Repeated Words in Quran

< >
Total Found : 9
ثُمَّ
X
പിന്നീട്
أَنتُمْ
X
നിങ്ങള്‍
هَٰؤُلَاءِ
X
ഇക്കൂട്ടര്‍
تَقْتُلُونَ
X
നിങ്ങള്‍ കൊല്ലുന്നു
أَنفُسَكُمْ
X
സ്വന്തക്കാരെ
وَتُخْرِجُونَ
X
നിങ്ങള്‍ പുറത്താക്കുകയും ചെയ്യുന്നു
فَرِيقًا
X
ഒരു വിഭാഗത്തെ
مِّنكُم
X
നിങ്ങളിലെ
مِّن دِيَارِهِمْ
X
അവരുടെ വീടുകളില്‍നിന്ന്
تَظَاهَرُونَ
X
നിങ്ങള്‍ സഹായിക്കുന്നു
عَلَيْهِم
X
അവര്‍ക്കെതിരെ
بِالْإِثْمِ
X
കുറ്റകരമായി
وَالْعُدْوَانِ
X
ശത്രുതാപരമായും
وَإِن يَأْتُوكُمْ
X
അവര്‍ നിങ്ങളുടെ അടുത്ത് വന്നാല്‍
أُسَارَىٰ
X
യുദ്ധത്തടവുകാരായി
تُفَادُوهُمْ
X
നിങ്ങള്‍ അവര്‍ക്കായി മോചനദ്രവ്യം നല്‍കുന്നു
وَهُوَ
X
എന്നാലത്
مُحَرَّمٌ
X
നിഷിദ്ധമത്രെ
عَلَيْكُمْ
X
നിങ്ങള്‍ക്ക്
إِخْرَاجُهُمْۚ
X
അവരെ പുറത്താക്കല്‍
أَفَتُؤْمِنُونَ
X
അപ്പോള്‍ നിങ്ങള്‍ വിശ്വസിക്കുകയാണോ
بِبَعْضِ
X
ചിലവശങ്ങളില്‍
الْكِتَابِ
X
വേദപുസ്തകത്തിലെ
وَتَكْفُرُونَ
X
നിങ്ങള്‍ നിഷേധിക്കുകയുമാണോ
بِبَعْضٍۚ
X
വേറെ ചിലതിനെ
فَمَا
X
എന്നാല്‍ അല്ല
جَزَاءُ
X
പ്രതിഫലം
مَن يَفْعَلُ
X
ചെയ്യുന്നവന്റെ
ذَٰلِكَ
X
അത്
مِنكُمْ
X
നിങ്ങളില്‍
إِلَّا خِزْيٌ
X
നിന്ദ്യതയല്ലാതെ
فِي الْحَيَاةِ الدُّنْيَاۖ
X
ഐഹിക ജീവിതത്തില്‍
وَيَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
يُرَدُّونَ
X
അവര്‍ തള്ളപ്പെടും
إِلَىٰ أَشَدِّ الْعَذَابِۗ
X
കൊടിയ ശിക്ഷയിലേക്ക്
وَمَا اللَّهُ
X
അല്ലാഹു അല്ല
بِغَافِلٍ
X
അശ്രദ്ധന്‍
عَمَّا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതിനെപറ്റി
﴿2:85﴾ وَاقْتُلُوهُمْ
X
നിങ്ങള്‍ അവരെ വധിക്കുക
حَيْثُ ثَقِفْتُمُوهُمْ
X
നിങ്ങളവരെ കണ്ടുമുട്ടുന്നിടത്ത് വെച്ച്
وَأَخْرِجُوهُم
X
നിങ്ങള്‍ അവരെ പുറത്താക്കുകയും ചെയ്യുക
مِّنْ حَيْثُ أَخْرَجُوكُمْۚ
X
നിങ്ങളെ പുറത്താക്കിയേടത്ത് നിന്ന്
وَالْفِتْنَةُ
X
കുഴപ്പം
أَشَدُّ
X
കഠിനമാണ്
مِنَ الْقَتْلِۚ
X
കൊലയേക്കാള്‍
وَلَا تُقَاتِلُوهُمْ
X
നിങ്ങള്‍ അവരോട് യുദ്ധം ചെയ്യരുത്
عِندَ
X
അടുത്ത്
الْمَسْجِدِ الْحَرَامِ
X
മസ്ജിദുല്‍ ഹറാമിന്റെ
حَتَّىٰ
X
വരെ
يُقَاتِلُوكُمْ
X
അവര്‍ നിങ്ങളോട് യുദ്ധം ചെയ്യുന്നത്
فِيهِۖ
