Repeated Words in Quran

< >
Total Found : 1
خَتَمَ اللَّهُ
X
അല്ലാഹു മുദ്രവെച്ചിരിക്കുന്നു
عَلَىٰ قُلُوبِهِمْ
X
അവരുടെ ഹൃദയങ്ങളില്‍
وَعَلَىٰ سَمْعِهِمْۖ
X
അവരുടെ കാതിനും
وَعَلَىٰ أَبْصَارِهِمْ
X
അവരുടെ കണ്ണുകളിലുണ്ട്
غِشَاوَةٌۖ
X
മൂടി
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
عَظِيمٌ
X
കൊടിയ
﴿2:7﴾ فِي قُلُوبِهِم
X
അവരുടെ മനസ്സുകളിലുണ്ട്
مَّرَضٌ
X
രോഗം
فَزَادَهُمُ
X
അവര്‍ക്ക് വര്‍ദ്ധിപ്പിച്ചു
اللَّهُ
X
അല്ലാഹു
مَرَضًاۖ
X
രോഗത്തെ
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
നോവിക്കുന്ന, നോവേറിയ
بِمَا كَانُوا
X
അവര്‍ ആയിക്കൊണ്ടിരുന്നതിനാല്‍
يَكْذِبُونَ
X
അവര്‍ കള്ളം പറയുന്നു
﴿2:10﴾ وَإِذَا قِيلَ
X
പറയപ്പെട്ടാല്‍
لَهُمْ
X
അവരോട്
لَا تُفْسِدُوا
X
നിങ്ങള്‍ കുഴപ്പമുണ്ടാക്കരുത് (എന്ന്)
فِي الْأَرْضِ
X
ഭൂമിയില്‍
قَالُوا
X
അവര്‍ പറയും
إِنَّمَا نَحْنُ
X
നിശ്ചയം ഞങ്ങള്‍
مُصْلِحُونَ
X
നന്മ വരുത്തുന്നവര്‍ (മാത്രമാകുന്നു)
﴿2:11﴾ وَإِذَا قِيلَ
X
പറയപ്പെട്ടാല്‍
لَهُمْ
X
അവരോട്
آمِنُوا
X
നിങ്ങള്‍ വിശ്വസിക്കുക
كَمَا آمَنَ
X
വിശ്വസിച്ചതുപോലെ
النَّاسُ
X
ജനങ്ങള്‍
قَالُوا
X
അവര്‍ ചോദിക്കും
أَنُؤْمِنُ
X
ഞങ്ങള്‍ വിശ്വസിക്കണമെന്നോ
كَمَا آمَنَ
X
വിശ്വസിച്ചപോലെ
السُّفَهَاءُۗ
X
വിഡ്ഢികള്‍
أَلَا
X
അറിയുക
إِنَّهُمْ
X
നിശ്ചയം അവര്‍
هُمُ السُّفَهَاءُ
X
അവര്‍ തന്നെയാണ് വിഡ്ഢികള്‍
وَلَٰكِن
X
പക്ഷേ
لَّا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
﴿2:13﴾ وَإِذَا لَقُوا
X
അവര്‍ കണ്ടുമുട്ടുമ്പോള്‍
الَّذِينَ آمَنُوا
X
വിശ്വസിച്ചവരെ
قَالُوا
X
അവര്‍ പറയും
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
وَإِذَا خَلَوْا
X
അവര്‍ തനിച്ചാവുമ്പോള്‍
إِلَىٰ شَيَاطِينِهِمْ
X
അവരുടെ പിശാചുക്കളുടെകൂടെ
قَالُوا
X
അവര്‍ പറയും
إِنَّا مَعَكُمْ
X
നിശ്ചയം ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമാണ്
إِنَّمَا نَحْنُ
X
നിശ്ചയം ഞങ്ങള്‍
مُسْتَهْزِئُونَ
X
പരിഹസിക്കുന്നവര്‍ (മാത്രമാകുന്നു)
﴿2:14﴾ أَوْ كَصَيِّبٍ
X
അല്ലെങ്കില്‍ ഒരു പെരുമഴപോലെയാകുന്നു
مِّنَ السَّمَاءِ
X
മാനത്തുനിന്നുള്ള
فِيهِ
X
അതിലുണ്ട്
ظُلُمَاتٌ
X
ഇരുട്ടുകള്‍
وَرَعْدٌ
X
ഇടിമുഴക്കവും
وَبَرْقٌ
X
മിന്നല്‍പിണരും
يَجْعَلُونَ
X
അവര്‍ ആക്കുന്നു
أَصَابِعَهُمْ
X
അവരുടെ വിരലുകളെ
فِي آذَانِهِم
X
അവരുടെ ചെവികളില്‍
مِّنَ الصَّوَاعِقِ
X
മേഘഗര്‍ജ്ജനങ്ങള്‍ കാരണം
حَذَرَ
X
ഭീതിയാല്‍
الْمَوْتِۚ
X
മരണം
وَاللَّهُ
X
അല്ലാഹുവാകട്ടെ
مُحِيطٌ
X
വലയം ചെയ്യുന്നവനാകുന്നു
بِالْكَافِرِينَ
X
സത്യനിഷേധികളെ
﴿2:19﴾ يَكَادُ
X
ആകാറാകുന്നു
الْبَرْقُ
X
മിന്നല്‍പ്പിണര്‍
يَخْطَفُ
X
അത് റാഞ്ചിയെടുക്കുന്നു
أَبْصَارَهُمْۖ
X
അവരുടെ ദൃഷ്ടികളെ
كُلَّمَا أَضَاءَ
X
അത് പ്രകാശം പരത്തുമ്പോഴെല്ലാം
لَهُم
X
അവര്‍ക്ക്
مَّشَوْا
X
അവര്‍ നടക്കും
فِيهِ
X
അതിലൂടെ
وَإِذَا أَظْلَمَ
X
ഇരുള്‍ മൂടിയാല്‍
عَلَيْهِمْ
X
അവര്‍ക്ക്
قَامُواۚ
X
അവര്‍ നില്‍ക്കും
وَلَوْ شَاءَ اللَّهُ
X
അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍
لَذَهَبَ
X
ഇല്ലാതാക്കുമായിരുന്നു, നീക്കിക്കളയുമായിരുന്നു
بِسَمْعِهِمْ
X
അവരുടെ കേള്‍വിയെ
وَأَبْصَارِهِمْۚ
X
അവരുടെ ദൃഷ്ടികളെയും
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرٌ
X
കഴിവുറ്റവനാകുന്നു
﴿2:20﴾ وَبَشِّرِ
X
നീ ശുഭവാര്‍ത്ത അറിയിക്കുക
الَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍ക്ക്
وَعَمِلُوا
X
അവര്‍ അനുഷ്ഠിക്കുകയും ചെയ്തു
الصَّالِحَاتِ
X
സല്‍കര്‍മ്മങ്ങള്‍
أَنَّ لَهُمْ
X
നിശ്ചയം അവര്‍ക്ക് ഉണ്ടെന്ന്
جَنَّاتٍ
X
സ്വര്‍ഗീയാരാമങ്ങള്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُۖ
X
അരുവികള്‍
كُلَّمَا رُزِقُوا
X
അവര്‍ നല്‍കപ്പെടുമ്പോഴെല്ലാം
مِنْهَا
X
അതിലെ
مِن ثَمَرَةٍ
X
വല്ല കനിയും
رِّزْقًاۙ
X
ആഹാരമായി
قَالُوا
X
അവര്‍ പറയും
هَٰذَا
X
ഇത്
الَّذِي رُزِقْنَا
X
നമുക്ക് നല്‍കപ്പെട്ടതാകുന്നു
مِن قَبْلُۖ
X
നേരത്തെ
وَأُتُوا بِهِ
X
അവര്‍ക്കത് നല്‍കപ്പെട്ടിരിക്കുന്നു
مُتَشَابِهًاۖ
X
പരസ്പരം സമാനതയുള്ളതായി
وَلَهُمْ
X
അവര്‍ക്കുണ്ട്
فِيهَا
X
അതില്‍
أَزْوَاجٌ
X
ഇണകള്‍
مُّطَهَّرَةٌۖ
X
വിശുദ്ധരായ
وَهُمْ
X
അവര്‍
فِيهَا
X
അതില്‍
خَالِدُونَ
X
സ്ഥിരവാസികളാണ്
﴿2:25﴾ إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يَسْتَحْيِي
X
ലജ്ജിക്കുന്നില്ല
أَن يَضْرِبَ مَثَلًا
X
ഉദാഹരിക്കാന്‍
مَّا
X
ഏതൊരു ഉപമയും
بَعُوضَةً
X
കൊതുകിനെ
فَمَا فَوْقَهَاۚ
X
അതിലും നിസ്സാരമായതിനെ
فَأَمَّا الَّذِينَ آمَنُوا
X
എന്നാല്‍ വിശ്വാസികള്‍
فَيَعْلَمُونَ
X
അവര്‍ അറിയുന്നു
أَنَّهُ الْحَقُّ
X
നിശ്ചയം അത് സത്യമാണെന്ന്
مِن رَّبِّهِمْۖ
X
തങ്ങളുടെ നാഥനില്‍നിന്നുള്ള
وَأَمَّا الَّذِينَ كَفَرُوا
X
എന്നാല്‍ സത്യനിഷേധികള്‍
فَيَقُولُونَ
X
അവര്‍ പറയും
مَاذَا
X
എന്താണ്
أَرَادَ
X
ഉദ്ദേശിച്ചു (ഉദ്ദേശിച്ചത്)
اللَّهُ
X
അല്ലാഹു
بِهَٰذَا
X
مَثَلًاۘ
X
ഉപമകൊണ്ട്
يُضِلُّ
X
അവന്‍ വഴികേടിലാക്കുന്നു
بِهِ
X
ഇതുകൊണ്ട്
كَثِيرًا
X
നിരവധിപേരെ
وَيَهْدِي بِهِ
X
ഇതുകൊണ്ട് അവന്‍ നേര്‍വഴിയിലുമാക്കുന്നു
كَثِيرًاۚ
X
ഒട്ടനവധിപേരെ
وَمَا يُضِلُّ بِهِ
