Repeated Words in Quran

< >
Total Found : 45
فَلَا
X
എന്നാല്‍ അല്ല
وَرَبِّكَ
X
നിന്റെ നാഥനാണ് സത്യം
لَا يُؤْمِنُونَ
X
അവര്‍ സത്യവിശ്വാസികളാവുകയില്ല
حَتَّىٰ يُحَكِّمُوكَ
X
അവര്‍ നിന്നെ വിധികര്‍ത്താവാക്കുന്നത് വരെ
فِيمَا شَجَرَ
X
ഭിന്നതയുണ്ടായ കാര്യത്തില്‍
بَيْنَهُمْ
X
അവര്‍ക്കിടയില്‍
ثُمَّ
X
എന്നിട്ട്
لَا يَجِدُوا
X
അവര്‍ക്ക് അനുഭവപ്പെടാതിരിക്കുകയും
فِي أَنفُسِهِمْ
X
അവരുടെ മനസ്സുകളില്‍
حَرَجًا
X
ഒരു വൈഷമ്യം (അലോസരം)
مِّمَّا قَضَيْتَ
X
നീ വിധിച്ചതില്‍
وَيُسَلِّمُوا
X
അവര്‍ സ്വീകരിക്കുകയും
تَسْلِيمًا
X
(പൂര്‍ണസമ്മതത്തോടെയുള്ള) സ്വീകരണം
﴿4:65﴾ وَتَمَّتْ
X
പരിപൂര്‍ണമായിരിക്കുന്നു
كَلِمَتُ
X
വചനം
رَبِّكَ
X
നിന്റെ നാഥന്റെ
صِدْقًا
X
സത്യത്താല്‍
وَعَدْلًاۚ
X
നീതിയാലും
لَّا مُبَدِّلَ
X
ഭേദഗതി വരുത്തുന്നവന്‍ ഇല്ല
لِكَلِمَاتِهِۚ
X
അവന്റെ വചനങ്ങളില്‍
وَهُوَ
X
അവന്‍
السَّمِيعُ
X
എല്ലാം കേള്‍ക്കുന്നവനാണ്
الْعَلِيمُ
X
എല്ലാം അറിയുന്നവനും
﴿6:115﴾ وَهَٰذَا
X
ഇതാണ്
صِرَاطُ
X
വഴി
رَبِّكَ
X
നിന്റെ നാഥന്റെ
مُسْتَقِيمًاۗ
X
നേരായ
قَدْ فَصَّلْنَا
X
നാം വിശദീകരിച്ചിരിക്കുന്നു
الْآيَاتِ
X
തെളിവുകള്‍
لِقَوْمٍ
X
ജനത്തിന്
يَذَّكَّرُونَ
X
അവര്‍ ആലോചിച്ചറിയുന്നു(ആലോചിച്ചറിയുന്ന)
﴿6:126﴾ هَلْ يَنظُرُونَ
X
അവര്‍ പ്രതീക്ഷിക്കുന്നോ
إِلَّا أَن تَأْتِيَهُمُ
X
അവരുടെ അടുത്ത് വരുന്നതിനെ അല്ലാതെ
الْمَلَائِكَةُ
X
മലക്കുകള്‍
أَوْ يَأْتِيَ
X
അല്ലെങ്കില്‍ വരുന്നതിനെ
رَبُّكَ
X
നിന്റെനാഥന്‍
أَوْ يَأْتِيَ
X
അല്ലെങ്കില്‍ വന്നെത്തുന്നതിനെ
بَعْضُ
X
ചില
آيَاتِ
X
ദൃഷ്ടാന്തങ്ങള്‍
رَبِّكَۗ
X
നിന്റെ നാഥന്റെ
يَوْمَ
X
ദിവസം
يَأْتِي
X
വരുന്നു(വരുന്ന)
بَعْضُ
X
ചിലത്
آيَاتِ
X
ദൃഷ്ടാന്തങ്ങളില്‍
رَبِّكَ
X
നിന്റെ നാഥന്റെ
لَا يَنفَعُ
X
ഉപകരിക്കുകയില്ല
نَفْسًا
X
ഒരാത്മാവിന്നും (ആര്‍ക്കും)
إِيمَانُهَا
X
(അതിന്റെ)വിശ്വാസം
لَمْ تَكُنْ
X
അതായിരുന്നില്ല
آمَنَتْ
X
അത് വിശ്വസിച്ചു
مِن قَبْلُ
X
മുമ്പ്തന്നെ
أَوْ كَسَبَتْ
X
അല്ലെങ്കില്‍ അത് പ്രവര്‍ത്തിച്ചു
فِي إِيمَانِهَا
X
അതിന്റെ വിശ്വാസത്തോടൊപ്പം
خَيْرًاۗ
X
വല്ല നന്മയും
قُلِ
X
നീ പറയുക
انتَظِرُوا
X
നിങ്ങള്‍ കാത്തിരിക്കുക
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
مُنتَظِرُونَ
X
കാത്തിരിക്കുന്നവരാണ്
﴿6:158﴾ وَأَوْرَثْنَا
X
നാം അവകാശപ്പെടുത്തിക്കൊടുത്തു
الْقَوْمَ
X
ആ ജനതക്ക്
الَّذِينَ
X
യാതൊരുത്തര്‍
كَانُوا يُسْتَضْعَفُونَ
X
അവര്‍ മര്‍ദിച്ചൊതുക്കപ്പെട്ടിരുന്നു
مَشَارِقَ
X
കിഴക്കു പ്രദേശങ്ങളെ
الْأَرْضِ
X
ഭൂമിയുടെ
وَمَغَارِبَهَا
X
അതിന്റെ പടിഞ്ഞാറു പ്രദേശങ്ങളെയും
الَّتِي بَارَكْنَا
X
നാം അനുഗ്രഹിച്ച
فِيهَاۖ
X
അവയില്‍
وَتَمَّتْ
X
പൂര്‍ത്തിയാവുകയും ചെയ്തു
كَلِمَتُ
X
വചനം
رَبِّكَ
X
നിന്റെ നാഥന്റെ
الْحُسْنَىٰ
X
ശുഭമായ
عَلَىٰ بَنِي إِسْرَائِيلَ
X
ഇസ്രായേല്‍ മക്കളോടുള്ള
بِمَا صَبَرُواۖ
X
അവര്‍ ക്ഷമപാലിച്ചതിനാല്‍
وَدَمَّرْنَا
X
നാം തകര്‍ത്തു തരിപ്പണമാക്കുകയും ചെയ്തു
مَا
X
യാതൊന്ന്
كَانَ
X
ആയിരുന്നു
يَصْنَعُ
X
നിര്‍മിക്കുന്നു
فِرْعَوْنُ
X
ഫിര്‍ഔന്‍
وَقَوْمُهُ
X
അവന്റെ ജനതയും
وَمَا
X
യാതൊന്നും
كَانُوا
X
അവരായിരുന്നു
يَعْرِشُونَ
X
അവര്‍ കെട്ടിപ്പൊക്കുന്നു
﴿7:137﴾ إِنَّ الَّذِينَ
X
തീര്‍ച്ചയായും ഒരു കൂട്ടര്‍
عِندَ رَبِّكَ
X
നിന്റെ നാഥന്റെ അടുത്തുള്ള (മലക്കുകള്‍)
لَا يَسْتَكْبِرُونَ
X
അവര്‍ അഹങ്കരിക്കുന്നില്ല
عَنْ عِبَادَتِهِ
X
അവനെ വണങ്ങുന്നതില്‍
وَيُسَبِّحُونَهُ
X
അവര്‍ അവന്റെ വിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുന്നു
وَلَهُ يَسْجُدُونَ۩
X
അവന് സാഷ്ടാംഗം പ്രണമിക്കുകയും ചെയ്യുന്നു
﴿7:206﴾ كَذَٰلِكَ
X
അങ്ങനെ
حَقَّتْ
X
സത്യമായി പുലര്‍ന്നിരിക്കുന്നു
كَلِمَتُ
X
വചനം
رَبِّكَ
X
നിന്റെ നാഥന്റെ
عَلَى الَّذِينَ فَسَقُوا
X
ധിക്കാരം കൈക്കൊണ്ടവരെ സംബന്ധിച്ച
أَنَّهُمْ
X
നിശ്ചയം അവര്‍
لَا يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുകയില്ല
