Repeated Words in Quran

< >
Total Found : 9
وَإِذْ قَالَ
X
പറഞ്ഞ സന്ദര്‍ഭം
رَبُّكَ
X
നിന്റെ നാഥന്‍
لِلْمَلَائِكَةِ
X
മലക്കുകളോട്
إِنِّي
X
നിശ്ചയം ഞാന്‍
جَاعِلٌ
X
നിശ്ചയിക്കുകയാണ്
فِي الْأَرْضِ
X
ഭൂമിയില്‍
خَلِيفَةًۖ
X
ഒരു പ്രതിനിധിയെ
قَالُوا
X
അവര്‍ പറഞ്ഞു
أَتَجْعَلُ
X
നീ ആക്കുകയോ
فِيهَا
X
അതില്‍
مَن يُفْسِدُ
X
കുഴപ്പമുണ്ടാക്കുന്നവരെ
فِيهَا
X
അതില്‍
وَيَسْفِكُ
X
ചിന്തുകയും ചെയ്യുന്ന
الدِّمَاءَ
X
ചോര
وَنَحْنُ
X
ഞങ്ങളാകട്ടെ
نُسَبِّحُ
X
ഞങ്ങള്‍ പ്രകീര്‍ത്തിക്കുന്നു
بِحَمْدِكَ
X
നിന്നെ സ്തുതിക്കുന്നതോടൊപ്പം
وَنُقَدِّسُ
X
ഞങ്ങള്‍ വിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുന്നു
لَكَۖ
X
നിനക്കുള്ള
قَالَ
X
അവന്‍ പറഞ്ഞു
إِنِّي
X
നിശ്ചയം ഞാന്‍
أَعْلَمُ
X
ഞാനറിയുന്നു
مَا لَا تَعْلَمُونَ
X
നിങ്ങള്‍ അറിയാത്തത്
﴿2:30﴾ وَإِذِ ابْتَلَىٰ
X
പരീക്ഷിച്ച സന്ദര്‍ഭം
إِبْرَاهِيمَ
X
ഇബ്റാഹീമിനെ
رَبُّهُ
X
തന്റെ നാഥന്‍
بِكَلِمَاتٍ
X
ചില വചനങ്ങളിലൂടെ
فَأَتَمَّهُنَّۖ
X
എന്നിട്ടദ്ദേഹമത് പൂര്‍ത്തീകരിച്ചു
قَالَ
X
അവന്‍ പറഞ്ഞു
إِنِّي
X
നിശ്ചയം ഞാന്‍
جَاعِلُكَ
X
നിന്നെ ആക്കുകയാണ്
لِلنَّاسِ
X
ജനങ്ങള്‍ക്ക്
إِمَامًاۖ
X
നേതാവ്
قَالَ
X
അദ്ദേഹം പറഞ്ഞു
وَمِن ذُرِّيَّتِيۖ
X
എന്റെ മക്കളില്‍നിന്നും
قَالَ
X
അവന്‍ പറഞ്ഞു
لَا يَنَالُ
X
പ്രാപിക്കുകയില്ല
عَهْدِي
X
എന്റെ കരാര്‍
الظَّالِمِينَ
X
അക്രമികള്‍ക്ക്
﴿2:124﴾ إِذْ قَالَ
X
പറഞ്ഞപ്പോള്‍
لَهُ
X
അദ്ദേഹത്തോട്
رَبُّهُ
X
തന്റെ നാഥന്‍
أَسْلِمْۖ
X
നീ കീഴ്പെടുക
قَالَ
X
അദ്ദേഹം പറഞ്ഞു
أَسْلَمْتُ
X
ഞാന്‍ കീഴ്പെട്ടിരിക്കുന്നു
لِرَبِّ الْعَالَمِينَ
X
സര്‍വലോക നാഥന്
﴿2:131﴾ قُلْ
X
നീ പറയുക
أَتُحَاجُّونَنَا
X
നിങ്ങള്‍ ഞങ്ങളോട് തര്‍ക്കിക്കുകയാണോ
فِي اللَّهِ
X
അല്ലാഹുവിന്റെ കാര്യത്തില്‍
وَهُوَ
X
അവനാകട്ടെ
رَبُّنَا
X
ഞങ്ങളുടെ നാഥനാണ്
وَرَبُّكُمْ
X
നിങ്ങളുടെയും നാഥന്‍
وَلَنَا
X
ഞങ്ങള്‍ക്ക്
أَعْمَالُنَا
X
ഞങ്ങളുടെ കര്‍മങ്ങള്‍
وَلَكُمْ
X
നിങ്ങള്‍ക്ക്
أَعْمَالُكُمْ
X
നിങ്ങളുടെ കര്‍മങ്ങളും
وَنَحْنُ
X
ഞങ്ങളാവട്ടെ
لَهُ
X
അവന്
مُخْلِصُونَ
X
ആത്മാര്‍ത്ഥത പുലര്‍ത്തുന്നവര്‍ (ആകുന്നു)
﴿2:139﴾ لِّلَّذِينَ يُؤْلُونَ
X
ശപഥം ചെയ്ത് പിരിയുന്നവര്‍ക്കുണ്ട്
مِن نِّسَائِهِمْ
X
തങ്ങളുടെ സ്ത്രീകളില്‍ നിന്ന്
تَرَبُّصُ
X
കാത്തിരിപ്പ്
أَرْبَعَةِ
X
നാല്
أَشْهُرٍۖ
X
മാസങ്ങളുടെ
فَإِن فَاءُوا
X
ഇനി അവര്‍ മടങ്ങുകയാണങ്കില്‍
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
കരുണാനിധിയുമാണ്
﴿2:226﴾ فَتَقَبَّلَهَا
X
അങ്ങനെ അവളെ സ്വീകരിച്ചു
رَبُّهَا
X
അവളുടെ നാഥന്‍
بِقَبُولٍ حَسَنٍ
X
നല്ല നിലയിലുള്ള സ്വീകരണം
وَأَنبَتَهَا
X
അവളെ വളര്‍ത്തി
نَبَاتًا حَسَنًا
X
മെച്ചപ്പെട്ട രീതിയിലുള്ള വളര്‍ത്തല്‍
وَكَفَّلَهَا
X
അവളുടെ സംരക്ഷകനാക്കി,അവന്‍ അവളെ(സംരക്ഷിക്കാന്‍) ഏല്‍പ്പിച്ചു
زَكَرِيَّاۖ
X
സകരിയ്യായെ
كُلَّمَا دَخَلَ
X
ചെന്നപ്പോഴെല്ലാം
عَلَيْهَا
X
അവളുടെ അടുത്ത്
زَكَرِيَّا
X
സകരിയ്യാ
الْمِحْرَابَ
X
മിഹ്റാബില്‍
وَجَدَ
X
അദ്ദേഹം കണ്ടു
عِندَهَا
X
അവള്‍ക്കരികെ
رِزْقًاۖ
X
ആഹാരം
قَالَ
X
അദ്ദേഹം ചോദിച്ചു
يَا مَرْيَمُ
X
മര്‍യമേ
أَنَّىٰ
X
എവിടെനിന്ന്(കിട്ടി)
لَكِ
X
നിനക്ക്
هَٰذَاۖ
X
ഇത്
قَالَتْ
X
അവള്‍ പറഞ്ഞു
هُوَ
X
ഇത്
مِنْ عِندِ اللَّهِۖ
X
അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
يَرْزُقُ
X
വിഭവം നല്‍കുന്നു
مَن يَشَاءُ
X
അവന്‍ ഇഛിക്കുന്നവര്‍ക്ക്
بِغَيْرِ حِسَابٍ
X
കണക്കില്ലാതെ
﴿3:37﴾ إِنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
رَبِّي
X
എന്റെ നാഥനാണ്
وَرَبُّكُمْ
X
നിങ്ങളുടെ നാഥനും
فَاعْبُدُوهُۗ
X
അതിനാല്‍ അവന് മാത്രം വഴിപ്പെടുക
هَٰذَا
X
ഇതാണ്
صِرَاطٌ
X
വഴി, മാര്‍ഗം
مُّسْتَقِيمٌ
X
നേരായ
﴿3:51﴾ إِذْ تَقُولُ
X
നീ പറഞ്ഞ സന്ദര്‍ഭം
لِلْمُؤْمِنِينَ
X
സത്യവിശ്വാസികളോട്
أَلَن يَكْفِيَكُمْ
X
നിങ്ങള്‍ക്ക് മതിയാവില്ലേ
أَن يُمِدَّكُمْ
X
നിങ്ങളെ സഹായിക്കുന്നത്
رَبُّكُم
X
നിങ്ങളുടെ നാഥന്‍
بِثَلَاثَةِ آلَافٍ
X
മൂവായിരം കൊണ്ട്
مِّنَ الْمَلَائِكَةِ
X
മലക്കുകളെ
مُنزَلِينَ
X
ഇറക്കി(ഇറക്കപ്പെട്ടവരായി)
﴿3:124﴾ بَلَىٰۚ
X
അതേ
إِن تَصْبِرُوا
X
നിങ്ങള്‍ ക്ഷമിക്കുകയാണെങ്കില്‍
وَتَتَّقُوا
X
സൂക്ഷ്മത പാലിക്കുകയുമാണെങ്കില്‍
وَيَأْتُوكُم
X
അവര്‍(ശത്രുക്കള്‍) നിങ്ങളുടെ അടുത്ത് വന്നെത്തുകയും
مِّن فَوْرِهِمْ
X
അവരുടെ ഈ ക്ഷണത്തില്‍ തന്നെ
هَٰذَا يُمْدِدْكُمْ
X
നിങ്ങളെ സഹായിക്കും
رَبُّكُم
X
നിങ്ങളുടെ നാഥന്‍
بِخَمْسَةِ آلَافٍ
X
അയ്യായിരം(പേരെ) കൊണ്ട്
مِّنَ الْمَلَائِكَةِ
X
മലക്കുകളില്‍ നിന്നുള്ള
مُسَوِّمِينَ
X
(പ്രത്യേകം) അടയാളങ്ങളുള്ളവരായ
﴿3:125﴾ فَاسْتَجَابَ
X
അപ്പോള്‍ ഉത്തരമേകി
لَهُمْ
X
അവര്‍ക്ക്
رَبُّهُمْ
X
അവരുടെ നാഥന്‍
أَنِّي لَا أُضِيعُ
X
തീര്‍ച്ചയായും ഞാന്‍ പാഴാക്കുകയില്ല
عَمَلَ
X
പ്രവര്‍ത്തനത്തെ
عَامِلٍ
X
പ്രവര്‍ത്തകന്റെ
مِّنكُم
X
നിങ്ങളില്‍നിന്നുള്ള
مِّن ذَكَرٍ
X
പുരുഷനായ
أَوْ أُنثَىٰۖ
X
അല്ലെങ്കില്‍ സ്ത്രീയായ
بَعْضُكُم
