Repeated Words in Quran

< >
Total Found : 1
وَمَن
X
ആര്
يَرْغَبُ
X
വെറുക്കും
عَن مِّلَّةِ إِبْرَاهِيمَ
X
ഇബ്റാഹീമിന്റെ മാര്‍ഗം
إِلَّا مَن
X
ഒരുവനല്ലാതെ
سَفِهَ نَفْسَهُۚ
X
സ്വയം വിഡ്ഢിയാക്കിയ
وَلَقَدِ اصْطَفَيْنَاهُ
X
തീര്‍ച്ചയായും നാം അദ്ദേഹത്തെ തെരഞ്ഞെടുത്തിരിക്കുന്നു
فِي الدُّنْيَاۖ
X
ഈ ലോകത്ത്
وَإِنَّهُ
X
തീര്‍ച്ചയായും അദ്ദേഹം
فِي الْآخِرَةِ
X
പരലോകത്ത്
لَمِنَ الصَّالِحِينَ
X
സുകൃതവാന്മാരില്‍ തന്നെയാണ്
﴿2:130﴾ لَّيْسَ الْبِرَّ
X
നന്മയല്ല
أَن تُوَلُّوا
X
നിങ്ങള്‍ തിരിക്കുകയെന്നത്
وُجُوهَكُمْ
X
നിങ്ങളുടെ മുഖങ്ങളെ
قِبَلَ الْمَشْرِقِ
X
കിഴക്കിന് നേരെ
وَالْمَغْرِبِ
X
പടിഞ്ഞാറിനും
وَلَٰكِنَّ الْبِرَّ
X
എന്നാല്‍ നന്മ
مَنْ آمَنَ
X
ഒരുത്തന്‍ വിശ്വസിക്കലാണ്
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
X
അന്ത്യനാളിലും
وَالْمَلَائِكَةِ
X
മലക്കുകളിലും
وَالْكِتَابِ
X
വേദഗ്രന്ഥത്തിലും
وَالنَّبِيِّينَ
X
പ്രവാചകന്മാരിലും
وَآتَى الْمَالَ
X
ധനം നല്‍കലുമാണ്
عَلَىٰ حُبِّهِ
X
അതിനോട് പ്രിയമുണ്ടായിരിക്കെ
ذَوِي الْقُرْبَىٰ
X
അടുത്ത ബന്ധുക്കള്‍ക്ക്
وَالْيَتَامَىٰ
X
അനാഥകള്‍ക്കും
وَالْمَسَاكِينَ
X
അഗതികള്‍ക്കും
وَابْنَ السَّبِيلِ
X
വഴിയാത്രക്കാര്‍ക്കും
وَالسَّائِلِينَ
X
ചോദിച്ചു വരുന്നവര്‍ക്കും
وَفِي الرِّقَابِ
X
അടിമവിമോചനത്തിനും
وَأَقَامَ الصَّلَاةَ
X
നമസ്കാരം നിലനിര്‍ത്തലുമാണ്
وَآتَى الزَّكَاةَ
X
സകാത്ത് നല്‍കലും
وَالْمُوفُونَ
X
പാലിക്കലുമാണ്
بِعَهْدِهِمْ
X
തങ്ങളുടെ കരാര്‍
إِذَا عَاهَدُواۖ
X
അവര്‍ കരാറിലേര്‍പ്പെട്ടാല്‍
وَالصَّابِرِينَ
X
ക്ഷമ കൈകൊള്ളലുമാണ്
فِي الْبَأْسَاءِ
X
ബുദ്ധിമുട്ടിലും
وَالضَّرَّاءِ
X
ആപത് ഘട്ടങ്ങളിലും
وَحِينَ الْبَأْسِۗ
X
യുദ്ധവേളയിലും
أُولَٰئِكَ
X
അവരാണ്
الَّذِينَ صَدَقُواۖ
X
സത്യം പാലിച്ചവര്‍
وَأُولَٰئِكَ
X
അവര്‍
هُمُ
X
അവര്‍ തന്നെയാണ്
الْمُتَّقُونَ
X
സൂക്ഷ്മത പുലര്‍ത്തുന്നവര്‍
﴿2:177﴾ فَنَادَتْهُ
X
അപ്പോള്‍ അദ്ദേഹത്തെ വിളിച്ചു
الْمَلَائِكَةُ
X
മലക്കുകള്‍
وَهُوَ قَائِمٌ
X
അദ്ദേഹം നില്‍ക്കുന്നവനായിരിക്കെ
يُصَلِّي
X
പ്രാര്‍ഥിച്ചുകൊണ്ട് (നമസ്കരിച്ചുകൊണ്ട്)
فِي الْمِحْرَابِ
X
മിഹ്റാബില്‍
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
يُبَشِّرُكَ
X
നിന്നെ ശുഭവാര്‍ത്ത അറിയിക്കുന്നു
بِيَحْيَىٰ
X
യഹ്‌യായെ സംബന്ധിച്ച
مُصَدِّقًا
X
സത്യപ്പെടുത്തുന്നവനായ
بِكَلِمَةٍ
X
വചനത്തെ
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്നുള്ള
وَسَيِّدًا
X
(അദ്ദേഹം)നേതാവും
وَحَصُورًا
X
ആത്മസംയമനം പാലിക്കുന്നവനും
وَنَبِيًّا
X
പ്രവാചകനും(ആയിരിക്കും)
مِّنَ الصَّالِحِينَ
X
സദ്‌വൃത്തരില്‍പെട്ട
﴿3:39﴾ وَيُكَلِّمُ
X
അവന്‍ സംസാരിക്കും
النَّاسَ
X
ജനത്തോട്
فِي الْمَهْدِ
X
തൊട്ടിലില്‍ (വെച്ച് തന്നെ)
وَكَهْلًا
X
പ്രായമായ ശേഷവും
وَمِنَ الصَّالِحِينَ
X
അദ്ദേഹം സദ്വൃത്തരില്‍പെട്ടവനുമായിരിക്കും
﴿3:46﴾ يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നു
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും
وَيَأْمُرُونَ
X
അവര്‍ കല്‍പിക്കുകയും ചെയ്യുന്നു
بِالْمَعْرُوفِ
X
നന്മ
وَيَنْهَوْنَ
X
അവര്‍ തടയുകയും ചെയ്യുന്നു
عَنِ الْمُنكَرِ
X
തിന്മ
وَيُسَارِعُونَ
X
അവര്‍ ധൃതിയില്‍ മുന്നേറുകയും ചെയ്യുന്നു
فِي الْخَيْرَاتِ
X
നന്മകളില്‍
وَأُولَٰئِكَ
X
അവര്‍
مِنَ الصَّالِحِينَ
X
സജ്ജനങ്ങളില്‍പെട്ടവരാകുന്നു
﴿3:114﴾ فَرِحِينَ
X
സന്തുഷ്ടരായിക്കൊണ്ട്
بِمَا آتَاهُمُ
X
അവര്‍ക്ക് നല്‍കിയതില്‍
اللَّهُ
X
അല്ലാഹു
مِن فَضْلِهِ
X