﴿10:33﴾ إِنَّ الَّذِينَ
X
തീര്‍ച്ചയായും ഒരു വിഭാഗം
حَقَّتْ
X
സത്യമായി പുലര്‍ന്നിരിക്കുന്നു
عَلَيْهِمْ
X
അവരുടെ മേല്‍
كَلِمَتُ
X
വചനം
رَبِّكَ
X
നിന്റെ നാഥന്റെ
لَا يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുകയില്ല
﴿10:96﴾ يَا إِبْرَاهِيمُ
X
ഇബ്രാഹീമേ
أَعْرِضْ عَنْ هَٰذَاۖ
X
ഇത് വിട്ടേക്കുക
إِنَّهُ
X
നിശ്ചയം
قَدْ جَاءَ
X
വന്നുകഴിഞ്ഞു
أَمْرُ
X
വിധി
رَبِّكَۖ
X
നിന്റെ നാഥന്റെ
وَإِنَّهُمْ
X
നിശ്ചയം അവര്‍
آتِيهِمْ
X
അവര്‍ക്ക് വന്നെത്തുന്നതാണ്
عَذَابٌ
X
ശിക്ഷ
غَيْرُ مَرْدُودٍ
X
തടുക്കപ്പെടാനാവാത്ത
﴿11:76﴾ قَالُوا
X
(മലക്കുകള്‍) പറഞ്ഞു
يَا لُوطُ
X
ലൂത്വേ,
إِنَّا
X
നിശ്ചയം ഞങ്ങള്‍
رُسُلُ
X
ദൂതന്‍മാരാണ്
رَبِّكَ
X
നിന്റെ നാഥന്റെ
لَن يَصِلُوا إِلَيْكَۖ
X
അവര്‍ക്കൊരിക്കലും നിന്റെ അടുത്തെത്താനാവില്ല
فَأَسْرِ
X
അത്കൊണ്ട് നീ പുറപ്പെടുക
بِأَهْلِكَ
X
നിന്റെ കുടുംബത്തെ കൂട്ടി
بِقِطْعٍ مِّنَ اللَّيْلِ
X
രാത്രിയിലെ ഒരു യാമത്തില്‍
وَلَا يَلْتَفِتْ
X
തിരിഞ്ഞുനോക്കരുത്
مِنكُمْ
X
നിങ്ങളില്‍ നിന്ന്
أَحَدٌ
X
ആരും
إِلَّا امْرَأَتَكَۖ
X
നിന്റെ ഭാര്യയൊഴികെ
إِنَّهُ
X
നിശ്ചയം
مُصِيبُهَا
X
അവളെ ബാധിക്കും
مَا
X
ഒരു ശിക്ഷ
أَصَابَهُمْۚ
X
അക്കൂട്ടരെ ബാധിക്കുന്ന
إِنَّ مَوْعِدَهُمُ
X
തീര്‍ച്ചയായും അവരുടെ(നാശത്തിന്റെ)നിശ്ചിത സമയം
الصُّبْحُۚ
X
പ്രഭാതമാണ്
أَلَيْسَ الصُّبْحُ
X
പ്രഭാതമല്ലയോ
بِقَرِيبٍ
X
അടുത്തത്
﴿11:81﴾ مُّسَوَّمَةً
X
അടയാളപ്പെടുത്തപ്പെട്ട
عِندَ رَبِّكَۖ
X
നിന്റെ നാഥന്റെ അടുക്കല്‍വെച്ച്
وَمَا هِيَ
X
ഈ ശിക്ഷയല്ല
مِنَ الظَّالِمِينَ
X
ഈ അതിക്രമികളില്‍ നിന്ന്
بِبَعِيدٍ
X
വിദൂരം
﴿11:83﴾ وَمَا ظَلَمْنَاهُمْ
X
നാം അവരോട് ഒരതിക്രമവും കാണിച്ചിട്ടില്ല
وَلَٰكِن
X
എന്നാല്‍
ظَلَمُوا
X
അവര്‍ അതിക്രമം കാണിക്കുകയായിരുന്നു
أَنفُسَهُمْۖ
X
തങ്ങളോടുതന്നെ
فَمَا أَغْنَتْ
X
എന്നിട്ട് ഒരുപകാരവും ചെയ്തില്ല
عَنْهُمْ
X
അവര്‍ക്ക്
آلِهَتُهُمُ
X
അവരുടെ ദൈവങ്ങള്‍
الَّتِي يَدْعُونَ
X
അവര്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന
مِن دُونِ اللَّهِ
X
അല്ലാഹുവെ വിട്ട്
مِن شَيْءٍ
X
ഒന്നും
لَّمَّا جَاءَ
X
വന്നപ്പോള്‍
أَمْرُ
X
വിധി
رَبِّكَۖ
X
നിന്റെ നാഥന്റെ
وَمَا زَادُوهُمْ
X
അവര്‍ക്ക് അവ വര്‍ധിപ്പിച്ചുകൊടുത്തതുമില്ല
غَيْرَ تَتْبِيبٍ
X
നാശമല്ലാതെ
﴿11:101﴾ وَكَذَٰلِكَ
X
അവ്വിധമാണ്
أَخْذُ رَبِّكَ
X
നിന്റെ നാഥന്റെ പിടുത്തം
إِذَا أَخَذَ
X
അവന്‍ പിടികൂടുകയാണെങ്കില്‍
الْقُرَىٰ
X
നാടുകളെ
وَهِيَ ظَالِمَةٌۚ
X
അവ അക്രമകാരികളായിരിക്കെ
إِنَّ أَخْذَهُ
X
നിശ്ചയം അവന്റെ പിടുത്തം
أَلِيمٌ
X
നോവേറിയതാണ്
شَدِيدٌ
X
കഠിനവും
﴿11:102﴾ إِلَّا مَن رَّحِمَ
X
അനുഗ്രഹിച്ചവരൊഴികെ
رَبُّكَۚ
X
നിന്റെ നാഥന്‍
وَلِذَٰلِكَ
X
അതിനുവേണ്ടി
خَلَقَهُمْۗ
X
അവന്‍ അവരെ സൃഷ്ടിച്ചിരിക്കുന്നു
وَتَمَّتْ
X
പൂര്‍ത്തിയായിരിക്കുന്നു
كَلِمَةُ
X
വചനം
رَبِّكَ
X
നിന്റെ നാഥന്റെ
لَأَمْلَأَنَّ
X
നാം നിറക്കുക തന്നെ ചെയ്യും
جَهَنَّمَ
X
നരകത്തെ
مِنَ الْجِنَّةِ
X
ജിന്നു വര്‍ഗത്താല്‍
وَالنَّاسِ
X
മനുഷ്യ വര്‍ഗത്താലും
أَجْمَعِينَ
X
എല്ലാം
﴿11:119﴾ وَقَالَ
X
അവന്‍ (യൂസുഫ്) പറഞ്ഞു
لِلَّذِي
X
ഒരുവനോട്
ظَنَّ
X
അവന്‍ കരുതി
أَنَّهُ
X
ഉറപ്പായും അയാളാണെന്ന്
نَاجٍ
X
രക്ഷപ്പെടുന്നവന്‍
مِّنْهُمَا
X
അവരിരുവരില്‍
اذْكُرْنِي
X
നീ എന്നെപ്പറ്റി പറയുക
عِندَ رَبِّكَ
X
നിന്റെ യജമാനന്റെ അടുക്കല്‍
فَأَنسَاهُ
X
എങ്കിലും അയാളെ മറപ്പിച്ചു
الشَّيْطَانُ
X
പിശാച്
ذِكْرَ
X
പറയാന്‍
رَبِّهِ
X
തന്റെ യജമാനനോട്
فَلَبِثَ
X
അതിനാല്‍ അദ്ദേഹം താമസിച്ചു
فِي السِّجْنِ
X
ജയിലില്‍
بِضْعَ
X
ഏതാനും
سِنِينَ
X
വര്‍ഷങ്ങള്‍
﴿12:42﴾ وَقَالَ
X
പറഞ്ഞു
الْمَلِكُ
X
രാജാവ്
ائْتُونِي
X
നിങ്ങള്‍ എന്റെ സന്നിധിയില്‍ കൊണ്ടുവരിക
بِهِۖ
X
അദ്ദേഹത്തെ
فَلَمَّا جَاءَهُ
X
അദ്ദേഹത്തിന്റെ അടുത്ത് ചെന്നപ്പോള്‍
الرَّسُولُ
X
(രാജ)ദൂതന്‍
قَالَ
X
അദ്ദേഹം (യൂസുഫ്) പറഞ്ഞു
ارْجِعْ
X
