Repeated Words in Quran

< >
Total Found : 12
يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
إِذَا تَدَايَنتُم
X
നിങ്ങള്‍ കടമിടപാട് നടത്തുകയാണെങ്കില്‍
بِدَيْنٍ
X
ഒരു കടം
إِلَىٰ أَجَلٍ
X
ഒരവധിവരെ
مُّسَمًّى
X
നിശ്ചിതമായ
فَاكْتُبُوهُۚ
X
നിങ്ങള്‍ അത് എഴുതിവെക്കുക
وَلْيَكْتُب
X
എഴുതി വെക്കണം
بَّيْنَكُمْ
X
നിങ്ങള്‍ക്കിടയില്‍
كَاتِبٌ
X
എഴുത്തുകാരന്‍
بِالْعَدْلِۚ
X
നീതിയോടെ
وَلَا يَأْبَ
X
വിസമ്മതിക്കരുത്
كَاتِبٌ
X
എഴുത്തുകാരന്‍
أَن يَكْتُبَ
X
എഴുതാന്‍
كَمَا عَلَّمَهُ اللَّهُۚ
X
അല്ലാഹു അവനെ പഠിപ്പിച്ച പോലെ
فَلْيَكْتُبْ
X
അപ്പോള്‍ അവന്‍ എഴുതണം
وَلْيُمْلِلِ
X
പറഞ്ഞുകൊടുക്കണം
الَّذِي عَلَيْهِ الْحَقُّ
X
ബാധ്യതപ്പെട്ടവന്‍
وَلْيَتَّقِ اللَّهَ رَبَّهُ
X
അവന്‍ തന്റെ നാഥനായ അല്ലാഹുവിനെ സൂക്ഷിക്കട്ടെ
وَلَا يَبْخَسْ
X
അവന്‍ കുറവ് വരുത്തരുത്
مِنْهُ
X
അതില്‍ നിന്ന്
شَيْئًاۚ
X
ഒന്നും തന്നെ
فَإِن كَانَ الَّذِي عَلَيْهِ الْحَقُّ
X
ഇനി ബാധ്യതയുള്ളവന്‍ ആണെങ്കില്‍
سَفِيهًا
X
മൂഢനോ
أَوْ ضَعِيفًا
X
അല്ലെങ്കില്‍ ദുര്‍ബലനോ
أَوْ لَا يَسْتَطِيعُ
X
അല്ലെങ്കില്‍ അവന് സാധിക്കുകയില്ല
أَن يُمِلَّ هُوَ
X
സ്വയം പറഞ്ഞ് കൊടുക്കാന്‍
فَلْيُمْلِلْ
X
പറഞ്ഞുകൊടുക്കണം
وَلِيُّهُ
X
അവന്റെ രക്ഷാധികാരി
بِالْعَدْلِۚ
X
നീതി പൂര്‍വം
وَاسْتَشْهِدُوا
X
നിങ്ങള്‍ സാക്ഷിനിര്‍ത്തുക
شَهِيدَيْنِ
X
രണ്ട് സാക്ഷികളെ
مِن رِّجَالِكُمْۖ
X
നിങ്ങളിലെ പുരുഷന്‍മാരില്‍ നിന്ന്
فَإِن لَّمْ يَكُونَا
X
അവര്‍ രണ്ട് പേരില്ലെങ്കില്‍
رَجُلَيْنِ
X
പുരുഷരായി
فَرَجُلٌ
X
അപ്പോള്‍ ഒരു പുരുഷനും
وَامْرَأَتَانِ
X
രണ്ട് സ്ത്രീകളും
مِمَّن تَرْضَوْنَ
X
നിങ്ങള്‍ ഇഷ്ടപ്പെടുന്ന
مِنَ الشُّهَدَاءِ
X
സാക്ഷികളില്‍ നിന്ന്
أَن تَضِلَّ إِحْدَاهُمَا
X
അവരിലൊരാള്‍ പിഴച്ചാല്‍
فَتُذَكِّرَ إِحْدَاهُمَا
X
അവരിലൊരുവള്‍ ഓര്‍മിപ്പിക്കാന്‍
الْأُخْرَىٰۚ
X
മറ്റവളെ
وَلَا يَأْبَ
X
നിരസിക്കരുത്
الشُّهَدَاءُ
X
സാക്ഷികള്‍
إِذَا مَا دُعُواۚ
X
തെളിവ് നല്‍കാന്‍ വിളിക്കപ്പെട്ടാല്‍
وَلَا تَسْأَمُوا
X
നിങ്ങള്‍ മടിക്കരുത്
أَن تَكْتُبُوهُ
X
അത് എഴുതിവെക്കാന്‍
صَغِيرًا
X
ചെറുതായാലും
أَوْ كَبِيرًا
X
വലുതായാലും
إِلَىٰ أَجَلِهِۚ
X
അതിന്റെ അവധിവരേക്ക്
ذَٰلِكُمْ
X
അത്
أَقْسَطُ
X
ഏറ്റം നീതിപൂര്‍വകമായത്
عِندَ اللَّهِ
X
അല്ലാഹുവിങ്കല്‍
وَأَقْوَمُ
X
കൂടുതല്‍ ബലം നല്‍കുന്നത്
لِلشَّهَادَةِ
X
സാക്ഷ്യത്തിന്
وَأَدْنَىٰ
X
ഏറ്റവും അടുത്തതും
أَلَّا تَرْتَابُواۖ
X
നിങ്ങള്‍ സംശയിക്കാതിരിക്കാന്‍
إِلَّا أَن تَكُونَ
X
ആയാലൊഴികെ
تِجَارَةً
X
കച്ചവടം
حَاضِرَةً
X
റൊക്കം
تُدِيرُونَهَا
X
നിങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന
بَيْنَكُمْ
X
നിങ്ങള്‍ക്കിടയില്‍
فَلَيْسَ عَلَيْكُمْ
X
നിങ്ങള്‍ക്കില്ല
جُنَاحٌ
X
കുറ്റം
أَلَّا تَكْتُبُوهَاۗ
X
നിങ്ങള്‍ അത് എഴുതിവെക്കാതിരിക്കുന്നതില്‍
وَأَشْهِدُوا
X
നിങ്ങള്‍ സാക്ഷിനിര്‍ത്തണം
إِذَا تَبَايَعْتُمْۚ
X
നിങ്ങള്‍ ഇടപാട് നടത്തുകയാണെങ്കില്‍
وَلَا يُضَارَّ
X
ഉപദ്രവിക്കപ്പെടരുത്
كَاتِبٌ
X
ഒരു എഴുത്തുകാരനും
وَلَا شَهِيدٌۚ
X
ഒരു സാക്ഷിയും (ഉപദ്രവിക്കപ്പെടാവ)തല്ല
وَإِن تَفْعَلُوا
X
നിങ്ങള്‍ അങ്ങനെ ചെയ്യുന്നുവെങ്കില്‍
فَإِنَّهُ
X
തീര്‍ച്ചയായും അത്
فُسُوقٌ
X
അധര്‍മമാണ്
بِكُمْۗ
X
നിങ്ങളിലുള്ള
وَاتَّقُوا اللَّهَۖ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
وَيُعَلِّمُكُمُ اللَّهُۗ
X
അല്ലാഹു നിങ്ങളെ പഠിപ്പിക്കുന്നു
وَاللَّهُ
X
അല്ലാഹു
بِكُلِّ شَيْءٍ
X
എല്ലാ കാര്യവും
عَلِيمٌ
X
അറിയുന്നവനാണ്
﴿2:282﴾ وَإِن كُنتُمْ
X
നിങ്ങളാണെങ്കില്‍
عَلَىٰ سَفَرٍ
X
യാത്രയില്‍
وَلَمْ تَجِدُوا
X
നിങ്ങള്‍ക്ക് കിട്ടിയില്ല
كَاتِبًا
X
എഴുത്തുകാരനെ
فَرِهَانٌ
X
അപ്പോള്‍ പണയം
مَّقْبُوضَةٌۖ
X
സ്വീകരിക്കപ്പെടുന്നു
فَإِنْ أَمِنَ
X
ഇനി വിശ്വസിച്ചേല്‍പിച്ചാല്‍
بَعْضُكُم
X
നിങ്ങളില്‍ ചിലര്‍
بَعْضًا
X
ചിലരെ
فَلْيُؤَدِّ
X
വീട്ടണം
الَّذِي اؤْتُمِنَ
X
വിശ്വസിച്ചേല്‍പിക്കപ്പെട്ടവന്‍
أَمَانَتَهُ
X
അവനെ വിശ്വസിച്ചേല്‍പ്പിച്ചത്
وَلْيَتَّقِ اللَّهَ
X
അവന്‍ അല്ലാഹുവിനെ സൂക്ഷിക്കട്ടെ
رَبَّهُۗ
X
അവന്റെ രക്ഷിതാവായ
وَلَا تَكْتُمُوا
X
നിങ്ങള്‍ മറച്ചുവെക്കരുത്
الشَّهَادَةَۚ
X
സാക്ഷ്യത്തെ
وَمَن يَكْتُمْهَا
X
ആര്‍ അത് മറച്ചുവെക്കുന്നുവോ
فَإِنَّهُ
X
തീര്‍ച്ചയായും അവന്‍
آثِمٌ
X
കുറ്റവാളിയാണ്
قَلْبُهُۗ
X
അവന്റെ മനസ്സ്
وَاللَّهُ
X
അല്ലാഹു
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതെല്ലാം
عَلِيمٌ
X
അറിയുന്നവനാണ്
﴿2:283﴾ هُنَالِكَ
X
അവിടെവെച്ച്
دَعَا
X
പ്രാര്‍ഥിച്ചു
زَكَرِيَّا
X
സകരിയ്യാ
رَبَّهُۖ
X
തന്റെ നാഥനോട്
قَالَ
X
അദ്ദേഹം പറഞ്ഞു
رَبِّ
X
എന്റെ നാഥാ
هَبْ
X
നല്‍കേണമേ
لِي
X
എനിക്ക്
مِن لَّدُنكَ
X
നിന്റെയടുക്കല്‍നിന്ന്
ذُرِّيَّةً
X
മക്കളെ
طَيِّبَةًۖ
X
നല്ലവരായ
إِنَّكَ
X
തീര്‍ച്ചയായും നീ
سَمِيعُ
X
കേള്‍ക്കുന്നവനാണ്
الدُّعَاءِ
X
പ്രാര്‍ഥന
﴿3:38﴾ لَٰكِنِ الَّذِينَ اتَّقَوْا
X
എന്നാല്‍ സൂക്ഷിച്ച് ജീവിക്കുന്നവര്‍ക്ക്
رَبَّهُمْ
X
തങ്ങളുടെ നാഥനെ
لَهُمْ
X
അവര്‍ക്കുണ്ട്
جَنَّاتٌ
X
തോട്ടങ്ങള്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അതിന്റെ താഴ്ഭാഗത്തൂടെ
الْأَنْهَارُ
X
അരുവികള്‍
خَالِدِينَ
X
അവര്‍ സ്ഥിരവാസികളായിരിക്കും
فِيهَا
X
അതില്‍
نُزُلًا
X
സല്‍കാരമാണത്