X
നിങ്ങളില്‍ ചിലര്‍ (ഒരു വിഭാഗം)
مِّن بَعْضٍۖ
X
മറ്റു ചിലരില്‍ (വിഭാഗത്തില്‍) നിന്നുള്ളവരാണ്
فَالَّذِينَ هَاجَرُوا
X
അതിനാല്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ
وَأُخْرِجُوا
X
പുറത്താക്കപ്പെട്ട(വരും)
مِن دِيَارِهِمْ
X
സ്വന്തം വീടുകളില്‍ നിന്ന്
وَأُوذُوا
X
പീഡിപ്പിക്കപ്പെട്ട(വരും)
فِي سَبِيلِي
X
എന്റെ മാര്‍ഗത്തില്‍
وَقَاتَلُوا
X
യുദ്ധം ചെയ്തവരും
وَقُتِلُوا
X
വധിക്കപ്പെട്ടവരും
لَأُكَفِّرَنَّ عَنْهُمْ
X
അവരില്‍ നിന്ന് ഞാന്‍ മായ്ച്ചുകളയും
سَيِّئَاتِهِمْ
X
അവരുടെ തിന്‍മകളെ
وَلَأُدْخِلَنَّهُمْ
X
തീര്‍ച്ചയായും ഞാന്‍ അവരെ പ്രവേശിപ്പിക്കും
جَنَّاتٍ
X
സ്വര്‍ഗത്തില്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അതിന്റെ താഴ്ഭാഗത്തിലൂടെ
الْأَنْهَارُ
X
അരുവികള്‍
ثَوَابًا
X
(ഇതൊക്കെയും)പ്രതിഫലമാകുന്നു
مِّنْ عِندِ اللَّهِۗ
X
അല്ലാഹുവിങ്കല്‍ നിന്നുള്ള
وَاللَّهُ
X
അല്ലാഹു
عِندَهُ
X
അവങ്കലാണുള്ളത്
حُسْنُ الثَّوَابِ
X
ഉത്തമമായ പ്രതിഫലം
﴿3:195﴾ قَالُوا
X
അവര്‍ പറഞ്ഞു
يَا مُوسَىٰ
X
മൂസാ
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
لَن نَّدْخُلَهَا
X
ഞങ്ങള്‍ അവിടെ പ്രവേശിക്കുകയില്ല
أَبَدًا
X
ഒരിക്കലും
مَّا دَامُوا
X
അവര്‍ ഉള്ളേടത്തോളം കാലം
فِيهَاۖ
X
അവിടെ
فَاذْهَبْ
X
അതിനാല്‍ താങ്കള്‍ പോവുക
أَنتَ
X
താങ്കളും
وَرَبُّكَ
X
താങ്കളുടെ നാഥനും
فَقَاتِلَا
X
എന്നിട്ട് നിങ്ങളിരുവരും യുദ്ധംചെയ്യുക
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
هَاهُنَا
X
ഇവിടെ
قَاعِدُونَ
X
ഇരിക്കുന്നവരാണ്
﴿5:24﴾ وَمَا لَنَا لَا نُؤْمِنُ
X
ഞങ്ങളെന്തിന് വിശ്വസിക്കാതിരിക്കണം
بِاللَّهِ
X
അല്ലാഹുവില്‍
وَمَا جَاءَنَا
X
ഞങ്ങള്‍ക്ക് വന്നെത്തിയതിലും
مِنَ الْحَقِّ
X
സത്യത്തില്‍നിന്ന്
وَنَطْمَعُ
X
ഞങ്ങള്‍ ആഗ്രഹിക്കുകയും ചെയ്യുന്നു
أَن يُدْخِلَنَا
X
ഞങ്ങളെ പ്രവേശിപ്പിക്കാന്‍(സ്വര്‍ഗത്തില്‍)
رَبُّنَا
X
ഞങ്ങളുടെ നാഥന്‍
مَعَ
X
കൂടെ
الْقَوْمِ
X
ജനതയുടെ
الصَّالِحِينَ
X
സച്ചരിതരായ
﴿5:84﴾ إِذْ قَالَ
X
പറഞ്ഞ സന്ദര്‍ഭം ഓര്‍ക്കുക
الْحَوَارِيُّونَ
X
ഹവാരികള്‍
يَا عِيسَى ابْنَ مَرْيَمَ
X
മര്‍യമിന്റെ മകല്‍ ഈസാ
هَلْ يَسْتَطِيعُ
X
കഴിയുമോ?
رَبُّكَ
X
നിന്റെ നാഥന്
أَن يُنَزِّلَ
X
ഇറക്കിത്തരാന്‍
عَلَيْنَا
X
ഞങ്ങള്‍ക്ക്
مَائِدَةً
X
ഒരു ഭക്ഷണത്തളിക
مِّنَ السَّمَاءِۖ
X
മാനത്തുനിന്ന്
قَالَ
X
അദ്ദേഹം പറഞ്ഞു
اتَّقُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക
إِن كُنتُم
X
നിങ്ങള്‍ ആണെങ്കില്‍
مُّؤْمِنِينَ
X
വിശ്വാസികള്‍
﴿5:112﴾ وَإِذَا جَاءَكَ
X
നിന്നെ സമീപിച്ചാല്‍
الَّذِينَ يُؤْمِنُونَ
X
വിശ്വസിക്കുന്നവര്‍
بِآيَاتِنَا
X
നമ്മുടെ വചനങ്ങളില്‍
فَقُلْ
X
അപ്പോള്‍ നീ പറയുക
سَلَامٌ
X
സമാധാനം
عَلَيْكُمْۖ
X
നിങ്ങള്‍ക്ക്
كَتَبَ
X
നിശ്ചയിച്ചു
رَبُّكُمْ
X
നിങ്ങളുടെ നാഥന്‍
عَلَىٰ نَفْسِهِ
X
തന്റെമേല്‍ ബാധ്യതയായി
الرَّحْمَةَۖ
X
കാരുണ്യത്തെ
أَنَّهُ مَنْ
X
അതിനാല്‍ വല്ലവനും
عَمِلَ
X
ചെയ്തു
مِنكُمْ
X
നിങ്ങളിലെ
سُوءًا
X
വല്ല തെറ്റും
بِجَهَالَةٍ
X
അറിവില്ലായ്മ കാരണം
ثُمَّ
X
പിന്നീട്
تَابَ
X
അവന്‍ പശ്ചാത്തപിച്ചു
مِن بَعْدِهِ
X
അതിനുശേഷം
وَأَصْلَحَ
X
(കര്‍മങ്ങള്‍) നന്നാക്കുകയും ചെയ്തു
فَأَنَّهُ
X
അപ്പോള്‍ തീര്‍ച്ചയായും അവന്‍
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
ദയാപരനും
﴿6:54﴾ ذَٰلِكُمُ اللَّهُ
X
അവനാണ് അല്ലാഹു
رَبُّكُمْۖ
X
നിങ്ങളുടെ നാഥനായ
لَا
X
ഇല്ല
إِلَٰهَ
X
ദൈവം
إِلَّا
X
അല്ലാതെ
هُوَۖ
X
അവന്‍
خَالِقُ
X
സൃഷ്ടിച്ചവനാണ്
كُلِّ
X
സകല
شَيْءٍ
X
വസ്തുവെയും
فَاعْبُدُوهُۚ
X
അതിനാല്‍ നിങ്ങള്‍ അവന് വഴിപ്പെടുക
وَهُوَ
X
അവന്‍
عَلَىٰ
X
എല്ലാ
كُلِّ شَيْءٍ
X
കാര്യത്തിന്റെയും
وَكِيلٌ
X
കൈകാര്യകര്‍ത്താവാണ്
﴿6:102﴾ وَكَذَٰلِكَ
X
അവ്വിധം
جَعَلْنَا
X
നാം ആക്കിയിട്ടുണ്ട്
لِكُلِّ
X
എല്ലാ
نَبِيٍّ
X
പ്രവാചകന്നും
عَدُوًّا
X
ശത്രുവായി
شَيَاطِينَ
X
പിശാചുക്കളെ
الْإِنسِ
X
മനുഷ്യരില്‍പെട്ട
وَالْجِنِّ
X
ജിന്നുകളിലുംപെട്ട
يُوحِي
X
(ദുര്‍)ബോധനം ചെയ്യുന്നു
بَعْضُهُمْ
X
അവരില്‍ചിലര്‍
إِلَىٰ بَعْضٍ
X
ചിലരിലേക്ക്
زُخْرُفَ
X
അലംകൃതമായ
الْقَوْلِ
X
വാക്ക്
غُرُورًاۚ
X
വഞ്ചിക്കുന്നവിധം, വഞ്ചിക്കാനായിട്ട്
وَلَوْ
X
എങ്കില്‍
شَاءَ
X
ഇച്ഛിച്ചു
رَبُّكَ
X
നിന്റെ നാഥന്‍
مَا فَعَلُوهُۖ
X
അവരത് ചെയ്യുമായിരുന്നില്ല
فَذَرْهُمْ
X
അതിനാല്‍ അവരെ വിട്ടേക്കുക
وَمَا يَفْتَرُونَ
X
അവര്‍ കെട്ടിച്ചമക്കുന്നവയെയും
﴿6:112﴾ وَلِكُلٍّ
X
ഓരോരുത്തര്‍ക്കുമുണ്ട്
دَرَجَاتٌ
X
പദവികള്‍
مِّمَّا عَمِلُواۚ
X
തങ്ങള്‍ പ്രവര്‍ത്തിച്ചതനുസരിച്ച്
وَمَا رَبُّكَ
X
നിന്റെ നാഥന്‍ അല്ല
بِغَافِلٍ
X
അശ്രദ്ധന്‍
عَمَّا يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച്
﴿6:132﴾ وَرَبُّكَ
X
നിന്റെ നാഥന്‍
الْغَنِيُّ
X
സ്വയം പര്യാപ്തനാണ്
ذُو الرَّحْمَةِۚ
X
കാരുണ്യമുള്ളവന്‍
إِن يَشَأْ
X
അവന്‍ ഇച്ഛിക്കുന്നുവെങ്കില്‍
يُذْهِبْكُمْ
X
അവന്‍ നിങ്ങളെ നീക്കംചെയ്യും
وَيَسْتَخْلِفْ
X
അവന്‍ പകരം കൊണ്ടുവരികയും ചെയ്യും
