Repeated Words in Quran

< >
Total Found : 33
هُوَ
X
അവന്‍
الَّذِي خَلَقَ
X
സൃഷ്ടിച്ചവനാണ്
لَكُم
X
നിങ്ങള്‍ക്കായി
مَّا فِي الْأَرْضِ
X
ഭൂമിയിലുള്ളത്
جَمِيعًا
X
മുഴുവനും
ثُمَّ
X
പിന്നീട്
اسْتَوَىٰ
X
അവന്‍ തിരിഞ്ഞു
إِلَى السَّمَاءِ
X
ഉപരിലോകത്തേക്ക്
فَسَوَّاهُنَّ
X
എന്നിട്ടവയെ അവന്‍ സംവിധാനിച്ചു
سَبْعَ
X
ഏഴ്
سَمَاوَاتٍۚ
X
ആകാശങ്ങളായി
وَهُوَ
X
അവന്‍
بِكُلِّ شَيْءٍ
X
എല്ലാ കാര്യങ്ങളെക്കുറിച്ചും
عَلِيمٌ
X
നന്നായറിയുന്നവനാകുന്നു
﴿2:29﴾ قُلْنَا
X
നാം പറഞ്ഞു
اهْبِطُوا
X
നിങ്ങള്‍ ഇറങ്ങിപ്പോകണം
مِنْهَا
X
ഇതില്‍നിന്ന്
جَمِيعًاۖ
X
എല്ലാവരും
فَإِمَّا يَأْتِيَنَّكُم
X
എന്നിട്ട് നിങ്ങള്‍ക്ക് വന്നെത്തുന്നപക്ഷം
مِّنِّي
X
എന്നില്‍നിന്ന്
هُدًى
X
മാര്‍ഗദര്‍ശനം
فَمَن
X
അപ്പോള്‍ ആര്
تَبِعَ
X
പിന്തുടര്‍ന്നു
هُدَايَ
X
എന്റെ മാര്‍ഗദര്‍ശനത്തെ
فَلَا خَوْفٌ
X
എങ്കില്‍ ഭയമില്ല
عَلَيْهِمْ
X
അവര്‍ക്ക്
وَلَا هُمْ
X
അവരല്ല
يَحْزَنُونَ
X
അവര്‍ ദുഃഖിക്കുന്നു
﴿2:38﴾ وَلِكُلٍّ
X
എല്ലാ ഓരോരുത്തര്‍ക്കും
وِجْهَةٌ
X
ഓരോദിശയുണ്ട്
هُوَ
X
അവന്‍
مُوَلِّيهَاۖ
X
അതിലേക്ക് തിരിയുന്നതാണ്
فَاسْتَبِقُوا
X
അതിനാല്‍ നിങ്ങള്‍ മുന്നേറുക
الْخَيْرَاتِۚ
X
നന്മയിലേക്ക്
أَيْنَ مَا تَكُونُوا
X
നിങ്ങളെവിടെയായിരുന്നാലും
يَأْتِ بِكُمُ
X
നിങ്ങളെ കൊണ്ടുവരും
اللَّهُ
X
അല്ലാഹു
جَمِيعًاۚ
X
എല്ലാവരെയും
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرٌ
X
കഴിവുള്ളവനാകുന്നു
﴿2:148﴾ وَمِنَ النَّاسِ
X
ജനങ്ങളിലുണ്ട്
مَن يَتَّخِذُ
X
സ്വീകരിക്കുന്നവര്‍
مِن دُونِ اللَّهِ
X
അല്ലാഹു അല്ലാത്തവരെ
أَندَادًا
X
സമന്മാരായി
يُحِبُّونَهُمْ
X
അവര്‍ അവയെ സ്നേഹിക്കുന്നു
كَحُبِّ اللَّهِۖ
X
അല്ലാഹുവിനെ സ്നേഹിക്കും പോലെ
وَالَّذِينَ آمَنُوا
X
എന്നാല്‍ സത്യവിശ്വാസികള്‍
أَشَدُّ
X
അതിശക്തമായ
حُبًّا
X
സ്നേഹം
لِّلَّهِۗ
X
അല്ലാഹുവോട്
وَلَوْ يَرَى
X
കാണുകയാണങ്കില്‍
الَّذِينَ ظَلَمُوا
X
അക്രമം പ്രവര്‍ത്തിച്ചവര്‍
إِذْ يَرَوْنَ
X
കണ്ടുമുട്ടുന്ന സന്ദര്‍ഭം
الْعَذَابَ
X
ശിക്ഷയെ
أَنَّ الْقُوَّةَ
X
തീര്‍ച്ചയായും ശക്തി
لِلَّهِ
X
അല്ലാഹുവിന്നാണ്
جَمِيعًا
X
എല്ലാം
وَأَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു ആണെന്നും
شَدِيدُ
X
കഠിനമായവന്‍
الْعَذَابِ
X
ശിക്ഷയില്‍
﴿2:165﴾ وَاعْتَصِمُوا
X
നിങ്ങള്‍ മുറുകെ പിടിക്കുക
بِحَبْلِ اللَّهِ
X
അല്ലാഹുവിന്റെ പാശം
جَمِيعًا
X
എല്ലാവരും, ഒന്നായി
وَلَا تَفَرَّقُواۚ
X
നിങ്ങള്‍ ഭിന്നിക്കരുത്
وَاذْكُرُوا
X
നിങ്ങള്‍ ഓര്‍ക്കുക
نِعْمَتَ
X
അനുഗ്രഹത്തെ
اللَّهِ
X
അല്ലാഹുവിന്റെ
عَلَيْكُمْ
X
നിങ്ങളുടെ മേല്‍
إِذْ كُنتُمْ
X
നിങ്ങളായിരുന്ന സന്ദര്‍ഭം
أَعْدَاءً
X
ശത്രുക്കള്‍
فَأَلَّفَ
X
അപ്പോള്‍ അവന്‍ കൂട്ടിയിണക്കി
بَيْنَ قُلُوبِكُمْ
X
നിങ്ങളുടെ മനസ്സുകളെ തമ്മില്‍
فَأَصْبَحْتُم
X
അങ്ങനെ നിങ്ങള്‍ ആയിത്തീര്‍ന്നു
بِنِعْمَتِهِ
X
അവന്റെ അനുഗ്രഹത്താല്‍
إِخْوَانًا
X
സഹോദരങ്ങള്‍
وَكُنتُمْ
X
നിങ്ങളായിരുന്നു
عَلَىٰ شَفَا
X
വക്കില്‍
حُفْرَةٍ
X
ഒരു കുണ്ഡത്തിന്റെ
مِّنَ النَّارِ
X
നരകത്തില്‍നിന്നുള്ള
فَأَنقَذَكُم
X
അപ്പോള്‍ അവന്‍ നിങ്ങളെ രക്ഷിച്ചു
مِّنْهَاۗ
X
അതില്‍നിന്ന്
كَذَٰلِكَ
X
ഈവിധം, അപ്രകാരം
يُبَيِّنُ
X
വിവരിച്ചു തരുന്നു
اللَّهُ
X
അല്ലാഹു
لَكُمْ
X
നിങ്ങള്‍ക്ക്
آيَاتِهِ
X
അവന്റെ ദൃഷ്ടാന്തങ്ങളെ
لَعَلَّكُمْ تَهْتَدُونَ
X
നിങ്ങള്‍ സന്‍മാര്‍ഗം പ്രാപിക്കുന്നവരാകാന്‍
﴿3:103﴾ يَا أَيُّهَا الَّذِينَ آمَنُوا
X
സത്യവിശ്വാസികളേ
خُذُوا
X
നിങ്ങള്‍ കൈക്കൊള്ളുക
حِذْرَكُمْ
X
നിങ്ങളുടെ ജാഗ്രത
فَانفِرُوا
X
അങ്ങനെ നിങ്ങള്‍ പുറപ്പെടുക
ثُبَاتٍ
X
ചെറുസംഘങ്ങളായി
أَوِ انفِرُوا
X
അല്ലെങ്കില്‍ പുറപ്പെടുക
جَمِيعًا
X
ഒന്നിച്ച്, ഒറ്റസംഘമായി
﴿4:71﴾ الَّذِينَ يَتَّخِذُونَ
X
സ്വീകരിക്കുന്നവര്‍
الْكَافِرِينَ
X
സത്യനിഷേധികളെ
أَوْلِيَاءَ
X
കൈകാര്യകര്‍ത്താക്കളായി
مِن دُونِ الْمُؤْمِنِينَۚ
X
സത്യവിശ്വാസികളെ കൂടാതെ
أَيَبْتَغُونَ
X
അവര്‍ തേടുന്നുവോ
عِندَهُمُ
X
അവരുടെ അടുക്കല്‍
الْعِزَّةَ
X
അന്തസ്സ്, പ്രതാപം
فَإِنَّ الْعِزَّةَ
X
എന്നാല്‍ തീര്‍ച്ചയായും അന്തസ്സ്
لِلَّهِ
X
അല്ലാഹുവിന്നാകുന്നു
جَمِيعًا
X
മുഴുവന്‍, പൂര്‍ണമായും