അവന്റെ അനുഗ്രഹത്തില്‍ നിന്ന്
وَيَسْتَبْشِرُونَ
X
അവര്‍ സന്തോഷിക്കുകയും ചെയ്യുന്നു
بِالَّذِينَ لَمْ يَلْحَقُوا
X
എത്തിച്ചേര്‍ന്നിട്ടില്ലാത്തവരെക്കുറിച്ച്
بِهِم
X
തങ്ങളോടൊപ്പം
مِّنْ خَلْفِهِمْ
X
തങ്ങളുടെ പിന്നിലുള്ള
أَلَّا خَوْفٌ
X
ഒന്നും പേടിക്കാനില്ലെന്നതിനാല്‍
عَلَيْهِمْ
X
അവരുടെമേല്‍
وَلَا هُمْ يَحْزَنُونَ
X
അവര്‍ ദുഃഖിക്കുന്നവരല്ലെന്നും
﴿3:170﴾ وَالْمُحْصَنَاتُ
X
ഭര്‍ത്തൃമതികള്‍
مِنَ النِّسَاءِ
X
സ്ത്രീകളില്‍ നിന്നുള്ള
إِلَّا مَا مَلَكَتْ
X
ഉടമപ്പെടുത്തിയവരൊഴികെ
أَيْمَانُكُمْۖ
X
നിങ്ങളുടെ വലം കൈകള്‍
كِتَابَ اللَّهِ
X
അല്ലാഹുവിന്റെ നിയമമായി
عَلَيْكُمْۚ
X
നിങ്ങളുടെ മേലുള്ള
وَأُحِلَّ
X
അനുവദിക്കപ്പെട്ടിരിക്കുന്നു
لَكُم
X
നിങ്ങള്‍ക്ക്
مَّا وَرَاءَ ذَٰلِكُمْ
X
അതിന് പിന്നിലു(പുറമെയു)ള്ളത്
أَن تَبْتَغُوا
X
നിങ്ങള്‍ തേടുന്നത് (വിവാഹം ചെയ്യുന്നത്)
بِأَمْوَالِكُم
X
നിങ്ങളുടെ ധനം(വിവാഹമൂല്യം) കൊണ്ട്
مُّحْصِنِينَ
X
വിവാഹിതരായ നിലയില്‍
غَيْرَ مُسَافِحِينَۚ
X
അവിഹിത ബന്ധത്തിലേര്‍പ്പെടുന്നവരാവാതെ
فَمَا اسْتَمْتَعْتُم بِهِ
X
അങ്ങനെ നിങ്ങള്‍ സുഖമനുഭവിച്ചാല്‍
مِنْهُنَّ
X
അവരില്‍ നിന്ന്
فَآتُوهُنَّ
X
നിങ്ങള്‍ അവര്‍ക്ക് നല്‍കുക
أُجُورَهُنَّ
X
അവരുടെ പ്രതിഫലം
فَرِيضَةًۚ
X
നിര്‍ബന്ധമായിട്ട്
وَلَا جُنَاحَ
X
കുറ്റമില്ല
عَلَيْكُمْ
X
നിങ്ങളുടെമേല്‍
فِيمَا تَرَاضَيْتُم بِهِ
X
നിങ്ങള്‍ പരസ്പരം തൃപ്തിപ്പെടുന്നതില്‍
مِن بَعْدِ الْفَرِيضَةِۚ
X
(വിവാഹമൂല്യം) നിശ്ചയിച്ച ശേഷം
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
كَانَ
X
അവന്‍ ആയിരിക്കുന്നു
عَلِيمًا
X
എല്ലാം അറിയുന്നവന്‍
حَكِيمًا
X
യുക്തിമാന്‍
﴿4:24﴾ وَمَن يُطِعِ
X
അനുസരിക്കുന്നവര്‍
اللَّهَ
X
അല്ലാഹുവിനെ
وَالرَّسُولَ
X
(അവന്റെ) ദൂതനെയും
فَأُولَٰئِكَ
X
അവര്‍
مَعَ الَّذِينَ
X
ഒരു വിഭാഗത്തിന്റെ കൂടെയാണ്
أَنْعَمَ اللَّهُ
X
അല്ലാഹു അനുഗ്രഹിച്ചിരിക്കുന്നു
عَلَيْهِم
X
അവരെ, അവരുടെമേല്‍
مِّنَ النَّبِيِّينَ
X
(അതായത്) പ്രവാചകന്‍മാര്‍
وَالصِّدِّيقِينَ
X
സത്യവാന്‍മാര്‍
وَالشُّهَدَاءِ
X
രക്തസാക്ഷികള്‍
وَالصَّالِحِينَۚ
X
സച്ചരിതര്‍
وَحَسُنَ
X
(എത്ര) നന്നായിരിക്കുന്നു
أُولَٰئِكَ
X
അവര്‍
رَفِيقًا
X
കൂട്ടുകാര്‍ (കൂട്ടുകാരായി)
﴿4:69﴾ الْيَوْمَ
X
ഇന്ന്
أُحِلَّ
X
അനുവദനീയമാക്കപ്പെട്ടിരിക്കുന്നു
لَكُمُ
X
നിങ്ങള്‍ക്ക്
الطَّيِّبَاتُۖ
X
നല്ലവസ്തുക്കള്‍
وَطَعَامُ
X
ആഹാരവും
الَّذِينَ
X
ഒരു കൂട്ടരുടെ
أُوتُوا
X
അവര്‍ക്ക് നല്‍കപ്പെട്ടിരിക്കുന്നു
الْكِتَابَ
X
വേദം
حِلٌّ لَّكُمْ
X
നിങ്ങള്‍ക്ക് അനുവദനീയമാണ്
وَطَعَامُكُمْ
X
നിങ്ങളുടെ ആഹാരം
حِلٌّ
X
അനുവദനീയമാണ്
لَّهُمْۖ
X
അവര്‍ക്ക്
وَالْمُحْصَنَاتُ
X
ചാരിത്രവതികളും
مِنَ الْمُؤْمِنَاتِ
X
സത്യവിശ്വാസിനികളിലെ
وَالْمُحْصَنَاتُ
X
ചാരിത്രവതികളും
مِنَ الَّذِينَ أُوتُوا الْكِتَابَ
X
വേദം നല്‍കപ്പെട്ടവരില്‍നിന്നുള്ള
مِن قَبْلِكُمْ
X
നിങ്ങള്‍ക്കുമുമ്പേ
إِذَا آتَيْتُمُوهُنَّ
X
അവര്‍ക്ക് നിങ്ങള്‍ നല്‍കിയാല്‍
أُجُورَهُنَّ
X
അവരുടെ വിവാഹമുല്യം
مُحْصِنِينَ
X
വിവാഹിതരായിക്കൊണ്ട്
غَيْرَ
X
അല്ലാതിരിക്കെ
مُسَافِحِينَ
X
പരസ്യമായി വ്യഭിചാരത്തിലേര്‍പ്പെടുന്നവര്‍
وَلَا مُتَّخِذِي
X
സ്വീകരിക്കുന്നവരുമല്ല
أَخْدَانٍۗ
X
ജാരന്മാരെ/ജാരിണികളെ
وَمَن يَكْفُرْ
X
ആരെങ്കിലും നിരാകരിക്കുന്നു(വെങ്കില്‍)
بِالْإِيمَانِ
X
സത്യവിശ്വാസത്തെ
فَقَدْ حَبِطَ
X
പാഴായിക്കഴിഞ്ഞു
عَمَلُهُ
X
അവന്റെ കര്‍മം
وَهُوَ
X
അവന്‍
فِي الْآخِرَةِ
X
പരലോകത്ത്
مِنَ الْخَاسِرِينَ
X
നഷ്ടംപറ്റിയവരുടെ കൂട്ടത്തിലായിരിക്കും
