Repeated Words in Quran

< >
Total Found : 7
لَٰكِنِ الَّذِينَ اتَّقَوْا
X
എന്നാല്‍ സൂക്ഷിച്ച് ജീവിക്കുന്നവര്‍ക്ക്
رَبَّهُمْ
X
തങ്ങളുടെ നാഥനെ
لَهُمْ
X
അവര്‍ക്കുണ്ട്
جَنَّاتٌ
X
തോട്ടങ്ങള്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അതിന്റെ താഴ്ഭാഗത്തൂടെ
الْأَنْهَارُ
X
അരുവികള്‍
خَالِدِينَ
X
അവര്‍ സ്ഥിരവാസികളായിരിക്കും
فِيهَا
X
അതില്‍
نُزُلًا
X
സല്‍കാരമാണത്
مِّنْ عِندِ اللَّهِۗ
X
അല്ലാഹുവിങ്കല്‍ നിന്നുള്ള
وَمَا عِندَ اللَّهِ
X
അല്ലാഹുവിന്റെ പക്കലുള്ളതാണ്
خَيْرٌ
X
ഉത്തമം
لِّلْأَبْرَارِ
X
സജ്ജനങ്ങള്‍ക്ക്
﴿3:198﴾ وَلَا تَطْرُدِ
X
നീ ആട്ടിയകറ്റരുത്
الَّذِينَ يَدْعُونَ
X
പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരെ
رَبَّهُم
X
തങ്ങളുടെ നാഥനോട്
بِالْغَدَاةِ
X
രാവിലെ
وَالْعَشِيِّ
X
വൈകുന്നേരവും
يُرِيدُونَ
X
അവര്‍ പ്രതീക്ഷിക്കുന്നു
وَجْهَهُۖ
X
അവന്റെ മുഖം (പ്രീതി)
مَا عَلَيْكَ
X
നിനക്ക് ബാധ്യതയില്ല
مِنْ حِسَابِهِم
X
അവരുടെ കണക്കില്‍പെട്ട
مِّن شَيْءٍ
X
ഒരു വസ്തുവിന്റെയും
وَمَا
X
ഇല്ല
مِنْ حِسَابِكَ
X
നിന്റെ കണക്കില്‍പെട്ട
عَلَيْهِم
X
അവരുടെമേല്‍
مِّن شَيْءٍ
X
ഒന്നിന്റെയും
فَتَطْرُدَهُمْ
X
എന്നിട്ടും നീ അവരെ ആട്ടിയകറ്റുന്നു(എങ്കില്‍)
فَتَكُونَ
X
അപ്പോള്‍ നീ പെട്ടുപോകും
مِنَ الظَّالِمِينَ
X
അക്രമികളില്‍
﴿6:52﴾ هُوَ
X
അവന്‍ (ആകുന്നു)
الَّذِي خَلَقَكُم
X
നിങ്ങളെ സൃഷ്ടിച്ചവന്‍
مِّن نَّفْسٍ
X
ആത്മാവില്‍ നിന്ന്
وَاحِدَةٍ
X
ഒരൊറ്റ
وَجَعَلَ
X
അവന്‍ ഉണ്ടാക്കുകയും ചെയ്തു
مِنْهَا
X
അതില്‍ നിന്ന്
زَوْجَهَا
X
അതിന്റെ ഇണയെ
لِيَسْكُنَ
X
അവന്‍ സമാധാനമടയാന്‍ വേണ്ടി
إِلَيْهَاۖ
X
അവളോടൊത്ത്
فَلَمَّا تَغَشَّاهَا
X
അവന്‍ അവളെ മൂടിയ(പുണര്‍ന്ന)പ്പോള്‍
حَمَلَتْ
X
അവള്‍ വഹിച്ചു
حَمْلًا
X
ഒരു (ഗര്‍ഭ) ഭാരം
خَفِيفًا
X
ലഘുവായ
فَمَرَّتْ بِهِۖ
X
അങ്ങനെ അവള്‍ അതുമായി നടന്നു
فَلَمَّا أَثْقَلَت
X
പിന്നീട് അവള്‍ക്ക് ഭാരം കൂടിയപ്പോള്‍