مِن بَعْدِكُم
X
നിങ്ങള്‍ക്കുശേഷം
مَّا يَشَاءُ
X
അവന്‍ ഇച്ഛിക്കുന്നവരെ
كَمَا أَنشَأَكُم
X
നിങ്ങളെ അവന്‍ വളര്‍ത്തിയെടുത്തതുപോലെ
مِّن ذُرِّيَّةِ
X
വംശപരമ്പരയില്‍നിന്ന്
قَوْمٍ
X
ജനതയുടെ
آخَرِينَ
X
മറ്റൊരു
﴿6:133﴾ قُلْ
X
നീ പറയുക
تَعَالَوْا
X
നിങ്ങള്‍ വരുവിന്‍
أَتْلُ
X
ഞാന്‍ പറഞ്ഞുതരാം
مَا حَرَّمَ
X
നിഷിദ്ധമാക്കിയത്
رَبُّكُمْ
X
നിങ്ങളുടെ നാഥന്‍
عَلَيْكُمْۖ
X
നിങ്ങള്‍ക്ക്
أَلَّا تُشْرِكُوا
X
നിങ്ങള്‍ പങ്കാളികളാക്കരുത്
بِهِ
X
അവനില്‍
شَيْئًاۖ
X
ഒന്നിനെയും
وَبِالْوَالِدَيْنِ
X
മാതാപിതാക്കളോട്
إِحْسَانًاۖ
X
നല്ലനിലയില്‍ വര്‍ത്തിക്കുക
وَلَا تَقْتُلُوا
X
നിങ്ങള്‍ കൊല്ലരുത്
أَوْلَادَكُم
X
നിങ്ങളുടെ മക്കളെ
مِّنْ إِمْلَاقٍۖ
X
ദാരിദ്ര്യം കാരണം
نَّحْنُ
X
നാം
نَرْزُقُكُمْ
X
നാം നിങ്ങള്‍ക്ക് അന്നം തരുന്നു
وَإِيَّاهُمْۖ
X
അവര്‍ക്കും
وَلَا تَقْرَبُوا
X
നിങ്ങള്‍ അടുക്കരുത്
الْفَوَاحِشَ
X
നീചവൃത്തികളോട്
مَا ظَهَرَ
X
തെളിഞ്ഞതിനോട്
مِنْهَا
X
അവയില്‍നിന്ന്
وَمَا بَطَنَۖ
X
മറഞ്ഞതിനോടും
وَلَا تَقْتُلُوا
X
നിങ്ങള്‍ കൊല്ലരുത്
النَّفْسَ
X
ജീവനെ
الَّتِي حَرَّمَ اللَّهُ
X
അല്ലാഹു ആദരണീയമാക്കിയ
إِلَّا
X
ഇല്ലാതെ
بِالْحَقِّۚ
X
ന്യായം
ذَٰلِكُمْ
X
അത്
وَصَّاكُم
X
അവന്‍ നിങ്ങളെ ഉപദേശിച്ചു
بِهِ
X
അതുകൊണ്ട്
لَعَلَّكُمْ
X
നിങ്ങള്‍ ആവാന്‍വേണ്ടി
تَعْقِلُونَ
X
നിങ്ങള്‍ ചിന്തിച്ചറിയുന്നു
﴿6:151﴾ هَلْ يَنظُرُونَ
X
അവര്‍ പ്രതീക്ഷിക്കുന്നോ
إِلَّا أَن تَأْتِيَهُمُ
X
അവരുടെ അടുത്ത് വരുന്നതിനെ അല്ലാതെ
الْمَلَائِكَةُ
X
മലക്കുകള്‍
أَوْ يَأْتِيَ
X
അല്ലെങ്കില്‍ വരുന്നതിനെ
رَبُّكَ
X
നിന്റെനാഥന്‍
أَوْ يَأْتِيَ
X
അല്ലെങ്കില്‍ വന്നെത്തുന്നതിനെ
بَعْضُ
X
ചില
آيَاتِ
X
ദൃഷ്ടാന്തങ്ങള്‍
رَبِّكَۗ
X
നിന്റെ നാഥന്റെ
يَوْمَ
X
ദിവസം
يَأْتِي
X
വരുന്നു(വരുന്ന)
بَعْضُ
X
ചിലത്
آيَاتِ
X
ദൃഷ്ടാന്തങ്ങളില്‍
رَبِّكَ
X
നിന്റെ നാഥന്റെ
لَا يَنفَعُ
X
ഉപകരിക്കുകയില്ല
نَفْسًا
X
ഒരാത്മാവിന്നും (ആര്‍ക്കും)
إِيمَانُهَا
X
(അതിന്റെ)വിശ്വാസം
لَمْ تَكُنْ
X
അതായിരുന്നില്ല
آمَنَتْ
X
അത് വിശ്വസിച്ചു
مِن قَبْلُ
X
മുമ്പ്തന്നെ
أَوْ كَسَبَتْ
X
അല്ലെങ്കില്‍ അത് പ്രവര്‍ത്തിച്ചു
فِي إِيمَانِهَا
X
അതിന്റെ വിശ്വാസത്തോടൊപ്പം
خَيْرًاۗ
X
വല്ല നന്മയും
قُلِ
X
നീ പറയുക
انتَظِرُوا
X
നിങ്ങള്‍ കാത്തിരിക്കുക
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
مُنتَظِرُونَ
X
കാത്തിരിക്കുന്നവരാണ്
﴿6:158﴾ قُلْ
X
നീ പറയുക(ചോദിക്കുക)
أَغَيْرَ اللَّهِ
X
അല്ലാഹുവല്ലാത്തവരെയാണോ
أَبْغِي
X
ഞാന്‍ തേടുന്നു(തേടുക)
رَبًّا
X
രക്ഷകനായിട്ട്
وَهُوَ
X
അവനാകട്ടെ
رَبُّ
X
നാഥനാണ്
كُلِّ
X
എല്ലാ
شَيْءٍۚ
X
വസ്തുക്കളുടെയും
وَلَا تَكْسِبُ
X
സമ്പാദിക്കുന്നില്ല
كُلُّ
X
എല്ലാ (ഓരോ)
نَفْسٍ
X
ആളും
إِلَّا
X
അല്ലാതെ
عَلَيْهَاۚ
X
അവന്റെ ഉത്തരവാദിത്തത്തിലായിട്ട്
وَلَا تَزِرُ
X
ഭാരം വഹിക്കുകയില്ല
وَازِرَةٌ
X
ഭാരം വഹിക്കുന്ന ആരും
وِزْرَ
X
ഭാരം
أُخْرَىٰۚ
X
മറ്റൊരാളുടെ
ثُمَّ
X
പിന്നീട്
إِلَىٰ رَبِّكُم
X
നിങ്ങളുടെ നാഥങ്കലേക്കാണ്
مَّرْجِعُكُمْ
X
നിങ്ങളുടെ മടക്കം
فَيُنَبِّئُكُم
X
അപ്പോള്‍ അവന്‍ നിങ്ങളെ അറിയിക്കും
بِمَا
X
ഒന്നിനെക്കുറിച്ച്
كُنتُمْ
X
നിങ്ങളായിരുന്നു
فِيهِ
X
അതില്‍
تَخْتَلِفُونَ
X
നിങ്ങള്‍ ഭിന്നാഭിപ്രായം പുലര്‍ത്തിയിരുന്നു
﴿6:164﴾ فَوَسْوَسَ
X
പിന്നെ ദുര്‍മന്ത്രണം നടത്തി
لَهُمَا
X
ഇരുവരോടും
الشَّيْطَانُ
X
പിശാച്
لِيُبْدِيَ
X
അവന്‍ വെളിപ്പെടുത്താന്‍ വേണ്ടി
لَهُمَا
X
അവരിരുവര്‍ക്കും
مَا وُورِيَ عَنْهُمَا
X
അവരില്‍നിന്ന് മറച്ചുവെക്കപ്പെട്ടിരുന്ന
مِن سَوْآتِهِمَا
X
അവരിരുവരുടെ നഗ്നസ്ഥാനങ്ങള്‍
وَقَالَ
X
അവന്‍ പറഞ്ഞു
مَا نَهَاكُمَا
X
നിങ്ങളെ രണ്ടുപേരെയും വിലക്കിയിട്ടില്ല
رَبُّكُمَا
X
നിങ്ങള്‍ ഇരുവരുടെയും നാഥന്‍
عَنْ هَٰذِهِ الشَّجَرَةِ
X
ഈ മരത്തില്‍ നിന്ന്
إِلَّا
X
അല്ലാതെ
أَن تَكُونَا
X
നിങ്ങള്‍ ഇരുവരും ആയി മാറുന്നത്
مَلَكَيْنِ
X
രണ്ടു മലക്കുകള്‍
أَوْ
X
അല്ലെങ്കില്‍
تَكُونَا
X
നിങ്ങള്‍ ഇരുവരും ആയിത്തീരുന്നത്
مِنَ الْخَالِدِينَ
X
നിത്യവാസികളില്‍ പെട്ടവര്‍
﴿7:20﴾ فَدَلَّاهُمَا
X
അങ്ങനെ അവരിരുവരെയും അവന്‍ വശപ്പെടുത്തി
بِغُرُورٍۚ
X
വഞ്ചനയിലൂടെ
فَلَمَّا ذَاقَا
X
അങ്ങനെ അവരിരുവരും രുചിച്ചപ്പോള്‍
الشَّجَرَةَ
X
ആ വൃക്ഷഫലം
بَدَتْ
X
വെളിപ്പെട്ടു
لَهُمَا
X
അവരിരുവര്‍ക്കും
سَوْآتُهُمَا
X
അവരിരുവരുടെയും നഗ്നത
وَطَفِقَا
X
അവരിരുവരും തുടങ്ങി
يَخْصِفَانِ
X
അവരിരുവരും ഒട്ടിക്കുന്നു (ഒട്ടിക്കാന്‍)
عَلَيْهِمَا
X
അവരിരുവരുടെയും മേല്‍
مِن وَرَقِ
X
ഇലകള്‍
الْجَنَّةِۖ
X
ആ തോട്ടത്തിലെ
وَنَادَاهُمَا
X
അവരിരുവരെയും വിളിച്ചു ചോദിച്ചു
رَبُّهُمَا
X
അവരിരുവരുടെയും നാഥന്‍
أَلَمْ أَنْهَكُمَا
X
നിങ്ങളിരുവരെയും ഞാന്‍ വിലക്കിയിട്ടില്ലേ
عَن تِلْكُمَا الشَّجَرَةِ
X
ആ മരത്തില്‍ നിന്ന്
وَأَقُل
X
ഞാന്‍ പറയുകയും (ചെയ്തിട്ടില്ലേ)
لَّكُمَا
X
നിങ്ങളിരുവരോടും
إِنَّ الشَّيْطَانَ
X
തീര്‍ച്ചയായും പിശാച്
لَكُمَا
X
നിങ്ങളിരുവരുടെയും
عَدُوٌّ
X
ശത്രു(വാണെന്ന്)
