Repeated Words in Quran

< >
Total Found : 1
وَإِذَا لَقُوا
X
അവര്‍ കണ്ടുമുട്ടുമ്പോള്‍
الَّذِينَ آمَنُوا
X
സത്യവിശ്വാസികളെ
قَالُوا
X
അവര്‍ പറയും
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
وَإِذَا خَلَا
X
തനിച്ചാകുമ്പോള്‍
بَعْضُهُمْ
X
അവരിലെ ചിലര്‍
إِلَىٰ بَعْضٍ
X
ചിലരുമായി
قَالُوا
X
അവര്‍ പറയും
أَتُحَدِّثُونَهُم
X
നിങ്ങള്‍ ഇവരോട് പറയുകയോ
بِمَا فَتَحَ اللَّهُ
X
അല്ലാഹു വെളിപ്പെടുത്തിത്തന്നതിനെപറ്റി
عَلَيْكُمْ
X
നിങ്ങള്‍ക്ക്
لِيُحَاجُّوكُم
X
അവര്‍ നിങ്ങളോട് ന്യായവാദം നടത്താന്‍
بِهِ
X
അത് വഴി
عِندَ رَبِّكُمْۚ
X
നിങ്ങളുടെ നാഥന്റെ അരികെ
أَفَلَا تَعْقِلُونَ
X
നിങ്ങള്‍ ചിന്തിക്കുന്നില്ലേ
﴿2:76﴾ وَاتَّبَعُوا
X
അവര്‍ പിന്‍പറ്റുകയും ചെയ്തു
مَا تَتْلُو
X
ഓതിക്കൊടുക്കുന്നതിനെ
الشَّيَاطِينُ
X
പിശാചുക്കള്‍
عَلَىٰ مُلْكِ
X
രാജാധിപത്യത്തെക്കുറിച്ച്
سُلَيْمَانَۖ
X
സുലൈമാന്റെ
وَمَا كَفَرَ
X
സത്യനിഷേധി ആയിട്ടില്ല
سُلَيْمَانُ
X
സുലൈമാന്‍
وَلَٰكِنَّ
X
എന്നാല്‍
الشَّيَاطِينَ
X
പിശാചുക്കള്‍
كَفَرُوا
X
അവര്‍ സത്യനിഷേധികളായി
يُعَلِّمُونَ
X
അവര്‍ പഠിപ്പിക്കുന്നു
النَّاسَ
X
ജനങ്ങളെ
السِّحْرَ
X
മാരണം
وَمَا أُنزِلَ
X
ഇറക്കപ്പെട്ടതിനെയും
عَلَى الْمَلَكَيْنِ
X
രണ്ട് മലക്കുകള്‍ക്ക്
بِبَابِلَ
X
ബാബിലോണിയയിലെ
هَارُوتَ
X
(അതായത്) ഹാറൂത്തിന്ന്
وَمَارُوتَۚ
X
മാറൂത്തിന്നും
وَمَا يُعَلِّمَانِ
X
അവര്‍ രണ്ടുപേരും പഠിപ്പിച്ചിരുന്നില്ല
مِنْ أَحَدٍ
X
ഒരാളെയും
حَتَّىٰ يَقُولَا
X
അവരിരുവരും പറയുന്നത് വരെ
إِنَّمَا
X
നിശ്ചയം
نَحْنُ
X
ഞങ്ങള്‍
فِتْنَةٌ
X
ഒരു പരീക്ഷണം (മാത്രമാകുന്നു)
فَلَا تَكْفُرْۖ
X
അതിനാല്‍ നീ സത്യനിഷേധിയാകരുത്
فَيَتَعَلَّمُونَ
X
അങ്ങനെ അവര്‍ പഠിച്ചുകൊണ്ടിരുന്നു
مِنْهُمَا
X
അവരിരുവരില്‍നിന്നും
مَا
X
യാതൊന്നിനെ
يُفَرِّقُونَ
X
അവന്‍ ഭിന്നിപ്പിക്കുന്നു
بِهِ
X
അതുകൊണ്ട്
بَيْنَ
X
ഇടയില്‍
الْمَرْءِ
X
മനുഷ്യന്റെ
