Repeated Words in Quran

< >
Total Found : 2
وَهَٰذَا
X
ഇത്
كِتَابٌ
X
ഗ്രന്ഥമാണ്
أَنزَلْنَاهُ
X
അതിനെ നാം ഇറക്കി(ഇറക്കിയ)
مُبَارَكٌ
X
അനുഗൃഹീതമായ
مُّصَدِّقُ
X
ശരിവെക്കുന്നതായ
الَّذِي بَيْنَ يَدَيْهِ
X
അതിനുമുമ്പുള്ളതിനെ
وَلِتُنذِرَ
X
നീ മുന്നറിയിപ്പ് നല്‍കാന്‍വേണ്ടിയും
أُمَّ الْقُرَىٰ
X
മാതൃനഗരി(മക്ക)യില്‍
وَمَنْ
X
ആളുകള്‍ക്കും
حَوْلَهَاۚ
X
അതിന്റെ ചുറ്റുമുള്ള
وَالَّذِينَ يُؤْمِنُونَ
X
വിശ്വസിക്കുന്നവര്‍
بِالْآخِرَةِ
X
പരലോകത്തില്‍
يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നു
بِهِۖ
X
അതില്‍
وَهُمْ
X
അവര്‍
عَلَىٰ صَلَاتِهِمْ
X
അവരുടെ നമസ്കാത്തില്‍
يُحَافِظُونَ
X
അവര്‍ നിഷ്ഠ പുലര്‍ത്തുന്നു
﴿6:92﴾ التَّائِبُونَ
X
പശ്ചാത്തപിച്ചു മടങ്ങുന്നവര്‍
الْعَابِدُونَ
X
അല്ലാഹുവെ കീഴ്വണങ്ങിക്കൊണ്ടിരിക്കുന്നവര്‍
الْحَامِدُونَ
X
അവനെ കീര്‍ത്തിച്ചുകൊണ്ടിരിക്കുന്നവര്‍
السَّائِحُونَ
X
വ്രതമനുഷ്ടിക്കുന്നവര്‍, രാജ്യസഞ്ചാരത്തിലേര്‍പെട്ടവര്‍
الرَّاكِعُونَ
X
നമിക്കുന്നവര്‍
السَّاجِدُونَ
X
സാഷ്ടാംഗം പ്രണമിക്കുന്നവര്‍
الْآمِرُونَ
X
കല്‍പിക്കുന്നവര്‍
بِالْمَعْرُوفِ
X
നന്മ
وَالنَّاهُونَ
X
നിരോധിക്കുന്നവരും
عَنِ الْمُنكَرِ
X
തിന്മ
وَالْحَافِظُونَ
X
സൂക്ഷിക്കുന്നവര്‍
لِحُدُودِ اللَّهِۗ
X
അല്ലാഹുവിന്റെ നിയമപരിധികളെ
وَبَشِّرِ
X
നീ ശുഭവാര്‍ത്ത അറിയിക്കുക
الْمُؤْمِنِينَ
X
സത്യവിശ്വാസികളെ
﴿9:112﴾ أَرْسِلْهُ
X
താങ്കള്‍ അവനെ അയച്ചാലും
مَعَنَا
X
ഞങ്ങളോടൊപ്പം
غَدًا
X
നാളെ
يَرْتَعْ
X
അവന് തിന്നുരസിക്കാം
وَيَلْعَبْ
X
അവന് കളിച്ചുല്ലസിക്കുകയും ചെയ്യാം
وَإِنَّا
X
ഉറപ്പായും ഞങ്ങള്‍
لَهُ
X
അവനെ
لَحَافِظُونَ
X
കാത്തുരക്ഷിക്കുന്നവരാകുന്നു
﴿12:12﴾ فَلَمَّا رَجَعُوا
X
അവര്‍ മടങ്ങിയെത്തിയപ്പോള്‍
إِلَىٰ أَبِيهِمْ
X
തങ്ങളുടെ പിതാവിന്റെയടുത്ത്
قَالُوا
X
അവര്‍ പറഞ്ഞു
يَا أَبَانَا
X
ഞങ്ങളുടെ പിതാവേ
مُنِعَ
X
തടയപ്പെട്ടിരിക്കുന്നു
مِنَّا
X
ഞങ്ങള്‍ക്ക്
الْكَيْلُ
X
അളന്നുകിട്ടുന്നത്
فَأَرْسِلْ
X
അതിനാല്‍ താങ്കള്‍ അയച്ചുതരിക
مَعَنَا
X
ഞങ്ങളുടെ കൂടെ
أَخَانَا
X
ഞങ്ങളുടെ സഹോദരനെ
نَكْتَلْ
X
എങ്കില്‍ ഞങ്ങള്‍ക്ക് ധാന്യം അളന്നുകിട്ടും
وَإِنَّا
X
നിശ്ചയമായും ഞങ്ങള്‍
لَهُ
X
അവനെ
لَحَافِظُونَ
X
കാത്തുസൂക്ഷിക്കുന്നവര്‍ തന്നെയാകുന്നു
﴿12:63﴾ إِنَّا
X
തീര്‍ച്ചയായും നാം
نَحْنُ
X
നാം
نَزَّلْنَا
X
നാം ഇറക്കി
الذِّكْرَ
X
ഈ ഉല്‍ബോധനം
وَإِنَّا
X
തീര്‍ച്ചയായും നാം
لَهُ
X
അതിനെ
لَحَافِظُونَ
X
തീര്‍ച്ചയായും കാത്തുരക്ഷിക്കുന്നവരാകുന്നു
﴿15:9﴾ وَالَّذِينَ
X
ഒരു കൂട്ടരും
هُمْ
X
അവര്‍ (ആകുന്നു)
لِفُرُوجِهِمْ
X
തങ്ങളുടെ ഗുഹ്യാവയവങ്ങളെ
حَافِظُونَ
X
സൂക്ഷിക്കുന്നവര്‍
﴿23:5﴾ وَالَّذِينَ
X
ഒരു കൂട്ടരും
هُمْ
X
അവര്‍
عَلَىٰ صَلَوَاتِهِمْ
X
തങ്ങളുടെ നമസ്കാരങ്ങളുടെ കാര്യത്തില്‍
يُحَافِظُونَ
X
അവര്‍ സൂക്ഷ്മത പുലര്‍ത്തുന്നു
﴿23:9﴾ وَالَّذِينَ
X
യാതൊരുത്തരും
هُمْ
X
അവര്‍
لِفُرُوجِهِمْ
X
തങ്ങളുടെ ഗുഹ്യാവയവങ്ങളെ
حَافِظُونَ
X
കാത്തുസൂക്ഷിക്കുന്നവരാണ്
﴿70:29﴾ وَالَّذِينَ
X
യാതൊരുത്തരും
هُمْ
X
അവര്‍
عَلَىٰ صَلَاتِهِمْ
X
അവരുടെ നമസ്കാരം
يُحَافِظُونَ
X
നിഷ്ഠയോടെ നിര്‍വഹിക്കുന്നവരാണ്
﴿70:34﴾