X
ഇതുകൊണ്ട് അവന്‍ വഴിതെറ്റിക്കുന്നില്ല
إِلَّا الْفَاسِقِينَ
X
അധര്‍മികളെയല്ലാതെ
﴿2:26﴾ وَإِذْ نَجَّيْنَاكُم
X
നിങ്ങളെ നാം രക്ഷപ്പെടുത്തിയ സന്ദര്‍ഭം
مِّنْ آلِ
X
ആള്‍ക്കാരില്‍നിന്ന്
فِرْعَوْنَ
X
ഫറവോന്റെ
يَسُومُونَكُمْ
X
അവര്‍ നിങ്ങളെ പീഡിപ്പിക്കവെ
سُوءَ الْعَذَابِ
X
കഠിനമായ പീഡനം
يُذَبِّحُونَ
X
അവര്‍ അറുകൊല ചെയ്യുന്നു
أَبْنَاءَكُمْ
X
നിങ്ങളുടെ ആണ്‍കുട്ടികളെ
وَيَسْتَحْيُونَ
X
അവര്‍ ജീവിക്കാന്‍ വിടുകയും ചെയ്യുന്നു
نِسَاءَكُمْۚ
X
നിങ്ങളുടെ സ്ത്രീകളെ
وَفِي ذَٰلِكُم
X
അതിലുണ്ടായിരുന്നു
بَلَاءٌ
X
പരീക്ഷണം
مِّن رَّبِّكُمْ
X
നിങ്ങളുടെ നാഥനില്‍നിന്ന്
عَظِيمٌ
X
കടുത്ത
﴿2:49﴾ وَإِذَا لَقُوا
X
അവര്‍ കണ്ടുമുട്ടുമ്പോള്‍
الَّذِينَ آمَنُوا
X
സത്യവിശ്വാസികളെ
قَالُوا
X
അവര്‍ പറയും
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
وَإِذَا خَلَا
X
തനിച്ചാകുമ്പോള്‍
بَعْضُهُمْ
X
അവരിലെ ചിലര്‍
إِلَىٰ بَعْضٍ
X
ചിലരുമായി
قَالُوا
X
അവര്‍ പറയും
أَتُحَدِّثُونَهُم
X
നിങ്ങള്‍ ഇവരോട് പറയുകയോ
بِمَا فَتَحَ اللَّهُ
X
അല്ലാഹു വെളിപ്പെടുത്തിത്തന്നതിനെപറ്റി
عَلَيْكُمْ
X
നിങ്ങള്‍ക്ക്
لِيُحَاجُّوكُم
X
അവര്‍ നിങ്ങളോട് ന്യായവാദം നടത്താന്‍
بِهِ
X
അത് വഴി
عِندَ رَبِّكُمْۚ
X
നിങ്ങളുടെ നാഥന്റെ അരികെ
أَفَلَا تَعْقِلُونَ
X
നിങ്ങള്‍ ചിന്തിക്കുന്നില്ലേ
﴿2:76﴾ فَوَيْلٌ
X
അതിനാല്‍ നാശം
لِّلَّذِينَ يَكْتُبُونَ
X
എഴുതുന്നവര്‍ക്ക്
الْكِتَابَ
X
ഗ്രന്ഥം
بِأَيْدِيهِمْ
X
തങ്ങളുടെ കൈകള്‍കൊണ്ട്
ثُمَّ
X
പിന്നെ
يَقُولُونَ
X
അവര്‍ പറയുന്നു
هَٰذَا
X
ഇത്
مِنْ عِندِ اللَّهِ
X
അല്ലാഹുവിന്റെ പക്കല്‍നിന്നാണ്
لِيَشْتَرُوا
X
അവര്‍ വാങ്ങാന്‍വേണ്ടി
بِهِ
X
അതുകൊണ്ട്
ثَمَنًا
X
വില
قَلِيلًاۖ
X
തുച്ഛമായ
فَوَيْلٌ لَّهُم
X
ആകയാല്‍ അവര്‍ക്ക് നാശം
مِّمَّا كَتَبَتْ
X
എഴുതിയതിനാല്‍
أَيْدِيهِمْ
X
അവരുടെ കൈകള്‍
وَوَيْلٌ
X
നാശവും
لَّهُم
X
അവര്‍ക്കുണ്ട്
مِّمَّا يَكْسِبُونَ
X
അവര്‍ സമ്പാദിച്ചത് കാരണം
﴿2:79﴾ ثُمَّ
X
പിന്നീട്
أَنتُمْ
X
നിങ്ങള്‍
هَٰؤُلَاءِ
X
ഇക്കൂട്ടര്‍
تَقْتُلُونَ
X
നിങ്ങള്‍ കൊല്ലുന്നു
أَنفُسَكُمْ
X
സ്വന്തക്കാരെ
وَتُخْرِجُونَ
X
നിങ്ങള്‍ പുറത്താക്കുകയും ചെയ്യുന്നു
فَرِيقًا
X
ഒരു വിഭാഗത്തെ
مِّنكُم
X
നിങ്ങളിലെ
مِّن دِيَارِهِمْ
X
അവരുടെ വീടുകളില്‍നിന്ന്
تَظَاهَرُونَ
X
നിങ്ങള്‍ സഹായിക്കുന്നു
عَلَيْهِم
X
അവര്‍ക്കെതിരെ
بِالْإِثْمِ
X
കുറ്റകരമായി
وَالْعُدْوَانِ
X
ശത്രുതാപരമായും
وَإِن يَأْتُوكُمْ
X
അവര്‍ നിങ്ങളുടെ അടുത്ത് വന്നാല്‍
أُسَارَىٰ
X
യുദ്ധത്തടവുകാരായി
تُفَادُوهُمْ
X
നിങ്ങള്‍ അവര്‍ക്കായി മോചനദ്രവ്യം നല്‍കുന്നു
وَهُوَ
X
എന്നാലത്
مُحَرَّمٌ
X
നിഷിദ്ധമത്രെ
عَلَيْكُمْ
X
നിങ്ങള്‍ക്ക്
إِخْرَاجُهُمْۚ
X
അവരെ പുറത്താക്കല്‍
أَفَتُؤْمِنُونَ
X
അപ്പോള്‍ നിങ്ങള്‍ വിശ്വസിക്കുകയാണോ
بِبَعْضِ
X
ചിലവശങ്ങളില്‍
الْكِتَابِ
X
വേദപുസ്തകത്തിലെ
وَتَكْفُرُونَ
X
നിങ്ങള്‍ നിഷേധിക്കുകയുമാണോ
بِبَعْضٍۚ
X
വേറെ ചിലതിനെ
فَمَا
X
എന്നാല്‍ അല്ല
جَزَاءُ
X
പ്രതിഫലം
مَن يَفْعَلُ
X
ചെയ്യുന്നവന്റെ
ذَٰلِكَ
X
അത്
مِنكُمْ
X
നിങ്ങളില്‍
إِلَّا خِزْيٌ
X
നിന്ദ്യതയല്ലാതെ
فِي الْحَيَاةِ الدُّنْيَاۖ
X
ഐഹിക ജീവിതത്തില്‍
وَيَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
يُرَدُّونَ
X
അവര്‍ തള്ളപ്പെടും
إِلَىٰ أَشَدِّ الْعَذَابِۗ
X
കൊടിയ ശിക്ഷയിലേക്ക്
وَمَا اللَّهُ
X
അല്ലാഹു അല്ല
بِغَافِلٍ
X
അശ്രദ്ധന്‍
عَمَّا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതിനെപറ്റി
﴿2:85﴾ أُولَٰئِكَ
X
അവര്‍
الَّذِينَ اشْتَرَوُا
X
വാങ്ങിയവരാണ്
الْحَيَاةَ
X
ജീവിതത്തെ
الدُّنْيَا
X
ഇഹലോക
بِالْآخِرَةِۖ
X
പരലോകത്തിന്ന്പകരം
فَلَا يُخَفَّفُ
X
അതിനാല്‍ ഇളവ് നല്‍കപ്പെടുന്നതല്ല
عَنْهُمُ
X
അവര്‍ക്ക്
الْعَذَابُ
X
ശിക്ഷ
وَلَا هُمْ يُنصَرُونَ
X
അവര്‍ സഹായിക്കപ്പെടുകയുമില്ല
﴿2:86﴾ بِئْسَمَا اشْتَرَوْا
X
അവര്‍ വാങ്ങിയത് എത്രചീത്ത
بِهِ
X
അതിന് പകരം
أَنفُسَهُمْ
X
സ്വന്തത്തെ
أَن يَكْفُرُوا
X
അതായത് അവര്‍ നിഷേധിച്ചത്
بِمَا أَنزَلَ اللَّهُ
X
അല്ലാഹു അവതരിപ്പിച്ചതിനെ
بَغْيًا
X
അമര്‍ഷം കാരണം
أَن يُنَزِّلَ اللَّهُ
X
അല്ലാഹു അവതരിപ്പിക്കുന്നതിനാല്‍
مِن فَضْلِهِ
X
തന്റെ ഔദാര്യത്തില്‍നിന്ന്
عَلَىٰ مَن يَشَاءُ
X
താന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക്
مِنْ عِبَادِهِۖ
X
തന്റെ ദാസന്മാരില്‍
فَبَاءُوا
X
അതിനാല്‍ അവര്‍ മടങ്ങി
بِغَضَبٍ
X
കോപവുമായി
عَلَىٰ غَضَبٍۚ
X
കോപത്തിനുമേല്‍
وَلِلْكَافِرِينَ
X
സത്യനിഷേധികള്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
مُّهِينٌ
X
നിന്ദ്യമായ
﴿2:90﴾ وَإِذَا قِيلَ
X
പറയപ്പെട്ടാല്‍
لَهُمْ
X
അവരോട്
آمِنُوا
X
നിങ്ങള്‍ വിശ്വസിക്കുക
بِمَا أَنزَلَ اللَّهُ
X
അല്ലാഹു ഇറക്കിയതില്‍
قَالُوا
X
അവര്‍ പറയും
نُؤْمِنُ
X
ഞങ്ങള്‍ വിശ്വസിക്കുന്നു
بِمَا أُنزِلَ
X
ഇറക്കപ്പെട്ടതില്‍
عَلَيْنَا
X
ഞങ്ങള്‍ക്ക്
وَيَكْفُرُونَ
X
അവര്‍ നിഷേധിക്കുകയും ചെയ്യുന്നു
بِمَا وَرَاءَهُ
X
അതിന്റെ പിറകിലുള്ളതിനെ
وَهُوَ
X
അതാകട്ടെ
الْحَقُّ
X
സത്യമാണ്
مُصَدِّقًا
X
ശരിവെക്കുന്ന
لِّمَا مَعَهُمْۗ
X
അവരുടെ വശമുള്ളതിനെ
قُلْ
X
പറയുക
فَلِمَ
X