مِّنْ عِندِ اللَّهِۗ
X
അല്ലാഹുവിങ്കല്‍ നിന്നുള്ള
وَمَا عِندَ اللَّهِ
X
അല്ലാഹുവിന്റെ പക്കലുള്ളതാണ്
خَيْرٌ
X
ഉത്തമം
لِّلْأَبْرَارِ
X
സജ്ജനങ്ങള്‍ക്ക്
﴿3:198﴾ وَلَا تَطْرُدِ
X
നീ ആട്ടിയകറ്റരുത്
الَّذِينَ يَدْعُونَ
X
പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരെ
رَبَّهُم
X
തങ്ങളുടെ നാഥനോട്
بِالْغَدَاةِ
X
രാവിലെ
وَالْعَشِيِّ
X
വൈകുന്നേരവും
يُرِيدُونَ
X
അവര്‍ പ്രതീക്ഷിക്കുന്നു
وَجْهَهُۖ
X
അവന്റെ മുഖം (പ്രീതി)
مَا عَلَيْكَ
X
നിനക്ക് ബാധ്യതയില്ല
مِنْ حِسَابِهِم
X
അവരുടെ കണക്കില്‍പെട്ട
مِّن شَيْءٍ
X
ഒരു വസ്തുവിന്റെയും
وَمَا
X
ഇല്ല
مِنْ حِسَابِكَ
X
നിന്റെ കണക്കില്‍പെട്ട
عَلَيْهِم
X
അവരുടെമേല്‍
مِّن شَيْءٍ
X
ഒന്നിന്റെയും
فَتَطْرُدَهُمْ
X
എന്നിട്ടും നീ അവരെ ആട്ടിയകറ്റുന്നു(എങ്കില്‍)
فَتَكُونَ
X
അപ്പോള്‍ നീ പെട്ടുപോകും
مِنَ الظَّالِمِينَ
X
അക്രമികളില്‍
﴿6:52﴾ هُوَ
X
അവന്‍ (ആകുന്നു)
الَّذِي خَلَقَكُم
X
നിങ്ങളെ സൃഷ്ടിച്ചവന്‍
مِّن نَّفْسٍ
X
ആത്മാവില്‍ നിന്ന്
وَاحِدَةٍ
X
ഒരൊറ്റ
وَجَعَلَ
X
അവന്‍ ഉണ്ടാക്കുകയും ചെയ്തു
مِنْهَا
X
അതില്‍ നിന്ന്
زَوْجَهَا
X
അതിന്റെ ഇണയെ
لِيَسْكُنَ
X
അവന്‍ സമാധാനമടയാന്‍ വേണ്ടി
إِلَيْهَاۖ
X
അവളോടൊത്ത്
فَلَمَّا تَغَشَّاهَا
X
അവന്‍ അവളെ മൂടിയ(പുണര്‍ന്ന)പ്പോള്‍
حَمَلَتْ
X
അവള്‍ വഹിച്ചു
حَمْلًا
X
ഒരു (ഗര്‍ഭ) ഭാരം
خَفِيفًا
X
ലഘുവായ
فَمَرَّتْ بِهِۖ
X
അങ്ങനെ അവള്‍ അതുമായി നടന്നു
فَلَمَّا أَثْقَلَت
X
പിന്നീട് അവള്‍ക്ക് ഭാരം കൂടിയപ്പോള്‍
دَّعَوَا اللَّهَ
X
അവരിരുവരും അല്ലാഹുവോട് പ്രാര്‍ഥിച്ചു
رَبَّهُمَا
X
തങ്ങളുടെ നാഥനായ
لَئِنْ آتَيْتَنَا
X
ഞങ്ങള്‍ക്ക് നീ തരികയാണെങ്കില്‍
صَالِحًا
X
ഒരു നല്ല സന്താനത്തെ
لَّنَكُونَنَّ
X
തീര്‍ച്ചയായും ഞങ്ങള്‍ ആയിരിക്കും
مِنَ الشَّاكِرِينَ
X
നന്ദിയുള്ളവരില്‍
﴿7:189﴾ وَأُتْبِعُوا
X
അവര്‍ക്കു പിന്നാലെ അയക്കപ്പെട്ടു
فِي هَٰذِهِ الدُّنْيَا
X
ഈ ഐഹിക ജീവിതത്തില്‍
لَعْنَةً
X
ശാപം
وَيَوْمَ الْقِيَامَةِۗ
X
ഉയിര്‍ത്തെഴുനേല്‍പ്പുനാളിലും
أَلَا
X
അറിയുക
إِنَّ عَادًا
X
തീര്‍ച്ചയായും ആദ് ജനത
كَفَرُوا
X
അവര്‍ നിഷേധിച്ചു
رَبَّهُمْۗ
X
തങ്ങളുടെ നാഥനെ
أَلَا
X
അറിയുക
بُعْدًا
X
നാശം
لِّعَادٍ
X
ആദിന്ന്
قَوْمِ هُودٍ
X
ഹൂദിന്റെ ജനതയായ
﴿11:60﴾ كَأَن لَّمْ يَغْنَوْا
X
അവര്‍ വസിച്ചിട്ടില്ലാത്തപോലെ
فِيهَاۗ
X
അവിടെ
أَلَا
X
അറിയുക
إِنَّ ثَمُودَ
X
നിശ്ചയം ഥമൂദ് ഗോത്രം
كَفَرُوا
X
അവര്‍ നിഷേധിച്ചു
رَبَّهُمْۗ
X
തങ്ങളുടെ നാഥനെ
أَلَا
X
അറിയുക
بُعْدًا
X
നാശം
لِّثَمُودَ
X
ഥമൂദ് ഗോത്രത്തിന്
﴿11:68﴾ يَا صَاحِبَيِ السِّجْنِ
X
ജയിലിലെ രണ്ടുകൂട്ടുകാരേ
أَمَّا
X