﴿5:5﴾ وَمَا لَنَا لَا نُؤْمِنُ
X
ഞങ്ങളെന്തിന് വിശ്വസിക്കാതിരിക്കണം
بِاللَّهِ
X
അല്ലാഹുവില്‍
وَمَا جَاءَنَا
X
ഞങ്ങള്‍ക്ക് വന്നെത്തിയതിലും
مِنَ الْحَقِّ
X
സത്യത്തില്‍നിന്ന്
وَنَطْمَعُ
X
ഞങ്ങള്‍ ആഗ്രഹിക്കുകയും ചെയ്യുന്നു
أَن يُدْخِلَنَا
X
ഞങ്ങളെ പ്രവേശിപ്പിക്കാന്‍(സ്വര്‍ഗത്തില്‍)
رَبُّنَا
X
ഞങ്ങളുടെ നാഥന്‍
مَعَ
X
കൂടെ
الْقَوْمِ
X
ജനതയുടെ
الصَّالِحِينَ
X
സച്ചരിതരായ
﴿5:84﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
لَا تَسْأَلُوا
X
നിങ്ങള്‍ ചോദിക്കരുത്
عَنْ أَشْيَاءَ
X
ചില കാര്യങ്ങളെപ്പറ്റി
إِن تُبْدَ
X
അവ വെളിപ്പെടുത്തപ്പെടുകയാണെങ്കില്‍
لَكُمْ
X
നിങ്ങള്‍ക്ക്
تَسُؤْكُمْ
X
നിങ്ങള്‍ക്കത് പ്രയാസമുണ്ടാക്കും
وَإِن تَسْأَلُوا
X
നിങ്ങള്‍ ചോദിച്ചാല്‍
عَنْهَا
X
അവയെ സംബന്ധിച്ച്
حِينَ يُنَزَّلُ
X
അവതരിപ്പിക്കപ്പെടുന്ന വേളയില്‍
الْقُرْآنُ
X
ഖുര്‍ആന്‍
تُبْدَ
X
അവ വെളിപ്പെടുത്തിത്തരപ്പെടും
لَكُمْ
X
നിങ്ങള്‍ക്ക്
عَفَا اللَّهُ
X
അല്ലാഹു മാപ്പേകിയിരിക്കുന്നു
عَنْهَاۗ
X
അവയെക്കുറിച്ച്
وَاللَّهُ
X
അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാകുന്നു
حَلِيمٌ
X
ഏറെ സഹനമുള്ളവനും
﴿5:101﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
شَهَادَةُ
X
സാക്ഷ്യം
بَيْنِكُمْ
X
നിങ്ങള്‍ക്കിടയില്‍
إِذَا حَضَرَ
X
ആസന്നമായാല്‍
أَحَدَكُمُ
X
നിങ്ങളിലൊരാള്‍ക്ക്
الْمَوْتُ
X
മരണം
حِينَ الْوَصِيَّةِ
X
ഒസ്യത്തിന്റെ സമയത്ത്
اثْنَانِ
X
രണ്ടാളുകളാണ്/രണ്ടുപേരുടെ സാക്ഷ്യമാണ്
ذَوَا عَدْلٍ
X
നീതിമാന്മാരായ
مِّنكُمْ
X
നിങ്ങളിലെ
أَوْ آخَرَانِ
X
അല്ലെങ്കില്‍ മറ്റുരണ്ടുപേര്‍
مِنْ غَيْرِكُمْ
X
നിങ്ങളല്ലാത്തവരില്‍പെട്ട
إِنْ أَنتُمْ ضَرَبْتُمْ
X
നിങ്ങള്‍ യാത്രചെയ്താല്‍
فِي الْأَرْضِ
X
ഭൂമിയില്‍
فَأَصَابَتْكُم
X
അപ്പോള്‍ നിങ്ങളെ ബാധിച്ചു
مُّصِيبَةُ
X
വിപത്ത്
الْمَوْتِۚ
X
മരണത്തിന്റെ
تَحْبِسُونَهُمَا
X
നിങ്ങള്‍ അവരിരുവരെയും തടഞ്ഞുവെക്കണം
مِن بَعْدِ
X
ശേഷം
الصَّلَاةِ
X
നമസ്കാരത്തിന്റെ
فَيُقْسِمَانِ
X
അപ്പോള്‍ അവരിരുവരും സത്യംചെയ്യട്ടെ
بِاللَّهِ
X
അല്ലാഹുവിന്റെപേരില്‍
إِنِ ارْتَبْتُمْ
X
നിങ്ങള്‍ സംശയിച്ചാല്‍
لَا نَشْتَرِي
X
ഞങ്ങള്‍ വാങ്ങുകയില്ല
بِهِ
X
ഇതിനുപകരം
ثَمَنًا
X
ഒരു വിലയും
وَلَوْ كَانَ
X
ആയിരുന്നാല്‍പോലും
ذَا قُرْبَىٰۙ
X
കുടുംബബന്ധം, രക്തബന്ധം ഉള്ളവന്‍
وَلَا نَكْتُمُ
X
ഞങ്ങള്‍ ഒളിപ്പിച്ചുവെക്കുകയുമില്ല
شَهَادَةَ
X
സാക്ഷ്യത്തെ
اللَّهِ
X
അല്ലാഹുവിനുവേണ്ടിയുള്ള
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
إِذًا
X
എങ്കില്‍(അങ്ങനെ ചെയ്താല്‍)
لَّمِنَ الْآثِمِينَ
X
പാപികളില്‍പെട്ടവരാകുന്നു
﴿5:106﴾ وَزَكَرِيَّا وَيَحْيَىٰ وَعِيسَىٰ وَإِلْيَاسَۖ
X
സകരിയ്യയെയും യഹ്‌യയെയും ഈസയെയും ഇല്‍യാസിനെയും (നാം നേര്‍വഴിയിലാക്കി)
كُلٌّ
X
(അവര്‍) എല്ലാവരും
مِّنَ الصَّالِحِينَ
X
സച്ചരിതരില്‍പെട്ടവരാകുന്നു
﴿6:85﴾ وَقَاسَمَهُمَا
X
അവന്‍ അവരിരുവരോടും ആണയിട്ടു പറയുകയും ചെയ്തു
إِنِّي
X
തീര്‍ച്ചയായും ഞാന്‍
لَكُمَا
X
നിങ്ങള്‍ ഇരുവരുടെയും
لَمِنَ النَّاصِحِينَ
X
ഗുണകാംക്ഷികളില്‍ പെട്ടവനാണ്
﴿7:21﴾ فَتَوَلَّىٰ
X
അനന്തരം അദ്ദേഹം വിട്ടുപോയി
عَنْهُمْ
X
അവരെ
وَقَالَ
X
അദ്ദേഹം പറഞ്ഞു
يَا قَوْمِ
X
എന്റെ ജനമേ
لَقَدْ أَبْلَغْتُكُمْ
X
ഞാന്‍ നിങ്ങള്‍ക്കെത്തിച്ചു
رِسَالَةَ
X
സന്ദേശം
رَبِّي
X
എന്റെ നാഥന്റെ
وَنَصَحْتُ
X
ഞാന്‍ നന്മ ആഗ്രഹിച്ചു
لَكُمْ
X
നിങ്ങള്‍ക്ക്
وَلَٰكِن
X
പക്ഷേ
لَّا تُحِبُّونَ
X
നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ല
النَّاصِحِينَ
