Repeated Words in Quran

< >
Total Found : 18
فَجَعَلْنَاهَا
X
അങ്ങനെ അതിനെ നാം ആക്കി
نَكَالًا
X
ഗുണപാഠം, മാതൃകാശിക്ഷ
لِّمَا بَيْنَ يَدَيْهَا
X
അതിന്റെ മുമ്പിലുള്ളവര്‍ക്ക്
وَمَا خَلْفَهَا
X
അതിന്റെ പിന്നിലുള്ളവര്‍ക്കും
وَمَوْعِظَةً
X
സദുപദേശവും
لِّلْمُتَّقِينَ
X
സൂക്ഷ്മത പുലര്‍ത്തുന്നവര്‍ക്ക്
﴿2:66﴾ وَإِذْ جَعَلْنَا
X
നാം ആക്കിയ സന്ദര്‍ഭം
الْبَيْتَ
X
ആ ഭവനത്തെ
مَثَابَةً
X
സംഗമസ്ഥാനം
لِّلنَّاسِ
X
ജനങ്ങള്‍ക്ക്
وَأَمْنًا
X
നിര്‍ഭയസങ്കേതവും
وَاتَّخِذُوا
X
നിങ്ങള്‍ ആക്കുക
مِن مَّقَامِ
X
നിന്ന ഇടം
إِبْرَاهِيمَ
X
ഇബ്റാഹീമിന്റെ
مُصَلًّىۖ
X
നിസ്കാരസ്ഥലം
وَعَهِدْنَا
X
നാം കല്‍പിക്കുകയും ചെയ്തു
إِلَىٰ إِبْرَاهِيمَ
X
ഇബ്റാഹീമിനോട്
وَإِسْمَاعِيلَ
X
ഇസ്മാഈലിനോടും
أَن طَهِّرَا
X
നിങ്ങളിരുവരും വൃത്തിയാക്കിവെക്കണമെന്ന്
بَيْتِيَ
X
എന്റെ ഭവനം
لِلطَّائِفِينَ
X
ത്വവാഫ് ചെയ്യുന്നവര്‍ക്ക്
وَالْعَاكِفِينَ
X
ഭജനമിരിക്കുന്നവര്‍ക്കും
وَالرُّكَّعِ
X
കുമ്പിട്ടുനില്‍ക്കുന്നവര്‍ക്കും
السُّجُودِ
X
സാഷ്ടാംഗം നമിക്കുന്നവര്‍ക്കും
﴿2:125﴾ وَكَذَٰلِكَ
X
അപ്രകാരം
جَعَلْنَاكُمْ
X
നാം നിങ്ങളെ ആക്കി
أُمَّةً
X
ഒരു സമുദായം
وَسَطًا
X
സന്തുലിതമായ
لِّتَكُونُوا
X
നിങ്ങളാവാന്‍
شُهَدَاءَ
X
സാക്ഷികള്‍
عَلَى النَّاسِ
X
ജനങ്ങളുടെ മേല്‍
وَيَكُونَ
X
ആയിരിക്കാനും
الرَّسُولُ
X
ദൂതന്‍
عَلَيْكُمْ
X
നിങ്ങളുടെ മേല്‍
شَهِيدًاۗ
X
സാക്ഷി
وَمَا جَعَلْنَا
X
നാം ആക്കിയിട്ടില്ല
الْقِبْلَةَ
X
ഖിബ്‌ലയെ
الَّتِي كُنتَ عَلَيْهَا
X
താങ്കള്‍ തിരിഞ്ഞുനിന്നിരുന്ന
إِلَّا لِنَعْلَمَ
X
നാം അറിയാന്‍ വേണ്ടിയല്ലാതെ
مَن
X
ആര്
يَتَّبِعُ
X
പിന്തുടരുന്നു
الرَّسُولَ
X
ദൂതനെ
مِمَّن يَنقَلِبُ
X
പിന്തിരിയുന്നവരില്‍ നിന്ന്
عَلَىٰ عَقِبَيْهِۚ
X
തന്റെ പിന്‍കാലുകളില്‍
وَإِن كَانَتْ
X
അതാണെങ്കിലും
لَكَبِيرَةً
X
വലിയ പ്രശ്നം
إِلَّا عَلَى الَّذِينَ
X
ഒരു കൂട്ടരുടെ കാര്യത്തിലൊഴികെ
هَدَى
X
നേര്‍മാര്‍ഗം കാണിച്ചു
اللَّهُۗ
X
അല്ലാഹു
وَمَا كَانَ اللَّهُ
X
അല്ലാഹു അല്ല
لِيُضِيعَ
X
നഷ്ടപ്പെടുത്തുന്നവന്‍
إِيمَانَكُمْۚ
X
നിങ്ങളുടെ വിശ്വാസത്തെ
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
بِالنَّاسِ
X
ജനങ്ങളോട്
لَرَءُوفٌ
X
കൃപാലുവാണ്
رَّحِيمٌ
X
കാരുണ്യവാനും
﴿2:143﴾ وَلِكُلٍّ
X
എല്ലാറ്റിനും (ധനത്തിനും)
جَعَلْنَا
X
നാം നിശ്ചയിച്ചിരിക്കുന്നു
مَوَالِيَ
X
അവകാശികളെ
مِمَّا تَرَكَ
X
വിട്ടേച്ചുപോയതില്‍ നിന്നുള്ള
الْوَالِدَانِ
X
മാതാപിതാക്കള്‍
وَالْأَقْرَبُونَۚ
X
ഉറ്റബന്ധുക്കളും
وَالَّذِينَ عَقَدَتْ أَيْمَانُكُمْ
X
നിങ്ങളുടെ വലംകൈകെട്ടിയവര്‍ (നിങ്ങള്‍ ഉടമ്പടിയില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍)
فَآتُوهُمْ
X
നിങ്ങള്‍ അവര്‍ക്ക് നല്‍കുക
نَصِيبَهُمْۚ
X
അവരുടെ വിഹിതം
إِنَّ اللَّهَ كَانَ
X
നിശ്ചയം അല്ലാഹു ആയിരിക്കുന്നു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യങ്ങള്‍ക്കും
شَهِيدًا
X
സാക്ഷി
﴿4:33﴾ سَتَجِدُونَ
X
നിങ്ങള്‍ക്ക് കാണാം
آخَرِينَ
X
മറ്റൊരു വിഭാഗത്തെ
يُرِيدُونَ
X
അവര്‍ ആഗ്രഹിക്കുന്നു
أَن يَأْمَنُوكُمْ
X
നിങ്ങളില്‍ നിന്ന് നിര്‍ഭയരായിരിക്കാന്‍
وَيَأْمَنُوا قَوْمَهُمْ
X
സ്വജനതയില്‍ നിന്ന് നിര്‍ഭയരായിരിക്കാനും
كُلَّ مَا رُدُّوا
X
അവര്‍ തിരിക്കപ്പെടുമ്പോഴെല്ലാം
إِلَى الْفِتْنَةِ
X
കുഴപ്പത്തിലേക്ക്
أُرْكِسُوا فِيهَاۚ
X
അവര്‍ അതില്‍ തലകുത്തിമറിയുന്നു
فَإِن لَّمْ يَعْتَزِلُوكُمْ
X
അതിനാല്‍ അവര്‍ നിങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി നില്‍ക്കുന്നില്ലെങ്കില്‍
وَيُلْقُوا إِلَيْكُمُ
X
അവര്‍ നിങ്ങളിലേക്ക് ഇടുകയും(ചെയ്തില്ലെങ്കില്‍)
السَّلَمَ
X
സമാധാനം
وَيَكُفُّوا
X
അടക്കി (തടഞ്ഞു) വെക്കുകയും
أَيْدِيَهُمْ
X
അവരുടെ കൈകളെ
فَخُذُوهُمْ
X
എങ്കില്‍ അവരെ പിടികൂടുക
وَاقْتُلُوهُمْ
X
അവരെ വധിക്കുകയും ചെയ്യുക
حَيْثُ ثَقِفْتُمُوهُمْۚ
X
നിങ്ങളവരെ കണ്ടുമുട്ടുന്നേടത്ത് വെച്ച്
وَأُولَٰئِكُمْ
X
അവര്‍
جَعَلْنَا
X
നാം ആക്കിയിരിക്കുന്നു (നല്‍കിയിരിക്കുന്നു)
لَكُمْ
X
നിങ്ങള്‍ക്ക്
عَلَيْهِمْ
X
അവരുടെമേല്‍
سُلْطَانًا
X
ന്യായം, അധികാരം
مُّبِينًا
X
വ്യക്തമായ
﴿4:91﴾ فَبِمَا نَقْضِهِم
X
പിന്നീട് അവര്‍ ലംഘിച്ചതിനാല്‍
مِّيثَاقَهُمْ
X
തങ്ങളുടെ കരാര്‍
لَعَنَّاهُمْ
X
നാമവരെ ശപിച്ചു
وَجَعَلْنَا
X
നാം ആക്കുകയും ചെയ്തു
قُلُوبَهُمْ
X
അവരുടെ ഹൃദയങ്ങളെ
قَاسِيَةًۖ
X
കഠിനമായത്
يُحَرِّفُونَ
X
അവര്‍ മാറ്റിമറിക്കുന്നു
الْكَلِمَ
X
(വേദ)വാക്യങ്ങളെ
عَن مَّوَاضِعِهِۙ
X
അവയുടെ സ്ഥാനങ്ങളില്‍നിന്ന്
وَنَسُوا
X
അവര്‍ മറക്കുകയും ചെയ്തു
حَظًّا
X
വലിയൊരു ഭാഗം
مِّمَّا ذُكِّرُوا بِهِۚ
X
അവര്‍ക്ക് ഉല്‍ബോധനം നല്‍കപ്പെട്ടതില്‍നിന്ന്
وَلَا تَزَالُ تَطَّلِعُ عَلَىٰ
X
നീ കണ്ടുകൊണ്ടിരിക്കും
خَائِنَةٍ
X
വഞ്ചന
مِّنْهُمْ
X
അവരില്‍നിന്നുള്ള
إِلَّا قَلِيلًا
X
അല്‍പം ചിലര്‍ ഒഴികെ
مِّنْهُمْۖ
X
അവരില്‍നിന്നുള്ള
فَاعْفُ
X
അതിനാല്‍ നീ മാപ്പ് നല്‍കുക
عَنْهُمْ
X
അവര്‍ക്ക്
وَاصْفَحْۚ
X
നീ വിട്ടുവീഴ്ച ചെയ്യുകയും ചെയ്യുക
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يُحِبُّ
X