دَّعَوَا اللَّهَ
X
അവരിരുവരും അല്ലാഹുവോട് പ്രാര്‍ഥിച്ചു
رَبَّهُمَا
X
തങ്ങളുടെ നാഥനായ
لَئِنْ آتَيْتَنَا
X
ഞങ്ങള്‍ക്ക് നീ തരികയാണെങ്കില്‍
صَالِحًا
X
ഒരു നല്ല സന്താനത്തെ
لَّنَكُونَنَّ
X
തീര്‍ച്ചയായും ഞങ്ങള്‍ ആയിരിക്കും
مِنَ الشَّاكِرِينَ
X
നന്ദിയുള്ളവരില്‍
﴿7:189﴾ وَأُتْبِعُوا
X
അവര്‍ക്കു പിന്നാലെ അയക്കപ്പെട്ടു
فِي هَٰذِهِ الدُّنْيَا
X
ഈ ഐഹിക ജീവിതത്തില്‍
لَعْنَةً
X
ശാപം
وَيَوْمَ الْقِيَامَةِۗ
X
ഉയിര്‍ത്തെഴുനേല്‍പ്പുനാളിലും
أَلَا
X
അറിയുക
إِنَّ عَادًا
X
തീര്‍ച്ചയായും ആദ് ജനത
كَفَرُوا
X
അവര്‍ നിഷേധിച്ചു
رَبَّهُمْۗ
X
തങ്ങളുടെ നാഥനെ
أَلَا
X
അറിയുക
بُعْدًا
X
നാശം
لِّعَادٍ
X
ആദിന്ന്
قَوْمِ هُودٍ
X
ഹൂദിന്റെ ജനതയായ
﴿11:60﴾ كَأَن لَّمْ يَغْنَوْا
X
അവര്‍ വസിച്ചിട്ടില്ലാത്തപോലെ
فِيهَاۗ
X
അവിടെ
أَلَا
X
അറിയുക
إِنَّ ثَمُودَ
X
നിശ്ചയം ഥമൂദ് ഗോത്രം
كَفَرُوا
X
അവര്‍ നിഷേധിച്ചു
رَبَّهُمْۗ
X
തങ്ങളുടെ നാഥനെ
أَلَا
X
അറിയുക
بُعْدًا
X
നാശം
لِّثَمُودَ
X
ഥമൂദ് ഗോത്രത്തിന്
﴿11:68﴾ وَالَّذِينَ يَصِلُونَ
X
ചേര്‍ക്കുന്നവര്‍
مَا أَمَرَ اللَّهُ بِهِ
X
അല്ലാഹു കല്‍പിച്ചതെല്ലാം
أَن يُوصَلَ
X
ചേര്‍ക്കാന്‍
وَيَخْشَوْنَ
X
അവര്‍ ഭയപ്പെടുകയും ചെയ്യുന്നു
رَبَّهُمْ
X
തങ്ങളുടെ നാഥനെ
وَيَخَافُونَ
X
അവര്‍ പേടിക്കുന്നു
سُوءَ الْحِسَابِ
X
വിചാരണാദുരിതം
﴿13:21﴾ يَخَافُونَ
X
അവര്‍ ഭയപ്പെടുന്നു
رَبَّهُم
X
അവരുടെ നാഥനെ
مِّن فَوْقِهِمْ
X
അവര്‍ക്കുമുകളിലുള്ള
وَيَفْعَلُونَ
X
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു
مَا يُؤْمَرُونَ۩
X
അവര്‍ കല്‍പിക്കപ്പെടുന്നത്
﴿16:50﴾ وَاصْبِرْ
X
നീ ഉറപ്പിച്ചു നിര്‍ത്തുക
نَفْسَكَ
X
നിന്റെ മനസ്സിനെ
مَعَ الَّذِينَ
X
ഒരുത്തരുടെ കൂടെ
يَدْعُونَ
X
അവര്‍ വിളിച്ചു പ്രാര്‍ഥിക്കുന്നു
رَبَّهُم
X
തങ്ങളുടെ നാഥനെ
بِالْغَدَاةِ
X
രാവിലെ
وَالْعَشِيِّ
X
വൈകുന്നേരവും
يُرِيدُونَ
X
അവര്‍ കാംക്ഷിക്കുന്നു
وَجْهَهُۖ
X
അല്ലാഹുവിന്റെ പ്രീതി