﴿4:139﴾ وَقَدْ نَزَّلَ
X
തീര്‍ച്ചയായും അവന്‍ ഇറക്കിയിരിക്കുന്നു
عَلَيْكُمْ
X
നിങ്ങള്‍ക്ക്
فِي الْكِتَابِ
X
ഈ വേദപുസ്തകത്തില്‍
أَنْ
X
എന്തെന്നാല്‍, എന്ത്
إِذَا سَمِعْتُمْ
X
നിങ്ങള്‍ കേട്ടാല്‍
آيَاتِ اللَّهِ
X
അല്ലാഹുവിന്റെ വചനങ്ങളെ
يُكْفَرُ بِهَا
X
അത് നിഷേധിക്കപ്പെടുന്നത്
وَيُسْتَهْزَأُ بِهَا
X
അത് പരിഹസിക്കപ്പെടുന്നതും
فَلَا تَقْعُدُوا
X
നിങ്ങള്‍ ഇരിക്കരുത്
مَعَهُمْ
X
അവരോടൊപ്പം
حَتَّىٰ يَخُوضُوا
X
അവര്‍ ഏര്‍പ്പെടുന്നത് (പ്രവേശിക്കുന്നത്) വരെ
فِي حَدِيثٍ
X
വര്‍ത്തമാനത്തില്‍
غَيْرِهِۚ
X
അതല്ലാത്ത, മറ്റ്
إِنَّكُمْ إِذًا
X
നിശ്ചയം നിങ്ങള്‍ അപ്പോള്‍
مِّثْلُهُمْۗ
X
അവരെപ്പോലെയാകുന്നു
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
جَامِعُ
X
ഒരുമിച്ചുകൂട്ടുന്നവനാണ്
الْمُنَافِقِينَ
X
കപടവിശ്വാസികളെ
وَالْكَافِرِينَ
X
സത്യനിഷേധികളെയും
فِي جَهَنَّمَ
X
നരകത്തില്‍
جَمِيعًا
X
ഒന്നടങ്കം, മുഴുവന്‍
﴿4:140﴾ لَّن يَسْتَنكِفَ الْمَسِيحُ
X
മസീഹ് ഒരിക്കലും വൈമനസ്യം കാണിക്കുന്നില്ല (ലജ്ജിക്കുന്നില്ല)
أَن يَكُونَ
X
ആയിരിക്കുന്നതി(ല്‍)ന്
عَبْدًا لِّلَّهِ
X
അല്ലാഹുവിന്റെ അടിമ
وَلَا الْمَلَائِكَةُ
X
മലക്കുകളും ഇല്ല
الْمُقَرَّبُونَۚ
X
ദൈവസാമീപ്യം സിദ്ധിച്ചവരായ
وَمَن يَسْتَنكِفْ
X
വല്ലവരും വൈമനസ്യം കാണിക്കുന്നുവെങ്കില്‍
عَنْ عِبَادَتِهِ
X
അവന്(അല്ലാഹുവിന്)വഴിപ്പെടുന്നതില്‍
وَيَسْتَكْبِرْ
X
അഹന്ത നടിക്കുകയും
فَسَيَحْشُرُهُمْ
X
അപ്പോള്‍ അവന്‍ അവരെ ഒരുമിച്ചുകൂട്ടുന്നതാണ്
إِلَيْهِ
X
അവങ്കലേക്ക്
جَمِيعًا
X
എല്ലാവരെയും
﴿4:172﴾ لَّقَدْ كَفَرَ
X
തീര്‍ച്ചയായും സത്യനിഷേധിയായിരിക്കുന്നു
الَّذِينَ قَالُوا
X
പറഞ്ഞവര്‍
إِنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
هُوَ
X
അവന്‍
الْمَسِيحُ ابْنُ مَرْيَمَۚ
X
മര്‍യമിന്റെ മകനായ മസീഹ് ആണെന്ന്
قُلْ
X
നീ പറയുക(ചോദിക്കുക)
فَمَن
X
ആര്?
يَمْلِكُ
X
തടുക്കും
مِنَ اللَّهِ
X
അല്ലാഹുവില്‍നിന്ന് (ഉള്ള ശിക്ഷയില്‍നിന്ന്)
شَيْئًا
X
വല്ലതിനെയും
إِنْ أَرَادَ
X
അവന്‍ ഉദ്ദേശിച്ചാല്‍
أَن يُهْلِكَ
X
അവന്‍ നശിപ്പിക്കാന്‍
الْمَسِيحَ ابْنَ مَرْيَمَ
X
മര്‍യമിന്റെ മകനായ മസീഹിനെ
وَأُمَّهُ
X
അദ്ദേഹത്തിന്റെ മാതാവിനെയും
وَمَن فِي الْأَرْضِ
X
ഭൂമിയിലുള്ളവരെയും
جَمِيعًاۗ
X
മുഴുവനുമായി
وَلِلَّهِ
X
അല്ലാഹുവിന്നാണ്
مُلْكُ السَّمَاوَاتِ
X
ആകാശങ്ങളുടെ ആധിപത്യം
وَالْأَرْضِ
X
ഭൂമിയുടെയും
وَمَا بَيْنَهُمَاۚ
X
അവരണ്ടിന്നുമിടയിലുള്ളവയുടെയും
يَخْلُقُ
X
അവന്‍ സൃഷ്ടിക്കുന്നു
مَا يَشَاءُۚ
X
അവന്‍ ഇച്ഛിക്കുന്നത്
وَاللَّهُ
X
അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യങ്ങള്‍ക്കും
قَدِيرٌ
X
കഴിവുറ്റവനാണ്
﴿5:17﴾ مِنْ أَجْلِ ذَٰلِكَ
X
അക്കാരണത്താല്‍
كَتَبْنَا
X
നാം വിധിച്ചു
عَلَىٰ بَنِي إِسْرَائِيلَ
X
ഇസ്രായേല്‍ സന്തതികള്‍ക്ക്
أَنَّهُ
X
തീര്‍ച്ചയായും
مَن قَتَلَ
X
വല്ലവനും വധിച്ചു (വധിച്ചാല്‍)
نَفْسًا
X
ഒരാളെ
بِغَيْرِ نَفْسٍ
X
മറ്റൊരാള്‍ക്ക് (അയാളെ കൊന്നതിന്)പകരമായല്ലാതെ
أَوْ فَسَادٍ
X
അല്ലെങ്കില്‍ കുഴപ്പമുണ്ടാക്കിയതിനോ (അല്ലാതെ)
فِي الْأَرْضِ
X
ഭൂമിയില്‍
فَكَأَنَّمَا قَتَلَ
X
അപ്പോള്‍ അവന്‍ വധിച്ചതിനു തുല്യമാണ്
النَّاسَ
X
മനുഷ്യരെ
جَمِيعًا
X
മുഴുവന്‍
وَمَنْ أَحْيَاهَا
X
വല്ലവനും ഒരാള്‍ക്ക് ജീവിതം നല്‍കിയാല്‍
فَكَأَنَّمَا أَحْيَا
X
അവന്‍ ജീവിതം നല്‍കിയത് പോലെയാകുന്നു
النَّاسَ
X
മനുഷ്യര്‍ക്ക്
جَمِيعًاۚ
X
മുഴുവന്‍
وَلَقَدْ جَاءَتْهُمْ
X
അവരുടെ അടുത്ത് വന്നിരുന്നു
رُسُلُنَا
X
നമ്മുടെ ദൂതന്മാര്‍
بِالْبَيِّنَاتِ
X
വ്യക്തമായ തെളിവുകളുമായി
ثُمَّ
X
എന്നിട്ട്
إِنَّ كَثِيرًا
X
തീര്‍ച്ചയായും ധാരാളംപേര്‍
مِّنْهُم
X
അവരില്‍നിന്നുള്ള
بَعْدَ ذَٰلِكَ
X
അതിനു ശേഷം
فِي الْأَرْضِ
X
ഭൂമിയില്‍
لَمُسْرِفُونَ
X
അതിക്രമം പ്രവര്‍ത്തിക്കുന്നവരാണ്
﴿5:32﴾ إِنَّ الَّذِينَ كَفَرُوا
X
തീര്‍ച്ചയായും സത്യനിഷേധം കൈക്കൊണ്ടവര്‍
لَوْ أَنَّ لَهُم
X
അവര്‍ക്കുണ്ടായാല്‍പോലും
مَّا فِي الْأَرْضِ
X
ഭൂമിയിലുള്ളത്
جَمِيعًا
X
മുഴുവനും
وَمِثْلَهُ
X
അതുപോലുള്ളതും
مَعَهُ
X
അതോടൊപ്പം
لِيَفْتَدُوا
X
അവര്‍ പിഴയായി ഒടുക്കുന്നതിന്നായി
بِهِ
X
അവ
مِنْ عَذَابِ
X
ശിക്ഷക്കുപകരം
