّ الَّذِينَ آمَنُوا
X
നിശ്ചയം സത്യവിശ്വാസം സ്വീകരിച്ചവര്‍
وَالَّذِينَ هَادُوا
X
യഹൂദരും
وَالنَّصَارَىٰ
X
ക്രൈസ്തവരും
وَالصَّابِئِينَ
X
സാബികളും
مَنْ
X
ആര്‍
آمَنَ
X
വിശ്വസിച്ചു
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും
وَعَمِلَ
X
പ്രവര്‍ത്തിക്കുകയും ചെയ്തു
صَالِحًا
X
സല്‍കര്‍മം
فَلَهُمْ
X
അങ്ങനെയുള്ളവര്‍ക്കുണ്ട്
أَجْرُهُمْ
X
അവരുടെ പ്രതിഫലം
عِندَ رَبِّهِمْ
X
അവരുടെ നാഥന്റെ അടുക്കല്‍
وَلَا خَوْفٌ
X
ഭയവുമില്ല
عَلَيْهِمْ
X
അവര്‍ക്ക്
وَلَا هُمْ
X
അവരല്ലതാനും
يَحْزَنُونَ
X
അവര്‍ ദുഃഖിക്കുന്നു
﴿2:62﴾ الَّذِينَ يُنفِقُونَ
X
ചെലവഴിക്കുന്നവര്‍
أَمْوَالَهُمْ
X
തങ്ങളുടെ ധനം
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
ثُمَّ
X
പിന്നെ
لَا يُتْبِعُونَ
X
തുടര്‍ത്തുന്നില്ല
مَا أَنفَقُوا
X
അവര്‍ ചെലവഴിച്ചതിനെ
مَنًّا
X
എടുത്തുപറഞ്ഞുകൊണ്ട്
وَلَا أَذًىۙ
X
ഉപദ്രവിച്ചുകൊണ്ടുമില്ല
لَّهُمْ
X
അവര്‍ക്കുണ്ട്
أَجْرُهُمْ
X
അവരുടെ പ്രതിഫലം
عِندَ رَبِّهِمْ
X
തങ്ങളുടെ നാഥന്റെയടുത്ത്
وَلَا خَوْفٌ
X
ഭയമില്ല
عَلَيْهِمْ
X
അവര്‍ക്ക്
وَلَا هُمْ
X
അവരല്ല
يَحْزَنُونَ
X
ദുഃഖിക്കുന്നവര്‍
﴿2:262﴾ الَّذِينَ يُنفِقُونَ
X
ചെലവഴിക്കുന്നവര്‍
أَمْوَالَهُم
X
തങ്ങളുടെ ധനം
بِاللَّيْلِ
X
രാവില്‍
وَالنَّهَارِ
X
പകലിലും
سِرًّا
X
രഹസ്യമായി
وَعَلَانِيَةً
X
പരസ്യമായും
فَلَهُمْ
X
അവര്‍ക്കുണ്ട്
أَجْرُهُمْ
X
അവരുടെ പ്രതിഫലം
عِندَ رَبِّهِمْ
X
അവരുടെ നാഥന്റെ അടുത്ത്
وَلَا خَوْفٌ
X
ഒരു ഭയവുമില്ല
عَلَيْهِمْ
X
അവരുടെ കാര്യത്തില്‍
وَلَا هُمْ
X
അവരല്ല
يَحْزَنُونَ
X
ദുഃഖിക്കുന്നവര്‍
﴿2:274﴾ إِنَّ الَّذِينَ آمَنُوا
X
തീര്‍ച്ചയായും സത്യവിശ്വാസം കൈകൊണ്ടവര്‍
وَعَمِلُوا الصَّالِحَاتِ
X
സല്‍കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്തവര്‍
وَأَقَامُوا الصَّلَاةَ
X
നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുകയും ചെയ്തവര്‍
وَآتَوُا الزَّكَاةَ
X
സകാത്ത് നല്‍കുകയും ചെയ്തവര്‍
لَهُمْ
X
അവര്‍ക്കുണ്ട്
أَجْرُهُمْ
X
അവരുടെ പ്രതിഫലം
عِندَ رَبِّهِمْ
X
തങ്ങളുടെ നാഥന്റെയടുത്ത്
وَلَا خَوْفٌ عَلَيْهِمْ
X
അവര്‍ക്ക് ഭയമില്ല
وَلَا هُمْ يَحْزَنُونَ
X
അവര്‍ ദുഃഖിക്കുന്നവരുമല്ല
﴿2:277﴾ قُلْ
X
പറയുക
أَؤُنَبِّئُكُم
X
ഞാന്‍ അറിയിച്ചു തരട്ടെയോ
بِخَيْرٍ
X
ശ്രേഷ്ഠമായത്
مِّن ذَٰلِكُمْۚ
X
ഇതിനേക്കാള്‍
لِلَّذِينَ اتَّقَوْا
X
സൂക്ഷ്മത പുലര്‍ത്തിയവര്‍ക്ക്
عِندَ رَبِّهِمْ
X
തങ്ങളുടെ നാഥന്റെയടുക്കല്‍
جَنَّاتٌ
X
സ്വര്‍ഗീയാരാമങ്ങള്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തിലൂടെ
الْأَنْهَارُ
X
ആറുകള്‍, നദികള്‍
خَالِدِينَ
X
സ്ഥിരവാസികളായി
فِيهَا
X
അവയില്‍
وَأَزْوَاجٌ
X
ഇണകളും
مُّطَهَّرَةٌ
X
പരിശുദ്ധരായ
وَرِضْوَانٌ
X
പ്രീതിയും
مِّنَ اللَّهِۗ
X
അല്ലാഹുവില്‍ നിന്നുള്ള
وَاللَّهُ
X
അല്ലാഹു
بَصِيرٌ
X
സൂക്ഷ്മമായി കണ്ടറിയുന്നവനാണ്
بِالْعِبَادِ
X
അടിമകളെ
﴿3:15﴾ وَلَا تَحْسَبَنَّ
X
തീര്‍ച്ചയായും(ഒരിക്കലും) നീ കരുതരുത്
الَّذِينَ قُتِلُوا
X
വധിക്കപ്പെട്ടവര്‍
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
أَمْوَاتًاۚ
X
മരിച്ചുപോയവരാണെന്ന്
بَلْ
X
എന്നാല്‍ (സത്യത്തില്‍)
أَحْيَاءٌ
X
ജീവിച്ചിരിക്കുന്നവരാണ്
عِندَ رَبِّهِمْ
X
തങ്ങളുടെ നാഥന്റെ അടുക്കല്‍
يُرْزَقُونَ
X
അവര്‍ക്ക് ജീവിത വിഭവം നല്‍കപ്പെട്ടുകൊണ്ടിരിക്കും
﴿3:169﴾ وَإِنَّ مِنْ أَهْلِ الْكِتَابِ
X
നിശ്ചയം വേദക്കാരിലുണ്ട്
لَمَن يُؤْمِنُ بِاللَّهِ
X
അല്ലാഹുവില്‍ വിശ്വസിക്കുന്നവര്‍
وَمَا أُنزِلَ إِلَيْكُمْ
X
നിങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും
وَمَا أُنزِلَ إِلَيْهِمْ
X
അവര്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും
خَاشِعِينَ لِلَّهِ
X
അല്ലാഹുവിനോട് ഭയമുള്ളവരായി
لَا يَشْتَرُونَ
X
അവര്‍ വില്‍ക്കുകയില്ല
بِآيَاتِ اللَّهِ
X
അല്ലാഹുവിന്റെ വചനങ്ങളെ
ثَمَنًا
X
വിലക്ക്
قَلِيلًاۗ
X
തുഛമായ
أُولَٰئِكَ
X
അക്കൂട്ടര്‍
لَهُمْ
X
അവര്‍ക്കുണ്ട്
أَجْرُهُمْ
X
അവരുടെ പ്രതിഫലം
عِندَ رَبِّهِمْۗ
X
അവരുടെ (തങ്ങളുടെ) നാഥന്റെ അടുക്കല്‍
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
سَرِيعُ الْحِسَابِ
X
അതിവേഗം കണക്കുനോക്കുന്നവനാണ്
﴿3:199﴾ الْحَمْدُ
X
സ്തുതി
لِلَّهِ
X
അല്ലാഹുവിനാകുന്നു
الَّذِي خَلَقَ
X
സൃഷ്ടിച്ചവന്‍
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
وَجَعَلَ
X
അവന്‍ ഉണ്ടാക്കുകയും ചെയ്തു (ഉണ്ടാക്കിയവനും)
الظُّلُمَاتِ
X
ഇരുട്ടുകള്‍
وَالنُّورَۖ
X
വെളിച്ചവും
ثُمَّ
X
എന്നിട്ടും
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
بِرَبِّهِمْ
X
തങ്ങളുടെ നാഥന്
يَعْدِلُونَ
X
അവര്‍ തുല്യരെ കല്‍പിക്കുന്നു
﴿6:1﴾ وَمَا تَأْتِيهِم
X
അവര്‍ക്ക് വന്നെത്തുന്നില്ല
مِّنْ آيَةٍ
X
ഏതെങ്കിലും തെളിവ്
مِّنْ آيَاتِ
X
തെളിവുകളില്‍പെട്ട
رَبِّهِمْ
X
തങ്ങളുടെ നാഥന്റെ
إِلَّا كَانُوا
X
അവര്‍ ആയിട്ടല്ലാതെ
عَنْهَا
X
അതില്‍നിന്ന്
مُعْرِضِينَ
X
തിരിഞ്ഞുകളയുന്നവര്‍
﴿6:4﴾ وَلَوْ تَرَىٰ
X
നീ കണ്ടിരുന്നെങ്കില്‍
إِذْ وُقِفُوا
X
അവര്‍ നിര്‍ത്തപ്പെടുമ്പോള്‍
عَلَىٰ رَبِّهِمْۚ
X
തങ്ങളുടെ നാഥന്റെ മുമ്പില്‍
قَالَ
X
അവന്‍ പറഞ്ഞു (ചോദിക്കും)
أَلَيْسَ
X
അല്ലേ?