X
അവിടെ വെച്ച്
فَإِن قَاتَلُوكُمْ
X
അവര്‍ നിങ്ങളോട് യുദ്ധം ചെയ്യുകയാണെങ്കില്‍
فَاقْتُلُوهُمْۗ
X
നിങ്ങളവരെ വധിച്ചുകളയുക
كَذَٰلِكَ
X
അപ്രകാരമാണ്
جَزَاءُ
X
പ്രതിഫലം
الْكَافِرِينَ
X
സത്യനിഷേധികളുടെ
﴿2:191﴾ إِنِّي
X
തീര്‍ച്ചയായും ഞാന്‍
أُرِيدُ
X
ഞാനാഗ്രഹിക്കുന്നു
أَن تَبُوءَ
X
നീ മടങ്ങണമെന്ന്
بِإِثْمِي
X
എന്റെ പാപവുമായി
وَإِثْمِكَ
X
നിന്റെ പാപവുമായും
فَتَكُونَ
X
അങ്ങനെ നീ ആയിത്തീരണമെന്നും
مِنْ أَصْحَابِ النَّارِۚ
X
നരകാവകാശികളില്‍പെട്ടവന്‍
وَذَٰلِكَ
X
അതാണ്
جَزَاءُ
X
പ്രതിഫലം
الظَّالِمِينَ
X
അക്രമികളുടെ (അക്രമികള്‍ക്കുള്ള)
﴿5:29﴾ إِنَّمَا جَزَاءُ
X
തീര്‍ച്ചയായും പ്രതിഫലം
الَّذِينَ يُحَارِبُونَ
X
യുദ്ധത്തിലേര്‍പ്പെടുന്നവര്‍ക്കുള്ള
اللَّهَ
X
അല്ലാഹുവോട്
وَرَسُولَهُ
X
അവന്റെ ദൂതനോടും
وَيَسْعَوْنَ
X
അവര്‍ ശ്രമിക്കുകയും ചെയ്യുന്നു
فِي الْأَرْضِ
X
ഭൂമിയില്‍
فَسَادًا
X
കുഴപ്പമുണ്ടാക്കാന്‍
أَن يُقَتَّلُوا
X
അവര്‍ വധിക്കപ്പെടുകയാണ്
أَوْ يُصَلَّبُوا
X
അല്ലെങ്കില്‍ അവര്‍ കുരിശിലേറ്റപ്പെടുകയാണ്
أَوْ تُقَطَّعَ
X
അല്ലെങ്കില്‍ ഛേദിക്കപ്പെടുകയാണ്
أَيْدِيهِمْ
X
അവരുടെ കൈകള്‍
وَأَرْجُلُهُم
X
അവരുടെ കാലുകളും
مِّنْ خِلَافٍ
X
വിപരീതമായി
أَوْ يُنفَوْا مِنَ الْأَرْضِۚ
X
അല്ലെങ്കില്‍ അവര്‍ നാട് കടത്തപ്പെടലാണ്
ذَٰلِكَ
X
അത്
لَهُمْ
X
അവര്‍ക്ക്
خِزْيٌ
X
അപമാനമാകുന്നു
فِي الدُّنْيَاۖ
X
ഇഹലോകത്ത്
وَلَهُمْ
X
അവര്‍ക്കുണ്ട്
فِي الْآخِرَةِ
X
പരലോകത്ത്
عَذَابٌ
X
ശിക്ഷ
عَظِيمٌ
X
കടുത്ത
﴿5:33﴾ فَأَثَابَهُمُ اللَّهُ
X
അങ്ങനെ അവര്‍ക്ക് പ്രതിഫലമായി അല്ലാഹു നല്‍കി(നല്‍കും)
بِمَا قَالُوا
X
അവര്‍ പറഞ്ഞതിനാല്‍
جَنَّاتٍ
X
സ്വര്‍ഗീയാരാമങ്ങള്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അവയ്ക്ക് താഴ്ഭാഗത്തൂടെ
الْأَنْهَارُ
X
അരുവികള്‍
خَالِدِينَ
X
സ്ഥിരവാസികളായിക്കൊണ്ട്
فِيهَاۚ
X
അതില്‍
وَذَٰلِكَ
X
അത്
جَزَاءُ
X
പ്രതിഫലമാണ്
الْمُحْسِنِينَ
X
സല്‍കര്‍മികളുടെ
﴿5:85﴾ ثُمَّ
X
പിന്നീട്
أَنزَلَ
X
ഇറക്കിതന്നു
اللَّهُ
X
അല്ലാഹു
سَكِينَتَهُ
X
അവന്റെ(പക്കല്‍ നിന്നുള്ള) സമാധാനം
عَلَىٰ رَسُولِهِ
X
തന്റെ ദൂതന്ന്
