Repeated Words in Quran

< >
Total Found : 29
إِنَّ الصَّفَا
X
തീര്‍ച്ചയായും സ്വഫാ
وَالْمَرْوَةَ
X
മര്‍വയും
مِن شَعَائِرِ اللَّهِۖ
X
അല്ലാഹുവിന്റെ അടയാളങ്ങളില്‍ പെട്ടതാണ്
فَمَنْ حَجَّ
X
വല്ലവനും ഹജ്ജ് നിര്‍വഹിച്ചാല്‍
الْبَيْتَ
X
ദൈവഭവനത്തിങ്കല്‍
أَوِ اعْتَمَرَ
X
അല്ലെങ്കില്‍ ഉംറ നിര്‍വഹിച്ചു
فَلَا جُنَاحَ
X
കുറ്റമില്ല
عَلَيْهِ
X
അവന്റെ മേല്‍
أَن يَطَّوَّفَ بِهِمَاۚ
X
അവക്കിടയില്‍ പ്രദക്ഷിണം നടത്തുന്നത്
وَمَن تَطَوَّعَ
X
ആരെങ്കിലും സ്വമേധയാ നിര്‍വഹിക്കുന്നുവെങ്കില്‍
خَيْرًا
X
നന്മ
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
شَاكِرٌ
X
നന്ദിയുള്ളവനാണ്
عَلِيمٌ
X
സര്‍വജ്ഞനുമാണ്
﴿2:158﴾ كُتِبَ عَلَيْكُمْ
X
നിങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയിരിക്കുന്നു
إِذَا حَضَرَ
X
ഹാജറായാല്‍
أَحَدَكُمُ
X
നിങ്ങളില്‍ ഒരാള്‍ക്ക്
الْمَوْتُ
X
മരണം
إِن تَرَكَ
X
അവന്‍ ഉപേക്ഷിക്കുന്നുവെങ്കില്‍
خَيْرًا
X
സമ്പത്ത്
الْوَصِيَّةُ
X
ഒസ്യത്ത് ചെയ്യല്‍
لِلْوَالِدَيْنِ
X
മാതാപിതാക്കള്‍ക്ക്
وَالْأَقْرَبِينَ
X
അടുത്ത ബന്ധുക്കള്‍ക്കും
بِالْمَعْرُوفِۖ
X
ന്യായമായ നിലയില്‍
حَقًّا
X
ബാധ്യതയായി
عَلَى الْمُتَّقِينَ
X
സൂക്ഷ്മതയുള്ളവരുടെ മേല്‍
﴿2:180﴾ أَيَّامًا
X
ദിവസങ്ങള്‍
مَّعْدُودَاتٍۚ
X
നിര്‍ണയിക്കപ്പെട്ട, എണ്ണപ്പെട്ട
فَمَن كَانَ مِنكُم
X
നിങ്ങളില്‍ വല്ലവരുമായാല്‍
مَّرِيضًا
X
രോഗി
أَوْ عَلَىٰ سَفَرٍ
X
അല്ലെങ്കില്‍ യാത്രയില്‍
فَعِدَّةٌ
X
അത്ര എണ്ണം
مِّنْ أَيَّامٍ أُخَرَۚ
X
മറ്റു ദിവസങ്ങളില്‍ നിന്ന്
وَعَلَى الَّذِينَ
X
ഒരു കൂട്ടരുടെ മേലുമുണ്ട്
يُطِيقُونَهُ
X
അവര്‍ക്കത് (പ്രയാസപ്പെട്ടു)സാധിക്കും
فِدْيَةٌ
X
പ്രായശ്ചിത്തം
طَعَامُ مِسْكِينٍۖ
X
ഒരഗതിയുടെ ആഹാരം
فَمَن تَطَوَّعَ
X
വല്ലവനും സ്വമേധയാ ചെയ്താല്‍
خَيْرًا
X
കൂടുതല്‍ നന്മ
فَهُوَ خَيْرٌ لَّهُۚ
X
അതവനുത്തമം
وَأَن تَصُومُوا
X
നിങ്ങള്‍ നോമ്പെടുക്കലാണ്
خَيْرٌ لَّكُمْۖ
X
നിങ്ങള്‍ക്കുത്തമം
إِن كُنتُمْ تَعْلَمُونَ
X
നിങ്ങള്‍ അറിയുന്നവരെങ്കില്‍
﴿2:184﴾ يُؤْتِي
X
അവന്‍ നല്‍കുന്നു
الْحِكْمَةَ
X
തത്വജ്ഞാനം
مَن يَشَاءُۚ
X
അവനുദ്ദേശിക്കുന്നവര്‍ക്ക്
وَمَن يُؤْتَ
X
നല്‍കപ്പെട്ടവന്‍
الْحِكْمَةَ
X
തത്വജ്ഞാനം
فَقَدْ أُوتِيَ
X
അവന്‍ തീര്‍ച്ചയായും നല്‍കപ്പെട്ടിരിക്കുന്നു
خَيْرًا
X
നേട്ടം
كَثِيرًاۗ
X
ധാരാളം
وَمَا يَذَّكَّرُ
X
പാഠമുള്‍ക്കൊള്ളുന്നില്ല
إِلَّا أُولُو الْأَلْبَابِ
X
ബുദ്ധിമാന്‍മാരല്ലാതെ
﴿2:269﴾ كُنتُمْ
X
നിങ്ങള്‍ ആകുന്നു
خَيْرَ
X
ഉത്തമ
أُمَّةٍ
X
സമൂഹം
أُخْرِجَتْ
X
പുറപ്പെടുവിക്കപ്പെട്ടു, എഴുന്നേല്‍പ്പിക്കപ്പെട്ടു
لِلنَّاسِ
X
ജനങ്ങള്‍ക്ക് വേണ്ടി
تَأْمُرُونَ
X
നിങ്ങള്‍ കല്‍പിക്കുന്നു
بِالْمَعْرُوفِ
X
നന്മ
وَتَنْهَوْنَ
X
നിങ്ങള്‍ വിരോധിക്കുന്നു
عَنِ الْمُنكَرِ
X
തിന്മ
وَتُؤْمِنُونَ
X
നിങ്ങള്‍ വിശ്വസിക്കുകയും ചെയ്യുന്നു
بِاللَّهِۗ
X
അല്ലാഹുവില്‍
وَلَوْ آمَنَ
X
വിശ്വസിച്ചിരുന്നുവെങ്കില്‍
أَهْلُ الْكِتَابِ
X
വേദക്കാര്‍
لَكَانَ
X
അത് ആയിരുന്നേനെ
خَيْرًا
X
ഉത്തമം
لَّهُمۚ
X
അവര്‍ക്ക്