هَٰذَا
X
ഇത്
بِالْحَقِّۚ
X
യഥാര്‍ഥം
قَالُوا
X
അവര്‍ പറഞ്ഞു(പറയും)
بَلَىٰ
X
അതെ
وَرَبِّنَاۚ
X
ഞങ്ങളുടെ നാഥന്‍തന്നെ സത്യം
قَالَ
X
അവന്‍ പറഞ്ഞു(പറയും)
فَذُوقُوا
X
എങ്കില്‍ നിങ്ങള്‍ ആസ്വദിച്ചുകൊള്ളുക
الْعَذَابَ
X
ശിക്ഷ
بِمَا
X
ഒരു കാരണത്താല്‍
كُنتُمْ
X
നിങ്ങളായിരുന്നു
تَكْفُرُونَ
X
നിങ്ങള്‍ അവിശ്വസിക്കുന്നു
﴿6:30﴾ وَمَا
X
അല്ല
مِن دَابَّةٍ
X
ഒരുജീവിയും
فِي الْأَرْضِ
X
ഭൂമിയില്‍
وَلَا طَائِرٍ
X
ഒരു പറവയും ഇല്ല
يَطِيرُ
X
അത് പറക്കുന്നു
بِجَنَاحَيْهِ
X
അതിന്റെ രണ്ടു ചിറകുകള്‍കൊണ്ട്
إِلَّا أُمَمٌ
X
സമൂഹങ്ങള്‍ അല്ലാതെ
أَمْثَالُكُمۚ
X
നിങ്ങളെപ്പോലുള്ള
مَّا فَرَّطْنَا
X
നാം വിട്ടുകളഞ്ഞിട്ടില്ല
فِي الْكِتَابِ
X
ഗ്രന്ഥത്തില്‍(ലൗഹുല്‍ മഹ്ഫൂളില്‍)
مِن شَيْءٍۚ
X
ഒന്നും(ഒരു കാര്യവും)
ثُمَّ
X
പിന്നീട്
إِلَىٰ رَبِّهِمْ
X
അവരുടെ നാഥങ്കലേക്ക്
يُحْشَرُونَ
X
അവര്‍ ഒരുമിച്ചുകൂട്ടപ്പെടും
﴿6:38﴾ وَأَنذِرْ
X
നീ മുന്നറിയിപ്പ് നല്‍കുക
بِهِ
X
ഇതുമുഖേന
الَّذِينَ يَخَافُونَ
X
ഭയപ്പെടുന്നവര്‍ക്ക്
أَن يُحْشَرُوا
X
അവര്‍ ഒരുമിച്ചുകൂട്ടപ്പെടുമെന്ന്
إِلَىٰ رَبِّهِمْۙ
X
തങ്ങളുടെ നാഥനിലേക്ക്
لَيْسَ
X
ഇല്ല
لَهُم
X
അവര്‍ക്ക്
مِّن دُونِهِ
X
അവനെക്കൂടാതെ
وَلِيٌّ
X
ഒരു രക്ഷകനും
وَلَا شَفِيعٌ
X
ഒരു ശിപാര്‍ശകനും ഇല്ല
لَّعَلَّهُمْ يَتَّقُونَ
X
അവര്‍ സൂക്ഷ്മതയുള്ളവരായേക്കാം
﴿6:51﴾ لَهُمْ
X
അവര്‍ക്കുണ്ട്
دَارُ
X
മന്ദിരം
السَّلَامِ
X
ശാന്തിയുടെ
عِندَ
X
അടുത്ത്
رَبِّهِمْۖ
X
അവരുടെ നാഥന്റെ
وَهُوَ
X
അവനാണ്
وَلِيُّهُم
X
അവരുടെ രക്ഷാധികാരി
بِمَا كَانُوا
X
അവര്‍ ആയിരുന്നത്കാരണം
يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിക്കുന്നു
﴿6:127﴾ قُلْ
X
നീ പറയുക
هَلُمَّ
X
കൊണ്ടുവരൂ
شُهَدَاءَكُمُ
X
നിങ്ങളുടെ സാക്ഷികളെ
الَّذِينَ يَشْهَدُونَ
X
സാക്ഷ്യം വഹിക്കുന്നവരായ
أَنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
حَرَّمَ
X
അവന്‍ വിലക്കിയിരിക്കുന്നുവെന്ന്
هَٰذَاۖ
X
ഇത്
فَإِن شَهِدُوا
X
അവരങ്ങനെ സാക്ഷ്യംവഹിക്കുകയാണെങ്കില്‍
فَلَا تَشْهَدْ
X
നീ സാക്ഷിയാവരുത്
مَعَهُمْۚ
X
അവരോടൊപ്പം
وَلَا تَتَّبِعْ
X
നീ പിന്‍പറ്റരുത്
أَهْوَاءَ
X
തന്നിഷ്ടങ്ങളെ
الَّذِينَ كَذَّبُوا
X
കള്ളമാക്കിതള്ളിയവരുടെ
بِآيَاتِنَا
X
നമ്മുടെ തെളിവുകളെ
وَالَّذِينَ لَا يُؤْمِنُونَ
X
വിശ്വസിക്കാത്തവരുടെയും
بِالْآخِرَةِ
X
പരലോകത്തില്‍
وَهُم
X
അവര്‍
بِرَبِّهِمْ
X
തങ്ങളുടെ നാഥന്ന്
يَعْدِلُونَ
X
അവര്‍ തുല്യരെ സങ്കല്‍പിക്കുന്നു
﴿6:150﴾ ثُمَّ
X
പിന്നീട്
آتَيْنَا مُوسَى
X
മൂസായ്ക്ക് നാം നല്‍കി
الْكِتَابَ
X
വേദഗ്രന്ഥം
تَمَامًا
X
പൂര്‍ത്തീകരണമായിക്കൊണ്ട്
عَلَى الَّذِي أَحْسَنَ
X
നന്മചെയ്തവന്നുള്ള(അനുഗ്രഹത്തിന്റെ)
وَتَفْصِيلًا
X
വിശദീകരണവുമായിക്കൊണ്ടും
لِّكُلِّ شَيْءٍ
X
എല്ലാ കാര്യത്തിനുമുള്ള
وَهُدًى
X
മാര്‍ഗദര്‍ശനം ആയിക്കൊണ്ടും
وَرَحْمَةً
X
കാരുണ്യമായിക്കൊണ്ടും
لَّعَلَّهُم
X
അവരാകാന്‍വേണ്ടി
بِلِقَاءِ
X
കണ്ടുമുട്ടലില്‍
رَبِّهِمْ
X
തങ്ങളുടെ നാഥനുമായി
يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നു
﴿6:154﴾ فَعَقَرُوا
X
അങ്ങനെ അവര്‍ അറുത്തു
النَّاقَةَ
X
ആ ഒട്ടകത്തെ
وَعَتَوْا
X
അവര്‍ ധിക്കരിക്കുകയും ചെയ്തു
عَنْ أَمْرِ رَبِّهِمْ
X
തങ്ങളുടെ നാഥന്റെ കല്‍പനയെ
وَقَالُوا
X
അവര്‍ പറയുകയും ചെയ്തു
يَا صَالِحُ
X
സ്വാലിഹേ
ائْتِنَا
X
നീ ഞങ്ങള്‍ക്കു കൊണ്ടുവരിക
بِمَا تَعِدُنَا
X
നീ ഞങ്ങളെ ഭീഷണിപ്പെടുത്തുന്നത്
إِن كُنتَ
X
നീ ആണെങ്കില്‍
مِنَ الْمُرْسَلِينَ
X
ദൈവ ദൂതന്‍മാരില്‍ പെട്ടവന്‍
﴿7:77﴾ وَلَمَّا سَكَتَ
X
ശമിച്ചപ്പോള്‍
عَن مُّوسَى
X
മൂസായുടെ
الْغَضَبُ
X
കോപം
أَخَذَ
X
അദ്ദേഹം എടുത്തു
الْأَلْوَاحَۖ
X
ആ ഫലകങ്ങള്‍
وَفِي نُسْخَتِهَا
X
അതിന്റെ രേഖാ ഫലകത്തിലുണ്ട്
هُدًى
X
മാര്‍ഗദര്‍ശനം
وَرَحْمَةٌ
X
കാരുണ്യവും
لِّلَّذِينَ
X
ഒരു കൂട്ടര്‍ക്ക്
هُمْ
X
അവര്‍
لِرَبِّهِمْ