നീ തിരിച്ചുപോകുക
إِلَىٰ رَبِّكَ
X
നിന്റെ യജമാനന്റെ അടുത്തേക്ക്
فَاسْأَلْهُ
X
എന്നിട്ട് നീ അദ്ദേഹത്തോട് ചോദിക്കുക
مَا
X
എന്താണ്
بَالُ
X
അവസ്ഥ
النِّسْوَةِ
X
ആ സ്ത്രീകളുടെ
اللَّاتِي قَطَّعْنَ أَيْدِيَهُنَّ
X
തങ്ങളുടെ കൈകളെ മുറിപ്പെടുത്തിയ
إِنَّ رَبِّي
X
നിശ്ചയം എന്റെ നാഥന്‍
بِكَيْدِهِنَّ
X
അവരുടെ കുതന്ത്രത്തെപ്പറ്റി
عَلِيمٌ
X
നന്നായറിയുന്നവനാണ്
﴿12:50﴾ فَوَرَبِّكَ
X
നിന്റെ നാഥന്‍ സാക്ഷി
لَنَسْأَلَنَّهُمْ
X
തീര്‍ച്ചയായും നാം അവരോട് ചോദിക്കുകതന്നെ ചെയ്യും
أَجْمَعِينَ
X
എല്ലാവരോടും
﴿15:92﴾ فَسَبِّحْ
X
അതിനാല്‍ നീ പ്രകീര്‍ത്തിക്കുക
بِحَمْدِ رَبِّكَ
X
നിന്റെ നാഥനെ സ്തുതിച്ചുകൊണ്ട്
وَكُن مِّنَ السَّاجِدِينَ
X
നീ അവന് പ്രണാമമര്‍പ്പിക്കുന്നവരില്‍ പെടുകയും ചെയ്യുക
﴿15:98﴾ هَلْ يَنظُرُونَ
X
അവര്‍ പ്രതീക്ഷിക്കുകയാണോ
إِلَّا أَن تَأْتِيَهُمُ
X
അവര്‍ക്ക് വരുന്നതിനെയല്ലാതെ
الْمَلَائِكَةُ
X
മലക്കുകള്‍
أَوْ
X
അല്ലെങ്കില്‍
يَأْتِيَ
X
വന്നെത്തുന്നത്
أَمْرُ رَبِّكَۚ
X
നിന്റെ നാഥന്റെ കല്‍പന
كَذَٰلِكَ
X
അപ്രകാരം(തന്നെയാണ്)
فَعَلَ
X
ചെയ്തത്
الَّذِينَ مِن قَبْلِهِمْۚ
X
അവര്‍ക്ക് മുമ്പുള്ളവര്‍
وَمَا ظَلَمَهُمُ
X
അവരോട് അക്രമം കാണിച്ചിട്ടില്ല
اللَّهُ
X
അല്ലാഹു
وَلَٰكِن
X
എന്നാല്‍
كَانُوا
X
അവരായിരുന്നു
أَنفُسَهُمْ
X
അവരോട് തന്നെ
يَظْلِمُونَ
X
അക്രമം പ്രവര്‍ത്തിക്കുന്നവര്‍
﴿16:33﴾ ادْعُ
X
നീ ക്ഷണിക്കുക
إِلَىٰ سَبِيلِ
X
മാര്‍ഗത്തിലേക്ക്
رَبِّكَ
X
നിന്റെ നാഥന്റെ
بِالْحِكْمَةِ
X
യുക്തിയോട് കൂടി
وَالْمَوْعِظَةِ
X
ഉപദേശത്തോടും
الْحَسَنَةِۖ
X
നല്ല
وَجَادِلْهُم
X
നീ അവരോട് സംവാദം നടത്തുക
بِالَّتِي
X
ഒന്ന് കൊണ്ട്
هِيَ
X
അത്
أَحْسَنُۚ
X
ഏറ്റവും നല്ലത്
إِنَّ
X
നിശ്ചയമായും
رَبَّكَ
X
നിന്റെ നാഥന്‍
هُوَ
X
അവനാണ്
أَعْلَمُ
X
ഏറ്റവും നന്നായി അറിയുന്നവന്‍
بِمَن ضَلَّ
X
പിഴച്ചു പോയവരെ കുറിച്ച്
عَن سَبِيلِهِۖ
X
അവന്റെ മാര്‍ഗത്തില്‍ നിന്ന്
وَهُوَ
X
അവന്‍
أَعْلَمُ
X
ഏറ്റവും നന്നായി അറിയുന്നവനാണ്
بِالْمُهْتَدِينَ
X
നേര്‍വഴി പ്രാപിച്ചവരെ കുറിച്ച്
﴿16:125﴾ وَكَمْ
X
എത്രയാണ്
أَهْلَكْنَا
X
നാം നശിപ്പിച്ചത്
مِنَ الْقُرُونِ
X
തലമുറകളില്‍നിന്ന്
مِن بَعْدِ
X
ശേഷം
نُوحٍۗ
X
നൂഹിന്റെ
وَكَفَىٰ
X
മതി
بِرَبِّكَ
X
നിന്റെ നാഥന്‍
بِذُنُوبِ
X
പാപത്തിന്റെ കാര്യത്തില്‍
عِبَادِهِ
X
തന്റെ ദാസന്മാരുടെ
خَبِيرًا
X
സൂക്ഷ്മമായി അറിയുന്നവനായി
بَصِيرًا
X
കാണുന്നവനുമായി
﴿17:17﴾ كُلًّا
X
എല്ലാവരെയും
نُّمِدُّ
X
നാം സഹായിക്കും
هَٰؤُلَاءِ
X
ഇക്കൂട്ടരെയും
وَهَٰؤُلَاءِ
X
അക്കൂട്ടരെയും
مِنْ عَطَاءِ
X
ദാനത്തില്‍നിന്ന്
رَبِّكَۚ
X
നിന്റെ നാഥന്റെ
وَمَا كَانَ
X
ആയിട്ടില്ല
عَطَاءُ
X
ദാനം
رَبِّكَ
X
നിന്റെ നാഥന്റെ
مَحْظُورًا
X
തടയപ്പെടുന്നത്
﴿17:20﴾ كُلُّ ذَٰلِكَ
X
ഇവയെല്ലാം
كَانَ
X
ആണ്
سَيِّئُهُ
X
അവയില്‍ മോശമായവ
عِندَ رَبِّكَ
X
നിന്റെ നാഥന്റെയടുക്കല്‍
مَكْرُوهًا
X
വെറുക്കപ്പെട്ടത്
﴿17:38﴾ أُولَٰئِكَ
X
അക്കൂട്ടര്‍
الَّذِينَ يَدْعُونَ
X
അവര്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവരാണ്
يَبْتَغُونَ
X
ആഗ്രഹിച്ചുകൊണ്ട്
إِلَىٰ رَبِّهِمُ
X
അവരുടെ നാഥങ്കലേക്ക്
الْوَسِيلَةَ
X
സാമീപ്യത്തിന്റെ മാര്‍ഗം
أَيُّهُمْ
X
അവരില്‍ ആരാണ്
أَقْرَبُ
X
കൂടുതല്‍ സമീപസ്ഥരെന്ന്
وَيَرْجُونَ
X
അവര്‍ ആഗ്രഹിക്കുകയും ചെയ്യുന്നു
رَحْمَتَهُ
X
അവന്റെ കാരുണ്യം
وَيَخَافُونَ
X
അവര്‍ ഭയപ്പെടുകയും ചെയ്യുന്നു
عَذَابَهُۚ
X
അവന്റെ ശിക്ഷയെ
إِنَّ
X
നിശ്ചയമായും
عَذَابَ
X
ശിക്ഷ
رَبِّكَ
X
നിന്റെ നാഥന്റെ
كَانَ
X
ആകുന്നു
مَحْذُورًا
X
ഭയപ്പെടേണ്ടത്
﴿17:57﴾ إِنَّ عِبَادِي
X
നിശ്ചയമായും എന്റെ അടിമകള്‍
لَيْسَ
X
ഇല്ല
لَكَ
X
നിനക്ക്
عَلَيْهِمْ
X
അവരുടെമേല്‍
سُلْطَانٌۚ
X
ഒരധികാരവും
وَكَفَىٰ
X
മതി
بِرَبِّكَ
X
നിന്റെ നാഥന്‍
وَكِيلًا
X
ഭരമേല്‍പിക്കപ്പെടുന്നവനായി
﴿17:65﴾ وَاتْلُ
X
നീ പാരായണം ചെയ്യുക
مَا أُوحِيَ
X
ബോധനം നല്‍കപ്പെട്ടത്
إِلَيْكَ
X
നിനക്ക്
مِن كِتَابِ