مِّنْهُمُ
X
അവരില്‍ ഉണ്ട്
الْمُؤْمِنُونَ
X
വിശ്വാസികള്‍
وَأَكْثَرُهُمُ
X
(എന്നാല്‍) അവരില്‍ അധികപേരും
الْفَاسِقُونَ
X
അധര്‍മകാരികളാണ്
﴿3:110﴾ وَلَا يَحْسَبَنَّ
X
ഒരിക്കലും കരുതേണ്ടതില്ല
الَّذِينَ يَبْخَلُونَ
X
പിശുക്കു കാണിക്കുന്നവര്‍
بِمَا آتَاهُمُ اللَّهُ
X
അല്ലാഹു തങ്ങള്‍ക്ക് നല്‍കിയതില്‍
مِن فَضْلِهِ
X
അവന്റെ അനുഗ്രഹത്തില്‍ നിന്ന്
هُوَ خَيْرًا
X
അത് ഗുണമാണെന്ന്
لَّهُمۖ
X
അവര്‍ക്ക്
بَلْ هُوَ
X
മറിച്ച്, അത്
شَرٌّ
X
ദോഷമാണ്
لَّهُمْۖ
X
അവര്‍ക്ക്
سَيُطَوَّقُونَ
X
അവരുടെ കണ്ഠങ്ങളില്‍ വളയമണിയിക്കപ്പെടും
مَا بَخِلُوا بِهِ
X
അവര്‍ പിശുക്കുകാണിച്ചുണ്ടാക്കിയ(ധനത്താല്‍)
يَوْمَ الْقِيَامَةِۗ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
وَلِلَّهِ
X
അല്ലാഹുവിനാണ്
مِيرَاثُ
X
(അന്തിമമായ) അവകാശം
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِۗ
X
ഭൂമിയുടെയും
وَاللَّهُ
X
അല്ലാഹു
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതിനെകുറിച്ച്
خَبِيرٌ
X
നന്നായി അറിയുന്നവന്‍(ആകുന്നു)
﴿3:180﴾ يَا أَيُّهَا الَّذِينَ آمَنُوا
X
അല്ലയോ വിശ്വസിച്ചവരേ
لَا يَحِلُّ
X
അനുവദനീയമല്ല
لَكُمْ
X
നിങ്ങള്‍ക്ക്
أَن تَرِثُوا
X
നിങ്ങള്‍ അനന്തരമെടുക്കുന്നത്
النِّسَاءَ
X
സ്ത്രീകളെ
كَرْهًاۖ
X
ബലാല്‍കാരമായി
وَلَا تَعْضُلُوهُنَّ
X
നിങ്ങള്‍ അവരെ തടയുകയും ചെയ്യരുത്
لِتَذْهَبُوا
X
നിങ്ങള്‍ തട്ടിയെടുക്കുന്നതിന് വേണ്ടി
بِبَعْضِ
X
ചിലത്
مَا آتَيْتُمُوهُنَّ
X
നിങ്ങള്‍ അവര്‍ക്ക് നല്‍കിയ (വിവാഹമൂല്യത്തില്‍ നിന്ന്‌)
إِلَّا أَن يَأْتِينَ
X
അവര്‍ ഏര്‍പ്പെട്ടാലല്ലാതെ
بِفَاحِشَةٍ
X
ദുര്‍നടപ്പില്‍
مُّبَيِّنَةٍۚ
X
വ്യക്തമായ
وَعَاشِرُوهُنَّ
X
നിങ്ങള്‍ അവരോട് സഹവസിക്കുക
بِالْمَعْرُوفِۚ
X
മാന്യമായി
فَإِن كَرِهْتُمُوهُنَّ
X
നിങ്ങള്‍ അവരെ വെറുത്താല്‍
فَعَسَىٰ أَن تَكْرَهُوا
X
നിങ്ങള്‍ വെറുത്തുവെന്ന് വരാം
شَيْئًا
X
ഒരു കാര്യം
وَيَجْعَلَ اللَّهُ
X
അല്ലാഹു ഉള്‍ക്കൊള്ളിച്ചിട്ടുണ്ടാകും
فِيهِ
X
അതില്‍
خَيْرًا
X
നന്മ
كَثِيرًا
X
ധാരാളം
﴿4:19﴾ مِّنَ الَّذِينَ هَادُوا
X
യഹൂദരായവരില്‍ പെട്ടവരത്രെ (ആ ശത്രുക്കള്‍)
يُحَرِّفُونَ
X
അവര്‍ മാറ്റിത്തിരുത്തുന്നു
الْكَلِمَ
X
വാക്യങ്ങളെ
عَن مَّوَاضِعِهِ
X
അതിന്റെ സ്ഥാനങ്ങളില്‍ നിന്ന്
وَيَقُولُونَ
X
അവര്‍ പറയുകയും ചെയ്യുന്നു
سَمِعْنَا
X
ഞങ്ങള്‍ കേട്ടു
وَعَصَيْنَا
X
ഞങ്ങള്‍ ധിക്കരിച്ചു (എന്നും)
وَاسْمَعْ
X
നീ കേള്‍ക്കുക
غَيْرَ مُسْمَعٍ
X
കേള്‍ക്കപ്പെടേണ്ടവനല്ല
وَرَاعِنَا
X
ഞങ്ങളെ പരിഗണിക്കുക എന്നും
لَيًّا
X
വളച്ചൊടിച്ചുകൊണ്ട്
بِأَلْسِنَتِهِمْ
X
അവരുടെ നാവ്
وَطَعْنًا
X
ആക്ഷേപിച്ചും
فِي الدِّينِۚ
X
സത്യമത(ത്തെ)ത്തില്‍
وَلَوْ أَنَّهُمْ قَالُوا
X
അവര്‍ പറഞ്ഞിരുന്നുവെങ്കില്‍
سَمِعْنَا
X
ഞങ്ങള്‍ കേട്ടു
وَأَطَعْنَا
X
ഞങ്ങള്‍ അനുസരിച്ചു
وَاسْمَعْ
X
നീ കേള്‍ക്കണേ
وَانظُرْنَا
X
ഞങ്ങളെ ശ്രദ്ധിക്കണമേ
لَكَانَ
X
തീര്‍ച്ചയായും അതാകുമായിരുന്നു
خَيْرًا
X
ഗുണകരം
لَّهُمْ
X
അവര്‍ക്ക്
وَأَقْوَمَ
X
ഏറ്റവും ശരിയായതും
وَلَٰكِن
X
പക്ഷേ
لَّعَنَهُمُ اللَّهُ
