Repeated Words in Quran

< >
Total Found : 6
إِنَّا أَوْحَيْنَا
X
നിശ്ചയമായും നാം ബോധനം നല്‍കിയിരിക്കുന്നു
إِلَيْكَ
X
നിനക്ക്
كَمَا أَوْحَيْنَا إِلَىٰ
X
നാം ബോധനം നല്‍കിയത് പോലെ
نُوحٍ
X
നൂഹിന്
وَالنَّبِيِّينَ مِن بَعْدِهِۚ
X
അദ്ദേഹത്തിന് ശേഷമുള്ള പ്രവാചകന്‍മാര്‍ക്കും
وَأَوْحَيْنَا إِلَىٰ
X
നാം ബോധനം നല്‍കിയിരിക്കുന്നു
إِبْرَاهِيمَ
X
ഇബ്റാഹീമിന്
وَإِسْمَاعِيلَ
X
ഇസ്മാഈലിനും
وَإِسْحَاقَ
X
ഇസ്ഹാഖിനും
وَيَعْقُوبَ
X
യഅ്ഖൂബിനും
وَالْأَسْبَاطِ
X
(യഅ്ഖൂബിന്റെ) സന്തതികള്‍ക്കും
وَعِيسَىٰ
X
ഈസാക്കും
وَأَيُّوبَ
X
അയ്യൂബിനും
وَيُونُسَ
X
യൂനുസിനും
وَهَارُونَ
X
ഹാറൂനും
وَسُلَيْمَانَۚ
X
സുലൈമാനും
وَآتَيْنَا
X
നാം നല്‍കിയിരിക്കുന്നു
دَاوُودَ
X
ദാവൂദിന്
زَبُورًا
X
സബൂര്‍ (സങ്കീര്‍ത്തനം)
﴿4:163﴾ لُعِنَ
X
ശപിക്കപ്പെട്ടു
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
مِن بَنِي إِسْرَائِيلَ
X
ഇസ്രയേല്‍ മക്കളില്‍നിന്നുള്ള
عَلَىٰ لِسَانِ
X
നാവിലൂടെ
دَاوُودَ
X
ദാവൂദിന്റെ
وَعِيسَى ابْنِ مَرْيَمَۚ
X
മര്‍യമിന്റെ പുത്രന്‍ ഈസയുടെയും
ذَٰلِكَ
X
അത്
بِمَا عَصَوا
X
അവര്‍ അനുസരണക്കേട് കാണിച്ചതിനാലാണ്
وَّكَانُوا يَعْتَدُونَ
X
അവര്‍ അതിക്രമം പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു
﴿5:78﴾ وَوَهَبْنَا
X
നാം പ്രദാനം ചെയ്തു
لَهُ
X
അദ്ദേഹത്തിന്
إِسْحَاقَ
X
ഇസ്ഹാഖിനെയും യഅ്ഖൂബിനെയും
وَيَعْقُوبَۚ
X
(അവരെ)എല്ലാവരെയും
كُلًّا هَدَيْنَاۚ
X
നാം നേര്‍വഴിയിലാക്കി
وَنُوحًا
X
നൂഹിനെ
هَدَيْنَا
X
നാം നേര്‍വഴിയിലാക്കി
مِن قَبْلُۖ
X
മുമ്പ്
وَمِن ذُرِّيَّتِهِ
X
അദ്ദേഹത്തിന്റെ സന്താനങ്ങളില്‍നിന്ന്
دَاوُودَ وَسُلَيْمَانَ وَأَيُّوبَ
X
ദാവൂദിനെയും സുലൈമാനെയും അയ്യൂബിനെയും
وَيُوسُفَ وَمُوسَىٰ وَهَارُونَۚ
X
യൂസുഫിനെയും മൂസയെയും ഹാറൂനെയും
وَكَذَٰلِكَ
X
അവ്വിധം
نَجْزِي
X
നാം പ്രതിഫലം നല്‍കുന്നു
الْمُحْسِنِينَ
X
സല്‍കര്‍മികള്‍ക്ക്
﴿6:84﴾ وَرَبُّكَ
X
നിന്റെ നാഥന്‍
أَعْلَمُ
X
ഏറ്റവും നന്നായി അറിയുന്നവനാണ്
بِمَن
X
ഒരുത്തരെപ്പറ്റി
فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ള
وَالْأَرْضِۗ
X
ഭൂമിയിലും
وَلَقَدْ فَضَّلْنَا
X
