Repeated Words in Quran

< >
Total Found : 1
ثُمَّ
X
പിന്നെ
تَوَلَّيْتُم
X
നിങ്ങള്‍ പിന്തിരിഞ്ഞുകളഞ്ഞു
مِّن بَعْدِ ذَٰلِكَۖ
X
അതിന്ന്ശേഷം
فَلَوْلَا
X
ഇല്ലായിരുന്നെങ്കില്‍
فَضْلُ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹം
عَلَيْكُمْ
X
നിങ്ങള്‍ക്ക്
وَرَحْمَتُهُ
X
അവന്റെ കാരുണ്യവും
لَكُنتُم
X
നിങ്ങള്‍ ആയിത്തീരുകതന്നെ ചെയ്യുമായിരുന്നു
مِّنَ الْخَاسِرِينَ
X
നഷ്ടം പറ്റിയവരില്‍
﴿2:64﴾ وَإِذْ أَخَذْنَا
X
നാം വാങ്ങിയ സന്ദര്‍ഭം
مِيثَاقَ
X
ഉറപ്പ്
بَنِي إِسْرَائِيلَ
X
ഇസ്രയേല്‍ മക്കളില്‍നിന്ന്
لَا تَعْبُدُونَ
X
നിങ്ങള്‍ വഴിപ്പെടരുത് (എന്ന്)
إِلَّا اللَّهَ
X
അല്ലാഹുവിനല്ലാതെ
وَبِالْوَالِدَيْنِ
X
മാതാപിതാക്കളോട്
إِحْسَانًا
X
നല്ല നിലയില്‍ വര്‍ത്തിക്കണം
وَذِي الْقُرْبَىٰ
X
അടുത്ത ബന്ധുക്കളോടും
وَالْيَتَامَىٰ
X
അനാഥകളോടും
وَالْمَسَاكِينِ
X
അഗതികളോടും
وَقُولُوا
X
നിങ്ങള്‍ പറയുകയും വേണം
لِلنَّاسِ
X
ജനങ്ങളോട്
حُسْنًا
X
നല്ലത്
وَأَقِيمُوا
X
നിങ്ങള്‍ നിഷ്ഠയോടെ നിര്‍വഹിക്കുകയും ചെയ്യുക
الصَّلَاةَ
X
നമസ്കാരത്തെ
وَآتُوا
X
നിങ്ങള്‍ നല്‍കുകയും ചെയ്യുക
الزَّكَاةَ
X
സകാത്ത്
ثُمَّ
X
പിന്നീട്
تَوَلَّيْتُمْ
X
നിങ്ങള്‍ പുറം തിരിഞ്ഞു
إِلَّا
X
ഒഴിച്ച്
قَلِيلًا
X
അല്‍പം ചിലര്‍
مِّنكُمْ
X
നിങ്ങളിലെ
وَأَنتُم
X
നിങ്ങള്‍
مُّعْرِضُونَ
X
അവഗണിച്ച് പിന്തിരിഞ്ഞു നടക്കുന്നവരാകുന്നു
﴿2:83﴾ فَإِنْ آمَنُوا
X
ഇനി അവര്‍ വിശ്വസിക്കുകയാണെങ്കില്‍
بِمِثْلِ مَا
X
യാതൊന്നുപോലെയുള്ളതില്‍
آمَنتُم
X
നിങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
بِهِ
X
അതില്‍
فَقَدِ اهْتَدَواۖ
X
അവര്‍ നേര്‍വഴി പ്രാപിച്ചു, തീര്‍ച്ച
وَّإِن تَوَلَّوْا
X
അവര്‍ പിന്തിരിഞ്ഞുപോവുകയാണെങ്കില്‍
فَإِنَّمَا هُمْ
X
നിശ്ചയമായും അവര്‍
فِي شِقَاقٍۖ
X
എതിര്‍പ്പില്‍ മാത്രമാണ്
فَسَيَكْفِيكَهُمُ
X
എന്നാല്‍ അവരില്‍നിന്ന് നിന്നെ സംരക്ഷിക്കും
اللَّهُۚ
X
അല്ലാഹു
وَهُوَ
X
അവന്‍
السَّمِيعُ
X
എല്ലാം കേള്‍ക്കുന്നവനാണ്
الْعَلِيمُ
X
എല്ലാം അറിയുന്നവനും
﴿2:137﴾ وَإِذَا تَوَلَّىٰ
X
അവന് അധികാരം ലഭിച്ചാല്‍
سَعَىٰ
X
ശ്രമിക്കും
فِي الْأَرْضِ
X
ഭൂമിയില്‍
لِيُفْسِدَ
X
കുഴപ്പമുണ്ടാക്കാന്‍
فِيهَا
X
അതില്‍
وَيُهْلِكَ
X
നശിപ്പിക്കാനും
الْحَرْثَ
X
കൃഷി
وَالنَّسْلَۗ
X
മനുഷ്യ സന്തതികളെയും
وَاللَّهُ لَا يُحِبُّ
X
അല്ലാഹു ഇഷ്ടപ്പെടുന്നില്ല
الْفَسَادَ
X
കുഴപ്പം
﴿2:205﴾ أَلَمْ تَرَ
X
നീ അറിഞ്ഞുവോ
إِلَى الْمَلَإِ
X
പ്രമാണിമാരെപറ്റി
مِن بَنِي إِسْرَائِيلَ
X
ഇസ്രായില്‍ സന്തതികളില്‍പെട്ട
مِن بَعْدِ مُوسَىٰ
X
മൂസാക്ക് ശേഷമുള്ള
إِذْ قَالُوا
X
അവര്‍ പറഞ്ഞ സന്ദര്‍ഭം
لِنَبِيٍّ لَّهُمُ
X
അവര്‍ക്കുള്ള പ്രവാചകനോട്
ابْعَثْ لَنَا
X
നീ ഞങ്ങള്‍ക്ക് നിയോഗിച്ചുതരിക
مَلِكًا
X
ഒരു രാജാവിനെ
نُّقَاتِلْ
X
ഞങ്ങള്‍ യുദ്ധം ചെയ്യാം
فِي سَبِيلِ اللَّهِۖ
X
ദൈവമാര്‍ഗത്തില്‍
قَالَ
X
അദ്ദേഹം പറഞ്ഞു
هَلْ عَسَيْتُمْ
X
നിങ്ങളായേക്കുമോ
إِن كُتِبَ عَلَيْكُمُ
X
നിങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയാല്‍
الْقِتَالُ
X
യുദ്ധം
أَلَّا تُقَاتِلُواۖ
X
നിങ്ങള്‍ യുദ്ധം ചെയ്യാതെ
قَالُوا
X
അവര്‍ പറഞ്ഞു
وَمَا لَنَا
X
ഞങ്ങള്‍ക്കെന്താണ്
أَلَّا نُقَاتِلَ
X
യുദ്ധം ചെയ്യാതിരിക്കാന്‍
فِي سَبِيلِ اللَّهِ
X
ദൈവമാര്‍ഗത്തില്‍
وَقَدْ أُخْرِجْنَا
X
ഞങ്ങള്‍ പുറത്താക്കപ്പെട്ടിരിക്കുന്നു
مِن دِيَارِنَا
X
ഞങ്ങളുടെ ഭവനങ്ങളില്‍ നിന്ന്
وَأَبْنَائِنَاۖ
X
ഞങ്ങളുടെ സന്തതികളുടെ അടുത്ത് നിന്നും
فَلَمَّا كُتِبَ عَلَيْهِمُ
X
അവര്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ടപ്പോള്‍
الْقِتَالُ
X
യുദ്ധം
تَوَلَّوْا
X
അവര്‍ പിന്തിരിഞ്ഞു
إِلَّا قَلِيلًا مِّنْهُمْۗ
X
അവരില്‍ കുറച്ച് പേരൊഴികെ
وَاللَّهُ عَلِيمٌ
X
അല്ലാഹു അറിയുന്നവനാണ്
بِالظَّالِمِينَ
X
അക്രമികളെപറ്റി
﴿2:246﴾ فَإِنْ حَاجُّوكَ
X
ഇനിയും അവര്‍ നിന്നോട് തര്‍ക്കിക്കുന്നുവെങ്കില്‍
فَقُلْ
X
നീ പറയുക
أَسْلَمْتُ
X
ഞാന്‍ സമര്‍പ്പിച്ചിരിക്കുന്നു
وَجْهِيَ
X
എന്റെ മുഖം
لِلَّهِ
X
അല്ലാഹുവിന്
وَمَنِ اتَّبَعَنِۗ
X
എന്നെ പിന്തുടര്‍ന്നവരും
وَقُل
X
നീ ചോദിക്കുക
لِّلَّذِينَ أُوتُوا
X
നല്‍കപ്പെട്ടവരോട്
الْكِتَابَ
X
വേദഗ്രന്ഥം
وَالْأُمِّيِّينَ
X
അക്ഷരജ്ഞാനമില്ലാത്തവരോടും
أَأَسْلَمْتُمْۚ
X
നിങ്ങള്‍(ദൈവത്തിന്) കീഴ്പ്പെട്ടുവോ
فَإِنْ أَسْلَمُوا
X
അവര്‍ കീഴ്പ്പെട്ടാല്‍
فَقَدِ اهْتَدَواۖ
X
ഉറപ്പായും അവര്‍ നേര്‍വഴിയിലായി
وَّإِن تَوَلَّوْا
X
അവര്‍ പിന്‍മാറുകയാണെങ്കില്‍
فَإِنَّمَا عَلَيْكَ
X
തീര്‍ച്ചയായും താങ്കളുടെ മേലുള്ള(ബാധ്യത)
الْبَلَاغُۗ
X
സന്‍മാര്‍ഗം എത്തിക്കല്‍(മാത്രമാകുന്നു)
وَاللَّهُ
X
അല്ലാഹു
بَصِيرٌ
X
സൂക്ഷ്മമായി കണ്ടറിയുന്നവനാകുന്നു
بِالْعِبَادِ
X
അടിമകളെ
﴿3:20﴾ أَلَمْ تَرَ
X
നീ കണ്ടില്ലേ
إِلَى الَّذِينَ أُوتُوا
X
നല്‍കപ്പെട്ടവരെ
نَصِيبًا
X
ഒരു വിഹിതം
مِّنَ الْكِتَابِ
X
വേദഗ്രന്ഥത്തില്‍ നിന്ന്
يُدْعَوْنَ
X
അവര്‍ വിളിക്കപ്പെടുന്നു
إِلَىٰ كِتَابِ
X
വേദഗ്രന്ഥത്തിലേക്ക്
اللَّهِ
X
അല്ലാഹുവിന്റെ
لِيَحْكُمَ
X
വിധികല്‍പിക്കാന്‍, തീര്‍പ്പുകല്‍പിക്കാന്‍
بَيْنَهُمْ
X
അവര്‍ക്കിടയില്‍
ثُمَّ
X
പിന്നെ
يَتَوَلَّىٰ
X
ഒഴിഞ്ഞുമാറുന്നു, പിന്തിരിയുന്നു
فَرِيقٌ
X
ഒരു വിഭാഗം
مِّنْهُمْ
X
അവരില്‍പെട്ട
وَهُم
X
അവരായിരിക്കെ
مُّعْرِضُونَ
X
അവഗണിക്കുന്നവര്‍
﴿3:23﴾ قُلْ
X
പറയുക
أَطِيعُوا
X
നിങ്ങള്‍ അനുസരിക്കുക
اللَّهَ
X
അല്ലാഹുവിനെ
وَالرَّسُولَۖ
X
(അവന്റെ) ദൂതനെയും
فَإِن تَوَلَّوْا
X
നിങ്ങള്‍ പിന്‍മാറുകയാണെങ്കില്‍
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
لَا يُحِبُّ
X
സ്നേഹിക്കുകയില്ല
الْكَافِرِينَ
X
സത്യനിഷേധികളെ
﴿3:32﴾ فَإِن تَوَلَّوْا
X
ഇനി അവര്‍ പിന്തിരിഞ്ഞാല്‍
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
عَلِيمٌ
X
നന്നായി അറിയുന്നവനാണ്
بِالْمُفْسِدِينَ
X
നാശകാരികളെപ്പറ്റി
﴿3:63﴾ قُلْ
X
താങ്കള്‍ പറയുക
يَا أَهْلَ الْكِتَابِ
X
വേദക്കാരേ
تَعَالَوْا
X
നിങ്ങള്‍ വരിക
إِلَىٰ كَلِمَةٍ
X
ഒരു വചനത്തിലേക്ക്, ഒരു തത്വത്തിലേക്ക്