എന്നാലെന്തിന്
تَقْتُلُونَ
X
നിങ്ങള്‍ കൊന്നുകൊണ്ടിരുന്നു
أَنبِيَاءَ اللَّهِ
X
അല്ലാഹുവിന്റെ പ്രവാചകന്മാരെ
مِن قَبْلُ
X
മുമ്പ്
إِن كُنتُم
X
നിങ്ങളാണെങ്കില്‍
مُّؤْمِنِينَ
X
വിശ്വാസികള്‍
﴿2:91﴾ وَلَتَجِدَنَّهُمْ
X
തീര്‍ച്ചയായും നിനക്ക് അവരെ കാണാം
أَحْرَصَ
X
ഏറെ കൊതിയുള്ളവരായി
النَّاسِ
X
ജനങ്ങളില്‍
عَلَىٰ حَيَاةٍ
X
ജീവിതത്തോട്
وَمِنَ الَّذِينَ أَشْرَكُواۚ
X
ബഹുദൈവവിശ്വാസികളെക്കാളും
يَوَدُّ
X
ആഗ്രഹിക്കുന്നു
أَحَدُهُمْ
X
അവരില്‍ ഒരാള്‍
لَوْ يُعَمَّرُ
X
തനിക്ക് ദീര്‍ഘായുസ്സ് നല്‍കപ്പെട്ടിരുന്നുവെങ്കില്‍
أَلْفَ
X
ആയിരം
سَنَةٍ
X
കൊല്ലം
وَمَا هُوَ
X
എന്നാല്‍ അതല്ല
بِمُزَحْزِحِهِ
X
അവനെ അകറ്റിക്കളയുന്നത്
مِنَ الْعَذَابِ
X
ശിക്ഷയില്‍നിന്ന്
أَن يُعَمَّرَۗ
X
ആയുര്‍ദൈര്‍ഘ്യം നല്‍കപ്പെടല്‍
وَاللَّهُ
X
അല്ലാഹു
بَصِيرٌ
X
സൂക്ഷ്മമായി കാണുന്നവനാണ്
بِمَا يَعْمَلُونَ
X
അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്
﴿2:96﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
لَا تَقُولُوا
X
നിങ്ങള്‍ പറയരുത്
رَاعِنَا
X
‘റാഇനാ’ എന്ന്
وَقُولُوا
X
(മറിച്ച്) നിങ്ങള്‍ പറയുക
انظُرْنَا
X
‘ഉന്‍ളുര്‍നാ’ എന്ന്
وَاسْمَعُواۗ
X
നിങ്ങള്‍ ശ്രദ്ധാപുര്‍വം കേള്‍ക്കുകയും ചെയ്യുക
وَلِلْكَافِرِينَ
X
സത്യനിഷേധികള്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
നോവേറിയ
﴿2:104﴾ وَمَنْ
X
ആരുണ്ട്
أَظْلَمُ
X
കടുത്ത അക്രമി
مِمَّن
X
ഒരുവനെക്കാള്‍
مَّنَعَ
X
അവന്‍ വിലക്കി
مَسَاجِدَ اللَّهِ
X
അല്ലാഹുവിന്റെ പള്ളികളെ
أَن يُذْكَرَ
X
സ്മരിക്കപ്പെടുന്നത്
فِيهَا
X
അവയില്‍വെച്ച്
اسْمُهُ
X
അവന്റെ നാമം
وَسَعَىٰ
X
അവന്‍ ശ്രമിക്കുകയും ചെയ്തു
فِي خَرَابِهَاۚ
X
അവയുടെ നാശത്തിന്
أُولَٰئِكَ
X
അവര്‍
مَا كَانَ لَهُمْ
X
അവര്‍ക്ക് ആകാവതല്ല
أَن يَدْخُلُوهَا
X
അവയില്‍ പ്രവേശിക്കല്‍
إِلَّا خَائِفِينَۚ
X
പേടിക്കുന്നവരായിട്ടല്ലാതെ
لَهُمْ
X
അവര്‍ക്കുണ്ട്
فِي الدُّنْيَا
X
ഈ ലോകത്ത്
خِزْيٌ
X
അപമാനം
وَلَهُمْ
X
അവര്‍ക്കുണ്ട്
فِي الْآخِرَةِ
X
പരലോകത്ത്
عَذَابٌ
X
ശിക്ഷ
عَظِيمٌ
X
കഠിനമായ
﴿2:114﴾ بَدِيعُ
X
മുന്‍ മാതൃകകളില്ലാതെ സൃഷ്ടിച്ചവന്‍
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضِۖ
X
ഭൂമിയെയും
وَإِذَا قَضَىٰ
X
അവന്‍ തീരുമാനിച്ചുകഴിഞ്ഞാല്‍
أَمْرًا
X
ഒരു കാര്യം
فَإِنَّمَا يَقُولُ
X
നിശ്ചയമായും അവന്‍ പറയുന്നു
لَهُ
X
അതിനോട്
كُن
X
ഉണ്ടാവുക എന്ന്
فَيَكُونُ
X
അതോടെ അതുണ്ടാകുന്നു
﴿2:117﴾ وَإِذْ قَالَ
X
പറഞ്ഞ സന്ദര്‍ഭം
إِبْرَاهِيمُ
X
ഇബ്റാഹീം
رَبِّ
X
എന്റെ നാഥാ
اجْعَلْ
X
നീ ആക്കേണമേ
هَٰذَا
X
ഇതിനെ
بَلَدًا
X
നാട്
آمِنًا
X
നിര്‍ഭയമായ
وَارْزُقْ
X
നീ ആഹാരം നല്‍കുകയും ചെയ്യേണമേ
أَهْلَهُ
X
ഇവിടത്തുകാര്‍ക്ക്
مِنَ الثَّمَرَاتِ
X
കായ്കനികളില്‍നിന്ന്
مَنْ آمَنَ
X
വിശ്വസിച്ചവര്‍ക്ക്
مِنْهُم
X
അവരിലെ
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِۖ
X
അന്ത്യദിനത്തിലും
قَالَ
X
അവന്‍ പറഞ്ഞു
وَمَن كَفَرَ
X
അവിശ്വസിച്ചവനും
فَأُمَتِّعُهُ
X
ഞാന്‍ അവനെ സുഖിപ്പിക്കും
قَلِيلًا
X
കുറച്ച്
ثُمَّ
X
പിന്നീട്
أَضْطَرُّهُ
X
ഞാനവനെ നിര്‍ബന്ധിക്കും
إِلَىٰ عَذَابِ
X
ശിക്ഷക്ക്
النَّارِۖ
X
നരകത്തിന്റെ
وَبِئْسَ
X
എത്ര ചീത്ത
الْمَصِيرُ
X
ആ താവളം
﴿2:126﴾ الَّذِينَ
X
ഒരു കൂട്ടരാണവര്‍
إِذَا أَصَابَتْهُم
X
അവരെ ബാധിച്ചാല്‍
مُّصِيبَةٌ
X
വിപത്ത്
قَالُوا
X
അവര്‍ പറയും
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
لِلَّهِ
X
അല്ലാഹുവിനുള്ളതാണ്
وَإِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
إِلَيْهِ
X
അവനിലേക്ക്
رَاجِعُونَ
X
മടങ്ങിചെല്ലുന്നവരുമാണ്
﴿2:156﴾ خَالِدِينَ
X
ശാശ്വതരായിരിക്കും
فِيهَاۖ
X
അതില്‍
لَا يُخَفَّفُ
X
ലഘൂകരിക്കപ്പെടില്ല
عَنْهُمُ
X
അവരെത്തൊട്ട്
الْعَذَابُ
X
ശിക്ഷ
وَلَا هُمْ
X
അവര്‍ അല്ല
يُنظَرُونَ
X
ഇടകൊടുക്കപ്പെടുന്നു
﴿2:162﴾ وَمِنَ النَّاسِ
X
ജനങ്ങളിലുണ്ട്
مَن يَتَّخِذُ
X
സ്വീകരിക്കുന്നവര്‍
مِن دُونِ اللَّهِ
X
അല്ലാഹു അല്ലാത്തവരെ
أَندَادًا
X
സമന്മാരായി
يُحِبُّونَهُمْ
X
അവര്‍ അവയെ സ്നേഹിക്കുന്നു
كَحُبِّ اللَّهِۖ
X
അല്ലാഹുവിനെ സ്നേഹിക്കും പോലെ
وَالَّذِينَ آمَنُوا
X
എന്നാല്‍ സത്യവിശ്വാസികള്‍
أَشَدُّ
X
അതിശക്തമായ
حُبًّا
X
സ്നേഹം
لِّلَّهِۗ
X
അല്ലാഹുവോട്
وَلَوْ يَرَى
X
കാണുകയാണങ്കില്‍
الَّذِينَ ظَلَمُوا
X
അക്രമം പ്രവര്‍ത്തിച്ചവര്‍
إِذْ يَرَوْنَ
X
കണ്ടുമുട്ടുന്ന സന്ദര്‍ഭം
الْعَذَابَ
X
ശിക്ഷയെ
أَنَّ الْقُوَّةَ
X
തീര്‍ച്ചയായും ശക്തി
لِلَّهِ
X
അല്ലാഹുവിന്നാണ്
جَمِيعًا
X
എല്ലാം
وَأَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു ആണെന്നും
شَدِيدُ
X
കഠിനമായവന്‍
الْعَذَابِ
X
ശിക്ഷയില്‍
﴿2:165﴾ إِذْ تَبَرَّأَ
X
ഒഴിഞ്ഞുമാറുമ്പോള്‍
الَّذِينَ اتُّبِعُوا
X
പിന്തുടരപ്പെട്ടവര്‍
مِنَ الَّذِينَ اتَّبَعُوا
X
പിന്തുടര്‍ന്നവരില്‍ നിന്ന്
وَرَأَوُا
X
അവര്‍ കണ്ടുമുട്ടുകയും ചെയ്താല്‍
الْعَذَابَ
X
ശിക്ഷയെ
وَتَقَطَّعَتْ
X
അറ്റുപോവുകയും ചെയ്താല്‍
بِهِمُ
X
അവരോടുള്ള
الْأَسْبَابُ
X
ബന്ധങ്ങള്‍
﴿2:166﴾ وَإِذَا قِيلَ
X
പറയപ്പെട്ടാല്‍
لَهُمُ
X
അവരോട്
اتَّبِعُوا
X
നിങ്ങള്‍ പിന്‍പറ്റുക
مَا أَنزَلَ اللَّهُ