അവന്‍ ഇഷ്ടപ്പെടുന്നു
الْمُحْسِنِينَ
X
നന്മ ചെയ്യുന്നവരെ
﴿5:13﴾ وَأَنزَلْنَا
X
നാം അവതരിപ്പിച്ചു
إِلَيْكَ
X
നിനക്ക്
الْكِتَابَ
X
ഈ ഗ്രന്ഥം
بِالْحَقِّ
X
സത്യത്തോടെ
مُصَدِّقًا
X
ശരിവെക്കുന്നതായിക്കൊണ്ട്
لِّمَا بَيْنَ يَدَيْهِ
X
അതിന്റെ മുന്നിലുള്ളവയെ
مِنَ الْكِتَابِ
X
വേദഗ്രന്ഥത്തില്‍നിന്ന്
وَمُهَيْمِنًا
X
ഭദ്രമായി കാത്തുരക്ഷിക്കുന്നതായിക്കൊണ്ടും
عَلَيْهِۖ
X
അതിനെ
فَاحْكُم
X
അതിനാല്‍ നീ വിധികല്‍പിക്കുക
بَيْنَهُم
X
അവര്‍ക്കിടയില്‍
بِمَا أَنزَلَ اللَّهُۖ
X
അല്ലാഹു അവതരിപ്പിച്ചതനുസരിച്ച്
وَلَا تَتَّبِعْ
X
നീ പിന്‍പറ്റരുത്
أَهْوَاءَهُمْ
X
അവരുടെ തന്നിഷ്ടങ്ങളെ
عَمَّا جَاءَكَ
X
നിനക്ക് വന്നെത്തിയതിനെ നിരാകരിച്ച്
مِنَ الْحَقِّۚ
X
സത്യത്തില്‍നിന്ന്
لِكُلٍّ
X
എല്ലാവര്‍ക്കും (ഓരോ വിഭാഗത്തിനും)
جَعَلْنَا
X
നാം നിശ്ചയിച്ചുതന്നിട്ടുണ്ട്
مِنكُمْ
X
നിങ്ങളില്‍നിന്നുള്ള
شِرْعَةً
X
നിയമവ്യവസ്ഥ
وَمِنْهَاجًاۚ
X
കര്‍മരീതിയും
وَلَوْ شَاءَ اللَّهُ
X
അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍
لَجَعَلَكُمْ
X
അവന്‍ നിങ്ങളെ ആക്കുമായിരുന്നു
أُمَّةً
X
സമുദായം
وَاحِدَةً
X
ഒരൊറ്റ
وَلَٰكِن
X
പക്ഷേ
لِّيَبْلُوَكُمْ
X
അവന്‍ നിങ്ങളെ പരീക്ഷിക്കാന്‍ വേണ്ടിയാണ്
فِي مَا آتَاكُمْۖ
X
അവന്‍ നിങ്ങള്‍ക്ക് നല്‍കിയതില്‍
فَاسْتَبِقُوا
X
അതിനാല്‍ നിങ്ങള്‍ മല്‍സരിച്ചു മുന്നേറുക
الْخَيْرَاتِۚ
X
നല്ല കാര്യങ്ങളില്‍
إِلَى اللَّهِ
X
അല്ലാഹുവിങ്കലേക്കാണ്
مَرْجِعُكُمْ
X
നിങ്ങളുടെ മടക്കം
جَمِيعًا
X
എല്ലാവരും
فَيُنَبِّئُكُم
X
അപ്പോള്‍ അവന്‍ നിങ്ങളെ അറിയിക്കുന്നതാണ്
بِمَا
X
ഒന്നിനെക്കുറിച്ച്
كُنتُمْ
X
നിങ്ങളായിരുന്നു
فِيهِ
X
അതില്‍
تَخْتَلِفُونَ
X
നിങ്ങള്‍ ഭിന്നിക്കുന്നു
﴿5:48﴾ أَلَمْ يَرَوْا
X
അവര്‍ കണ്ടിട്ടില്ലേ?
كَمْ
X
എത്ര (എത്രയേറെ)
أَهْلَكْنَا
X
നാം നശിപ്പിച്ചു
مِن قَبْلِهِم
X
അവര്‍ക്കുമുമ്പ്
مِّن قَرْنٍ
X
തലമുറകളെ
مَّكَّنَّاهُمْ
X
നാമവര്‍ക്ക് സൗകര്യം ചെയ്തുകൊടുത്തു
فِي الْأَرْضِ
X
ഭൂമിയില്‍
مَا لَمْ نُمَكِّن
X
നാം ചെയ്തുതന്നിട്ടില്ലാത്ത സൗകര്യം
لَّكُمْ
X
നിങ്ങള്‍ക്ക്
وَأَرْسَلْنَا
X
നാം അയക്കുകയും (വര്‍ഷിപ്പിക്കുകയും)ചെയ്തു
السَّمَاءَ
X
മഴ
عَلَيْهِم
X
അവര്‍ക്ക്
مِّدْرَارًا
X
ധാരാളമായി
وَجَعَلْنَا
X
നാം ആക്കുകയുംചെയ്തു
الْأَنْهَارَ
X
പുഴകളെ
تَجْرِي
X
അവ ഒഴുകുന്നു
مِن تَحْتِهِمْ
X
അവരുടെ താഴ്ഭാഗത്തൂടെ
فَأَهْلَكْنَاهُم
X
പിന്നീട് നാമവരെ നശിപ്പിച്ചു
بِذُنُوبِهِمْ
X
അവരുടെ പാപങ്ങളുടെ ഫലമായി
وَأَنشَأْنَا
X
നാം വളര്‍ത്തിക്കൊണ്ടുവരികയും ചെയ്തു
مِن بَعْدِهِمْ
X
അവര്‍ക്കു പിറകെ
قَرْنًا
X
തലമുറകളെ
آخَرِينَ
X
മറ്റു
﴿6:6﴾ وَلَوْ جَعَلْنَاهُ
X
ഇനി നാം (ദൂതനായി) നിശ്ചയിക്കുകയാണെങ്കില്‍
مَلَكًا
X
ഒരു മലക്കിനെ
لَّجَعَلْنَاهُ
X
അദ്ദേഹത്തെ നാം ആക്കുമായിരുന്നു
رَجُلًا
X
മനുഷ്യന്‍ (മനുഷ്യരൂപത്തിലുള്ളവന്‍)
وَلَلَبَسْنَا
X
നാം ആശയക്കുഴപ്പം ഉണ്ടാക്കുകയും ചെയ്യുമായിരുന്നു
عَلَيْهِم
X
അവരില്‍
مَّا يَلْبِسُونَ
X
അവര്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യത്തില്‍
﴿6:9﴾ وَمِنْهُم
X
അവരുടെ കൂട്ടത്തിലുണ്ട്
مَّن
X
ചിലര്‍
يَسْتَمِعُ
X
അവര്‍ ശ്രദ്ധിച്ചുകേള്‍ക്കും
إِلَيْكَۖ
X
നിന്നിലേക്ക് (നീ പറയുന്നത്)
وَجَعَلْنَا
X
നാം ഉണ്ടാക്കിയിരിക്കുന്നു
عَلَىٰ قُلُوبِهِمْ
X
അവരുടെ ഹൃദയങ്ങളിന്മേല്‍
أَكِنَّةً
X
മൂടികള്‍
أَن يَفْقَهُوهُ
X
അവരത് മനസ്സിലാക്കാന്‍(മനസ്സിലാക്കാതിരിക്കാന്‍)
وَفِي آذَانِهِمْ
X
അവരുടെ കാതുകള്‍ക്ക്
وَقْرًاۚ
X
അടപ്പ്
وَإِن يَرَوْا
X
അവര്‍ കണ്ടാലും
كُلَّ آيَةٍ
X
എല്ലാ തെളിവുകളും
لَّا يُؤْمِنُوا
X
അവര്‍ വിശ്വസിക്കുകയില്ല
بِهَاۚ
X
അവയില്‍
حَتَّىٰ
X
എത്രത്തോളമെന്നാല്‍
إِذَا جَاءُوكَ
X
അവര്‍ നിന്റെയടുത്ത് വന്നാല്‍
يُجَادِلُونَكَ
X
നിന്നോട് തര്‍ക്കിക്കാന്‍
يَقُولُ
X
പറയും
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
إِنْ
X
അല്ല
هَٰذَا
X
ഇത്
إِلَّا
X
അല്ലാതെ
أَسَاطِيرُ
X
കെട്ടുകഥകള്‍
الْأَوَّلِينَ
X
പൂര്‍വികരുടെ
﴿6:25﴾ وَلَوْ
X
എങ്കില്‍
شَاءَ اللَّهُ
X
അല്ലാഹു ഇച്ഛിച്ചു
مَا أَشْرَكُواۗ
X
(അവന്) അവര്‍ പങ്കാളികളെ സങ്കല്‍പിക്കുമായിരുന്നില്ല
وَمَا جَعَلْنَاكَ
X
നിന്നെ നാം ആക്കിയിട്ടില്ല
عَلَيْهِمْ
X
അവരുടെ
حَفِيظًاۖ
X
മേല്‍നോട്ടക്കാരന്‍
وَمَا
X
അല്ല
أَنتَ
X
നീ
عَلَيْهِم
X
അവരുടെ
بِوَكِيلٍ
X
കൈകാര്യകര്‍ത്താവ്
﴿6:107﴾ وَكَذَٰلِكَ
X
അവ്വിധം
جَعَلْنَا
X
നാം ആക്കിയിട്ടുണ്ട്
لِكُلِّ
X
എല്ലാ
نَبِيٍّ
X
പ്രവാചകന്നും
عَدُوًّا
X
ശത്രുവായി
شَيَاطِينَ
X
പിശാചുക്കളെ
الْإِنسِ
X
മനുഷ്യരില്‍പെട്ട
وَالْجِنِّ
X
ജിന്നുകളിലുംപെട്ട
يُوحِي
X
(ദുര്‍)ബോധനം ചെയ്യുന്നു
بَعْضُهُمْ
X
അവരില്‍ചിലര്‍
إِلَىٰ بَعْضٍ
X
ചിലരിലേക്ക്
زُخْرُفَ
X
അലംകൃതമായ
الْقَوْلِ
X
വാക്ക്
غُرُورًاۚ
X
വഞ്ചിക്കുന്നവിധം, വഞ്ചിക്കാനായിട്ട്
وَلَوْ
X
എങ്കില്‍
شَاءَ
X
ഇച്ഛിച്ചു
رَبُّكَ
X
നിന്റെ നാഥന്‍
مَا فَعَلُوهُۖ
X
അവരത് ചെയ്യുമായിരുന്നില്ല
فَذَرْهُمْ
X
അതിനാല്‍ അവരെ വിട്ടേക്കുക
وَمَا يَفْتَرُونَ
X
അവര്‍ കെട്ടിച്ചമക്കുന്നവയെയും
﴿6:112﴾ أَوَمَن
X
ഒരുവനാണോ?