X
ഗ്രന്ഥത്തില്‍ നിന്ന്
رَبِّكَۖ
X
നിന്റെ നാഥന്റെ
لَا مُبَدِّلَ
X
ഭേദഗതി വരുത്തുന്ന ഒരുത്തനുമില്ല
لِكَلِمَاتِهِ
X
അവന്റെ വചനങ്ങള്‍ക്ക്
وَلَن تَجِدَ
X
നീ ഒരിക്കലും കണ്ടെത്തുകയുമില്ല
مِن دُونِهِ
X
അവനെക്കൂടാതെ
مُلْتَحَدًا
X
ഒരഭയ കേന്ദ്രവും
﴿18:27﴾ الْمَالُ
X
സമ്പത്ത്
وَالْبَنُونَ
X
സന്താനങ്ങളും
زِينَةُ
X
അലങ്കാരങ്ങളാണ്
الْحَيَاةِ الدُّنْيَاۖ
X
ഐഹിക ജീവിതത്തിന്റെ
وَالْبَاقِيَاتُ
X
അവശേഷിക്കുന്ന
الصَّالِحَاتُ
X
നല്ലവയാണ് (സല്‍കര്‍മങ്ങളാണ്)
خَيْرٌ
X
ഉത്തമം
عِندَ رَبِّكَ
X
നിന്റെ നാഥങ്കല്‍
ثَوَابًا
X
പ്രതിഫലത്താല്‍
وَخَيْرٌ
X
ഉത്തമമായതും
أَمَلًا
X
പ്രത്യാശയാലും, പ്രതീക്ഷയാലും
﴿18:46﴾ وَعُرِضُوا
X
(അന്ന്) അവര്‍ പ്രദര്‍ശിപ്പിക്കപ്പെടും
عَلَىٰ رَبِّكَ
X
നിന്റെ നാഥന്റെ മുമ്പില്‍
صَفًّا
X
അണിയായി
لَّقَدْ جِئْتُمُونَا
X
നിങ്ങള്‍ നമ്മുടെ അടുത്തു വന്നിരിക്കുന്നു
كَمَا خَلَقْنَاكُمْ
X
നിങ്ങളെ നാം സൃഷ്ടിച്ചതു പോലെ
أَوَّلَ مَرَّةٍۚ
X
ആദ്യത്തെ തവണ
بَلْ
X
എന്നാല്‍
زَعَمْتُمْ
X
നിങ്ങള്‍ ജല്‍പിച്ചു
أَلَّن نَّجْعَلَ
X
നാം ഒരിക്കലും ഏര്‍പ്പെടുത്തുകയില്ലെന്ന്
لَكُم
X
നിങ്ങള്‍ക്ക്
مَّوْعِدًا
X
ഒരു നിശ്ചിത സമയം
﴿18:48﴾ ذِكْرُ
X
വിവരണം (ആണിത്)
رَحْمَتِ
X
കാരുണ്യത്തെക്കുറിച്ചുള്ള
رَبِّكَ
X
നിന്റെ നാഥന്റെ
عَبْدَهُ
X
അവന്റെ ദാസനോട്
زَكَرِيَّا
X
(അഥവാ) സകരിയ്യാക്ക്
﴿19:2﴾ وَمَا نَتَنَزَّلُ
X
നാം ഇറങ്ങിവരുന്നതല്ല
إِلَّا بِأَمْرِ
X
കല്‍പനയനുസരിച്ചല്ലാതെ
رَبِّكَۖ
X
നിന്റെ നാഥന്റെ
لَهُ
X
അവന്റേതാണ്
مَا بَيْنَ أَيْدِينَا
X
നമ്മുടെ മുമ്പിലുള്ളത്
وَمَا خَلْفَنَا
X
നമ്മുടെ പിന്നിലുള്ളതും
وَمَا بَيْنَ
X
ഇടയിലുള്ളതും
ذَٰلِكَۚ
X
അതിന്റെ
وَمَا
X
അല്ല
كَانَ رَبُّكَ
X
നിന്റെ നാഥന്‍
نَسِيًّا
X
മറവിയുള്ളവന്‍
﴿19:64﴾ فَوَرَبِّكَ
X
നിന്റെ നാഥനാണ് സത്യം
لَنَحْشُرَنَّهُمْ
X
നിശ്ചയമായും അവരെ നാം ഒരുമിച്ചുകൂട്ടുകതന്നെ ചെയ്യും
وَالشَّيَاطِينَ
X
പിശാചുക്കളെയും
ثُمَّ
X
പിന്നെ
لَنُحْضِرَنَّهُمْ
X
അവരെ നാം ഹാജറാക്കുകയും ചെയ്യും
حَوْلَ
X
ചുറ്റും
جَهَنَّمَ
X
നരകത്തിന്റെ
جِثِيًّا
X
മുട്ടുകുത്തിയവരായിട്ട്
﴿19:68﴾ وَإِن مِّنكُمْ
X
നിങ്ങളിലില്ല
إِلَّا وَارِدُهَاۚ
X
അതിന്റെ അടുത്ത് വരാത്തവരായി
كَانَ
X
അതാണ്
عَلَىٰ رَبِّكَ
X
നിന്റെ നാഥങ്കല്‍
حَتْمًا
X
അനിവാര്യമായതും
مَّقْضِيًّا
X
തീരുമാനിക്കപ്പെട്ടതും
﴿19:71﴾ وَيَزِيدُ
X
വര്‍ധിപ്പിച്ചുകൊടുക്കും
اللَّهُ
X
അല്ലാഹു
الَّذِينَ اهْتَدَوْا
X
നേര്‍മാര്‍ഗം പ്രാപിച്ചവര്‍ക്ക്
هُدًىۗ
X
നേര്‍മാര്‍ഗത്തെ
وَالْبَاقِيَاتُ
X
അവശേഷിക്കുന്ന
الصَّالِحَاتُ
X
സല്‍കര്‍മങ്ങള്‍ (ആകുന്നു)
خَيْرٌ
X
ഉത്തമം
عِندَ رَبِّكَ
X
നിന്റെ നാഥങ്കല്‍
ثَوَابًا
X
പ്രതിഫലത്താല്‍
وَخَيْرٌ
X
ഉത്തമവും
مَّرَدًّا
X
പരിണിതിയില്‍
﴿19:76﴾ فَأْتِيَاهُ
X
ഇനി നിങ്ങള്‍ രണ്ട് പേരും അവന്റെ അടുത്ത് ചെല്ലുക
فَقُولَا
X
എന്നിട്ട് പറയുക
إِنَّا
X
നിശ്ചയമായും ഞങ്ങള്‍
رَسُولَا
X
രണ്ട് ദൂതന്‍മാരാണ്
رَبِّكَ
X
നിന്റെ നാഥന്റെ
فَأَرْسِلْ
X
അതിനാല്‍ നീ അയച്ചുതരിക
مَعَنَا
X
ഞങ്ങളോടൊപ്പം
بَنِي إِسْرَائِيلَ
X
ഇസ്രാഈല്‍ സന്തതികളെ
وَلَا تُعَذِّبْهُمْۖ
X
നീ അവരെ പീഡിപ്പിക്കരുത്
قَدْ جِئْنَاكَ
X
ഞങ്ങള്‍ നിന്റെ അടുത്ത് വന്നിരിക്കുന്നു
بِآيَةٍ
X
ദൃഷ്ടാന്തവുമായി
مِّن رَّبِّكَۖ
X
നിന്റെ നാഥനില്‍ നിന്ന്
وَالسَّلَامُ
X
സമാധാനം
عَلَىٰ
X
യാതൊരുത്തനാകുന്നു
مَنِ اتَّبَعَ
X
അവന്‍ പിന്‍പറ്റി
الْهُدَىٰ
X
നേര്‍മാര്‍ഗ്ഗം
﴿20:47﴾ فَاصْبِرْ
X
അതിനാല്‍ നീ ക്ഷമിക്കുക
عَلَىٰ مَا يَقُولُونَ
X
ഇവര്‍ പറയുന്നതിനെപ്പറ്റി
وَسَبِّحْ
X
നീ പ്രകീര്‍ത്തിക്കുകയും ചെയ്യുക
بِحَمْدِ
X
സ്തുതിച്ചുകൊണ്ട്
رَبِّكَ
X
നിന്റെ നാഥനെ
قَبْلَ
X
മുമ്പായി
طُلُوعِ
X
ഉദയത്തിന്റെ
الشَّمْسِ
X
സൂര്യന്റെ
وَقَبْلَ
X
മുമ്പായും
غُرُوبِهَاۖ
X
അതിന്റെ അസ്തമയത്തിനും
وَمِنْ آنَاءِ
X
ചിലയാമങ്ങളിലും
اللَّيْلِ
X
രാത്രിയിലെ
فَسَبِّحْ
X
എന്നിട്ട് നീ പ്രകീര്‍ത്തിക്കുക
وَأَطْرَافَ