X
അല്ലാഹു അവരെ ശപിച്ചിരിക്കുന്നു
بِكُفْرِهِمْ
X
അവരുടെ സത്യനിഷേധം കാരണം
فَلَا يُؤْمِنُونَ
X
അതിനാല്‍ അവര്‍ വിശ്വസിക്കുകയില്ല
إِلَّا قَلِيلًا
X
കുറച്ചല്ലാതെ
﴿4:46﴾ وَلَوْ أَنَّا كَتَبْنَا
X
നാം ആജ്ഞാപിച്ചിരുന്നുവെങ്കില്‍
عَلَيْهِمْ
X
അവരോട്
أَنِ اقْتُلُوا أَنفُسَكُمْ
X
നിങ്ങള്‍ സ്വയം കൊല്ലുവീന്‍
أَوِ اخْرُجُوا
X
അല്ലെങ്കില്‍ പുറപ്പെട്ടുപോകുവിന്‍ (എന്ന്)
مِن دِيَارِكُم
X
നിങ്ങളുടെ വീടു(നാടു)കളില്‍ നിന്ന്
مَّا فَعَلُوهُ
X
അവര്‍ അത് ചെയ്യുമായിരുന്നില്ല
إِلَّا قَلِيلٌ
X
ചുരുക്കം പേരൊഴികെ
مِّنْهُمْۖ
X
അവരില്‍ നിന്ന്
وَلَوْ أَنَّهُمْ فَعَلُوا
X
അവര്‍ ചെയ്തിരുന്നുവെങ്കില്‍
مَا يُوعَظُونَ بِهِ
X
അവര്‍ ഉപദേശിക്കപ്പെടുന്നത്
لَكَانَ
X
അതാകുമായിരുന്നു
خَيْرًا
X
ഗുണകരം
لَّهُمْ
X
അവര്‍ക്ക്
وَأَشَدَّ
X
കൂടുതല്‍ ശക്തമായതും
تَثْبِيتًا
X
സ്ഥൈര്യം നല്‍കുന്നതില്‍
﴿4:66﴾ إِن تُبْدُوا
X
നിങ്ങള്‍ വെളിപ്പെടുത്തുന്നുവെങ്കില്‍
خَيْرًا
X
നന്മ
أَوْ تُخْفُوهُ
X
അല്ലെങ്കില്‍ അത് മറച്ചുവെക്കുന്നുവെങ്കില്‍
أَوْ تَعْفُوا
X
അല്ലെങ്കില്‍ പൊറുത്തുകൊടുക്കുന്നു
عَن سُوءٍ
X
ഒരു തെറ്റിന്
فَإِنَّ اللَّهَ
X
എങ്കില്‍ തീര്‍ച്ചയായും അല്ലാഹു
كَانَ
X
അവന്‍ ആയിരിക്കുന്നു
عَفُوًّا
X
ഏറെ മാപ്പരുളുന്നവന്‍
قَدِيرًا
X
ഏറെ കഴിവുറ്റവന്‍
﴿4:149﴾ يَا أَيُّهَا النَّاسُ
X
ജനങ്ങളേ
قَدْ جَاءَكُمُ
X
തീര്‍ച്ചയായും നിങ്ങള്‍ക്ക് വന്നിരിക്കുന്നു
الرَّسُولُ
X
ദൈവദൂതന്‍
بِالْحَقِّ
X
സത്യസന്ദേശവുമായി
مِن رَّبِّكُمْ
X
നിങ്ങളുടെ നാഥങ്കല്‍ നിന്നുള്ള
فَآمِنُوا
X
അതിനാല്‍ നിങ്ങള്‍ വിശ്വസിക്കുക
خَيْرًا لَّكُمْۚ
X
(അതാണ്) നിങ്ങള്‍ക്ക് ഉത്തമം
وَإِن تَكْفُرُوا
X
നിങ്ങള്‍ നഷേധിക്കുകയാണെങ്കില്‍
فَإِنَّ لِلَّهِ
X
എന്നാല്‍ നിശ്ചയമായും അല്ലാഹുവിന്നുള്ളതാണ്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَالْأَرْضِۚ
X
ഭൂമിയിലുള്ളതും
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
عَلِيمًا
X
എല്ലാം അറിയുന്നവന്‍
حَكِيمًا
X
യുക്തിമാന്‍
﴿4:170﴾ يَا أَهْلَ الْكِتَابِ
X
വേദക്കാരേ
لَا تَغْلُوا
X
നിങ്ങള്‍ അതിര് കവിയരുത്
فِي دِينِكُمْ
X
നിങ്ങളുടെ മതകാര്യത്തില്‍
وَلَا تَقُولُوا
X
നിങ്ങള്‍ പറയരുത്
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
إِلَّا الْحَقَّۚ
X
സത്യമല്ലാതെ
إِنَّمَا الْمَسِيحُ
X
തീര്‍ച്ചയായും മസീഹ്
عِيسَى ابْنُ مَرْيَمَ
X
മര്‍യമിന്റെ പുത്രന്‍ ഈസാ
رَسُولُ اللَّهِ
X
അല്ലാഹുവിന്റെ ദൂതനാണ്
وَكَلِمَتُهُ
X
അവന്റെ വചനവും
أَلْقَاهَا
X
അവന്‍ ഇത് ഇട്ടുകൊടുത്തിരിക്കുന്നു
إِلَىٰ مَرْيَمَ
X
മര്‍യമിലേക്ക്
وَرُوحٌ
X
ഒരാത്മാവും
مِّنْهُۖ
X
അവന്‍ങ്കല്‍ നിന്നുള്ള
فَآمِنُوا
X
അതിനാല്‍ നിങ്ങള്‍ വിശ്വസിക്കുക
بِاللَّهِ
X
അല്ലാഹുവില്‍
وَرُسُلِهِۖ
X
അവന്റെ ദൂതന്‍മാരിലും
وَلَا تَقُولُوا
X
നിങ്ങള്‍ പറയരുത്
ثَلَاثَةٌۚ
X
ത്രിത്വം (എന്നവാക്ക്)
انتَهُوا
X
നിങ്ങള്‍ (അത്) അവസാനിപ്പിക്കുക
خَيْرًا
X
ഉത്തമം (അതാണ് )
لَّكُمْۚ
X
നിങ്ങള്‍ക്ക്
إِنَّمَا اللَّهُ
X
നിശ്ചയമായും അല്ലാഹു
إِلَٰهٌ
X
ദൈവമാകുന്നു