كَانَ
X
അവന്‍ ആയിരുന്നു
مَيْتًا
X
ജീവനില്ലാത്തവന്‍
فَأَحْيَيْنَاهُ
X
എന്നിട്ട് അവന് നാം ജീവന്‍നല്‍കി
وَجَعَلْنَا
X
നാം നല്‍കുകയും ചെയ്തു
لَهُ
X
അവന്
نُورًا
X
ഒരു വെളിച്ചം
يَمْشِي
X
അവന്‍ നടക്കുന്നു
بِهِ
X
അതുമായി
فِي النَّاسِ
X
ജനങ്ങള്‍ക്കിടയിലൂടെ
كَمَن
X
ഒരാളെപ്പോലെയാണോ
مَّثَلُهُ
X
അവന്റെ അവസ്ഥ
فِي الظُّلُمَاتِ
X
ഇരുട്ടുകളില്‍(പെട്ടിരിക്കുന്നു)
لَيْسَ
X
അവനല്ല
بِخَارِجٍ
X
പുറത്ത്കടക്കുന്നവന്‍
مِّنْهَاۚ
X
അതില്‍നിന്ന്
كَذَٰلِكَ
X
അവ്വിധം
زُيِّنَ
X
ചേതോഹരമായി തോന്നിപ്പിക്കപ്പെട്ടു
لِلْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
مَا كَانُوا يَعْمَلُونَ
X
അവര്‍ ചെയ്തുകൊണ്ടിരുന്നത്
﴿6:122﴾ وَكَذَٰلِكَ
X
അപ്രകാരംതന്നെ
جَعَلْنَا
X
നാം ഏര്‍പ്പെടുത്തിയിട്ടുണ്ട്
فِي كُلِّ قَرْيَةٍ
X
എല്ലാ നാട്ടിലും
أَكَابِرَ
X
തലവന്മാരെ
مُجْرِمِيهَا
X
അവിടങ്ങളിലെ തെമ്മാടികളുടെ
لِيَمْكُرُوا
X
അവര്‍ കുതന്ത്രം പ്രയോഗിക്കാന്‍
فِيهَاۖ
X
അവിടങ്ങളില്‍
وَمَا يَمْكُرُونَ
X
എന്നാല്‍ അവര്‍ കുതന്ത്രം പ്രയോഗിക്കുന്നില്ല
إِلَّا بِأَنفُسِهِمْ
X
തങ്ങള്‍ക്കെതിരെതന്നെയല്ലാതെ
وَمَا يَشْعُرُونَ
X
എന്നാല്‍ അവര്‍ ബോധവാന്മാരാകുന്നില്ല
﴿6:123﴾ وَلَقَدْ مَكَّنَّاكُمْ
X
നിങ്ങള്‍ക്കു നാം സൗകര്യമൊരുക്കിത്തന്നു
فِي الْأَرْضِ
X
ഭൂമിയില്‍
وَجَعَلْنَا
X
നാം ആക്കിത്തരികയും ചെയ്തു
لَكُمْ
X
നിങ്ങള്‍ക്ക്
فِيهَا
X
അവിടെ
مَعَايِشَۗ
X
ജീവിത സൗകര്യങ്ങള്‍
قَلِيلًا
X
വളരെക്കുറച്ചേ
مَّا تَشْكُرُونَ
X
നിങ്ങള്‍ നന്ദി കാണിക്കുന്നുള്ളൂ
﴿7:10﴾ يَا بَنِي آدَمَ
X
ആദം സന്തതികളേ
لَا يَفْتِنَنَّكُمُ
X
നിങ്ങളെ കുഴപ്പത്തില്‍ പെടുത്താതിരിക്കട്ടെ
الشَّيْطَانُ
X
പിശാച്
كَمَا أَخْرَجَ
X
അവന്‍ പുറത്താക്കിയ പോലെ
أَبَوَيْكُم
X
നിങ്ങളുടെ മാതാപിതാക്കളെ
مِّنَ الْجَنَّةِ
X
സ്വര്‍ഗത്തില്‍ നിന്ന്
يَنزِعُ
X
അവന്‍ അഴിച്ചു മാറ്റുന്നു
عَنْهُمَا
X
അവരിരുവരില്‍ നിന്നും
لِبَاسَهُمَا
X
അവരിരുവരുടെയും വസ്ത്രം
لِيُرِيَهُمَا
X
അവരിരുവര്‍ക്കും കാണിച്ചു കൊടുക്കാനായി
سَوْآتِهِمَاۗ
X
അവരിരുവരുടെയും ഗുഹ്യസ്ഥാനങ്ങള്‍
إِنَّهُ
X
തീര്‍ച്ചയായും അവന്‍
يَرَاكُمْ
X
അവന്‍ നിങ്ങളെ കാണുന്നു
هُوَ
X
അവന്‍
وَقَبِيلُهُ
X
അവന്റെ കൂട്ടുകാരും
مِنْ حَيْثُ
X
വിധത്തില്‍
لَا تَرَوْنَهُمْۗ
X
നിങ്ങള്‍ക്ക് അവരെ കാണാന്‍ പറ്റുന്നില്ല
إِنَّا
X
തീര്‍ച്ചയായും നാം
جَعَلْنَا
X
നാം ആക്കിയിരിക്കുന്നു
الشَّيَاطِينَ
X
പിശാചുക്കളെ
أَوْلِيَاءَ
X
രക്ഷാധികാരികള്‍
لِلَّذِينَ لَا يُؤْمِنُونَ
X
വിശ്വസിക്കാത്തവരുടെ
﴿7:27﴾ ثُمَّ
X
പിന്നെ
جَعَلْنَاكُمْ
X
നിങ്ങളെ നാം ആക്കി
خَلَائِفَ
X
പ്രതിനിധികള്‍
فِي الْأَرْضِ
X
ഭൂമിയില്‍
مِن بَعْدِهِمْ
X
അവര്‍ക്കുശേഷം
لِنَنظُرَ
X
നാം നോക്കിക്കാണാന്‍
كَيْفَ تَعْمَلُونَ
X
നിങ്ങളെങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന്
﴿10:14﴾ إِنَّمَا مَثَلُ
X
നിശ്ചയം ഉപമ
الْحَيَاةِ الدُّنْيَا
X
ഐഹിക ജീവിതത്തിന്റെ
كَمَاءٍ
X
വെള്ളം പോലെയാണ്
أَنزَلْنَاهُ
X
അതിനെ നാം വര്‍ഷിപ്പിച്ചു
مِنَ السَّمَاءِ
X
മാനത്ത് നിന്ന്
فَاخْتَلَطَ
X
ഇടകലര്‍ന്നു വളര്‍ന്നു
بِهِ
X
അത് വഴി
نَبَاتُ الْأَرْضِ
X
ഭൂമിയിലെ സസ്യങ്ങള്‍
مِمَّا يَأْكُلُ النَّاسُ
X
മനുഷ്യര്‍ ഭക്ഷിക്കുന്നവയില്‍ നിന്നുള്ള
وَالْأَنْعَامُ
X
കന്നുകാലികളും
حَتَّىٰ
X
അങ്ങനെ
إِذَا أَخَذَتِ الْأَرْضُ
X
ഭൂമി കൈക്കൊണ്ടപ്പോള്‍
زُخْرُفَهَا
X
അതിന്റെ ചമയങ്ങള്‍
وَازَّيَّنَتْ
X
അത് ചേതോഹരമാകുകയും ചെയ്തു
وَظَنَّ
X
കരുതി
أَهْلُهَا
X
അതിന്റെ ഉടമകള്‍
أَنَّهُمْ
X
നിശ്ചയമായും തങ്ങള്‍
قَادِرُونَ
X
കഴിവുറ്റവരായിരിക്കുന്നു
عَلَيْهَا
X
അതിന്റെ കാര്യത്തില്‍ (അത് അനുഭവിക്കാന്‍)
أَتَاهَا
X
അതിന്ന് വന്നെത്തി
أَمْرُنَا
X
നമ്മുടെ കല്‍പന
لَيْلًا
X
രാത്രിയില്‍
أَوْ نَهَارًا
X
അല്ലെങ്കില്‍ പകല്‍
فَجَعَلْنَاهَا
X
അങ്ങനെ നാമതിനെ ആക്കി
حَصِيدًا
X
ഉന്മൂലനം ചെയ്യപ്പെട്ടത്
كَأَن لَّمْ تَغْنَ
X
അത് ഉണ്ടായിരുന്നിട്ടില്ലാത്ത വിധം
بِالْأَمْسِۚ
X
ഇന്നലെ
كَذَٰلِكَ
X
അവ്വിധം
نُفَصِّلُ
X
നാം വിശദീകരിക്കുന്നു
الْآيَاتِ
X
തെളിവുകള്‍
لِقَوْمٍ
X
ജനതക്കുവേണ്ടി
يَتَفَكَّرُونَ
X
ചിന്തിച്ചു മനസ്സിലാക്കുന്ന
﴿10:24﴾ فَكَذَّبُوهُ
X
എന്നിട്ട് അവരദ്ദേഹത്തെ തള്ളിപറഞ്ഞു
فَنَجَّيْنَاهُ
X
അപ്പോള്‍, നാം അദ്ദേഹത്തെ രക്ഷപ്പെടുത്തി
وَمَن مَّعَهُ
X
അദ്ദേഹത്തോടൊപ്പമുള്ളവരേയും
فِي الْفُلْكِ
X
കപ്പലില്‍
وَجَعَلْنَاهُمْ
X
നാമവരെ ആക്കി
خَلَائِفَ
X
(ഭൂമിയിലെ) പ്രതിനിധികള്‍
وَأَغْرَقْنَا
X
നാം മുക്കിക്കൊന്നു
الَّذِينَ كَذَّبُوا
X
കള്ളമാക്കി തള്ളിയവരെ
بِآيَاتِنَاۖ
X
നമ്മുടെ ദൃഷ്ടാന്തങ്ങളെ
فَانظُرْ
X
അപ്പോള്‍ നോക്കൂ
كَيْفَ كَانَ
X
എവ്വിധമായിരുന്നുവെന്ന്
عَاقِبَةُ
X
അന്ത്യം
الْمُنذَرِينَ
X
താക്കീത് നല്‍കപ്പെട്ടവരുടെ
﴿10:73﴾ فَلَمَّا جَاءَ
X
അങ്ങനെ വന്നെത്തിയപ്പോള്‍
أَمْرُنَا
X
നമ്മുടെ കല്‍പന
جَعَلْنَا
X
നാം ആക്കി
عَالِيَهَا
X
ആ നാടിന്റെ മേല്‍ഭാഗത്തെ
سَافِلَهَا
X
അതിന്റെ അടിഭാഗം
وَأَمْطَرْنَا
X
നാം വര്‍ഷിപ്പിച്ചു
عَلَيْهَا
X
ആ നാടിനുമേല്‍
حِجَارَةً
X
കല്ലുകള്‍
مِّن سِجِّيلٍ
X
മണ്‍കട്ടകളാലുള്ള
مَّنضُودٍ
X
അട്ടിയട്ടിയായി ചൂളവെച്ച
﴿11:82﴾ وَلَقَدْ
X
തീര്‍ച്ചയായും
أَرْسَلْنَا