وَلَا تَعْدُ
X
തെറ്റി പോവാതിരിക്കട്ടെ
عَيْنَاكَ
X
നിന്റെ രണ്ടു കണ്ണുകള്‍
عَنْهُمْ
X
അവരില്‍ നിന്ന്
تُرِيدُ
X
നീ ഉദ്ദേശിച്ചു കൊണ്ട്
زِينَةَ
X
അലങ്കാരം
الْحَيَاةِ
X
ജീവിതത്തിന്റെ
الدُّنْيَاۖ
X
ഇഹലോകത്തെ
وَلَا تُطِعْ
X
നീ അനുസരിക്കരുത്
مَنْ
X
ഒരുത്തനെ
أَغْفَلْنَا
X
നാം അശ്രദ്ധയില്‍ അകപ്പെടുത്തിയിരിക്കുന്നു
قَلْبَهُ
X
അവന്റെ ഹൃദയത്തെ
عَن ذِكْرِنَا
X
നമ്മെ സ്മരിക്കുന്നതില്‍ നിന്ന്
وَاتَّبَعَ
X
അവന്‍ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു
هَوَاهُ
X
തന്റെ ഇഛയെ
وَكَانَ
X
ആവുകയും ചെയ്തു
أَمْرُهُ
X
അവന്റെ കാര്യം
فُرُطًا
X
അതിര് കവിഞ്ഞത്
﴿18:28﴾ وَمَا
X
എന്താണ്
مَنَعَ
X
തടഞ്ഞത്
النَّاسَ
X
ജനങ്ങളെ
أَن يُؤْمِنُوا
X
അവര്‍ വിശ്വസിക്കുന്നതിന്ന്
إِذْ جَاءَهُمُ
X
അവര്‍ക്ക് വന്നെത്തിയപ്പോള്‍
الْهُدَىٰ
X
സന്‍മാര്‍ഗം
وَيَسْتَغْفِرُوا
X
അവര്‍ പാപമോചനം തേടാനും
رَبَّهُمْ
X
അവരുടെ നാഥനോട്
إِلَّا أَن تَأْتِيَهُمْ
X
അവര്‍ക്ക് വന്നെത്തുന്നതിനെയല്ലാതെ
سُنَّةُ
X
നടപടി ക്രമം
الْأَوَّلِينَ
X
പൂര്‍വികരുടെ
أَوْ
X
അല്ലെങ്കില്‍
يَأْتِيَهُمُ
X
അവര്‍ക്കു വന്നെത്തുന്നതിനെ
الْعَذَابُ
X
ശിക്ഷ
قُبُلًا
X
നേരിട്ട്
﴿18:55﴾ الَّذِينَ يَخْشَوْنَ
X
ഭയപ്പെടുന്നവര്‍
رَبَّهُم
X
തങ്ങളുടെ നാഥനെ
بِالْغَيْبِ
X
അദൃശ്യമായി
وَهُم
X
അവരാകട്ടെ
مِّنَ السَّاعَةِ
X
അന്ത്യനാളിനെ
مُشْفِقُونَ
X
പേടിക്കുന്നവരാണ്
﴿21:49﴾ وَإِذَا مَسَّ
X
ബാധിച്ചാല്‍
النَّاسَ
X
ജനങ്ങളെ
ضُرٌّ
X
വല്ല വിപത്തും
دَعَوْا
X
അവര്‍ പ്രാര്‍ഥിക്കും
رَبَّهُم
X
അവരുടെ നാഥനോട്
مُّنِيبِينَ إِلَيْهِ
X
അവനിലേക്ക് തിരിയുന്നവരായി
ثُمَّ
X
പിന്നെ
إِذَا أَذَاقَهُم
X
അവന്‍ അവരെ അനുഭവിപ്പിച്ചാല്‍
مِّنْهُ
X
അവന്റെ പക്കല്‍നിന്നുള്ള
رَحْمَةً
X
കാരുണ്യം
إِذَا فَرِيقٌ
X
അന്നേരം ഒരു വിഭാഗം
مِّنْهُم
X
അവരില്‍നിന്ന്
بِرَبِّهِمْ
X
തങ്ങളുടെ നാഥനില്‍
يُشْرِكُونَ
X
അവര്‍ പങ്കുകാരെ ചേര്‍ക്കുന്നു
