Repeated Words in Quran

< >
Total Found : 5
وَكَذَٰلِكَ
X
അപ്രകാരം
جَعَلْنَاكُمْ
X
നാം നിങ്ങളെ ആക്കി
أُمَّةً
X
ഒരു സമുദായം
وَسَطًا
X
സന്തുലിതമായ
لِّتَكُونُوا
X
നിങ്ങളാവാന്‍
شُهَدَاءَ
X
സാക്ഷികള്‍
عَلَى النَّاسِ
X
ജനങ്ങളുടെ മേല്‍
وَيَكُونَ
X
ആയിരിക്കാനും
الرَّسُولُ
X
ദൂതന്‍
عَلَيْكُمْ
X
നിങ്ങളുടെ മേല്‍
شَهِيدًاۗ
X
സാക്ഷി
وَمَا جَعَلْنَا
X
നാം ആക്കിയിട്ടില്ല
الْقِبْلَةَ
X
ഖിബ്‌ലയെ
الَّتِي كُنتَ عَلَيْهَا
X
താങ്കള്‍ തിരിഞ്ഞുനിന്നിരുന്ന
إِلَّا لِنَعْلَمَ
X
നാം അറിയാന്‍ വേണ്ടിയല്ലാതെ
مَن
X
ആര്
يَتَّبِعُ
X
പിന്തുടരുന്നു
الرَّسُولَ
X
ദൂതനെ
مِمَّن يَنقَلِبُ
X
പിന്തിരിയുന്നവരില്‍ നിന്ന്
عَلَىٰ عَقِبَيْهِۚ
X
തന്റെ പിന്‍കാലുകളില്‍
وَإِن كَانَتْ
X
അതാണെങ്കിലും
لَكَبِيرَةً
X
വലിയ പ്രശ്നം
إِلَّا عَلَى الَّذِينَ
X
ഒരു കൂട്ടരുടെ കാര്യത്തിലൊഴികെ
هَدَى
X
നേര്‍മാര്‍ഗം കാണിച്ചു
اللَّهُۗ
X
അല്ലാഹു
وَمَا كَانَ اللَّهُ
X
അല്ലാഹു അല്ല
لِيُضِيعَ
X
നഷ്ടപ്പെടുത്തുന്നവന്‍
إِيمَانَكُمْۚ
X
നിങ്ങളുടെ വിശ്വാസത്തെ
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
بِالنَّاسِ
X
ജനങ്ങളോട്
لَرَءُوفٌ
X
കൃപാലുവാണ്
رَّحِيمٌ
X
കാരുണ്യവാനും
﴿2:143﴾ وَمِنَ النَّاسِ
X
ജനങ്ങളിലുണ്ട്
مَن يَشْرِي
X
വില്‍ക്കുന്നവന്‍
نَفْسَهُ
X
തന്നെതന്നെ
ابْتِغَاءَ
X
കൊതിച്ചുകൊണ്ട്
مَرْضَاتِ
X
അല്ലാഹുവിന്റെ തൃപ്തി
اللَّهِۗ
X
അല്ലാഹു
وَاللَّهُ رَءُوفٌ
X
ഏറ്റം കൃപയുള്ളവനാണ്
بِالْعِبَادِ
X
തന്റെ ദാസന്മാരോട്
﴿2:207﴾ يَوْمَ
X
ദിനം
تَجِدُ
X
കണ്ടെത്തുന്ന
كُلُّ نَفْسٍ
X
ഓരോ ആത്മാവും, ഓരോ മനുഷ്യനും
مَّا عَمِلَتْ
X
താന്‍ ചെയ്തതി(ന്റെ ഫലം)
مِنْ خَيْرٍ
X
നന്മയായി
مُّحْضَرًا
X
ഹാജറാക്കപ്പെട്ടതായി
وَمَا عَمِلَتْ
X
താന്‍ ചെയ്തതി(ന്റെ ഫലവും)
مِن سُوءٍ
X
തിന്മയായി
تَوَدُّ
X
(ഓരോ ആത്മാവും) ആഗ്രഹിക്കും
لَوْ أَنَّ
X
തീര്‍ച്ചയായും ഉണ്ടായിരുന്നെങ്കില്‍
بَيْنَهَا
X
അതിന്റെ(തന്റെ) ഇടയില്‍
وَبَيْنَهُ
X
അതിന്റെ (ദിനത്തിന്റെ)യും ഇടയില്‍
أَمَدًا
X
ദൂരം
بَعِيدًاۗ
X
ദീര്‍ഘമായ