X
നാം അയച്ചിട്ടുണ്ട്
رُسُلًا
X
ദൂതന്മാരെ
مِّن قَبْلِكَ
X
നിനക്കുമുമ്പ്
وَجَعَلْنَا
X
നാം ആക്കിയിട്ടുമുണ്ട്
لَهُمْ
X
അവര്‍ക്ക്
أَزْوَاجًا
X
ഇണകളെ
وَذُرِّيَّةًۚ
X
സന്താനങ്ങളെയും
وَمَا كَانَ
X
ആകാവതല്ല
لِرَسُولٍ
X
ഒരു ദൈവദൂതന്
أَن يَأْتِيَ
X
അദ്ദേഹം വരല്‍
بِآيَةٍ
X
ഒരു ദൃഷ്ടാന്തം കൊണ്ട്
إِلَّا بِإِذْنِ اللَّهِۗ
X
അല്ലാഹുവിന്റെ അനുമതിയോടെയല്ലാതെ
لِكُلِّ أَجَلٍ
X
എല്ലാ അവധിക്കുമുണ്ട്
كِتَابٌ
X
ഒരു പ്രമാണം
﴿13:38﴾ وَلَقَدْ جَعَلْنَا
X
നാം ഉണ്ടാക്കിയിരിക്കുന്നു
فِي السَّمَاءِ
X
ആകാശത്ത്
بُرُوجًا
X
രാശികള്‍
وَزَيَّنَّاهَا
X
നാം അത് അലംകൃതമാക്കുകയും ചെയ്തിരിക്കുന്നു
لِلنَّاظِرِينَ
X
കാണികള്‍ക്ക്
﴿15:16﴾ وَجَعَلْنَا
X
നാം ഉണ്ടാക്കിവെക്കുകയും ചെയ്തു
لَكُمْ
X
നിങ്ങള്‍ക്ക്
فِيهَا
X
അതില്‍
مَعَايِشَ
X
ഉപജീവന മാര്‍ഗങ്ങള്‍
وَمَن
X
ഒരാള്‍ക്കും
لَّسْتُمْ
X
നിങ്ങളല്ല
لَهُ
X
അവന്ന്, അതിന്ന്
بِرَازِقِينَ
X
അന്നം കൊടുക്കുന്നവന്‍
﴿15:20﴾ فَجَعَلْنَا
X
അങ്ങനെ നാം ആക്കി
عَالِيَهَا
X
അതിന്റെ മുകള്‍ ഭാഗത്തെ
سَافِلَهَا
X
അതിന്റെ കീഴ്ഭാഗം
وَأَمْطَرْنَا
X
നാം വര്‍ഷിച്ചു
عَلَيْهِمْ
X
അവരുടെ മേല്‍
حِجَارَةً
X
കല്ലുകള്‍
مِّن سِجِّيلٍ
X
ചുട്ടുപഴുത്ത കളിമണ്ണുകൊണ്ടുള്ള
﴿15:74﴾ وَآتَيْنَا
X
നാം നല്‍കിയിട്ടുണ്ട്
مُوسَى
X
മൂസക്ക്
الْكِتَابَ
X
വേദഗ്രന്ഥം
وَجَعَلْنَاهُ
X
അതിനെ നാം ആക്കുകയും ചെയ്തു
هُدًى
X
മാര്‍ഗദര്‍ശകം
لِّبَنِي إِسْرَائِيلَ
X
ഇസ്രാഈല്‍ സന്തതികള്‍ക്ക്
أَلَّا تَتَّخِذُوا
X
നിങ്ങള്‍ സ്വീകരിക്കരുതെന്ന (സന്ദേശവുമായി)
مِن دُونِي
X
എന്നെക്കൂടാതെ
وَكِيلًا
X
ഒരു കൈകാര്യകര്‍ത്താവിനെയും
﴿17:2﴾ ثُمَّ
X
പിന്നീട്
رَدَدْنَا
X
നാം തിരിച്ചുനല്‍കി
لَكُمُ
X
നിങ്ങള്‍ക്ക്
الْكَرَّةَ
X
വിജയം
عَلَيْهِمْ
X
അവരുടെമേല്‍
وَأَمْدَدْنَاكُم
X
നാം നിങ്ങളെ സഹായിക്കുകയും ചെയ്തു
بِأَمْوَالٍ
X
സമ്പത്തിലൂടെയും
وَبَنِينَ
X
സന്താനങ്ങളിലൂടെയും
وَجَعَلْنَاكُمْ
X
നിങ്ങളെ നാം ആക്കുകയും ചെയ്തു
أَكْثَرَ نَفِيرًا
X
കൂടുതല്‍ സംഘബലമുള്ളവര്‍
﴿17:6﴾ عَسَىٰ
X
ആയേക്കാം
رَبُّكُمْ
X
നിങ്ങളുടെ നാഥന്‍
أَن يَرْحَمَكُمْۚ
X
നിങ്ങളോട് കരുണകാണിക്കുന്നവന്‍
وَإِنْ عُدتُّمْ
X
നിങ്ങള്‍ മടങ്ങിയാല്‍
عُدْنَاۘ
X
നാമും മടങ്ങും
وَجَعَلْنَا
X
നാം ആക്കിയിരിക്കുന്നു
جَهَنَّمَ
X
നരകത്തെ
لِلْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
حَصِيرًا
X
തടവറ
﴿17:8﴾ وَجَعَلْنَا
X
നാം ആക്കിയിരിക്കുന്നു
اللَّيْلَ
X
രാവിനെ
وَالنَّهَارَ
X
പകലിനെയും
آيَتَيْنِۖ
X
രണ്ട് ദൃഷ്ടാന്തങ്ങള്‍
فَمَحَوْنَا
X
അങ്ങനെ നാം മായ്ച്ചു കളഞ്ഞു (നിഷ്പ്രഭമാക്കി)
آيَةَ اللَّيْلِ
X
രാത്രിയുടെ ദൃഷ്ടാന്തത്തെ
وَجَعَلْنَا
X
നാം ആക്കുകയും ചെയ്തു
آيَةَ النَّهَارِ
X
പകലിന്റെ ദൃഷ്ടാന്തത്തെ
مُبْصِرَةً
X
പ്രകാശമേകുന്നതും
لِّتَبْتَغُوا
X
നിങ്ങള്‍ തേടാന്‍വേണ്ടി
فَضْلًا
X
അനുഗ്രഹത്തെ
مِّن رَّبِّكُمْ
X
നിങ്ങളുടെ നാഥങ്കല്‍നിന്നുള്ള
وَلِتَعْلَمُوا
X
നിങ്ങള്‍ മനസ്സിലാക്കാനും
عَدَدَ
X
എണ്ണം
السِّنِينَ
X
കൊല്ലങ്ങളുടെ
وَالْحِسَابَۚ
X
കണക്കും
وَكُلَّ شَيْءٍ
X
എല്ലാ കാര്യവും
فَصَّلْنَاهُ
X
നാമതിനെ(വേര്‍തിരിച്ചു) വിശദീകരിച്ചിരിക്കുന്നു
تَفْصِيلًا
X
ഒരു വിശദീകരണം
﴿17:12﴾ مَّن كَانَ يُرِيدُ
X
ആരെങ്കിലും ഉദ്ദേശിക്കുന്നുവെങ്കില്‍
الْعَاجِلَةَ
X
ക്ഷണികമായതിനെ (നേട്ടങ്ങളെ)
عَجَّلْنَا
X
നാം ധൃതിയില്‍ നല്‍കും
لَهُ
X
അവന്ന്
فِيهَا
X
അതില്‍വെച്ച്
مَا نَشَاءُ
X
നാം ഉദ്ദേശിക്കുന്നത്
لِمَن نُّرِيدُ
X
നാം ഉദ്ദേശിക്കുന്നവര്‍ക്ക്
ثُمَّ
X
പിന്നീട്
جَعَلْنَا لَهُ
X
അവന്ന് നാം ഏര്‍പ്പെടുത്തും
جَهَنَّمَ
X
നരകത്തെ
يَصْلَاهَا
X
അവനതില്‍ എരിയും
مَذْمُومًا
X
ആക്ഷേപിക്കപ്പെട്ടവനായി
مَّدْحُورًا
X
(അനുഗ്രഹത്തില്‍നിന്ന്) പുറംതള്ളപ്പെട്ടവനുമായി
﴿17:18﴾ وَلَا تَقْتُلُوا
X
നിങ്ങള്‍ വധിക്കുകയും ചെയ്യരുത്
النَّفْسَ
X
ആളെ
الَّتِي حَرَّمَ
X
നിഷിദ്ധമാക്കിയ (ആദരിച്ച)
اللَّهُ
X
അല്ലാഹു
إِلَّا بِالْحَقِّۗ
X
ന്യായമായിട്ടല്ലാതെ
وَمَن قُتِلَ
X
ആര് കൊല്ലപ്പെട്ടുവോ
مَظْلُومًا
X
മര്‍ദ്ധിതനായ നിലയില്‍
فَقَدْ جَعَلْنَا
X
അപ്പോള്‍ നാം നിശ്ചയിച്ചുകൊടുത്തിരിക്കുന്നു
لِوَلِيِّهِ
X
അവന്റെ അവകാശിക്ക്
سُلْطَانًا
X
അധികാരം
فَلَا يُسْرِف
X
അതിനാല്‍ അവന്‍ അതിര് കവിയരുത്
فِّي الْقَتْلِۖ
X
കൊലയില്‍
إِنَّهُ
X
നിശ്ചയമായും അവന്‍
كَانَ
X
ആയിരിക്കുന്നു
مَنصُورًا
X
സഹായിക്കപ്പെടുന്നവന്‍
﴿17:33﴾ وَإِذَا قَرَأْتَ
X
നീ പാരായണം ചെയ്താല്‍
الْقُرْآنَ
X
ഖുര്‍ആന്‍
جَعَلْنَا
X
നാം ഏര്‍പ്പെടുത്തും
بَيْنَكَ
X
നിനക്കിടയില്‍
وَبَيْنَ
X
ഒരുത്തര്‍ക്കിടയിലും
الَّذِينَ لَا يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നില്ല
بِالْآخِرَةِ
X
പരലോകത്തില്‍
حِجَابًا
X
ഒരുമറ
مَّسْتُورًا
X
മറക്കപ്പെട്ട (അദൃശ്യമായ)
﴿17:45﴾ وَجَعَلْنَا
X
നാം ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു
عَلَىٰ قُلُوبِهِمْ
X
അവരുടെ ഹൃദയങ്ങള്‍ക്ക്
أَكِنَّةً
X
മൂടികള്‍ /അടപ്പുകള്‍
أَن يَفْقَهُوهُ
X
അവര്‍ അത് ഗ്രഹിക്കുന്നതിന് (തടസ്സമായി)
وَفِي آذَانِهِمْ
X
അവരുടെ കാതുകളിലുണ്ട്
وَقْرًاۚ
X
കട്ടി (അടപ്പ്)
وَإِذَا ذَكَرْتَ
X
താങ്കള്‍ പരാമര്‍ശിച്ചാല്‍
رَبَّكَ
X