X
തങ്ങളുടെ നാഥനെ
يَرْهَبُونَ
X
അവര്‍ ഭയപ്പെടുന്നു
﴿7:154﴾ إِنَّمَا
X
മാത്രമാണ്
الْمُؤْمِنُونَ
X
സത്യവിശ്വാസികള്‍
الَّذِينَ
X
ഒരു കൂട്ടര്‍
إِذَا ذُكِرَ اللَّهُ
X
അല്ലാഹുവെപ്പറ്റി പറയപ്പെട്ടാല്‍
وَجِلَتْ
X
ഭയചകിതമാകും
قُلُوبُهُمْ
X
അവരുടെ ഹൃദയങ്ങള്‍
وَإِذَا تُلِيَتْ
X
വായിച്ചുകേള്‍പിക്കപ്പെട്ടാല്‍
عَلَيْهِمْ
X
അവര്‍ക്ക്
آيَاتُهُ
X
അവന്റെ വചനങ്ങള്‍
زَادَتْهُمْ
X
അവ അവര്‍ക്ക് വര്‍ധിപ്പിക്കും
إِيمَانًا
X
വിശ്വാസം
وَعَلَىٰ رَبِّهِمْ
X
തങ്ങളുടെ നാഥനില്‍
يَتَوَكَّلُونَ
X
അവര്‍ ഭരമേല്‍പിക്കും, സമര്‍പിക്കും
﴿8:2﴾ أُولَٰئِكَ هُمُ
X
അവര്‍ തന്നെയാണ്
الْمُؤْمِنُونَ
X
വിശ്വാസികള്‍
حَقًّاۚ
X
യഥാര്‍ഥ
لَّهُمْ
X
അവര്‍ക്കുണ്ട്
دَرَجَاتٌ
X
സ്ഥാനങ്ങള്‍, പദവികള്‍
عِندَ
X
അടുത്ത്
رَبِّهِمْ
X
തങ്ങളുടെ നാഥന്റെ
وَمَغْفِرَةٌ
X
പാപമോചനവും
وَرِزْقٌ
X
ഉപജീവനവും
كَرِيمٌ
X
ഉദാരമായ
﴿8:4﴾ كَدَأْبِ
X
കാര്യം പോലെ
آلِ
X
സംഘത്തിന്റെ
فِرْعَوْنَۙ
X
ഫറവോന്റെ
وَالَّذِينَ مِن قَبْلِهِمْۚ
X
അവര്‍ക്കുമുമ്പുള്ളവരുടെയും
كَذَّبُوا
X
അവര്‍ തള്ളിപ്പറഞ്ഞു
بِآيَاتِ
X
പ്രമാണങ്ങളെ
رَبِّهِمْ
X
തങ്ങളുടെ നാഥന്റെ
فَأَهْلَكْنَاهُم
X
അങ്ങനെ അവരെ നാം നശിപ്പിച്ചു
بِذُنُوبِهِمْ
X
അവരുടെ പാപങ്ങളുടെ പേരില്‍
وَأَغْرَقْنَا
X
നാം മുക്കി നശിപ്പിക്കുകയും ചെയ്തു
آلَ
X
ആളുകളെ
فِرْعَوْنَۚ
X
ഫറവോന്റെ
وَكُلٌّ
X
അവരൊക്കെയും
كَانُوا
X
ആയിരുന്നു
ظَالِمِينَ
X
അക്രമികള്‍
﴿8:54﴾ أَكَانَ
X
ആയിത്തീന്നുവോ
لِلنَّاسِ
X
ജനങ്ങള്‍ക്ക്
عَجَبًا
X
ഒരത്ഭുതം
أَنْ أَوْحَيْنَا
X
നാം ദിവ്യസന്ദേശം നല്‍കിയത്
إِلَىٰ رَجُلٍ
X
ഒരാള്‍ക്ക്
مِّنْهُمْ
X
തങ്ങളില്‍ നിന്നുതന്നെയുള്ള
أَنْ أَنذِرِ
X
മുന്നറിയിപ്പ് നല്‍കുക എന്ന്
النَّاسَ
X
ജനങ്ങള്‍ക്ക്
وَبَشِّرِ
X
നീ സുവാര്‍ത്തയറിയിക്കുകയെന്നും
الَّذِينَ آمَنُوا
X
സത്യവിശ്വാസികള്‍ക്ക്
أَنَّ لَهُمْ
X
നിശ്ചയം അവര്‍ക്കുണ്ട് എന്ന്
قَدَمَ صِدْقٍ
X
സത്യത്തിനര്‍ഹമായ പദവി
عِندَ رَبِّهِمْۗ
X
തങ്ങളുടെ നാഥങ്കല്‍
قَالَ الْكَافِرُونَ
X
സത്യനിഷേധികള്‍ പറഞ്ഞു
إِنَّ هَٰذَا
X
തീര്‍ച്ചയായും ഇയാള്‍
لَسَاحِرٌ
X
ഒരു ആഭിചാരകന്‍ തന്നെ
مُّبِينٌ
X
വ്യക്തമായ
﴿10:2﴾ وَمَنْ
X
ആരാണ്
أَظْلَمُ
X
കൊടിയ അക്രമി
مِمَّنِ افْتَرَىٰ
X
കെട്ടിച്ചമച്ചവനേക്കാള്‍
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
كَذِبًاۚ
X
കള്ളം
أُولَٰئِكَ
X
അവര്‍
يُعْرَضُونَ
X
അവര്‍ കൊണ്ടുവരപ്പെട്ടു
عَلَىٰ رَبِّهِمْ
X
തങ്ങളുടെ നാഥന്റെ (സന്നിധി)യില്‍
وَيَقُولُ
X
അപ്പോള്‍ പറയും
الْأَشْهَادُ
X
സാക്ഷികള്‍
هَٰؤُلَاءِ
X
ഇവര്‍
الَّذِينَ كَذَبُوا
X
കള്ളം പറഞ്ഞിരുന്നവരാണ്
عَلَىٰ رَبِّهِمْۚ
X
തങ്ങളുടെ നാഥന്റെ പേരില്‍
أَلَا
X
അറിയുക
لَعْنَةُ اللَّهِ
X
അല്ലാഹുവിന്റെ ശാപം
عَلَى الظَّالِمِينَ
X
അക്രമികളുടെ മേലാണ്
﴿11:18﴾ إِنَّ الَّذِينَ آمَنُوا
X
നിശ്ചയം സത്യവിശ്വാസം സ്വീകരിച്ചവര്‍
وَعَمِلُوا الصَّالِحَاتِ
X
അവര്‍ സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
وَأَخْبَتُوا
X
വിനയത്തോടെ തിരിച്ചുചെല്ലുകയും ചെയ്തു
إِلَىٰ رَبِّهِمْ
X
തങ്ങളുടെ നാഥങ്കലേക്ക്
أُولَٰئِكَ
X
അവരാണ്
أَصْحَابُ
X
സ്വര്‍ഗാവകാശികള്‍
الْجَنَّةِۖ
X
അവര്‍
هُمْ فِيهَا
X
അതില്‍
خَالِدُونَ
X
സ്ഥിരവാസികളാകുന്നു
﴿11:23﴾ وَيَا قَوْمِ
X
എന്റെ ജനമേ
لَا أَسْأَلُكُمْ
X
ഞാന്‍ നിങ്ങളോട് ചോദിക്കുന്നില്ല
عَلَيْهِ
X
ഇതിന്റെ പേരില്‍
مَالًاۖ
X
സ്വത്ത്
إِنْ أَجْرِيَ
X
എന്റെ പ്രതിഫലമല്ല
إِلَّا عَلَى اللَّهِۚ
X
അല്ലാഹുവിങ്കലല്ലാതെ
وَمَا أَنَا
X
ഞാനല്ല
بِطَارِدِ
X
ആട്ടിയകറ്റുന്നവന്‍
الَّذِينَ آمَنُواۚ
X
വിശ്വസിച്ചവരെ
إِنَّهُم
X
തീര്‍ച്ചയായും അവര്‍
مُّلَاقُو
X
സന്ധിക്കുന്നവരാണ്
رَبِّهِمْ
X
തങ്ങളുടെ നാഥനുമായി
وَلَٰكِنِّي
X
എന്നാല്‍ ഞാന്‍
أَرَاكُمْ
X
നിങ്ങളെ കാണുന്നു
قَوْمًا
X
ഒരു ജനതയായി
تَجْهَلُونَ
X
നിങ്ങള്‍ അവിവേകം പ്രവര്‍ത്തിക്കുന്നു