എന്നാല്‍
أَحَدُكُمَا
X
നിങ്ങളിലൊരുവന്‍
فَيَسْقِي
X
അവന്‍ കുടിപ്പിച്ചുകൊണ്ടിരിക്കും
رَبَّهُ
X
തന്റെ യജമാനനെ
خَمْرًاۖ
X
മദ്യം
وَأَمَّا
X
എന്നാല്‍
الْآخَرُ
X
മറ്റെയാള്‍
فَيُصْلَبُ
X
അവന്‍ ക്രൂശിക്കപ്പെടും
فَتَأْكُلُ
X
എന്നിട്ട് കൊത്തിത്തിന്നും
الطَّيْرُ
X
പക്ഷികള്‍
مِن رَّأْسِهِۚ
X
അയാളുടെ തലയില്‍നിന്ന്
قُضِيَ
X
തീരുമാനിക്കപ്പെട്ടുകഴിഞ്ഞു
الْأَمْرُ
X
കാര്യം
الَّذِي
X
യാതൊരു
فِيهِ
X
അതേപ്പറ്റി
تَسْتَفْتِيَانِ
X
നിങ്ങളിരുവരും വിധിതേടുന്നു
﴿12:41﴾ وَالَّذِينَ يَصِلُونَ
X
ചേര്‍ക്കുന്നവര്‍
مَا أَمَرَ اللَّهُ بِهِ
X
അല്ലാഹു കല്‍പിച്ചതെല്ലാം
أَن يُوصَلَ
X
ചേര്‍ക്കാന്‍
وَيَخْشَوْنَ
X
അവര്‍ ഭയപ്പെടുകയും ചെയ്യുന്നു
رَبَّهُمْ
X
തങ്ങളുടെ നാഥനെ
وَيَخَافُونَ
X
അവര്‍ പേടിക്കുന്നു
سُوءَ الْحِسَابِ
X
വിചാരണാദുരിതം
﴿13:21﴾ يَخَافُونَ
X
അവര്‍ ഭയപ്പെടുന്നു
رَبَّهُم
X
അവരുടെ നാഥനെ
مِّن فَوْقِهِمْ
X
അവര്‍ക്കുമുകളിലുള്ള
وَيَفْعَلُونَ
X
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു
مَا يُؤْمَرُونَ۩
X
അവര്‍ കല്‍പിക്കപ്പെടുന്നത്
﴿16:50﴾ وَاصْبِرْ
X
നീ ഉറപ്പിച്ചു നിര്‍ത്തുക
نَفْسَكَ
X
നിന്റെ മനസ്സിനെ
مَعَ الَّذِينَ
X
ഒരുത്തരുടെ കൂടെ
يَدْعُونَ
X
അവര്‍ വിളിച്ചു പ്രാര്‍ഥിക്കുന്നു
رَبَّهُم
X
തങ്ങളുടെ നാഥനെ
بِالْغَدَاةِ
X
രാവിലെ
وَالْعَشِيِّ
X
വൈകുന്നേരവും
يُرِيدُونَ
X
അവര്‍ കാംക്ഷിക്കുന്നു
وَجْهَهُۖ
X
അല്ലാഹുവിന്റെ പ്രീതി
وَلَا تَعْدُ
X
തെറ്റി പോവാതിരിക്കട്ടെ
عَيْنَاكَ
X
നിന്റെ രണ്ടു കണ്ണുകള്‍
عَنْهُمْ
X
അവരില്‍ നിന്ന്
تُرِيدُ
X
നീ ഉദ്ദേശിച്ചു കൊണ്ട്
زِينَةَ
X
അലങ്കാരം
الْحَيَاةِ
X
ജീവിതത്തിന്റെ
الدُّنْيَاۖ
X
ഇഹലോകത്തെ
وَلَا تُطِعْ
X
നീ അനുസരിക്കരുത്
مَنْ
X
ഒരുത്തനെ
أَغْفَلْنَا
X
നാം അശ്രദ്ധയില്‍ അകപ്പെടുത്തിയിരിക്കുന്നു
قَلْبَهُ
X
അവന്റെ ഹൃദയത്തെ
عَن ذِكْرِنَا
X
നമ്മെ സ്മരിക്കുന്നതില്‍ നിന്ന്
وَاتَّبَعَ
X
അവന്‍ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു
هَوَاهُ
X
തന്റെ ഇഛയെ
وَكَانَ
X
ആവുകയും ചെയ്തു
أَمْرُهُ
X
അവന്റെ കാര്യം
فُرُطًا
X
അതിര് കവിഞ്ഞത്
﴿18:28﴾ وَمَا
X
എന്താണ്
مَنَعَ
X
തടഞ്ഞത്
النَّاسَ
X
ജനങ്ങളെ
أَن يُؤْمِنُوا
X
അവര്‍ വിശ്വസിക്കുന്നതിന്ന്
إِذْ جَاءَهُمُ
X
അവര്‍ക്ക് വന്നെത്തിയപ്പോള്‍
الْهُدَىٰ
X
സന്‍മാര്‍ഗം
وَيَسْتَغْفِرُوا
X
അവര്‍ പാപമോചനം തേടാനും
رَبَّهُمْ
X
അവരുടെ നാഥനോട്
إِلَّا أَن تَأْتِيَهُمْ
X
അവര്‍ക്ക് വന്നെത്തുന്നതിനെയല്ലാതെ
سُنَّةُ
X
നടപടി ക്രമം
الْأَوَّلِينَ
X
പൂര്‍വികരുടെ
أَوْ
X
അല്ലെങ്കില്‍
يَأْتِيَهُمُ
X
അവര്‍ക്കു വന്നെത്തുന്നതിനെ
الْعَذَابُ
X
ശിക്ഷ