താങ്കളുടെ നാഥനെ
فِي الْقُرْآنِ
X
ഈ ഖുര്‍ആനില്‍
وَحْدَهُ
X
അവനെ മാത്രം
وَلَّوْا عَلَىٰ أَدْبَارِهِمْ
X
അവര്‍ തിരിഞ്ഞുപോകുന്നു
نُفُورًا
X
വെറുപ്പോടെ
﴿17:46﴾ وَإِذْ قُلْنَا
X
നാം പറഞ്ഞ സന്ദര്‍ഭം ഓര്‍ക്കുക
لَكَ
X
നിന്നോട്
إِنَّ رَبَّكَ
X
നിശ്ചയമായും നിന്റെ നാഥന്‍
أَحَاطَ
X
വലയം ചെയ്തിരിക്കുകയാണ്
بِالنَّاسِۚ
X
ജനങ്ങളെ
وَمَا جَعَلْنَا
X
നാം ആക്കിയിട്ടില്ല
الرُّؤْيَا
X
ആ കാഴ്ചയെ
الَّتِي أَرَيْنَاكَ
X
നിനക്ക് നാം കാണിച്ചുതന്ന
إِلَّا فِتْنَةً
X
ഒരു പരീക്ഷണമായിട്ടല്ലാതെ
لِّلنَّاسِ
X
ജനത്തിന്
وَالشَّجَرَةَ
X
മരത്തെയും
الْمَلْعُونَةَ
X
ശപിക്കപ്പെട്ട
فِي الْقُرْآنِۚ
X
ഖുര്‍ആനില്‍
وَنُخَوِّفُهُمْ
X
നാം അവരെ ഭയപ്പെടുത്തുകയാണ്
فَمَا يَزِيدُهُمْ
X
എന്നാല്‍ അത് അവര്‍ക്ക് വര്‍ദ്ധിപ്പിക്കുന്നില്ല
إِلَّا طُغْيَانًا
X
അതിക്രമമല്ലാതെ
كَبِيرًا
X
വലിയ
﴿17:60﴾ إِنَّا
X
നിശ്ചയമായും നാം
جَعَلْنَا
X
നാം ആക്കിയിരിക്കുന്നു
مَا عَلَى الْأَرْضِ
X
ഭൂമുഖത്തുള്ളതിനെ
زِينَةً
X
അലങ്കാരം
لَّهَا
X
അതിന്ന്
لِنَبْلُوَهُمْ
X
നാം അവരെ പരീക്ഷിക്കാന്‍
أَيُّهُمْ
X
അവരില്‍ ആരാണ് (എന്ന്)
أَحْسَنُ
X
ഏറ്റവും ഉത്തമന്‍
عَمَلًا
X
കര്‍മത്താല്‍
﴿18:7﴾ وَاضْرِبْ
X
നീ വിവരിച്ചു കൊടുക്കുക
لَهُم
X
അവര്‍ക്ക്
مَّثَلًا
X
ഉദാഹരണമായി
رَّجُلَيْنِ
X
രണ്ടാളുകളെ
جَعَلْنَا
X
നാം ആക്കിക്കൊടുത്തു
لِأَحَدِهِمَا
X
അവരില്‍ ഒരാള്‍ക്ക്
جَنَّتَيْنِ
X
രണ്ട് തോട്ടങ്ങള്‍
مِنْ أَعْنَابٍ
X
മുന്തിരികളുടെ
وَحَفَفْنَاهُمَا
X
അവ രണ്ടിനെയും നാം ചുറ്റുകയും ചെയ്തു
بِنَخْلٍ
X
ഈത്തപ്പന കൊണ്ട്
وَجَعَلْنَا
X
നാം ഉണ്ടാക്കുകയും ചെയ്തു
بَيْنَهُمَا
X
അവ രണ്ടിനുമിടയില്‍
زَرْعًا
X
കൃഷി
﴿18:32﴾ وَيَوْمَ
X
ദിവസം
يَقُولُ
X
അവന്‍ പറയുന്ന
نَادُوا
X
നിങ്ങള്‍ വിളിക്കുവിന്‍
شُرَكَائِيَ
X
എന്റെ പങ്കുകാരെ
الَّذِينَ زَعَمْتُمْ
X
നിങ്ങള്‍ ജല്‍പിച്ചിരുന്നവരായ
فَدَعَوْهُمْ
X
അപ്പോള്‍ അവര്‍ അവരെ വിളിക്കുകയായി
فَلَمْ يَسْتَجِيبُوا
X
എന്നാല്‍ അവര്‍ ഉത്തരം നല്‍കിയില്ല
لَهُمْ
X
അവര്‍ക്ക്
وَجَعَلْنَا
X
നാം ഏര്‍പ്പെടുത്തുന്നതാണ്
بَيْنَهُم
X
അവര്‍ക്കിടയില്‍
مَّوْبِقًا
X
ഒരു നാശ ഗര്‍ത്തം
﴿18:52﴾ وَمَنْ
X
ആരാണ്
أَظْلَمُ
X
കടുത്ത അക്രമി
مِمَّن
X
ഒരുത്തനേക്കാള്‍
ذُكِّرَ
X
ഓര്‍മിപ്പിക്കപ്പെട്ട
بِآيَاتِ
X
വചനങ്ങള്‍
رَبِّهِ
X
തന്റെ നാഥന്റെ
فَأَعْرَضَ
X
എന്നിട്ടവന്‍ അവഗണിച്ചു
عَنْهَا
X
അതിനെ
وَنَسِيَ
X
അവന്‍ മറക്കുകയും ചെയ്തു
مَا قَدَّمَتْ
X
മുമ്പ് ചെയ്തത്
يَدَاهُۚ
X
അവന്റെ ഇരു കരങ്ങളും
إِنَّا
X
നിശ്ചയമായും നാം
جَعَلْنَا
X
നാം ഏര്‍പ്പെടുത്തിയിരിക്കുന്നു
عَلَىٰ قُلُوبِهِمْ
X
അവരുടെ ഹൃദയങ്ങള്‍ക്ക്
أَكِنَّةً
X
മൂടികള്‍
أَن يَفْقَهُوهُ
X
അവര്‍ അത് ഗ്രഹിക്കുന്നതിന് (തടസ്സമായി)
وَفِي آذَانِهِمْ
X
അവരുടെ കാതുകളില്‍
وَقْرًاۖ
X
ഒരു കട്ടിയും (അടപ്പ്)
وَإِن تَدْعُهُمْ
X
നീ അവരെ വിളിച്ചാല്‍
إِلَى الْهُدَىٰ
X
നേര്‍മാര്‍ഗത്തിലേക്ക്
فَلَن يَهْتَدُوا
X
അവര്‍ നേര്‍മാര്‍ഗത്തിലാവുകയില്ല
إِذًا
X
അപ്പോള്‍
أَبَدًا
X
ഒരിക്കലും
﴿18:57﴾ وَتِلْكَ الْقُرَىٰ
X
ആ നാടുകള്‍
أَهْلَكْنَاهُمْ
X
നാം അവരെ നശിപ്പിച്ചു
لَمَّا ظَلَمُوا
X
അവര്‍ അക്രമം പ്രവര്‍ത്തിച്ചപ്പോള്‍
وَجَعَلْنَا
X
നാം നിശ്ചയിച്ചു
لِمَهْلِكِهِم
X
അവരുടെ നാശത്തിന്
مَّوْعِدًا
X
ഒരു നിശ്ചിത സമയം
﴿18:59﴾ فَلَمَّا اعْتَزَلَهُمْ
X
അങ്ങനെ അവന്‍ അവരെ വെടിഞ്ഞപ്പോള്‍
وَمَا يَعْبُدُونَ
X
അവര്‍ ആരാധിക്കുന്നതിനേയും
مِن دُونِ اللَّهِ
X
അല്ലാഹുവിനെക്കൂടാതെ
وَهَبْنَا
X
നാം ദാനമായി നല്‍കി
لَهُ
X
അദ്ദേഹത്തിന്ന്
إِسْحَاقَ
X
ഇസ്ഹാഖിനെ
وَيَعْقُوبَۖ
X
യഅ്ഖൂബിനെയും
وَكُلًّا
X
എല്ലാവരെയും
جَعَلْنَا
X
നാം ആക്കി
نَبِيًّا
X
പ്രവാചകന്‍
﴿19:49﴾ وَوَهَبْنَا
X
നാം ദാനംചെയ്തു
لَهُم
X
അവര്‍ക്ക്
مِّن رَّحْمَتِنَا
X
നമ്മുടെ കാരുണ്യത്തില്‍നിന്ന്
وَجَعَلْنَا
X
നാം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തു
لَهُمْ
X
അവര്‍ക്ക്
لِسَانَ صِدْقٍ
X
സല്‍കീര്‍ത്തി
عَلِيًّا
X
ഉന്നതമായ
﴿19:50﴾ وَمَا جَعَلْنَاهُمْ
X
നാം അവരെ ആക്കിയിട്ടില്ല
جَسَدًا
X
ശരീരം
لَّا يَأْكُلُونَ
X
അവര്‍ കഴിക്കുകയില്ല
الطَّعَامَ
X
ആഹാരം
وَمَا كَانُوا
X
അവരായിരുന്നില്ല
خَالِدِينَ
X
സ്ഥിരവാസികള്‍
﴿21:8﴾ فَمَا زَالَت
X
ആയിക്കൊണ്ടിരുന്നു
تِّلْكَ
X
അത്
دَعْوَاهُمْ
X
അവരുടെ മുറവിളി
حَتَّىٰ جَعَلْنَاهُمْ
X
നാമവരെ ആക്കുന്നതുവരെ
حَصِيدًا
X
കൊയ്തിട്ട വിള
خَامِدِينَ
X
നിര്‍ജീവങ്ങളായ
﴿21:15﴾ أَوَلَمْ يَرَ
X
കണ്ടില്ലേ
الَّذِينَ كَفَرُوا
X
നിഷേധിച്ചവര്‍
أَنَّ السَّمَاوَاتِ
X
നിശ്ചയമായും ആകാശങ്ങള്‍
وَالْأَرْضَ
X
ഭൂമിയും
كَانَتَا
X
അവ ആയിരുന്നു
رَتْقًا
X
ഒട്ടിച്ചേര്‍ന്നത്
فَفَتَقْنَاهُمَاۖ
X
പിന്നെ നാം അവയെ പിളര്‍ത്തി
وَجَعَلْنَا
X
നാം ഉണ്ടാക്കി
مِنَ الْمَاءِ
X
ജലത്തില്‍ നിന്ന്
كُلَّ شَيْءٍ
X
എല്ലാ വസ്തുവിനേയും
حَيٍّۖ
X
ജീവനുള്ള
أَفَلَا يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നില്ലേ
﴿21:30﴾ وَجَعَلْنَا
X
നാം ആക്കി
فِي الْأَرْضِ
X
ഭൂമിയില്‍
رَوَاسِيَ
X
പര്‍വതങ്ങളെ
أَن تَمِيدَ
X
അത് ഉലഞ്ഞുപോകാതിരിക്കാന്‍
بِهِمْ
X
അവരെയും കൊണ്ട്
وَجَعَلْنَا
X
നാം ഉണ്ടാക്കി
فِيهَا
X
അതില്‍
فِجَاجًا
X