سَوَاءٍ
X
സമമായ
بَيْنَنَا
X
ഞങ്ങള്‍ക്കിടയില്‍
وَبَيْنَكُمْ
X
നിങ്ങള്‍ക്കുമിടയില്‍
أَلَّا نَعْبُدَ
X
(അതായത്) നാം വഴിപ്പെടാതിരിക്കുക
إِلَّا اللَّهَ
X
അല്ലാഹു അല്ലാത്ത (ആര്‍ക്കും)
وَلَا نُشْرِكَ
X
നാം പങ്കുചേര്‍ക്കാതിരിക്കുക
بِهِ
X
അവനില്‍
شَيْئًا
X
ഒന്നിനെയും
وَلَا يَتَّخِذَ
X
സ്വീകരിക്കാതിരിക്കുക
بَعْضُنَا
X
നമ്മില്‍ ചിലര്‍
بَعْضًا
X
ചിലരെ
أَرْبَابًا
X
രക്ഷാധികാരികളായി
مِّن دُونِ اللَّهِۚ
X
അല്ലാഹുവെ കൂടാതെ
فَإِن تَوَلَّوْا
X
ഇനിയും അവര്‍ പിന്തിരിഞ്ഞുകളയുന്നുവെങ്കില്‍
فَقُولُوا
X
നിങ്ങള്‍ പറയുക
اشْهَدُوا
X
നിങ്ങള്‍ സാക്ഷികളാകുവിന്‍
بِأَنَّا
X
തീര്‍ച്ചയായും ഞങ്ങള്‍ (ആണെന്നതിന്)
مُسْلِمُونَ
X
മുസ്ലിംകള്‍
﴿3:64﴾ فَمَن
X
ഇനി ആരെങ്കിലും
تَوَلَّىٰ
X
പിന്തിരിഞ്ഞുകളഞ്ഞാല്‍
بَعْدَ ذَٰلِكَ
X
അതിനുശേഷം
فَأُولَٰئِكَ
X
അവര്‍ തന്നെയാണ്
هُمُ الْفَاسِقُونَ
X
അധര്‍മകാരികള്‍
﴿3:82﴾ إِنَّ الَّذِينَ تَوَلَّوْا
X
പിന്തിരിഞ്ഞ് പോയവര്‍
مِنكُمْ
X
നിങ്ങളില്‍ നിന്ന്
يَوْمَ
X
ദിവസം
الْتَقَى
X
ഏറ്റുമുട്ടി(യ)
الْجَمْعَانِ
X
രണ്ടു കൂട്ടര്‍
إِنَّمَا اسْتَزَلَّهُمُ
X
അവരെ വഴിപിഴപ്പിച്ചിരിക്കുന്നു
الشَّيْطَانُ
X
പിശാച്
بِبَعْضِ مَا كَسَبُواۖ
X
അവര്‍ ചെയ്തുവെച്ച ചിലത് കാരണം
وَلَقَدْ
X
തീര്‍ച്ചയായും
عَفَا
X
മാപ്പ് നല്‍കിയിരിക്കുന്നു
اللَّهُ
X
അല്ലാഹു
عَنْهُمْۗ
X
അവര്‍ക്ക്
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവന്‍(ആകുന്നു)
حَلِيمٌ
X
സഹനശീലനും
﴿3:155﴾ مَّن يُطِعِ
X
അനുസരിക്കുന്നവനാരോ
الرَّسُولَ
X
ദൈവദൂതനെ
فَقَدْ أَطَاعَ
X
തീര്‍ച്ചയായും അവന്‍ അനുസരിച്ചിരിക്കുന്നു
اللَّهَۖ
X
അല്ലാഹുവിനെ
وَمَن
X
ആരെങ്കിലും
تَوَلَّىٰ
X
പിന്തിരിഞ്ഞുപോയാല്‍
فَمَا أَرْسَلْنَاكَ
X
നാം നിന്നെ നിയോഗിച്ചിട്ടില്ല
عَلَيْهِمْ
X
അവരുടെമേല്‍
حَفِيظًا
X
കാവല്‍ക്കാരനായി
﴿4:80﴾ وَدُّوا
X
അവര്‍ ആഗ്രഹിക്കുന്നു
لَوْ تَكْفُرُونَ
X
നിങ്ങള്‍ അവിശ്വസിച്ചുവെങ്കില്‍
كَمَا كَفَرُوا
X
അവര്‍ അവിശ്വസിച്ചപോലെ
فَتَكُونُونَ
X
അങ്ങനെ നിങ്ങള്‍ ആകണമെന്ന്
سَوَاءًۖ
X
ഒരു പോലെ
فَلَا تَتَّخِذُوا
X
അതിനാല്‍ നിങ്ങള്‍ ആക്കരുത്
مِنْهُمْ
X
അവരില്‍ നിന്ന്
أَوْلِيَاءَ
X
കൈകാര്യകര്‍ത്താക്കളെ
حَتَّىٰ يُهَاجِرُوا
X
അവര്‍ നാട് വിട്ടുവരും വരെ
فِي سَبِيلِ اللَّهِۚ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
فَإِن تَوَلَّوْا
X
എന്നാല്‍ അവര്‍ പിന്തിരിഞ്ഞാല്‍
فَخُذُوهُمْ
X
നിങ്ങള്‍ അവരെ പിടികൂടുക
وَاقْتُلُوهُمْ
X
നിങ്ങള്‍ അവരെ വധിക്കുകയും ചെയ്യുക
حَيْثُ وَجَدتُّمُوهُمْۖ
X
അവരെ കണ്ടേടത്ത് വെച്ച്
وَلَا تَتَّخِذُوا
X
നിങ്ങള്‍ ആക്കരുത്
مِنْهُمْ
X
അവരില്‍ നിന്ന്
وَلِيًّا
X
കൈകാര്യകര്‍ത്താവായി (മിത്രമായി)
وَلَا نَصِيرًا
X
സഹായിയായും
﴿4:89﴾ وَمَن يُشَاقِقِ
X
അരെങ്കിലും എതിര്‍ക്കുന്നുവെങ്കില്‍
الرَّسُولَ
X
ദൈവദൂതനെ
مِن بَعْدِ
X
ശേഷം
مَا تَبَيَّنَ
X
വ്യക്തമായതിന്
لَهُ
X
അവന്
الْهُدَىٰ
X
നേര്‍മാര്‍ഗം
وَيَتَّبِعْ
X
അവന്‍ പിന്തുടരുകയും