وَزَوْجِهِۚ
X
അയാളുടെ ഇണ(ഭാര്യ)യുടെയും
وَمَا
X
അവരല്ല
هُم بِضَارِّينَ
X
ദ്രോഹിക്കുന്നവര്‍
بِهِ
X
അതുകൊണ്ട്
مِنْ أَحَدٍ
X
ഒരാളെയും
إِلَّا بِإِذْنِ اللَّهِۚ
X
അല്ലാഹുവിന്റെ അനുമതിയോടെയല്ലാതെ
وَيَتَعَلَّمُونَ
X
അവര്‍ പഠിച്ചുകൊണ്ടിരുന്നു
مَا يَضُرُّهُمْ
X
തങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്നത്
وَلَا يَنفَعُهُمْۚ
X
തങ്ങള്‍ക്ക് ഉപകാരം ചെയ്യാത്തതും
وَلَقَدْ عَلِمُوا
X
തീര്‍ച്ചയായും അവര്‍ അറിഞ്ഞിട്ടുണ്ട്
لَمَنِ اشْتَرَاهُ
X
അത് വാങ്ങിയവന്‍
مَا لَهُ
X
അവനില്ല
فِي الْآخِرَةِ
X
പരലോകത്തില്‍
مِنْ خَلَاقٍۚ
X
ഒരു വിഹിതവും
وَلَبِئْسَ
X
എത്ര ചീത്ത
مَا شَرَوْا
X
അവര്‍ വാങ്ങിയത്
بِهِ
X
അതിന് പകരം
أَنفُسَهُمْۚ
X
സ്വന്തത്തെ
لَوْ كَانُوا
X
അവര്‍ ആയിരുന്നെങ്കില്‍
يَعْلَمُونَ
X
അവര്‍ അറിയുന്നു
﴿2:102﴾ فَإِذَا قَضَيْتُم
X
നിങ്ങള്‍ പൂര്‍ത്തീകരിച്ചാല്‍
مَّنَاسِكَكُمْ
X
നിങ്ങളുടെ ഹജ്ജ് കര്‍മങ്ങള്‍
فَاذْكُرُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിനെ ഓര്‍ക്കുക
كَذِكْرِكُمْ
X
നിങ്ങള്‍ ഓര്‍ത്തിരുന്ന പോലെ
آبَاءَكُمْ
X
നിങ്ങളുടെ പിതാക്കളെ
أَوْ أَشَدَّ
X
അല്ലെങ്കില്‍ കൂടുതലായി
ذِكْرًاۗ
X
സ്മരിക്കുന്നതില്‍
فَمِنَ النَّاسِ
X
ജനങ്ങളിലുണ്ട്
مَن يَقُولُ
X
പ്രാര്‍ത്ഥിക്കുന്നവര്‍
رَبَّنَا
X
ഞങ്ങളുടെ രക്ഷിതാവേ
آتِنَا
X
ഞങ്ങള്‍ക്ക് നല്‍കേണമേ
فِي الدُّنْيَا
X
ഐഹികജീവിതത്തില്‍
وَمَا لَهُ
X
അവനില്ല
فِي الْآخِرَةِ
X
പരലോകത്ത്
مِنْ خَلَاقٍ
X
ഒരംശവും
﴿2:200﴾ إِنَّ الَّذِينَ يَشْتَرُونَ
X
നിശ്ചയമായും വാങ്ങുന്നവര്‍
بِعَهْدِ اللَّهِ
X
അല്ലാഹുവോടുള്ള പ്രതിജ്ഞകൊണ്ട്
وَأَيْمَانِهِمْ
X
സ്വന്തം ശപഥങ്ങളും
ثَمَنًا
X
വില
قَلِيلًا
X
തുഛമായ
أُولَٰئِكَ
X
അവര്‍
لَا خَلَاقَ
X
ഒരു വിഹിതവുമില്ല
لَهُمْ
X
അവര്‍ക്ക്
فِي الْآخِرَةِ
X
പരലോകത്ത്
وَلَا يُكَلِّمُهُمُ
X
അവരോട് സംസാരിക്കുകയില്ല
اللَّهُ
X
അല്ലാഹു
وَلَا يَنظُرُ
X