﴿30:33﴾ تَتَجَافَىٰ
X
അകന്ന് പോകും
جُنُوبُهُمْ
X
അവരുടെ പാര്‍ശ്വങ്ങള്‍
عَنِ الْمَضَاجِعِ
X
കിടപ്പിടങ്ങളില്‍ നിന്ന്
يَدْعُونَ
X
പ്രാര്‍ഥിക്കുന്നവരായി
رَبَّهُمْ
X
തങ്ങളുടെ നാഥനോട്
خَوْفًا
X
പേടിയോടെ
وَطَمَعًا
X
പ്രത്യാശയോടെയും
وَمِمَّا رَزَقْنَاهُمْ
X
നാം അവര്‍ക്ക് നല്‍കിയതില്‍ നിന്ന്
يُنفِقُونَ
X
അവര്‍ ചെലവഴിക്കുന്നു
﴿32:16﴾ وَلَا تَزِرُ
X
വഹിക്കുകയില്ല
وَازِرَةٌ
X
പാപം പേറുന്ന ആരും
وِزْرَ
X
പാപഭാരം
أُخْرَىٰۚ
X
അപരന്റെ
وَإِن تَدْعُ
X
വിളിച്ചാല്‍
مُثْقَلَةٌ
X
ഭാരത്താല്‍ ഞെരുങ്ങുന്നവന്‍
إِلَىٰ حِمْلِهَا
X
തന്റെ ചുമട് വഹിക്കാന്‍
لَا يُحْمَلْ
X
വഹിക്കപ്പെടുകയില്ല (ആരും തന്നെ ഏറ്റെടുക്കുകയില്ല)
مِنْهُ
X
അതില്‍നിന്ന്
شَيْءٌ
X
ഒന്നും
وَلَوْ كَانَ
X
അതാവശ്യപ്പെടുന്നയാള്‍ ആയാലും
ذَا قُرْبَىٰۗ
X
അടുത്ത ബന്ധു
إِنَّمَا تُنذِرُ
X
തീര്‍ച്ചയായും നിന്റെ മുന്നറിയിപ്പ് ഉപകരിക്കുക
الَّذِينَ يَخْشَوْنَ
X
ഭയപ്പെടുന്നവര്‍ക്കാണ്
رَبَّهُم
X
തങ്ങളുടെ നാഥനെ
بِالْغَيْبِ
X
അദൃശ്യമായ വിധത്തില്‍
وَأَقَامُوا
X
അവര്‍ നിഷ്ഠയോടെ നിര്‍വഹിക്കുകയും ചെയ്യുന്നു
الصَّلَاةَۚ
X
നമസ്കാരം
وَمَن تَزَكَّىٰ
X
വല്ലവനും വിശുദ്ധിവരിക്കുന്നുവെങ്കില്‍
فَإِنَّمَا
X
മാത്രമാണ്
يَتَزَكَّىٰ
X
അവന്‍ വിശുദ്ധിവരിക്കുന്നു
لِنَفْسِهِۚ
X
സ്വന്തം നന്മക്ക് വേണ്ടി
وَإِلَى اللَّهِ
X
അല്ലാഹുവിങ്കലേക്കാണ്
الْمَصِيرُ
X
(എല്ലാവരുടേയും) മടക്കം
﴿35:18﴾ لَٰكِنِ
X
എന്നാല്‍
الَّذِينَ اتَّقَوْا
X
സൂക്ഷിച്ചവര്‍
رَبَّهُمْ
X
തങ്ങളുടെ നാഥനെ
لَهُمْ
X
അവര്‍ക്കുണ്ട്
غُرَفٌ
X
മണിമേടകള്‍
مِّن فَوْقِهَا
X
അവയ്ക്ക് മീതെയുണ്ട്
غُرَفٌ
X
മണിമേടകള്‍
مَّبْنِيَّةٌ
X
നിര്‍മിക്കപ്പെട്ട
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തുകൂടെ
الْأَنْهَارُۖ
X
ആറുകള്‍
وَعْدَ اللَّهِۖ
X
അല്ലാഹുവിന്റെ വാഗ്ദാനമാണിത്
لَا يُخْلِفُ
X
ലംഘിക്കുകയില്ല
اللَّهُ
X
അല്ലാഹു
الْمِيعَادَ
X
വാഗ്ദാനം
﴿39:20﴾ اللَّهُ
X