غَيْرَ سَبِيلِ الْمُؤْمِنِينَ
X
സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗം
نُوَلِّهِ
X
നാം അവനെ തിരിച്ചുവിടും
مَا تَوَلَّىٰ
X
അവന്‍ തിരിഞ്ഞുപ്രവേശിച്ച വഴിയിലൂടെ
وَنُصْلِهِ
X
നാം അവനെ കരിക്കും
جَهَنَّمَۖ
X
നരകത്തീയില്‍
وَسَاءَتْ
X
അതെത്ര ചീത്ത
مَصِيرًا
X
താവളം
﴿4:115﴾ وَكَيْفَ
X
എങ്ങനെ
يُحَكِّمُونَكَ
X
നിന്നെ അവര്‍ വിധികര്‍ത്താവാക്കും
وَعِندَهُمُ
X
അവരുടെ അടുത്തുണ്ട്
التَّوْرَاةُ
X
തൗറാത്ത്
فِيهَا
X
അതിലുണ്ട്
حُكْمُ اللَّهِ
X
അല്ലാഹുവിന്റെ വിധി
ثُمَّ
X
എന്നിട്ടും
يَتَوَلَّوْنَ
X
അവര്‍ പിന്തിരിയുന്നു
مِن بَعْدِ ذَٰلِكَۚ
X
അതിനുശേഷം
وَمَا أُولَٰئِكَ
X
അവര്‍ അല്ല
بِالْمُؤْمِنِينَ
X
വിശ്വാസികള്‍
﴿5:43﴾ وَأَنِ احْكُم
X
നീ വിധികല്‍പിക്കണമെന്ന(നിര്‍ദേശത്തോടെയും)
بَيْنَهُم
X
അവര്‍ക്കിടയില്‍
بِمَا أَنزَلَ اللَّهُ
X
അല്ലാഹു അവതരിപ്പിച്ചതനുസരിച്ച്
وَلَا تَتَّبِعْ
X
നീ പിന്‍പറ്റരുത്
أَهْوَاءَهُمْ
X
അവരുടെ ഇച്ഛകളെ
وَاحْذَرْهُمْ
X
അവരെക്കുറിച്ച് നീ ജാഗ്രത പുലര്‍ത്തുകയും ചെയ്യുക
أَن يَفْتِنُوكَ
X
അവര്‍ നിന്നെ തെറ്റിച്ചുകളയുന്നതിനെക്കുറിച്ച്
عَن بَعْضِ
X
ചിലതില്‍നിന്ന്
مَا أَنزَلَ اللَّهُ
X
അല്ലാഹു ഇറക്കിത്തന്നവയില്‍
إِلَيْكَۖ
X
നിനക്ക്
فَإِن تَوَلَّوْا
X
ഇനി അവര്‍ പിന്തിരിഞ്ഞുപോകുന്നുവെങ്കില്‍
فَاعْلَمْ
X
നീ അറിയുക
أَنَّمَا يُرِيدُ اللَّهُ
X
നിശ്ചയം അല്ലാഹു ഉദ്ദേശിക്കുന്നു
أَن يُصِيبَهُم
X
അവരെ ആപത്തിലകപ്പെടുത്താന്‍
بِبَعْضِ
X
ചിലതുകാരണമായി
ذُنُوبِهِمْۗ
X
അവരുടെ തെറ്റുകളില്‍
وَإِنَّ كَثِيرًا
X
തീര്‍ച്ചയായും ഏറെപേരും
مِّنَ النَّاسِ
X
ജനങ്ങളില്‍നിന്ന്
لَفَاسِقُونَ
X
ധിക്കാരികളാണ്
﴿5:49﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
لَا تَتَّخِذُوا
X
നിങ്ങള്‍ സ്വീകരിക്കരുത്
الْيَهُودَ
X
ജൂതന്മാരെ
وَالنَّصَارَىٰ
X
ക്രിസ്ത്യാനികളെയും
أَوْلِيَاءَۘ
X
ആത്മമിത്രങ്ങളായി
بَعْضُهُمْ
X
അവരില്‍ചിലര്‍
أَوْلِيَاءُ
X
ആത്മമിത്രങ്ങളാണ്
بَعْضٍۚ
X
ചിലരുടെ
وَمَن يَتَوَلَّهُم
X
ആരെങ്കിലും അവരെ ആത്മമിത്രങ്ങളാക്കുന്നു(വെങ്കില്‍)
مِّنكُمْ
X
നിങ്ങളില്‍നിന്ന്
فَإِنَّهُ
X
അപ്പോള്‍ തീര്‍ച്ചയായും അവന്‍
مِنْهُمْۗ
X
അവരില്‍പെട്ടവനാകുന്നു
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يَهْدِي
X
അവന്‍ നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ
X
ജനത്തെ
الظَّالِمِينَ
X
അക്രമികളായ
﴿5:51﴾ وَمَن
X
ആരെങ്കിലും
يَتَوَلَّ
X
അവന്‍ മിത്രമാക്കുന്നു
اللَّهَ
X
അല്ലാഹുവെ
وَرَسُولَهُ
X
അവന്റെ ദൂതനെയും
وَالَّذِينَ آمَنُوا
X
സത്യവിശ്വാസികളെയും
فَإِنَّ حِزْبَ اللَّهِ
X
തീര്‍ച്ചയായും അല്ലാഹുവിന്റെ കക്ഷി
هُمُ
X
അവരാണ്
الْغَالِبُونَ
X
വിജയം വരിക്കുന്നവര്‍
﴿5:56﴾ تَرَىٰ
X
നിനക്ക് കാണാം
كَثِيرًا
X
ഏറെ പേരെയും
مِّنْهُمْ
X
അവരിലെ
يَتَوَلَّوْنَ
X
അവര്‍ കൈകാര്യകര്‍ത്താക്കളാക്കുന്നു
الَّذِينَ كَفَرُواۚ
X
സത്യനിഷേധികളെ
لَبِئْسَ
X
വളരെ ചീത്തതന്നെ
مَا قَدَّمَتْ
X
മുന്‍കൂട്ടി ചെയ്തുവെച്ചത്