X
ഗുണകാംക്ഷികളെ
﴿7:79﴾ قَدِ افْتَرَيْنَا
X
ഞങ്ങള്‍ കെട്ടിച്ചമച്ചു
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
كَذِبًا
X
കള്ളം
إِنْ عُدْنَا
X
ഞങ്ങള്‍ തിരിച്ചു വരികയാണെങ്കില്‍
فِي مِلَّتِكُم
X
നിങ്ങളുടെ മതത്തിലേക്ക്
بَعْدَ
X
ശേഷം
إِذْ نَجَّانَا
X
ഞങ്ങളെ രക്ഷപ്പെടുത്തിയതിനു
اللَّهُ
X
അല്ലാഹു
مِنْهَاۚ
X
അതില്‍ നിന്ന്
وَمَا يَكُونُ
X
പാടില്ലാത്തതാണ്
لَنَا
X
ഞങ്ങള്‍ക്ക്
أَن نَّعُودَ
X
ഞങ്ങള്‍ തിരിച്ചുവരല്‍
فِيهَا
X
അതിലേക്ക്
إِلَّا
X
അല്ലാതെ
أَن يَشَاءَ
X
ഉദ്ദേശിച്ചാല്‍
اللَّهُ
X
അല്ലാഹു
رَبُّنَاۚ
X
ഞങ്ങളുടെ നാഥനായ
وَسِعَ
X
വിശാലനായിരിക്കുന്നു
رَبُّنَا
X
ഞങ്ങളുടെ നാഥന്‍
كُلَّ شَيْءٍ
X
എല്ലാ സംഗതിയിലും
عِلْمًاۚ
X
അറിവിനാല്‍
عَلَى اللَّهِ
X
അല്ലാഹുവില്‍
تَوَكَّلْنَاۚ
X
ഞങ്ങള്‍ ഭരമേല്‍പിച്ചു
رَبَّنَا
X
ഞങ്ങളുടെ നാഥാ
افْتَحْ
X
നീ തീരുമാനമെടുക്കേണമേ
بَيْنَنَا
X
ഞങ്ങള്‍ക്കിടയില്‍
وَبَيْنَ قَوْمِنَا
X
ഞങ്ങളുടെ ജനതക്കുമിടയില്‍
بِالْحَقِّ
X
ന്യായ പ്രകാരം
وَأَنتَ
X
നീയാണ്
خَيْرُ
X
ഏറ്റം ഉത്തമന്‍
الْفَاتِحِينَ
X
തീരുമാനമെടുക്കുന്നവരില്‍
﴿7:89﴾ وَالَّذِينَ يُمَسِّكُونَ
X
മുറുകെ പിടിക്കുന്നവര്‍
بِالْكِتَابِ
X
വേദഗ്രന്ഥത്തെ
وَأَقَامُوا
X
അവര്‍ നിഷ്ഠയോടെ നിര്‍വഹിക്കുകയും ചെയ്തു
الصَّلَاةَ
X
നമസ്കാരം
إِنَّا
X
തീര്‍ച്ചയായും നാം
لَا نُضِيعُ
X
നാം നഷ്ടപ്പെടുത്തുകയില്ല
أَجْرَ
X
പ്രതിഫലം
الْمُصْلِحِينَ
X
സല്‍കര്‍മികള്‍ക്കുള്ള
﴿7:170﴾ إِنَّ وَلِيِّيَ
X
തീര്‍ച്ചയായും എന്റെ രക്ഷകന്‍
اللَّهُ
X
അല്ലാഹുവാണ്
الَّذِي نَزَّلَ
X
ഇറക്കിയവനായ
الْكِتَابَۖ
X
ഈ ഗ്രന്ഥം
وَهُوَ
X
അവന്‍
يَتَوَلَّى
X
സംരക്ഷണമേല്‍ക്കുന്നു
الصَّالِحِينَ
X
സജ്ജനങ്ങളുടെ
﴿7:196﴾ وَمِنْهُم
X
അവരിലുണ്ട്
مَّنْ عَاهَدَ اللَّهَ
X
അല്ലാഹുവോടു കരാര്‍ ചെയ്തവര്‍
لَئِنْ آتَانَا
X
അല്ലാഹു ഞങ്ങള്‍ക്ക് നല്‍കുകയാണെങ്കില്‍
مِن فَضْلِهِ
X
അവന്റെ ഔദാര്യത്തില്‍ നിന്ന്
لَنَصَّدَّقَنَّ
X
തീര്‍ച്ചയായും തങ്ങള്‍ ദാനം ചെയ്യുമെന്ന്
وَلَنَكُونَنَّ
X
ഞങ്ങളാവുകയും ചെയ്യുമെന്നും
مِنَ الصَّالِحِينَ
X
സച്ചരിതരില്‍
﴿9:75﴾ أَلَا
X
അറിയുക
إِنَّهُمْ
X
നിശ്ചയം അവര്‍
يَثْنُونَ
X
അവര്‍ തിരിക്കുന്നു
صُدُورَهُمْ
X
തങ്ങളുടെ നെഞ്ചുകള്‍
لِيَسْتَخْفُوا
X
അവര്‍ മറഞ്ഞു നില്‍ക്കാന്‍വേണ്ടി
مِنْهُۚ
X
അദ്ദേഹത്തില്‍ നിന്ന്
أَلَا
X
ഓര്‍ക്കുക
حِينَ يَسْتَغْشُونَ
X
അവര്‍ മൂടുമ്പോള്‍
ثِيَابَهُمْ
X
തങ്ങളുടെ വസ്ത്രങ്ങള്‍കൊണ്ട്
يَعْلَمُ
X
അവനറിയുന്നു
مَا يُسِرُّونَ
X
അവര്‍ രഹസ്യമാക്കുന്നത്
وَمَا يُعْلِنُونَۚ
X
അവര്‍ പരസ്യമാക്കുന്നതും
إِنَّهُ
X
തീര്‍ച്ചയായും അവന്‍
عَلِيمٌ
X
നന്നായി അറിയുന്നവനാണ്
بِذَاتِ الصُّدُورِ
X
നെഞ്ചകത്തുള്ളതിനെ
﴿11:5﴾ اقْتُلُوا
X
നിങ്ങള്‍ കൊന്നുകളയുക
يُوسُفَ
X
യൂസുഫിനെ
أَوِ
X
അല്ലെങ്കില്‍
اطْرَحُوهُ
X
നിങ്ങള്‍ അവനെ എറിഞ്ഞുകളയുക
أَرْضًا
X
വല്ല ഭൂപ്രദേശത്തും
يَخْلُ
X
എങ്കില്‍ ഒഴിഞ്ഞുകിടക്കും
لَكُمْ
X
നിങ്ങള്‍ക്കായി
وَجْهُ
X
മുഖം
أَبِيكُمْ
X
നിങ്ങളുടെ പിതാവിന്റെ
وَتَكُونُوا
X
നിങ്ങള്‍ക്ക് ആയിത്തീരുകയും ചെയ്യാം
مِن بَعْدِهِ
X
അതിനു ശേഷം
قَوْمًا
X
ജനം
صَالِحِينَ
X
നല്ലവരായ
﴿12:9﴾ رَبِّ
X
എന്റെ നാഥാ
قَدْ آتَيْتَنِي
X
എനിക്ക് നീ നല്‍കി
مِنَ الْمُلْكِ
X
അധികാരം
وَعَلَّمْتَنِي
X
എന്നെ നീ പഠിപ്പിക്കുകയും ചെയ്തു
مِن تَأْوِيلِ
X
വ്യാഖ്യാനം
الْأَحَادِيثِۚ
X
(സ്വപ്ന)വൃത്താന്തങ്ങളുടെ
فَاطِرَ
X
സ്രഷ്ടാവേ
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِ
X
ഭൂമിയുടെയും
أَنتَ
X
നീയാണ്
وَلِيِّي
X