وَيُحَذِّرُكُمُ
X
നിങ്ങള്‍ക്ക് താക്കീത് നല്‍കുന്നു
اللَّهُ
X
അല്ലാഹു
نَفْسَهُۗ
X
തന്നെപ്പറ്റി, തന്റെ ശിക്ഷയെപ്പറ്റി
وَاللَّهُ
X
അല്ലാഹു
رَءُوفٌ
X
പരമദയാലുവാണ്
بِالْعِبَادِ
X
അടിമകളോട്
﴿3:30﴾ لَّقَد تَّابَ
X
തീര്‍ച്ചയായും മാപ്പേകിയിരിക്കുന്നു
اللَّهُ
X
അല്ലാഹു
عَلَى النَّبِيِّ
X
പ്രവാചകന്ന്
وَالْمُهَاجِرِينَ
X
മുഹാജിറുകള്‍ക്കും
وَالْأَنصَارِ
X
അന്‍സാറുകള്‍ക്കും
الَّذِينَ اتَّبَعُوهُ
X
അദ്ദേഹത്തെ പിന്‍പറ്റിയ
فِي سَاعَةِ الْعُسْرَةِ
X
പ്രയാസഘട്ടത്തില്‍
مِن بَعْدِ مَا كَادَ يَزِيغُ
X
തെറ്റിപോകാറായതിന്നുശേഷം
قُلُوبُ
X
ഹൃദയങ്ങള്‍
فَرِيقٍ
X
ഒരു വിഭാഗത്തിന്റെ
مِّنْهُمْ
X
അവരിലെ
ثُمَّ
X
പിന്നീട്
تَابَ
X
അവന്‍ പൊറുത്തുകൊടുത്തു
عَلَيْهِمْۚ
X
അവര്‍ക്ക്
إِنَّهُ
X
തീര്‍ച്ചയായും അല്ലാഹു
بِهِمْ
X
അവരോട്
رَءُوفٌ
X
ഏറെ കൃപയുള്ളവനാണ്
رَّحِيمٌ
X
പരമദയാലുവുമാണ്
﴿9:117﴾ لَقَدْ جَاءَكُمْ
X
നിങ്ങള്‍ക്കിതാ വന്നിരിക്കുന്നു
رَسُولٌ
X
ഒരു ദൂതന്‍
مِّنْ أَنفُسِكُمْ
X
നിങ്ങളില്‍നിന്നുതന്നെയുള്ള
عَزِيزٌ
X
അസഹ്യമാണ്
عَلَيْهِ
X
അദ്ദേഹത്തിന്ന്
مَا عَنِتُّمْ
X
നിങ്ങള്‍ കഷ്ടപ്പെടുന്നത്
حَرِيصٌ
X
അതീവതല്‍പരനാണ്
عَلَيْكُم
X
നിങ്ങളുടെ കാര്യത്തില്‍
بِالْمُؤْمِنِينَ
X
സത്യവിശ്വാസികളോട്
رَءُوفٌ
X
ഏറെ കൃപയുള്ളവനാണ്
رَّحِيمٌ
X
കാരുണ്യമുള്ളവനും
﴿9:128﴾ وَتَحْمِلُ
X
അവ വഹിക്കുകയും ചെയ്യുന്നു
أَثْقَالَكُمْ
X
നിങ്ങളുടെ ഭാരങ്ങളെ
إِلَىٰ بَلَدٍ
X
നാട്ടിലേക്ക്
لَّمْ تَكُونُوا
X
നിങ്ങള്‍ ആയിട്ടില്ല
بَالِغِيهِ
X
അവിടെ ചെന്നെത്തുന്നവര്‍
إِلَّا بِشِقِّ
X
ക്ലേശത്തോടെയല്ലാതെ
الْأَنفُسِۚ
X
ശരീരങ്ങളുടെ
إِنَّ رَبَّكُمْ
X
നിശ്ചയമായും നിങ്ങളുടെ നാഥന്‍
لَرَءُوفٌ
X
ഏറെ ദയയുള്ളവന്‍ തന്നെ
رَّحِيمٌ
X
കരുണാനിധി(യും)
﴿16:7﴾ أَوْ
X
അല്ലെങ്കില്‍
يَأْخُذَهُمْ
X
അവന്‍ അവരെ പിടികൂടുന്നതിനെ
عَلَىٰ تَخَوُّفٍ
X
പേടിച്ചുകൊണ്ടിരിക്കെ
فَإِنَّ رَبَّكُمْ
X
എന്നാല്‍ നിങ്ങളുടെ നാഥന്‍
لَرَءُوفٌ
X
പരമ ദയാലു തന്നെ
رَّحِيمٌ
X
കരുണയുള്ളവനും
﴿16:47﴾ أَلَمْ تَرَ
X