يَوْمِ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളിലെ
مَا تُقُبِّلَ
X
അത് സ്വീകരിക്കപ്പെടുകയില്ല
مِنْهُمْۖ
X
അവരില്‍നിന്ന്
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
വേദനയേറിയ
﴿5:36﴾ وَأَنزَلْنَا
X
നാം അവതരിപ്പിച്ചു
إِلَيْكَ
X
നിനക്ക്
الْكِتَابَ
X
ഈ ഗ്രന്ഥം
بِالْحَقِّ
X
സത്യത്തോടെ
مُصَدِّقًا
X
ശരിവെക്കുന്നതായിക്കൊണ്ട്
لِّمَا بَيْنَ يَدَيْهِ
X
അതിന്റെ മുന്നിലുള്ളവയെ
مِنَ الْكِتَابِ
X
വേദഗ്രന്ഥത്തില്‍നിന്ന്
وَمُهَيْمِنًا
X
ഭദ്രമായി കാത്തുരക്ഷിക്കുന്നതായിക്കൊണ്ടും
عَلَيْهِۖ
X
അതിനെ
فَاحْكُم
X
അതിനാല്‍ നീ വിധികല്‍പിക്കുക
بَيْنَهُم
X
അവര്‍ക്കിടയില്‍
بِمَا أَنزَلَ اللَّهُۖ
X
അല്ലാഹു അവതരിപ്പിച്ചതനുസരിച്ച്
وَلَا تَتَّبِعْ
X
നീ പിന്‍പറ്റരുത്
أَهْوَاءَهُمْ
X
അവരുടെ തന്നിഷ്ടങ്ങളെ
عَمَّا جَاءَكَ
X
നിനക്ക് വന്നെത്തിയതിനെ നിരാകരിച്ച്
مِنَ الْحَقِّۚ
X
സത്യത്തില്‍നിന്ന്
لِكُلٍّ
X
എല്ലാവര്‍ക്കും (ഓരോ വിഭാഗത്തിനും)
جَعَلْنَا
X
നാം നിശ്ചയിച്ചുതന്നിട്ടുണ്ട്
مِنكُمْ
X
നിങ്ങളില്‍നിന്നുള്ള
شِرْعَةً
X
നിയമവ്യവസ്ഥ
وَمِنْهَاجًاۚ
X
കര്‍മരീതിയും
وَلَوْ شَاءَ اللَّهُ
X
അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍
لَجَعَلَكُمْ
X
അവന്‍ നിങ്ങളെ ആക്കുമായിരുന്നു
أُمَّةً
X
സമുദായം
وَاحِدَةً
X
ഒരൊറ്റ
وَلَٰكِن
X
പക്ഷേ
لِّيَبْلُوَكُمْ
X
അവന്‍ നിങ്ങളെ പരീക്ഷിക്കാന്‍ വേണ്ടിയാണ്
فِي مَا آتَاكُمْۖ
X
അവന്‍ നിങ്ങള്‍ക്ക് നല്‍കിയതില്‍
فَاسْتَبِقُوا
X
അതിനാല്‍ നിങ്ങള്‍ മല്‍സരിച്ചു മുന്നേറുക
الْخَيْرَاتِۚ
X
നല്ല കാര്യങ്ങളില്‍
إِلَى اللَّهِ
X
അല്ലാഹുവിങ്കലേക്കാണ്
مَرْجِعُكُمْ
X
നിങ്ങളുടെ മടക്കം
جَمِيعًا
X
എല്ലാവരും
فَيُنَبِّئُكُم
X
അപ്പോള്‍ അവന്‍ നിങ്ങളെ അറിയിക്കുന്നതാണ്
بِمَا
X
ഒന്നിനെക്കുറിച്ച്
كُنتُمْ
X
നിങ്ങളായിരുന്നു
فِيهِ
X
അതില്‍
تَخْتَلِفُونَ
X
നിങ്ങള്‍ ഭിന്നിക്കുന്നു
﴿5:48﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
عَلَيْكُمْ
X
നിങ്ങളുടെമേല്‍ ബാധ്യതയുള്ളത്
أَنفُسَكُمْۖ
X
നിങ്ങളുടെ ശരീരങ്ങളാണ്(നിങ്ങളുടെ കാര്യമാണ്)
لَا يَضُرُّكُم
X
നിങ്ങള്‍ക്ക് ദ്രോഹം വരുത്തുകയില്ല
مَّن ضَلَّ
X
വഴിപിഴച്ചവര്‍
إِذَا اهْتَدَيْتُمْۚ
X
നിങ്ങള്‍ നേര്‍വഴി പ്രാപിച്ചാല്‍
إِلَى اللَّهِ
X
അല്ലാഹുവിങ്കലേക്കാണ്
مَرْجِعُكُمْ
X
നിങ്ങളുടെ മടക്കം
جَمِيعًا
X
എല്ലാവരുടെയും
فَيُنَبِّئُكُم
X
അപ്പോള്‍ അവന്‍ നിങ്ങളെ വിവരമറിയിക്കും
بِمَا كُنتُمْ تَعْمَلُونَ
X
നിങ്ങള്‍ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റി
﴿5:105﴾ وَيَوْمَ
X
ദിനം
نَحْشُرُهُمْ
X
അവരെ നാം ഒരുമിച്ചുകൂട്ടുന്നു(കുട്ടുന്ന)
جَمِيعًا
X
(അവരെ) മുഴുവന്‍
ثُمَّ
X
പിന്നീട്
نَقُولُ
X
നാം പറയും (ചോദിക്കും)
لِلَّذِينَ أَشْرَكُوا
X
ബഹുദൈവവിശ്വാസികളോട്
أَيْنَ
X
എവിടെ?
شُرَكَاؤُكُمُ
X
നിങ്ങളുടെ പങ്കാളികള്‍
الَّذِينَ كُنتُمْ تَزْعُمُونَ
X
(നിങ്ങളുടെ ദൈവങ്ങളെന്ന്)നിങ്ങള്‍ വാദിച്ചിരുന്നവര്‍
﴿6:22﴾ وَيَوْمَ
X
ദിവസം
يَحْشُرُهُمْ
X
അവന്‍ അവരെ ഒരുമിച്ചുചേര്‍ക്കും
جَمِيعًا
X
എല്ലാവരെയും
يَا مَعْشَرَ
X
സമൂഹമേ
الْجِنِّ
X
ജിന്നുകളുടെ
قَدِ اسْتَكْثَرْتُم
X
ധാരാളംപേരെ നിങ്ങള്‍ വഴിപിഴപ്പിച്ചിട്ടുണ്ട്
مِّنَ الْإِنسِۖ
X
മനുഷ്യരില്‍നിന്ന്
وَقَالَ
X
അപ്പോള്‍ പറഞ്ഞു(പറയും)
أَوْلِيَاؤُهُم
X
അവരുടെ ആത്മമിത്രങ്ങള്‍
مِّنَ الْإِنسِ
X
മനുഷ്യരില്‍നിന്നുള്ള
رَبَّنَا
X
ഞങ്ങളുടെ നാഥാ
اسْتَمْتَعَ
X
സുഖമാസ്വദിച്ചു
بَعْضُنَا
X
ഞങ്ങളില്‍ ചിലര്‍
بِبَعْضٍ
X
ചിലരെക്കൊണ്ട്
وَبَلَغْنَا
X
ഞങ്ങള്‍ എത്തിയിരിക്കുന്നു
أَجَلَنَا
X
ഞങ്ങളുടെ അവധിയില്‍
الَّذِي أَجَّلْتَ
X
അവധിയായി നീ അനുവദിച്ച
لَنَاۚ
X
ഞങ്ങള്‍ക്ക്
قَالَ
X
അവന്‍ പറഞ്ഞു(പറയും)
النَّارُ
X
നരകമാണ്
مَثْوَاكُمْ
X
നിങ്ങളുടെ താമസസ്ഥലം
خَالِدِينَ
X
സ്ഥിരവാസികളായിക്കൊണ്ട്
فِيهَا
X
അതില്‍
إِلَّا مَا شَاءَ اللَّهُۗ
X
അല്ലാഹു ഉദ്ദേശിച്ചത് ഒഴികെ
إِنَّ رَبَّكَ
X
തീര്‍ച്ചയായും നിന്റെ നാഥന്‍
حَكِيمٌ
X
യുക്തിമാനാണ്
عَلِيمٌ
X
എല്ലാം അറിയുന്നവനും
﴿6:128﴾ قَالَ
X
അവര്‍ പറയും
ادْخُلُوا
X
നിങ്ങള്‍ പ്രവേശിക്കുവിന്‍
فِي أُمَمٍ
X
സമൂഹങ്ങളുടെ കൂട്ടത്തില്‍
قَدْ خَلَتْ
X
അവ കഴിഞ്ഞു പോയി
مِن قَبْلِكُم