X
അല്ലാഹു ഇറക്കിതന്നത്
قَالُوا
X
അവര്‍ പറയും
بَلْ
X
എന്നാല്‍
نَتَّبِعُ
X
ഞങ്ങള്‍ പിന്‍പറ്റും
مَا أَلْفَيْنَا
X
ഞങ്ങള്‍ കണ്ടതിനെ
عَلَيْهِ
X
അതിന്‍മേല്‍
آبَاءَنَاۗ
X
ഞങ്ങളുടെ പിതാക്കളെ
أَوَلَوْ كَانَ
X
ആയിരുന്നങ്കിലും
آبَاؤُهُمْ
X
അവരുടെ പിതാക്കള്‍
لَا يَعْقِلُونَ
X
ചിന്തിക്കുന്നില്ല
شَيْئًا
X
ഒന്നും
وَلَا يَهْتَدُونَ
X
നേര്‍വഴി പ്രാപിക്കുന്നുമില്ല
﴿2:170﴾ إِنَّ الَّذِينَ
X
തീര്‍ച്ചയായും ഒരുകൂട്ടര്‍
يَكْتُمُونَ
X
അവര്‍ മറച്ചുവെക്കുന്നു
مَا أَنزَلَ اللَّهُ
X
അല്ലാഹു ഇറക്കിയത്
مِنَ الْكِتَابِ
X
വേദഗ്രന്ഥത്തില്‍ നിന്ന്
وَيَشْتَرُونَ
X
അവര്‍ വാങ്ങുന്നു
بِهِ
X
അതിന് പകരമായി
ثَمَنًا قَلِيلًاۙ
X
തുഛമായ വില
أُولَٰئِكَ
X
അക്കൂട്ടര്‍
مَا يَأْكُلُونَ
X
അവര്‍ ഭക്ഷിക്കുന്നില്ല
فِي بُطُونِهِمْ
X
അവരുടെ വയറുകളില്‍
إِلَّا النَّارَ
X
തീയല്ലാതെ
وَلَا يُكَلِّمُهُمُ
X
അവരോട് സംസാരിക്കുകയില്ല
اللَّهُ
X
അല്ലാഹു
يَوْمَ الْقِيَامَةِ
X
അന്ത്യനാളില്‍
وَلَا يُزَكِّيهِمْ
X
അവരെ ശുദ്ധീകരിക്കുകയുമില്ല
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
വേദനയേറിയ
﴿2:174﴾ أُولَٰئِكَ
X
അക്കൂട്ടര്‍
الَّذِينَ
X
ഒരു വിഭാഗമാണ്
اشْتَرَوُا
X
അവര്‍ വാങ്ങിയിരിക്കുന്നു
الضَّلَالَةَ
X
ദുര്‍മാര്‍ഗത്തെ
بِالْهُدَىٰ
X
സന്മാര്‍ഗത്തിന് പകരം
وَالْعَذَابَ
X
ശിക്ഷയെയും
بِالْمَغْفِرَةِۚ
X
പാപമോചനത്തിന് പകരം
فَمَا أَصْبَرَهُمْ
X
അവരെ സഹിപ്പിച്ചതെന്ത്
عَلَى النَّارِ
X
നരകശിക്ഷയെ
﴿2:175﴾ لَّيْسَ الْبِرَّ
X
നന്മയല്ല
أَن تُوَلُّوا
X
നിങ്ങള്‍ തിരിക്കുകയെന്നത്
وُجُوهَكُمْ
X
നിങ്ങളുടെ മുഖങ്ങളെ
قِبَلَ الْمَشْرِقِ
X
കിഴക്കിന് നേരെ
وَالْمَغْرِبِ
X
പടിഞ്ഞാറിനും
وَلَٰكِنَّ الْبِرَّ
X
എന്നാല്‍ നന്മ
مَنْ آمَنَ
X
ഒരുത്തന്‍ വിശ്വസിക്കലാണ്
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
X
അന്ത്യനാളിലും
وَالْمَلَائِكَةِ
X
മലക്കുകളിലും
وَالْكِتَابِ
X
വേദഗ്രന്ഥത്തിലും
وَالنَّبِيِّينَ
X
പ്രവാചകന്മാരിലും
وَآتَى الْمَالَ
X
ധനം നല്‍കലുമാണ്
عَلَىٰ حُبِّهِ
X
അതിനോട് പ്രിയമുണ്ടായിരിക്കെ
ذَوِي الْقُرْبَىٰ
X
അടുത്ത ബന്ധുക്കള്‍ക്ക്
وَالْيَتَامَىٰ
X
അനാഥകള്‍ക്കും
وَالْمَسَاكِينَ
X
അഗതികള്‍ക്കും
وَابْنَ السَّبِيلِ
X
വഴിയാത്രക്കാര്‍ക്കും
وَالسَّائِلِينَ
X
ചോദിച്ചു വരുന്നവര്‍ക്കും
وَفِي الرِّقَابِ
X
അടിമവിമോചനത്തിനും
وَأَقَامَ الصَّلَاةَ
X
നമസ്കാരം നിലനിര്‍ത്തലുമാണ്
وَآتَى الزَّكَاةَ
X
സകാത്ത് നല്‍കലും
وَالْمُوفُونَ
X
പാലിക്കലുമാണ്
بِعَهْدِهِمْ
X
തങ്ങളുടെ കരാര്‍
إِذَا عَاهَدُواۖ
X
അവര്‍ കരാറിലേര്‍പ്പെട്ടാല്‍
وَالصَّابِرِينَ
X
ക്ഷമ കൈകൊള്ളലുമാണ്
فِي الْبَأْسَاءِ
X
ബുദ്ധിമുട്ടിലും
وَالضَّرَّاءِ
X
ആപത് ഘട്ടങ്ങളിലും
وَحِينَ الْبَأْسِۗ
X
യുദ്ധവേളയിലും
أُولَٰئِكَ
X
അവരാണ്
الَّذِينَ صَدَقُواۖ
X
സത്യം പാലിച്ചവര്‍
وَأُولَٰئِكَ
X
അവര്‍
هُمُ
X
അവര്‍ തന്നെയാണ്
الْمُتَّقُونَ
X
സൂക്ഷ്മത പുലര്‍ത്തുന്നവര്‍
﴿2:177﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
كُتِبَ عَلَيْكُمُ
X
നിങ്ങള്‍ക്ക് നിയമമാക്കപ്പെട്ടിരിക്കുന്നു
الْقِصَاصُ
X
പ്രതിക്രിയ
فِي الْقَتْلَىۖ
X
കൊല്ലപ്പെട്ടവരുടെ കാര്യത്തില്‍
الْحُرُّ بِالْحُرِّ
X
സ്വതന്ത്രനെങ്കില്‍ സ്വതന്ത്രന്‍
وَالْعَبْدُ بِالْعَبْدِ
X
അടിമക്ക് അടിമ
وَالْأُنثَىٰ بِالْأُنثَىٰۚ
X
സ്ത്രീയെങ്കില്‍ സ്ത്രീ
فَمَنْ عُفِيَ لَهُ
X
വല്ലവനും ഇളവ് ചെയ്യപ്പെട്ടാല്‍
مِنْ أَخِيهِ
X
തന്റെ സഹോദരനില്‍ നിന്ന്
شَيْءٌ
X
വല്ലതും
فَاتِّبَاعٌ
X
അപ്പോള്‍ അത് സ്വീകരിക്കലാണ്
بِالْمَعْرُوفِ
X
മാന്യമായി
وَأَدَاءٌ
X
കൊടുത്തുവീട്ടലുമാണ്
إِلَيْهِ
X
അവന്
بِإِحْسَانٍۗ
X
നല്ല നിലയില്‍
ذَٰلِكَ
X
അത്
تَخْفِيفٌ
X
ഒരിളവാണ്
مِّن رَّبِّكُمْ
X
നിങ്ങളുടെ നാഥനില്‍ നിന്നുള്ള
وَرَحْمَةٌۗ
X
കാരുണ്യവും
فَمَنِ اعْتَدَىٰ
X
വല്ലവനും അത് ലംഘിച്ചാല്‍
بَعْدَ ذَٰلِكَ
X
അതിന് ശേഷം
فَلَهُ
X
അവനുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
വേദനയേറിയ
﴿2:178﴾ كُتِبَ عَلَيْكُمْ
X
നിങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയിരിക്കുന്നു
إِذَا حَضَرَ
X
ഹാജറായാല്‍
أَحَدَكُمُ
X
നിങ്ങളില്‍ ഒരാള്‍ക്ക്
الْمَوْتُ
X
മരണം
إِن تَرَكَ
X
അവന്‍ ഉപേക്ഷിക്കുന്നുവെങ്കില്‍
خَيْرًا
X
സമ്പത്ത്
الْوَصِيَّةُ
X
ഒസ്യത്ത് ചെയ്യല്‍
لِلْوَالِدَيْنِ
X
മാതാപിതാക്കള്‍ക്ക്
وَالْأَقْرَبِينَ
X
അടുത്ത ബന്ധുക്കള്‍ക്കും
بِالْمَعْرُوفِۖ
X
ന്യായമായ നിലയില്‍
حَقًّا
X
ബാധ്യതയായി
عَلَى الْمُتَّقِينَ
X
സൂക്ഷ്മതയുള്ളവരുടെ മേല്‍
﴿2:180﴾ وَإِذَا سَأَلَكَ
X
നിന്നോട് ചോദിച്ചാല്‍
عِبَادِي
X
എന്റെ ദാസന്‍മാര്‍
عَنِّي
X
എന്നെ സംബന്ധിച്ച്
فَإِنِّي
X
തീര്‍ച്ചയായും ഞാന്‍
قَرِيبٌۖ
X
സമീപസ്ഥനാണ്
أُجِيبُ
X
ഞാന്‍ ഉത്തരം ചെയ്യും
دَعْوَةَ الدَّاعِ
X
പ്രാര്‍ത്ഥിക്കുന്നവന്റെ പ്രാര്‍ത്ഥനക്ക്
إِذَا دَعَانِۖ
X
അവന്‍ എന്നോട് പ്രാര്‍ത്ഥിച്ചാല്‍
فَلْيَسْتَجِيبُوا لِي
X
അതിനാല്‍ അവന്‍ എനിക്ക് ഉത്തരം ചെയ്യട്ടെ
وَلْيُؤْمِنُوا بِي
X
അവനെന്നില്‍ വിശ്വസിക്കുകയും ചെയ്യട്ടെ
لَعَلَّهُمْ
X
അവരായേക്കും
يَرْشُدُونَ
X
നേര്‍വഴിയിലാകുന്നു
﴿2:186﴾ وَأَتِمُّوا
X