നോക്കുകയുമില്ല
إِلَيْهِمْ
X
അവരിലേക്ക്
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പ്പുനാളില്‍
وَلَا يُزَكِّيهِمْ
X
അവരെ സംസ്കരിക്കുകയുമില്ല
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
നോവേറിയ
﴿3:77﴾ وَهُوَ
X
അവനാണ്
الَّذِي جَعَلَكُمْ
X
നിങ്ങളെ ആക്കിയവന്‍
خَلَائِفَ
X
പ്രതിനിധികള്‍
الْأَرْضِ
X
ഭൂമിയില്‍
وَرَفَعَ
X
അവന്‍ ഉയര്‍ത്തി
بَعْضَكُمْ
X
നിങ്ങളില്‍ ചിലരെ
فَوْقَ
X
മീതെ
بَعْضٍ
X
(മറ്റു) ചിലരുടെ
دَرَجَاتٍ
X
പദവികളില്‍
لِّيَبْلُوَكُمْ
X
നിങ്ങളെ അവന്‍ പരീക്ഷിക്കാന്‍വേണ്ടി
فِي مَا آتَاكُمْۗ
X
അവന്‍ നിങ്ങള്‍ക്ക് നല്‍കിയതില്‍
إِنَّ رَبَّكَ
X
തീര്‍ച്ചയായും നിന്റെ നാഥന്‍
سَرِيعُ
X
വേഗതയുള്ളവനാണ്
الْعِقَابِ
X
ശിക്ഷിക്കുന്നതില്‍
وَإِنَّهُ
X
ഒപ്പം തീര്‍ച്ചയായും അവന്‍
لَغَفُورٌ
X
ഏറെ പൊറുക്കുന്നവനാകുന്നു
رَّحِيمٌ
X
ദയാപരനും
﴿6:165﴾ كَالَّذِينَ مِن قَبْلِكُمْ
X
നിങ്ങളുടെ മുമ്പുള്ളവരെ പോലെ(ത്തന്നെയാണ് നിങ്ങളും)
كَانُوا
X
അവരായിരുന്നു
أَشَدَّ
X
പ്രബലന്‍മാര്‍
مِنكُمْ
X
നിങ്ങളെക്കാള്‍
قُوَّةً
X
കരുത്തില്‍
وَأَكْثَرَ
X
പെരുത്തവരും
أَمْوَالًا
X
സമ്പത്ത്
وَأَوْلَادًا
X
സന്താനങ്ങളും
فَاسْتَمْتَعُوا
X
അങ്ങനെ അവര്‍ സുഖം അനുഭവിച്ചു
بِخَلَاقِهِمْ
X
തങ്ങളുടെ വിഹിതം കൊണ്ട്
فَاسْتَمْتَعْتُم
X
നിങ്ങളും സുഖമനുഭവിച്ചു
بِخَلَاقِكُمْ
X
നിങ്ങളുടെ വിഹിതം കൊണ്ട്
كَمَا اسْتَمْتَعَ
X
സുഖം അനുഭവിച്ച പോലെ
الَّذِينَ مِن قَبْلِكُم
X
നിങ്ങളുടെ മുമ്പുള്ളവര്‍
بِخَلَاقِهِمْ
X
തങ്ങളുടെ വിഹിതം കൊണ്ട്
وَخُضْتُمْ
X
നിങ്ങള്‍ (അധര്‍മങ്ങളില്‍) മുഴുകി
كَالَّذِي خَاضُواۚ
X
അവര്‍ മുഴുകിയ പോലെ
أُولَٰئِكَ
X
അക്കൂട്ടര്‍
حَبِطَتْ
X
പാഴായി
أَعْمَالُهُمْ
X
അവരുടെ പ്രവര്‍ത്തനങ്ങള്‍
فِي الدُّنْيَا
X
ഇഹത്തില്‍
وَالْآخِرَةِۖ
X
പരത്തിലും
وَأُولَٰئِكَ
X
അവര്‍
هُمُ الْخَاسِرُونَ
X
അവര്‍ തന്നെ നഷ്ടം പറ്റിയവര്‍
﴿9:69﴾ ثُمَّ
X
പിന്നെ
جَعَلْنَاكُمْ