X
നിങ്ങള്‍ക്കു മുമ്പ്
مِّنَ الْجِنِّ
X
ജിന്നുകളില്‍ പെട്ട
وَالْإِنسِ
X
മനുഷ്യരിലും
فِي النَّارِۖ
X
നരകത്തില്‍
كُلَّمَا دَخَلَتْ
X
(അതില്‍) പ്രവേശിക്കുമ്പോഴൊക്കെ
أُمَّةٌ
X
ഓരോ സമൂഹവും
لَّعَنَتْ
X
അത് ശപിക്കും
أُخْتَهَاۖ
X
അതിന്റെ സഹോദര സമൂഹത്തെ
حَتَّىٰ إِذَا ادَّارَكُوا
X
അങ്ങനെ അവര്‍ ഒരുമിച്ചു കൂടിക്കഴിഞ്ഞാല്‍
فِيهَا
X
അതില്‍
جَمِيعًا
X
എല്ലാവരും
قَالَتْ
X
പറയും
أُخْرَاهُمْ
X
അവരിലെ പിന്‍ഗാമികള്‍
لِأُولَاهُمْ
X
തങ്ങളുടെ മുന്‍ഗാമികളെ കുറിച്ച്
رَبَّنَا
X
ഞങ്ങളുടെ നാഥാ
هَٰؤُلَاءِ
X
ഇക്കൂട്ടര്‍
أَضَلُّونَا
X
ഇവര്‍ ഞങ്ങളെ വഴിപിഴപ്പിച്ചു
فَآتِهِمْ
X
അതിനാല്‍ ഇവര്‍ക്ക് നീ നല്‍കേണമേ
عَذَابًا
X
ശിക്ഷ
ضِعْفًا
X
ഇരട്ടി
مِّنَ النَّارِۖ
X
നരകത്തില്‍ നിന്ന്
قَالَ
X
അവന്‍ അരുളും
لِكُلٍّ
X
എല്ലാവര്‍ക്കുമുണ്ട്
ضِعْفٌ
X
ഇരട്ടി
وَلَٰكِن
X
പക്ഷേ
لَّا تَعْلَمُونَ
X
നിങ്ങള്‍ അറിയുന്നില്ല
﴿7:38﴾ قُلْ
X
നീ പറയുക
يَا أَيُّهَا النَّاسُ
X
മനുഷ്യരേ
إِنِّي
X
തീര്‍ച്ചയായും ഞാന്‍
رَسُولُ اللَّهِ
X
അല്ലാഹുവിന്റെ ദൂതനാണ്
إِلَيْكُمْ
X
നിങ്ങളിലേക്കുള്ള
جَمِيعًا
X
എല്ലാവരിലേക്കും
الَّذِي
X
യാതൊരുവന്‍
لَهُ
X
അവന്നാണ്
مُلْكُ
X
ആധിപത്യം
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِۖ
X
ഭൂമിയുടെയും
لَا إِلَٰهَ
X
ഇല്ല ദൈവം
إِلَّا هُوَ
X
അവനല്ലാതെ
يُحْيِي
X
അവന്‍ ജീവിപ്പിക്കുന്നു
وَيُمِيتُۖ
X
അവന്‍ മരിപ്പിക്കുകയും ചെയ്യുന്നു
فَآمِنُوا
X
അതിനാല്‍ നിങ്ങള്‍ വിശ്വസിക്കുക
بِاللَّهِ
X
അല്ലാഹുവില്‍
وَرَسُولِهِ
X
അവന്റെ ദൂതനിലും
النَّبِيِّ
X
അഥവാ പ്രവാചകനില്‍
الْأُمِّيِّ
X
നിരക്ഷരനായ
الَّذِي
X
യാതൊരുവന്‍
يُؤْمِنُ
X
അദ്ദേഹം വിശ്വസിക്കുന്നു
بِاللَّهِ
X
അല്ലാഹുവില്‍
وَكَلِمَاتِهِ
X
അവന്റെ വചനങ്ങളിലും
وَاتَّبِعُوهُ
X
അദ്ദേഹത്തെ നിങ്ങള്‍ പിന്‍പറ്റുകയും ചെയ്യുക
لَعَلَّكُمْ
X
നിങ്ങള്‍ ആയേക്കാം
تَهْتَدُونَ
X
നിങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കുന്നു
﴿7:158﴾ لِيَمِيزَ اللَّهُ
X
അല്ലാഹു വേര്‍തിരിച്ചെടുക്കാന്‍വേണ്ടി
الْخَبِيثَ
X
തിന്മയെ
مِنَ الطَّيِّبِ
X
നന്മയില്‍നിന്ന്
وَيَجْعَلَ
X
ആക്കാനും വേണ്ടി
الْخَبِيثَ
X
ചീത്തയെ
بَعْضَهُ
X
അതില്‍ചിലതിനെ
عَلَىٰ بَعْضٍ
X
ചിലതിന്‍മേല്‍
فَيَرْكُمَهُ
X
അങ്ങനെ അതിനെ കൂമ്പാരമാക്കാനും
جَمِيعًا
X
ഒന്നിച്ച്
فَيَجْعَلَهُ
X
അങ്ങനെ അവന്‍ അതിനെ ആക്കും
فِي جَهَنَّمَۚ
X
നരകത്തില്‍
أُولَٰئِكَ
X
അക്കൂട്ടര്‍ തന്നെയാണ്
هُمُ الْخَاسِرُونَ
X
നഷ്ടപ്പെട്ടവര്‍
﴿8:37﴾ وَأَلَّفَ
X
അവന്‍ ഇണക്കമുണ്ടാക്കുകയും ചെയ്തു
بَيْنَ
X
ഇടയില്‍
قُلُوبِهِمْۚ
X
അവരുടെ മനസ്സുകള്‍ക്ക്
لَوْ أَنفَقْتَ
X
നീ ചെലവഴിച്ചാല്‍
مَا فِي الْأَرْضِ
X
ഭൂമിയിലുള്ളത്
جَمِيعًا
X
മുഴുവന്‍
مَّا أَلَّفْتَ
X
കൂട്ടിയിണക്കാന്‍ നിനക്ക് കഴിയുമായിരുന്നില്ല
بَيْنَ
X
ഇടയില്‍
قُلُوبِهِمْ
X
അവരുടെ മനസ്സുകള്‍ക്ക്
وَلَٰكِنَّ اللَّهَ
X
എന്നാല്‍ അല്ലാഹു
أَلَّفَ
X
അവന്‍ ഇണക്കിച്ചേര്‍ത്തിരിക്കുന്നു
بَيْنَهُمْۚ
X
അവരെ തമ്മില്‍
إِنَّهُ
X
തീര്‍ച്ചയായും അവന്‍
عَزِيزٌ
X
പ്രതാപിയാണ്
حَكِيمٌ
X
യുക്തിമാനും
﴿8:63﴾ إِلَيْهِ
X
അവനിലേക്കാണ്
مَرْجِعُكُمْ
X
നിങ്ങളുടെ മടക്കം
جَمِيعًاۖ
X
എല്ലാം
وَعْدَ اللَّهِ
X
ഇത് അല്ലാഹുവിന്റെ വാഗ്ദാനമാണ്
حَقًّاۚ
X
സത്യമായ
إِنَّهُ
X
തീര്‍ച്ചയായും അവന്‍
يَبْدَأُ
X
ആരംഭിക്കുന്നു
الْخَلْقَ
X
സൃഷ്ടി
ثُمَّ يُعِيدُهُ
X
പിന്നെയത് ആവര്‍ത്തിക്കുകയും ചെയ്യുന്നു
لِيَجْزِيَ
X
അവന്‍ പ്രതിഫലം നല്‍കേണ്ടതിന്
الَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍ക്ക്
وَعَمِلُوا
X
പ്രവര്‍ത്തിച്ചവര്‍ക്കും
الصَّالِحَاتِ
X
സല്‍കര്‍മ്മങ്ങള്‍
بِالْقِسْطِۚ
X
നീതിപൂര്‍വ്വം
وَالَّذِينَ كَفَرُوا
X
എന്നാല്‍ നിഷേധിച്ചവര്‍
لَهُمْ
X
അവര്‍ക്കുണ്ട്
شَرَابٌ
X
പാനീയം
مِّنْ حَمِيمٍ
X
ചുട്ടുപൊള്ളുന്ന
وَعَذَابٌ
X
ശിക്ഷയും
أَلِيمٌ
X
നോവേറിയ
بِمَا كَانُوا يَكْفُرُونَ
X
അവര്‍ സത്യത്തെ നിഷേധിച്ചുകൊണ്ടിരുന്നതിനാല്‍
﴿10:4﴾ وَيَوْمَ
X
ദിനം
نَحْشُرُهُمْ
X
അവരെ നാം ഒരുമിച്ചുകൂട്ടുന്ന
جَمِيعًا
X
എല്ലാവരെയും
ثُمَّ
X
പിന്നെ
نَقُولُ
X
നാം പറയും
لِلَّذِينَ أَشْرَكُوا
X
ബഹുദൈവാരാധന നടത്തിയവരോട്