وَاحِدٌۖ
X
ഏകന്‍
سُبْحَانَهُ
X
അവന്‍ എത്ര പരിശുദ്ധന്‍
أَن يَكُونَ لَهُ
X
അവന് ഉണ്ടാകുന്നതില്‍ നിന്ന്
وَلَدٌۘ
X
ഒരു പുത്രന്‍
لَّهُ
X
അവനുള്ളതാണ്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِۗ
X
ഭൂമിയിലുള്ളതും
وَكَفَىٰ بِاللَّهِ
X
അല്ലാഹു തന്നെ മതി
وَكِيلًا
X
കൈകാര്യകര്‍ത്താവായി
﴿4:171﴾ هَلْ يَنظُرُونَ
X
അവര്‍ പ്രതീക്ഷിക്കുന്നോ
إِلَّا أَن تَأْتِيَهُمُ
X
അവരുടെ അടുത്ത് വരുന്നതിനെ അല്ലാതെ
الْمَلَائِكَةُ
X
മലക്കുകള്‍
أَوْ يَأْتِيَ
X
അല്ലെങ്കില്‍ വരുന്നതിനെ
رَبُّكَ
X
നിന്റെനാഥന്‍
أَوْ يَأْتِيَ
X
അല്ലെങ്കില്‍ വന്നെത്തുന്നതിനെ
بَعْضُ
X
ചില
آيَاتِ
X
ദൃഷ്ടാന്തങ്ങള്‍
رَبِّكَۗ
X
നിന്റെ നാഥന്റെ
يَوْمَ
X
ദിവസം
يَأْتِي
X
വരുന്നു(വരുന്ന)
بَعْضُ
X
ചിലത്
آيَاتِ
X
ദൃഷ്ടാന്തങ്ങളില്‍
رَبِّكَ
X
നിന്റെ നാഥന്റെ
لَا يَنفَعُ
X
ഉപകരിക്കുകയില്ല
نَفْسًا
X
ഒരാത്മാവിന്നും (ആര്‍ക്കും)
إِيمَانُهَا
X
(അതിന്റെ)വിശ്വാസം
لَمْ تَكُنْ
X
അതായിരുന്നില്ല
آمَنَتْ
X
അത് വിശ്വസിച്ചു
مِن قَبْلُ
X
മുമ്പ്തന്നെ
أَوْ كَسَبَتْ
X
അല്ലെങ്കില്‍ അത് പ്രവര്‍ത്തിച്ചു
فِي إِيمَانِهَا
X
അതിന്റെ വിശ്വാസത്തോടൊപ്പം
خَيْرًاۗ
X
വല്ല നന്മയും
قُلِ
X
നീ പറയുക
انتَظِرُوا
X
നിങ്ങള്‍ കാത്തിരിക്കുക
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
مُنتَظِرُونَ
X
കാത്തിരിക്കുന്നവരാണ്
﴿6:158﴾ وَلَوْ عَلِمَ اللَّهُ
X
അല്ലാഹു കണ്ടറിഞ്ഞിരിന്നുവെങ്കില്‍
فِيهِمْ
X
അവരില്‍
خَيْرًا
X
എന്തെങ്കിലും നന്മ
لَّأَسْمَعَهُمْۖ
X
അവരെ അവന്‍ കേള്‍പിക്കുമായിരുന്നു
وَلَوْ أَسْمَعَهُمْ
X
അവരെ അവന്‍ കേള്‍പിച്ചാല്‍ പോലും
لَتَوَلَّوا
X
അവര്‍ തിരിഞ്ഞുപോകുമായിരുന്നു
وَّهُم
X
അവര്‍(ആയിക്കൊണ്ട്)
مُّعْرِضُونَ
X
അവഗണിക്കുന്നവര്‍
﴿8:23﴾ يَا أَيُّهَا النَّبِيُّ
X
നബിയേ
قُل
X
നീ പറയുക
لِّمَن
X
ആളുകളോട്
فِي أَيْدِيكُم
X
നിങ്ങളുടെ കൈവശമുള്ള
مِّنَ الْأَسْرَىٰ
X
യുദ്ധത്തടവുകാരില്‍ നിന്ന്
إِن يَعْلَمِ اللَّهُ
X
അല്ലാഹു അറിഞ്ഞാല്‍
فِي قُلُوبِكُمْ
X
നിങ്ങളുടെ മനസ്സില്‍ ഉള്ളതായി
خَيْرًا
X
വല്ല നന്മയും
يُؤْتِكُمْ
X
നിങ്ങള്‍ക്കവന്‍ നല്‍കും
خَيْرًا
X
ഉത്തമമായത്
مِّمَّا
X
ഒന്നിനേക്കാള്‍
أُخِذَ
X
അത് വസൂല്‍ ചെയ്യപ്പെട്ടു
مِنكُمْ
X
നിങ്ങളില്‍ നിന്ന്
وَيَغْفِرْ
X
അവന്‍ പൊറുത്തു തരികയും ചെയ്യും
لَكُمْۗ
X
നിങ്ങള്‍ക്ക്
وَاللَّهُ
X
അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
ദയാപരനും
﴿8:70﴾ يَحْلِفُونَ
X
അവര്‍ ആണയിടുന്നു
بِاللَّهِ
X
അല്ലാഹുവിന്റെ പേരില്‍
مَا قَالُوا
X
തങ്ങള്‍ അങ്ങനെ പറഞ്ഞിട്ടേയില്ലെന്ന്
وَلَقَدْ قَالُوا
X
എന്നാല്‍ ഉറപ്പായും അവര്‍ ഉരുവിട്ടിരിക്കുന്നു
كَلِمَةَ
X
വാക്ക്
الْكُفْرِ
X
സത്യനിഷേധത്തിന്റെ
وَكَفَرُوا
X
അവര്‍ സത്യനിഷേധികളാവുകയും ചെയ്തു
بَعْدَ إِسْلَامِهِمْ
X
ഇസ്‌ലാം സ്വീകരിച്ച ശേഷം
وَهَمُّوا
X
അവര്‍ മുതിരുകയും ചെയ്തു
بِمَا لَمْ يَنَالُواۚ
X
തങ്ങള്‍ക്ക് ചെയ്യാനാവാത്ത കാര്യത്തിന്
وَمَا نَقَمُوا
X
അവര്‍ ശത്രുത വെക്കുന്നില്ല
إِلَّا أَنْ أَغْنَاهُمُ
X
അവര്‍ക്കു സുഭിക്ഷത നല്‍കി എന്നതിനാലല്ലാതെ