വിശാലമായ പാതകളായി
سُبُلًا
X
വഴികളെ
لَّعَلَّهُمْ يَهْتَدُونَ
X
അവര്‍ വഴി കണ്ടെത്തേണ്ടതിനായി
﴿21:31﴾ وَجَعَلْنَا
X
നാം ആക്കി
السَّمَاءَ
X
ആകാശത്തെ
سَقْفًا
X
മേല്‍പുര
مَّحْفُوظًاۖ
X
സംരക്ഷിതമായ
وَهُمْ
X
അവര്‍
عَنْ آيَاتِهَا
X
അതിന്റെ ദൃഷ്ടാന്തങ്ങളില്‍ നിന്ന്
مُعْرِضُونَ
X
തിരിഞ്ഞുകളയുന്നവരാണ്
﴿21:32﴾ وَمَا جَعَلْنَا
X
നാം ആക്കിയിട്ടില്ല
لِبَشَرٍ
X
ഒരു മനുഷ്യനും
مِّن قَبْلِكَ
X
താങ്കള്‍ക്ക് മുമ്പ്
الْخُلْدَۖ
X
നിത്യത
أَفَإِن مِّتَّ
X
എന്നിരിക്കെ നീ മരണപ്പെട്ടാല്‍
فَهُمُ
X
അവരാണോ
الْخَالِدُونَ
X
എന്നെന്നും ജീവിച്ചിരിക്കുന്നവര്‍
﴿21:34﴾ وَأَرَادُوا
X
അവരുദ്ദേശിച്ചു
بِهِ
X
അദ്ദേഹത്തെകൊണ്ട്
كَيْدًا
X
തന്ത്രപ്രയോഗം
فَجَعَلْنَاهُمُ
X
അപ്പോള്‍ നാം അവരെ ആക്കി
الْأَخْسَرِينَ
X
ഏറ്റം നഷ്ടപ്പെട്ടവര്‍
﴿21:70﴾ وَوَهَبْنَا
X
നാം നല്‍കി
لَهُ
X
അദ്ദേഹത്തിന്
إِسْحَاقَ
X
ഇസ്ഹാഖിനെ
وَيَعْقُوبَ
X
യാക്കോബിനെയും
نَافِلَةًۖ
X
അധികമായി
وَكُلًّا
X
എല്ലാവരെയും
جَعَلْنَا
X
നാം ആക്കി
صَالِحِينَ
X
സുകൃതവാന്മാര്‍
﴿21:72﴾ وَجَعَلْنَاهُمْ
X
നാം അവരെ ആക്കി
أَئِمَّةً
X
നേതാക്കള്‍
يَهْدُونَ
X
അവര്‍ മാര്‍ഗദര്‍ശനം ചെയ്യുന്നു
بِأَمْرِنَا
X
നമ്മുടെ കല്‍പനപ്രകാരം
وَأَوْحَيْنَا إِلَيْهِمْ
X
നാം അവര്‍ക്ക് ബോധനം നല്കി
فِعْلَ الْخَيْرَاتِ
X
നല്ലകാര്യങ്ങള്‍ ചെയ്യാന്‍
وَإِقَامَ الصَّلَاةِ
X
നമസ്കാരം നിലനിര്‍ത്താനും
وَإِيتَاءَ الزَّكَاةِۖ
X
സകാത്ത് നല്കാനും
وَكَانُوا
X
അവരായിരുന്നു
لَنَا
X
നമുക്ക്
عَابِدِينَ
X
വഴിപ്പെടുന്നവര്‍
﴿21:73﴾ وَالَّتِي
X
ഒരുവളെ (ഓര്‍ക്കുക)
أَحْصَنَتْ
X
അവള്‍ സൂക്ഷിച്ചിരുന്നു
فَرْجَهَا
X
തന്റെ ചാരിത്ര്യത്തെ
فَنَفَخْنَا
X
അപ്പോള്‍ നാം ഊതി
فِيهَا
X
അവളില്‍
مِن رُّوحِنَا
X
നമ്മുടെ ആത്മാവില്‍നിന്ന്
وَجَعَلْنَاهَا
X
നാം അവളെ ആക്കി
وَابْنَهَا
X
അവളുടെ പുത്രനെയും
آيَةً
X
ദൃഷ്ടാന്തം
لِّلْعَالَمِينَ
X
ലോകര്‍ക്ക്
﴿21:91﴾ إِنَّ الَّذِينَ كَفَرُوا
X
നിശ്ചയമായും (സത്യത്തെ) നിഷേധിച്ചവര്‍
وَيَصُدُّونَ
X
അവര്‍ തടയുകയും ചെയ്യുന്നു
عَن سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന്
وَالْمَسْجِدِ الْحَرَامِ
X
മസ്ജിദുല്‍ ഹറാമില്‍ നിന്നും
الَّذِي جَعَلْنَاهُ
X
നാം ഉണ്ടാക്കിവെച്ചിട്ടുള്ള
لِلنَّاسِ
X
ജനങ്ങള്‍ക്ക്
سَوَاءً
X
തുല്യമായി
الْعَاكِفُ فِيهِ
X
അവിടെ സ്ഥിരമായി വന്നിരിക്കുന്നവര്‍
وَالْبَادِۚ
X
പരദേശിയും
وَمَن يُرِدْ
X
വല്ലവനും ഉദ്ദേശിക്കുന്ന പക്ഷം
فِيهِ
X
അതില്‍ വച്ച്
بِإِلْحَادٍ
X
സത്യത്തില്‍ നിന്ന് വ്യതിചലിച്ചുകൊണ്ട്
بِظُلْمٍ
X
അക്രമപരമായി
نُّذِقْهُ
X
നാമവനെ രുചിപ്പിക്കും
مِنْ عَذَابٍ
X
ശിക്ഷ
أَلِيمٍ
X
നോവേറിയ
﴿22:25﴾ وَلِكُلِّ أُمَّةٍ
X
എല്ലാ ഓരോ സമുദായത്തിനും
جَعَلْنَا
X
നാം നിശ്ചയിച്ചിട്ടുണ്ട്
مَنسَكًا
X
ബലി കര്‍മ്മം
لِّيَذْكُرُوا
X
അവര്‍ ഉച്ചരിക്കാന്‍
اسْمَ اللَّهِ
X
അല്ലാഹുവിന്റെ നാമം
عَلَىٰ مَا رَزَقَهُم
X
അവന്‍ അവര്‍ക്ക് നല്‍കിയതിന്മേല്‍
مِّن بَهِيمَةِ الْأَنْعَامِۗ
X
കന്നുകാലികളില്‍ നിന്ന്
فَإِلَٰهُكُمْ
X
നിങ്ങളുടെ ദൈവം
إِلَٰهٌ وَاحِدٌ
X
ഏകനായ ദൈവമാണ്
فَلَهُ
X
അവന്
أَسْلِمُواۗ
X
നിങ്ങള്‍ കീഴ്പെടുക
وَبَشِّرِ
X
നീ ശുഭവാര്‍ത്ത അറിയിക്കുക
الْمُخْبِتِينَ
X
വിനയം കാണിക്കുന്നവരെ
﴿22:34﴾ وَالْبُدْنَ
X
ബലിയൊട്ടകങ്ങളെ
جَعَلْنَاهَا
X
നാമവയെ ആക്കി
لَكُم
X
നിങ്ങള്‍ക്ക്
مِّن شَعَائِرِ اللَّهِ
X
അല്ലാഹുവിന്റെ അടയാളങ്ങളില്‍ പെട്ടവ
لَكُمْ
X
നിങ്ങള്‍ക്കുണ്ട്
فِيهَا
X
അതില്‍
خَيْرٌۖ
X
ഗുണം
فَاذْكُرُوا
X
അതിനാല്‍ നിങ്ങളുച്ചരിക്കുക
اسْمَ اللَّهِ
X
അല്ലാഹുവിന്റെ നാമം
عَلَيْهَا
X
അവയുടെ മേല്‍
صَوَافَّۖ
X
അണിയായിനിര്‍ത്തിക്കൊണ്ട്
فَإِذَا وَجَبَتْ
X
നിലംപതിച്ചാല്‍
جُنُوبُهَا
X
അവയുടെ പാര്‍ശ്വങ്ങള്‍
فَكُلُوا
X
നിങ്ങള്‍ ഭക്ഷിക്കുക
مِنْهَا
X
അതില്‍ നിന്ന്
وَأَطْعِمُوا
X
നിങ്ങള്‍ ഭക്ഷിപ്പിക്കുക
الْقَانِعَ
X
ഉള്ളതില്‍ തൃപ്തിപ്പെടുന്നവരെ
وَالْمُعْتَرَّۚ
X
ചോദിച്ചുവരുന്നവരെയും
كَذَٰلِكَ
X
അപ്രകാരം
سَخَّرْنَاهَا
X
നാം അവയെ കീഴ്പ്പെടുത്തിത്തന്നിരിക്കുന്നു
لَكُمْ
X
നിങ്ങള്‍ക്ക്
لَعَلَّكُمْ تَشْكُرُونَ
X
നിങ്ങള്‍ നന്ദികാണിക്കുന്നതിന് വേണ്ടി
﴿22:36﴾ لِّكُلِّ أُمَّةٍ
X
എല്ലാ ഓരോ ജനതക്കും
جَعَلْنَا
X
നാം നിശ്ചയിച്ചിരിക്കുന്നു
مَنسَكًا
X
ആരാധനാ രീതി
هُمْ نَاسِكُوهُۖ
X
അതവര്‍ അനുഷ്ഠിക്കുന്നവരാണ്
فَلَا يُنَازِعُنَّكَ
X
അതിനാലവര്‍ താങ്കളോട് കലഹിക്കേണ്ടതില്ല
فِي الْأَمْرِۚ
X
ഇക്കാര്യത്തില്‍
وَادْعُ
X
താങ്കള്‍ ക്ഷണിക്കൂ
إِلَىٰ رَبِّكَۖ
X
താങ്കളുടെ നാഥനിലേക്ക്
إِنَّكَ
X
തീര്‍ച്ചയായും താങ്കള്‍
لَعَلَىٰ هُدًى
X
സന്‍മാര്‍ഗ്ഗത്തില്‍ തന്നെയാണ്
مُّسْتَقِيمٍ
X
നേരായ
﴿22:67﴾ ثُمَّ
X
പിന്നെ
جَعَلْنَاهُ
X
നാം അവനെ ആക്കി
نُطْفَةً
X
ബീജകണം
فِي قَرَارٍ
X
ഒരു സ്ഥാനത്ത്
مَّكِينٍ
X
ഭദ്രമായ
﴿23:13﴾ فَأَخَذَتْهُمُ
X
അനന്തരം അവരെ പിടികൂടി
الصَّيْحَةُ
X
ഘോരഗര്‍ജനം
بِالْحَقِّ
X
സത്യമായി
فَجَعَلْنَاهُمْ
X
അങ്ങനെ നാം അവരെ ആക്കി
غُثَاءًۚ
X
ചവറ്
فَبُعْدًا
X
അതിനാല്‍ നാശം
لِّلْقَوْمِ
X
ജനതക്ക്
الظَّالِمِينَ
X
അക്രമകാരികളായ
﴿23:41﴾ ثُمَّ
X
പിന്നെ
أَرْسَلْنَا
X
നാം അയച്ചു
رُسُلَنَا
X
നമ്മുടെ ദൂതന്‍മാരെ
تَتْرَىٰۖ
X
തുടര്‍ച്ചയായി