X
അറ്റങ്ങളിലും
النَّهَارِ
X
പകലിന്റെ
لَعَلَّكَ
X
നീ ആയേക്കാം
تَرْضَىٰ
X
നീ തൃപ്തിപ്പെടുന്നു
﴿20:130﴾ وَلَا تَمُدَّنَّ
X
നീ നീട്ടരുത്
عَيْنَيْكَ
X
നിന്റെ ഇരുകണ്ണുകളും
إِلَىٰ مَا
X
യാതൊന്നിന്റെ നേരെ
مَتَّعْنَا بِهِ
X
നാം ജീവിത സുഖം നല്‍കിയിരിക്കുന്നതായ
أَزْوَاجًا
X
വിവിധ വിഭാഗങ്ങള്‍ക്ക്
مِّنْهُمْ
X
അവരിലെ
زَهْرَةَ
X
അലങ്കാരമായി
الْحَيَاةِ الدُّنْيَا
X
ഐഹിക ജീവിതത്തിന്റെ
لِنَفْتِنَهُمْ
X
നാം അവരെ പരീക്ഷിക്കാനായി
فِيهِۚ
X
അതിലൂടെ
وَرِزْقُ
X
ഉപജീവനം
رَبِّكَ
X
നിന്റെ നാഥന്റെ
خَيْرٌ
X
ഉല്‍കൃഷ്ടമായത്
وَأَبْقَىٰ
X
നിലനില്‍ക്കുന്നതും
﴿20:131﴾ وَلَئِن مَّسَّتْهُمْ
X
അവരെ സ്പര്‍ശിച്ചാല്‍
نَفْحَةٌ
X
നേരിയ കാറ്റ്
مِّنْ عَذَابِ
X
ശിക്ഷയില്‍ നിന്നുള്ള
رَبِّكَ
X
താങ്കളുടെ നാഥന്റെ
لَيَقُولُنَّ
X
അവര്‍ പറയുക തന്നെ ചെയ്യും
يَا وَيْلَنَا
X
ഹാ ഞങ്ങളുടെ ദൗര്‍ഭാഗ്യം
إِنَّا كُنَّا
X
തീര്‍ച്ചയായും ഞങ്ങളായിരുന്നു
ظَالِمِينَ
X
അക്രമികള്‍
﴿21:46﴾ وَيَسْتَعْجِلُونَكَ
X
അവര്‍ താങ്കളോട് ധൃതികൂട്ടുന്നു
بِالْعَذَابِ
X
ശിക്ഷക്കുവേണ്ടി
وَلَن يُخْلِفَ اللَّهُ
X
അല്ലാഹു ലംഘിക്കുകയില്ല
وَعْدَهُۚ
X
അവന്റെ കരാര്‍
وَإِنَّ يَوْمًا
X
നിശ്ചയമായും ഒരു ദിവസം
عِندَ
X
അടുത്ത്
رَبِّكَ
X
താങ്കളുടെ നാഥന്റെ
كَأَلْفِ
X
ആയിരം പോലെയാണ്
سَنَةٍ
X
വര്‍ഷം
مِّمَّا تَعُدُّونَ
X
നിങ്ങള്‍ കണക്കാക്കുന്ന
﴿22:47﴾ لِّكُلِّ أُمَّةٍ
X
എല്ലാ ഓരോ ജനതക്കും
جَعَلْنَا
X
നാം നിശ്ചയിച്ചിരിക്കുന്നു
مَنسَكًا
X
ആരാധനാ രീതി
هُمْ نَاسِكُوهُۖ
X
അതവര്‍ അനുഷ്ഠിക്കുന്നവരാണ്
فَلَا يُنَازِعُنَّكَ
X
അതിനാലവര്‍ താങ്കളോട് കലഹിക്കേണ്ടതില്ല
فِي الْأَمْرِۚ
X
ഇക്കാര്യത്തില്‍
وَادْعُ
X
താങ്കള്‍ ക്ഷണിക്കൂ
إِلَىٰ رَبِّكَۖ
X
താങ്കളുടെ നാഥനിലേക്ക്
إِنَّكَ
X
തീര്‍ച്ചയായും താങ്കള്‍
لَعَلَىٰ هُدًى
X
സന്‍മാര്‍ഗ്ഗത്തില്‍ തന്നെയാണ്
مُّسْتَقِيمٍ
X
നേരായ
﴿22:67﴾ أَمْ تَسْأَلُهُمْ
X
അതല്ല നീ അവരോട് ചോദിക്കുന്നുവോ
خَرْجًا
X
പ്രതിഫലം
فَخَرَاجُ
X
എന്നാല്‍ പ്രതിഫലമാണ്
رَبِّكَ
X
നിന്റെ നാഥന്റെ
خَيْرٌۖ
X
ഉത്തമം
وَهُوَ
X
അവനാകുന്നു
خَيْرُ
X
ഉത്തമന്‍
الرَّازِقِينَ
X
അന്നദാതാക്കളില്‍
﴿23:72﴾ لَّهُمْ
X
അവര്‍ക്കുണ്ട്
فِيهَا
X
അതില്‍
مَا يَشَاءُونَ
X
അവരുദ്ദേശിക്കുന്നത്
خَالِدِينَۚ
X
ശാശ്വതവാസികളായി
كَانَ
X
ആകുന്നു
عَلَىٰ رَبِّكَ
X
താങ്കളുടെ നാഥന്റെമേല്‍
وَعْدًا
X
കരാര്‍
مَّسْئُولًا
X
ബാധ്യതപ്പെട്ട
﴿25:16﴾ وَكَذَٰلِكَ
X
അപ്രകാരം
جَعَلْنَا
X
നാമാക്കി
لِكُلِّ نَبِيٍّ
X
എല്ലാ ഓരോ പ്രവാചകനും
عَدُوًّا
X
ശത്രുവിനെ
مِّنَ الْمُجْرِمِينَۗ
X
കുറ്റവാളികളില്‍പെട്ട
وَكَفَىٰ
X
മതി
بِرَبِّكَ
X
നിന്റെ നാഥന്‍തന്നെ
هَادِيًا
X
വഴികാട്ടിയായി
وَنَصِيرًا
X
സഹായിയായും
﴿25:31﴾ أَلَمْ تَرَ
X
നീ ചിന്തിക്കുന്നില്ലേ
إِلَىٰ رَبِّكَ
X
നിന്റെ നാഥനെപ്പറ്റി
كَيْفَ
X
എങ്ങനെ
مَدَّ
X
നീട്ടി
الظِّلَّ
X
നിഴലിനെ
وَلَوْ شَاءَ
X
അവനുദ്ദേശിച്ചാല്‍
لَجَعَلَهُ
X
അവനാക്കുമായിരുന്നു
سَاكِنًا
X
നിശ്ചലം
ثُمَّ
X
പിന്നെ
جَعَلْنَا
X
നാം ആക്കി
الشَّمْسَ
X
സൂര്യനെ
عَلَيْهِ
X
അതിന്
دَلِيلًا
X
വഴികാട്ടിയായി
﴿25:45﴾ قَالَ
X
ഫറവോന്‍ പറഞ്ഞു
أَلَمْ نُرَبِّكَ
X
നിന്നെ ഞങ്ങള്‍ വളര്‍ത്തിയില്ലയോ
فِينَا
X
ഞങ്ങളുടെ കൂടെ
وَلِيدًا
X
കുട്ടിയായിരിക്കെ
وَلَبِثْتَ
X
നീ താമസിച്ചില്ലയോ
فِينَا
X
ഞങ്ങളുടെ കൂടെ
مِنْ عُمُرِكَ
X
നിന്റെ ആയുസ്സില്‍ നിന്ന്
سِنِينَ
X
വളരെക്കാലം
﴿26:18﴾ وَلَا يَصُدُّنَّكَ
X
നിന്നെ തെറ്റിക്കാതിരിക്കട്ടെ
عَنْ آيَاتِ اللَّهِ
X
അല്ലാഹുവിന്റെ വചനങ്ങളില്‍നിന്ന്
بَعْدَ
X
ശേഷം
إِذْ أُنزِلَتْ
X
അത് ഇറക്കിക്കിട്ടിയ
إِلَيْكَۖ
X
നിന്നിലേക്ക്
وَادْعُ
X
നീ ക്ഷണിക്കുക
إِلَىٰ رَبِّكَۖ
X
നിന്റെ നാഥനിലേക്ക്
وَلَا تَكُونَنَّ
X
ഒരിക്കലും നീ ആയിപ്പോകരുത്
مِنَ الْمُشْرِكِينَ
X
ബഹുദൈവ വിശ്വാസികളില്‍പെട്ടവന്‍
﴿28:87﴾ فَاسْتَفْتِهِمْ
X
നബിയേ, ഈ ജനത്തോടൊന്ന് ചോദിച്ചുനോക്കുക
أَلِرَبِّكَ
X
നിന്റെ നാഥന്നാണോ?