X
നിങ്ങളെ നാം ആക്കി
خَلَائِفَ
X
പ്രതിനിധികള്‍
فِي الْأَرْضِ
X
ഭൂമിയില്‍
مِن بَعْدِهِمْ
X
അവര്‍ക്കുശേഷം
لِنَنظُرَ
X
നാം നോക്കിക്കാണാന്‍
كَيْفَ تَعْمَلُونَ
X
നിങ്ങളെങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന്
﴿10:14﴾ فَكَذَّبُوهُ
X
എന്നിട്ട് അവരദ്ദേഹത്തെ തള്ളിപറഞ്ഞു
فَنَجَّيْنَاهُ
X
അപ്പോള്‍, നാം അദ്ദേഹത്തെ രക്ഷപ്പെടുത്തി
وَمَن مَّعَهُ
X
അദ്ദേഹത്തോടൊപ്പമുള്ളവരേയും
فِي الْفُلْكِ
X
കപ്പലില്‍
وَجَعَلْنَاهُمْ
X
നാമവരെ ആക്കി
خَلَائِفَ
X
(ഭൂമിയിലെ) പ്രതിനിധികള്‍
وَأَغْرَقْنَا
X
നാം മുക്കിക്കൊന്നു
الَّذِينَ كَذَّبُوا
X
കള്ളമാക്കി തള്ളിയവരെ
بِآيَاتِنَاۖ
X
നമ്മുടെ ദൃഷ്ടാന്തങ്ങളെ
فَانظُرْ
X
അപ്പോള്‍ നോക്കൂ
كَيْفَ كَانَ
X
എവ്വിധമായിരുന്നുവെന്ന്
عَاقِبَةُ
X
അന്ത്യം
الْمُنذَرِينَ
X
താക്കീത് നല്‍കപ്പെട്ടവരുടെ
﴿10:73﴾ إِنَّا أَرْسَلْنَاكَ
X
നിശ്ചയം നിന്നെ നാം അയച്ചിരിക്കുന്നു
بِالْحَقِّ
X
സത്യസന്ദേശവുമായി
بَشِيرًا
X
ശുഭവാര്‍ത്തയറിയിക്കുന്നവനായി
وَنَذِيرًاۚ
X
മുന്നറിയിപ്പുകാരനും
وَإِن مِّنْ أُمَّةٍ
X
ഒരു സമുദായവുമില്ല
إِلَّا
X
അല്ലാതെ
خَلَا
X
കഴിഞ്ഞുപോയി
فِيهَا
X
അതില്‍
نَذِيرٌ
X
ഒരു മുന്നറിയിപ്പുകാരന്‍
﴿35:24﴾ هُوَ
X
അവനാണ്
الَّذِي جَعَلَكُمْ
X
നിങ്ങളെ ആക്കിയവന്‍
خَلَائِفَ
X
പ്രതിനിധികള്‍
فِي الْأَرْضِۚ
X
ഭൂമിയില്‍
فَمَن كَفَرَ
X
അതിനാല്‍ വല്ലവനും അവിശ്വസിക്കുന്നുവെങ്കില്‍
فَعَلَيْهِ
X
അവനുതന്നെയാണ്
كُفْرُهُۖ
X
ആ അവിശ്വാസത്തിന്റെ ദോഷം
وَلَا يَزِيدُ
X
വര്‍ധിപ്പിക്കുകയില്ല
الْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
كُفْرُهُمْ
X
അവരുടെ സത്യനിഷേധം
عِندَ رَبِّهِمْ
X
തങ്ങളുടെ നാഥന്റെയടുത്ത്
إِلَّا مَقْتًاۖ
X
കോപമല്ലാതെ
وَلَا يَزِيدُ
X
വര്‍ദ്ധിപ്പിക്കുകയില്ല
الْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
كُفْرُهُمْ
X
അവരുടെ സത്യനിഷേധം
إِلَّا خَسَارًا
X
നഷ്ടമല്ലാതെ
﴿35:39﴾