﴿11:29﴾ وَتِلْكَ
X
അതാണ്
عَادٌۖ
X
ആദ് ജനത
جَحَدُوا
X
അവര്‍ നിഷേധിച്ചു
بِآيَاتِ
X
ദൃഷ്ടാന്തങ്ങളെ
رَبِّهِمْ
X
തങ്ങളുടെ നാഥന്റെ
وَعَصَوْا
X
അവര്‍ ധിക്കരിക്കുകയും ചെയ്തു
رُسُلَهُ
X
അവന്റെ ദൂതന്‍മാരെ
وَاتَّبَعُوا
X
അവര്‍ പിന്‍പറ്റുകയും ചെയ്തു
أَمْرَ
X
കല്‍പന
كُلِّ
X
എല്ലാ
جَبَّارٍ
X
സ്വേഛാധിപതി(കളുടേയും)
عَنِيدٍ
X
ധിക്കാരി(കളായ)
﴿11:59﴾ وَإِن تَعْجَبْ
X
നീ അദ്ഭുതപ്പെടുന്നുവെങ്കില്‍
فَعَجَبٌ
X
ഏറെ അദ്ഭുതകരമായിട്ടുള്ളത്
قَوْلُهُمْ
X
അവരുടെ വാക്കാണ്
أَإِذَا كُنَّا
X
ഞങ്ങള്‍ ആയിക്കഴിഞ്ഞാല്‍
تُرَابًا
X
മണ്ണ്
أَإِنَّا لَفِي خَلْقٍ
X
ഞങ്ങള്‍ സൃഷ്ടിപ്പിലായിരിക്കുമെന്നോ
جَدِيدٍۗ
X
പുതിയ
أُولَٰئِكَ
X
അവരാണ്
الَّذِينَ كَفَرُوا
X
അവിശ്വസിച്ചവര്‍
بِرَبِّهِمْۖ
X
തങ്ങളുടെ നാഥനെ
وَأُولَٰئِكَ
X
അവര്‍
الْأَغْلَالُ
X
ചങ്ങലകളുണ്ട്
فِي أَعْنَاقِهِمْۖ
X
അവരുടെ കഴുത്തുകളില്‍
وَأُولَٰئِكَ
X
അവര്‍
أَصْحَابُ النَّارِۖ
X
നരകാവകാശികളാണ്
هُمْ
X
അവര്‍
فِيهَا
X
അതില്‍
خَالِدُونَ
X
നിത്യവാസികളാണ്
﴿13:5﴾ وَالَّذِينَ صَبَرُوا
X
ക്ഷമിച്ചവര്‍
ابْتِغَاءَ
X
പ്രതീക്ഷിച്ചുകൊണ്ട്
وَجْهِ
X
പ്രീതി
رَبِّهِمْ
X
തങ്ങളുടെ നാഥന്റെ
وَأَقَامُوا
X
അവര്‍ നിലനിര്‍ത്തുകയും ചെയ്തു
الصَّلَاةَ
X
നമസ്കാരം
وَأَنفَقُوا
X
അവര്‍ ചെലവഴിക്കുകയും ചെയ്തു
مِمَّا رَزَقْنَاهُمْ
X
നാം അവര്‍ക്ക് നല്‍കിയതില്‍ നിന്ന്
سِرًّا
X
രഹസ്യമായി
وَعَلَانِيَةً
X
പരസ്യമായും
وَيَدْرَءُونَ
X
അവര്‍ തടയുന്നു
بِالْحَسَنَةِ
X
നന്മ കൊണ്ട്
السَّيِّئَةَ
X
തിന്മയെ
أُولَٰئِكَ
X
അവര്‍
لَهُمْ
X
അവര്‍ക്കുള്ളതാണ്
عُقْبَى الدَّارِ
X
പരലോകനേട്ടം
﴿13:22﴾ الٓر‌ۚ
X
അലിഫ് ലാം റാ
كِتَابٌ
X
ഇത് ഒരു വേദപുസ്തകം
أَنزَلْنَاهُ
X
നാം ഇതിനെ ഇറക്കിയിരിക്കുന്നു
إِلَيْكَ
X
നിനക്ക്
لِتُخْرِجَ
X
നീ നയിക്കാന്‍ വേണ്ടി
النَّاسَ
X
ജനങ്ങളെ
مِنَ الظُّلُمَاتِ
X
ഇരുളുകളില്‍ നിന്ന്
إِلَى النُّورِ
X
വെളിച്ചത്തിലേക്ക്
بِإِذْنِ
X
അനുവാദത്തോടെ
رَبِّهِمْ
X
അവരുടെ നാഥന്റെ
إِلَىٰ صِرَاطِ
X
മാര്‍ഗ്ഗത്തിലേക്ക്
الْعَزِيزِ
X
പ്രതാപിയുടെ
الْحَمِيدِ
X
സ്തുത്യര്‍ഹനായവന്റെ
﴿14:1﴾ مَّثَلُ
X
ഉദാഹരണം
الَّذِينَ كَفَرُوا
X
നിഷേധിച്ചവരുടെ
بِرَبِّهِمْۖ
X
തങ്ങളുടെ രക്ഷിതാവിനെ
أَعْمَالُهُمْ
X
അവരുടെ പ്രവര്‍ത്തനങ്ങള്‍
كَرَمَادٍ
X
വെണ്ണീറുപോലെയാണ്
اشْتَدَّتْ
X
കഠിനമായി ബാധിച്ചു
بِهِ
X
അതിനെ
الرِّيحُ
X
കാറ്റ്
فِي يَوْمٍ
X
ദിവസത്തില്‍
عَاصِفٍۖ
X
കൊടുങ്കാറ്റുള്ള
لَّا يَقْدِرُونَ
X
അവര്‍ക്കുകഴിയുന്നില്ല
مِمَّا كَسَبُوا
X
അവര്‍ നേടിയതില്‍ നിന്ന്
عَلَىٰ شَيْءٍۚ
X
യാതൊന്നും
ذَٰلِكَ
X
അത്
هُوَ الضَّلَالُ
X
അതാണ് മാര്‍ഗഭ്രംശം
الْبَعِيدُ
X
വിദൂരമായ
﴿14:18﴾ وَأُدْخِلَ
X
പ്രവേശിപ്പിക്കപ്പെടും
الَّذِينَ آمَنُوا
X
സത്യവിശ്വാസം സ്വീകരിച്ചവര്‍
وَعَمِلُوا
X
പ്രവര്‍ത്തിച്ചവരും
الصَّالِحَاتِ
X
സല്‍കര്‍മ്മങ്ങള്‍
جَنَّاتٍ
X
സ്വര്‍ഗങ്ങളില്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തിലൂടെ
الْأَنْهَارُ
X
നദികള്‍
خَالِدِينَ
X
സത്യവാസികളായി
فِيهَا
X
അതില്‍
بِإِذْنِ
X
ഹിതാനുസാരം
رَبِّهِمْۖ
X
അവരുടെ നാഥന്റെ
تَحِيَّتُهُمْ
X
അവരുടെ അഭിവാദ്യം
فِيهَا
X
അവിടെ
سَلَامٌ
X
സലാം(സമാധാനം) ആയിരിക്കും
﴿14:23﴾ الَّذِينَ صَبَرُوا
X
അവര്‍ ക്ഷമ പാലിച്ചവരും
وَعَلَىٰ رَبِّهِمْ
X
അവരുടെ നാഥനില്‍
يَتَوَكَّلُونَ
X
ഭരമേല്‍പ്പിക്കുന്നവരുമാണ്
﴿16:42﴾ ثُمَّ
X
പിന്നീട്
إِذَا كَشَفَ
X
അവന്‍ ദൂരീകരിച്ചാല്‍
الضُّرَّ
X
കഷ്ടതയെ
عَنكُمْ
X
നിങ്ങളില്‍ നിന്ന്
إِذَا فَرِيقٌ
X
അപ്പോഴതാ ഒരു വിഭാഗം
مِّنكُم
X
നിങ്ങളിലെ
بِرَبِّهِمْ
X
അവരുടെ നാഥനില്‍
يُشْرِكُونَ
X
പങ്കുചേര്‍ക്കുന്നു
﴿16:54﴾ إِنَّهُ
X
നിശ്ചയമായും
لَيْسَ
X
ഇല്ല
لَهُ
X
അവന്ന്
سُلْطَانٌ
X
അധികാരം
عَلَى الَّذِينَ آمَنُوا
X
വിശ്വസിച്ചവരുടെ മേല്‍
وَعَلَىٰ رَبِّهِمْ
X
അവരുടെ നാഥനില്‍
يَتَوَكَّلُونَ