مُّبِينٌ
X
പ്രത്യക്ഷമായ
﴿7:22﴾ وَنَادَىٰ
X
വിളിച്ചു ചോദിക്കും
أَصْحَابُ
X
അവകാശികള്‍
الْجَنَّةِ
X
സ്വര്‍ഗത്തിന്റെ
أَصْحَابَ
X
അവകാശികളോട്
النَّارِ
X
നരകത്തിന്റെ
أَن قَدْ وَجَدْنَا
X
ഞങ്ങള്‍ കണ്ടറിഞ്ഞിരിക്കുന്നു
مَا وَعَدَنَا
X
ഞങ്ങളോട് വാഗ്ദാനം ചെയതത്
رَبُّنَا
X
ഞങ്ങളുടെ നാഥന്‍
حَقًّا
X
സത്യമായി
فَهَلْ وَجَدتُّم
X
നിങ്ങള്‍ കണ്ടറിഞ്ഞോ
مَّا وَعَدَ
X
വാഗ്ദാനം ചെയ്തത്
رَبُّكُمْ
X
നിങ്ങളുടെ നാഥന്‍
حَقًّاۖ
X
യാഥാര്‍ഥ്യമായി പുലര്‍ന്നത്
قَالُوا
X
അവര്‍ പറയും
نَعَمْۚ
X
അതെ
فَأَذَّنَ
X
അപ്പോള്‍ വിളിച്ചറിയിക്കും
مُؤَذِّنٌ
X
ഒരു വിളിച്ചുപറയുന്ന ആള്‍
بَيْنَهُمْ
X
അവര്‍ക്കിടയില്‍
أَن لَّعْنَةُ اللَّهِ
X
തീര്‍ച്ചയായും അല്ലാഹുവിന്റെ ശാപം
عَلَى الظَّالِمِينَ
X
അക്രമികള്‍ക്കാണ്
﴿7:44﴾ إِنَّ رَبَّكُمُ
X
തീര്‍ച്ചയായും നിങ്ങളുടെ നാഥന്‍
اللَّهُ
X
അല്ലാഹുവാണ്
الَّذِي خَلَقَ
X
സൃഷ്ടിച്ചവനായ
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
فِي سِتَّةِ أَيَّامٍ
X
ആറു നാളുകളിലായി
ثُمَّ
X
പിന്നെ
اسْتَوَىٰ
X
അവന്‍ ഉപവിഷ്ടനായി
عَلَى الْعَرْشِ
X
സിംഹാസനത്തില്‍
يُغْشِي
X
അവന്‍ പൊതിയുന്നു
اللَّيْلَ
X
രാവിനെ കൊണ്ട്
النَّهَارَ
X
പകലിനെ
يَطْلُبُهُ
X
അത് മറ്റേതിനെ തേടുന്നു
حَثِيثًا
X
ദ്രുത ഗതിയില്‍
وَالشَّمْسَ
X
സൂര്യനെയും
وَالْقَمَرَ
X
ചന്ദ്രനെയും
وَالنُّجُومَ
X
നക്ഷത്രങ്ങളെയും
مُسَخَّرَاتٍ
X
വിധേയമാക്കപ്പെട്ട നിലയില്‍
بِأَمْرِهِۗ
X
തന്റെ കല്‍പനക്ക്
أَلَا
X
അറിയുക
لَهُ
X
അവന്നാണ്
الْخَلْقُ
X
സൃഷ്ടി നടത്തല്‍
وَالْأَمْرُۗ
X
കല്‍പനയും
تَبَارَكَ اللَّهُ
X
അല്ലാഹു മഹത്വമുള്ളവനായിരിക്കുന്നു
رَبُّ
X
നാഥനായ
الْعَالَمِينَ
X
സര്‍വ ലോകങ്ങളുടെയും
﴿7:54﴾ قَدِ افْتَرَيْنَا
X
ഞങ്ങള്‍ കെട്ടിച്ചമച്ചു
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
كَذِبًا
X
കള്ളം
إِنْ عُدْنَا
X
ഞങ്ങള്‍ തിരിച്ചു വരികയാണെങ്കില്‍
فِي مِلَّتِكُم
X
നിങ്ങളുടെ മതത്തിലേക്ക്
بَعْدَ
X
ശേഷം
إِذْ نَجَّانَا
X
ഞങ്ങളെ രക്ഷപ്പെടുത്തിയതിനു
اللَّهُ
X
അല്ലാഹു
مِنْهَاۚ
X
അതില്‍ നിന്ന്
وَمَا يَكُونُ
X
പാടില്ലാത്തതാണ്
لَنَا
X
ഞങ്ങള്‍ക്ക്
أَن نَّعُودَ
X
ഞങ്ങള്‍ തിരിച്ചുവരല്‍
فِيهَا
X
അതിലേക്ക്
إِلَّا
X
അല്ലാതെ
أَن يَشَاءَ
X
ഉദ്ദേശിച്ചാല്‍
اللَّهُ
X
അല്ലാഹു
رَبُّنَاۚ
X
ഞങ്ങളുടെ നാഥനായ
وَسِعَ
X
വിശാലനായിരിക്കുന്നു
رَبُّنَا
X
ഞങ്ങളുടെ നാഥന്‍
كُلَّ شَيْءٍ
X
എല്ലാ സംഗതിയിലും
عِلْمًاۚ
X
അറിവിനാല്‍
عَلَى اللَّهِ
X
അല്ലാഹുവില്‍
تَوَكَّلْنَاۚ
X
ഞങ്ങള്‍ ഭരമേല്‍പിച്ചു
رَبَّنَا
X
ഞങ്ങളുടെ നാഥാ
افْتَحْ
X
നീ തീരുമാനമെടുക്കേണമേ
بَيْنَنَا
X
ഞങ്ങള്‍ക്കിടയില്‍
وَبَيْنَ قَوْمِنَا
X
ഞങ്ങളുടെ ജനതക്കുമിടയില്‍
بِالْحَقِّ
X
ന്യായ പ്രകാരം
وَأَنتَ
X
നീയാണ്
خَيْرُ
X
ഏറ്റം ഉത്തമന്‍
الْفَاتِحِينَ
X
തീരുമാനമെടുക്കുന്നവരില്‍
﴿7:89﴾ قَالُوا
X
അവര്‍ പറഞ്ഞു
أُوذِينَا
X
ഞങ്ങള്‍ പീഡിപ്പിക്കപ്പെട്ടു
مِن قَبْلِ
X
മുമ്പ്
أَن تَأْتِيَنَا
X
താങ്കള്‍ ഞങ്ങളുടെ അടുത്ത് വരുന്നതിനു
وَمِن بَعْدِ
X
ശേഷവും
مَا جِئْتَنَاۚ
X
താങ്കള്‍ ഞങ്ങളുടെ അടുത്ത് വന്നതിനു
قَالَ
X
അദ്ദേഹം പറഞ്ഞു
عَسَىٰ
X
ആയേക്കാം (ചെയ്തേക്കാം)
رَبُّكُمْ
X
നിങ്ങളുടെ നാഥന്‍
أَن يُهْلِكَ
X
അവന്‍ നശിപ്പിക്കുക എന്നത്
عَدُوَّكُمْ
X
നിങ്ങളുടെ എതിരാളിയെ
وَيَسْتَخْلِفَكُمْ
X
അവന്‍ നിങ്ങളെ പ്രതിനിധികളാക്കുകയും
فِي الْأَرْضِ
X
ഭൂമിയില്‍
فَيَنظُرَ
X
അപ്പോള്‍ അവന്‍ നോക്കും
كَيْفَ
X
എങ്ങനെ
تَعْمَلُونَ
X
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നു(വെന്ന്)
﴿7:129﴾ وَلَمَّا جَاءَ
X
വന്നപ്പോള്‍
مُوسَىٰ
X
മൂസാ
لِمِيقَاتِنَا
X
നാം നിശ്ചയിച്ച സമയത്ത്
وَكَلَّمَهُ
X
അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്തു
رَبُّهُ
X
അദ്ദേഹത്തിന്റെ നാഥന്‍
قَالَ
X
അദ്ദേഹം പറഞ്ഞു
رَبِّ
X
എന്റെ നാഥാ
أَرِنِي
X
(നിന്നെ) എനിക്ക് കാണിച്ചു തരൂ
أَنظُرْ إِلَيْكَۚ
X
ഞാന്‍ നിന്നെ നോക്കിക്കാണട്ടെ
قَالَ
X
അവന്‍ പറഞ്ഞു
لَن تَرَانِي
X
നീ എന്നെ കാണുകയില്ല
وَلَٰكِنِ
X
എന്നാലും
انظُرْ
X
നീ നോക്കുക
إِلَى الْجَبَلِ
X
ആ മലയിലേക്ക്
فَإِنِ اسْتَقَرَّ
X
അത് ഉറച്ചു നിന്നാല്‍
مَكَانَهُ
X
സ്വസ്ഥാനത്ത്
فَسَوْفَ تَرَانِيۚ
X
വഴിയേ നീയെന്നെ കാണും
فَلَمَّا تَجَلَّىٰ
X
അങ്ങനെ പ്രത്യക്ഷമായപ്പോള്‍
رَبُّهُ
X
അദ്ദേഹത്തിന്റെ നാഥന്‍
لِلْجَبَلِ
X
പര്‍വതത്തിന്
جَعَلَهُ
X
അവനതിനെ ആക്കി
دَكًّا
X
പൊടി
وَخَرَّ مُوسَىٰ
X
മൂസാ വീഴുകയും ചെയ്തു
صَعِقًاۚ
X
ബോധരഹിതനായി
فَلَمَّا أَفَاقَ
X
പിന്നീട് അദ്ദേഹത്തിന് ബോധമുണര്‍ന്നപ്പോള്‍
قَالَ
X
അദ്ദേഹം പറഞ്ഞു
سُبْحَانَكَ
X
നീയെത്ര പരിശുദ്ധന്‍
تُبْتُ
X
ഞാന്‍ പശ്ചാത്തപിച്ചു മടങ്ങിയിരിക്കുന്നു
إِلَيْكَ
X
നിന്നിലേക്ക്
وَأَنَا
X
ഞാന്‍
أَوَّلُ
X
ഒന്നാമനാകുന്നു
الْمُؤْمِنِينَ
X
സത്യവിശ്വാസികളില്‍
﴿7:143﴾ وَلَمَّا سُقِطَ فِي أَيْدِيهِمْ
X
അവര്‍ക്ക് ഖേദം തോന്നിയപ്പോള്‍
وَرَأَوْا
X
അവര്‍ കണ്ടറിയുകയും ചെയ്തു
أَنَّهُمْ
X
തീര്‍ച്ചയായും അവര്‍
قَدْ ضَلُّوا
X