لَهُمْ
X
തങ്ങള്‍ക്കായി
أَنفُسُهُمْ
X
അവരുടെ ശരീരങ്ങള്‍
أَن سَخِطَ اللَّهُ
X
അതായത് അല്ലാഹു കോപിച്ചിരിക്കുന്നു
عَلَيْهِمْ
X
അവരോട്
وَفِي الْعَذَابِ
X
ശിക്ഷയില്‍
هُمْ
X
അവര്‍
خَالِدُونَ
X
ശാശ്വതവാസികളാകുന്നു
﴿5:80﴾ وَأَطِيعُوا اللَّهَ
X
അല്ലാഹുവിനെ നിങ്ങള്‍ അനുസരിക്കുക
وَأَطِيعُوا الرَّسُولَ
X
ദൈവദൂതനെയും നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക
وَاحْذَرُواۚ
X
നിങ്ങള്‍ ജാഗ്രത പുലര്‍ത്തുകയും ചെയ്യുക
فَإِن تَوَلَّيْتُمْ
X
അഥവാ നിങ്ങള്‍ പിന്തിരിയുകയാണെങ്കില്‍
فَاعْلَمُوا
X
നിങ്ങള്‍ അറിയുക
أَنَّمَا
X
നിശ്ചയം
عَلَىٰ رَسُولِنَا
X
നമ്മുടെ ദൂതന്റെ മേലുള്ളത്(കടമ)
الْبَلَاغُ
X
ദിവ്യസന്ദേശം എത്തിച്ചുതരലാകുന്നു
الْمُبِينُ
X
വ്യക്തമായ
﴿5:92﴾ فَتَوَلَّىٰ
X
അനന്തരം അദ്ദേഹം വിട്ടുപോയി
عَنْهُمْ
X
അവരെ
وَقَالَ
X
അദ്ദേഹം പറഞ്ഞു
يَا قَوْمِ
X
എന്റെ ജനമേ
لَقَدْ أَبْلَغْتُكُمْ
X
ഞാന്‍ നിങ്ങള്‍ക്കെത്തിച്ചു
رِسَالَةَ
X
സന്ദേശം
رَبِّي
X
എന്റെ നാഥന്റെ
وَنَصَحْتُ
X
ഞാന്‍ നന്മ ആഗ്രഹിച്ചു
لَكُمْ
X
നിങ്ങള്‍ക്ക്
وَلَٰكِن
X
പക്ഷേ
لَّا تُحِبُّونَ
X
നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ല
النَّاصِحِينَ
X
ഗുണകാംക്ഷികളെ
﴿7:79﴾ فَتَوَلَّىٰ عَنْهُمْ
X
അനന്തരം അദ്ദേഹം അവരെ വിട്ടുപോയി
وَقَالَ
X
അദ്ദേഹം പറഞ്ഞു
يَا قَوْمِ
X
എന്റെ ജനമേ
لَقَدْ أَبْلَغْتُكُمْ
X
നിങ്ങള്‍ക്കു ഞാന്‍ എത്തിച്ചുതന്നു
رِسَالَاتِ
X
സന്ദേശങ്ങള്‍
رَبِّي
X
എന്റെ നാഥന്റെ
وَنَصَحْتُ
X
ഞാന്‍ ഗുണകാംക്ഷ പുലര്‍ത്തുകയും ചെയ്തു
لَكُمْۖ
X
നിങ്ങളോട്
فَكَيْفَ آسَىٰ
X
അതിനാല്‍ ഞാന്‍ എങ്ങനെ ഖേദിക്കും
عَلَىٰ قَوْمٍ
X
ജനത്തിന്റെ പേരില്‍
كَافِرِينَ
X
സത്യനിഷേധികളായ
﴿7:93﴾ إِنَّ وَلِيِّيَ
X
തീര്‍ച്ചയായും എന്റെ രക്ഷകന്‍
اللَّهُ
X
അല്ലാഹുവാണ്
الَّذِي نَزَّلَ
X
ഇറക്കിയവനായ
الْكِتَابَۖ
X
ഈ ഗ്രന്ഥം
وَهُوَ
X
അവന്‍
يَتَوَلَّى
X
സംരക്ഷണമേല്‍ക്കുന്നു
الصَّالِحِينَ
X
സജ്ജനങ്ങളുടെ
﴿7:196﴾ يَا أَيُّهَا الَّذِينَ آمَنُوا
X
സത്യവിശ്വാസികളേ
أَطِيعُوا
X
നിങ്ങള്‍ അനുസരിക്കുക
اللَّهَ
X
അല്ലാഹുവിനെ
وَرَسُولَهُ
X
അവന്റെ ദൂതനെയും
وَلَا تَوَلَّوْا
X
നിങ്ങള്‍ പിന്തിരിയരുത്
عَنْهُ
X
അദ്ദേഹത്തെ വിട്ട്
وَأَنتُمْ
X
നിങ്ങളായിരിക്കെ
تَسْمَعُونَ
X
നിങ്ങള്‍ കേള്‍ക്കുന്നു
﴿8:20﴾ وَلَوْ عَلِمَ اللَّهُ
X
അല്ലാഹു കണ്ടറിഞ്ഞിരിന്നുവെങ്കില്‍
فِيهِمْ
X
അവരില്‍
خَيْرًا
X
എന്തെങ്കിലും നന്മ
لَّأَسْمَعَهُمْۖ
X
അവരെ അവന്‍ കേള്‍പിക്കുമായിരുന്നു
وَلَوْ أَسْمَعَهُمْ
X
അവരെ അവന്‍ കേള്‍പിച്ചാല്‍ പോലും
لَتَوَلَّوا
X
അവര്‍ തിരിഞ്ഞുപോകുമായിരുന്നു
وَّهُم
X
അവര്‍(ആയിക്കൊണ്ട്)
مُّعْرِضُونَ
X
അവഗണിക്കുന്നവര്‍
﴿8:23﴾ وَإِن تَوَلَّوْا
X
അഥവാ അവര്‍ പിന്തിരിയുകയാണെങ്കില്‍
فَاعْلَمُوا
X
നിങ്ങള്‍ അറിയുക
أَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹുവാണ്
مَوْلَاكُمْۚ
X
നിങ്ങളുടെ രക്ഷകന്‍
نِعْمَ
X
(അവന്‍) വളരെനല്ല
الْمَوْلَىٰ
X
രക്ഷകന്‍
وَنِعْمَ
X
വളരെ നല്ല
النَّصِيرُ