നിങ്ങള്‍ പൂര്‍ണമായി നിര്‍വഹിക്കുക
الْحَجَّ
X
ഹജ്ജ്
وَالْعُمْرَةَ
X
ഉംറയും
لِلَّهِۚ
X
അല്ലാഹുവിന്ന്
فَإِنْ أُحْصِرْتُمْ
X
ഇനി നിങ്ങള്‍ തടയപ്പെട്ടാല്‍
فَمَا اسْتَيْسَرَ
X
സൗകര്യപ്പെടുന്നത് (നിര്‍വഹിക്കുക)
مِنَ الْهَدْيِۖ
X
ബലിയില്‍ നിന്ന്
وَلَا تَحْلِقُوا
X
നിങ്ങള്‍ മുണ്ഡനം ചെയ്യരുത്
رُءُوسَكُمْ
X
നിങ്ങളുടെ തലകള്‍
حَتَّىٰ يَبْلُغَ
X
എത്തും വരെ
الْهَدْيُ
X
ബലിമൃഗം
مَحِلَّهُۚ
X
അതിന്റെ സ്ഥാനത്ത്
فَمَن كَانَ مِنكُم
X
നിങ്ങളില്‍ നിന്നാരെങ്കിലും ആയാല്‍
مَّرِيضًا
X
രോഗി
أَوْ بِهِ أَذًى
X
അല്ലെങ്കില്‍ മറ്റു ബുദ്ധിമുട്ടുകളോ
مِّن رَّأْسِهِ
X
അവന്റെ തലയില്‍
فَفِدْيَةٌ
X
അപ്പോള്‍ പ്രായശ്ചിത്തം നല്‍കുക
مِّن صِيَامٍ
X
ഒന്നുകില്‍ നോമ്പായി
أَوْ صَدَقَةٍ
X
അല്ലെങ്കില്‍ ദാനം
أَوْ نُسُكٍۚ
X
അല്ലെങ്കില്‍ ബലി
فَإِذَا أَمِنتُمْ
X
ഇനി നിങ്ങള്‍ നിര്‍ഭയരായാല്‍
فَمَن تَمَتَّعَ
X
സൗകര്യം ഉപയോഗിക്കുന്നവര്‍
بِالْعُمْرَةِ إِلَى الْحَجِّ
X
ഉംറക്ക് ശേഷം ഹജ്ജ് വരെ
فَمَا اسْتَيْسَرَ
X
സൗകര്യപ്പെടുന്നത് (നിര്‍വഹിക്കുക)
مِنَ الْهَدْيِۚ
X
ബലിയില്‍ നിന്ന്
فَمَن لَّمْ يَجِدْ
X
അത് സാധ്യമാകാത്തവര്‍
فَصِيَامُ
X
നോമ്പ് നിര്‍വഹിക്കുക
ثَلَاثَةِ أَيَّامٍ
X
മൂന്ന് ദിവസം
فِي الْحَجِّ
X
ഹജ്ജ് വേളയില്‍
وَسَبْعَةٍ
X
ഏഴ് എണ്ണം
إِذَا رَجَعْتُمْۗ
X
നിങ്ങള്‍ മടങ്ങിക്കഴിഞ്ഞാല്‍
تِلْكَ
X
അത്
عَشَرَةٌ كَامِلَةٌۗ
X
പൂര്‍ണമായി പത്തുദിവസം
ذَٰلِكَ
X
അത്
لِمَن لَّمْ يَكُنْ
X
അല്ലാത്തവര്‍ക്ക്
أَهْلُهُ
X
അവന്റെ കുടുംബം
حَاضِرِي الْمَسْجِدِ الْحَرَامِۚ
X
മസ്ജിദുല്‍ ഹറാമിനടുത്ത് താമസിക്കുന്നവര്‍
وَاتَّقُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
وَاعْلَمُوا
X
നിങ്ങളറിയുക
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു ആണെന്ന്
شَدِيدُ
X
കഠിനന്‍
الْعِقَابِ
X
ശിക്ഷയുടെ കാര്യത്തില്‍
﴿2:196﴾ لَيْسَ عَلَيْكُمْ
X
നിങ്ങളുടെ മേലില്ല
جُنَاحٌ
X
കുറ്റം
أَن تَبْتَغُوا
X
തേടുന്നതില്‍
فَضْلًا
X
അനുഗ്രഹം
مِّن رَّبِّكُمْۚ
X
നിങ്ങളുടെ നാഥങ്കല്‍ നിന്നുള്ള
فَإِذَا أَفَضْتُم
X
നിങ്ങള്‍ മടങ്ങിയാല്‍
مِّنْ عَرَفَاتٍ
X
അറഫയില്‍ നിന്ന്
فَاذْكُرُوا اللَّهَ
X
അല്ലാഹുവിനെ സ്മരിക്കുക
عِندَ
X
അടുത്ത്
الْمَشْعَرِ الْحَرَامِۖ
X
മശ്അറുല്‍ ഹറാമിന്റെ
وَاذْكُرُوهُ
X
നിങ്ങള്‍ അവനെ സ്മരിക്കുക
كَمَا هَدَاكُمْ
X
നിങ്ങള്‍ക്കു വഴികാണിച്ചുതന്നത് പോലെ
وَإِن كُنتُم
X
നിങ്ങള്‍ ആയിരുന്നെങ്കിലും
مِّن قَبْلِهِ
X
അതിനുമുമ്പ്
لَمِنَ الضَّالِّينَ
X
വഴിപിഴച്ചവരില്‍ പെട്ടവര്‍
﴿2:198﴾ فَإِذَا قَضَيْتُم
X
നിങ്ങള്‍ പൂര്‍ത്തീകരിച്ചാല്‍
مَّنَاسِكَكُمْ
X
നിങ്ങളുടെ ഹജ്ജ് കര്‍മങ്ങള്‍
فَاذْكُرُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിനെ ഓര്‍ക്കുക
كَذِكْرِكُمْ
X
നിങ്ങള്‍ ഓര്‍ത്തിരുന്ന പോലെ
آبَاءَكُمْ
X
നിങ്ങളുടെ പിതാക്കളെ
أَوْ أَشَدَّ
X
അല്ലെങ്കില്‍ കൂടുതലായി
ذِكْرًاۗ
X
സ്മരിക്കുന്നതില്‍
فَمِنَ النَّاسِ
X
ജനങ്ങളിലുണ്ട്
مَن يَقُولُ
X
പ്രാര്‍ത്ഥിക്കുന്നവര്‍
رَبَّنَا
X
ഞങ്ങളുടെ രക്ഷിതാവേ
آتِنَا
X
ഞങ്ങള്‍ക്ക് നല്‍കേണമേ
فِي الدُّنْيَا
X
ഐഹികജീവിതത്തില്‍
وَمَا لَهُ
X
അവനില്ല
فِي الْآخِرَةِ
X
പരലോകത്ത്
مِنْ خَلَاقٍ
X
ഒരംശവും
﴿2:200﴾ وَمِنْهُم
X
അവരിലുണ്ട്
مَّن يَقُولُ
X
പ്രാര്‍ത്ഥിക്കുന്നവര്‍
رَبَّنَا
X
ഞങ്ങളുടെ നാഥാ
آتِنَا
X
ഞങ്ങള്‍ക്ക് നല്‍കേണമേ
فِي الدُّنْيَا
X
ഐഹികജീവിതത്തില്‍
حَسَنَةً
X
നല്ലത്
وَفِي الْآخِرَةِ
X
പരലോകത്തും
حَسَنَةً
X
നന്മ
وَقِنَا
X
ഞങ്ങളെ രക്ഷിക്കേണമേ
عَذَابَ النَّارِ
X
നരകശിക്ഷയില്‍ നിന്ന്
﴿2:201﴾ وَإِذَا تَوَلَّىٰ
X
അവന് അധികാരം ലഭിച്ചാല്‍
سَعَىٰ
X
ശ്രമിക്കും
فِي الْأَرْضِ
X
ഭൂമിയില്‍
لِيُفْسِدَ
X
കുഴപ്പമുണ്ടാക്കാന്‍
فِيهَا
X
അതില്‍
وَيُهْلِكَ
X
നശിപ്പിക്കാനും
الْحَرْثَ
X
കൃഷി
وَالنَّسْلَۗ
X
മനുഷ്യ സന്തതികളെയും
وَاللَّهُ لَا يُحِبُّ
X
അല്ലാഹു ഇഷ്ടപ്പെടുന്നില്ല
الْفَسَادَ
X
കുഴപ്പം
﴿2:205﴾ وَإِذَا قِيلَ
X
പറയപ്പെട്ടാല്‍
لَهُ
X
അവനോട്
اتَّقِ اللَّهَ
X
നീ അല്ലാഹുവിനെ സൂക്ഷിക്കുക
أَخَذَتْهُ
X
അവനെ പിടിച്ചുവെക്കും
الْعِزَّةُ
X
ദുരഭിമാനം
بِالْإِثْمِۚ
X
പാപത്തില്‍
فَحَسْبُهُ
X
അവന്ന് മതി
جَهَنَّمُۚ
X
നരകം
وَلَبِئْسَ
X
എത്ര ചീത്ത
الْمِهَادُ
X
കിടപ്പിടം
﴿2:206﴾ يَسْأَلُونَكَ
X
അവര്‍ നിന്നോട് ചോദിക്കുന്നു
مَاذَا
X
എന്താണ്
يُنفِقُونَۖ
X
അവര്‍ ചെലവഴിക്കുന്നു
قُلْ
X
പറയുക
مَا أَنفَقْتُم
X
നിങ്ങള്‍ ചെലവഴിക്കുന്നത്
مِّنْ خَيْرٍ
X
നല്ലതില്‍ നിന്ന്
فَلِلْوَالِدَيْنِ
X
അത് മാതാപിതാക്കള്‍ക്കാണ്
وَالْأَقْرَبِينَ
X
അടുത്ത ബന്ധുക്കള്‍ക്കും
وَالْيَتَامَىٰ
X
അനാഥകള്‍ക്കും
وَالْمَسَاكِينِ
X
അഗതികള്‍ക്കും
وَابْنِ السَّبِيلِۗ
X
വഴിപോക്കര്‍ക്കും
وَمَا تَفْعَلُوا
X
നിങ്ങള്‍ ചെയ്യുന്നത്
مِنْ خَيْرٍ
X
നല്ലതില്‍ പെട്ടതായി
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
بِهِ
X
അതിനെപറ്റി
عَلِيمٌ
X
അറിയുന്നവനാണ്
﴿2:215﴾ يَسْأَلُونَكَ
X
അവര്‍ നിന്നോട് ചോദിക്കുന്നു
عَنِ الْخَمْرِ
X
മദ്യത്തെക്കുറിച്ച്
وَالْمَيْسِرِۖ
X
ചൂതിനെയും
قُلْ
X
പറയുക
فِيهِمَا
X
അവരണ്ടിലുമുണ്ട്
إِثْمٌ
X
കുറ്റം
كَبِيرٌ
X
ഗുരുതരമായ
وَمَنَافِعُ
X