അവര്‍ പിഴച്ചു പോയിരിക്കുന്നു (എന്ന്)
قَالُوا
X
അവര്‍ പറഞ്ഞു
لَئِن لَّمْ يَرْحَمْنَا
X
ഞങ്ങളോട് കരുണ കാണിച്ചില്ലെങ്കില്‍
رَبُّنَا
X
ഞങ്ങളുടെ നാഥന്‍
وَيَغْفِرْ
X
അവര്‍ പൊറുത്തു തരികയും (ചെയ്തില്ലെങ്കില്‍)
لَنَا
X
ഞങ്ങള്‍ക്ക്
لَنَكُونَنَّ
X
തീര്‍ച്ചയായും ഞങ്ങള്‍ ആയിരിക്കും
مِنَ الْخَاسِرِينَ
X
നഷ്ടപ്പെട്ടവരില്‍
﴿7:149﴾ وَإِذْ تَأَذَّنَ
X
പ്രഖ്യാപിച്ച സന്ദര്‍ഭവും
رَبُّكَ
X
നിന്റെ നാഥന്‍
لَيَبْعَثَنَّ
X
അവന്‍ നിയോഗിക്കുക തന്നെ ചെയ്യുമെന്ന്
عَلَيْهِمْ
X
അവരുടെ നേരെ
إِلَىٰ يَوْمِ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാള്‍ വരെ
مَن يَسُومُهُمْ
X
അവര്‍ക്ക് ശിക്ഷ ഏല്‍പിച്ചുകൊണ്ടിരിക്കുന്നവരെ
سُوءَ الْعَذَابِۗ
X
ക്രൂരമായ ശിക്ഷ
إِنَّ رَبَّكَ
X
തീര്‍ച്ചയായും നിന്റെ നാഥന്‍
لَسَرِيعُ
X
വേഗതയുള്ളവനാണ്
الْعِقَابِۖ
X
ശിക്ഷിക്കുന്നതില്‍
وَإِنَّهُ
X
തീര്‍ച്ചയായും അവന്‍
لَغَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
കരുണാമയനും
﴿7:167﴾ وَإِذْ أَخَذَ
X
പുറത്തെടുത്ത സന്ദര്‍ഭവും (ഓര്‍ക്കുക)
رَبُّكَ
X
നിന്റെ നാഥന്‍
مِن بَنِي آدَمَ
X
ആദം സന്തതികളില്‍ നിന്ന്
مِن ظُهُورِهِمْ
X
അഥവാ അവരുടെ മുതുകുകളില്‍ നിന്ന്
ذُرِّيَّتَهُمْ
X
അവരുടെ സന്താനങ്ങളെ
وَأَشْهَدَهُمْ
X
അവരെ അവന്‍ സാക്ഷിയാക്കുകയും ചെയ്തു
عَلَىٰ أَنفُسِهِمْ
X
അവരുടെ മേല്‍
أَلَسْتُ
X
ഞാനല്ലയോ
بِرَبِّكُمْۖ
X
നിങ്ങളുടെ നാഥന്‍
قَالُوا
X
അവര്‍ പറഞ്ഞു
بَلَىٰۛ
X
അതെ
شَهِدْنَاۛ
X
ഞങ്ങള്‍ സാക്ഷ്യം വഹിച്ചിരിക്കുന്നു
أَن تَقُولُوا
X
നിങ്ങള്‍ പറയുന്നതിന് (പറയാതിരിക്കാന്‍)
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
كُنَّا
X
ഞങ്ങളായിരുന്നു
عَنْ هَٰذَا
X
ഇതേകുറിച്ച്
غَافِلِينَ
X
അശ്രദ്ധര്‍
﴿7:172﴾ كَمَا أَخْرَجَكَ
X
നിന്നെ പുറത്തിറക്കി കൊണ്ടുപോയതുപോലെ(യാണിത്)
رَبُّكَ
X
നിന്റെ നാഥന്‍
مِن بَيْتِكَ
X
നിന്റെ വീട്ടില്‍ നിന്ന്
بِالْحَقِّ
X
ന്യായമായ കാരണത്താല്‍
وَإِنَّ
X
തീര്‍ച്ചയായും (ആയിരിക്കെ)
فَرِيقًا
X
ഒരു വിഭാഗം
مِّنَ الْمُؤْمِنِينَ
X
വിശ്വാസികളില്‍
لَكَارِهُونَ
X
ഇഷ്ടമില്ലാത്തവര്‍
﴿8:5﴾ إِذْ
X
സന്ദര്‍ഭം
يُوحِي
X
ബോധനം നല്‍കുന്നു (നല്‍കിയ)
رَبُّكَ
X
നിന്റെ നാഥന്‍
إِلَى الْمَلَائِكَةِ
X
മലക്കുകള്‍ക്ക്
أَنِّي
X
നിശ്ചയമായും ഞാന്‍
مَعَكُمْ
X
നിങ്ങളോടൊപ്പമുണ്ട്
فَثَبِّتُوا
X
അതിനാല്‍ നിങ്ങള്‍ ഉറപ്പിച്ചുനിര്‍ത്തുക
الَّذِينَ آمَنُواۚ
X
സത്യവിശ്വാസികളെ
سَأُلْقِي
X
ഞാന്‍ ഇട്ടുകൊടുക്കും
فِي قُلُوبِ
X
ഹൃദയങ്ങളില്‍ (മനസ്സുകളില്‍)
الَّذِينَ كَفَرُوا
X
സത്യനിഷേധികളുടെ
الرُّعْبَ
X
ഭീതി
فَاضْرِبُوا
X
അതിനാല്‍ നിങ്ങള്‍ വെട്ടുക
فَوْقَ
X
മീതെ
الْأَعْنَاقِ
X
കഴുത്തുകള്‍ക്കു
وَاضْرِبُوا
X
നിങ്ങള്‍ വെട്ടുകയും ചെയ്യുക
مِنْهُمْ
X
അവരില്‍ നിന്നുള്ള (അവരുടെ)
كُلَّ
X
എല്ലാം
بَنَانٍ
X
വിരലുകള്‍
﴿8:12﴾ يُبَشِّرُهُمْ
X
അവരോട് ശുഭവാര്‍ത്തയറിയിക്കുന്നു
رَبُّهُم
X
തങ്ങളുടെ നാഥന്‍
بِرَحْمَةٍ
X
കാരുണ്യത്തെപ്പറ്റി
مِّنْهُ
X
തന്നില്‍ നിന്നുള്ള
وَرِضْوَانٍ
X
തൃപ്തിയെയും
وَجَنَّاتٍ
X
സ്വര്‍ഗീയാരാമങ്ങളെയും
لَّهُمْ
X
അവര്‍ക്കുണ്ട്
فِيهَا
X
അവിടെ
نَعِيمٌ
X
സുഖാനുഭൂതി
مُّقِيمٌ
X
അനശ്വരമായ
﴿9:21﴾ فَإِن تَوَلَّوْا
X
എന്നിട്ടും അവര്‍ പുറംതിരിയുകയാണെങ്കില്‍
فَقُلْ
X
പറയുക
حَسْبِيَ
X
എനിക്കുമതി
اللَّهُ
X
അല്ലാഹു
لَا إِلَٰهَ
X
ഒരു ദൈവവുമില്ല
إِلَّا هُوَۖ
X
അവനല്ലാതെ
عَلَيْهِ
X
അവനില്‍
تَوَكَّلْتُۖ
X
ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നു
وَهُوَ
X
അവന്‍
رَبُّ الْعَرْشِ
X
സിംഹാസനത്തിന്റെ നാഥന്‍
الْعَظِيمِ
X
മഹത്തായ
﴿9:129﴾ إِنَّ رَبَّكُمُ
X
നിശ്ചയം, നിങ്ങളുടെ നാഥന്‍
اللَّهُ
X
അല്ലാഹുവാണ്
الَّذِي خَلَقَ
X
സൃഷ്ടിച്ച
السَّمَاوَاتِ
X
ആകാശങ്ങള്‍
وَالْأَرْضَ
X
ഭൂമിയും
فِي سِتَّةِ أَيَّامٍ
X
ആറു നാളുകളിലായി
ثُمَّ
X
പിന്നീട്
اسْتَوَىٰ
X
അവന്‍ ഇരുന്നു
عَلَى الْعَرْشِۖ
X
സിംഹാസനത്തില്‍
يُدَبِّرُ
X
നിയന്ത്രിച്ചുകൊണ്ട്
الْأَمْرَۖ
X
കാര്യം, അധികാരം
مَا مِن شَفِيعٍ
X
ഒരു ശുപാര്‍ശകനുമില്ല
إِلَّا مِن بَعْدِ إِذْنِهِۚ
X
അവന്റെ അനുവാദത്തിനു ശേഷമല്ലാതെ
ذَٰلِكُمُ
X
അവനാണ്
اللَّهُ
X
അല്ലാഹു
رَبُّكُمْ
X
നിങ്ങളുടെ നാഥനായ
فَاعْبُدُوهُۚ
X
അതിനാല്‍ നിങ്ങള്‍ അവന് വഴിപ്പെടുക
أَفَلَا تَذَكَّرُونَ
X
നിങ്ങള്‍ ചിന്തിച്ചുമനസ്സിലാക്കുന്നില്ലേ
﴿10:3﴾ إِنَّ الَّذِينَ آمَنُوا
X
നിശ്ചയം വിശ്വസിച്ചവര്‍
وَعَمِلُوا
X
പ്രവര്‍ത്തിച്ചവരും
الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍
يَهْدِيهِمْ
X
അവരെ നേര്‍വഴിയിലേക്ക് നയിക്കും
رَبُّهُم
X
അവരുടെ നാഥന്‍
بِإِيمَانِهِمْۖ
X
അവരുടെ വിശ്വാസം കാരണം
تَجْرِي
X
ഒഴുകിക്കൊണ്ടിരിക്കും
مِن تَحْتِهِمُ
X
അവരുടെ താഴ്ഭാഗത്തുകൂടെ
الْأَنْهَارُ
X
അരുവികള്‍
فِي جَنَّاتِ
X
സ്വര്‍ഗീയാരാമങ്ങളില്‍
النَّعِيمِ
X
അനുഗ്രഹങ്ങളുടെ
﴿10:9﴾ فَذَٰلِكُمُ
X
അവനാണ്
اللَّهُ
X
അല്ലാഹു
رَبُّكُمُ
X
നിങ്ങളുടെ നാഥനായ
الْحَقُّۖ
X
യഥാര്‍ത്ഥ
فَمَاذَا
X
അതിനാല്‍ എന്താണുള്ളത്
بَعْدَ الْحَقِّ
X
സത്യത്തിന് ശേഷം