قُبُلًا
X
നേരിട്ട്
﴿18:55﴾ إِذْ نَادَىٰ
X
അദ്ദേഹം വിളിച്ചപ്പോള്‍
رَبَّهُ
X
തന്റെ നാഥനെ
نِدَاءً
X
ഒരുവിളി
خَفِيًّا
X
പതുക്കെ
﴿19:3﴾ إِنَّهُ
X
നിശ്ചയമായും
مَن يَأْتِ
X
വല്ലവനും വന്നാല്‍
رَبَّهُ
X
തന്റെ നാഥന്റെ അടുക്കല്‍
مُجْرِمًا
X
കുറ്റവാളിയായിക്കൊണ്ട്
فَإِنَّ لَهُ
X
അപ്പോള്‍ തീര്‍ച്ചയായും അവനുണ്ട്
جَهَنَّمَ
X
നരകം
لَا يَمُوتُ
X
അവന്‍ മരിക്കുന്നതല്ല
فِيهَا
X
അതില്‍
وَلَا يَحْيَىٰ
X
അവന്‍ ജീവിക്കുന്നതുമല്ല
﴿20:74﴾ فَأَكَلَا
X
അങ്ങനെ അവരിരുവരും ഭക്ഷിച്ചു
مِنْهَا
X
അതില്‍ നിന്ന്
فَبَدَتْ
X
അപ്പോള്‍ വെളിവായി
لَهُمَا
X
അവര്‍ക്ക് രണ്ടുപേര്‍ക്കും
سَوْآتُهُمَا
X
അവരുടെ നഗ്നത
وَطَفِقَا يَخْصِفَانِ
X
അവരിരുവരും പൊതിയാന്‍ തുടങ്ങി
عَلَيْهِمَا
X
അവരിരുവരുടെയും മേല്‍
مِن وَرَقِ
X
ഇലകൊണ്ട്
الْجَنَّةِۚ
X
സ്വര്‍ഗ്ഗത്തിന്റെ
وَعَصَىٰ
X
ധിക്കരിച്ചു
آدَمُ
X
ആദം
رَبَّهُ
X
തന്റെ നാഥനെ
فَغَوَىٰ
X
അങ്ങനെ പിഴച്ചുപോയി
﴿20:121﴾ الَّذِينَ يَخْشَوْنَ
X
ഭയപ്പെടുന്നവര്‍
رَبَّهُم
X
തങ്ങളുടെ നാഥനെ
بِالْغَيْبِ
X
അദൃശ്യമായി
وَهُم
X
അവരാകട്ടെ
مِّنَ السَّاعَةِ
X
അന്ത്യനാളിനെ
مُشْفِقُونَ
X
പേടിക്കുന്നവരാണ്
﴿21:49﴾ وَأَيُّوبَ
X
അയ്യൂബിനേയും
إِذْ نَادَىٰ رَبَّهُ
X
അദ്ദേഹം തന്റെ നാഥനെ വിളിച്ചു പ്രാര്‍ഥിച്ച സന്ദര്‍ഭം
أَنِّي
X
തീര്‍ച്ചയായും ഞാന്‍
مَسَّنِيَ
X
എന്നെ ബാധിച്ചു
الضُّرُّ
X
ദുരിതം
وَأَنتَ
X
നീ
أَرْحَمُ
X
ഏറ്റവും കരുണയുള്ളവനാണ്
الرَّاحِمِينَ
X
കരുണയുള്ളവരില്‍
﴿21:83﴾ وَزَكَرِيَّا
X
സകരിയ്യയെയും
إِذْ نَادَىٰ
X
അദ്ദേഹം വിളിച്ചു പ്രാര്‍ഥിച്ച സന്ദര്‍ഭം
رَبَّهُ
X
തന്റെ നാഥനെ
رَبِّ
X
എന്റെ നാഥാ
لَا تَذَرْنِي
X
നീ എന്നെ ഉപേക്ഷിക്കരുതേ
فَرْدًا
X
ഏകനായി
وَأَنتَ
X
നീയാണല്ലോ
خَيْرُ الْوَارِثِينَ
X
അനന്തരമെടുക്കുന്നവരില്‍ ഉത്തമന്‍
﴿21:89﴾ وَإِذَا مَسَّ
X
ബാധിച്ചാല്‍
النَّاسَ
X
ജനങ്ങളെ
ضُرٌّ
X
വല്ല വിപത്തും
دَعَوْا
X
അവര്‍ പ്രാര്‍ഥിക്കും
رَبَّهُم
X
അവരുടെ നാഥനോട്
مُّنِيبِينَ إِلَيْهِ
X
അവനിലേക്ക് തിരിയുന്നവരായി
ثُمَّ
X
പിന്നെ
إِذَا أَذَاقَهُم
X
അവന്‍ അവരെ അനുഭവിപ്പിച്ചാല്‍
مِّنْهُ
X
അവന്റെ പക്കല്‍നിന്നുള്ള
رَحْمَةً
X
കാരുണ്യം
إِذَا فَرِيقٌ
X
അന്നേരം ഒരു വിഭാഗം
مِّنْهُم
X
അവരില്‍നിന്ന്
بِرَبِّهِمْ
X
തങ്ങളുടെ നാഥനില്‍
يُشْرِكُونَ
X
അവര്‍ പങ്കുകാരെ ചേര്‍ക്കുന്നു
﴿30:33﴾ تَتَجَافَىٰ
X
അകന്ന് പോകും
جُنُوبُهُمْ
X
അവരുടെ പാര്‍ശ്വങ്ങള്‍
عَنِ الْمَضَاجِعِ
X
കിടപ്പിടങ്ങളില്‍ നിന്ന്
يَدْعُونَ
X
പ്രാര്‍ഥിക്കുന്നവരായി
رَبَّهُمْ
X
തങ്ങളുടെ നാഥനോട്
خَوْفًا
X
പേടിയോടെ
وَطَمَعًا
X
പ്രത്യാശയോടെയും
وَمِمَّا رَزَقْنَاهُمْ
X