X
അവര്‍ ഭരമേല്‍പിക്കുന്നു
﴿16:99﴾ نَّحْنُ
X
നാം
نَقُصُّ
X
നാം വിവരിച്ചു തരാം
عَلَيْكَ
X
നിനക്ക്
نَبَأَهُم
X
അവരുടെ വിവരം
بِالْحَقِّۚ
X
യാഥാര്‍ത്ഥ്യപൂര്‍വം, യഥാര്‍ത്ഥ രൂപത്തില്‍
إِنَّهُمْ
X
നിശ്ചയമായും അവര്‍ ആയിരുന്നു
فِتْيَةٌ
X
ഏതാനും യുവാക്കള്‍
آمَنُوا
X
അവര്‍ വിശ്വസിച്ചു
بِرَبِّهِمْ
X
അവരുടെ നാഥനില്‍
وَزِدْنَاهُمْ
X
നാം അവര്‍ക്ക് വര്‍ധിപ്പിച്ചു കൊടുക്കുകയും ചെയ്തു
هُدًى
X
നേര്‍മാര്‍ഗം
﴿18:13﴾ أُولَٰئِكَ
X
അവരാണ്
الَّذِينَ كَفَرُوا
X
നിഷേധിച്ചവര്‍
بِآيَاتِ
X
ദൃഷ്ടാന്തങ്ങളെ
رَبِّهِمْ
X
തങ്ങളുടെ നാഥന്റെ
وَلِقَائِهِ
X
അവനെ കണ്ടുമുട്ടുന്നതിനെയും
فَحَبِطَتْ
X
അങ്ങനെ പാഴായി
أَعْمَالُهُمْ
X
അവരുടെ പ്രവര്‍ത്തനങ്ങള്‍
فَلَا نُقِيمُ
X
നാം നിലനിര്‍ത്തുന്നതല്ല
لَهُمْ
X
അവര്‍ക്ക്
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
وَزْنًا
X
ഒരു തൂക്കവും (ഒരു വിലയും)
﴿18:105﴾ هَٰذَانِ
X
ഇത് രണ്ടും
خَصْمَانِ
X
രണ്ട് എതിര്‍ കക്ഷികളാണ്
اخْتَصَمُوا
X
അവര്‍ തര്‍ക്കിച്ചു
فِي رَبِّهِمْۖ
X
തങ്ങളുടെ നാഥന്റെ കാര്യത്തില്‍
فَالَّذِينَ كَفَرُوا
X
നിഷേധിച്ചവര്‍
قُطِّعَتْ لَهُمْ
X
അവര്‍ക്ക് മുറിക്കപ്പെട്ടിരിക്കുന്നു
ثِيَابٌ
X
വസ്ത്രം
مِّن نَّارٍ
X
തീയാലുള്ള
يُصَبُّ
X
ഒഴിക്കപ്പെടും
مِن فَوْقِ
X
മുകളില്‍ നിന്ന്
رُءُوسِهِمُ
X
അവരുടെ തലകളുടെ
الْحَمِيمُ
X
തിളച്ചവെള്ളം
﴿22:19﴾ وَالَّذِينَ
X
ഒരു കൂട്ടരും
هُم
X
അവര്‍
بِآيَاتِ
X
വചനങ്ങളില്‍
رَبِّهِمْ
X
തങ്ങളുടെ നാഥന്റെ
يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നു
﴿23:58﴾ وَالَّذِينَ
X
ഒരു കൂട്ടരും
هُم
X
അവര്‍
بِرَبِّهِمْ
X
തങ്ങളുടെ നാഥനോട്
لَا يُشْرِكُونَ
X
അവര്‍ പങ്കുചേര്‍ക്കുന്നില്ല
﴿23:59﴾ وَالَّذِينَ
X
ഒരു കൂട്ടരും
يُؤْتُونَ
X
അവര്‍ നല്‍കുന്നു
مَا آتَوا
X
അവര്‍ നല്‍കുന്നത്
وَّقُلُوبُهُمْ
X
അവരുടെ ഹൃദയങ്ങളായിരിക്കെ
وَجِلَةٌ
X
ഭയന്നു വിറക്കുന്നവ
أَنَّهُمْ
X
അവരാണെന്നതിനാല്‍
إِلَىٰ رَبِّهِمْ
X
തങ്ങളുടെ നാഥന്റെ അടുത്തേക്ക്
رَاجِعُونَ
X
മടങ്ങുന്നവര്‍
﴿23:60﴾ وَلَقَدْ أَخَذْنَاهُم
X
തീര്‍ച്ചയായും നാം അവരെ പിടികൂടി
بِالْعَذَابِ
X
ശിക്ഷയാല്‍
فَمَا اسْتَكَانُوا
X
അവര്‍ കീഴൊതുങ്ങിയില്ല
لِرَبِّهِمْ
X
അവരുടെ നാഥന്
وَمَا يَتَضَرَّعُونَ
X
അവര്‍ വിനയം കാണിക്കുന്നുമില്ല
﴿23:76﴾ وَالَّذِينَ يَبِيتُونَ
X
രാത്രി കഴിച്ചുകൂട്ടുന്നവരുമാണ്
لِرَبِّهِمْ
X
തങ്ങളുടെ നാഥന്
سُجَّدًا
X
പ്രണമിക്കുന്നവരായി
وَقِيَامًا
X
നില്‍ക്കുന്നവരായും
﴿25:64﴾ وَالَّذِينَ
X
ഒരു കൂട്ടരുമാണവര്‍
إِذَا ذُكِّرُوا
X
അവര്‍ക്ക് ഉദ്ബോധനം നല്‍കപ്പെട്ടാല്‍
بِآيَاتِ
X
വചനങ്ങള്‍കൊണ്ട്
رَبِّهِمْ
X
തങ്ങളുടെ നാഥന്റെ
لَمْ يَخِرُّوا
X
അവര്‍ വീഴില്ല
عَلَيْهَا
X
അതിന്മേല്‍
صُمًّا
X
ബധിരരായി
وَعُمْيَانًا
X
അന്ധരായും
﴿25:73﴾ الَّذِينَ صَبَرُوا
X
ക്ഷമ പാലിക്കുന്നവര്‍
وَعَلَىٰ رَبِّهِمْ
X
തങ്ങളുടെ നാഥനില്‍
يَتَوَكَّلُونَ
X
അവര്‍ ഭരമേല്‍പ്പിക്കുന്നു
﴿29:59﴾ أَوَلَمْ يَتَفَكَّرُوا
X
അവര്‍ ചിന്തിച്ചിട്ടില്ലേ
فِي أَنفُسِهِمۗ
X
സ്വന്തത്തെ സംബന്ധിച്ച്
مَّا خَلَقَ
X
സൃഷ്ടിച്ചിട്ടില്ല
اللَّهُ
X
അല്ലാഹു
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
وَمَا بَيْنَهُمَا
X
അവക്കിടയിലുള്ളവയെയും
إِلَّا بِالْحَقِّ
X
ശരിയായ പ്രകാരമല്ലാതെ
وَأَجَلٍ مُّسَمًّىۗ
X
കൃത്യമായ അവധിയോടുകൂടിയുമല്ലതെ
وَإِنَّ كَثِيرًا
X
നിശ്ചയം അധികപേരും
مِّنَ النَّاسِ
X
ജനങ്ങളിലെ
بِلِقَاءِ رَبِّهِمْ
X
തങ്ങളുടെ നാഥനെ കണ്ടുമുട്ടുന്നതില്‍
لَكَافِرُونَ
X
വിശ്വാസമില്ലാത്തവര്‍ തന്നെയാണ്
﴿30:8﴾ وَإِذَا مَسَّ
X
ബാധിച്ചാല്‍
النَّاسَ
X
ജനങ്ങളെ
ضُرٌّ
X
വല്ല വിപത്തും
دَعَوْا
X
അവര്‍ പ്രാര്‍ഥിക്കും
رَبَّهُم
X
അവരുടെ നാഥനോട്
مُّنِيبِينَ إِلَيْهِ
X
അവനിലേക്ക് തിരിയുന്നവരായി
ثُمَّ
X
പിന്നെ
إِذَا أَذَاقَهُم
X
അവന്‍ അവരെ അനുഭവിപ്പിച്ചാല്‍