إِلَّا الضَّلَالُۖ
X
ദുര്‍മാഗ്ഗമല്ലാതെ
فَأَنَّىٰ
X
എന്നിട്ടും എങ്ങോട്ടാണ്
تُصْرَفُونَ
X
നിങ്ങള്‍ തെറ്റിക്കപ്പെടുന്നത്
﴿10:32﴾ وَمِنْهُم
X
അവരിലുണ്ട്
مَّن يُؤْمِنُ
X
വിശ്വസിക്കുന്നവര്‍
بِهِ
X
അതില്‍ (ഖുര്‍ആനില്‍)
وَمِنْهُم
X
അവരിലുണ്ട്
مَّن لَّا يُؤْمِنُ
X
വിശ്വസിക്കാത്തവരും
بِهِۚ
X
അതില്‍
وَرَبُّكَ
X
നിന്റെ നാഥന്‍
أَعْلَمُ
X
നന്നായറിയുന്നവനാണ്
بِالْمُفْسِدِينَ
X
കുഴപ്പക്കാരെ
﴿10:40﴾ وَلَوْ شَاءَ
X
ഇച്ഛിച്ചിരുന്നുവെങ്കില്‍
رَبُّكَ
X
നിന്റെ നാഥന്‍
لَآمَنَ
X
സത്യവിശ്വാസം സ്വീകരിക്കുമായിരുന്നു
مَن فِي الْأَرْضِ
X
ഭൂമിയിലുള്ളവര്‍
كُلُّهُمْ
X
അവരെല്ലാം
جَمِيعًاۚ
X
ഒന്നാകെ
أَفَأَنتَ
X
എന്നിരിക്കെ നീ ആണോ
تُكْرِهُ
X
നീ നിര്‍ബന്ധിക്കുന്നു
النَّاسَ
X
ജനങ്ങളെ
حَتَّىٰ يَكُونُوا
X
അവരാകാന്‍
مُؤْمِنِينَ
X
വിശ്വാസികള്‍
﴿10:99﴾ وَلَا يَنفَعُكُمْ
X
നിങ്ങള്‍ക്ക് ഉപകരിക്കുകയില്ല
نُصْحِي
X
എന്റെ ഉപദേശം
إِنْ أَرَدتُّ
X
ഞാന്‍ ഉദ്ദേശിക്കുകയാണെങ്കില്‍
أَنْ أَنصَحَ لَكُمْ
X
നിങ്ങളെ ഉപദേശിക്കാന്‍
إِن كَانَ اللَّهُ
X
അല്ലാഹുവാണെങ്കില്‍
يُرِيدُ
X
അവന്‍ ഉദ്ദേശിക്കുന്നു
أَن يُغْوِيَكُمْۚ
X
നിങ്ങളെ വഴിതെറ്റിക്കാന്‍
هُوَ
X
അവനാണ്
رَبُّكُمْ
X
നിങ്ങളുടെ നാഥന്‍
وَإِلَيْهِ
X
അവങ്കലേക്ക്
تُرْجَعُونَ
X
നിങ്ങള്‍ മടക്കപ്പെടും
﴿11:34﴾ خَالِدِينَ
X
(അവര്‍)സ്ഥിരവാസികളാകുന്നു
فِيهَا
X
അവിടെ
مَا دَامَتِ
X
ഉള്ളേടത്തോളം
السَّمَاوَاتُ
X
ആകാശങ്ങള്‍
وَالْأَرْضُ
X
ഭൂമിയും
إِلَّا مَا شَاءَ
X
മറിച്ചു വിചാരിച്ചാലല്ലാതെ
رَبُّكَۚ
X
നിന്റെ നാഥന്‍
إِنَّ رَبَّكَ
X
നിശ്ചയം നിന്റെ നാഥന്‍
فَعَّالٌ
X
നടപ്പാക്കുന്നവനാണ്
لِّمَا يُرِيدُ
X
താനിഛിക്കുന്നത്
﴿11:107﴾ وَأَمَّا الَّذِينَ سُعِدُوا
X
എന്നാല്‍ ഭാഗ്യം സിദ്ധിച്ചവര്‍
فَفِي الْجَنَّةِ
X
സ്വര്‍ഗത്തിലാകുന്നു
خَالِدِينَ
X
അവര്‍ സ്ഥിരവാസികളാണ്
فِيهَا
X
അവിടെ
مَا دَامَتِ
X
ഉള്ളേടത്തോളം
السَّمَاوَاتُ
X
ആകാശങ്ങള്‍
وَالْأَرْضُ
X
ഭൂമിയും
إِلَّا مَا شَاءَ
X
മറിച്ചു വിചാരിച്ചാലല്ലാതെ
رَبُّكَۖ
X
നിന്റെ നാഥന്‍
عَطَاءً
X
അതൊരു സമ്മാനമാണ്
غَيْرَ مَجْذُوذٍ
X
നിലച്ചുപോകാത്ത
﴿11:108﴾ وَإِنَّ كُلًّا لَّمَّا
X
നിശ്ചയമായും അവരോരോരുത്തനും
لَيُوَفِّيَنَّهُمْ
X
അവര്‍ക്കു പൂര്‍ണമായി നല്‍കുകതന്നെ ചെയ്യും
رَبُّكَ
X
നിന്റെ നാഥന്‍
أَعْمَالَهُمْۚ
X
അവരുടെ പ്രവര്‍ത്തനഫലം
إِنَّهُ
X
നിശ്ചയം അവന്‍
بِمَا يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
خَبِيرٌ
X
നന്നായറിയുന്നവനാണ്
﴿11:111﴾ وَمَا كَانَ
X
ആയിട്ടില്ല
رَبُّكَ
X
നിന്റെ നാഥന്‍
لِيُهْلِكَ
X
അവന്‍ നശിപ്പിക്കാന്‍(ശ്രമിക്കുക)
الْقُرَىٰ
X
നാടുകളെ
بِظُلْمٍ
X
അക്രമമായി
وَأَهْلُهَا
X
ആ നാട്ടുകാരായിരിക്കെ
مُصْلِحُونَ
X
നന്മ പ്രവര്‍ത്തിക്കുന്നവര്‍
﴿11:117﴾ وَلَوْ شَاءَ
X
ഇഛിച്ചിരുന്നുവെങ്കില്‍
رَبُّكَ
X
നിന്റെ നാഥന്‍
لَجَعَلَ النَّاسَ
X
മനുഷ്യരെ അവന്‍ ആക്കുമായിരുന്നു
أُمَّةً وَاحِدَةًۖ
X
ഒരൊറ്റ സമുദായം
وَلَا يَزَالُونَ
X
അവര്‍ ആയിക്കൊണ്ടേയിരിക്കും
مُخْتَلِفِينَ
X
ഭിന്നിക്കുന്നവര്‍
﴿11:118﴾ إِلَّا مَن رَّحِمَ
X
അനുഗ്രഹിച്ചവരൊഴികെ
رَبُّكَۚ
X
നിന്റെ നാഥന്‍
وَلِذَٰلِكَ
X
അതിനുവേണ്ടി
خَلَقَهُمْۗ
X
അവന്‍ അവരെ സൃഷ്ടിച്ചിരിക്കുന്നു
وَتَمَّتْ
X
പൂര്‍ത്തിയായിരിക്കുന്നു
كَلِمَةُ
X
വചനം
رَبِّكَ
X
നിന്റെ നാഥന്റെ
لَأَمْلَأَنَّ
X
നാം നിറക്കുക തന്നെ ചെയ്യും
جَهَنَّمَ
X
നരകത്തെ
مِنَ الْجِنَّةِ
X
ജിന്നു വര്‍ഗത്താല്‍
وَالنَّاسِ
X
മനുഷ്യ വര്‍ഗത്താലും
أَجْمَعِينَ
X
എല്ലാം
﴿11:119﴾ وَلِلَّهِ
X
അല്ലാഹുവിനുള്ളതാണ്
غَيْبُ
X
മറഞ്ഞിരിക്കുന്നത്
السَّمَاوَاتِ
X
ആകാശങ്ങളില്‍
وَالْأَرْضِ
X
ഭൂമിയിലും
وَإِلَيْهِ
X
അവങ്കലേക്ക് തന്നെ
يُرْجَعُ
X
മടക്കപ്പെടും
الْأَمْرُ كُلُّهُ
X
എല്ലാ സംഗതികളും
فَاعْبُدْهُ
X
അതിനാല്‍ നീ അവന് വഴിപ്പെടുക
وَتَوَكَّلْ
X
നീ ഭരമേല്‍പ്പിക്കുകയും ചെയ്യുക
عَلَيْهِۚ
X
അവനില്‍
وَمَا رَبُّكَ
X
നിന്റെ നാഥനല്ല
بِغَافِلٍ
X
അശ്രദ്ധന്‍
عَمَّا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതിനെപ്പറ്റി
﴿11:123﴾ وَكَذَٰلِكَ
X
അപ്രകാരം
يَجْتَبِيكَ
X
നിന്നെ തെരഞ്ഞെടുക്കും
رَبُّكَ
X
നിന്റെ നാഥന്‍
وَيُعَلِّمُكَ
X
നിന്നെ അവന്‍ പഠിപ്പിക്കും
مِن تَأْوِيلِ الْأَحَادِيثِ
X
(സ്വപ്ന)വാര്‍ത്തകളുടെ വ്യാഖ്യാനത്തില്‍നിന്ന്
وَيُتِمُّ
X
അവന്‍ പൂര്‍ത്തീകരിച്ചുതരും
نِعْمَتَهُ
X
അവന്റെ അനുഗ്രഹങ്ങള്‍
عَلَيْكَ
X
നിനക്ക്
وَعَلَىٰ آلِ يَعْقُوبَ
X
യഅ്ഖൂബിന്റെ കുടുംബത്തിനും
كَمَا أَتَمَّهَا
X
അവന്‍ അത് പൂര്‍ത്തികരിച്ചുകൊടുത്തപോലെ
عَلَىٰ أَبَوَيْكَ
X
നിന്റെ രണ്ടു പൂര്‍വപിതാക്കള്‍ക്ക്
مِن قَبْلُ
X
മുമ്പ്
إِبْرَاهِيمَ
X
(അതായത്) ഇബ്റാഹീമിന്ന്
وَإِسْحَاقَۚ
X
ഇസ്ഹാഖിന്നും
إِنَّ رَبَّكَ
X
തീര്‍ച്ചയായും നിന്റെ നാഥന്‍
عَلِيمٌ
X
എല്ലാം അറിയുന്നവനാണ്
حَكِيمٌ
X
യുക്തിമാനുമാണ്
﴿12:6﴾ فَاسْتَجَابَ
X
അപ്പോള്‍ ഉത്തരം നല്‍കി
لَهُ
X
അവന്
رَبُّهُ
X
തന്റെ നാഥന്‍
فَصَرَفَ عَنْهُ
X
അദ്ദേഹത്തില്‍നിന്നവന്‍ തിരിച്ചുവിട്ടു