X
സഹായി
﴿8:40﴾ وَأَذَانٌ
X
അറിയിപ്പാണിത്
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്നുള്ള
وَرَسُولِهِ
X
അവന്റെ ദൂതനില്‍ നിന്നും
إِلَى النَّاسِ
X
ജനങ്ങള്‍ക്ക്
يَوْمَ الْحَجِّ
X
ഹജ്ജ് നാളില്‍
الْأَكْبَرِ
X
മഹത്തായ
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
بَرِيءٌ
X
ബാധ്യത ഒഴിഞ്ഞവനാണ്
مِّنَ الْمُشْرِكِينَۙ
X
ബഹുദൈവ വിശ്വാസികളില്‍ നിന്ന്
وَرَسُولُهُۚ
X
അവന്റെ ദൂതനും
فَإِن تُبْتُمْ
X
അതിനാല്‍ നിങ്ങള്‍ പശ്ചാത്തപിക്കുന്നുവെങ്കില്‍
فَهُوَ
X
അതാണ്
خَيْرٌ
X
ഉത്തമം
لَّكُمْۖ
X
നിങ്ങള്‍ക്ക്
وَإِن تَوَلَّيْتُمْ
X
അഥവാ നിങ്ങള്‍ പിന്തിരിയുകയാണെങ്കില്‍
فَاعْلَمُوا
X
അറിയുക
أَنَّكُمْ
X
നിശ്ചയം നിങ്ങള്‍
غَيْرُ مُعْجِزِي اللَّهِۗ
X
അല്ലാഹുവിനെ തോല്‍പിക്കാന്‍ കഴിയാത്തവരാണ്
وَبَشِّرِ
X
നീ സുവാര്‍ത്ത അറിയിക്കുക
الَّذِينَ كَفَرُوا
X
സത്യനിഷേധികളോട്
بِعَذَابٍ
X
ശിക്ഷയെപ്പറ്റി
أَلِيمٍ
X
നോവേറിയ
﴿9:3﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
لَا تَتَّخِذُوا
X
നിങ്ങളാക്കരുത്
آبَاءَكُمْ
X
നിങ്ങളുടെ പിതാക്കളെ
وَإِخْوَانَكُمْ
X
നിങ്ങളുടെ സഹോദരങ്ങളെയും
أَوْلِيَاءَ
X
രക്ഷാധികാരികള്‍
إِنِ اسْتَحَبُّوا
X
അവര്‍ സ്നേഹിക്കുന്നുവെങ്കില്‍
الْكُفْرَ
X
സത്യനിഷേധത്തെ
عَلَى الْإِيمَانِۚ
X
സത്യവിശ്വാസത്തെക്കാള്‍
وَمَن يَتَوَلَّهُم
X
ആരെങ്കിലും അവരെ രക്ഷാധികാരികളാക്കുന്നുവെങ്കില്‍
مِّنكُمْ
X
നിങ്ങളില്‍പെട്ട
فَأُولَٰئِكَ
X
അവര്‍ തന്നെയാണ്
هُمُ الظَّالِمُونَ
X
അക്രമികള്‍
﴿9:23﴾ إِن تُصِبْكَ
X
നിനക്ക് കിട്ടിയാല്‍
حَسَنَةٌ
X
വല്ല നേട്ടവും
تَسُؤْهُمْۖ
X
അതവരെ ദു:ഖിതരാക്കും
وَإِن تُصِبْكَ
X
നിനക്ക് വന്നാല്‍
مُصِيبَةٌ
X
വല്ല വിപത്തും
يَقُولُوا
X
അവര്‍ പറയും
قَدْ أَخَذْنَا
X
ഞങ്ങള്‍ കൈക്കലാക്കിയിരിക്കുന്നു
أَمْرَنَا
X
ഞങ്ങളുടെ കാര്യം
مِن قَبْلُ
X
മുമ്പ് തന്നെ
وَيَتَوَلَّوا
X
അവര്‍ പിന്തിരിഞ്ഞ് പോവുകയും ചെയ്യും
وَّهُمْ فَرِحُونَ
X
അവര്‍ ആഹ്ലാദിക്കുന്നവരായിരിക്കെ
﴿9:50﴾ يَحْلِفُونَ
X
അവര്‍ ആണയിടുന്നു
بِاللَّهِ
X
അല്ലാഹുവിന്റെ പേരില്‍
مَا قَالُوا
X
തങ്ങള്‍ അങ്ങനെ പറഞ്ഞിട്ടേയില്ലെന്ന്
وَلَقَدْ قَالُوا
X
എന്നാല്‍ ഉറപ്പായും അവര്‍ ഉരുവിട്ടിരിക്കുന്നു
كَلِمَةَ
X
വാക്ക്
الْكُفْرِ
X
സത്യനിഷേധത്തിന്റെ
وَكَفَرُوا
X
അവര്‍ സത്യനിഷേധികളാവുകയും ചെയ്തു
بَعْدَ إِسْلَامِهِمْ
X
ഇസ്‌ലാം സ്വീകരിച്ച ശേഷം
وَهَمُّوا
X
അവര്‍ മുതിരുകയും ചെയ്തു
بِمَا لَمْ يَنَالُواۚ
X
തങ്ങള്‍ക്ക് ചെയ്യാനാവാത്ത കാര്യത്തിന്
وَمَا نَقَمُوا
X
അവര്‍ ശത്രുത വെക്കുന്നില്ല
إِلَّا أَنْ أَغْنَاهُمُ
X
അവര്‍ക്കു സുഭിക്ഷത നല്‍കി എന്നതിനാലല്ലാതെ
اللَّهُ
X
അല്ലാഹു
وَرَسُولُهُ
X
അവന്റെ ദൂതനും
مِن فَضْلِهِۚ
X
അല്ലാഹുവിന്റെ അനുഗ്രഹത്താല്‍
فَإِن يَتُوبُوا
X
ഇനിയെങ്കിലും അവര്‍ പശ്ചാത്തപിക്കുകയാണെങ്കില്‍
يَكُ
X
അതായിരിക്കും
خَيْرًا
X
ഉത്തമം
لَّهُمْۖ
X
അവര്‍ക്ക്
وَإِن يَتَوَلَّوْا
X
അവര്‍ പിന്തിരിഞ്ഞുപോവുകയാണെങ്കില്‍
يُعَذِّبْهُمُ