اللَّهُ
X
അല്ലാഹു
وَرَسُولُهُ
X
അവന്റെ ദൂതനും
مِن فَضْلِهِۚ
X
അല്ലാഹുവിന്റെ അനുഗ്രഹത്താല്‍
فَإِن يَتُوبُوا
X
ഇനിയെങ്കിലും അവര്‍ പശ്ചാത്തപിക്കുകയാണെങ്കില്‍
يَكُ
X
അതായിരിക്കും
خَيْرًا
X
ഉത്തമം
لَّهُمْۖ
X
അവര്‍ക്ക്
وَإِن يَتَوَلَّوْا
X
അവര്‍ പിന്തിരിഞ്ഞുപോവുകയാണെങ്കില്‍
يُعَذِّبْهُمُ
X
അവരെ ശിക്ഷിക്കും
اللَّهُ
X
അല്ലാഹു
عَذَابًا
X
ശിക്ഷ
أَلِيمًا
X
നോവേറിയ
فِي الدُّنْيَا
X
ഇഹത്തില്‍
وَالْآخِرَةِۚ
X
പരത്തിലും
وَمَا لَهُمْ
X
അവര്‍ക്ക് ഇല്ല
فِي الْأَرْضِ
X
ഭൂമിയില്‍
مِن وَلِيٍّ
X
ഒരു രക്ഷകനും
وَلَا نَصِيرٍ
X
ഒരു സഹായിയും
﴿9:74﴾ وَلَا أَقُولُ
X
ഞാന്‍ പറയുന്നില്ല
لَكُمْ
X
നിങ്ങളോട്
عِندِي
X
എന്റെ വശമുണ്ടെന്ന്
خَزَائِنُ اللَّهِ
X
അല്ലാഹുവിന്റെ ഖജനാവുകള്‍
وَلَا أَعْلَمُ
X
ഞാന്‍ അറിയുന്നുമില്ല
الْغَيْبَ
X
അഭൗതിക കാര്യങ്ങള്‍
وَلَا أَقُولُ
X
ഞാന്‍ പറയുന്നുമില്ല
إِنِّي
X
നിശ്ചയം ഞാന്‍ ആണെന്ന്
مَلَكٌ
X
മലക്ക്
وَلَا أَقُولُ
X
ഞാന്‍ പറയുന്നുമില്ല
لِلَّذِينَ
X
ഒരുവിഭാഗക്കാരോട്
تَزْدَرِي
X
നിസ്സാരമായി കാണുന്നു
أَعْيُنُكُمْ
X
നിങ്ങളുടെ കണ്ണുകള്‍
لَن يُؤْتِيَهُمُ
X
അവര്‍ക്കു നല്‍കുകയില്ലെന്ന്
اللَّهُ
X
അല്ലാഹു
خَيْرًاۖ
X
ഒരു നന്മയും
اللَّهُ
X
അല്ലാഹുവാണ്
أَعْلَمُ
X
ഏറ്റവും നന്നായറിയുന്നവന്‍
بِمَا فِي أَنفُسِهِمْۖ
X
അവരുടെ മനസ്സുകളിലുള്ളത്
إِنِّي
X
നിശ്ചയമായും ഞാന്‍
إِذًا
X
എങ്കില്‍ (അങ്ങനെ പറയുകയാണെങ്കില്‍)
لَّمِنَ الظَّالِمِينَ
X
അക്രമികളില്‍പെട്ടവനാകുന്നു
﴿11:31﴾ وَقِيلَ
X
ചോദിക്കപ്പെടും
لِلَّذِينَ اتَّقَوْا
X
സൂക്ഷ്മത പാലിച്ചവരോട്
مَاذَا
X
എന്താണ്
أَنزَلَ
X
ഇറക്കി(യത്)
رَبُّكُمْۚ
X
നിങ്ങളുടെ നാഥന്‍
قَالُوا
X
അവര്‍ പറയും
خَيْرًاۗ
X
ഉത്തമമായത്
لِّلَّذِينَ أَحْسَنُوا
X
സുകൃതം ചെയ്തവര്‍ക്കുണ്ട്
فِي هَٰذِهِ الدُّنْيَا
X
ഇഹലോകത്ത്
حَسَنَةٌۚ
X
നന്മ
وَلَدَارُ
X
ഭവനം തന്നെ
الْآخِرَةِ
X
പരലോകത്തിലെ
خَيْرٌۚ
X
ഉത്തമം
وَلَنِعْمَ
X
എത്ര മഹത്തരം
دَارُ
X
ഭവനം
الْمُتَّقِينَ
X
സൂക്ഷ്മത പാലിക്കുന്നവരുടെ
﴿16:30﴾ وَمَا أَظُنُّ
X
ഞാന്‍ വിചാരിക്കുന്നുമില്ല
السَّاعَةَ
X
അന്ത്യനാള്‍
قَائِمَةً
X
നിലവില്‍ വരുന്നതായി
وَلَئِن رُّدِدتُّ
X
ഇനി, ഞാന്‍ മടക്കപ്പെട്ടാല്‍ തന്നെ
إِلَىٰ رَبِّي
X
എന്റെ നാഥങ്കലേക്ക്
لَأَجِدَنَّ
X
തീര്‍ച്ചയായും ഞാന്‍ കണ്ടെത്തും (എനിക്ക് ലഭിക്കും)
خَيْرًا
X
ഉത്തമമായത്
مِّنْهَا
X
അതിനേക്കാള്‍
مُنقَلَبًا
X
മടക്ക സ്ഥലം, സങ്കേതം
﴿18:36﴾ فَعَسَىٰ
X
എന്നാല്‍ ആയേക്കാം
رَبِّي
X
എന്റെ നാഥന്‍
أَن يُؤْتِيَنِ
X
എനിക്ക് നല്‍കാന്‍
خَيْرًا
X
മെച്ചമായത്
مِّن جَنَّتِكَ
X
നിന്റെ തോട്ടത്തേക്കാള്‍
وَيُرْسِلَ
X
അവന്‍ അയക്കുകയും (ചെയ്തേക്കാം)
عَلَيْهَا
X
അതിന്റെ നേരെ
حُسْبَانًا
X
ശിക്ഷ
مِّنَ السَّمَاءِ
X
ആകാശത്തുനിന്ന്
فَتُصْبِحَ
X
അങ്ങനെ അത് ആയിത്തീരും
صَعِيدًا
X
മണ്ണ്
زَلَقًا
X
തരിശായ, ചതുപ്പുള്ള, വഴുതുന്ന
﴿18:40﴾ فَأَرَدْنَا
X
അതിനാല്‍ നാം ഉദ്ദേശിച്ചു
أَن يُبْدِلَهُمَا
X
അവര്‍ക്ക് രണ്ടു പേര്‍ക്കും പകരം നല്‍കാന്‍
رَبُّهُمَا
X
അവരുടെ നാഥന്‍
خَيْرًا