وَعَلَى الْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്കും
وَأَنزَلَ
X
അവന്‍ ഇറക്കുകയും ചെയ്തു
جُنُودًا
X
കുറെ പോരാളികളെ
لَّمْ تَرَوْهَا
X
നിങ്ങള്‍ക്ക് കാണാനാവാത്ത
وَعَذَّبَ
X
അവന്‍ ശിക്ഷിക്കുകയും ചെയ്തു
الَّذِينَ كَفَرُواۚ
X
സത്യനിഷേധികളെ
وَذَٰلِكَ
X
അതുതന്നെയാണ്
جَزَاءُ
X
പ്രതിഫലം
الْكَافِرِينَ
X
സത്യനിഷേധികള്‍ക്കുള്ള
﴿9:26﴾ وَالَّذِينَ كَسَبُوا
X
എന്നാല്‍ പ്രവര്‍ത്തിച്ചവര്‍
السَّيِّئَاتِ
X
തിന്മകള്‍
جَزَاءُ سَيِّئَةٍ
X
തിന്മക്കുള്ള പ്രതിഫലം
بِمِثْلِهَا
X
അതിനുതുല്യം തന്നെയാണ്
وَتَرْهَقُهُمْ
X
അവരെ ബാധിക്കുകയും ചെയ്യും
ذِلَّةٌۖ
X
അപമാനം
مَّا لَهُم
X
അവര്‍ക്കില്ല
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്ന്
مِنْ عَاصِمٍۖ
X
രക്ഷിക്കുന്ന ആരും
كَأَنَّمَا أُغْشِيَتْ
X
മൂടപ്പെട്ടത് പോലെ
وُجُوهُهُمْ
X
അവരുടെ മുഖങ്ങള്‍
قِطَعًا
X
കഷ്ണങ്ങളാല്‍
مِّنَ اللَّيْلِ
X
രാത്രിയുടെ
مُظْلِمًاۚ
X
ഇരുള്‍മുറ്റിയ
أُولَٰئِكَ
X
അവരാണ്
أَصْحَابُ النَّارِۖ
X
നരകാവകാശികള്‍
هُمْ
X
അവര്‍
فِيهَا
X
അവിടെ
خَالِدُونَ
X
സ്ഥിരവാസികളാകുന്നു
﴿10:27﴾ وَاسْتَبَقَا
X
അവരിരുവരും ഓടി
الْبَابَ
X
വാതില്‍ക്കലേക്ക്
وَقَدَّتْ
X
അവള്‍ വലിച്ചുകീറി
قَمِيصَهُ
X
അവന്റെ കുപ്പായം
مِن دُبُرٍ
X
പിന്നില്‍നിന്ന്
وَأَلْفَيَا
X
ഇരുവരും കണ്ടു
سَيِّدَهَا
X
അവളുടെ നാഥനെ (ഭര്‍ത്താവിനെ)
لَدَى الْبَابِۚ
X
വാതില്‍ക്കല്‍
قَالَتْ
X
അവള്‍ പറഞ്ഞു
مَا جَزَاءُ
X
പ്രതിഫലമെന്താണ്
مَنْ أَرَادَ
X
ആഗ്രഹിച്ചവനുള്ള
بِأَهْلِكَ
X
നിങ്ങളുടെ ഭാര്യയുടെ കാര്യത്തില്‍
سُوءًا
X
അരുതായ്മ
إِلَّا أَن يُسْجَنَ
X
അവന്‍ തടവിലാക്കപ്പെടുകയല്ലാതെ
أَوْ عَذَابٌ أَلِيمٌ
X
അല്ലെങ്കില്‍ നോവേറിയ ശിക്ഷ
﴿12:25﴾ جَنَّاتُ
X
സ്വര്‍ഗ്ഗത്തോപ്പുകള്‍
عَدْنٍ
X
സ്ഥിരവാസത്തിന്റെ
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അതിന്റെ അടിഭാഗത്തുകൂടി
الْأَنْهَارُ
X
നദികള്‍
خَالِدِينَ
X
ശാശ്വതവാസികളായിരിക്കും
فِيهَاۚ
X
അതില്‍
وَذَٰلِكَ
X
അതാണ്
جَزَاءُ
X
പ്രതിഫലം
مَن تَزَكَّىٰ
X
പരിശുദ്ധി നേടിയവന്റെ
﴿20:76﴾ وَمَا أَمْوَالُكُمْ
X
നിങ്ങളുടെ സമ്പത്തല്ല