നീ കണ്ടിട്ടില്ലേ
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു ആണെന്ന്
سَخَّرَ
X
അവന്‍ കീഴ്പ്പെടുത്തിത്തന്നു
لَكُم
X
നിങ്ങള്‍ക്ക്
مَّا فِي الْأَرْضِ
X
ഭൂമിയിലുള്ളത്
وَالْفُلْكَ
X
കപ്പലിനെയും
تَجْرِي
X
അത് സഞ്ചരിക്കുന്നു
فِي الْبَحْرِ
X
സമുദ്രത്തില്‍
بِأَمْرِهِ
X
അവന്റെ കല്‍പന പ്രകാരം
وَيُمْسِكُ
X
അവന്‍ പിടിച്ചുനിര്‍ത്തുന്നു
السَّمَاءَ
X
ആകാശത്തെ
أَن تَقَعَ
X
അത് പതിക്കാതിരിക്കാന്‍
عَلَى الْأَرْضِ
X
ഭൂമിയുടെ മേല്‍
إِلَّا بِإِذْنِهِۗ
X
അവന്റെ അനുമതിയില്ലാതെ
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
بِالنَّاسِ
X
ജനങ്ങളോട്
لَرَءُوفٌ
X
അലിവുള്ളവന്‍
رَّحِيمٌ
X
കാരുണ്യവാനും
﴿22:65﴾ وَلَوْلَا
X
ഉണ്ടായിരുന്നില്ലെങ്കില്‍
فَضْلُ اللَّهِ
X
അല്ലാഹുവിന്റ അനുഗ്രഹം
عَلَيْكُمْ
X
നിങ്ങളുടെ മേല്‍
وَرَحْمَتُهُ
X
അവന്റെ കാരുണ്യവും
وَأَنَّ اللَّهَ
X
നിശ്ചയം അല്ലാഹു ആകുന്നു എന്നതും
رَءُوفٌ
X
ദയാലു
رَّحِيمٌ
X
കാരുണ്യവാനും
﴿24:20﴾ هُوَ
X
അവന്‍
الَّذِي يُنَزِّلُ
X
അവതരിപ്പിക്കുന്നവനാണ്
عَلَىٰ عَبْدِهِ
X
തന്റെ ദാസന്ന്
آيَاتٍ
X
സൂക്തങ്ങള്‍
بَيِّنَاتٍ
X
സുവ്യക്തമായ
لِّيُخْرِجَكُم
X
നിങ്ങളെ ആനയിക്കുന്നതിന്
مِّنَ الظُّلُمَاتِ
X
ഇരുളുകളില്‍നിന്ന്
إِلَى النُّورِۚ
X
വെളിച്ചത്തിലേക്ക്
وَإِنَّ اللَّهَ
X
നിശ്ചയം, അല്ലാഹു
بِكُمْ
X
നിങ്ങളോട്
لَرَءُوفٌ
X
വളരെ ദയാലുവാണ്
رَّحِيمٌ
X
ഏറെ കരുണയുള്ളവനും
﴿57:9﴾ وَالَّذِينَ جَاءُوا
X
വന്നവര്‍ക്കും
مِن بَعْدِهِمْ
X
അവര്‍ക്കുശേഷം
يَقُولُونَ
X
അവര്‍ പറയുന്നു
رَبَّنَا
X
ഞങ്ങളുടെ നാഥാ
اغْفِرْ لَنَا
X
നീ ഞങ്ങള്‍ക്ക് പൊറുത്തുതരേണമേ
وَلِإِخْوَانِنَا
X
ഞങ്ങളുടെ സഹോദരങ്ങള്‍ക്കും
الَّذِينَ سَبَقُونَا
X
ഞങ്ങളെ മുന്‍കടന്ന
بِالْإِيمَانِ
X
സത്യവിശ്വാസത്തില്‍
وَلَا تَجْعَلْ
X
നീ ഉണ്ടാക്കരുതേ
فِي قُلُوبِنَا
X
ഞങ്ങളുടെ ഹൃദയങ്ങളില്‍
غِلًّا
X
വെറുപ്പ്
لِّلَّذِينَ آمَنُوا
X
വിശ്വസിച്ചവരോട്
رَبَّنَا
X
ഞങ്ങളുടെ നാഥാ
إِنَّكَ
X
ഉറപ്പായും നീ
رَءُوفٌ
X
കൃപയുള്ളവനാണ്
رَّحِيمٌ
X
ദയാപരനും
﴿59:10﴾