مِّنْهُ
X
അവന്റെ പക്കല്‍നിന്നുള്ള
رَحْمَةً
X
കാരുണ്യം
إِذَا فَرِيقٌ
X
അന്നേരം ഒരു വിഭാഗം
مِّنْهُم
X
അവരില്‍നിന്ന്
بِرَبِّهِمْ
X
തങ്ങളുടെ നാഥനില്‍
يُشْرِكُونَ
X
അവര്‍ പങ്കുകാരെ ചേര്‍ക്കുന്നു
﴿30:33﴾ وَقَالُوا
X
അവര്‍ പറഞ്ഞു
أَإِذَا ضَلَلْنَا
X
(ലയിച്ച്) അപ്രത്യക്ഷരായാലുമോ
فِي الْأَرْضِ
X
ഭൂമിയില്‍
أَإِنَّا لَفِي
X
നിശ്ചയം, ഞങ്ങള്‍ ആയിരിക്കുകയോ
خَلْقٍ
X
ഒരു സൃഷ്ടിയില്‍
جَدِيدٍۚ
X
പുതുതായ
بَلْ
X
എന്നാല്‍ (അത്രയുമല്ല)
هُم
X
അവര്‍
بِلِقَاءِ رَبِّهِمْ
X
തങ്ങളുടെ നാഥനെ കണ്ടുമുട്ടുന്നതിനെ
كَافِرُونَ
X
നിഷേധിക്കുന്നവരാണ്
﴿32:10﴾ وَلَوْ تَرَىٰ
X
നീ കാണുന്നുവെങ്കില്‍
إِذِ
X
സന്ദര്‍ഭം
الْمُجْرِمُونَ
X
കുറ്റവാളികള്‍
نَاكِسُو رُءُوسِهِمْ
X
അവര്‍ അവരുടെ തലകള്‍താഴ്ത്തിയവരായി
عِندَ رَبِّهِمْ
X
തങ്ങളുടെ നാഥന്റെയടുക്കല്‍ (സന്നിധിയില്‍)
رَبَّنَا
X
(അവര്‍ പറയും) ഞങ്ങളുടെ നാഥാ
أَبْصَرْنَا
X
ഞങ്ങള്‍ (എല്ലാം) നേരില്‍ കണ്ടിരിക്കുന്നു
وَسَمِعْنَا
X
ഞങ്ങള്‍ കേള്‍ക്കുകയും ചെയ്തു
فَارْجِعْنَا
X
അതിനാല്‍ നീ ഞങ്ങളെ തിരിച്ചയക്കേണമേ
نَعْمَلْ
X
ഞങ്ങള്‍ പ്രവര്‍ത്തിച്ചു കൊള്ളാം
صَالِحًا
X
നന്മ , നല്ലത്
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
مُوقِنُونَ
X
നന്നായി ബോധ്യപ്പെട്ടവരാണ്
﴿32:12﴾ إِنَّمَا
X
മാത്രമാണ്
يُؤْمِنُ
X
വിശ്വസിക്കുന്നു
بِآيَاتِنَا
X
നമ്മുടെ വചനങ്ങളില്‍
الَّذِينَ
X
ഒരു കൂട്ടര്‍
إِذَا ذُكِّرُوا
X
അവര്‍ക്ക് ഉല്‍ബോധനം നല്‍കപ്പെട്ടാല്‍
بِهَا
X
അതുവഴി
خَرُّوا
X
അവര്‍ പ്രണാമമര്‍പ്പിക്കും
سُجَّدًا
X
സാഷ്ടാംഗം ചെയ്യുന്നരായി
وَسَبَّحُوا
X
അവര്‍ പ്രകീര്‍ത്തിക്കുകയും ചെയ്യും
بِحَمْدِ رَبِّهِمْ
X
തങ്ങളുടെ നാഥനെ വാഴ്ത്തിക്കൊണ്ട്
وَهُمْ لَا يَسْتَكْبِرُونَ۩
X
അവര്‍ അഹങ്കരിക്കുകയില്ല
﴿32:15﴾ وَقَالَ
X
പറഞ്ഞു
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
لَن نُّؤْمِنَ
X
ഞങ്ങളൊരിക്കലും വിശ്വസിക്കുകയില്ല
بِهَٰذَا الْقُرْآنِ
X
ഈ ഖുര്‍ആനില്‍
وَلَا بِالَّذِي بَيْنَ يَدَيْهِۗ
X
അതിനു മുമ്പുള്ളതിലും
وَلَوْ تَرَىٰ
X
നീ കാണുകയാണെങ്കില്‍
إِذِ الظَّالِمُونَ
X
അക്രമികളാകുന്ന സന്ദര്‍ഭം
مَوْقُوفُونَ
X
നിര്‍ത്തപ്പെടുന്നവര്‍
عِندَ رَبِّهِمْ
X
തങ്ങളുടെ നാഥന്റെയടുത്ത്
يَرْجِعُ
X
തിരിച്ചു വിടുന്നു
بَعْضُهُمْ
X
അവരില്‍ ചിലര്‍
إِلَىٰ بَعْضٍ
X
ചിലരിലേക്ക്
الْقَوْلَ
X
വാക്ക്
يَقُولُ
X
പറയും
الَّذِينَ اسْتُضْعِفُوا
X
ബലഹീനരായി ഗണിക്കപ്പെട്ടവര്‍
لِلَّذِينَ اسْتَكْبَرُوا
X
വലുപ്പം നടിച്ചിരുന്നവരോട്
لَوْلَا أَنتُمْ
X
നിങ്ങളില്ലായിരുന്നെങ്കില്‍
لَكُنَّا
X
ഞങ്ങളായിരുന്നേനെ
مُؤْمِنِينَ
X
വിശ്വാസികള്‍
﴿34:31﴾ هُوَ
X
അവനാണ്
الَّذِي جَعَلَكُمْ
X
നിങ്ങളെ ആക്കിയവന്‍
خَلَائِفَ
X
പ്രതിനിധികള്‍
فِي الْأَرْضِۚ
X
ഭൂമിയില്‍
فَمَن كَفَرَ
X
അതിനാല്‍ വല്ലവനും അവിശ്വസിക്കുന്നുവെങ്കില്‍
فَعَلَيْهِ
X
അവനുതന്നെയാണ്
كُفْرُهُۖ
X
ആ അവിശ്വാസത്തിന്റെ ദോഷം
وَلَا يَزِيدُ
X
വര്‍ധിപ്പിക്കുകയില്ല
الْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
كُفْرُهُمْ
X
അവരുടെ സത്യനിഷേധം
عِندَ رَبِّهِمْ
X
തങ്ങളുടെ നാഥന്റെയടുത്ത്
إِلَّا مَقْتًاۖ
X
കോപമല്ലാതെ
وَلَا يَزِيدُ
X
വര്‍ദ്ധിപ്പിക്കുകയില്ല
الْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
كُفْرُهُمْ
X
അവരുടെ സത്യനിഷേധം
إِلَّا خَسَارًا
X
നഷ്ടമല്ലാതെ
﴿35:39﴾ وَمَا تَأْتِيهِم
X
അവര്‍ക്ക് വന്നെത്തുകയില്ല
مِّنْ آيَةٍ
X
ഒരു ദൃഷ്ടാന്തവും
مِّنْ آيَاتِ رَبِّهِمْ
X
തങ്ങളുടെ നാഥന്റെ ദൃഷ്ടാന്തങ്ങളില്‍ നിന്ന്
إِلَّا كَانُوا
X
അവരായിട്ടല്ലാതെ
عَنْهَا
X
അതിനെ
مُعْرِضِينَ
X
അവഗണിച്ചു തള്ളുന്നവര്‍
﴿36:46﴾ وَنُفِخَ
X
ഊതപ്പെടും
فِي الصُّورِ
X
കാഹളത്തില്‍
فَإِذَا
X
അപ്പോള്‍
هُم
X
അവര്‍
مِّنَ الْأَجْدَاثِ
X
കുഴിമാടങ്ങളില്‍ നിന്ന്
إِلَىٰ رَبِّهِمْ
X
തങ്ങളുടെ നാഥങ്കലേക്ക്
يَنسِلُونَ