എന്റെ രക്ഷകന്‍
فِي الدُّنْيَا
X
ഇഹത്തില്‍
وَالْآخِرَةِۖ
X
പരത്തിലും
تَوَفَّنِي
X
നീ എന്നെ മരിപ്പിക്കേണമേ
مُسْلِمًا
X
മുസ്‌ലിമായി
وَأَلْحِقْنِي
X
നീ എന്നെ ചേര്‍ക്കുകയും ചെയ്യേണമേ
بِالصَّالِحِينَ
X
സജ്ജനങ്ങളോട്
﴿12:101﴾ وَقَضَيْنَا
X
നാം ഖണ്ഡിതമായി അറിയിച്ചു
إِلَيْهِ
X
അദ്ദേഹത്തെ
ذَٰلِكَ الْأَمْرَ
X
അക്കാര്യം
أَنَّ
X
തീര്‍ച്ചയായും
دَابِرَ
X
മുരട്
هَٰؤُلَاءِ
X
ഇക്കൂട്ടരുടെ
مَقْطُوعٌ
X
മുറിച്ചുമാറ്റപ്പെടുമെന്ന്
مُّصْبِحِينَ
X
പ്രഭാതത്തോടെ
﴿15:66﴾ فَأَخَذَتْهُمُ
X
അങ്ങനെ അവരെ പിടികൂടി
الصَّيْحَةُ
X
ഘോരഗര്‍ജ്ജനം
مُصْبِحِينَ
X
പ്രഭാതവേളയില്‍
﴿15:83﴾ وَلَكُمْ
X
നിങ്ങള്‍ക്കുണ്ട്
فِيهَا
X
അവയില്‍
جَمَالٌ
X
സൗന്ദര്യം
حِينَ تُرِيحُونَ
X
(വൈകുന്നേരം) നിങ്ങള്‍ വിശ്രമത്തിനായി കൊണ്ടുവരുമ്പോള്‍
وَحِينَ تَسْرَحُونَ
X
(പ്രഭാതത്തില്‍) നിങ്ങള്‍ മേയാന്‍ വിടുമ്പോഴും
﴿16:6﴾ وَآتَيْنَاهُ
X
നാം അദ്ദേഹത്തിനു നല്‍കുകയുണ്ടായി
فِي الدُّنْيَا
X
ഈ ലോകത്ത്
حَسَنَةًۖ
X
നന്മ
وَإِنَّهُ
X
നിശ്ചയമായും അദ്ദേഹം
فِي الْآخِرَةِ
X
പരലോകത്ത്
لَمِنَ الصَّالِحِينَ
X
സച്ചരിതരില്‍ പെട്ടവന്‍ തന്നെ
﴿16:122﴾ رَّبُّكُمْ
X
നിങ്ങളുടെ നാഥന്‍
أَعْلَمُ
X
ഏറ്റവും നന്നായി അറിയുന്നവനാണ്
بِمَا فِي نُفُوسِكُمْۚ
X
നിങ്ങളുടെ മനസ്സുകളിലുള്ളത്
إِن تَكُونُوا
X
നിങ്ങളായിരുന്നാല്‍
صَالِحِينَ
X
സല്‍കര്‍മികള്‍
فَإِنَّهُ كَانَ
X
അപ്പോള്‍ അവനാണ്
لِلْأَوَّابِينَ
X
(ഖേദിച്ചു)മടങ്ങുന്നവര്‍ക്ക്
غَفُورًا
X
ഏറ്റവും പൊറുക്കുന്നവന്‍
﴿17:25﴾ لَوْ يَعْلَمُ
X
അറിയുന്നുവെങ്കില്‍
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
حِينَ
X
സന്ദര്‍ഭത്തെ
لَا يَكُفُّونَ
X
അവര്‍ക്ക് തടുക്കാനാവുന്നില്ല
عَن وُجُوهِهِمُ
X
അവരുടെ മുഖങ്ങളില്‍ നിന്ന്
النَّارَ
X
നരകാഗ്നിയെ
وَلَا عَن ظُهُورِهِمْ
X
അവരുടെ മുതുകുകളില്‍ നിന്നും
وَلَا هُمْ
X
അവരല്ല
يُنصَرُونَ
X
അവര്‍ സഹായിക്കപ്പെടും
﴿21:39﴾ وَوَهَبْنَا
X
നാം നല്‍കി
لَهُ
X
അദ്ദേഹത്തിന്
إِسْحَاقَ
X
ഇസ്ഹാഖിനെ
وَيَعْقُوبَ
X
യാക്കോബിനെയും
نَافِلَةًۖ
X
അധികമായി
وَكُلًّا
X
എല്ലാവരെയും
جَعَلْنَا
X
നാം ആക്കി
صَالِحِينَ
X
സുകൃതവാന്മാര്‍
﴿21:72﴾ وَأَدْخَلْنَاهُ
X
നാം അദ്ദേഹത്തെ പ്രവേശിപ്പിച്ചു
فِي رَحْمَتِنَاۖ
X
നമ്മുടെ കാരുണ്യത്തില്‍
إِنَّهُ
X
തീര്‍ച്ചയായും അദ്ദേഹം
مِنَ الصَّالِحِينَ
X
സച്ചരിതരില്‍പെട്ടവനാകുന്നു
﴿21:75﴾ وَأَدْخَلْنَاهُمْ
X
നാം അവരെ പ്രവേശിപ്പിച്ചു
فِي رَحْمَتِنَاۖ
X
നമ്മുടെ കാരുണ്യത്തില്‍
إِنَّهُم
X
തീര്‍ച്ചയായും അവര്‍
مِّنَ الصَّالِحِينَ
X
സച്ചരിതരില്‍പെട്ടവര്‍ ആകുന്നു
﴿21:86﴾ وَأَنكِحُوا
X
നിങ്ങള്‍ വിവാഹം കഴിപ്പിക്കുക
الْأَيَامَىٰ
X
ഇണയില്ലാത്തവരെ
مِنكُمْ
X
നിങ്ങളില്‍പെട്ട
وَالصَّالِحِينَ
X
നല്ലവരേയും
مِنْ عِبَادِكُمْ
X
നിങ്ങളുടെ ദാസന്‍മാരില്‍പെട്ട
وَإِمَائِكُمْۚ
X
നിങ്ങളുടെ ദാസികളിലും
إِن يَكُونُوا
X
അവരാണെങ്കില്‍
فُقَرَاءَ
X
ദരിദ്രര്‍
يُغْنِهِمُ اللَّهُ
X
അല്ലാഹു അവര്‍ക്ക് ഐശ്വര്യം നല്‍കും
مِن فَضْلِهِۗ
X
അവന്റെ അനുഗ്രഹം മൂലം
وَاللَّهُ
X
അല്ലാഹു
وَاسِعٌ
X
ഉദാരന്‍
عَلِيمٌ
X
സര്‍വജ്ഞന്‍
﴿24:32﴾ يَا أَيُّهَا الَّذِينَ آمَنُوا
X
സത്യവിശ്വാസികളേ
لِيَسْتَأْذِنكُمُ
X
നിങ്ങളോട് അനുവാദം ചോദിക്കട്ടെ
الَّذِينَ مَلَكَتْ أَيْمَانُكُمْ
X
നിങ്ങളുടെ വലംകൈകള്‍ ഉടമപ്പെടുത്തിയവര്‍
وَالَّذِينَ لَمْ يَبْلُغُوا
X
എത്തിയിട്ടില്ലാത്തവരും
الْحُلُمَ
X
പ്രായപൂര്‍ത്തി
مِنكُمْ
X
നിങ്ങളില്‍ നിന്നുള്ള
ثَلَاثَ مَرَّاتٍۚ
X
മൂന്ന് സമയങ്ങളില്‍
مِّن قَبْلِ صَلَاةِ الْفَجْرِ
X