നാം ശ്രേഷ്ഠത നല്‍കിയിട്ടുണ്ട്
بَعْضَ
X
ചിലര്‍ക്ക്
النَّبِيِّينَ
X
പ്രവാചകന്മാരില്‍
عَلَىٰ بَعْضٍۖ
X
മറ്റ് ചിലരേക്കാള്‍
وَآتَيْنَا
X
നാം നല്‍കിയിട്ടുണ്ട്
دَاوُودَ
X
ദാവൂദിന്ന്
زَبُورًا
X
സങ്കീര്‍ത്തനം
﴿17:55﴾ وَدَاوُودَ وَسُلَيْمَانَ
X
ദാവൂദിനെയും സുലൈമാനെയും (ഓര്‍ക്കുക)
إِذْ يَحْكُمَانِ
X
അവര്‍ വിധിപുറപ്പെടുവിക്കുന്ന സന്ദര്‍ഭം
فِي الْحَرْثِ
X
ഒരു കൃഷിയിടത്തിന്റെ കാര്യത്തില്‍
إِذْ نَفَشَتْ فِيهِ
X
അതില്‍കടന്നു വിളതിന്നുന്ന അവസരം
غَنَمُ الْقَوْمِ
X
മറ്റൊരു കൂട്ടരുടെ ആടുകള്‍
وَكُنَّا
X
നാമായിരുന്നു
لِحُكْمِهِمْ
X
അവരുടെ വിധിക്ക്
شَاهِدِينَ
X
സാക്ഷ്യം വഹിക്കുന്നവര്‍
﴿21:78﴾ فَفَهَّمْنَاهَا
X
അപ്പോള്‍ അത് നാം മനസ്സിലാക്കിക്കൊടുത്തു
سُلَيْمَانَۚ
X
സുലൈമാന്
وَكُلًّا
X
എല്ലാവര്‍ക്കും
آتَيْنَا
X
നാം നല്‍കി
حُكْمًا
X
വിധികര്‍തൃത്വം, യുക്തിബോധം
وَعِلْمًاۚ
X
അറിവും
وَسَخَّرْنَا
X
നാം കീഴ്പെടുത്തി
مَعَ دَاوُودَ
X
ദാവൂദിനൊപ്പം
الْجِبَالَ
X
പര്‍വതങ്ങളെ
يُسَبِّحْنَ
X
അവ പ്രകീര്‍ത്തനം ചെയ്യുന്നു
وَالطَّيْرَۚ
X
പറവകളെയും
وَكُنَّا
X
നാം ആകുന്നു
فَاعِلِينَ
X
കാര്യങ്ങള്‍ ചെയ്യുന്നവര്‍
﴿21:79﴾ وَلَقَدْ آتَيْنَا
X
തീര്‍ച്ചയായും നാം നല്‍കി
دَاوُودَ
X
ദാവൂദിന്ന്
وَسُلَيْمَانَ
X
സുലൈമാന്നും
عِلْمًاۖ
X
വിജ്ഞാനം
وَقَالَا
X
അവര്‍ രണ്ടുപേരും പറഞ്ഞു
الْحَمْدُ
X
സര്‍വ സ്തുതിയും
لِلَّهِ
X
അല്ലാഹുവിനാകുന്നു
الَّذِي فَضَّلَنَا
X
ഞങ്ങള്‍ക്ക് ശ്രേഷ്ഠത നല്‍കിയവനായ
عَلَىٰ كَثِيرٍ
X
പലരെക്കാളും
مِّنْ عِبَادِهِ
X
തന്റെ ദാസന്‍മാരില്‍
الْمُؤْمِنِينَ
X
വിശ്വാസികളായ
﴿27:15﴾ وَوَرِثَ
X
അനന്തരമെടുത്തു
سُلَيْمَانُ
X
സുലൈമാന്‍
دَاوُودَۖ
X
ദാവൂദിനെ
وَقَالَ
X
അദ്ദേഹം പറഞ്ഞു
يَا أَيُّهَا النَّاسُ
X
അല്ലയോ ജനങ്ങളേ
عُلِّمْنَا
X
നാം പഠിപ്പിക്കപ്പെട്ടിരിക്കുന്നു
مَنطِقَ
X
ഭാഷ
الطَّيْرِ
X
പക്ഷികളുടെ
وَأُوتِينَا
X
നമുക്ക് നല്‍കപ്പടുകയും ചെയ്തിരിക്കുന്നു
مِن كُلِّ شَيْءٍۖ
X
എല്ലാ വസ്തുക്കളും
إِنَّ هَٰذَا
X
തീര്‍ച്ചയായും ഇത്
لَهُوَ الْفَضْلُ
X
ഇതു തന്നെയാണ് അനുഗ്രഹം
الْمُبِينُ
X
പ്രത്യക്ഷമായ
﴿27:16﴾ وَلَقَدْ آتَيْنَا
X
നിശ്ചയം നാം നല്‍കി
دَاوُودَ
X
ദാവൂദിന്
مِنَّا