X
കുതിച്ചോടും
﴿36:51﴾ لَهُم
X
അവര്‍ക്കുണ്ട്
مَّا يَشَاءُونَ
X
അവരിഛിക്കുന്നത്
عِندَ رَبِّهِمْۚ
X
തങ്ങളുടെ നാഥന്റെ അടുത്ത്
ذَٰلِكَ
X
അതാണ്
جَزَاءُ
X
പ്രതിഫലം
الْمُحْسِنِينَ
X
സുകൃതികള്‍ക്കുള്ള
﴿39:34﴾ وَتَرَى
X
നിനക്കു കാണാം
الْمَلَائِكَةَ
X
മലക്കുകളെ
حَافِّينَ
X
വലയം ചെയ്യുന്നവരായി
مِنْ حَوْلِ الْعَرْشِ
X
സിംഹാസനത്തിനു ചുറ്റും
يُسَبِّحُونَ
X
അവര്‍ കീര്‍ത്തനം ചെയ്യുന്നു
بِحَمْدِ رَبِّهِمْۖ
X
തങ്ങളുടെ നാഥനെ സ്തുതിക്കുന്നതോടൊപ്പം
وَقُضِيَ
X
വിധി കല്‍പിക്കപ്പെടും
بَيْنَهُم
X
അവര്‍ക്കിടയില്‍
بِالْحَقِّ
X
നീതിപൂര്‍വം
وَقِيلَ
X
പറയപ്പെടുകയും ചെയ്യും
الْحَمْدُ لِلَّهِ
X
സര്‍വ സ്തുതിയും അല്ലാഹുവിന്ന്
رَبِّ الْعَالَمِينَ
X
സര്‍വ ലോക നാഥനായ
﴿39:75﴾ الَّذِينَ يَحْمِلُونَ
X
വഹിക്കുന്നവര്‍
الْعَرْشَ
X
സിംഹാസനത്തെ
وَمَنْ حَوْلَهُ
X
അതിനു ചുറ്റുള്ളവരും
يُسَبِّحُونَ
X
അവര്‍ കീര്‍ത്തനം ചെയ്തുകൊണ്ടിരിക്കുന്നു
بِحَمْدِ رَبِّهِمْ
X
തങ്ങളുടെ നാഥനെ സ്തുതിക്കുന്നതോടൊപ്പം
وَيُؤْمِنُونَ
X
അവര്‍ വിശ്വസിക്കുകയും ചെയ്യുന്നു
بِهِ
X
അവനില്‍
وَيَسْتَغْفِرُونَ
X
അവര്‍ പാപമോചനം തേടുകയും ചെയ്യുന്നു
لِلَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍ക്കുവേണ്ടി
رَبَّنَا
X
ഞങ്ങളുടെ നാഥാ
وَسِعْتَ
X
നീ ഉള്‍ക്കൊണ്ടിരിക്കുന്നു
كُلَّ شَيْءٍ
X
സകല വസ്തുക്കളെയും
رَّحْمَةً
X
അനുഗ്രഹത്താല്‍
وَعِلْمًا
X
അറിവാലും
فَاغْفِرْ
X
അതിനാല്‍ നീ പൊറുത്തുകൊടുക്കേണമേ
لِلَّذِينَ تَابُوا
X
പശ്ചാത്തപിച്ചവര്‍ക്ക്
وَاتَّبَعُوا
X
അവര്‍ പിന്തുടരുകയും ചെയ്തു
سَبِيلَكَ
X
നിന്റെ മാര്‍ഗം
وَقِهِمْ
X
നീ അവരെ രക്ഷിക്കേണമേ
عَذَابَ
X
ശിക്ഷയില്‍ നിന്ന്
الْجَحِيمِ
X
നരകത്തിലെ
﴿40:7﴾ أَلَا
X
അറിയുക
إِنَّهُمْ
X
തീര്‍ച്ചയായും ഇവര്‍
فِي مِرْيَةٍ
X
സംശയത്തിലാകുന്നു
مِّن لِّقَاءِ
X
കണ്ടുമുട്ടുന്ന കാര്യത്തില്‍
رَبِّهِمْۗ
X
തങ്ങളുടെ നാഥനെ
أَلَا
X
അറിയുക
إِنَّهُ
X
തീര്‍ച്ചയായും അവന്‍
بِكُلِّ شَيْءٍ
X
സകല സംഗതികളെയും
مُّحِيطٌ
X
വലയം ചെയ്തവനാകുന്നു
﴿41:54﴾ تَكَادُ
X
അടുത്തിരിക്കുന്നു
السَّمَاوَاتُ
X
ആകാശങ്ങള്‍
يَتَفَطَّرْنَ
X
പൊട്ടിച്ചിതറാന്‍
مِن فَوْقِهِنَّۚ
X
അവയുടെ മുകള്‍ഭാഗത്ത്നിന്ന്
وَالْمَلَائِكَةُ
X
മലക്കുകള്‍
يُسَبِّحُونَ
X
സങ്കീര്‍ത്തനം ചെയ്യുന്നു
بِحَمْدِ
X
സ്തുതിക്കുന്നതോടൊപ്പം
رَبِّهِمْ
X
തങ്ങളുടെ നാഥനെ
وَيَسْتَغْفِرُونَ
X
അവര്‍ പാപമോചനം തേടുകയും ചെയ്യുന്നു
لِمَن فِي الْأَرْضِۗ
X
ഭൂമിയിലുള്ളവര്‍ക്ക്
أَلَا
X
അറിയുക
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
هُوَ الْغَفُورُ
X
അവന്‍ ഏറെ പൊറുക്കുന്നവനാണ്
الرَّحِيمُ
X
കരുണാനിധിയും
﴿42:5﴾ وَالَّذِينَ يُحَاجُّونَ
X
തര്‍ക്കിക്കുന്നവര്‍
فِي اللَّهِ
X
അല്ലാഹുവെക്കുറിച്ച്
مِن بَعْدِ مَا اسْتُجِيبَ لَهُ
X
അവന്ന് ഉത്തരം നല്‍കപ്പെട്ടതിനുശേഷം
حُجَّتُهُمْ
X
അവരുടെ ന്യായവാദം
دَاحِضَةٌ
X
മിഥ്യയാകുന്നു
عِندَ رَبِّهِمْ
X
അവരുടെ നാഥന്റെയടുത്ത്
وَعَلَيْهِمْ
X
അവരുടെ മേലുണ്ട്
غَضَبٌ
X
(ദൈവ)കോപം
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
شَدِيدٌ
X
കഠിനമായ
﴿42:16﴾ تَرَى
X
നീ കാണും
الظَّالِمِينَ
X
അക്രമികളെ
مُشْفِقِينَ
X
പേടിച്ചു വിറക്കുന്നത്
مِمَّا كَسَبُوا
X
തങ്ങള്‍ സമ്പാദിച്ചുവെച്ചതിനെപ്പറ്റി
وَهُوَ
X
അത്
وَاقِعٌ
X
ഭവിക്കുന്നതാകുന്നു
بِهِمْۗ
X
അവരില്‍
وَالَّذِينَ
X
യാതൊരു കൂട്ടര്‍
آمَنُوا
X
അവര്‍ സത്യവിശ്വാസം സ്വീകരിച്ചു
وَعَمِلُوا
X
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍
فِي رَوْضَاتِ الْجَنَّاتِۖ
X
സ്വര്‍ഗീയാരാമങ്ങളിലാണ്
لَهُم
X
അവര്‍ക്കുണ്ട്
مَّا يَشَاءُونَ
X
അവരുദ്ദേശിക്കുന്നത്
عِندَ رَبِّهِمْۚ
X
തങ്ങളുടെ നാഥന്റെയടുത്ത്
ذَٰلِكَ هُوَ
X
അത് തന്നെയാണ്
الْفَضْلُ
X
അനുഗ്രഹം
الْكَبِيرُ
X
മഹത്തായ
﴿42:22﴾ فَمَا أُوتِيتُم مِّن شَيْءٍ
X
നിങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടുള്ള ഏതൊരു വസ്തുവും
فَمَتَاعُ
X
താല്‍ക്കാലിക വിഭവമാണ്
الْحَيَاةِ الدُّنْيَاۖ
X
ഐഹിക ജീവിതത്തിലെ
وَمَا عِندَ اللَّهِ
X
അല്ലാഹുവിന്റെ അടുത്തുള്ളതാണ്
خَيْرٌ
X
ഉത്തമം
وَأَبْقَىٰ
X
ഏറെ അവശേഷിക്കുന്നതും
لِلَّذِينَ آمَنُوا
X
സത്യവിശ്വാസം സ്വീകരിക്കുന്നവര്‍ക്ക്
وَعَلَىٰ رَبِّهِمْ
X
തങ്ങളുടെ നാഥനില്‍
يَتَوَكَّلُونَ
X
അവര്‍ ഭരമേല്‍പിക്കുന്നു
﴿42:36﴾ وَالَّذِينَ اسْتَجَابُوا
X
ഉത്തരം നല്‍കിയവര്‍ക്കും
لِرَبِّهِمْ
X
തങ്ങളുടെ നാഥന്ന്
وَأَقَامُوا
X
അവര്‍ നിഷ്ഠയോടെ നിര്‍വഹിക്കുകയും ചെയ്തു
الصَّلَاةَ
X
നമസ്കാരം
وَأَمْرُهُمْ
X
അവരുടെ കാര്യം
شُورَىٰ
X
കൂടിയാലോചിക്കപ്പെടുന്നതാണ്
بَيْنَهُمْ
X
അവര്‍ക്കിടയില്‍
وَمِمَّا رَزَقْنَاهُمْ
X
നാം നല്‍കിയതില്‍നിന്ന്
يُنفِقُونَ
X
ചെലവഴിക്കുകയും ചെയ്യുന്നു
﴿42:38﴾ هَٰذَا
X
ഇത് (ഖുര്‍ആന്‍)
هُدًىۖ
X
വഴികാട്ടിയാണ്
وَالَّذِينَ كَفَرُوا
X
അവിശ്വസിച്ചവര്‍
بِآيَاتِ رَبِّهِمْ
X
തങ്ങളുടെ നാഥന്റെ വചനങ്ങളെ
لَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
مِّن رِّجْزٍ
X
കഠിനമായ
أَلِيمٌ
X
വേദനയേറിയ
﴿45:11﴾ فَعَتَوْا
X
എന്നിട്ടും അവര്‍ ധിക്കരിച്ചു
عَنْ أَمْرِ
X
കല്‍പനയെ
رَبِّهِمْ
X
അവരുടെ നാഥന്റെ
فَأَخَذَتْهُمُ
X
അപ്പോള്‍ അവരെ പിടികൂടി
الصَّاعِقَةُ
X
ഇടിനാദം
وَهُمْ
X
അവരാകട്ടെ
يَنظُرُونَ
X
നോക്കിനില്‍ക്കുന്നു
﴿51:44﴾ وَالَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍
بِاللَّهِ
X
അല്ലാഹുവില്‍
وَرُسُلِهِ
X
അവന്റെ ദൂതന്മാരിലും
أُولَٰئِكَ
X
അവര്‍
هُمُ
X
അവര്‍ തന്നെയാണ്
الصِّدِّيقُونَۖ
X
സത്യസന്ധന്മാര്‍
وَالشُّهَدَاءُ
X
സത്യസാക്ഷികളും
عِندَ رَبِّهِمْ
X
തങ്ങളുടെ നാഥന്റെ സന്നിധിയില്‍
لَهُمْ
X
അവര്‍ക്കുണ്ട്
أَجْرُهُمْ
X
അവരുടെ പ്രതിഫലം
وَنُورُهُمْۖ
X
അവരുടെ വെളിച്ചവും
وَالَّذِينَ كَفَرُوا
X
നിഷേധിച്ചവര്‍
وَكَذَّبُوا
X
വ്യാജമാക്കിത്തള്ളിയവരും
بِآيَاتِنَا
X
നമ്മുടെ വചനങ്ങളെ
أُولَٰئِكَ
X
അവരാണ്
أَصْحَابُ الْجَحِيمِ
X
നരകക്കാര്‍
﴿57:19﴾ وَلِلَّذِينَ كَفَرُوا
X
നിഷേധിച്ചവര്‍ക്കുണ്ട്
بِرَبِّهِمْ
X
തങ്ങളുടെ നാഥനെ
عَذَابُ جَهَنَّمَۖ
X
നരകശിക്ഷ
وَبِئْسَ
X
എത്ര ചീത്ത
الْمَصِيرُ
X
മടങ്ങിച്ചെല്ലാനുള്ള ആ ഇടം
﴿67:6﴾ إِنَّ
X
ഉറപ്പായും
لِلْمُتَّقِينَ
X
ദൈവഭക്തര്‍ക്കുണ്ട്
عِندَ رَبِّهِمْ
X
തങ്ങളുടെ നാഥന്റെയടുക്കല്‍
جَنَّاتِ
X
സ്വര്‍ഗീയാരാമങ്ങള്‍
النَّعِيمِ
X
അനുഗ്രഹങ്ങളുടെ
﴿68:34﴾ فَعَصَوْا
X
അങ്ങനെ അവര്‍ ധിക്കരിച്ചു
رَسُولَ
X
ദൂതനെ
رَبِّهِمْ
X
അവരുടെ നാഥന്റെ
فَأَخَذَهُمْ
X
അപ്പോള്‍ അവന്‍ അവരെ പിടികൂടി
أَخْذَةً
X
ഒരു പിടികൂടല്‍
رَّابِيَةً
X
കഠിനമായ
﴿69:10﴾ إِنَّ عَذَابَ
X
നിശ്ചയം, ശിക്ഷ
رَبِّهِمْ
X
അവരുടെ നാഥന്റെ
غَيْرُ مَأْمُونٍ
X
നിര്‍ഭയത്വം കൈക്കൊള്ളാനാവാത്തതാകുന്നു
لِّيَعْلَمَ
X
അവന്‍ അറിയുന്നതിനുവേണ്ടി
أَن قَدْ أَبْلَغُوا
X
അവര്‍ എത്തിച്ചുകൊടുത്തിട്ടുണ്ടെന്ന്
رِسَالَاتِ
X
സന്ദേശങ്ങള്‍
رَبِّهِمْ
X
അവരുടെ നാഥന്റെ
وَأَحَاطَ
X
അവന്‍ വലയം ചെയ്തിരിക്കുന്നു
بِمَا
X
യാതൊന്നിനെ
لَدَيْهِمْ
X
അവരുടെ വശമുള്ള
وَأَحْصَىٰ
X
അവന്‍ തിട്ടപ്പെടുത്തുകയും ചെയ്തിരിക്കുന്നു
كُلَّ شَيْءٍ
X
എല്ലാ വസ്തുക്കളെയും
عَدَدًا
X
എണ്ണം മുഖേന
﴿72:28﴾ جَزَاؤُهُمْ
X
അവരുടെ പ്രതിഫലം
عِندَ رَبِّهِمْ
X
അവരുടെ നാഥന്റെ അടുത്ത്
جَنَّاتُ
X
സ്വര്‍ഗീയാരാമങ്ങളാണ്
عَدْنٍ
X
സ്ഥിരവാസത്തിന്റെ
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُ
X
ആറുകള്‍
خَالِدِينَ
X
സ്ഥിരവാസികളായ നിലയില്‍
فِيهَا
X
അവയില്‍
أَبَدًاۖ
X
എക്കാലവും
رَّضِيَ
X
തൃപ്തിപ്പെട്ടിരിക്കുന്നു
اللَّهُ
X
അല്ലാഹു
عَنْهُمْ
X
അവരെക്കുറിച്ച്
وَرَضُوا
X
അവരും തൃപ്തിപ്പെട്ടിരിക്കുന്നു
عَنْهُۚ
X
അവനെക്കുറിച്ച്
ذَٰلِكَ
X
അത്
لِمَنْ
X
യാതൊരുവന്നുള്ളതാണ്
خَشِيَ
X
അവന്‍ ഭയപ്പെട്ടു
رَبَّهُ
X
തന്റെ നാഥനെ
﴿98:8﴾