ചില ഉപകാരങ്ങളും
لِلنَّاسِ
X
ജനങ്ങള്‍ക്ക്
وَإِثْمُهُمَا
X
അവ രണ്ടിന്റെയും കുറ്റം
أَكْبَرُ
X
ഏറ്റവും വലുതാണ്
مِن نَّفْعِهِمَاۗ
X
അവയുടെ ഉപയോഗത്തെക്കാള്‍
وَيَسْأَلُونَكَ
X
അവര്‍ നിന്നോട് ചോദിക്കുന്നു
مَاذَا
X
എന്താണ്
يُنفِقُونَ
X
ചെലവഴിക്കുന്നത്
قُلِ
X
പറയുക
الْعَفْوَۗ
X
മിച്ചമുള്ളത്
كَذَٰلِكَ
X
അപ്രകാരം
يُبَيِّنُ
X
വിവരിക്കുന്നു
اللَّهُ
X
അല്ലാഹു
لَكُمُ
X
നിങ്ങള്‍ക്ക്
الْآيَاتِ
X
തെളിവുകള്‍
لَعَلَّكُمْ
X
നിങ്ങളാകാന്‍
تَتَفَكَّرُونَ
X
ചിന്തിക്കുന്നു
﴿2:219﴾ وَيَسْأَلُونَكَ
X
അവര്‍ നിന്നോട് ചോദിക്കുന്നു
عَنِ الْمَحِيضِۖ
X
ആര്‍ത്തവത്തെപറ്റി
قُلْ
X
പറയുക
هُوَ
X
അത്
أَذًى
X
മാലിന്യമാണ്
فَاعْتَزِلُوا
X
അതിനാല്‍ നിങ്ങള്‍ അകന്ന് നില്‍ക്കുക
النِّسَاءَ
X
സ്ത്രീകളില്‍ നിന്ന്
فِي الْمَحِيضِۖ
X
ആര്‍ത്തവകാലത്ത്
وَلَا تَقْرَبُوهُنَّ
X
നിങ്ങള്‍ അവരെ സമീപിക്കരുത്
حَتَّىٰ يَطْهُرْنَۖ
X
അവര്‍ ശുദ്ധിയാകും വരെ
فَإِذَا تَطَهَّرْنَ
X
അവര്‍ ശുദ്ധിയായാല്‍
فَأْتُوهُنَّ
X
നിങ്ങള്‍ അവരെ സമീപിക്കുക
مِنْ حَيْثُ أَمَرَكُمُ
X
നിങ്ങളോട് കല്‍പിച്ച പ്രകാരം
اللَّهُۚ
X
അല്ലാഹു
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يُحِبُّ
X
ഇഷ്ടപ്പെടുന്നു
التَّوَّابِينَ
X
പശ്ചാതപിക്കുന്നവരെ
وَيُحِبُّ
X
അവനിഷ്ടപ്പെടുന്നു
الْمُتَطَهِّرِينَ
X
ശുചിത്വം പാലിക്കുന്നവരെയും
﴿2:222﴾ وَإِذَا طَلَّقْتُمُ
X
നിങ്ങള്‍ വിവാഹമോചനം ചെയ്താല്‍
النِّسَاءَ
X
സ്ത്രീകളെ
فَبَلَغْنَ
X
അവരെത്തിയാല്‍
أَجَلَهُنَّ
X
അവരുടെ അവധി
فَأَمْسِكُوهُنَّ
X
നിങ്ങള്‍ അവരെ കൂടെ നിര്‍ത്തുക
بِمَعْرُوفٍ
X
ന്യായമായ നിലയില്‍
أَوْ سَرِّحُوهُنَّ
X
അല്ലെങ്കില്‍ പിരിച്ചയക്കുക
بِمَعْرُوفٍۚ
X
മാന്യമായ നിലക്ക്
وَلَا تُمْسِكُوهُنَّ
X
നിങ്ങളവരെ പിടിച്ചുനിര്‍ത്തരുത്
ضِرَارًا
X
ദ്രോഹിക്കാന്‍ വേണ്ടി
لِّتَعْتَدُواۚ
X
അന്യായം കാണിക്കാന്‍
وَمَن يَفْعَلْ ذَٰلِكَ
X
അങ്ങനെ ചെയ്യുന്നവന്‍
فَقَدْ ظَلَمَ
X
അക്രമം പ്രവര്‍ത്തിച്ചു
نَفْسَهُۚ
X
തനിക്ക് തന്നെ
وَلَا تَتَّخِذُوا
X
നിങ്ങളെടുക്കരുത്
آيَاتِ اللَّهِ
X
അല്ലാഹുവിന്റെ വചനങ്ങളെ
هُزُوًاۚ
X
കളിയായി
وَاذْكُرُوا
X
നിങ്ങളോര്‍ക്കുക
نِعْمَتَ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ
عَلَيْكُمْ
X
നിങ്ങളുടെ മേലുള്ള
وَمَا أَنزَلَ
X
അവനിറക്കിയതും
عَلَيْكُم
X
നിങ്ങളുടെ മേല്‍
مِّنَ الْكِتَابِ
X
വേദത്തില്‍ നിന്ന്
وَالْحِكْمَةِ
X
തത്വജ്ഞാനത്തില്‍ നിന്നും
يَعِظُكُم بِهِۚ
X
അതുകൊണ്ടവന്‍ നിങ്ങളെ ഉപദേശിക്കുന്നു
وَاتَّقُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
وَاعْلَمُوا
X
നിങ്ങളറിയുക
أَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
بِكُلِّ شَيْءٍ
X
എല്ലാറ്റിനെ കുറിച്ചും
عَلِيمٌ
X
അറിയുന്നവനാണ്
﴿2:231﴾ وَإِذَا طَلَّقْتُمُ
X
നിങ്ങള്‍ വിവാഹമോചനം ചെയ്താല്‍
النِّسَاءَ
X
സ്ത്രീകളെ
فَبَلَغْنَ
X
അങ്ങനെ അവരെത്തുകയും ചെയ്താല്‍
أَجَلَهُنَّ
X
അവരുടെ അവധിയില്‍
فَلَا تَعْضُلُوهُنَّ
X
നിങ്ങളവരെ വിലക്കരുത്
أَن يَنكِحْنَ
X
അവര്‍ വിവാഹം ചെയ്യുന്നതിനെ
أَزْوَاجَهُنَّ
X
അവരുടെ ഭര്‍ത്താക്കന്‍മാരെ
إِذَا تَرَاضَوْا بَيْنَهُم
X
അവര്‍ പരസ്പരം തൃപ്തിപ്പെട്ടാല്‍
بِالْمَعْرُوفِۗ
X
ന്യായമായ നിലയില്‍
ذَٰلِكَ
X
അത്
يُوعَظُ بِهِ
X
ഉപദേശിക്കപ്പെടുന്നു
مَن كَانَ مِنكُمْ
X
നിങ്ങളില്‍ നിന്നുള്ളവരെ
يُؤْمِنُ بِاللَّهِ
X
അല്ലാഹുവില്‍ വിശ്വസിക്കുന്ന
وَالْيَوْمِ الْآخِرِۗ
X
അന്ത്യനാളിലും
ذَٰلِكُمْ
X
അതാകുന്നു
أَزْكَىٰ لَكُمْ
X
നിങ്ങള്‍ക്ക് ഏറ്റം സംസ്കൃതമായത്
وَأَطْهَرُۗ
X
വിശുദ്ധവും
وَاللَّهُ يَعْلَمُ
X
അല്ലാഹു അറിയുന്നു
وَأَنتُمْ
X
നിങ്ങള്‍
لَا تَعْلَمُونَ
X
നിങ്ങളറിയുന്നില്ല
﴿2:232﴾ وَالْوَالِدَاتُ
X
മാതാക്കള്‍
يُرْضِعْنَ
X
മുലയൂട്ടണം
أَوْلَادَهُنَّ
X
അവരുടെ മക്കളെ
حَوْلَيْنِ
X
രണ്ടുവര്‍ഷം
كَامِلَيْنِۖ
X
പൂര്‍ണമായ
لِمَنْ أَرَادَ
X
ഉദ്ദേശിക്കുന്നവര്‍ക്ക്
أَن يُتِمَّ
X
പൂര്‍ത്തിയാക്കാന്‍
الرَّضَاعَةَۚ
X
മുലകുടി
وَعَلَى الْمَوْلُودِ لَهُ
X
കുട്ടിയുടെ പിതാവിന് ബാധ്യതയാകുന്നു
رِزْقُهُنَّ
X
അവരുടെ ആഹാരം
وَكِسْوَتُهُنَّ
X
അവരുടെ വസ്ത്രവും
بِالْمَعْرُوفِۚ
X
ന്യായമായ നിലയില്‍
لَا تُكَلَّفُ
X
നിര്‍ബന്ധിക്കപ്പെടുകയില്ല
نَفْسٌ
X
ഒരാളും
إِلَّا وُسْعَهَاۚ
X
അതിന്റെ കഴിവില്‍പെട്ടതല്ലാതെ
لَا تُضَارَّ
X
ഉപദ്രവിക്കപ്പെടാവതല്ല
وَالِدَةٌ
X
ഒരുമാതാവും
بِوَلَدِهَا
X
തന്റെ കുട്ടിമൂലം
وَلَا مَوْلُودٌ لَّهُ
X
കുട്ടിയുടെ പിതാവും
بِوَلَدِهِۚ
X
തന്റെ കുട്ടിമൂലം
وَعَلَى الْوَارِثِ
X
അനന്തരവകാശിക്ക് ബാധ്യതയുണ്ട്
مِثْلُ ذَٰلِكَۗ
X
അതിന് തുല്യമായത്
فَإِنْ أَرَادَا
X
അവര്‍ രണ്ടുപേരും ഉദ്ദേശിച്ചാല്‍
فِصَالًا
X
മുലകുടിമാറ്റാന്‍
عَن تَرَاضٍ
X
തൃപ്തിയോടെ
مِّنْهُمَا
X
അവര്‍ രണ്ടുപേരുടെയും
وَتَشَاوُرٍ
X
കൂടിയാലോചനയോടെയും
فَلَا جُنَاحَ عَلَيْهِمَاۗ
X
അവര്‍ രണ്ടുപേര്‍ക്കും കുറ്റമില്ല
وَإِنْ أَرَدتُّمْ
X
നിങ്ങളുദ്ദേശിച്ചാല്‍
أَن تَسْتَرْضِعُوا
X
മുലകൊടുപ്പിക്കാന്‍
أَوْلَادَكُمْ
X
നിങ്ങളുടെ മക്കള്‍ക്ക്
فَلَا جُنَاحَ عَلَيْكُمْ
X
നിങ്ങള്‍ക്ക് കുറ്റമില്ല
إِذَا سَلَّمْتُم
X
നിങ്ങള്‍ നല്‍കുന്നുവെങ്കില്‍
مَّا آتَيْتُم
X
നിങ്ങള്‍ നല്‍കേണ്ടത്