الْبَنَاتُ
X
പെണ്മക്കള്‍
وَلَهُمُ
X
അവര്‍ക്ക്
الْبَنُونَ
X
ആണ്‍മക്കളും
﴿37:149﴾ سُبْحَانَ رَبِّكَ
X
നിന്റെ നാഥന്‍ എത്ര പരിശുദ്ധനാണ്
رَبِّ الْعِزَّةِ
X
പ്രതാപിയായ നാഥന്‍
عَمَّا يَصِفُونَ
X
അവര്‍ ആരോപിക്കുന്നതില്‍നിന്നെല്ലാം
﴿37:180﴾ أَمْ عِندَهُمْ
X
അതല്ല, ഇവരുടെ വശമാണോ
خَزَائِنُ
X
ഭണ്ഡാരങ്ങള്‍
رَحْمَةِ
X
കാരുണ്യത്തിന്റെ
رَبِّكَ
X
നിന്റെ നാഥന്റെ
الْعَزِيزِ
X
പ്രതാപിയായ
الْوَهَّابِ
X
അത്യുദാരനുമായ
﴿38:9﴾ وَكَذَٰلِكَ
X
അപ്രകാരം
حَقَّتْ
X
ബാധകമായി
كَلِمَتُ
X
വചനം
رَبِّكَ
X
നിന്റെ നാഥന്റെ
عَلَى الَّذِينَ كَفَرُوا
X
നിഷേധിച്ചവര്‍ക്ക്
أَنَّهُمْ
X
നിശ്ചയമായും അവര്‍
أَصْحَابُ النَّارِ
X
നരകവാസികളാകുന്നു
﴿40:6﴾ فَاصْبِرْ
X
അതിനാല്‍ നീ ക്ഷമിക്കുക
إِنَّ وَعْدَ اللَّهِ
X
തീര്‍ച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം
حَقٌّ
X
സത്യമാകുന്നു
وَاسْتَغْفِرْ
X
നീ മാപ്പിരക്കുക
لِذَنبِكَ
X
നിന്റെ പാപത്തിന്
وَسَبِّحْ
X
നീ സങ്കീര്‍ത്തനം ചെയ്യുക
بِحَمْدِ
X
സ്തുതിക്കുന്നതോടൊപ്പം
رَبِّكَ
X
നിന്റെ നാഥനെ
بِالْعَشِيِّ
X
വൈകുന്നേരം
وَالْإِبْكَارِ
X
രാവിലെയും
﴿40:55﴾ فَإِنِ اسْتَكْبَرُوا
X
ഇനി അവര്‍ അഹങ്കരിക്കുകയാണെങ്കില്‍
فَالَّذِينَ عِندَ رَبِّكَ
X
നിന്റെ നാഥന്റെ സമീപത്തുള്ളവര്‍ (മലക്കുകള്‍)
يُسَبِّحُونَ
X
അവര്‍ പ്രകീര്‍ത്തിക്കുന്നു
لَهُ
X
അവനെ
بِاللَّيْلِ
X
രാത്രിയില്‍
وَالنَّهَارِ
X
പകലിലും
وَهُمْ لَا يَسْأَمُونَ۩
X
അവര്‍ക്ക് മടുപ്പു തോന്നുന്നില്ല
﴿41:38﴾ سَنُرِيهِمْ
X
അടുത്തു തന്നെ നാം അവര്‍ക്ക് കാണിച്ചു കൊടുക്കും
آيَاتِنَا
X
നമ്മുടെ ദൃഷ്ടാന്തങ്ങള്‍
فِي الْآفَاقِ
X
വിവിധ ദിക്കുകളില്‍
وَفِي أَنفُسِهِمْ
X
അവരില്‍ തന്നെയും
حَتَّىٰ يَتَبَيَّنَ
X
വ്യക്തമാകുന്നതു വരെ
لَهُمْ
X
അവര്‍ക്ക്
أَنَّهُ الْحَقُّۗ
X
നിശ്ചയമായും ഇത് സത്യമാണെന്ന്
أَوَلَمْ يَكْفِ
X
(ഇവര്‍ക്ക്) മതിയായതല്ലേ
بِرَبِّكَ
X
നിന്റെ നാഥന്‍
أَنَّهُ
X
നിശ്ചയം അവനാണെന്നത്
عَلَىٰ كُلِّ شَيْءٍ
X
സകല സംഗതികള്‍ക്കും
شَهِيدٌ
X
സാക്ഷി
﴿41:53﴾ أَهُمْ
X
അവരാണോ
يَقْسِمُونَ
X
വീതംവെച്ചുകൊടുക്കുന്നത്
رَحْمَتَ
X
കാരുണ്യത്തെ
رَبِّكَۚ
X
നിന്റെ നാഥന്റെ
نَحْنُ
X
നാം
قَسَمْنَا
X
നാം വീതിച്ചിരിക്കുന്നു
بَيْنَهُم
X
അവര്‍ക്കിടയില്‍
مَّعِيشَتَهُمْ
X
അവരുടെ ജീവിതവിഭവം
فِي الْحَيَاةِ الدُّنْيَاۚ
X
ഐഹികജീവിതത്തില്‍
وَرَفَعْنَا بَعْضَهُمْ
X
അവരില്‍ ചിലരെ നാം ഉയര്‍ത്തി
فَوْقَ بَعْضٍ
X
ചിലര്‍ക്കുമീതെ
دَرَجَاتٍ
X
പലപടികള്‍
لِّيَتَّخِذَ
X
ആക്കാന്‍വേണ്ടി
بَعْضُهُم
X
അവരില്‍ചിലര്‍
بَعْضًا
X
ചിലരെ
سُخْرِيًّاۗ
X
വിധേയര്‍
وَرَحْمَتُ
X
കാരുണ്യമാണ്
رَبِّكَ
X
നിന്റെ നാഥന്റെ
خَيْرٌ
X
ഉത്തമം
مِّمَّا يَجْمَعُونَ
X
ഇവര്‍ ശേഖരിച്ചുവെക്കുന്നതിനേക്കാള്‍
﴿43:32﴾ وَزُخْرُفًاۚ
X
സ്വര്‍ണാലങ്കാരവും
وَإِن كُلُّ ذَٰلِكَ
X
എന്നാല്‍ അവയൊന്നുമല്ല
لَمَّا مَتَاعُ
X
വിഭവമല്ലാതെ
الْحَيَاةِ الدُّنْيَاۚ
X
ഐഹികജീവിതത്തിലെ
وَالْآخِرَةُ
X
പരലോകം
عِندَ رَبِّكَ
X
നിന്റെ നാഥന്റെയടുത്ത്
لِلْمُتَّقِينَ
X
ഭക്തന്മാര്‍ക്കുള്ളതാകുന്നു
﴿43:35﴾ فَاصْبِرْ
X
അതിനാല്‍ നീ ക്ഷമിക്കുക
عَلَىٰ مَا يَقُولُونَ
X
അവര്‍ പറയുന്നത്
وَسَبِّحْ
X
നീ വാഴ്ത്തുക
بِحَمْدِ
X
സ്തുതിക്കുന്നതോടൊപ്പം
رَبِّكَ
X
നിന്റെ നാഥനെ
قَبْلَ
X
മുമ്പ്
طُلُوعِ
X
ഉദയത്തിന്
الشَّمْسِ
X
സൂര്യന്റെ
وَقَبْلَ
X
മുമ്പും
الْغُرُوبِ
X
അസ്തമയത്തിന്
﴿50:39﴾ مُّسَوَّمَةً
X
അടയാളപ്പെടുത്തിവെച്ച
عِندَ رَبِّكَ
X
നിന്റെ നാഥന്റെ വശം
لِلْمُسْرِفِينَ
X
അതിക്രമികള്‍ക്കായി
﴿51:34﴾ إِنَّ عَذَابَ
X
നിശ്ചയം, ശിക്ഷ
رَبِّكَ
X
നിന്റെ നാഥന്റെ
لَوَاقِعٌ
X
സംഭവിക്കുന്നതുതന്നെയാണ്
﴿52:7﴾ فَذَكِّرْ
X
അതിനാല്‍ നീ ഉദ്ബോധിപ്പിക്കുക
فَمَا أَنتَ
X
നീയല്ല
بِنِعْمَتِ
X
അനുഗ്രഹത്താല്‍
رَبِّكَ
X
നിന്റെ നാഥന്റെ
بِكَاهِنٍ
X
ജ്യോത്സ്യന്‍
وَلَا مَجْنُونٍ
X
ഭ്രാന്തനുമല്ല
﴿52:29﴾ أَمْ عِندَهُمْ
X
അതല്ല, അവരുടെ വശമാണോ?