مَكَانَكُمْ
X
നിങ്ങളുടെ സ്ഥാനത്ത് തന്നെ നില്‍ക്കുവിന്‍
أَنتُمْ
X
നിങ്ങള്‍
وَشُرَكَاؤُكُمْۚ
X
നിങ്ങളുടെ പങ്കാളികളും
فَزَيَّلْنَا
X
അങ്ങനെ നാം വേര്‍പെടുത്തും
بَيْنَهُمْۖ
X
അവര്‍ക്കിടയില്‍
وَقَالَ
X
പറയും
شُرَكَاؤُهُم
X
അവര്‍ പങ്കുചേര്‍ത്തിരുന്നവര്‍
مَّا كُنتُمْ
X
നിങ്ങളായിരുന്നില്ല
إِيَّانَا
X
ഞങ്ങളെ
تَعْبُدُونَ
X
ആരാധിച്ചിരുന്നവര്‍
﴿10:28﴾ وَلَا يَحْزُنكَ
X
നിന്നെ ദുഃഖിപ്പിക്കേണ്ടതില്ല
قَوْلُهُمْۘ
X
അവരുടെ വാക്ക്
إِنَّ الْعِزَّةَ
X
നിശ്ചയം പ്രതാപം
لِلَّهِ
X
അല്ലാഹുവിന്നാണ്
جَمِيعًاۚ
X
എല്ലാം
هُوَ
X
അവന്‍
السَّمِيعُ
X
എല്ലാം കേള്‍ക്കുന്നവനാണ്
الْعَلِيمُ
X
എല്ലാം അറിയുന്നവനും
﴿10:65﴾ وَلَوْ شَاءَ
X
ഇച്ഛിച്ചിരുന്നുവെങ്കില്‍
رَبُّكَ
X
നിന്റെ നാഥന്‍
لَآمَنَ
X
സത്യവിശ്വാസം സ്വീകരിക്കുമായിരുന്നു
مَن فِي الْأَرْضِ
X
ഭൂമിയിലുള്ളവര്‍
كُلُّهُمْ
X
അവരെല്ലാം
جَمِيعًاۚ
X
ഒന്നാകെ
أَفَأَنتَ
X
എന്നിരിക്കെ നീ ആണോ
تُكْرِهُ
X
നീ നിര്‍ബന്ധിക്കുന്നു
النَّاسَ
X
ജനങ്ങളെ
حَتَّىٰ يَكُونُوا
X
അവരാകാന്‍
مُؤْمِنِينَ
X
വിശ്വാസികള്‍
﴿10:99﴾ مِن دُونِهِۖ
X
അല്ലാഹുവിനെ കൂടാതെ
فَكِيدُونِي
X
അതിനാല്‍ നിങ്ങള്‍ എനിക്കെതിരെ തന്ത്രം പ്രയോഗിച്ചുകൊള്ളുക
جَمِيعًا
X
എല്ലാവരും
ثُمَّ
X
പിന്നെ
لَا تُنظِرُونِ
X
നിങ്ങള്‍ എനിക്ക് അവധി തരേണ്ടതില്ല
﴿11:55﴾ قَالَ
X
അദ്ദേഹം പറഞ്ഞു
بَلْ
X
അല്ല
سَوَّلَتْ
X
ഭംഗിയായി തോന്നിപ്പിച്ചു
لَكُمْ
X
നിങ്ങള്‍ക്ക്
أَنفُسُكُمْ
X
നിങ്ങളുടെ മനസ്സുകള്‍
أَمْرًاۖ
X
ഒരുകാര്യം
فَصَبْرٌ
X
അതിനാല്‍ ഇനി ക്ഷമിക്കുകതന്നെ
جَمِيلٌۖ
X
ഭംഗിയായി
عَسَى اللَّهُ
X
ഒരുവേള അല്ലാഹു ആയേക്കും
أَن يَأْتِيَنِي
X
എന്റെയടുക്കല്‍ കൊണ്ടുവരാന്‍
بِهِمْ
X
അവരെ
جَمِيعًاۚ
X
എല്ലാവരെയും
إِنَّهُ
X
നിശ്ചയമായും അവന്‍
هُوَ
X
അവന്‍ തന്നെയാണ്
الْعَلِيمُ
X
എല്ലാം അറിയുന്നവന്‍
الْحَكِيمُ
X
യുക്തിജ്ഞനും
﴿12:83﴾ لِلَّذِينَ اسْتَجَابُوا
X
ക്ഷണം സ്വീകരിച്ചവര്‍ക്കുണ്ട്
لِرَبِّهِمُ
X
തങ്ങളുടെ നാഥന്റെ
الْحُسْنَىٰۚ
X
എല്ലാ നന്മയും
وَالَّذِينَ لَمْ يَسْتَجِيبُوا
X
ക്ഷണം സ്വീകരിക്കാത്തവര്‍
لَهُ
X
അവന്റെ
لَوْ أَنَّ لَهُم
X
അവര്‍ക്കുണ്ടായാല്‍
مَّا فِي الْأَرْضِ
X
ഭൂമിയിലുള്ള
جَمِيعًا
X
സകലതും
وَمِثْلَهُ
X
അത്ര വേറെയും
مَعَهُ
X
അതോടൊപ്പം
لَافْتَدَوْا
X
അവര്‍ പിഴയായി ഒടുക്കുമായിരുന്നു
بِهِۚ
X
അതൊക്കെ
أُولَٰئِكَ
X
ഇക്കൂട്ടര്‍
لَهُمْ
X
അവര്‍ക്കാണ്
سُوءُ الْحِسَابِ
X
കടുത്തവിചാരണ
وَمَأْوَاهُمْ
X
അവരുടെ താവളം
جَهَنَّمُۖ
X
നരകം
وَبِئْسَ
X
എത്ര ചീത്ത
الْمِهَادُ
X
സങ്കേതം
﴿13:18﴾ وَلَوْ
X
എങ്കില്‍ പോലും
أَنَّ قُرْآنًا
X
നിശ്ചയം ഖുര്‍ആന്‍
سُيِّرَتْ
X
ചലിപ്പിക്കപ്പെട്ടു
بِهِ
X
അത്(ഖുര്‍ആന്‍)കൊണ്ട്
الْجِبَالُ
X
പര്‍വതങ്ങള്‍
أَوْ
X
അല്ലെങ്കില്‍
قُطِّعَتْ
X
മുറിക്കപ്പെട്ടു (പിളര്‍ത്തപ്പെട്ടു)
بِهِ
X
അത്(ഖുര്‍ആന്‍) കൊണ്ട്
الْأَرْضُ
X
ഭൂമി
أَوْ
X
അല്ലെങ്കില്‍
كُلِّمَ
X
സംസാരിക്കപ്പെട്ടു
بِهِ
X
അത്(ഖുര്‍ആന്‍)കൊണ്ട്
الْمَوْتَىٰۗ
X
മരിച്ചവര്‍
بَل
X
എന്നാല്‍
لِّلَّهِ
X
അല്ലാഹുവിന്നാണ്
الْأَمْرُ
X
അധികാരം
جَمِيعًاۗ
X
മുഴുവനായും
أَفَلَمْ يَيْأَسِ
X
അപ്പോള്‍ നിരാശപ്പെട്ടില്ലേ (വ്യക്തമായിമനസ്സിലാക്കുന്നില്ലേ)
الَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍
أَن لَّوْ يَشَاءُ
X
ഇച്ഛിച്ചിരുന്നെങ്കില്‍
اللَّهُ
X
അല്ലാഹു
لَهَدَى
X
തീര്‍ച്ചയായും അവന്‍ നേര്‍വഴിയിലാക്കുമായിരുന്നു
النَّاسَ
X
ജനങ്ങളെ
جَمِيعًاۗ
X
മുഴുവന്‍
وَلَا يَزَالُ
X
ആയിക്കൊണ്ടേയിരിക്കും
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
تُصِيبُهُم
X
അവരെ ബാധിക്കും
بِمَا صَنَعُوا
X
അവര്‍ പ്രവര്‍ത്തിച്ചിരുന്നതിന്റെ ഫലമായി
قَارِعَةٌ
X
ഭയങ്കര സംഭവം
أَوْ
X
അല്ലെങ്കില്‍
تَحُلُّ
X
അത് വന്നു പതിക്കും
قَرِيبًا
X
അടുത്തുതന്നെ
مِّن دَارِهِمْ
X
അവരുടെ വീടിന്റെ
حَتَّىٰ يَأْتِيَ
X
വരുന്നത് വരെ
وَعْدُ اللَّهِۚ
X
അല്ലാഹുവിന്റെ വാഗ്ദാനം
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
لَا يُخْلِفُ
X
അവന്‍ ലംഘിക്കുകയില്ല
الْمِيعَادَ
X
വാഗ്ദാനം
﴿13:31﴾ وَقَدْ
X
തീര്‍ച്ചയായും
مَكَرَ
X
തന്ത്രം പ്രയോഗിച്ചു
الَّذِينَ
X
ഒരു കൂട്ടര്‍
مِن قَبْلِهِمْ
X