كَيْدَهُنَّۚ
X
അവരുടെ കുതന്ത്രം
إِنَّهُ
X
നിശ്ചയം അല്ലാഹു
هُوَ
X
അവന്‍തന്നെയാണ്
السَّمِيعُ
X
എല്ലാം കേള്‍ക്കുന്നവന്‍
الْعَلِيمُ
X
സര്‍വജ്ഞനും
﴿12:34﴾ وَإِذْ تَأَذَّنَ
X
വിളംബരം ചെയ്ത സന്ദര്‍ഭം
رَبُّكُمْ
X
നിങ്ങളുടെ നാഥന്‍
لَئِن شَكَرْتُمْ
X
നിങ്ങള്‍ നന്ദികാണിക്കുകയാണെങ്കില്‍
لَأَزِيدَنَّكُمْۖ
X
ഞാന്‍ തീര്‍ച്ചയായും ധാരാളമായി നല്‍കും
وَلَئِن كَفَرْتُمْ
X
നിങ്ങള്‍ നന്ദികേട് കാണിക്കുകയാണെങ്കില്‍
إِنَّ عَذَابِي
X
തീര്‍ച്ചയായും എന്റെ ശിക്ഷ
لَشَدِيدٌ
X
കടുത്തതാണ്
﴿14:7﴾ وَقَالَ
X
പറഞ്ഞു
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
لِرُسُلِهِمْ
X
അവരുടെ ദൂതന്‍മാരോട്
لَنُخْرِجَنَّكُم
X
ഞങ്ങള്‍ നിങ്ങളെ പുറത്താക്കുകതന്നെ ചെയ്യും
مِّنْ أَرْضِنَا
X
ഞങ്ങളുടെ നാട്ടില്‍ നിന്ന്
أَوْ
X
അല്ലെങ്കില്‍
لَتَعُودُنَّ
X
നിങ്ങള്‍ തിരിച്ചുവരികതന്നെ വേണം
فِي مِلَّتِنَاۖ
X
ഞങ്ങളുടെ മതത്തില്‍
فَأَوْحَىٰ
X
അപ്പോള്‍ അവന്‍ ബോധനം നല്‍കി
إِلَيْهِمْ
X
അവര്‍ക്ക്
رَبُّهُمْ
X
അവരുടെ നാഥന്‍
لَنُهْلِكَنَّ
X
നാം നശിപ്പിക്കുക തന്നെ ചെയ്യും
الظَّالِمِينَ
X
അക്രമികളെ
﴿14:13﴾ وَإِذْ قَالَ
X
പറഞ്ഞ സന്ദര്‍ഭം
رَبُّكَ
X
നിന്റെ നാഥന്‍
لِلْمَلَائِكَةِ
X
മലക്കുകളോട്
إِنِّي
X
നിശ്ചയമായും ഞാന്‍
خَالِقٌ
X
സൃഷ്ടിക്കുന്നവനാണ്
بَشَرًا
X
മനുഷ്യനെ
مِّن صَلْصَالٍ
X
ചിലപ്പുണ്ടാക്കുന്ന
مِّنْ حَمَإٍ
X
കളി (ചെളി) മണ്ണില്‍ നിന്നുള്ള
مَّسْنُونٍ
X
പാകപ്പെടുത്ത (രൂപപ്പെടുത്ത)പ്പെട്ട, പശിമ പിടിച്ച് നാറ്റം വന്ന
﴿15:28﴾ وَإِذَا قِيلَ
X
ചോദിക്കപ്പെട്ടാല്‍
لَهُم
X
അവരോട്
مَّاذَا
X
എന്താകുന്നു
أَنزَلَ
X
ഇറക്കിയത്
رَبُّكُمْۙ
X
നിങ്ങളുടെ നാഥന്‍
قَالُوا
X
അവര്‍ പറയും
أَسَاطِيرُ
X
പുരാണകഥകള്‍
الْأَوَّلِينَ
X
പൂര്‍വികരുടെ
﴿16:24﴾ وَقِيلَ
X
ചോദിക്കപ്പെടും
لِلَّذِينَ اتَّقَوْا
X
സൂക്ഷ്മത പാലിച്ചവരോട്
مَاذَا
X
എന്താണ്
أَنزَلَ
X
ഇറക്കി(യത്)
رَبُّكُمْۚ
X
നിങ്ങളുടെ നാഥന്‍
قَالُوا
X
അവര്‍ പറയും
خَيْرًاۗ
X
ഉത്തമമായത്
لِّلَّذِينَ أَحْسَنُوا
X
സുകൃതം ചെയ്തവര്‍ക്കുണ്ട്
فِي هَٰذِهِ الدُّنْيَا
X
ഇഹലോകത്ത്
حَسَنَةٌۚ
X
നന്മ
وَلَدَارُ
X
ഭവനം തന്നെ
الْآخِرَةِ
X
പരലോകത്തിലെ
خَيْرٌۚ
X
ഉത്തമം
وَلَنِعْمَ
X
എത്ര മഹത്തരം
دَارُ
X
ഭവനം
الْمُتَّقِينَ
X
സൂക്ഷ്മത പാലിക്കുന്നവരുടെ
﴿16:30﴾ وَأَوْحَىٰ
X
ബോധനം നല്‍കുകയുമുണ്ടായി
رَبُّكَ
X
നിന്റെ നാഥന്‍
إِلَى النَّحْلِ
X
തേനീച്ചക്ക്
أَنِ اتَّخِذِي
X
നീ ഉണ്ടാക്കുകയെന്ന്
مِنَ الْجِبَالِ
X
പര്‍വ്വതങ്ങളില്‍
بُيُوتًا
X
വീടുകള്‍
وَمِنَ الشَّجَرِ
X
മരങ്ങളിലും
وَمِمَّا يَعْرِشُونَ
X
അവര്‍ കെട്ടിയുയര്‍ത്തുന്ന പന്തലുകളിലും, വള്ളികളിലും
﴿16:68﴾ عَسَىٰ
X
ആയേക്കാം
رَبُّكُمْ
X
നിങ്ങളുടെ നാഥന്‍
أَن يَرْحَمَكُمْۚ
X
നിങ്ങളോട് കരുണകാണിക്കുന്നവന്‍
وَإِنْ عُدتُّمْ
X
നിങ്ങള്‍ മടങ്ങിയാല്‍
عُدْنَاۘ
X
നാമും മടങ്ങും
وَجَعَلْنَا
X
നാം ആക്കിയിരിക്കുന്നു
جَهَنَّمَ
X
നരകത്തെ
لِلْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
حَصِيرًا
X
തടവറ
﴿17:8﴾ وَقَضَىٰ
X
വിധിച്ചിരിക്കുന്നു
رَبُّكَ
X
നിന്റെ നാഥന്‍
أَلَّا تَعْبُدُوا
X
നിങ്ങള്‍ വഴിപ്പെടരുതെന്ന്
إِلَّا إِيَّاهُ
X
അവന്നല്ലാതെ
وَبِالْوَالِدَيْنِ
X
മാതാപിതാക്കളോട്
إِحْسَانًاۚ
X
നന്മ ചെയ്യണമെന്നും
إِمَّا يَبْلُغَنَّ
X
എത്തുകയായാല്‍
عِندَكَ
X
നിന്റെയടുക്കല്‍
الْكِبَرَ
X
വാര്‍ദ്ധക്യം
أَحَدُهُمَا
X
അവര്‍ രണ്ടിലൊരാള്‍
أَوْ كِلَاهُمَا
X
അല്ലെങ്കില്‍ രണ്ടുപേരും
فَلَا تَقُل
X
അപ്പോള്‍ നീ പറയരുത്
لَّهُمَا
X
അവര്‍ രണ്ടുപേരോടും
أُفٍّ
X
ഛെ (എന്ന്)
وَلَا تَنْهَرْهُمَا
X
അവര്‍ രണ്ട്പേരോടും നീ കയര്‍ത്തു സംസാരിക്കുകയും ചെയ്യരുത്‌
وَقُل
X
നീ പറയുകയും ചെയ്യുക
لَّهُمَا
X
അവര്‍ രണ്ടുപേരോടും
قَوْلًا
X
വാക്ക്
كَرِيمًا
X
മാന്യമായ
﴿17:23﴾ ذَٰلِكَ
X
അത്
مِمَّا أَوْحَىٰ
X
ബോധനം നല്‍കിയതില്‍പെട്ടതാണ്
إِلَيْكَ
X
നിനക്ക്
رَبُّكَ
X
നിന്റെ നാഥന്‍
مِنَ الْحِكْمَةِۗ
X
ജ്ഞാനത്തില്‍നിന്ന്
وَلَا تَجْعَلْ
X
നീ സ്വീകരിക്കരുത്
مَعَ اللَّهِ
X
അല്ലാഹുവിനോടൊപ്പം
إِلَٰهًا آخَرَ
X
മറ്റൊരു ദൈവത്തെ
فَتُلْقَىٰ
X
അപ്പോള്‍ നീ എറിയപ്പെടും
فِي جَهَنَّمَ
X
നരകത്തില്‍
مَلُومًا
X
ആക്ഷേപിക്കപ്പെട്ടവനായും
مَّدْحُورًا
X
(ദിവ്യാനുഗ്രഹം) വിലക്കപ്പെട്ടവനായും
﴿17:39﴾ أَفَأَصْفَاكُمْ
X
നിങ്ങള്‍ക്ക് പ്രത്യേകമായി നല്‍കിയിരിക്കയാണോ
رَبُّكُم
X
നിങ്ങളുടെ നാഥന്‍
بِالْبَنِينَ
X
ആണ്‍മക്കളെ
وَاتَّخَذَ
X
അവന്‍ സ്വീകരിക്കുകയും ചെയ്തിരിക്കുന്നു
مِنَ الْمَلَائِكَةِ
X
മലക്കുകളില്‍നിന്ന്
إِنَاثًاۚ
X
പെണ്‍മക്കളെ
إِنَّكُمْ
X
തീര്‍ച്ചയായും നിങ്ങള്‍
لَتَقُولُونَ
X
നിങ്ങള്‍ പറയുകയാണ്
قَوْلًا عَظِيمًا
X
ഗുരുതരമായ വാക്ക്
﴿17:40﴾ وَرَبُّكَ
X
നിന്റെ നാഥന്‍
أَعْلَمُ
X
ഏറ്റവും നന്നായി അറിയുന്നവനാണ്
بِمَن
X
ഒരുത്തരെപ്പറ്റി
فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ള
وَالْأَرْضِۗ
X
ഭൂമിയിലും
وَلَقَدْ فَضَّلْنَا
X
നാം ശ്രേഷ്ഠത നല്‍കിയിട്ടുണ്ട്
بَعْضَ
X
ചിലര്‍ക്ക്
النَّبِيِّينَ
X