خَزَائِنُ
X
ഖജനാവുകള്‍
رَبِّكَ
X
നിന്റെ നാഥന്റെ
أَمْ هُمُ
X
അതോ അവരാണോ
الْمُصَيْطِرُونَ
X
നിയന്ത്രിച്ചു നടത്തുന്നവര്‍
﴿52:37﴾ وَاصْبِرْ
X
നീ ക്ഷമയോടെ കാത്തിരിക്കുക
لِحُكْمِ
X
തീരുമാനത്തിന്
رَبِّكَ
X
നിന്റെ നാഥന്റെ
فَإِنَّكَ
X
നിശ്ചയമായും നീ
بِأَعْيُنِنَاۖ
X
നമ്മുടെ കണ്‍പാടിലാകുന്നു
وَسَبِّحْ
X
നീ വിശുദ്ധിയെ വാഴ്ത്തുക
بِحَمْدِ
X
സ്തുതിക്കുന്നതോടൊപ്പം
رَبِّكَ
X
നിന്റെ നാഥനെ
حِينَ تَقُومُ
X
നീ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍
﴿52:48﴾ وَأَنَّ إِلَىٰ رَبِّكَ
X
നിശ്ചയം, നിന്റെ നാഥങ്കലേക്കാണ്
الْمُنتَهَىٰ
X
(എല്ലാം) ചെന്നവസാനിക്കുന്നത്
﴿53:42﴾ فَبِأَيِّ
X
എന്നിട്ട് ഏതിനെപ്പറ്റിയാണ്
آلَاءِ
X
അനുഗ്രഹങ്ങളില്‍
رَبِّكَ
X
നിന്റെ നാഥന്റെ
تَتَمَارَىٰ
X
നീ തര്‍ക്കിക്കുന്നത്
﴿53:55﴾ وَيَبْقَىٰ
X
അവശേഷിക്കും
وَجْهُ
X
മുഖം (അസ്തിത്വം)
رَبِّكَ
X
നിന്റെ നാഥന്റെ
ذُو الْجَلَالِ
X
ഗാംഭീര്യമുള്ള
وَالْإِكْرَامِ
X
മഹത്വവും
﴿55:27﴾ تَبَارَكَ
X
അനുഗൃഹീതമായിരിക്കുന്നു
اسْمُ
X
നാമം
رَبِّكَ
X
നിന്റെ നാഥന്റെ
ذِي الْجَلَالِ
X
മഹത്വമുടയവന്‍
وَالْإِكْرَامِ
X
ആദരണീയതയും
﴿55:78﴾ فَسَبِّحْ
X
അതിനാല്‍ നീ പരിശുദ്ധമാക്കി വാഴ്ത്തുക
بِاسْمِ
X
നാമത്തെ
رَبِّكَ
X
നിന്റെ നാഥന്റെ
الْعَظِيمِ
X
മഹാനായ
﴿56:74﴾ فَسَبِّحْ
X
അതിനാല്‍ നീ പരിശുദ്ധമാക്കി വാഴ്ത്തുക
بِاسْمِ
X
നാമത്തെ
رَبِّكَ
X
നിന്റെ നാഥന്റെ
الْعَظِيمِ
X
മഹാനായ
﴿56:96﴾ مَا أَنتَ
X
നീയല്ല
بِنِعْمَةِ
X
അനുഗ്രഹത്താല്‍
رَبِّكَ
X
നിന്റെ നാഥന്റെ
بِمَجْنُونٍ
X
ഭ്രാന്തന്‍
﴿68:2﴾ فَاصْبِرْ
X
അതിനാല്‍ നീ ക്ഷമയോടെ കാത്തിരിക്കുക
لِحُكْمِ
X
വിധിക്കായി
رَبِّكَ
X
നിന്റെ നാഥന്റെ
وَلَا تَكُن
X
നീ ആവരുത്
كَصَاحِبِ الْحُوتِ
X
മത്സ്യക്കാരനെപ്പോലെ
إِذْ نَادَىٰ
X
അദ്ദേഹം വിളിച്ച സന്ദര്‍ഭം
وَهُوَ
X
അദ്ദേഹമായിരിക്കെ
مَكْظُومٌ
X
കൊടും ദുഃഖിതന്‍
﴿68:48﴾ وَالْمَلَكُ
X
മലക്കുകള്‍
عَلَىٰ أَرْجَائِهَاۚ
X
അതിന്റെ നാനാ ഭാഗങ്ങളിലുണ്ടായിരിക്കും
وَيَحْمِلُ
X
ചുമക്കും
عَرْشَ
X
സിംഹാസനം
رَبِّكَ
X
നിന്റെ നാഥന്റെ
فَوْقَهُمْ
X
അവര്‍ക്കു മീതെ
يَوْمَئِذٍ
X
അന്നാളില്‍
ثَمَانِيَةٌ
X
എട്ടുപേര്‍
﴿69:17﴾ فَسَبِّحْ
X
അതിനാല്‍ നീ പരിശുദ്ധമാക്കി വാഴ്ത്തുക
بِاسْمِ
X
നാമത്തെ
رَبِّكَ
X
നിന്റെ നാഥന്റെ
الْعَظِيمِ
X
മഹാനായ
﴿69:52﴾ وَاذْكُرِ
X
നീ സ്മരിക്കുക
اسْمَ
X
നാമം
رَبِّكَ
X
നിന്റെ നാഥന്റെ
وَتَبَتَّلْ
X
മറ്റെല്ലാറ്റില്‍നിന്നും വിട്ടൊഴിഞ്ഞു മുഴുകുക
إِلَيْهِ
X
അവനില്‍
تَبْتِيلًا
X
ഒരു മുഴുകല്‍
﴿73:8﴾ وَلِرَبِّكَ
X
നിന്റെ നാഥനുവേണ്ടി
فَاصْبِرْ
X
നീ ക്ഷമ പാലിക്കുക
﴿74:7﴾ وَمَا جَعَلْنَا
X
നാം നിശ്ചയിച്ചിട്ടില്ല
أَصْحَابَ النَّارِ
X
നരകത്തിന്റെ ചുമതലക്കാരായി
إِلَّا مَلَائِكَةًۙ
X
മലക്കുകളെയല്ലാതെ
وَمَا جَعَلْنَا
X
നാം നിശ്ചയിച്ചിട്ടുമില്ല
عِدَّتَهُمْ
X
അവരുടെ എണ്ണം
إِلَّا فِتْنَةً
X
പരീക്ഷണമായിട്ടല്ലാതെ
لِّلَّذِينَ كَفَرُوا
X
നിഷേധിച്ചവര്‍ക്ക്
لِيَسْتَيْقِنَ
X
ദൃഢബോധ്യം വരാന്‍
الَّذِينَ أُوتُوا
X
നല്‍കപ്പെട്ടവര്‍ക്ക്
الْكِتَابَ
X
വേദം
وَيَزْدَادَ
X
വര്‍ധിക്കാനും
الَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍ക്ക്
إِيمَانًاۙ
X
വിശ്വാസം
وَلَا يَرْتَابَ
X
സംശയത്തിലകപ്പെടാതിരിക്കാനും
الَّذِينَ
X
നല്‍കപ്പെട്ടവര്‍
أُوتُوا الْكِتَابَ
X
വേദഗ്രന്ഥം
وَالْمُؤْمِنُونَۙ
X
സത്യവിശ്വാസികളും
وَلِيَقُولَ
X
പറയാന്‍ വേണ്ടിയും
الَّذِينَ
X
യാതൊരുത്തര്‍
فِي قُلُوبِهِم
X
അവരുടെ ഹൃദയങ്ങളിലുണ്ട്
مَّرَضٌ
X
രോഗം
وَالْكَافِرُونَ
X
സത്യനിഷേധികളും
مَاذَا
X
എന്ത്?