X
ഉത്തമനെ
مِّنْهُ
X
അവനേക്കാള്‍
زَكَاةً
X
പരിശുദ്ധിയാല്‍
وَأَقْرَبَ
X
ഏറ്റവും അടുത്തവനെയും
رُحْمًا
X
കുടുംബ സ്നേഹത്താല്‍
﴿18:81﴾ لَّوْلَا
X
എന്തുകൊണ്ടില്ല
إِذْ سَمِعْتُمُوهُ
X
നിങ്ങളിത് കേട്ടപ്പോള്‍
ظَنَّ
X
വിചാരിച്ചു
الْمُؤْمِنُونَ
X
വിശ്വാസികള്‍
وَالْمُؤْمِنَاتُ
X
വിശ്വാസിനികളും
بِأَنفُسِهِمْ
X
തങ്ങളെക്കുറിച്ച്
خَيْرًا
X
നല്ലത്
وَقَالُوا
X
അവര്‍ പറയുകയും ചെയ്തു
هَٰذَا
X
ഇത്
إِفْكٌ
X
അപവാദമാണ്
مُّبِينٌ
X
വ്യക്തമായ
﴿24:12﴾ وَلْيَسْتَعْفِفِ
X
സദാചാരനിഷ്ഠ പുലര്‍ത്തട്ടെ
الَّذِينَ لَا يَجِدُونَ
X
(കഴിവ്) ലഭിക്കാത്തവര്‍
نِكَاحًا
X
വിവാഹത്തിനുള്ള
حَتَّىٰ يُغْنِيَهُمُ
X
അവരെ സ്വയംപര്യാപ്തരാക്കും വരെ
اللَّهُ
X
അല്ലാഹു
مِن فَضْلِهِۗ
X
അവന്റെ അനുഗ്രഹത്താല്‍
وَالَّذِينَ يَبْتَغُونَ
X
ആഗ്രഹിക്കുന്നവര്‍
الْكِتَابَ
X
മോചനക്കരാര്‍
مِمَّا مَلَكَتْ أَيْمَانُكُمْ
X
നിങ്ങളുടെ അടിമകളില്‍
فَكَاتِبُوهُمْ
X
അപ്പോള്‍ നിങ്ങള്‍ അവരുമായി മോചന കരാറുണ്ടാക്കുക
إِنْ عَلِمْتُمْ
X
നിങ്ങള്‍ അറിയുന്നുവെങ്കില്‍
فِيهِمْ
X
അവരില്‍
خَيْرًاۖ
X
നന്മയുണ്ടെന്ന്
وَآتُوهُم
X
നിങ്ങള്‍ അവര്‍ക്ക് നല്‍കുകയും ചെയ്യുക
مِّن مَّالِ اللَّهِ
X
അല്ലാഹുവിന്റെ ധനത്തില്‍ നിന്ന്
الَّذِي آتَاكُمْۚ
X
അവന്‍ നിങ്ങള്‍ക്ക് നല്‍കിയ
وَلَا تُكْرِهُوا
X
നിങ്ങള്‍ നിര്‍ബന്ധിക്കരുത്
فَتَيَاتِكُمْ
X
നിങ്ങളുടെ അടിമസ്ത്രീകളെ
عَلَى الْبِغَاءِ
X
വ്യഭിചാരത്തിന്
إِنْ أَرَدْنَ
X
അവരുദ്ദേശിക്കുന്നുവെങ്കില്‍
تَحَصُّنًا
X
ചാരിത്ര്യ സംരക്ഷണം
لِّتَبْتَغُوا
X
നിങ്ങള്‍ കൊതിച്ചുകൊണ്ട്
عَرَضَ الْحَيَاةِ الدُّنْيَاۚ
X
ഭൗതികനേട്ടം(കരസ്ഥമാക്കാന്‍)
وَمَن يُكْرِههُّنَّ
X
ആരെങ്കിലും അവരെ നിര്‍ബന്ധിച്ചാല്‍
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
مِن بَعْدِ إِكْرَاهِهِنَّ
X
അവര്‍ നിര്‍ബന്ധിക്കപ്പെട്ട ശേഷം
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
കരുണാനിധിയും
﴿24:33﴾ تَبَارَكَ
X
അവന്‍ അനുഗ്രഹമുള്ളവനാണ്
الَّذِي
X
യാതൊരുത്തന്‍
إِن شَاءَ
X
അവനുദ്ദേശിച്ചാല്‍
جَعَلَ لَكَ
X
താങ്കള്‍ക്ക് അവന്‍ ഉണ്ടാക്കിവെക്കും
خَيْرًا
X
ഉത്തമമായതിനെ
مِّن ذَٰلِكَ
X
അതിനേക്കാള്‍
جَنَّاتٍ
X
ആരാമങ്ങള്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അതിന്റെ താഴ്ഭാഗത്തുകൂടി
الْأَنْهَارُ
X
നദികള്‍
وَيَجْعَل
X
അവന്‍ ഉണ്ടാക്കിയേക്കാം
لَّكَ
X
താങ്കള്‍ക്ക്
قُصُورًا
X
കൊട്ടാരങ്ങള്‍
﴿25:10﴾ وَرَدَّ
X
തിരിച്ചയച്ചു
اللَّهُ
X
അല്ലാഹു
الَّذِينَ كَفَرُوا
X
സത്യനിഷേധികളെ
بِغَيْظِهِمْ
X
അവരുടെ കോപാഗ്നിയോടെത്തന്നെ
لَمْ يَنَالُوا
X
അവര്‍ക്ക് കിട്ടിയിട്ടില്ല
خَيْرًاۚ
X
നേട്ടം
وَكَفَى اللَّهُ
X
അല്ലാഹു തന്നെ മതി
الْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്ക്
الْقِتَالَۚ
X
പൊരുതാന്‍
وَكَانَ اللَّهُ
X
അല്ലാഹുവാണ്
قَوِيًّا
X
കരുത്തുള്ളവന്‍
عَزِيزًا
X
പ്രതാപിയും
﴿33:25﴾ وَقَالَ
X
പറഞ്ഞു
الَّذِينَ كَفَرُوا
X
നിഷേധിച്ചവര്‍
لِلَّذِينَ آمَنُوا
X
വിശ്വസിച്ചവരെപ്പറ്റി
لَوْ كَانَ
X
ഇതായിരുന്നുവെങ്കില്‍
خَيْرًا
X
നല്ലത്