നാം അവര്‍ക്ക് നല്‍കിയതില്‍ നിന്ന്
يُنفِقُونَ
X
അവര്‍ ചെലവഴിക്കുന്നു
﴿32:16﴾ وَلَا تَزِرُ
X
വഹിക്കുകയില്ല
وَازِرَةٌ
X
പാപം പേറുന്ന ആരും
وِزْرَ
X
പാപഭാരം
أُخْرَىٰۚ
X
അപരന്റെ
وَإِن تَدْعُ
X
വിളിച്ചാല്‍
مُثْقَلَةٌ
X
ഭാരത്താല്‍ ഞെരുങ്ങുന്നവന്‍
إِلَىٰ حِمْلِهَا
X
തന്റെ ചുമട് വഹിക്കാന്‍
لَا يُحْمَلْ
X
വഹിക്കപ്പെടുകയില്ല (ആരും തന്നെ ഏറ്റെടുക്കുകയില്ല)
مِنْهُ
X
അതില്‍നിന്ന്
شَيْءٌ
X
ഒന്നും
وَلَوْ كَانَ
X
അതാവശ്യപ്പെടുന്നയാള്‍ ആയാലും
ذَا قُرْبَىٰۗ
X
അടുത്ത ബന്ധു
إِنَّمَا تُنذِرُ
X
തീര്‍ച്ചയായും നിന്റെ മുന്നറിയിപ്പ് ഉപകരിക്കുക
الَّذِينَ يَخْشَوْنَ
X
ഭയപ്പെടുന്നവര്‍ക്കാണ്
رَبَّهُم
X
തങ്ങളുടെ നാഥനെ
بِالْغَيْبِ
X
അദൃശ്യമായ വിധത്തില്‍
وَأَقَامُوا
X
അവര്‍ നിഷ്ഠയോടെ നിര്‍വഹിക്കുകയും ചെയ്യുന്നു
الصَّلَاةَۚ
X
നമസ്കാരം
وَمَن تَزَكَّىٰ
X
വല്ലവനും വിശുദ്ധിവരിക്കുന്നുവെങ്കില്‍
فَإِنَّمَا
X
മാത്രമാണ്
يَتَزَكَّىٰ
X
അവന്‍ വിശുദ്ധിവരിക്കുന്നു
لِنَفْسِهِۚ
X
സ്വന്തം നന്മക്ക് വേണ്ടി
وَإِلَى اللَّهِ
X
അല്ലാഹുവിങ്കലേക്കാണ്
الْمَصِيرُ
X
(എല്ലാവരുടേയും) മടക്കം
﴿35:18﴾ إِذْ جَاءَ
X
അദ്ദേഹം ചെന്ന സന്ദര്‍ഭം
رَبَّهُ
X
തന്റെ നാഥന്റെ സന്നിധിയില്‍
بِقَلْبٍ سَلِيمٍ
X
ശുദ്ധഹൃദയനായി
﴿37:84﴾ قَالَ
X
(ദാവൂദ്) പറഞ്ഞു
لَقَدْ ظَلَمَكَ
X
തീര്‍ച്ചയായും ഇവന്‍ നിന്നോടു അക്രമം ചെയ്തിരിക്കുന്നു
بِسُؤَالِ
X
ആവശ്യപ്പെടുന്നതിലൂടെ
نَعْجَتِكَ
X
നിന്റെ പെണ്ണാടിനെക്കൂടി
إِلَىٰ نِعَاجِهِۖ
X
തന്റെ പെണ്ണാടുകളുടെ കൂട്ടത്തിലേക്ക്
وَإِنَّ كَثِيرًا
X
നിശ്ചയമായും അധികപേരും
مِّنَ الْخُلَطَاءِ
X
പങ്കാളികളില്‍
لَيَبْغِي
X
അതിക്രമം പ്രവര്‍ത്തിക്കുന്നു
بَعْضُهُمْ
X
അവരില്‍ ചിലര്‍
عَلَىٰ بَعْضٍ
X
ചിലരോട്
إِلَّا الَّذِينَ آمَنُوا
X
സത്യവിശ്വാസം സ്വീകരിച്ചവരൊഴികെ
وَعَمِلُوا
X
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
الصَّالِحَاتِ
X
സല്‍കര്‍മ്മങ്ങള്‍
وَقَلِيلٌ مَّا
X
വളരെ കുറവാണ്
هُمْۗ
X
അവര്‍
وَظَنَّ دَاوُودُ
X
ദാവൂദിന്ന് മനസ്സിലായി
أَنَّمَا فَتَنَّاهُ
X
തീര്‍ച്ചയായും നാം അദ്ദേഹത്തെ പരീക്ഷിക്കുക തന്നെ ചെയ്തുവെന്ന്‌
فَاسْتَغْفَرَ
X
അതിനാല്‍ അദ്ദേഹം പാപമോചനം തേടി
رَبَّهُ
X
തന്റെ നാഥനോട്
وَخَرَّ
X
അദ്ദേഹം വീണു
رَاكِعًا
X
കുമ്പിട്ടുകൊണ്ട്
۩ وَأَنَابَ
X
അദ്ദേഹം പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്തു
﴿38:24﴾ وَاذْكُرْ
X
നീ ഓര്‍ക്കുക
عَبْدَنَا
X
നമ്മുടെ ദാസന്‍
أَيُّوبَ
X
അയ്യൂബിനെ
إِذْ نَادَىٰ
X
അദ്ദേഹം വിളിച്ച സന്ദര്‍ഭം
رَبَّهُ
X
തന്റെ നാഥനെ
أَنِّي
X
തീര്‍ച്ചയായും ഞാന്‍
مَسَّنِيَ
X
എന്നെ സ്പര്‍ശിച്ചിരിക്കുന്നു