പ്രഭാത നമസ്കാരത്തിന് മുമ്പ്
وَحِينَ تَضَعُونَ ثِيَابَكُم
X
നിങ്ങള്‍ വസ്ത്രമഴിച്ചുവെക്കുന്ന സമയത്തും
مِّنَ الظَّهِيرَةِ
X
ഉച്ച സമയത്ത്
وَمِن بَعْدِ صَلَاةِ الْعِشَاءِۚ
X
ഇശാ നമസ്കാരശേഷവും
ثَلَاثُ عَوْرَاتٍ
X
മൂന്ന് സ്വകാര്യ സമയങ്ങളില്‍
لَّكُمْۚ
X
നിങ്ങളുടെ
لَيْسَ عَلَيْكُمْ
X
നിങ്ങളുടെ മേലില്ല
وَلَا عَلَيْهِمْ
X
അവരുടെ മേലുമില്ല
جُنَاحٌ
X
കുറ്റം
بَعْدَهُنَّۚ
X
അതിന് ശേഷമുള്ള (സമയങ്ങളില്‍)
طَوَّافُونَ
X
(അവര്‍) ചുറ്റി(പ്പറ്റി) നടക്കുന്നവരാണ്
عَلَيْكُم
X
നിങ്ങളില്‍കൂടി
بَعْضُكُمْ
X
അതായത് നിങ്ങളില്‍ ചിലര്‍
عَلَىٰ بَعْضٍۚ
X
ചിലരില്‍കൂടി
كَذَٰلِكَ
X
അപ്രകാരം
يُبَيِّنُ اللَّهُ
X
അല്ലാഹു വിവരിക്കുന്നു
لَكُمُ
X
നിങ്ങള്‍ക്ക്
الْآيَاتِۗ
X
വചനങ്ങള്‍
وَاللَّهُ عَلِيمٌ
X
അല്ലാഹു സര്‍വ്വജ്ഞനാണ്
حَكِيمٌ
X
യുക്തിമാനും
﴿24:58﴾ إِن كَادَ لَيُضِلُّنَا
X
നമ്മെ തെറ്റിക്കാറായിരിക്കുന്നു
عَنْ آلِهَتِنَا
X
നമ്മുടെ ദൈവങ്ങളില്‍നിന്ന്
لَوْلَا أَن صَبَرْنَا
X
നാം ക്ഷമിച്ചില്ലായിരുന്നുവെങ്കില്‍
عَلَيْهَاۚ
X
അവയുടെ കാര്യത്തില്‍
وَسَوْفَ يَعْلَمُونَ
X
പിന്നീടവരറിയും
حِينَ يَرَوْنَ
X
അവര്‍ കാണുന്നേരം
الْعَذَابَ
X
ശിക്ഷയെ
مَنْ
X
ആരാണ്
أَضَلُّ
X
ഏറ്റവും പിഴച്ചവന്‍
سَبِيلًا
X
വഴി
﴿25:42﴾ رَبِّ
X
എന്റെ നാഥാ
هَبْ لِي
X
എനിക്ക് നല്‍കേണമേ
حُكْمًا
X
യുക്തിജ്ഞാനം
وَأَلْحِقْنِي
X
എന്നെ ഉള്‍പെടുത്തുകയും ചെയ്യേണമേ
بِالصَّالِحِينَ
X
സജ്ജനങ്ങളില്‍
﴿26:83﴾ الَّذِي يَرَاكَ
X
നിന്നെകാണുന്നവനായ
حِينَ تَقُومُ
X
നീ നിന്ന് പ്രാര്‍ത്ഥിക്കുന്ന നേരത്ത്
﴿26:218﴾ فَتَبَسَّمَ
X
അപ്പോള്‍ അദ്ദേഹം മന്ദഹസിച്ചു
ضَاحِكًا
X
ചിരിച്ചുകൊണ്ട്
مِّن قَوْلِهَا
X
അതിന്റെ വാക്ക് കൊണ്ട്
وَقَالَ
X
അദ്ദേഹം പറഞ്ഞു
رَبِّ
X
എന്റെ നാഥാ
أَوْزِعْنِي
X
എനിക്ക് അവസരം നല്‍കേണമേ
أَنْ أَشْكُرَ
X
ഞാന്‍ നന്ദികാണിക്കാന്‍
نِعْمَتَكَ
X
നിന്റെ അനുഗ്രഹങ്ങള്‍ക്ക്
الَّتِي أَنْعَمْتَ
X
നീ അനുഗ്രഹിച്ച
عَلَيَّ
X
എനിക്ക്
وَعَلَىٰ وَالِدَيَّ
X
എന്റെ മാതാപിതാക്കള്‍ക്കും
وَأَنْ أَعْمَلَ
X
ഞാന്‍ പ്രവര്‍ത്തിക്കാനും
صَالِحًا
X
സല്‍കര്‍മങ്ങള്‍
تَرْضَاهُ
X
നിനക്കിഷ്ടപ്പെട്ട
وَأَدْخِلْنِي
X
എന്നെ നീ ഉള്‍പ്പെടുത്തുകയും ചെയ്യേണമേ
بِرَحْمَتِكَ
X
നിന്റെ കാരുണ്യത്താല്‍
فِي عِبَادِكَ
X
നിന്റെ ദാസന്‍മാരില്‍
الصَّالِحِينَ
X
സച്ചരിതരായ
فَلَمَّا أَنْ أَرَادَ
X
അങ്ങനെ അദ്ദേഹം ഉദ്ദേശിച്ചപ്പോള്‍
أَن يَبْطِشَ
X
പിടികൂടാന്‍
بِالَّذِي
X
ഒരുത്തനെ
هُوَ
X
അവന്‍
عَدُوٌّ
X
ശത്രുവാണ്
لَّهُمَا
X
അവരിരുവരുടെയും
قَالَ
X
അവന്‍ പറഞ്ഞു
يَا مُوسَىٰ
X
മൂസാ
أَتُرِيدُ
X
നീ ഉദ്ദേശിക്കുകയാണോ
أَن تَقْتُلَنِي
X
എന്നെ കൊല്ലാന്‍
كَمَا قَتَلْتَ
X
നീ കൊന്നത്പോലെ
نَفْسًا
X
ഒരാളെ
بِالْأَمْسِۖ
X
ഇന്നലെ
إِن تُرِيدُ
X
നീ ഉദ്ദേശിക്കുന്നില്ല
إِلَّا أَن تَكُونَ
X
ആകണമെന്നല്ലാതെ
جَبَّارًا
X
പോക്കിരി
فِي الْأَرْضِ
X
ഇന്നാട്ടില്‍
وَمَا تُرِيدُ
X
നീ ആഗ്രഹിക്കുന്നില്ല
أَن تَكُونَ
X
നീ ആവാന്‍
مِنَ الْمُصْلِحِينَ
X
നന്മ വരുത്തുന്നവരില്‍
﴿28:19﴾ وَجَاءَ
X
വന്നു
رَجُلٌ
X
ഒരാള്‍
مِّنْ أَقْصَى
X
അറ്റത്തുനിന്ന്
الْمَدِينَةِ
X
പട്ടണത്തിന്റെ
يَسْعَىٰ
X
ഓടിക്കൊണ്ട്
قَالَ
X
അയാള്‍ പറഞ്ഞു
يَا مُوسَىٰ
X
മൂസേ
إِنَّ الْمَلَأَ
X
നിശ്ചയം പ്രമുഖര്‍
يَأْتَمِرُونَ
X
അവര്‍ ആലോചിക്കുന്നു
بِكَ
X
താങ്കളെപറ്റി
لِيَقْتُلُوكَ
X
താങ്കളെ കൊല്ലാന്‍
فَاخْرُجْ
X
അതിനാല്‍ താങ്കള്‍ പുറപ്പെട്ട് പോവുക
إِنِّي لَكَ
X
തീര്‍ച്ചയായും ഞാന്‍
مِنَ
X
താങ്കള്‍ക്ക്
النَّاصِحِينَ
X
ഗുണകാംക്ഷികളില്‍പെട്ടവനാണ്