അവര്‍ക്കുമുമ്പുള്ളവരായ
فَلِلَّهِ
X
അല്ലാഹുവിന്റേതാകുന്നു
الْمَكْرُ
X
തന്ത്രം
جَمِيعًاۖ
X
എല്ലാം
يَعْلَمُ
X
അവന്‍ അറിയുന്നു
مَا تَكْسِبُ
X
സമ്പാദിക്കുന്നത്
كُلُّ
X
എല്ലാ
نَفْسٍۗ
X
ആത്മാവ്(മനുഷ്യന്‍)
وَسَيَعْلَمُ
X
തീര്‍ച്ചയായും അറിയും
الْكُفَّارُ
X
സത്യനിഷേധികള്‍
لِمَنْ
X
ആര്‍ക്കാണ്
عُقْبَى الدَّارِ
X
ശോഭനമായ പര്യവസാനം
﴿13:42﴾ وَقَالَ
X
പറഞ്ഞു
مُوسَىٰ
X
മൂസ
إِن تَكْفُرُوا
X
നിങ്ങള്‍ നിഷേധിക്കുന്നപക്ഷം
أَنتُمْ
X
നിങ്ങള്‍
وَمَن فِي الْأَرْضِ جَمِيعًا
X
ഭൂമിയിലുള്ള എല്ലാവരും
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
لَغَنِيٌّ
X
സ്വയം പര്യാപ്തനാണ്
حَمِيدٌ
X
സ്തുത്യര്‍ഹനാണ്
﴿14:8﴾ وَبَرَزُوا
X
അവര്‍ മറയില്ലാതെ പ്രത്യക്ഷപ്പെടും
لِلَّهِ
X
അല്ലാഹുവിങ്കല്‍
جَمِيعًا
X
എല്ലാവരും
فَقَالَ
X
അപ്പോള്‍ പറയും
الضُّعَفَاءُ
X
ദുര്‍ബലര്‍
لِلَّذِينَ اسْتَكْبَرُوا
X
അഹങ്കരിച്ചവരോട്
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
كُنَّا
X
ഞങ്ങള്‍ ആയിരുന്നു
لَكُمْ
X
നിങ്ങളുടെ
تَبَعًا
X
അനുയായികള്‍
فَهَلْ أَنتُم
X
നിങ്ങളാണോ
مُّغْنُونَ عَنَّا
X
ഞങ്ങള്‍ക്ക് ഒഴിവാക്കിത്തരുന്നവര്‍ (ഞങ്ങളെ ധന്യരാക്കുന്നവര്‍)
مِنْ عَذَابِ اللَّهِ
X
അല്ലാഹുവിന്റെ ശിക്ഷയില്‍ (നിന്ന്)
مِن شَيْءٍۚ
X
വല്ലതും
قَالُوا
X
അവര്‍ പറഞ്ഞു
لَوْ هَدَانَا
X
ഞങ്ങളെ നേര്‍വഴിയിലാക്കിയിരുന്നെങ്കില്‍
اللَّهُ
X
അല്ലാഹു
لَهَدَيْنَاكُمْۖ
X
തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെയും സന്മാര്‍ഗത്തിലാക്കുമായിരുന്നു
سَوَاءٌ
X
സമമാണ്
عَلَيْنَا
X
ഞങ്ങള്‍ക്ക്
أَجَزِعْنَا
X
ഞങ്ങള്‍ വെപ്രാളപ്പെട്ടാലും
أَمْ صَبَرْنَا
X
ഞങ്ങള്‍ ക്ഷമിച്ചാലും
مَا لَنَا
X
ഞങ്ങള്‍ക്കില്ല
مِن مَّحِيصٍ
X
ഒരു രക്ഷാമാര്‍ഗവും
﴿14:21﴾ فَأَرَادَ
X
എന്നാല്‍ അവന്‍ ഉദ്ദേശിച്ചു
أَن يَسْتَفِزَّهُم
X
അവരെ വിരട്ടിയോടിക്കാന്‍
مِّنَ الْأَرْضِ
X
നാട്ടില്‍നിന്ന്
فَأَغْرَقْنَاهُ
X
അപ്പോള്‍ നാം അവനെ മുക്കിക്കൊന്നു
وَمَن مَّعَهُ
X
അവന്റെ കൂടെയുള്ളവരെയും
جَمِيعًا
X
മുഴുവനും
﴿17:103﴾ قَالَ
X
അവന്‍(അല്ലാഹു) പറഞ്ഞു
اهْبِطَا
X
നിങ്ങള്‍ രണ്ട്പേരും ഇറങ്ങിപ്പോവുക
مِنْهَا
X
അതില്‍ നിന്ന്
جَمِيعًاۖ
X
ഒന്നിച്ച്
بَعْضُكُمْ
X
നിങ്ങളില്‍ ചിലര്‍
لِبَعْضٍ
X
മറ്റു ചിലര്‍ക്ക്
عَدُوٌّۖ
X
ശത്രുവാണ്
فَإِمَّا يَأْتِيَنَّكُم
X
അതിനാല്‍ നിങ്ങള്‍ക്ക് വന്നു കിട്ടിയാല്‍
مِّنِّي
X
എന്നില്‍ നിന്നും
هُدًى
X
മാര്‍ഗദര്‍ശനം
فَمَنِ
X
അപ്പോള്‍ ആര്‍
اتَّبَعَ
X
പിന്‍പറ്റി
هُدَايَ
X
എന്റെ മാര്‍ഗദര്‍ശനത്തെ
فَلَا يَضِلُّ
X
അയാള്‍ പിഴച്ചുപോവുകയില്ല
وَلَا يَشْقَىٰ
X
ഭാഗ്യം കെട്ടവനായിരിക്കുന്നതുമല്ല
﴿20:123﴾ وَقُل
X
നീ പറയുക
لِّلْمُؤْمِنَاتِ
X
സത്യവിശ്വാസിനികളോട്
يَغْضُضْنَ
X
അവര്‍ താഴ്ത്തട്ടെ
مِنْ أَبْصَارِهِنَّ
X
അവരുടെ ദൃഷ്ടികള്‍
وَيَحْفَظْنَ
X
അവര്‍ സൂക്ഷിക്കുകയും ചെയ്യട്ടെ
فُرُوجَهُنَّ
X
അവരുടെ ഗുഹ്യ ഭാഗങ്ങള്‍
وَلَا يُبْدِينَ
X
അവര്‍ വെളിപ്പെടുത്തരുത്
زِينَتَهُنَّ
X
അവരുടെ സൗന്ദര്യം
إِلَّا مَا ظَهَرَ
X
വെളിവായത് ഒഴികെ
مِنْهَاۖ
X
അതില്‍ നിന്ന്
وَلْيَضْرِبْنَ
X
അവര്‍ താഴ്ത്തിയിടണം
بِخُمُرِهِنَّ
X
അവരുടെ ശിരോ വസ്ത്രം
عَلَىٰ جُيُوبِهِنَّۖ
X
അവരുടെ മാറിടത്തില്‍
وَلَا يُبْدِينَ
X
അവര്‍ വെളിപ്പെടുത്തരുത്
زِينَتَهُنَّ
X
അവരുടെ സൗന്ദര്യം
إِلَّا لِبُعُولَتِهِنَّ
X
അവരുടെ ഭര്‍ത്താക്കന്‍മാര്‍ക്കല്ലാതെ
أَوْ آبَائِهِنَّ
X
അല്ലെങ്കില്‍ അവരുടെ പിതാക്കള്‍ക്ക്
أَوْ آبَاءِ بُعُولَتِهِنَّ
X
അല്ലെങ്കില്‍ അവരുടെ ഭര്‍തൃ പിതാക്കള്‍ക്ക്
أَوْ أَبْنَائِهِنَّ
X
അല്ലെങ്കില്‍ അവരുടെ പുത്രന്‍മാര്‍ക്ക്
أَوْ أَبْنَاءِ بُعُولَتِهِنَّ
X
അല്ലെങ്കില്‍ അവരുടെ ഭര്‍തൃ പുത്രന്‍മാര്‍ക്ക്
أَوْ إِخْوَانِهِنَّ
X
അല്ലെങ്കില്‍ അവരുടെ സഹോദരന്‍മാര്‍ക്ക്
أَوْ بَنِي إِخْوَانِهِنَّ
X
അല്ലെങ്കില്‍ അവരുടെ സഹോദര പുത്രന്‍മാര്‍ക്ക്
أَوْ بَنِي أَخَوَاتِهِنَّ
X
അല്ലെങ്കില്‍ അവരുടെ സഹോദരീ പുത്രന്‍മാര്‍ക്ക്
أَوْ نِسَائِهِنَّ
X
അല്ലെങ്കില്‍ അവരുടെ സ്ത്രീകള്‍ക്ക്
أَوْ مَا مَلَكَتْ أَيْمَانُهُنَّ
X
അല്ലെങ്കില്‍ അവരുടെ വലതു കൈ ഉടമപ്പെടുത്തിയവര്‍ക്ക്
أَوِ التَّابِعِينَ
X
അല്ലെങ്കില്‍ പിന്തുടരുന്നവര്‍ക്ക്