أَرَادَ اللَّهُ
X
അല്ലാഹു ഉദ്ദേശിച്ചു
بِهَٰذَا
X
ഇതുകൊണ്ട്
مَثَلًاۚ
X
ഒരു ഉപമയായിട്ട്
كَذَٰلِكَ
X
അവ്വിധം
يُضِلُّ اللَّهُ
X
അല്ലാഹു വഴികേടിലാക്കുന്നു
مَن يَشَاءُ
X
താനുദ്ദേശിക്കുന്നവരെ
وَيَهْدِي
X
നേര്‍വഴിയിലാക്കുകയും ചെയ്യുന്നു
مَن يَشَاءُۚ
X
താനുദ്ദേശിക്കുന്നവരെ
وَمَا يَعْلَمُ
X
അറിയുന്നില്ല
جُنُودَ
X
സൈന്യങ്ങളെ സംബന്ധിച്ച്
رَبِّكَ
X
നിന്റെ നാഥന്റെ
إِلَّا هُوَۚ
X
അവനല്ലാതെ
وَمَا هِيَ
X
ഇതല്ല
إِلَّا ذِكْرَىٰ
X
ഒരുദ്ബോധനമല്ലാതെ
لِلْبَشَرِ
X
മനുഷ്യര്‍ക്ക്
﴿74:31﴾ إِلَىٰ رَبِّكَ
X
നിന്റെ നാഥങ്കലേക്കാണ്
يَوْمَئِذٍ
X
അന്ന്
الْمُسْتَقَرُّ
X
ചെന്നു നില്‍ക്കല്‍
﴿75:12﴾ إِلَىٰ رَبِّكَ
X
നിന്റെ നാഥങ്കലേക്കാണ്
يَوْمَئِذٍ
X
അന്ന്
الْمَسَاقُ
X
നയിക്കപ്പെടുക
﴿75:30﴾ فَاصْبِرْ
X
അതിനാല്‍ നീ ക്ഷമയോടെ കാത്തിരിക്കുക
لِحُكْمِ
X
തീരുമാനത്തെ
رَبِّكَ
X
നിന്റെ നാഥന്റെ
وَلَا تُطِعْ
X
നീ അനുസരിക്കരുത്
مِنْهُمْ
X
അവരിലെ
آثِمًا
X
കുറ്റവാളിയെ
أَوْ
X
അല്ലെങ്കില്‍
كَفُورًا
X
സത്യനിഷേധിയെ
﴿76:24﴾ وَاذْكُرِ
X
നീ സ്മരിക്കുക
اسْمَ
X
നാമം
رَبِّكَ
X
നിന്റെ നാഥന്റെ
بُكْرَةً
X
രാവിലെ
وَأَصِيلًا
X
വൈകുന്നേരവും
﴿76:25﴾ وَأَهْدِيَكَ
X
ഞാന്‍ നിന്നെ വഴികാണിക്കാനും
إِلَىٰ رَبِّكَ
X
നിന്റെ നാഥനിലേക്ക്
فَتَخْشَىٰ
X
അങ്ങനെ നീ ഭയപ്പെടാനും
﴿79:19﴾ إِلَىٰ رَبِّكَ
X
നിന്റെ നാഥനിലേക്കാണ്
مُنتَهَاهَا
X
അതിന്റെ അന്ത്യം
﴿79:44﴾ يَا أَيُّهَا الْإِنسَانُ
X
അല്ലയോ മനുഷ്യാ
مَا غَرَّكَ
X
നിന്നെ ചതിയില്‍പെടുത്തിയതെന്താണ്?
بِرَبِّكَ
X
നിന്റെ നാഥന്റെ കാര്യത്തില്‍
الْكَرِيمِ
X
ഉദാരനായ
يَا أَيُّهَا الْإِنسَانُ
X
അല്ലയോ മനുഷ്യാ
إِنَّكَ
X
നിശ്ചയം നീ
كَادِحٌ
X
കഠിനാധ്വാനം ചെയ്ത് ചെന്നെത്തുന്നവനാണ്
إِلَىٰ رَبِّكَ
X
നിന്റെ നാഥനിലേക്ക്
كَدْحًا
X
കഠിനാധ്വാനം ചെയ്യല്‍
فَمُلَاقِيهِ
X
അങ്ങനെ അവനുമായി കണ്ടുമുട്ടുന്നവനും
﴿84:6﴾ إِنَّ
X
നിശ്ചയം
بَطْشَ
X
പിടുത്തം
رَبِّكَ
X
നിന്റെ നാഥന്റെ
لَشَدِيدٌ
X
കഠിനംതന്നെ
﴿85:12﴾ سَبِّحِ
X
നീ പരിശുദ്ധമാക്കി വാഴ്ത്തുക
اسْمَ
X
നാമത്തെ
رَبِّكَ
X
നിന്റെ നാഥന്റെ
الْأَعْلَى
X
അത്യുന്നതനായ
﴿87:1﴾ وَأَمَّا بِنِعْمَةِ رَبِّكَ
X
എന്നാല്‍ നിന്റെ നാഥന്റെ അനുഗ്രഹത്തെപ്പറ്റി
فَحَدِّثْ
X
നീ സംസാരിക്കുക
﴿93:11﴾ وَإِلَىٰ رَبِّكَ
X
നിന്റെ നാഥങ്കലേക്കുതന്നെ
فَارْغَب
X
നീ ആഗ്രഹം സമര്‍പ്പിക്കുകയും ചെയ്യുക
﴿94:8﴾ اقْرَأْ
X
നീ വായിക്കുക
بِاسْمِ
X
നാമത്തില്‍
رَبِّكَ
X
നിന്റെ നാഥന്റെ
الَّذِي خَلَقَ
X
സൃഷ്ടിച്ചവനായ
﴿96:1﴾ إِنَّ
X
നിശ്ചയം
إِلَىٰ رَبِّكَ
X
നിന്റെ നാഥങ്കലേക്കാണ്
الرُّجْعَىٰ
X
മടക്കം
﴿96:8﴾ فَصَلِّ
X
അതിനാല്‍ നീ നമസ്കരിക്കുക
لِرَبِّكَ
X
നിന്റെ നാഥന്ന്
وَانْحَرْ
X
നീ ബലിയര്‍പ്പിക്കുകയും ചെയ്യുക
﴿108:2﴾ فَسَبِّحْ
X
അപ്പോള്‍ നീ വാഴ്ത്തുക
بِحَمْدِ
X
സ്തുതിച്ചുകൊണ്ട്
رَبِّكَ
X
നിന്റെ നാഥനെ
وَاسْتَغْفِرْهُۚ
X
അവനോട് നീ പാപമോചനം തേടുകയും ചെയ്യുക
إِنَّهُ
X
നിശ്ചയം അവന്‍
كَانَ
X
അവനാണ്
تَوَّابًا
X
പശ്ചാത്താപം ധാരാളമായി സ്വീകരിക്കുന്നവന്‍
﴿110:3﴾