﴿28:20﴾ قَالَ
X
അദ്ദേഹം പറഞ്ഞു
إِنِّي أُرِيدُ
X
നിശ്ചയം ഞാന്‍ ഉദ്ദേശിക്കുന്നു
أَنْ أُنكِحَكَ
X
നിനക്ക് വിവാഹം ചെയ്തുതരാന്‍
إِحْدَى
X
ഒരുവളെ
ابْنَتَيَّ
X
എന്റെ രണ്ടു പെണ്‍മക്കളില്‍
هَاتَيْنِ
X
ഈ രണ്ട്
عَلَىٰ أَن تَأْجُرَنِي
X
നീ എനിക്ക് കൂലിപ്പണിയെടുക്കുന്നതിന്റെ മേലില്‍
ثَمَانِيَ
X
എട്ട്
حِجَجٍۖ
X
കൊല്ലം
فَإِنْ أَتْمَمْتَ
X
അഥവാ നീ പൂര്‍ത്തീകരിച്ചാല്‍
عَشْرًا
X
പത്ത്
فَمِنْ عِندِكَۖ
X
അത് നിന്റെ ഇഷ്ടം
وَمَا أُرِيدُ
X
ഞാന്‍ ഉദ്ദേശിക്കുന്നില്ല
أَنْ أَشُقَّ
X
കഷ്ടപ്പെടുത്താന്‍
عَلَيْكَۚ
X
നിന്നെ
سَتَجِدُنِي
X
എന്നെ നിനക്ക് കാണാം
إِن شَاءَ اللَّهُ
X
അല്ലാഹു ഉദ്ദേശിച്ചെങ്കില്‍
مِنَ الصَّالِحِينَ
X
നല്ലവരുടെ കൂട്ടത്തില്‍ പെട്ടവനായി
﴿28:27﴾ وَأَتْبَعْنَاهُمْ
X
അവരുടെ പിന്നാലെ നാം അയച്ചു
فِي هَٰذِهِ الدُّنْيَا
X
ഈ ലോകത്ത്
لَعْنَةًۖ
X
ശാപം
وَيَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
هُم
X
അവരായിരിക്കും
مِّنَ الْمَقْبُوحِينَ
X
നീചന്‍മാരില്‍പെട്ടവര്‍
﴿28:42﴾ فَأَمَّا مَن
X
അതിനാല്‍ ആര്
تَابَ
X
അവന്‍ പശ്ചാത്തപിച്ചു
وَآمَنَ
X
വിശ്വസിക്കുകയും ചെയ്തു
وَعَمِلَ
X
പ്രവര്‍ത്തിക്കുകയും ചെയ്തു
صَالِحًا
X
സല്‍കര്‍മം
فَعَسَىٰ أَن يَكُونَ
X
അവന്‍ ഉള്‍പ്പെട്ടേക്കാം
مِنَ الْمُفْلِحِينَ
X
വിജയികളില്‍
﴿28:67﴾ إِنَّ قَارُونَ
X
നിശ്ചയം ഖാറൂന്‍
كَانَ
X
ആയിരുന്നു
مِن قَوْمِ
X
ജനതയില്‍പെട്ടവന്‍
مُوسَىٰ
X
മൂസയുടെ
فَبَغَىٰ
X
അങ്ങനെ അവന്‍ അതിക്രമം കാണിച്ചു
عَلَيْهِمْۖ
X
അവര്‍ക്കെതിരില്‍
وَآتَيْنَاهُ
X
അവന്ന് നാം നല്‍കി
مِنَ الْكُنُوزِ
X
ധാരാളം ഖജനാവുകള്‍
مَا إِنَّ مَفَاتِحَهُ
X
നിശ്ചയം അതിന്റെ താക്കോലുകള്‍
لَتَنُوءُ
X
ചുമക്കാനേറെ പ്രയാസമായിരുന്നു
بِالْعُصْبَةِ
X
സംഘത്തിന്
أُولِي الْقُوَّةِ
X
ശക്തരായ
إِذْ قَالَ لَهُ
X
അവനോട് പറഞ്ഞ സന്ദര്‍ഭം
قَوْمُهُ
X
അവന്റെ ജനത
لَا تَفْرَحْۖ
X
നീ ഊറ്റം കൊള്ളരുത്
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يُحِبُّ
X
ഇഷ്ടപ്പെടുകയില്ല
الْفَرِحِينَ
X
ഊറ്റം കൊള്ളുന്നവരെ
﴿28:76﴾ وَالَّذِينَ آمَنُوا
X
സത്യവിശ്വാസം സ്വീകരിച്ചവര്‍
وَعَمِلُوا
X
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍
لَنُدْخِلَنَّهُمْ
X
അവരെ നാം ഉള്‍പെടുത്തുക തന്നെ ചെയ്യും
فِي الصَّالِحِينَ
X
സജ്ജനങ്ങളില്‍
﴿29:9﴾ وَوَهَبْنَا
X
നാം സമ്മാനിച്ചു
لَهُ
X
അദ്ദേഹത്തിന്ന്
إِسْحَاقَ
X
ഇസ്ഹാഖിനെ
وَيَعْقُوبَ
X
യഅ്ഖൂബിനെയും
وَجَعَلْنَا
X
നാം ആക്കുകയും (ഏര്‍പെടുത്തുകയും) ചെയ്തു
فِي ذُرِّيَّتِهِ
X
അദ്ദേഹത്തിന്റെ സന്താനപരമ്പരയില്‍
النُّبُوَّةَ
X
പ്രവാചകത്വം
وَالْكِتَابَ
X
വേദഗ്രന്ഥവും
وَآتَيْنَاهُ
X
അദ്ദേഹത്തിനു നാം നല്‍കുകയും ചെയ്തു
أَجْرَهُ
X
തന്റെ പ്രതിഫലം
فِي الدُّنْيَاۖ
X
ഇഹലോകത്ത്
وَإِنَّهُ
X
നിശ്ചയം അവന്‍
فِي الْآخِرَةِ
X
പരലോകത്തില്‍
لَمِنَ الصَّالِحِينَ
X
സച്ചരിതരില്‍ പെട്ടവന്‍ തന്നെയായിരിക്കും
﴿29:27﴾ فَسُبْحَانَ اللَّهِ
X
അതിനാല്‍ നിങ്ങള്‍ അല്ലാഹുവിന്റെ വിശുദ്ധിയെ വാഴ്ത്തുക
حِينَ تُمْسُونَ
X
നിങ്ങള്‍ സന്ധ്യാവേളയിലാകുമ്പോള്‍
وَحِينَ تُصْبِحُونَ
X
നിങ്ങള്‍ പ്രഭാതവേളയിലാകുമ്പോഴും
﴿30:17﴾ وَلَهُ
X
അവനുതന്നെയാണ്
الْحَمْدُ
X
സ്തുതി
فِي السَّمَاوَاتِ
X
ആകാശങ്ങളില്‍
وَالْأَرْضِ
X
ഭൂമിയിലും
وَعَشِيًّا
X
വൈകുന്നേരവും
وَحِينَ تُظْهِرُونَ
X
ഉച്ചതിരിയുമ്പോഴും
﴿30:18﴾ رَبِّ
X
എന്റെ നാഥാ
هَبْ
X
നല്‍കേണമേ
لِي
X
എനിക്ക്
مِنَ الصَّالِحِينَ
X
സച്ചരിതരില്‍പെട്ട (ഒരു മകനെ)
﴿37:100﴾ وَبَشَّرْنَاهُ
X
അദ്ദേഹത്തിന്നു നാം ശുഭവാര്‍ത്ത അറിയിച്ചു