الشَّيْطَانُ
X
ചെകുത്താന്‍
بِنُصْبٍ
X
ദുരിതത്താല്‍
وَعَذَابٍ
X
പീഡനത്താലും
﴿38:41﴾ وَإِذَا مَسَّ
X
ബാധിച്ചാല്‍
الْإِنسَانَ
X
മനുഷ്യന്
ضُرٌّ
X
വല്ല വിപത്തും
دَعَا
X
അവന്‍ പ്രാര്‍ഥിക്കുന്നു
رَبَّهُ
X
തന്റെ നാഥനോട്
مُنِيبًا
X
മടങ്ങുന്നവനായിക്കൊണ്ട്
إِلَيْهِ
X
അവങ്കലേക്ക്
ثُمَّ
X
പിന്നീട്
إِذَا خَوَّلَهُ
X
(അല്ലാഹു) അവന്ന് പ്രദാനം ചെയ്താല്‍
نِعْمَةً
X
അനുഗ്രഹം
مِّنْهُ
X
തന്നില്‍ നിന്നുള്ള
نَسِيَ
X
അവന്‍ മറന്നുകളയുന്നു
مَا كَانَ يَدْعُو
X
അവന്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്ന കാര്യം
إِلَيْهِ
X
അവനോട്
مِن قَبْلُ
X
മുമ്പ്
وَجَعَلَ
X
അവന്‍ സങ്കല്‍പിക്കുകയും ചെയ്യുന്നു
لِلَّهِ
X
അല്ലാഹുവിന്ന്
أَندَادًا
X
സമന്‍മാരെ
لِّيُضِلَّ
X
അവന്‍ വ്യതിചലിപ്പിക്കാനായി
عَن سَبِيلِهِۚ
X
അവന്റെ (അല്ലാഹുവിന്റെ) മാര്‍ഗത്തില്‍നിന്ന്
قُلْ
X
നീ പറയുക
تَمَتَّعْ
X
നീ സുഖിച്ചുകൊളളുക
بِكُفْرِكَ
X
നിന്റെ സത്യനിഷേധത്തില്‍
قَلِيلًاۖ
X
അല്പകാലം
إِنَّكَ
X
തീര്‍ച്ചയായും നീ
مِنْ أَصْحَابِ النَّارِ
X
നരകവാസികളില്‍പെട്ടവനാകുന്നു
﴿39:8﴾ لَٰكِنِ
X
എന്നാല്‍
الَّذِينَ اتَّقَوْا
X
സൂക്ഷിച്ചവര്‍
رَبَّهُمْ
X
തങ്ങളുടെ നാഥനെ
لَهُمْ
X
അവര്‍ക്കുണ്ട്
غُرَفٌ
X
മണിമേടകള്‍
مِّن فَوْقِهَا
X
അവയ്ക്ക് മീതെയുണ്ട്
غُرَفٌ
X
മണിമേടകള്‍
مَّبْنِيَّةٌ
X
നിര്‍മിക്കപ്പെട്ട
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തുകൂടെ
الْأَنْهَارُۖ
X
ആറുകള്‍
وَعْدَ اللَّهِۖ
X
അല്ലാഹുവിന്റെ വാഗ്ദാനമാണിത്
لَا يُخْلِفُ
X
ലംഘിക്കുകയില്ല
اللَّهُ
X
അല്ലാഹു
الْمِيعَادَ
X
വാഗ്ദാനം
﴿39:20﴾ اللَّهُ
X
അല്ലാഹു
نَزَّلَ
X
അവന്‍ അവതരിപ്പിച്ചു
أَحْسَنَ الْحَدِيثِ
X
അത്യുല്‍കൃഷ്ടമായ വചനം
كِتَابًا
X
ഗ്രന്ഥം
مُّتَشَابِهًا
X
പരസ്പരം സാമ്യമുള്ള
مَّثَانِيَ
X
ആവര്‍ത്തിക്കപ്പെട്ടിട്ടുള്ളതുമായ
تَقْشَعِرُّ
X
രോമാഞ്ചമുണ്ടാകുന്നു
مِنْهُ
X
അത് നിമിത്തം
جُلُودُ
X
ചര്‍മങ്ങള്‍ക്ക്
الَّذِينَ يَخْشَوْنَ
X
ഭയപ്പെടുന്നവരുടെ
رَبَّهُمْ
X
തങ്ങളുടെ നാഥനെ
ثُمَّ
X
പിന്നീട്
تَلِينُ
X
വിനീതമാകുന്നു
جُلُودُهُمْ
X
അവരുടെ ചര്‍മങ്ങള്‍
وَقُلُوبُهُمْ
X
അവരുടെ ഹൃദയങ്ങളും
إِلَىٰ ذِكْرِ اللَّهِۚ
X
അല്ലാഹുവെ സ്മരിക്കുന്നതിനായി
ذَٰلِكَ
X
അതത്രെ
هُدَى اللَّهِ
X
അല്ലാഹുവിന്റെ സന്‍മാര്‍ഗം
يَهْدِي بِهِ
X
അത് മുഖേന അവന്‍ സന്‍മാര്‍ഗത്തിലേക്ക് നയിക്കുന്നു
مَن يَشَاءُۚ
X
താനിച്ഛിക്കുന്നവരെ
وَمَن يُضْلِلِ اللَّهُ
X
(അല്ലാഹു) വഴികേടിലാക്കുന്നവന്‍
فَمَا لَهُ
X
അവന്നില്ല
مِنْ هَادٍ
X
സന്‍മാര്‍ഗ ദര്‍ശകനായി ആരും
﴿39:23﴾ وَسِيقَ
X
നയിക്കപ്പെടും
الَّذِينَ اتَّقَوْا
X
സൂക്ഷിച്ച്ജീവിച്ചവര്‍