كُلَّ مَا جَاءَ
X
വന്നപ്പോഴൊക്കെ
أُمَّةً
X
ഒരു ജനതക്ക്
رَّسُولُهَا
X
അവരുടെ ദൂതന്‍
كَذَّبُوهُۚ
X
അവരദ്ദേഹത്തെ തള്ളിപ്പറഞ്ഞു
فَأَتْبَعْنَا
X
നാം പിന്തുടര്‍ത്തി
بَعْضَهُم
X
അവരില്‍ ചിലരെ
بَعْضًا
X
ചിലരോട്
وَجَعَلْنَاهُمْ
X
അങ്ങനെ നാം അവരെ ആക്കി
أَحَادِيثَۚ
X
സംസാരവിഷയം, വെറും കഥകള്‍
فَبُعْدًا
X
അപ്പോള്‍ നാശം
لِّقَوْمٍ
X
ഒരു ജനതക്ക്
لَّا يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നില്ല
﴿23:44﴾ وَجَعَلْنَا
X
നാം ആക്കി
ابْنَ مَرْيَمَ
X
മര്‍യമിന്റെ പുത്രനെ
وَأُمَّهُ
X
അവന്റെ മാതാവിനെയും
آيَةً
X
ഒരു ദൃഷ്ടാന്തം
وَآوَيْنَاهُمَا
X
അവര്‍ രണ്ടു പേര്‍ക്കും നാം അഭയം നല്‍കി
إِلَىٰ رَبْوَةٍ
X
ഒരു ഉയര്‍ന്ന സ്ഥലത്ത്
ذَاتِ قَرَارٍ
X
നിവാസയോഗ്യമായ
وَمَعِينٍ
X
ഉറവയുള്ളതും
﴿23:50﴾ وَمَا أَرْسَلْنَا
X
നാം അയച്ചിട്ടില്ല
قَبْلَكَ
X
നിനക്ക് മുമ്പ്
مِنَ الْمُرْسَلِينَ
X
ദൂതന്‍മാരില്‍പെട്ടവരെ
إِلَّا إِنَّهُمْ
X
അവരായിക്കൊണ്ടല്ലാതെ
لَيَأْكُلُونَ
X
അവര്‍ ഭക്ഷിക്കുന്നു
الطَّعَامَ
X
ഭക്ഷണം
وَيَمْشُونَ
X
അവര്‍ നടക്കുകയും ചെയ്യുന്നു
فِي الْأَسْوَاقِۗ
X
അങ്ങാടികളില്‍
وَجَعَلْنَا
X
നാം ആക്കുകയും ചെയ്തു
بَعْضَكُمْ
X
നിങ്ങളില്‍ ചിലരെ
لِبَعْضٍ
X
ചിലര്‍ക്ക്
فِتْنَةً
X
പരീക്ഷണം
أَتَصْبِرُونَۗ
X
നിങ്ങള്‍ ക്ഷമിക്കുന്നുവോ (എന്ന് നോക്കാനായി)
وَكَانَ رَبُّكَ
X
താങ്കളുടെ നാഥനാകുന്നു
بَصِيرًا
X
എല്ലാം കാണുന്നവന്‍
﴿25:20﴾ وَقَدِمْنَا
X
നാം തിരിയും
إِلَىٰ مَا عَمِلُوا
X
അവര്‍ പ്രവര്‍ത്തിച്ചതിനു നേരെ
مِنْ عَمَلٍ
X
ഏത് പ്രവര്‍ത്തനവും
فَجَعَلْنَاهُ
X
നാം അതാക്കും
هَبَاءً
X
പൊടിപടലം
مَّنثُورًا
X
ചിതറിപ്പരന്ന
﴿25:23﴾ وَكَذَٰلِكَ
X
അപ്രകാരം
جَعَلْنَا
X
നാമാക്കി
لِكُلِّ نَبِيٍّ
X
എല്ലാ ഓരോ പ്രവാചകനും
عَدُوًّا
X
ശത്രുവിനെ
مِّنَ الْمُجْرِمِينَۗ
X
കുറ്റവാളികളില്‍പെട്ട
وَكَفَىٰ
X
മതി
بِرَبِّكَ
X
നിന്റെ നാഥന്‍തന്നെ
هَادِيًا
X
വഴികാട്ടിയായി
وَنَصِيرًا
X
സഹായിയായും
﴿25:31﴾ وَلَقَدْ آتَيْنَا
X
നാം നല്‍കി
مُوسَى
X
മൂസാക്ക്
الْكِتَابَ
X
വേദഗ്രന്ഥം
وَجَعَلْنَا
X
നാം ആക്കി
مَعَهُ
X
അദ്ദേഹത്തോടൊപ്പം
أَخَاهُ
X
അദ്ദേഹത്തിന്റെ സഹോദരന്‍
هَارُونَ
X
ഹാറൂനിനെ
وَزِيرًا
X
സഹായിയായി
﴿25:35﴾ وَقَوْمَ نُوحٍ
X
നൂഹിന്റെ ജനതയെയും
لَّمَّا كَذَّبُوا
X
അവര്‍ കള്ളമാക്കി തള്ളിയപ്പോള്‍
الرُّسُلَ
X
ദൂതന്മാരെ
أَغْرَقْنَاهُمْ
X
നാം അവരെ മുക്കിക്കൊന്നു
وَجَعَلْنَاهُمْ
X
നാം അവരെ ആക്കുകയും ചെയ്തു
لِلنَّاسِ
X
ജനങ്ങള്‍ക്ക്
آيَةًۖ
X
ഒരു ദൃഷ്ടാന്തം
وَأَعْتَدْنَا
X
നാം ഒരുക്കിവെച്ചിട്ടുണ്ട്
لِلظَّالِمِينَ
X
അക്രമകാരികള്‍ക്ക്
عَذَابًا
X
ശിക്ഷ
أَلِيمًا
X
വേദനയേറിയ
﴿25:37﴾ أَلَمْ تَرَ
X
നീ ചിന്തിക്കുന്നില്ലേ
إِلَىٰ رَبِّكَ
X
നിന്റെ നാഥനെപ്പറ്റി
كَيْفَ
X
എങ്ങനെ
مَدَّ
X
നീട്ടി
الظِّلَّ
X
നിഴലിനെ
وَلَوْ شَاءَ
X
അവനുദ്ദേശിച്ചാല്‍
لَجَعَلَهُ
X
അവനാക്കുമായിരുന്നു
سَاكِنًا
X
നിശ്ചലം
ثُمَّ
X
പിന്നെ
جَعَلْنَا
X
നാം ആക്കി
الشَّمْسَ
X
സൂര്യനെ
عَلَيْهِ
X
അതിന്
دَلِيلًا
X
വഴികാട്ടിയായി
﴿25:45﴾ أَلَمْ يَرَوْا
X
അവര്‍ കാണുന്നില്ലേ
أَنَّا
X
തീര്‍ച്ചയായും നാം
جَعَلْنَا
X
നാം ഉണ്ടാക്കി
اللَّيْلَ
X
രാത്രിയെ
لِيَسْكُنُوا
X
അവര്‍ ശാന്തി വരിക്കാന്‍
فِيهِ
X
അതില്‍
وَالنَّهَارَ
X
പകലിനെ
مُبْصِرًاۚ
X
പ്രഭാപൂരിതവും
إِنَّ فِي ذَٰلِكَ
X
നിശ്ചയം അതിലുണ്ട്
لَآيَاتٍ
X
തെളിവുകള്‍
لِّقَوْمٍ
X
ജനതക്ക്
يُؤْمِنُونَ
X
വിശ്വസിക്കുന്ന
﴿27:86﴾ وَجَعَلْنَاهُمْ
X
നാം അവരെ ആക്കി
أَئِمَّةً
X
നേതാക്കള്‍
يَدْعُونَ
X
അവര്‍ ക്ഷണിക്കും
إِلَى النَّارِۖ
X
നരകത്തിലേക്ക്
وَيَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
لَا يُنصَرُونَ
X
അവര്‍ക്കൊരു സഹായവും ലഭിക്കുകയില്ല
﴿28:41﴾ فَأَنجَيْنَاهُ
X
അപ്പോള്‍ അദ്ദേഹത്തെ നാം രക്ഷപ്പെടുത്തി
وَأَصْحَابَ السَّفِينَةِ
X
കപ്പലിലുള്ളവരെയും
وَجَعَلْنَاهَا
X
അതിനെ നാം ആക്കുകയും ചെയ്തു
آيَةً
X
ദൃഷ്ടാന്തം
لِّلْعَالَمِينَ
X
ലോകര്‍ക്ക്
﴿29:15﴾ وَوَهَبْنَا
X
നാം സമ്മാനിച്ചു
لَهُ
X
അദ്ദേഹത്തിന്ന്
إِسْحَاقَ
X
ഇസ്ഹാഖിനെ
وَيَعْقُوبَ
X
യഅ്ഖൂബിനെയും
وَجَعَلْنَا
X
നാം ആക്കുകയും (ഏര്‍പെടുത്തുകയും) ചെയ്തു
فِي ذُرِّيَّتِهِ
X
അദ്ദേഹത്തിന്റെ സന്താനപരമ്പരയില്‍
النُّبُوَّةَ
X
പ്രവാചകത്വം
وَالْكِتَابَ
X
വേദഗ്രന്ഥവും
وَآتَيْنَاهُ
X
അദ്ദേഹത്തിനു നാം നല്‍കുകയും ചെയ്തു
أَجْرَهُ
X
തന്റെ പ്രതിഫലം
فِي الدُّنْيَاۖ
X
ഇഹലോകത്ത്
وَإِنَّهُ
X
നിശ്ചയം അവന്‍
فِي الْآخِرَةِ
X
പരലോകത്തില്‍
لَمِنَ الصَّالِحِينَ
X
സച്ചരിതരില്‍ പെട്ടവന്‍ തന്നെയായിരിക്കും
﴿29:27﴾ أَوَلَمْ يَرَوْا
X
അവര്‍ കാണുന്നില്ലേ
أَنَّا جَعَلْنَا
X
നാം ഏര്‍പെടുത്തിയത്
حَرَمًا
X
ഒരാദരണീയ സ്ഥലം
آمِنًا
X
നിര്‍ഭയമായ
وَيُتَخَطَّفُ
X
റാഞ്ചിയെടുക്കപ്പെട്ടുകൊണ്ടിരിക്കെ
النَّاسُ
X
ജനങ്ങള്‍
مِنْ حَوْلِهِمْۚ
X
അവരുടെ ചുറ്റില്‍ നിന്നും
أَفَبِالْبَاطِلِ
X
എന്നിട്ടും അസത്യത്തിലാണോ
يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നത്
وَبِنِعْمَةِ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹങ്ങളെയാണോ
يَكْفُرُونَ
X
അവര്‍ തള്ളിപ്പറയുന്നത്
﴿29:67﴾ وَلَقَدْ آتَيْنَا
X
നിശ്ചയം നാം നല്‍കിയിട്ടുണ്ട്