غَيْرِ أُولِي الْإِرْبَةِ
X
ലൈംഗികാസക്തി ഇല്ലാത്തവര്‍
مِنَ الرِّجَالِ
X
പുരുഷന്‍മാരില്‍ നിന്ന്
أَوِ الطِّفْلِ
X
അല്ലെങ്കില്‍ കുട്ടികള്‍ക്ക്
الَّذِينَ لَمْ يَظْهَرُوا
X
വെളിപ്പെട്ടിട്ടില്ലാത്ത
عَلَىٰ عَوْرَاتِ النِّسَاءِۖ
X
സ്ത്രീ രഹസ്യങ്ങളെ സംബന്ധിച്ച്
وَلَا يَضْرِبْنَ
X
അവര്‍ നിലത്ത് അടിക്കരുത്
بِأَرْجُلِهِنَّ
X
അവരുടെ കാലൂകള്‍ കൊണ്ട്
لِيُعْلَمَ
X
അറിയപ്പെടാന്‍
مَا يُخْفِينَ
X
അവര്‍ മറച്ചുവെച്ചത്
مِن زِينَتِهِنَّۚ
X
തങ്ങളുടെ സൗന്ദര്യത്തില്‍ നിന്ന്
وَتُوبُوا إِلَى اللَّهِ
X
നിങ്ങള്‍ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുക
جَمِيعًا
X
എല്ലാവരും
أَيُّهَ الْمُؤْمِنُونَ
X
വിശ്വാസികളേ
لَعَلَّكُمْ تُفْلِحُونَ
X
നിങ്ങള്‍ വിജയം വരിച്ചേക്കാം
﴿24:31﴾ لَّيْسَ عَلَى الْأَعْمَىٰ
X
അന്ധന്റെ മേല്‍ ഇല്ല
حَرَجٌ
X
കുറ്റം
وَلَا عَلَى الْأَعْرَجِ
X
മുടന്തന്റെ മേലും ഇല്ല
حَرَجٌ
X
കുറ്റം
وَلَا عَلَى الْمَرِيضِ
X
രോഗിയുടെ മേലും ഇല്ല
حَرَجٌ
X
കുറ്റം
وَلَا عَلَىٰ أَنفُسِكُمْ
X
നിങ്ങള്‍ക്കുമില്ല
أَن تَأْكُلُوا
X
ഭക്ഷണം കഴിക്കുന്നതിന്
مِن بُيُوتِكُمْ
X
നിങ്ങളുടെ വീടുകളില്‍ നിന്ന്
أَوْ بُيُوتِ آبَائِكُمْ
X
അല്ലെങ്കില്‍ നിങ്ങളുടെ പിതാക്കളുടെ വീടുകളില്‍ നിന്ന്‌
أَوْ بُيُوتِ
X
വീടുകളില്‍ നിന്ന്
أُمَّهَاتِكُمْ
X
നിങ്ങളുടെ മാതാക്കളുടെ
أَوْ
X
അല്ലെങ്കില്‍
بُيُوتِ
X
വീടുകളില്‍ നിന്ന്
إِخْوَانِكُمْ
X
നിങ്ങളുടെ സഹോദരന്മാരുടെ
أَوْ
X
അല്ലെങ്കില്‍
بُيُوتِ
X
വീടുകളില്‍ നിന്ന്
أَخَوَاتِكُمْ
X
നിങ്ങളുടെ സഹോദരിമാരുടെ
أَوْ بُيُوتِ أَعْمَامِكُمْ
X
അല്ലെങ്കില്‍ നിങ്ങളുടെ പിതൃവ്യന്‍മാരുടെ വീടുകളില്‍
أَوْ بُيُوتِ عَمَّاتِكُمْ
X
അല്ലെങ്കില്‍ നിങ്ങളുടെ പിതൃസഹോദരിമാരുടെ വീടുകളില്‍
أَوْ بُيُوتِ أَخْوَالِكُمْ
X
അല്ലെങ്കില്‍ നിങ്ങളുടെ മാതൃസഹോദരന്‍മാരുടെ വീടുകളില്‍ നിന്ന്‌
أَوْ بُيُوتِ خَالَاتِكُمْ
X
അല്ലെങ്കില്‍ നിങ്ങളുടെ മാതൃസഹോദരിമാരുടെ വീടുകളില്‍ നിന്ന്‌
أَوْ
X
അല്ലെങ്കില്‍
مَا
X
ഏതൊരു (വീട്)
مَلَكْتُم
X
നിങ്ങള്‍ കൈവശപ്പെടുത്തിയിരിക്കുന്നു
مَّفَاتِحَهُ
X
അതിന്റെ താക്കോല്‍
أَوْ صَدِيقِكُمْۚ
X
അല്ലെങ്കില്‍ നിങ്ങളുടെ സ്നേഹിതന്റെ
لَيْسَ عَلَيْكُمْ
X
നിങ്ങള്‍ക്കില്ല
جُنَاحٌ
X
കുറ്റം
أَن تَأْكُلُوا
X
നിങ്ങള്‍ തിന്നുന്നതിന്
جَمِيعًا
X
ഒന്നിച്ചോ
أَوْ أَشْتَاتًاۚ
X
അല്ലെങ്കില്‍ ഒറ്റക്കോ
فَإِذَا دَخَلْتُم
X
നിങ്ങള്‍ പ്രവേശിക്കുകയാണെങ്കില്‍
بُيُوتًا
X
വീടുകളില്‍
فَسَلِّمُوا
X
നിങ്ങള്‍ സലാം ചൊല്ലുക
عَلَىٰ أَنفُسِكُمْ
X
നിങ്ങളന്യോന്യം
تَحِيَّةً
X
അഭിവാദ്യമായി
مِّنْ عِندِ اللَّهِ
X
അല്ലാഹുവില്‍ നിന്നുള്ള
مُبَارَكَةً
X
അനുഗ്രഹീതമായ
طَيِّبَةًۚ
X
ഉത്തമമായ
كَذَٰلِكَ
X
അപ്രകാരം
يُبَيِّنُ اللَّهُ
X
അല്ലാഹു വിവരിക്കുന്നു
لَكُمُ
X
നിങ്ങള്‍ക്ക്
الْآيَاتِ
X
തെളിവുകള്‍
لَعَلَّكُمْ تَعْقِلُونَ
X
നിങ്ങള്‍ ചിന്തിക്കാന്‍
﴿24:61﴾ وَيَوْمَ
X
ദിവസം
يَحْشُرُهُمْ
X
അവന്‍ അവരെ ഒരുമിച്ചുകൂട്ടുന്ന
جَمِيعًا
X
എല്ലാവരേയും
ثُمَّ
X
പിന്നെ
يَقُولُ
X
അവന്‍ ചോദിക്കും
لِلْمَلَائِكَةِ
X
മലക്കുകളോട്
أَهَٰؤُلَاءِ إِيَّاكُمْ
X
ഇക്കൂട്ടര്‍ നിങ്ങളെയാണോ
كَانُوا
X
അവര്‍ ആയിരുന്നു
يَعْبُدُونَ
X
അവര്‍ ആരാധിക്കുന്നു
﴿34:40﴾ مَن
X
ആര്
كَانَ
X
ആയി
يُرِيدُ
X
അവന്‍ ആഗ്രഹിക്കുന്നു
الْعِزَّةَ
X
പ്രതാപം
فَلِلَّهِ
X
അല്ലാഹുവിന്റെ അധീനതയിലാണ്
الْعِزَّةُ
X
പ്രതാപം
جَمِيعًاۚ
X
മുഴുവനും
إِلَيْهِ
X
അവങ്കലേക്ക്
يَصْعَدُ
X
കയറിപ്പോകുന്നു
الْكَلِمُ
X
വാക്കുകള്‍
الطَّيِّبُ
X
ഉത്തമമായ, ഉന്നതമായ
وَالْعَمَلُ
X
പ്രവൃത്തികളും
الصَّالِحُ
X
നല്ല
يَرْفَعُهُۚ
X
അതിനെ അവന്‍ ഉയര്‍ത്തുന്നു
وَالَّذِينَ يَمْكُرُونَ
X
എന്നാല്‍ തന്ത്രങ്ങള്‍ പ്രയോഗിക്കുന്നവര്‍
السَّيِّئَاتِ
X
ദുഷിച്ച
لَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
شَدِيدٌۖ
X
കഠിനമായ
وَمَكْرُ
X
കുതന്ത്രം
أُولَٰئِكَ
X
അവരുടെ
هُوَ
X
അത്
يَبُورُ
X
തകരും
﴿35:10﴾ قُل
X
നീ പറയുക
لِّلَّهِ
X
അല്ലാഹുവിന്നാകുന്നു
الشَّفَاعَةُ
X
ശിപാര്‍ശ
جَمِيعًاۖ
X
മുഴുവനും
لَّهُ
X
അവന്നാണ്
مُلْكُ
X
ആധിപത്യം
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِۖ
X
ഭൂമിയുടെയും