رَبَّهُمْ
X
തങ്ങളുടെ രക്ഷിതാവിനെ
إِلَى الْجَنَّةِ
X
സ്വര്‍ഗത്തിലേക്ക്
زُمَرًاۖ
X
കൂട്ടം കൂട്ടമായി
حَتَّىٰ إِذَا جَاءُوهَا
X
അങ്ങനെ അവരവിടെ ചെന്നാല്‍
وَفُتِحَتْ
X
തുറക്കപ്പെടും
أَبْوَابُهَا
X
അതിന്റെ കവാടങ്ങള്‍
وَقَالَ لَهُمْ
X
അവരോടു പറയും
خَزَنَتُهَا
X
അതിന്റെ കാവല്‍ക്കാര്‍
سَلَامٌ عَلَيْكُمْ
X
നിങ്ങള്‍ക്ക് സമാധാനം
طِبْتُمْ
X
നിങ്ങള്‍ വിശുദ്ധി കൈവരിച്ചിരിക്കുന്നു
فَادْخُلُوهَا
X
അതിനാല്‍ നിങ്ങളതില്‍ പ്രവേശിച്ചു കൊള്ളുക
خَالِدِينَ
X
സ്ഥിരവാസികളായി
﴿39:73﴾ وَقَالَ
X
പറഞ്ഞു
فِرْعَوْنُ
X
ഫറവോന്‍
ذَرُونِي
X
നിങ്ങള്‍ എന്നെ വിടുവിന്‍
أَقْتُلْ
X
ഞാന്‍ കൊന്നു കളയാം
مُوسَىٰ
X
മൂസായെ
وَلْيَدْعُ
X
അവന്‍ പ്രാര്‍ഥിച്ചു കൊള്ളട്ടെ
رَبَّهُۖ
X
തന്റെ നാഥനോട്
إِنِّي أَخَافُ
X
തീര്‍ച്ചയായും ഞാന്‍ ഭയപ്പെടുന്നു
أَن يُبَدِّلَ
X
അവന്‍ മാറ്റിമറിക്കുമെന്ന്
دِينَكُمْ
X
നിങ്ങളുടെ മതത്തെ
أَوْ أَن يُظْهِرَ
X
അല്ലെങ്കില്‍ കുത്തിപ്പൊക്കുമെന്ന്
فِي الْأَرْضِ
X
ഭൂമിയില്‍
الْفَسَادَ
X
കുഴപ്പം
﴿40:26﴾ فَدَعَا
X
ഒടുവില്‍ അദ്ദേഹം വിളിച്ചു പറഞ്ഞു
رَبَّهُ
X
തന്റെ നാഥനെ
أَنَّ هَٰؤُلَاءِ
X
ഈ ജനം
قَوْمٌ مُّجْرِمُونَ
X
കൂറ്റവാളികളായ ഒരു ജനവിഭാഗമാകുന്നു
﴿44:22﴾ فَدَعَا
X
അപ്പോള്‍ അദ്ദേഹം പ്രാര്‍ഥിച്ചു
رَبَّهُ
X
തന്റെ നാഥനോട്
أَنِّي
X
നിശ്ചയം, ഞാന്‍
مَغْلُوبٌ
X
അതിജയിക്കപ്പെട്ടവനാകുന്നു
فَانتَصِرْ
X
അതിനാല്‍ നീ സഹായിക്കേണമേ
﴿54:10﴾ إِنَّ الَّذِينَ يَخْشَوْنَ
X
നിശ്ചയം ഭയപ്പെടുന്നവര്‍
رَبَّهُم
X
തങ്ങളുടെ നാഥനെ
بِالْغَيْبِ
X
കാണാതിരിക്കെ
لَهُم
X
അവര്‍ക്കുണ്ട്
مَّغْفِرَةٌ
X
പാപമോചനം
وَأَجْرٌ
X
പ്രതിഫലവും
كَبِيرٌ
X
വലുതായ
﴿67:12﴾ بَلَىٰ
X
എന്നാല്‍
إِنَّ رَبَّهُ
X
ഉറപ്പായും അവന്റെ നാഥന്‍
كَانَ
X
ആയിരുന്നു
بِهِ
X
അവനെ
بَصِيرًا
X
സൂക്ഷ്മമായി നിരീക്ഷിക്കുന്നവന്‍
﴿84:15﴾ جَزَاؤُهُمْ
X
അവരുടെ പ്രതിഫലം
عِندَ رَبِّهِمْ
X
അവരുടെ നാഥന്റെ അടുത്ത്
جَنَّاتُ
X
സ്വര്‍ഗീയാരാമങ്ങളാണ്
عَدْنٍ
X
സ്ഥിരവാസത്തിന്റെ
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُ
X
ആറുകള്‍
خَالِدِينَ
X
സ്ഥിരവാസികളായ നിലയില്‍
فِيهَا
X
അവയില്‍
أَبَدًاۖ
X
എക്കാലവും
رَّضِيَ
X
തൃപ്തിപ്പെട്ടിരിക്കുന്നു
اللَّهُ
X
അല്ലാഹു
عَنْهُمْ
X
അവരെക്കുറിച്ച്
وَرَضُوا
X
അവരും തൃപ്തിപ്പെട്ടിരിക്കുന്നു
عَنْهُۚ
X
അവനെക്കുറിച്ച്
ذَٰلِكَ
X
അത്
لِمَنْ
X
യാതൊരുവന്നുള്ളതാണ്
خَشِيَ
X
അവന്‍ ഭയപ്പെട്ടു
رَبَّهُ
X
തന്റെ നാഥനെ
﴿98:8﴾ إِنَّ رَبَّهُم
X
നിശ്ചയം, അവരുടെ നാഥന്‍
بِهِمْ
X
അവരെപ്പറ്റി
يَوْمَئِذٍ
X
അന്നാളില്‍
لَّخَبِيرٌ
X
സൂക്ഷ്മമായി അറിയുന്നവനാണ്
﴿100:11﴾