بِالْمَعْرُوفِۗ
X
മാന്യമായ നിലയില്‍
وَاتَّقُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
وَاعْلَمُوا
X
നിങ്ങളറിയുക
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതിനെപറ്റി
بَصِيرٌ
X
കണ്ടറിയുന്നവനാണ്
﴿2:233﴾ وَالَّذِينَ يُتَوَفَّوْنَ
X
മരിക്കുന്നവര്‍
مِنكُمْ
X
നിങ്ങളില്‍ നിന്ന്
وَيَذَرُونَ
X
അവര്‍ വിട്ടേച്ചുപോകുന്നു
أَزْوَاجًا
X
ഭാര്യമാരെ
يَتَرَبَّصْنَ
X
ഭാര്യമാര്‍ കാത്തിരിക്കണം
بِأَنفُسِهِنَّ
X
തങ്ങളുടെ കാര്യത്തില്‍
أَرْبَعَةَ أَشْهُرٍ
X
നാല് മാസം
وَعَشْرًاۖ
X
പത്തുദിവസവും
فَإِذَا بَلَغْنَ
X
അവരെത്തിയാല്‍
أَجَلَهُنَّ
X
അവരുടെ അവധി
فَلَا جُنَاحَ عَلَيْكُمْ
X
നിങ്ങള്‍ക്ക് കുറ്റമില്ല
فِيمَا فَعَلْنَ
X
അവര്‍ചെയ്യുന്നതില്‍
فِي أَنفُسِهِنَّ
X
അവരുടെ കാര്യത്തില്‍
بِالْمَعْرُوفِۗ
X
ന്യായമായ നിലയില്‍
وَاللَّهُ
X
അല്ലാഹു
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെക്കുറിച്ച്
خَبِيرٌ
X
സൂക്ഷ്മമായറിയുന്നവനാണ്
﴿2:234﴾ فَإِنْ خِفْتُمْ
X
നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍
فَرِجَالًا
X
അപ്പോള്‍ നടന്നുകൊണ്ടും
أَوْ رُكْبَانًاۖ
X
അല്ലെങ്കില്‍ വാഹനത്തിലിരുന്നോ
فَإِذَا أَمِنتُمْ
X
നിങ്ങള്‍ നിര്‍ഭയരായാല്‍
فَاذْكُرُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിനെ സ്മരിക്കുക
كَمَا عَلَّمَكُم
X
അവന്‍ നിങ്ങളെ പഠിപ്പിച്ച പ്രകാരം
مَّا لَمْ تَكُونُوا
X
നിങ്ങളായിരുന്നില്ലാത്തത്
تَعْلَمُونَ
X
നിങ്ങളറിയുന്നു
﴿2:239﴾ مَّن
X
ആരാണ്
ذَا الَّذِي يُقْرِضُ
X
കടം നല്‍കുന്നവന്‍
اللَّهَ
X
അല്ലാഹുവിന്
قَرْضًا
X
കടം
حَسَنًا
X
ഉത്തമമായ
فَيُضَاعِفَهُ
X
അപ്പോള്‍ അവനത് ഇരട്ടിപ്പിക്കും
لَهُ
X
അവന് വേണ്ടി
أَضْعَافًا
X
ഇരട്ടികളായി
كَثِيرَةًۚ
X
അനേകം
وَاللَّهُ يَقْبِضُ
X
അല്ലാഹുപിടിച്ചുവെക്കുന്നു
وَيَبْسُطُ
X
വിട്ടുകൊടുക്കുകയും ചെയ്യുന്നു
وَإِلَيْهِ
X
അവങ്കലേക്കാണ്
تُرْجَعُونَ
X
നിങ്ങള്‍ മടക്കപ്പെടുന്നത്
﴿2:245﴾ اللَّهُ
X
അല്ലാഹു
لَا إِلَٰهَ
X
ഒരു ദൈവവുമില്ല
إِلَّا هُوَ
X
അവനൊഴികെ
الْحَيُّ
X
എന്നെന്നും ജീവിക്കുന്നവന്‍
الْقَيُّومُۚ
X
എല്ലാറ്റിനെയും നിയന്ത്രിക്കുന്നവന്‍
لَا تَأْخُذُهُ
X
അവനെ ബാധിക്കുകയില്ല
سِنَةٌ
X
മയക്കം
وَلَا نَوْمٌۚ
X
ഉറക്കവുമില്ല
لَّهُ
X
അവനുള്ളതാണ്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِۗ
X
ഭൂമിയിലുള്ളതും
مَن
X
ആരുണ്ട്
ذَا الَّذِي يَشْفَعُ
X
ശുപാര്‍ശ ചെയ്യുന്നവന്‍
عِندَهُ
X
അവന്റെ അടുത്ത്
إِلَّا بِإِذْنِهِۚ
X
അവന്റെ അനുമതി കൂടാതെ
يَعْلَمُ
X
അവനറിയും
مَا بَيْنَ أَيْدِيهِمْ
X
അവരുടെ മുമ്പിലുള്ളത്
وَمَا خَلْفَهُمْۖ
X
അവരുടെ പിന്നിലുള്ളതും
وَلَا يُحِيطُونَ
X
അവര്‍ വലയം ചെയ്യുന്നില്ല (സൂക്ഷ്മമായി അറിയുന്നില്ല
بِشَيْءٍ
X
ഒന്നും തന്നെ
مِّنْ عِلْمِهِ
X
അവന്റെ അറിവില്‍ നിന്ന്
إِلَّا بِمَا شَاءَۚ
X
അവന്‍ ഉദ്ദേശിച്ചതല്ലാതെ
وَسِعَ
X
ഉള്‍കൊണ്ടിരിക്കുന്നു
كُرْسِيُّهُ
X
അവന്റെ അധികാരപീഠം
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَۖ
X
ഭൂമിയെയും
وَلَا يَئُودُهُ
X
അവന് ഭാരമാകുന്നില്ല
حِفْظُهُمَاۚ
X
അവരണ്ടിന്റെയും സംരക്ഷണം
وَهُوَ
X
അവന്‍
الْعَلِيُّ
X
ഉന്നതനാണ്
الْعَظِيمُ
X
മഹാനും
﴿2:255﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
إِذَا تَدَايَنتُم
X
നിങ്ങള്‍ കടമിടപാട് നടത്തുകയാണെങ്കില്‍
بِدَيْنٍ
X
ഒരു കടം
إِلَىٰ أَجَلٍ
X
ഒരവധിവരെ
مُّسَمًّى
X
നിശ്ചിതമായ
فَاكْتُبُوهُۚ
X
നിങ്ങള്‍ അത് എഴുതിവെക്കുക
وَلْيَكْتُب
X
എഴുതി വെക്കണം
بَّيْنَكُمْ
X
നിങ്ങള്‍ക്കിടയില്‍
كَاتِبٌ
X
എഴുത്തുകാരന്‍
بِالْعَدْلِۚ
X
നീതിയോടെ
وَلَا يَأْبَ
X
വിസമ്മതിക്കരുത്
كَاتِبٌ
X
എഴുത്തുകാരന്‍
أَن يَكْتُبَ
X
എഴുതാന്‍
كَمَا عَلَّمَهُ اللَّهُۚ
X
അല്ലാഹു അവനെ പഠിപ്പിച്ച പോലെ
فَلْيَكْتُبْ
X
അപ്പോള്‍ അവന്‍ എഴുതണം
وَلْيُمْلِلِ
X
പറഞ്ഞുകൊടുക്കണം
الَّذِي عَلَيْهِ الْحَقُّ
X
ബാധ്യതപ്പെട്ടവന്‍
وَلْيَتَّقِ اللَّهَ رَبَّهُ
X
അവന്‍ തന്റെ നാഥനായ അല്ലാഹുവിനെ സൂക്ഷിക്കട്ടെ
وَلَا يَبْخَسْ
X
അവന്‍ കുറവ് വരുത്തരുത്
مِنْهُ
X
അതില്‍ നിന്ന്
شَيْئًاۚ
X
ഒന്നും തന്നെ
فَإِن كَانَ الَّذِي عَلَيْهِ الْحَقُّ
X
ഇനി ബാധ്യതയുള്ളവന്‍ ആണെങ്കില്‍
سَفِيهًا
X
മൂഢനോ
أَوْ ضَعِيفًا
X
അല്ലെങ്കില്‍ ദുര്‍ബലനോ
أَوْ لَا يَسْتَطِيعُ
X
അല്ലെങ്കില്‍ അവന് സാധിക്കുകയില്ല
أَن يُمِلَّ هُوَ
X
സ്വയം പറഞ്ഞ് കൊടുക്കാന്‍
فَلْيُمْلِلْ
X
പറഞ്ഞുകൊടുക്കണം
وَلِيُّهُ
X
അവന്റെ രക്ഷാധികാരി
بِالْعَدْلِۚ
X
നീതി പൂര്‍വം
وَاسْتَشْهِدُوا
X
നിങ്ങള്‍ സാക്ഷിനിര്‍ത്തുക
شَهِيدَيْنِ
X
രണ്ട് സാക്ഷികളെ
مِن رِّجَالِكُمْۖ
X
നിങ്ങളിലെ പുരുഷന്‍മാരില്‍ നിന്ന്
فَإِن لَّمْ يَكُونَا
X
അവര്‍ രണ്ട് പേരില്ലെങ്കില്‍
رَجُلَيْنِ
X
പുരുഷരായി
فَرَجُلٌ
X
അപ്പോള്‍ ഒരു പുരുഷനും
وَامْرَأَتَانِ
X
രണ്ട് സ്ത്രീകളും
مِمَّن تَرْضَوْنَ
X
നിങ്ങള്‍ ഇഷ്ടപ്പെടുന്ന
مِنَ الشُّهَدَاءِ
X
സാക്ഷികളില്‍ നിന്ന്
أَن تَضِلَّ إِحْدَاهُمَا
X
അവരിലൊരാള്‍ പിഴച്ചാല്‍
فَتُذَكِّرَ إِحْدَاهُمَا
X
അവരിലൊരുവള്‍ ഓര്‍മിപ്പിക്കാന്‍
الْأُخْرَىٰۚ
X
മറ്റവളെ
وَلَا يَأْبَ
X
നിരസിക്കരുത്
الشُّهَدَاءُ
X
സാക്ഷികള്‍
إِذَا مَا دُعُواۚ