അല്ലാഹു
نَزَّلَ
X
അവന്‍ അവതരിപ്പിച്ചു
أَحْسَنَ الْحَدِيثِ
X
അത്യുല്‍കൃഷ്ടമായ വചനം
كِتَابًا
X
ഗ്രന്ഥം
مُّتَشَابِهًا
X
പരസ്പരം സാമ്യമുള്ള
مَّثَانِيَ
X
ആവര്‍ത്തിക്കപ്പെട്ടിട്ടുള്ളതുമായ
تَقْشَعِرُّ
X
രോമാഞ്ചമുണ്ടാകുന്നു
مِنْهُ
X
അത് നിമിത്തം
جُلُودُ
X
ചര്‍മങ്ങള്‍ക്ക്
الَّذِينَ يَخْشَوْنَ
X
ഭയപ്പെടുന്നവരുടെ
رَبَّهُمْ
X
തങ്ങളുടെ നാഥനെ
ثُمَّ
X
പിന്നീട്
تَلِينُ
X
വിനീതമാകുന്നു
جُلُودُهُمْ
X
അവരുടെ ചര്‍മങ്ങള്‍
وَقُلُوبُهُمْ
X
അവരുടെ ഹൃദയങ്ങളും
إِلَىٰ ذِكْرِ اللَّهِۚ
X
അല്ലാഹുവെ സ്മരിക്കുന്നതിനായി
ذَٰلِكَ
X
അതത്രെ
هُدَى اللَّهِ
X
അല്ലാഹുവിന്റെ സന്‍മാര്‍ഗം
يَهْدِي بِهِ
X
അത് മുഖേന അവന്‍ സന്‍മാര്‍ഗത്തിലേക്ക് നയിക്കുന്നു
مَن يَشَاءُۚ
X
താനിച്ഛിക്കുന്നവരെ
وَمَن يُضْلِلِ اللَّهُ
X
(അല്ലാഹു) വഴികേടിലാക്കുന്നവന്‍
فَمَا لَهُ
X
അവന്നില്ല
مِنْ هَادٍ
X
സന്‍മാര്‍ഗ ദര്‍ശകനായി ആരും
﴿39:23﴾ وَسِيقَ
X
നയിക്കപ്പെടും
الَّذِينَ اتَّقَوْا
X
സൂക്ഷിച്ച്ജീവിച്ചവര്‍
رَبَّهُمْ
X
തങ്ങളുടെ രക്ഷിതാവിനെ
إِلَى الْجَنَّةِ
X
സ്വര്‍ഗത്തിലേക്ക്
زُمَرًاۖ
X
കൂട്ടം കൂട്ടമായി
حَتَّىٰ إِذَا جَاءُوهَا
X
അങ്ങനെ അവരവിടെ ചെന്നാല്‍
وَفُتِحَتْ
X
തുറക്കപ്പെടും
أَبْوَابُهَا
X
അതിന്റെ കവാടങ്ങള്‍
وَقَالَ لَهُمْ
X
അവരോടു പറയും
خَزَنَتُهَا
X
അതിന്റെ കാവല്‍ക്കാര്‍
سَلَامٌ عَلَيْكُمْ
X
നിങ്ങള്‍ക്ക് സമാധാനം
طِبْتُمْ
X
നിങ്ങള്‍ വിശുദ്ധി കൈവരിച്ചിരിക്കുന്നു
فَادْخُلُوهَا
X
അതിനാല്‍ നിങ്ങളതില്‍ പ്രവേശിച്ചു കൊള്ളുക
خَالِدِينَ
X
സ്ഥിരവാസികളായി
﴿39:73﴾ إِنَّ الَّذِينَ يَخْشَوْنَ
X
നിശ്ചയം ഭയപ്പെടുന്നവര്‍
رَبَّهُم
X
തങ്ങളുടെ നാഥനെ
بِالْغَيْبِ
X
കാണാതിരിക്കെ
لَهُم
X
അവര്‍ക്കുണ്ട്
مَّغْفِرَةٌ
X
പാപമോചനം
وَأَجْرٌ
X
പ്രതിഫലവും
كَبِيرٌ
X
വലുതായ
﴿67:12﴾ إِنَّ رَبَّهُم
X
നിശ്ചയം, അവരുടെ നാഥന്‍
بِهِمْ
X
അവരെപ്പറ്റി
يَوْمَئِذٍ
X
അന്നാളില്‍
لَّخَبِيرٌ
X
സൂക്ഷ്മമായി അറിയുന്നവനാണ്
﴿100:11﴾