X
നമ്മില്‍നിന്ന്
فَضْلًاۖ
X
അനുഗ്രഹം
يَا جِبَالُ
X
പര്‍വതങ്ങളേ
أَوِّبِي
X
സങ്കീര്‍ത്തനമാലപിക്കുക
مَعَهُ
X
അദ്ദേഹത്തോടൊപ്പം
وَالطَّيْرَۖ
X
പക്ഷികളേ നിങ്ങളും
وَأَلَنَّا
X
നാം മൃദുലമാക്കി
لَهُ
X
അദ്ദേഹത്തിന്
الْحَدِيدَ
X
ഇരുമ്പ്
﴿34:10﴾ يَعْمَلُونَ
X
അവര്‍ ഉണ്ടാക്കിക്കൊടുക്കുന്നു
لَهُ
X
അദ്ദേഹത്തിന്
مَا يَشَاءُ
X
അദ്ദേഹമുദ്ദേശിക്കുന്നത്
مِن مَّحَارِيبَ
X
കൂറ്റന്‍ കെട്ടിടങ്ങള്‍
وَتَمَاثِيلَ
X
പ്രതിമകള്‍
وَجِفَانٍ
X
തളികകള്‍
كَالْجَوَابِ
X
തടാകങ്ങള്‍ പോലുള്ള
وَقُدُورٍ
X
പാചക പാത്രങ്ങളും
رَّاسِيَاتٍۚ
X
നിലത്ത് ഉറപ്പിച്ചുനിര്‍ത്തിയ
اعْمَلُوا
X
നിങ്ങള്‍ പ്രവര്‍ത്തിക്കുക
آلَ دَاوُودَ
X
ദാവൂദ് കുടുംബമേ
شُكْرًاۚ
X
നന്ദിപൂര്‍വം
وَقَلِيلٌ
X
വിരളമാണ്
مِّنْ عِبَادِيَ
X
എന്റെ ദാസന്‍മാരില്‍
الشَّكُورُ
X
നന്ദിയുള്ളവര്‍
﴿34:13﴾ اصْبِرْ
X
നീ ക്ഷമിക്കുക
عَلَىٰ مَا يَقُولُونَ
X
അവര്‍ പറഞ്ഞു കൊണ്ടിരിക്കുന്നതില്‍
وَاذْكُرْ
X
നീ അനുസ്മരിക്കുകയും ചെയ്യുക
عَبْدَنَا
X
നമ്മുടെ ദാസനെ
دَاوُودَ
X
ദാവൂദിനെ
ذَا الْأَيْدِۖ
X
കരുത്തനായ
إِنَّهُ
X
തീര്‍ച്ചയായും അദ്ദേഹം
أَوَّابٌ
X
(അല്ലാഹുവിലേക്ക്) ധാരാളമായി ഖേദിച്ചു മടങ്ങിയവനാകുന്നു
﴿38:17﴾ إِذْ دَخَلُوا
X
അതായത് അവര്‍ കടന്നു ചെന്ന സന്ദര്‍ഭം
عَلَىٰ دَاوُودَ
X
ദാവൂദിന്റെ അടുത്ത്
فَفَزِعَ
X
അപ്പോള്‍ അദ്ദേഹം പരിഭ്രാന്തനായി
مِنْهُمْۖ
X
അവരെപ്പറ്റി
قَالُوا
X
അവര്‍ പറഞ്ഞു
لَا تَخَفْۖ
X
താങ്കള്‍ പേടിക്കേണ്ട
خَصْمَانِ
X
തര്‍ക്കത്തിലുള്ള രണ്ടു കക്ഷികളാണ് (ഞങ്ങള്‍)
بَغَىٰ
X
അതിക്രമം കാണിച്ചിരിക്കുന്നു
بَعْضُنَا
X
ഞങ്ങളിലൊരു കക്ഷി
عَلَىٰ بَعْضٍ
X
മറു കക്ഷിയോട്
فَاحْكُم
X
അതിനാല്‍ താങ്കള്‍ വിധിപറയണം
بَيْنَنَا
X
ഞങ്ങള്‍ക്കിടയില്‍
بِالْحَقِّ
X
ന്യായപ്രകാരം
وَلَا تُشْطِطْ
X
താങ്കള്‍ അനീതി ചെയ്യരുത്
وَاهْدِنَا
X
താങ്കള്‍ ഞങ്ങളെ നയിക്കുകയും വേണം
إِلَىٰ سَوَاءِ الصِّرَاطِ
X
നേരായ പാതയിലേക്ക്
﴿38:22﴾ وَوَهَبْنَا
X
നാം പ്രദാനം ചെയ്തു
لِدَاوُودَ
X
ദാവൂദിന്
سُلَيْمَانَۚ
X
സുലൈമാനെ
نِعْمَ الْعَبْدُۖ
X
എത്ര നല്ല ദാസന്‍
إِنَّهُ
X
തീര്‍ച്ചയായും അദ്ദേഹം
أَوَّابٌ
X
ഏറെ പശ്ചാത്തപിച്ചു മടങ്ങുന്നവനാകുന്നു
﴿38:30﴾