X
തെളിവ് നല്‍കാന്‍ വിളിക്കപ്പെട്ടാല്‍
وَلَا تَسْأَمُوا
X
നിങ്ങള്‍ മടിക്കരുത്
أَن تَكْتُبُوهُ
X
അത് എഴുതിവെക്കാന്‍
صَغِيرًا
X
ചെറുതായാലും
أَوْ كَبِيرًا
X
വലുതായാലും
إِلَىٰ أَجَلِهِۚ
X
അതിന്റെ അവധിവരേക്ക്
ذَٰلِكُمْ
X
അത്
أَقْسَطُ
X
ഏറ്റം നീതിപൂര്‍വകമായത്
عِندَ اللَّهِ
X
അല്ലാഹുവിങ്കല്‍
وَأَقْوَمُ
X
കൂടുതല്‍ ബലം നല്‍കുന്നത്
لِلشَّهَادَةِ
X
സാക്ഷ്യത്തിന്
وَأَدْنَىٰ
X
ഏറ്റവും അടുത്തതും
أَلَّا تَرْتَابُواۖ
X
നിങ്ങള്‍ സംശയിക്കാതിരിക്കാന്‍
إِلَّا أَن تَكُونَ
X
ആയാലൊഴികെ
تِجَارَةً
X
കച്ചവടം
حَاضِرَةً
X
റൊക്കം
تُدِيرُونَهَا
X
നിങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന
بَيْنَكُمْ
X
നിങ്ങള്‍ക്കിടയില്‍
فَلَيْسَ عَلَيْكُمْ
X
നിങ്ങള്‍ക്കില്ല
جُنَاحٌ
X
കുറ്റം
أَلَّا تَكْتُبُوهَاۗ
X
നിങ്ങള്‍ അത് എഴുതിവെക്കാതിരിക്കുന്നതില്‍
وَأَشْهِدُوا
X
നിങ്ങള്‍ സാക്ഷിനിര്‍ത്തണം
إِذَا تَبَايَعْتُمْۚ
X
നിങ്ങള്‍ ഇടപാട് നടത്തുകയാണെങ്കില്‍
وَلَا يُضَارَّ
X
ഉപദ്രവിക്കപ്പെടരുത്
كَاتِبٌ
X
ഒരു എഴുത്തുകാരനും
وَلَا شَهِيدٌۚ
X
ഒരു സാക്ഷിയും (ഉപദ്രവിക്കപ്പെടാവ)തല്ല
وَإِن تَفْعَلُوا
X
നിങ്ങള്‍ അങ്ങനെ ചെയ്യുന്നുവെങ്കില്‍
فَإِنَّهُ
X
തീര്‍ച്ചയായും അത്
فُسُوقٌ
X
അധര്‍മമാണ്
بِكُمْۗ
X
നിങ്ങളിലുള്ള
وَاتَّقُوا اللَّهَۖ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
وَيُعَلِّمُكُمُ اللَّهُۗ
X
അല്ലാഹു നിങ്ങളെ പഠിപ്പിക്കുന്നു
وَاللَّهُ
X
അല്ലാഹു
بِكُلِّ شَيْءٍ
X
എല്ലാ കാര്യവും
عَلِيمٌ
X
അറിയുന്നവനാണ്
﴿2:282﴾ مِن قَبْلُ
X
മുമ്പ്
هُدًى
X
സന്‍മാര്‍ഗമായി, വഴി കാണിക്കാനായി
لِّلنَّاسِ
X
മനുഷ്യര്‍ക്ക്
وَأَنزَلَ
X
അവന്‍ ഇറക്കുകയും ചെയ്തു
الْفُرْقَانَۗ
X
സത്യാസത്യ വിവേചന പ്രമാണം
إِنَّ
X
നിശ്ചയം
الَّذِينَ كَفَرُوا
X
നിഷേധിക്കുന്നവര്‍
بِآيَاتِ
X
വചനങ്ങളെ
اللَّهِ
X
അല്ലാഹുവിന്റെ
لَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
شَدِيدٌۗ
X
കഠിനമായ
وَاللَّهُ
X
അല്ലാഹു
عَزِيزٌ
X
പ്രതാപി
ذُو انتِقَامٍ
X
പ്രതികാരം ചെയ്യുന്നവന്‍
﴿3:4﴾ الَّذِينَ يَقُولُونَ
X
പ്രാര്‍ഥിക്കുന്നവരാണ്
رَبَّنَا
X
ഞങ്ങളുടെ നാഥാ
إِنَّنَا
X
നിശ്ചയം ഞങ്ങള്‍
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
فَاغْفِرْ
X
അതിനാല്‍ പൊറുത്തുതരേണമേ
لَنَا
X
ഞങ്ങള്‍ക്ക്
ذُنُوبَنَا
X
ഞങ്ങളുടെ പാപങ്ങള്‍
وَقِنَا
X
ഞങ്ങളെ രക്ഷിക്കേണമേ
عَذَابَ النَّارِ
X
നരക ശിക്ഷയില്‍ നിന്ന്
﴿3:16﴾ إِنَّ
X
നിശ്ചയം
الَّذِينَ يَكْفُرُونَ
X
നിഷേധിക്കുന്നവര്‍
بِآيَاتِ اللَّهِ
X
അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ
وَيَقْتُلُونَ
X
അവര്‍ വധിക്കുകയും ചെയ്യുന്നു
النَّبِيِّينَ
X
പ്രവാചകന്‍മാരെ
بِغَيْرِ
X
കൂടാതെ
حَقٍّ
X
ന്യായം
وَيَقْتُلُونَ
X
അവര്‍ വധിക്കുകയും ചെയ്യുന്നു
الَّذِينَ يَأْمُرُونَ
X
കല്‍പിക്കുന്നവരെ
بِالْقِسْطِ
X
നീതി(പാലിക്കാന്‍)
مِنَ النَّاسِ
X
ജനങ്ങളില്‍ നിന്ന്
فَبَشِّرْهُم
X
അവരെ സുവാര്‍ത്ത അറിയിക്കുക
بِعَذَابٍ
X
ശിക്ഷയെക്കുറിച്ച്
أَلِيمٍ
X
വേദനാജനകമായ
﴿3:21﴾ فَكَيْفَ
X
അപ്പോള്‍ എങ്ങനെയായിരിക്കും
إِذَا جَمَعْنَاهُمْ
X
നാം അവരെ ഒരുമിച്ചുകൂട്ടിയാല്‍
لِيَوْمٍ
X
ഒരു ദിനം
لَّا رَيْبَ
X
ഒരു സംശയവുമില്ല
فِيهِ
X
അതില്‍
وَوُفِّيَتْ
X
പൂര്‍ണമായി നല്‍കപ്പെടുകയും ചെയ്താല്‍
كُلُّ نَفْسٍ
X
ഓരോരുത്തര്‍ക്കും
مَّا كَسَبَتْ
X
താന്‍ പ്രവര്‍ത്തിച്ചത് ( അതിന്റെ പ്രതിഫലം)
وَهُمْ
X
അവര്‍
لَا يُظْلَمُونَ
X
അക്രമിക്കപ്പെടുന്നതല്ല
﴿3:25﴾ فَتَقَبَّلَهَا
X
അങ്ങനെ അവളെ സ്വീകരിച്ചു
رَبُّهَا
X
അവളുടെ നാഥന്‍
بِقَبُولٍ حَسَنٍ
X
നല്ല നിലയിലുള്ള സ്വീകരണം
وَأَنبَتَهَا
X
അവളെ വളര്‍ത്തി
نَبَاتًا حَسَنًا
X
മെച്ചപ്പെട്ട രീതിയിലുള്ള വളര്‍ത്തല്‍
وَكَفَّلَهَا
X
അവളുടെ സംരക്ഷകനാക്കി,അവന്‍ അവളെ(സംരക്ഷിക്കാന്‍) ഏല്‍പ്പിച്ചു
زَكَرِيَّاۖ
X
സകരിയ്യായെ
كُلَّمَا دَخَلَ
X
ചെന്നപ്പോഴെല്ലാം
عَلَيْهَا
X
അവളുടെ അടുത്ത്
زَكَرِيَّا
X
സകരിയ്യാ
الْمِحْرَابَ
X
മിഹ്റാബില്‍
وَجَدَ
X
അദ്ദേഹം കണ്ടു
عِندَهَا
X
അവള്‍ക്കരികെ
رِزْقًاۖ
X
ആഹാരം
قَالَ
X
അദ്ദേഹം ചോദിച്ചു
يَا مَرْيَمُ
X
മര്‍യമേ
أَنَّىٰ
X
എവിടെനിന്ന്(കിട്ടി)
لَكِ
X
നിനക്ക്
هَٰذَاۖ
X
ഇത്
قَالَتْ
X
അവള്‍ പറഞ്ഞു
هُوَ
X
ഇത്
مِنْ عِندِ اللَّهِۖ
X
അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
يَرْزُقُ
X
വിഭവം നല്‍കുന്നു
مَن يَشَاءُ
X
അവന്‍ ഇഛിക്കുന്നവര്‍ക്ക്
بِغَيْرِ حِسَابٍ
X
കണക്കില്ലാതെ
﴿3:37﴾ قَالَتْ
X
അവള്‍ ചോദിച്ചു
رَبِّ
X
എന്റെ നാഥാ
أَنَّىٰ يَكُونُ لِي
X
എനിക്കെങ്ങനെ ഉണ്ടാകും
وَلَدٌ
X
സന്താനം
وَلَمْ يَمْسَسْنِي
X
എന്നെ തൊട്ടിട്ടില്ലായെന്നിരിക്കെ
بَشَرٌۖ
X
ഒരു മനുഷ്യനും(പുരുഷനും)
قَالَ
X
(അല്ലാഹു) പറഞ്ഞു
كَذَٰلِكِ
X
അത് അപ്രകാരം തന്നെ(സംഭവിക്കും)
اللَّهُ
X
അല്ലാഹു
يَخْلُقُ
X
സൃഷ്ടിക്കുന്നു
مَا يَشَاءُۚ
X
അവന്‍ ഇഛിക്കുന്നത്
إِذَا قَضَىٰ
X
അവന്‍ തീരുമാനിച്ചാല്‍
أَمْرًا
X
ഒരു കാര്യം
فَإِنَّمَا يَقُولُ
X
അവന്‍ പറയുകയേ വേണ്ടൂ
لَهُ
X
അതിനോട്
كُن
X
ഉണ്ടാവുക എന്ന്
فَيَكُونُ
X
അപ്പോഴേക്കും അതുണ്ടാവുന്നു
﴿3:47﴾ إِنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
﴿3:51﴾