പ്രവാചകന്മാരില്‍
عَلَىٰ بَعْضٍۖ
X
മറ്റ് ചിലരേക്കാള്‍
وَآتَيْنَا
X
നാം നല്‍കിയിട്ടുണ്ട്
دَاوُودَ
X
ദാവൂദിന്ന്
زَبُورًا
X
സങ്കീര്‍ത്തനം
﴿17:55﴾ وَمِنَ اللَّيْلِ
X
രാത്രിയില്‍നിന്നും
فَتَهَجَّدْ
X
നീ ഉറക്കുണര്‍ന്നു (നമസ്കരിക്കുക)
بِهِ
X
അതുമായി (ഖുര്‍ആന്‍ പാരായണം)
نَافِلَةً
X
കൂടുതലെന്ന നിലയില്‍
لَّكَ
X
നിനക്ക്
عَسَىٰ
X
ആയേക്കാം
أَن يَبْعَثَكَ
X
നിന്നെ നിയോഗിക്കുക എന്നത്
رَبُّكَ
X
നിന്റെ നാഥന്‍
مَقَامًا
X
സ്ഥാനത്ത്
مَّحْمُودًا
X
സ്തുത്യര്‍ഹമായ
﴿17:79﴾ قُلْ
X
പറയുക
كُلٌّ
X
എല്ലാവരും
يَعْمَلُ
X
പ്രവര്‍ത്തിക്കുന്നു
عَلَىٰ شَاكِلَتِهِ
X
അവന്റെ സമ്പ്രദായമനുസരിച്ച്
فَرَبُّكُمْ
X
എന്നാല്‍ നിങ്ങളുടെ നാഥന്‍
أَعْلَمُ
X
ഏറ്റവും നന്നായി അറിയുന്നവനാണ്
بِمَنْ
X
ഒരുത്തനെ
هُوَ أَهْدَىٰ
X
അവന്‍ ഏറ്റവും ശരിയായത് സ്വീകരിച്ചവന്‍ (ആകുന്നു)
سَبِيلًا
X
മാര്‍ഗത്താല്‍
﴿17:84﴾ قَالَ
X
അദ്ദേഹം പറഞ്ഞു
لَقَدْ عَلِمْتَ
X
നിനക്കറിയാം
مَا أَنزَلَ
X
ഇറക്കിയിട്ടില്ല
هَٰؤُلَاءِ
X
ഇവയെ
إِلَّا رَبُّ
X
നാഥനല്ലാതെ
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِ
X
ഭൂമിയുടെയും
بَصَائِرَ
X
ഉള്‍ക്കാഴ്ച നല്‍കുന്ന(ദൃഷ്ടാന്തങ്ങളായിട്ട്)
وَإِنِّي
X
നിശ്ചയമായും ഞാന്‍
لَأَظُنُّكَ
X
താങ്കളെ കരുതുന്നു
يَا فِرْعَوْنُ
X
ഓ ഫിര്‍ഔന്‍
مَثْبُورًا
X
നാശമടഞ്ഞവനായി
﴿17:102﴾ وَرَبَطْنَا
X
നാം ദൃഢത നല്‍കി
عَلَىٰ قُلُوبِهِمْ
X
അവരുടെ ഹൃദയങ്ങള്‍ക്ക്
إِذْ قَامُوا
X
അവര്‍ (എഴുന്നേറ്റു) നിന്നപ്പോള്‍
فَقَالُوا
X
എന്നിട്ടവര്‍ പറയുകയും ചെയ്തു
رَبُّنَا
X
ഞങ്ങളുടെ നാഥന്‍
رَبُّ
X
നാഥനാണ്
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِ
X
ഭൂമിയുടെയും
لَن نَّدْعُوَ
X
ഞങ്ങള്‍ ഒരിക്കലും വിളിച്ചു പ്രാര്‍ഥിക്കുന്നതല്ല
مِن دُونِهِ
X
അവനു പുറമെ
إِلَٰهًاۖ
X
ഒരു ദൈവത്തെയും
لَّقَدْ قُلْنَا
X
തീര്‍ച്ചയായും ഞങ്ങള്‍ പറഞ്ഞവരായിത്തീരും
إِذًا
X
അപ്പോള്‍
شَطَطًا
X
അന്യായമായത്
﴿18:14﴾ وَإِذِ اعْتَزَلْتُمُوهُمْ
X
നിങ്ങള്‍ അവരെ വെടിഞ്ഞ സ്ഥിതിക്ക്
وَمَا يَعْبُدُونَ
X
അവര്‍ ആരാധിക്കുന്നതിനെയും
إِلَّا اللَّهَ
X
അല്ലാഹുവിനെ കൂടാതെ
فَأْوُوا
X
നിങ്ങള്‍ അഭയം പ്രാപിക്കുവിന്‍
إِلَى الْكَهْفِ
X
ഈ ഗുഹയില്‍
يَنشُرْ
X
വിശാലമാക്കിത്തരും
لَكُمْ
X
നിങ്ങള്‍ക്ക്
رَبُّكُم
X
നിങ്ങളുടെ നാഥന്‍
مِّن رَّحْمَتِهِ
X
അവന്റെ കാരുണ്യം
وَيُهَيِّئْ
X
അവന്‍ ഒരുക്കിത്തരികയും ചെയ്യും
لَكُم
X
നിങ്ങള്‍ക്ക്
مِّنْ أَمْرِكُم
X
നിങ്ങളുടെ കാര്യത്തില്‍
مِّرْفَقًا
X
സൗകര്യം
﴿18:16﴾ وَكَذَٰلِكَ
X
അപ്രകാരം
بَعَثْنَاهُمْ
X
അവരെ നാം ഉയിര്‍ത്തെഴുന്നേല്‍പിച്ചു
لِيَتَسَاءَلُوا
X
അവര്‍ പരസ്പരം ചോദിക്കാനായി
بَيْنَهُمْۚ
X
അവര്‍ തമ്മില്‍
قَالَ
X
പറഞ്ഞു
قَائِلٌ
X
ഒരു പറയുന്നവന്‍
مِّنْهُمْ
X
അവരില്‍ നിന്ന്
كَمْ
X
എത്ര (കാലം)
لَبِثْتُمْۖ
X
നിങ്ങള്‍ കഴിച്ചുകൂട്ടി
قَالُوا
X
അവര്‍ പറഞ്ഞു
لَبِثْنَا
X
ഞങ്ങള്‍ കഴിച്ചുകൂട്ടി
يَوْمًا
X
ഒരു ദിവസം
أَوْ
X
അല്ലെങ്കില്‍
بَعْضَ
X
കുറച്ചു ഭാഗം
يَوْمٍۚ
X
ഒരു ദിവസത്തിന്റെ
قَالُوا
X
അവര്‍ പറഞ്ഞു
رَبُّكُمْ
X
നിങ്ങളുടെ നാഥനാകുന്നു
أَعْلَمُ
X
ഏറ്റവും കൂടുതല്‍ അറിയുന്നവന്‍
بِمَا لَبِثْتُمْ
X
നിങ്ങള്‍ കഴിച്ചുകൂട്ടിയതിനെപ്പറ്റി
فَابْعَثُوا
X
എന്നാല്‍ നിങ്ങള്‍ അയക്കുക
أَحَدَكُم
X
നിങ്ങളില്‍ ഒരാളെ
بِوَرِقِكُمْ
X
നിങ്ങളുടെ വെള്ളി നാണയവുമായി
هَٰذِهِ
X
إِلَى الْمَدِينَةِ
X
പട്ടണത്തിലേക്ക്
فَلْيَنظُرْ
X
എന്നിട്ടയാള്‍ നോക്കട്ടെ
أَيُّهَا
X
അതില്‍ എവിടെയാണ്
أَزْكَىٰ
X
ഏറ്റവും നല്ല
طَعَامًا
X
ഭക്ഷണം
فَلْيَأْتِكُم
X
എന്നിട്ടയാള്‍ നിങ്ങളുടെയടുക്കല്‍ വരട്ടെ
بِرِزْقٍ
X
ഭക്ഷണവുമായി
مِّنْهُ
X
അതില്‍ നിന്ന്
وَلْيَتَلَطَّفْ
X
അയാള്‍ സൂക്ഷ്മത (ജാഗ്രത) കൈകൊള്ളട്ടെ
وَلَا يُشْعِرَنَّ
X
അവന്‍ ഒരിക്കലും അറിയിക്കരുത്
بِكُمْ
X
നിങ്ങളെപ്പറ്റി
أَحَدًا
X
ഒരുത്തനെയും
﴿18:19﴾ وَوُضِعَ
X
വെക്കപ്പെടുകയായി
الْكِتَابُ
X
ആ ഗ്രന്ഥം (കര്‍മ രേഖ)
فَتَرَى
X
അപ്പോള്‍ നിനക്ക് കാണാം
الْمُجْرِمِينَ
X
കുറ്റവാളികളെ
مُشْفِقِينَ
X
ഭയപ്പെടുന്നവരായി
مِمَّا فِيهِ
X
അതിലുള്ളതിനെ സംബന്ധിച്ച്
وَيَقُولُونَ
X
അവര്‍ പറയുകയും ചെയ്യും
يَا وَيْلَتَنَا
X
അയ്യോ ഞങ്ങള്‍ക്ക് നാശം
مَالِ هَٰذَا الْكِتَابِ
X
ഈ ഗ്രന്ഥത്തിനെന്ത്
لَا يُغَادِرُ
X
അത് വിട്ടുകളയുന്നില്ല
صَغِيرَةً
X
ഒരു ചെറിയതും
وَلَا كَبِيرَةً
X
ഒരു വലിയതും ഇല്ല
إِلَّا أَحْصَاهَاۚ
X
അത് കണക്കാക്കി (രേഖപ്പെടുത്തി)യിട്ടല്ലാതെ
وَوَجَدُوا
X
അവര്‍ കണ്ടെത്തുകയായി
مَا عَمِلُوا
X
അവര്‍ പ്രവര്‍ത്തിച്ചത്
حَاضِرًاۗ
X
മുമ്പില്‍ വന്നെത്തിയതായി
وَلَا يَظْلِمُ
X
അനീതി കാണിക്കുന്നതല്ല
رَبُّكَ
X
നിന്റെ നാഥന്‍
أَحَدًا
X
ഒരാളോടും
﴿18:49﴾ وَرَبُّكَ
X
നിന്റെ നാഥന്‍
الْغَفُورُ
X
ഏറെ പൊറുക്കുന്നവനാകുന്നു
ذُو الرَّحْمَةِۖ
X
കാരുണ്യമുള്ളവനുമാണ്
لَوْ يُؤَاخِذُهُم
X
അവന്‍ അവരെ പിടികൂടുന്നതായാല്‍
بِمَا كَسَبُوا
X
അവര്‍ സമ്പാദിച്ച(പ്രവര്‍ത്തിച്ച)തിന്
لَعَجَّلَ
X
അവന്‍ വേഗത്തില്‍ ആക്കുമായിരുന്നു
لَهُمُ
X
അവര്‍ക്ക്
﴿18:58﴾