بِإِسْحَاقَ
X
ഇസ്ഹാഖിന്റെ ജനനത്തെക്കുറിച്ച്
نَبِيًّا
X
പ്രവാചകനാകാന്‍ പോകുന്ന
مِّنَ الصَّالِحِينَ
X
സച്ചരിതരില്‍പെട്ട
﴿37:112﴾ وَإِنَّكُمْ
X
തീര്‍ച്ചയായും നിങ്ങള്‍
لَتَمُرُّونَ
X
കടന്നുപോകുന്നു
عَلَيْهِم
X
അവരുടെ അരികിലൂടെ
مُّصْبِحِينَ
X
പ്രഭാതവേളയില്‍
﴿37:137﴾ فَلَوْلَا أَنَّهُ كَانَ
X
അദ്ദേഹം ആയിരുന്നില്ലെങ്കില്‍
مِنَ الْمُسَبِّحِينَ
X
അല്ലാഹുവിന്റെ വിശുദ്ധിയെ വാഴ്ത്തുന്നവരില്‍
﴿37:143﴾ كَمْ
X
എത്രയെത്ര
أَهْلَكْنَا
X
നാം നശിപ്പിച്ചു
مِن قَبْلِهِم
X
ഇവര്‍ക്കു മുമ്പ്
مِّن قَرْنٍ
X
തലമുറകളെ
فَنَادَوا
X
അപ്പോള്‍ അവര്‍ നിലവിളിച്ചു
وَّلَاتَ
X
എന്നാല്‍ അതല്ല
حِينَ مَنَاصٍ
X
രക്ഷപ്പെടാനുള്ള സന്ദര്‍ഭം
﴿38:3﴾ اللَّهُ
X
അല്ലാഹു
يَتَوَفَّى
X
പൂര്‍ണമായി ഏറ്റെടുക്കുന്നു
الْأَنفُسَ
X
ആത്മാക്കളെ
حِينَ مَوْتِهَا
X
അവയുടെ മരണവേളയില്‍
وَالَّتِي لَمْ تَمُتْ
X
മരിച്ചിട്ടില്ലാത്തവയെയും
فِي مَنَامِهَاۖ
X
അവയുടെ ഉറക്കത്തില്‍
فَيُمْسِكُ
X
അങ്ങനെ അവന്‍ പിടിച്ചുവെക്കുന്നു
الَّتِي
X
യാതൊരു ആത്മാവിനെ
قَضَىٰ
X
അവന്‍ വിധിച്ചിരിക്കുന്നു
عَلَيْهَا
X
അതിന്
الْمَوْتَ
X
മരണം
وَيُرْسِلُ
X
അവന്‍ വിട്ടയക്കുകയും ചെയ്യുന്നു
الْأُخْرَىٰ
X
മറ്റുള്ളവയെ
إِلَىٰ أَجَلٍ
X
ഒരവധി വരെ
مُّسَمًّىۚ
X
നിശ്ചിതമായ
إِنَّ فِي ذَٰلِكَ
X
തീര്‍ച്ചയായും അതിലുണ്ട്
لَآيَاتٍ
X
ദൃഷ്ടാന്തങ്ങള്‍
لِّقَوْمٍ
X
ജനത്തിന്
يَتَفَكَّرُونَ
X
അവര്‍ ചിന്തിക്കുന്നു
﴿39:42﴾ أَوْ تَقُولَ
X
അല്ലെങ്കില്‍ പറഞ്ഞേക്കുമെന്നതിനാല്‍
حِينَ تَرَى
X
നേരില്‍ കാണുമ്പോള്‍
الْعَذَابَ
X
ശിക്ഷ
لَوْ أَنَّ لِي
X
തീര്‍ച്ചയായും എനിക്കുണ്ടായിരുന്നെങ്കില്‍(എന്ന്)
كَرَّةً
X
ഒരു തിരിച്ച് പോക്ക്
فَأَكُونَ
X
അപ്പോള്‍ ഞാന്‍ ആകുമായിരുന്നു
مِنَ الْمُحْسِنِينَ
X
സദ്‌വൃത്തരുടെ കൂട്ടത്തില്‍
﴿39:58﴾ وَاصْبِرْ
X
നീ ക്ഷമയോടെ കാത്തിരിക്കുക
لِحُكْمِ
X
തീരുമാനത്തിന്
رَبِّكَ
X
നിന്റെ നാഥന്റെ
فَإِنَّكَ
X
നിശ്ചയമായും നീ
بِأَعْيُنِنَاۖ
X
നമ്മുടെ കണ്‍പാടിലാകുന്നു
وَسَبِّحْ
X
നീ വിശുദ്ധിയെ വാഴ്ത്തുക
بِحَمْدِ
X
സ്തുതിക്കുന്നതോടൊപ്പം
رَبِّكَ
X
നിന്റെ നാഥനെ
حِينَ تَقُومُ
X
നീ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍
﴿52:48﴾ وَأَنتُمْ
X
നിങ്ങളാകട്ടെ
حِينَئِذٍ
X
അന്നേരം
تَنظُرُونَ
X
നിങ്ങള്‍ നോക്കുന്നു
﴿56:84﴾ وَأَنفِقُوا
X
നിങ്ങള്‍ ചെലവഴിക്കുക
مِن مَّا رَزَقْنَاكُم
X
നാം നിങ്ങള്‍ക്ക് നല്‍കിയതില്‍ നിന്ന്
مِّن قَبْلِ
X
മുമ്പ്
أَن يَأْتِيَ
X
വന്നെത്തുന്നതിന്
أَحَدَكُمُ
X
നിങ്ങളില്‍ ഒരുവന്ന്
الْمَوْتُ
X
മരണം
فَيَقُولَ
X
അപ്പോള്‍ അവന്‍ പറയും
رَبِّ
X
എന്റെ നാഥാ
لَوْلَا أَخَّرْتَنِي
X
നീ എന്നെ പിന്തിച്ചു നിര്‍ത്താത്തതെന്ത്?
إِلَىٰ أَجَلٍ
X
ഒരവധിവരെ
قَرِيبٍ
X
അടുത്ത
فَأَصَّدَّقَ
X
എങ്കില്‍ ഞാന്‍ ദാനം നല്‍കാം
وَأَكُن
X
ഞാന്‍ ആവുകയും ചെയ്യാം
مِّنَ الصَّالِحِينَ
X
സജ്ജനങ്ങളിലുള്‍പ്പെട്ടവന്‍
﴿63:10﴾ إِنَّا بَلَوْنَاهُمْ
X
നിശ്ചയം, നാം ഇവരെ പരീക്ഷിച്ചു
كَمَا بَلَوْنَا
X
നാം പരീക്ഷിച്ചപോലെ
أَصْحَابَ الْجَنَّةِ
X
തോട്ടക്കാരെ
إِذْ أَقْسَمُوا
X
അവര്‍ ശപഥം ചെയ്ത സന്ദര്‍ഭം
لَيَصْرِمُنَّهَا
X
ഉറപ്പായും അവരത് പറിച്ചെടുക്കുമെന്ന്
مُصْبِحِينَ
X
പ്രഭാതത്തില്‍
﴿68:17﴾ فَتَنَادَوْا
X
അപ്പോള്‍ അവരന്യോന്യം വിളിച്ചുപറഞ്ഞു
مُصْبِحِينَ
X
പ്രഭാതവേളയില്‍
﴿68:21﴾ فَاجْتَبَاهُ
X
അങ്ങനെ അദ്ദേഹത്തെ തെരഞ്ഞെടുത്തു
رَبُّهُ
X
അദ്ദേഹത്തിന്റെ നാഥന്‍
فَجَعَلَهُ
X
എന്നിട്ട് അദ്ദേഹത്തെ ആക്കി
مِنَ الصَّالِحِينَ
X
സജ്ജനങ്ങളിലുള്‍പ്പെട്ടവന്‍
﴿68:50﴾