مَّا سَبَقُونَا
X
ഇവര്‍ ഞങ്ങളെ മുന്‍കടക്കുമായിരുന്നില്ല
إِلَيْهِۚ
X
അതിലേക്ക്
وَإِذْ لَمْ يَهْتَدُوا
X
അവര്‍ നേര്‍വഴിയിലായിട്ടില്ലെന്നതിനാല്‍
بِهِ
X
ഇതുമുഖേന
فَسَيَقُولُونَ
X
അവര്‍ പറഞ്ഞേക്കും
هَٰذَا
X
ഇത്
إِفْكٌ
X
കെട്ടുകഥ
قَدِيمٌ
X
പഴഞ്ചന്‍
﴿46:11﴾ طَاعَةٌ
X
അനുസരണം (അനുസരണമാണാവശ്യം)
وَقَوْلٌ
X
വാക്കും
مَّعْرُوفٌۚ
X
മാന്യമായ
فَإِذَا عَزَمَ
X
എന്നാല്‍ തീരുമാനമായപ്പോള്‍
الْأَمْرُ
X
കാര്യം (യുദ്ധം)
فَلَوْ صَدَقُوا
X
അവര്‍ സത്യസന്ധത പുലര്‍ത്തിയിരുന്നെങ്കില്‍
اللَّهَ
X
അല്ലാഹുവിനോട്
لَكَانَ
X
അതായിരുന്നു
خَيْرًا
X
ഉത്തമം
لَّهُمْ
X
അവര്‍ക്ക്
﴿47:21﴾ وَلَوْ أَنَّهُمْ صَبَرُوا
X
അവര്‍ ക്ഷമിച്ചിരുന്നെങ്കില്‍
حَتَّىٰ تَخْرُجَ
X
നീ പുറത്ത് വരുന്നതുവരെ
إِلَيْهِمْ
X
അവരുടെ അടുത്തേക്ക്
لَكَانَ
X
അതായിരുന്നു
خَيْرًا
X
ഉത്തമം
لَّهُمْۚ
X
അവര്‍ക്ക്
وَاللَّهُ غَفُورٌ
X
അല്ലാഹു ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
ദയാപരനും
﴿49:5﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
لَا يَسْخَرْ
X
പരിഹസിക്കരുത്
قَوْمٌ
X
ഒരു ജനത
مِّن قَوْمٍ
X
മറ്റൊരു ജനതയെ
عَسَىٰ أَن يَكُونُوا
X
ഇവര്‍ ആയേക്കാം
خَيْرًا
X
നല്ലവര്‍
مِّنْهُمْ
X
അവരേക്കാള്‍
وَلَا نِسَاءٌ
X
സ്ത്രീകളും (പരിഹസിക്കരുത്)
مِّن نِّسَاءٍ
X
സ്ത്രീകളെയും
عَسَىٰ أَن يَكُنَّ
X
ഇവരായേക്കാം
خَيْرًا
X
നല്ലവര്‍
مِّنْهُنَّۖ
X
അവരേക്കാള്‍
وَلَا تَلْمِزُوا
X
നിങ്ങള്‍ കുത്തുവാക്ക് പറയരുത്
أَنفُسَكُمْ
X
നിങ്ങളോട് തന്നെ (നിങ്ങളന്യോന്യം)
وَلَا تَنَابَزُوا
X
നിങ്ങള്‍ പരസ്പരം അപമാനിക്കരുത്
بِالْأَلْقَابِۖ
X
പരിഹാസപ്പേരുകള്‍ ഉപയോഗിച്ചുകൊണ്ട്
بِئْسَ
X
വളരെ നീചമായിരിക്കുന്നു
الِاسْمُ
X
പേര്
الْفُسُوقُ
X
അധര്‍മത്തിന്റെ
بَعْدَ الْإِيمَانِۚ
X
വിശ്വാസത്തിനു ശേഷം
وَمَن لَّمْ يَتُبْ
X
ആര്‍ പശ്ചാത്തപിക്കുന്നില്ലയോ?
فَأُولَٰئِكَ
X
അവര്‍
هُمُ
X
അവര്‍ തന്നെയാണ്
الظَّالِمُونَ
X
അക്രമികള്‍
﴿49:11﴾ فَاتَّقُوا
X
അതിനാല്‍ നിങ്ങള്‍ സൂക്ഷിക്കുക
اللَّهَ
X
അല്ലാഹുവിനെ
مَا اسْتَطَعْتُمْ
X
നിങ്ങള്‍ക്കു സാധ്യമായ വിധം
وَاسْمَعُوا
X
നിങ്ങള്‍ കേള്‍ക്കുക
وَأَطِيعُوا
X
നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക
وَأَنفِقُوا
X
നിങ്ങള്‍ ചെലവഴിക്കുകയും ചെയ്യുക
خَيْرًا
X
ഗുണകരമാണത്
لِّأَنفُسِكُمْۗ
X
നിങ്ങള്‍ക്കുതന്നെ
وَمَن يُوقَ
X
ആര്‍ കാത്തുരക്ഷിക്കപ്പെടുന്നുവോ
شُحَّ
X
പിശുക്കില്‍നിന്ന്
نَفْسِهِ
X
തന്റെ മനസ്സിന്റെ
فَأُولَٰئِكَ
X
അവര്‍
هُمُ
X
അവര്‍ തന്നെയാണ്
الْمُفْلِحُونَ
X
വിജയികള്‍
﴿64:16﴾ عَسَىٰ
X
ആയേക്കാം
رَبُّهُ
X
അദ്ദേഹത്തിന്റെ നാഥന്‍
إِن طَلَّقَكُنَّ
X
അദ്ദേഹം നിങ്ങളെ വിവാഹമോചനം ചെയ്താല്‍
أَن يُبْدِلَهُ
X
അദ്ദേഹത്തിന് പകരം നല്‍കു(മായേക്കാം)
أَزْوَاجًا
X
ഭാര്യമാരെ
خَيْرًا
X
ഉത്തമരായ
مِّنكُنَّ
X
നിങ്ങളേക്കാള്‍
مُسْلِمَاتٍ
X
മുസ്‌ലിംകളായ വനിതകളെ
مُّؤْمِنَاتٍ
X
സത്യവിശ്വാസിനികളും
قَانِتَاتٍ
X
ഭയഭക്തിയുള്ളവരും
تَائِبَاتٍ
X
പശ്ചാത്തപിക്കുന്നവരും
عَابِدَاتٍ
X
ആരാധനാ നിരതരും
سَائِحَاتٍ
X