مُوسَى
X
മൂസക്ക്
الْكِتَابَ
X
വേദം
فَلَا تَكُن فِي مِرْيَةٍ
X
അതിനാല്‍ നീ സംശയത്തില്‍ ആയിത്തീരരുത്
مِّن لِّقَائِهِۖ
X
അത് കണ്ടെത്തുന്നതിനെപ്പറ്റി
وَجَعَلْنَاهُ
X
നാം അതിനെ ആക്കുകയും ചെയ്തു
هُدًى
X
വഴികാട്ടി
لِّبَنِي إِسْرَائِيلَ
X
ഇസ്രായേല്‍ മക്കള്‍ക്ക്
﴿32:23﴾ وَجَعَلْنَا
X
നാം ഉണ്ടാക്കി
مِنْهُمْ
X
അവരില്‍ നിന്ന്
أَئِمَّةً
X
നേതാക്കന്‍മാരെ
يَهْدُونَ
X
അവര്‍ നേര്‍വഴി കാണിക്കുന്നു
بِأَمْرِنَا
X
നമ്മുടെ കല്‍പനയനുസരിച്ച്
لَمَّا صَبَرُواۖ
X
അവര്‍ ക്ഷമപാലിച്ചപ്പോള്‍
وَكَانُوا
X
അവരാവുകയും ചെയ്തു
بِآيَاتِنَا
X
നമ്മുടെ വചനങ്ങളില്‍
يُوقِنُونَ
X
അവര്‍ അടിയുറച്ചു വിശ്വസിക്കുന്നു
﴿32:24﴾ وَجَعَلْنَا
X
നാം ഉണ്ടാക്കി
بَيْنَهُمْ
X
അവര്‍ക്കിടയില്‍
وَبَيْنَ الْقُرَى
X
ഗ്രാമങ്ങള്‍ക്കുമിടയില്‍
الَّتِي بَارَكْنَا فِيهَا
X
നാം അനുഗ്രഹിച്ച
قُرًى
X
പ്രദേശങ്ങള്‍
ظَاهِرَةً
X
പ്രകടമായ
وَقَدَّرْنَا
X
നാം നിര്‍ണയിക്കുകയും ചെയ്തു
فِيهَا
X
അവയില്‍
السَّيْرَۖ
X
സഞ്ചാരദൂരം
سِيرُوا
X
നിങ്ങള്‍ സഞ്ചരിച്ചുകൊള്ളുക
فِيهَا
X
അവയിലൂടെ
لَيَالِيَ
X
രാവുകളില്‍
وَأَيَّامًا
X
പകലുകളിലും
آمِنِينَ
X
നിര്‍ഭയരായി
﴿34:18﴾ فَقَالُوا
X
അപ്പോള്‍ അവര്‍ പറഞ്ഞു
رَبَّنَا
X
ഞങ്ങളുടെ നാഥാ
بَاعِدْ
X
നീ അകലമുണ്ടാക്കേണമേ
بَيْنَ أَسْفَارِنَا
X
ഞങ്ങളുടെ യാത്രാതാവളങ്ങള്‍ക്കിടയില്‍
وَظَلَمُوا
X
അവര്‍ ദ്രോഹം വരുത്തുകയായിരുന്നു
أَنفُسَهُمْ
X
തങ്ങള്‍ക്ക് തന്നെ
فَجَعَلْنَاهُمْ
X
അപ്പോള്‍ നാം അവരെയാക്കി
أَحَادِيثَ
X
കഥകള്‍
وَمَزَّقْنَاهُمْ
X
അവരെ നാം അപ്പാടെ ഛിന്നഭിന്നമാക്കി
كُلَّ مُمَزَّقٍۚ
X
എല്ലാ തരത്തിലുമുള്ള ഛിന്നഭിന്നമാക്കല്‍
إِنَّ فِي ذَٰلِكَ
X
നിശ്ചയമായും അതിലുണ്ട്
لَآيَاتٍ
X
ദൃഷ്ടാന്തങ്ങള്‍
لِّكُلِّ صَبَّارٍ
X
എല്ലാ ക്ഷമാലുക്കള്‍ക്കും
شَكُورٍ
X
നന്ദിയുള്ള
﴿34:19﴾ وَقَالَ
X
പറയും
الَّذِينَ اسْتُضْعِفُوا
X
ബലഹീനരായി ഗണിക്കപ്പെട്ടിരുന്നവര്‍
لِلَّذِينَ اسْتَكْبَرُوا
X
വലുപ്പം നടിച്ചിരുന്നവരോട്
بَلْ
X
അല്ല
مَكْرُ
X
കുതന്ത്രമാണ്
اللَّيْلِ
X
രാത്രിയിലെ
وَالنَّهَارِ
X
പകലിലേയും
إِذْ تَأْمُرُونَنَا
X
നിങ്ങള്‍ ഞങ്ങളോട് കല്‍പിച്ചുകൊണ്ടിരുന്നപ്പോള്‍
أَن نَّكْفُرَ
X
ഞങ്ങള്‍ നിഷേധിക്കാന്‍
بِاللَّهِ
X
അല്ലാഹുവെ
وَنَجْعَلَ
X
ഞങ്ങള്‍ സങ്കല്‍പിക്കാനും
لَهُ
X
അവന്
أَندَادًاۚ
X
സമന്‍മാരെ
وَأَسَرُّوا
X
അവര്‍ ഉള്ളിലൊളിപ്പിക്കും
النَّدَامَةَ
X
ഖേദം
لَمَّا رَأَوُا
X
അവര്‍ കാണുമ്പോള്‍
الْعَذَابَ
X
ശിക്ഷ
وَجَعَلْنَا
X
നാം വെക്കും
الْأَغْلَالَ
X
ചങ്ങലകള്‍
فِي أَعْنَاقِ
X
കഴുത്തുകളില്‍
الَّذِينَ كَفَرُواۚ
X
സത്യനിഷേധികളുടെ
هَلْ يُجْزَوْنَ
X
അവര്‍ക്ക് പ്രതിഫലം നല്‍കപ്പെടുമോ
إِلَّا مَا كَانُوا يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനല്ലാതെ
﴿34:33﴾ إِنَّا جَعَلْنَا
X
നാം ആക്കിയിരിക്കുന്നു
فِي أَعْنَاقِهِمْ
X
അവരുടെ കണ്ഠങ്ങളില്‍
أَغْلَالًا
X
കൂച്ചുവിലങ്ങുകള്‍
فَهِيَ
X
അത്
إِلَى الْأَذْقَانِ
X
താടിയെല്ലുകള്‍ വരെയുണ്ട്
فَهُم
X
അതിനാല്‍ അവര്‍
مُّقْمَحُونَ
X
തല ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്നവരാണ്
﴿36:8﴾ وَجَعَلْنَا
X
നാം ഉണ്ടാക്കിയിട്ടുണ്ട്
مِن بَيْنِ أَيْدِيهِمْ
X
അവരുടെ മുന്നില്‍
سَدًّا
X
ഒരു മതില്‍കെട്ട്
وَمِنْ خَلْفِهِمْ
X
അവരുടെ പിന്നിലും
سَدًّا
X
ഒരു മതില്‍കെട്ട്
فَأَغْشَيْنَاهُمْ
X
അങ്ങനെ നാമവരെ മൂടിക്കളഞ്ഞു
فَهُمْ
X
അതിനാല്‍ അവര്‍
لَا يُبْصِرُونَ
X
കാണുന്നില്ല
﴿36:9﴾ وَجَعَلْنَا
X
നാം ഉണ്ടാക്കി
فِيهَا
X
അതില്‍
جَنَّاتٍ
X
തോട്ടങ്ങള്‍
مِّن نَّخِيلٍ
X
ഈത്തപ്പനയുടെ
وَأَعْنَابٍ
X
മുന്തിരിയുടെയും
وَفَجَّرْنَا
X
നാം ഒഴുക്കുകയും ചെയ്തു
فِيهَا
X
അതില്‍
مِنَ الْعُيُونِ
X
അരുവികള്‍
﴿36:34﴾ إِنَّا
X
തീര്‍ച്ചയായും നാം
جَعَلْنَاهَا
X
അതിനെ ആക്കിയിരിക്കുന്നു
فِتْنَةً
X
പരീക്ഷണം
لِّلظَّالِمِينَ
X
അക്രമികള്‍ക്ക്
﴿37:63﴾ وَجَعَلْنَا
X
നാം ആക്കി
ذُرِّيَّتَهُ
X
അദ്ദേഹത്തിന്റെ സന്തതികളെ
هُمُ الْبَاقِينَ
X
അവരെ ബാക്കിയാക്കി
﴿37:77﴾ فَأَرَادُوا
X
അങ്ങനെ അവര്‍ ഉദ്ദേശിച്ചു
بِهِ
X
അദ്ദേഹത്തിനെതിരെ
كَيْدًا
X
തന്ത്രം
فَجَعَلْنَاهُمُ
X
പക്ഷെ നാമവരെ ആക്കി
الْأَسْفَلِينَ
X
പതിതര്‍
﴿37:98﴾ يَا دَاوُودُ
X
അല്ലയോ ദാവൂദ്
إِنَّا
X
നിശ്ചയമായും നാം
جَعَلْنَاكَ
X
നാം നിന്നെ ആക്കിയിരിക്കുന്നു
خَلِيفَةً
X
ഒരു പ്രതിനിധി
فِي الْأَرْضِ
X
ഭൂമിയില്‍
فَاحْكُم
X
അതിനാല്‍ താങ്കള്‍ വിധിക്കുക
بَيْنَ النَّاسِ
X
ജനങ്ങള്‍ക്കിടയില്‍
بِالْحَقِّ
X
ന്യായപൂര്‍വ്വം
وَلَا تَتَّبِعِ
X
നീ പിന്‍പറ്റരുത്
الْهَوَىٰ
X
തന്നിഷ്ടത്തെ
فَيُضِلَّكَ
X
അത് നിന്നെ വ്യതിചലിപ്പിച്ചുകളയും
عَن سَبِيلِ اللَّهِۚ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന്
إِنَّ الَّذِينَ يَضِلُّونَ
X
നിശ്ചയം, വ്യതിചലിക്കുന്നവര്‍
عَن سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന്
لَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
شَدِيدٌ
X
കഠിനമായ
بِمَا نَسُوا
X
അവര്‍ മറന്നു കളഞ്ഞതിനാല്‍
يَوْمَ الْحِسَابِ
X
വിചാരണ നാളിനെ
﴿38:26﴾ وَلَوْ جَعَلْنَاهُ
X
ഇതിനെ നാം ആക്കിയിരുന്നെങ്കില്‍
قُرْآنًا
X
ഖുര്‍ആന്‍
أَعْجَمِيًّا
X
അനറബി ഭാഷയിലുള്ള
﴿41:44﴾