ثُمَّ
X
പിന്നീട്
إِلَيْهِ
X
അവങ്കലേക്കു തന്നെ
تُرْجَعُونَ
X
നിങ്ങള്‍ മടക്കപ്പെടും
﴿39:44﴾ وَلَوْ أَنَّ لِلَّذِينَ ظَلَمُوا
X
അതിക്രമം കാണിച്ചവരുടെ വശമുണ്ടെങ്കില്‍
مَا فِي الْأَرْضِ
X
ഭൂമിയിലുള്ളത്
جَمِيعًا
X
മുഴുവന്‍
وَمِثْلَهُ
X
അതിനു തുല്യമായതും
مَعَهُ
X
അതോടൊപ്പം
لَافْتَدَوْا
X
അവര്‍ പിഴയായി നല്‍കുമായിരുന്നു
بِهِ
X
അതത്രയും
مِن سُوءِ الْعَذَابِ
X
കടുത്ത ശിക്ഷയില്‍ നിന്ന് (രക്ഷപ്പെടാന്‍)
يَوْمَ الْقِيَامَةِۚ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
وَبَدَا لَهُم
X
വെളിപ്പെടുകയും ചെയ്തു
مِّنَ
X
അവര്‍ക്ക്
اللَّهِ
X
അല്ലാഹുവിങ്കല്‍ നിന്ന്
مَا لَمْ يَكُونُوا يَحْتَسِبُونَ
X
അവര്‍ കണക്കിലെടുക്കാതിരുന്നത്
﴿39:47﴾ قُلْ
X
നീ പറയുക
يَا عِبَادِيَ
X
എന്റെ ദാസന്‍മാരേ
الَّذِينَ أَسْرَفُوا
X
അതിക്രമം കാണിച്ചവരായ
عَلَىٰ أَنفُسِهِمْ
X
സ്വന്തം ആത്മാക്കളോട്
لَا تَقْنَطُوا
X
നിങ്ങള്‍ നിരാശരാകരുത്
مِن رَّحْمَةِ اللَّهِۚ
X
അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يَغْفِرُ
X
അവന്‍ പൊറുക്കും
الذُّنُوبَ
X
പാപങ്ങള്‍
جَمِيعًاۚ
X
എല്ലാം
إِنَّهُ هُوَ
X
ഉറപ്പായും അവന്‍
الْغَفُورُ
X
ഏറെ പൊറുക്കുന്നവനാണ്
الرَّحِيمُ
X
പരമദയാലുവും
﴿39:53﴾ وَمَا قَدَرُوا
X
അവര്‍ ഗൗനിച്ചില്ല
اللَّهَ
X
അല്ലാഹുവെ
حَقَّ قَدْرِهِ
X
അവനെ ഗൗനിക്കേണ്ട വിധം
وَالْأَرْضُ
X
ഭൂമി
جَمِيعًا
X
മുഴുവന്‍
قَبْضَتُهُ
X
അവന്റെ പിടുത്തത്തിലൊതുങ്ങുന്നതാകുന്നു
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
وَالسَّمَاوَاتُ
X
ആകാശങ്ങള്‍
مَطْوِيَّاتٌ
X
ചുരുട്ടപ്പെട്ടതാകുന്നു
بِيَمِينِهِۚ
X
അവന്റെ വലം കൈയില്‍
سُبْحَانَهُ
X
അവനെത്ര പരിശുദ്ധന്‍
وَتَعَالَىٰ
X
അവന്‍ ഉന്നതനായിരിക്കുന്നു
عَمَّا يُشْرِكُونَ
X
അവര്‍ പങ്കു ചേര്‍ക്കുന്നതില്‍ നിന്ന്
﴿39:67﴾ وَسَخَّرَ
X
അവന്‍ അധീനപ്പെടുത്തിത്തന്നിരിക്കുന്നു
لَكُم
X
നിങ്ങള്‍ക്ക്
مَّا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِ
X
ഭൂമിയിലുള്ളതും
جَمِيعًا
X
എല്ലാം
مِّنْهُۚ
X
അവനില്‍ നിന്നുള്ളതാണ്
إِنَّ فِي ذَٰلِكَ
X
തീര്‍ച്ചയായും അതിലൊക്കെയുണ്ട്
لَآيَاتٍ
X
ധാരാളം തെളിവുകള്‍
لِّقَوْمٍ يَتَفَكَّرُونَ
X
ചിന്തിക്കുന്ന ജനത്തിന്
﴿45:13﴾ يَوْمَ
X
ദിവസം
يَبْعَثُهُمُ
X
അവരെ ഉയിര്‍ത്തെഴുന്നേല്‍പിക്കും
اللَّهُ
X
അല്ലാഹു
جَمِيعًا
X
സകലരെയും
فَيُنَبِّئُهُم
X
എന്നിട്ട് അവന്‍ അവരെ വിവരമറിയിക്കും
بِمَا عَمِلُواۚ
X
അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി
أَحْصَاهُ
X
അതിനെ തിട്ടപ്പെടുത്തിവെച്ചിട്ടുണ്ട്
اللَّهُ
X
അല്ലാഹു
وَنَسُوهُۚ
X
അവര്‍ അതിനെ വിസ്മരിക്കുകയും ചെയ്തു
وَاللَّهُ
X
അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
شَهِيدٌ
X
സാക്ഷിയാണ്
﴿58:6﴾ يَوْمَ
X
ദിവസം
يَبْعَثُهُمُ
X
അവരെ എഴുന്നേല്‍പിക്കുന്ന
اللَّهُ
X
അല്ലാഹു
جَمِيعًا
X
എല്ലാവരെയും
فَيَحْلِفُونَ
X
അപ്പോള്‍ അവര്‍ സത്യം ചെയ്യും
لَهُ
X
അവനോട്
كَمَا يَحْلِفُونَ
X
അവര്‍ സത്യം ചെയ്യുന്നപോലെ
لَكُمْۖ
X
നിങ്ങളോട്
وَيَحْسَبُونَ
X
അവര്‍ വിചാരിക്കുകയും ചെയ്യും
أَنَّهُمْ
X
നിശ്ചയം, അവരാണെന്ന്
عَلَىٰ شَيْءٍۚ
X
(നേട്ടം കിട്ടുന്ന)ഒരു കാര്യത്തില്‍
أَلَا
X
അറിയുക
إِنَّهُمْ
X
നിശ്ചയം, അവര്‍
هُمُ
X
അവര്‍ തന്നെയാണ്
الْكَاذِبُونَ
X
കള്ളം പറയുന്നവര്‍
﴿58:18﴾ لَا يُقَاتِلُونَكُمْ
X
അവര്‍ നിങ്ങളോട് യുദ്ധം ചെയ്യുകയില്ല
جَمِيعًا
X
എല്ലാവരും ഒരുമിച്ച്
إِلَّا
X
അല്ലാതെ
فِي قُرًى
X
നാടുകളില്‍
مُّحَصَّنَةٍ
X
കോട്ടയായി നിര്‍മിക്കപ്പെട്ട
أَوْ
X
അല്ലെങ്കില്‍
مِن وَرَاءِ
X
പിന്നില്‍നിന്ന്
جُدُرٍۚ
X
മതിലുകളുടെ
بَأْسُهُم
X
അവരുടെ പോര്
بَيْنَهُمْ
X
അവര്‍ക്കിടയില്‍
شَدِيدٌۚ
X
അതിരൂക്ഷമാണ്
تَحْسَبُهُمْ
X
അവരെക്കുറിച്ച് നീ കരുതുന്നു
جَمِيعًا
X
ഒറ്റക്കെട്ടാണെന്ന്
وَقُلُوبُهُمْ
X
അവരുടെ ഹൃദയങ്ങള്‍
شَتَّىٰۚ
X
വിഭിന്നങ്ങളാണ്
ذَٰلِكَ
X
അത്
بِأَنَّهُمْ
X
നിശ്ചയം അവരാണെന്നതുകൊണ്ടാണ്
قَوْمٌ
X
ഒരു ജനത
لَّا يَعْقِلُونَ
X
കാര്യം ഗ്രഹിക്കാത്ത
وَمَن فِي الْأَرْضِ
X
ഭൂമിയിലുള്ളവരെയും
جَمِيعًا
X
മുഴുവന്‍
ثُمَّ
X
എന്നിട്ട്
يُنجِيهِ
X
അത് അവനെ രക്ഷപ്പെടുത്തുകയും (ചെയ്തെങ്കില്‍ എന്നും)
﴿70:14﴾