വ്രതനിഷ്ഠരും
ثَيِّبَاتٍ
X
വിധവകളും
وَأَبْكَارًا
X
കന്യകകളും
﴿66:5﴾ عَسَىٰ
X
ആയേക്കാം
رَبُّنَا
X
നമ്മുടെ നാഥന്‍
أَن يُبْدِلَنَا
X
നമുക്ക് പകരം നല്‍കും (നല്‍കിയേക്കും)
خَيْرًا مِّنْهَا
X
ഇതിനെക്കാള്‍ നല്ലത്
إِنَّا
X
നിശ്ചയം നാം
إِلَىٰ رَبِّنَا
X
ഞങ്ങളുടെ നാഥനില്‍
رَاغِبُونَ
X
പ്രതീക്ഷയര്‍പ്പിക്കുന്നവരാകുന്നു
﴿68:32﴾ عَلَىٰ أَن نُّبَدِّلَ
X
നാം പകരം കൊണ്ടുവരാന്‍
خَيْرًا
X
ഉത്തമന്മാരെ
مِّنْهُمْ
X
അവരേക്കാള്‍
وَمَا نَحْنُ
X
നാം അല്ല
بِمَسْبُوقِينَ
X
മറികടക്കപ്പെടുന്നവര്‍
﴿70:41﴾ إِنَّ رَبَّكَ
X
നിശ്ചയം, നിന്റെ നാഥന്‍
يَعْلَمُ
X
അവന്‍ അറിയുന്നുണ്ട്
أَنَّكَ تَقُومُ
X
നിശ്ചയം, നീ എഴുന്നേറ്റ് നമസ്കരിക്കുന്നുണ്ടെന്ന്
أَدْنَىٰ
X
അടുത്ത ഭാഗം
مِن ثُلُثَيِ
X
മൂന്നില്‍ രണ്ടിനോട്
اللَّيْلِ
X
രാത്രിയുടെ
وَنِصْفَهُ
X
അതിന്റെ പാതിഭാഗവും
وَثُلُثَهُ
X
അതിന്റെ മൂന്നിലൊരു ഭാഗവും
وَطَائِفَةٌ
X
ഒരു സംഘവും
مِّنَ الَّذِينَ مَعَكَۚ
X
നിന്റെ കൂടെയുള്ളവരില്‍നിന്ന്
وَاللَّهُ
X
അല്ലാഹു
يُقَدِّرُ
X
അവന്‍ കണക്കാക്കുന്നു
اللَّيْلَ
X
രാവിനെ
وَالنَّهَارَۚ
X
പകലിനെയും
عَلِمَ
X
അവന്‍ അറിഞ്ഞിരിക്കുന്നു
أَن لَّن تُحْصُوهُ
X
നിങ്ങള്‍ക്കത് കൃത്യമായി കണക്കാക്കാനാവില്ലെന്ന
فَتَابَ
X
അതിനാല്‍ അവന്‍ ഇളവ് നല്‍കിയിരിക്കുന്നു
عَلَيْكُمْۖ
X
നിങ്ങള്‍ക്ക്
فَاقْرَءُوا
X
അതുകൊണ്ട് നിങ്ങള്‍ പാരായണം ചെയ്യുക
مَا تَيَسَّرَ
X
സൗകര്യമായത്
مِنَ الْقُرْآنِۚ
X
ഖുര്‍ആനില്‍നിന്ന്
عَلِمَ
X
അവന്‍ അറിഞ്ഞിരിക്കുന്നു
أَن سَيَكُونُ
X
ഉണ്ടായിരിക്കുമെന്ന്
مِنكُم
X
നിങ്ങളില്‍
مَّرْضَىٰۙ
X
രോഗികള്‍
وَآخَرُونَ
X
വേറെ ചിലര്‍
يَضْرِبُونَ
X
അവര്‍ സഞ്ചരിക്കുന്നു
فِي الْأَرْضِ
X
ഭൂമിയില്‍
يَبْتَغُونَ
X
തേടുന്നവരായിക്കൊണ്ട്
مِن فَضْلِ اللَّهِۙ
X
അല്ലാഹുവിന്റെ അനുഗ്രഹത്തില്‍നിന്ന്
وَآخَرُونَ
X
വേറെ ചിലര്‍
يُقَاتِلُونَ
X
അവര്‍ പോരാടുന്നു
فِي سَبِيلِ اللَّهِۖ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
فَاقْرَءُوا
X
അതിനാല്‍ നിങ്ങള്‍ പാരായണം ചെയ്യുക
مَا تَيَسَّرَ
X
സൗകര്യമായത്
مِنْهُۚ
X
അതില്‍നിന്ന്
وَأَقِيمُوا
X
നിങ്ങള്‍ നിഷ്ഠയോടെ നിര്‍വഹിക്കുക
الصَّلَاةَ
X
നമസ്കാരം
وَآتُوا
X
നിങ്ങള്‍ നല്‍കുക
الزَّكَاةَ
X
സകാത്ത്
وَأَقْرِضُوا
X
നിങ്ങള്‍ കടം കൊടുക്കുക
اللَّهَ
X
അല്ലാഹുവിന്
قَرْضًا
X
കടം
حَسَنًاۚ
X
ഉത്തമമായ
وَمَا تُقَدِّمُوا
X
നിങ്ങള്‍ മുന്‍കൂട്ടി ചെയ്യുന്നത്
لِأَنفُسِكُم
X
നിങ്ങള്‍ക്കുവേണ്ടി
مِّنْ خَيْرٍ
X
നന്മയില്‍നിന്ന്
تَجِدُوهُ
X
നിങ്ങളത് കണ്ടെത്തും
عِندَ اللَّهِ
X
അല്ലാഹുവിന്റെ അടുത്ത്
هُوَ
X
അത്
خَيْرًا
X
ഏറെ ഗുണകരമായി
وَأَعْظَمَ
X
ഏറ്റവും മഹത്തരമായും
أَجْرًاۚ
X
പ്രതിഫലത്തില്‍
وَاسْتَغْفِرُوا
X
നിങ്ങള്‍ മാപ്പപേക്ഷിക്കുക
اللَّهَۖ
X
അല്ലാഹുവിനോട്
إِنَّ اللَّهَ
X
നിശ്ചയം, അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
ദയാപരനും
﴿73:20﴾ فَمَن
X
അപ്പോള്‍ ആര്‍
يَعْمَلْ
X
പ്രവര്‍ത്തിച്ചിട്ടുണ്ടോ?
مِثْقَالَ
X
തൂക്കം
ذَرَّةٍ
X
അണുവിന്റെ
خَيْرًا
X
നന്മ
يَرَهُ
X
അവന്‍ അത് കാണും
﴿99:7﴾