وَلَا أَوْلَادُكُم
X
നിങ്ങളുടെ സന്തതികളും
بِالَّتِي تُقَرِّبُكُمْ
X
നിങ്ങളെ അടുപ്പിക്കുന്നത്
عِندَنَا
X
നമ്മുടെ സന്നിധിയില്‍
زُلْفَىٰ
X
ഒരു അടുപ്പം
إِلَّا مَنْ آمَنَ
X
സത്യവിശ്വാസം സ്വീകരിച്ചവരൊഴികെ
وَعَمِلَ
X
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
صَالِحًا
X
സല്‍കര്‍മം
فَأُولَٰئِكَ
X
അക്കൂട്ടര്‍
لَهُمْ
X
അവര്‍ക്കുണ്ട്
جَزَاءُ الضِّعْفِ
X
ഇരട്ടി പ്രതിഫലം
بِمَا عَمِلُوا
X
അവര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി
وَهُمْ
X
അവര്‍
فِي الْغُرُفَاتِ
X
ഉന്നത സൗധങ്ങളില്‍
آمِنُونَ
X
നിര്‍ഭയരാകുന്നു
﴿34:37﴾ لَهُم
X
അവര്‍ക്കുണ്ട്
مَّا يَشَاءُونَ
X
അവരിഛിക്കുന്നത്
عِندَ رَبِّهِمْۚ
X
തങ്ങളുടെ നാഥന്റെ അടുത്ത്
ذَٰلِكَ
X
അതാണ്
جَزَاءُ
X
പ്രതിഫലം
الْمُحْسِنِينَ
X
സുകൃതികള്‍ക്കുള്ള
﴿39:34﴾ ذَٰلِكَ
X
അതാണ്
جَزَاءُ
X
പ്രതിഫലം
أَعْدَاءِ اللَّهِ
X
അല്ലാഹുവിന്റെ ശത്രുക്കള്‍ക്കുള്ള
النَّارُۖ
X
അതായത് നരകം
لَهُمْ
X
അവര്‍ക്കുണ്ട്
فِيهَا
X
അതില്‍
دَارُ الْخُلْدِۖ
X
സ്ഥിരവാസത്തിന്നുള്ള ഭവനം
جَزَاءً
X
പ്രതിഫലമായി
بِمَا كَانُوا
X
അവര്‍ ആയിരുന്നതിനുള്ള
بِآيَاتِنَا
X
നമ്മുടെ ദൃഷ്ടാന്തങ്ങളെ
يَجْحَدُونَ
X
അവര്‍ നിഷേധിക്കുന്നു
﴿41:28﴾ وَجَزَاءُ
X
പ്രതിഫലം
سَيِّئَةٍ
X
തിന്മക്കുള്ള
سَيِّئَةٌ
X
തിന്മ തന്നെയാണ്
مِّثْلُهَاۖ
X
തത്തുല്യമായ
فَمَنْ عَفَا
X
എന്നാല്‍ ഒരുവന്‍ മാപ്പേകിയാല്‍
وَأَصْلَحَ
X
അവന്‍ രഞ്ജിപ്പുണ്ടാക്കുകയും ചെയ്തു
فَأَجْرُهُ
X
എങ്കില്‍ അവന്നുള്ള പ്രതിഫലം
عَلَى اللَّهِۚ
X
അല്ലാഹുവിന്റെ ബാധ്യതയിലാകുന്നു
إِنَّهُ
X
തീര്‍ച്ചയായും അവന്‍
لَا يُحِبُّ
X
അവന്‍ ഇഷ്ടപ്പെടുന്നില്ല
الظَّالِمِينَ
X
അക്രമകാരികളെ
﴿42:40﴾ هَلْ جَزَاءُ
X
പ്രതിഫലമാണോ?
الْإِحْسَانِ
X
നന്മയുടെ
إِلَّا الْإِحْسَانُ
X
നന്മയല്ലാതെ
﴿55:60﴾ فَكَانَ
X
അങ്ങനെ ആയിത്തീര്‍ന്നു
عَاقِبَتَهُمَا
X
ഇരുവരുടെയും പര്യവസാനം
أَنَّهُمَا
X
നിശ്ചയം, അവര്‍ ഇരുവരും
فِي النَّارِ
X
നരകത്തിലാണ് (എന്നത്)
خَالِدَيْنِ
X
നിത്യവാസികളായിക്കൊണ്ട്
فِيهَاۚ
X
അതില്‍
وَذَٰلِكَ
X
അതാണ്
جَزَاءُ
X
പ്രതിഫലം
الظَّالِمِينَ
X
അക്രമികളുടെ
﴿59:17﴾