X
അവരെ ശിക്ഷിക്കും
اللَّهُ
X
അല്ലാഹു
عَذَابًا
X
ശിക്ഷ
أَلِيمًا
X
നോവേറിയ
فِي الدُّنْيَا
X
ഇഹത്തില്‍
وَالْآخِرَةِۚ
X
പരത്തിലും
وَمَا لَهُمْ
X
അവര്‍ക്ക് ഇല്ല
فِي الْأَرْضِ
X
ഭൂമിയില്‍
مِن وَلِيٍّ
X
ഒരു രക്ഷകനും
وَلَا نَصِيرٍ
X
ഒരു സഹായിയും
﴿9:74﴾ فَلَمَّا آتَاهُم
X
അങ്ങനെ (അല്ലാഹു) അവര്‍ക്ക് നല്‍കിയപ്പോള്‍
مِّن فَضْلِهِ
X
തന്റെ ഔദാര്യത്തില്‍ നിന്ന്
بَخِلُوا بِهِ
X
അവരതില്‍ പിശുക്ക് കാണിച്ചു
وَتَوَلَّوا
X
അവര്‍ പിന്‍മാറുകയും ചെയ്തു
وَّهُم مُّعْرِضُونَ
X
അവര്‍ അവഗണിച്ചു കൊണ്ട്
﴿9:76﴾ وَلَا عَلَى الَّذِينَ
X
ഒരു വിഭാഗത്തിനും കുറ്റമില്ല
إِذَا مَا أَتَوْكَ
X
അവര്‍ നിന്റെയടുത്ത് വന്നപ്പോള്‍
لِتَحْمِلَهُمْ
X
അവരെ വാഹനങ്ങളില്‍ കൊണ്ടുപോകുന്നതിനായി
قُلْتَ
X
നീ അവരോട് പറഞ്ഞു
لَا أَجِدُ
X
ഞാന്‍ കാണുന്നില്ല
مَا أَحْمِلُكُمْ عَلَيْهِ
X
നിങ്ങളെ വഹിക്കാനുള്ള വാഹനം
تَوَلَّوا
X
അവര്‍ തിരിച്ചു പോയി
وَّأَعْيُنُهُمْ
X
അവരുടെ കണ്ണുകള്‍
تَفِيضُ
X
ഒഴുകുന്നു
مِنَ الدَّمْعِ
X
കണ്ണുനീര്‍
حَزَنًا
X
തീവ്രദുഃഖത്താല്‍
أَلَّا يَجِدُوا
X
അവര്‍ കണ്ടെത്താത്തതിന്റെ പേരില്‍
مَا يُنفِقُونَ
X
അവര്‍ക്കു ചെലവഴിക്കാനുള്ളത്
﴿9:92﴾ فَإِن تَوَلَّوْا
X
എന്നിട്ടും അവര്‍ പുറംതിരിയുകയാണെങ്കില്‍
فَقُلْ
X
പറയുക
حَسْبِيَ
X
എനിക്കുമതി
اللَّهُ
X
അല്ലാഹു
لَا إِلَٰهَ
X
ഒരു ദൈവവുമില്ല
إِلَّا هُوَۖ
X
അവനല്ലാതെ
عَلَيْهِ
X
അവനില്‍
تَوَكَّلْتُۖ
X
ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നു
وَهُوَ
X
അവന്‍
رَبُّ الْعَرْشِ
X
സിംഹാസനത്തിന്റെ നാഥന്‍
الْعَظِيمِ
X
മഹത്തായ
﴿9:129﴾ فَإِن تَوَلَّيْتُمْ
X
അഥവാ, നിങ്ങള്‍ പിന്തിരിയുന്നുവെങ്കില്‍
فَمَا سَأَلْتُكُم
X
ഞാന്‍ നിങ്ങളോട് ആവശ്യപ്പെട്ടിട്ടില്ലല്ലോ
مِّنْ أَجْرٍۖ
X
ഒരു പ്രതിഫലവും
إِنْ أَجْرِيَ
X
എനിക്കുള്ള പ്രതിഫലമല്ല
إِلَّا عَلَى اللَّهِۖ
X
അല്ലാഹുവിങ്കലല്ലാതെ
وَأُمِرْتُ
X
ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു
أَنْ أَكُونَ
X
ഞാന്‍ ആയിരിക്കാന്‍
مِنَ الْمُسْلِمِينَ
X
മുസ്‌ലികളില്‍
﴿10:72﴾ وَأَنِ اسْتَغْفِرُوا
X
നിങ്ങള്‍ പാപമോചനം തേടുക
رَبَّكُمْ
X
നിങ്ങളുടെ നാഥനോട്
ثُمَّ تُوبُوا
X
പിന്നെ പശ്ചാത്തപിച്ചു മടങ്ങുക
إِلَيْهِ
X
അവങ്കലേക്ക്
يُمَتِّعْكُم
X
അവന്‍ നിങ്ങള്‍ക്ക് അനുഭവിക്കാന്‍ നല്‍കും
مَّتَاعًا حَسَنًا
X
ഉത്തമമായ ജീവിതവിഭവം
إِلَىٰ أَجَلٍ
X
ഒരു അവധി വരെ
مُّسَمًّى
X
നിശ്ചിതമായ
وَيُؤْتِ
X
അവന്‍ നല്‍കും
كُلَّ
X
എല്ലാവര്‍ക്കും
ذِي فَضْلٍ
X
ശ്രേഷ്ഠതയുള്ള
فَضْلَهُۖ
X
അവരുടെ ശ്രേഷ്ഠതയനുസരിച്ച്
وَإِن تَوَلَّوْا
X
അഥവാ നിങ്ങള്‍ പിന്തിരിയുന്നുവെങ്കില്‍
فَإِنِّي أَخَافُ
X
നിശ്ചയം, ഞാന്‍ ഭയപ്പെടുന്നു
عَلَيْكُمْ
X
നിങ്ങള്‍ക്ക്
عَذَابَ
X
ശിക്ഷ
يَوْمٍ كَبِيرٍ
X
ഭീകരമായൊരു നാളിലെ
﴿11:3﴾ وَيَا قَوْمِ
X
എന്റെ ജനമേ
اسْتَغْفِرُوا
X
നിങ്ങള്‍ മാപ്പിരക്കുക
رَبَّكُمْ
X
നിങ്ങളുടെ നാഥനോടും
ثُمَّ
X
പിന്നെ
تُوبُوا إِلَيْهِ
X
അവങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുക
يُرْسِلِ
X
അവന്‍ അയച്ചുതരും
السَّمَاءَ
X
മഴ
عَلَيْكُم
X
നിങ്ങള്‍ക്ക്
مِّدْرَارًا
X
സമൃദ്ധമായി
وَيَزِدْكُمْ
X
അവന്‍ നിങ്ങള്‍ക്ക് വര്‍ദ്ധിപ്പിച്ചുതരികയും ചെയ്യും
قُوَّةً
X
ശക്തി
إِلَىٰ قُوَّتِكُمْ
X
നിങ്ങളുടെ ശക്തിയിലേക്ക്
وَلَا تَتَوَلَّوْا
X
നിങ്ങള്‍ പിന്‍തിരിഞ്ഞു പോകരുത്
مُجْرِمِينَ
X
പാപികളായി
﴿11:52﴾ فَإِن تَوَلَّوْا
X
ഇനി നിങ്ങള്‍ പിന്തിരിഞ്ഞുപോകുകയാണെങ്കില്‍
فَقَدْ أَبْلَغْتُكُم
X
ഞാന്‍ നിങ്ങള്‍ക്ക് എത്തിച്ചുതന്നിരിക്കുന്നു
مَّا
X
ഒരു (സന്ദേശം )
أُرْسِلْتُ
X
ഞാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നു
بِهِ
X
അതുമായി
إِلَيْكُمْۚ
X
നിങ്ങളിലേക്ക്
وَيَسْتَخْلِفُ
X
പകരം കൊണ്ട് വരും
رَبِّي
X
എന്റെ നാഥന്‍
قَوْمًا
X
ഒരു ജനതയെ
غَيْرَكُمْ
X
നിങ്ങളല്ലാത്ത
وَلَا تَضُرُّونَهُ شَيْئًاۚ
X
അവനൊരു ദ്രോഹവും വരുത്താന്‍ നിങ്ങള്‍ക്കാവില്ല
إِنَّ رَبِّي
X
നിശ്ചയമായും എന്റെ നാഥന്‍
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിന്നും
حَفِيظٌ
X
മേല്‍നോട്ടം വഹിക്കുന്നവനാണ്
﴿11:57﴾ وَتَوَلَّىٰ
X
അദ്ദേഹം പുറംതിരിഞ്ഞു
عَنْهُمْ
X
അവരില്‍നിന്ന്
وَقَالَ
X
എന്നിട്ടു പറയുകയുംചെയ്തു
يَا أَسَفَىٰ
X
ഹാ! എന്റെ സങ്കടം
عَلَىٰ يُوسُفَ
X
യൂസുഫിന്റെ കാര്യത്തില്‍
وَابْيَضَّتْ
X
വെളുത്തുപോയി
عَيْنَاهُ
X
അദ്ദേഹത്തിന്റെ ഇരുകണ്ണുകളും
مِنَ الْحُزْنِ
X
ദുഃഖം കാരണമായി
فَهُوَ
X
അദ്ദേഹം
كَظِيمٌ
X
(ദുഃഖം) ഉള്ളിലൊതുക്കിയവനാകുന്നു
﴿12:84﴾ فَإِن تَوَلَّوْا
X
ഇനി അവര്‍ തിരിഞ്ഞുകളയുകയാണെങ്കില്‍
فَإِنَّمَا عَلَيْكَ
X
അപ്പോള്‍ നിന്റെ ബാധ്യത
الْبَلَاغُ
X
പ്രബോധനം (മാത്രമാണ്)
الْمُبِينُ
X
വ്യക്തമായ
﴿16:82﴾ إِنَّمَا سُلْطَانُهُ
X
നിശ്ചയമായും അവന്റെ അധികാരം
عَلَى
X
ഒരുത്തരില്‍ (മാത്രമാണ്)
الَّذِينَ يَتَوَلَّوْنَهُ
X
അവരവനെ രക്ഷാധികാരിയാക്കുന്നു
وَالَّذِينَ
X
ഒരുത്തരും
هُم
X
അവര്‍
بِهِ
X
അവനോട്
مُشْرِكُونَ
X
പങ്ക് ചേര്‍ക്കുന്നവരാകുന്നു
﴿16:100﴾ إِنَّا قَدْ أُوحِيَ إِلَيْنَا
X
തീര്‍ച്ചയായും ഞങ്ങള്‍ക്ക് ബോധനം നല്‍കപ്പെട്ടിരിക്കുന്നു
أَنَّ الْعَذَابَ
X
തീര്‍ച്ചയായും ശിക്ഷ
عَلَىٰ مَن
X
യാതൊരുത്തനാകുന്നു
كَذَّبَ
X
അവന്‍ കളവാക്കി
وَتَوَلَّىٰ
X
അവന്‍ പിന്തിരിഞ്ഞുപോവുകയും ചെയ്തു
﴿20:48﴾ فَتَوَلَّىٰ
X
അങ്ങനെ പിരിഞ്ഞുപോയി
فِرْعَوْنُ
X
ഫറവോന്‍
فَجَمَعَ
X
എന്നിട്ടവന്‍ ഒരുക്കൂട്ടി
كَيْدَهُ
X
അവന്റെ (മുഴുവന്‍) തന്ത്രവും
ثُمَّ أَتَىٰ
X
പിന്നെ അവന്‍ (നിശ്ചിത സമയത്ത്) വന്നു
﴿20:60﴾ فَإِن تَوَلَّوْا
X
ഇനി അവര്‍ പിന്തിരിയുന്നുവെങ്കില്‍
فَقُلْ
X
താങ്കള്‍ പറയുക
آذَنتُكُمْ
X
ഞാന്‍ നിങ്ങളെ അറിയിച്ചുകഴിഞ്ഞു
عَلَىٰ سَوَاءٍۖ
X
തുല്യമായവിധം
وَإِنْ أَدْرِي
X
ഞാനറിയുന്നില്ല
أَقَرِيبٌ
X
അടുത്താണോ
أَم بَعِيدٌ
X
അതോ ദൂരേയോ
مَّا تُوعَدُونَ
X
നിങ്ങള്‍ താക്കീത് ചെയ്യപ്പെടുന്നത്
﴿21:109﴾ كُتِبَ
X
രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു
عَلَيْهِ
X
അവന്റെ കാര്യത്തില്‍
أَنَّهُ
X
തീര്‍ച്ചയായും
مَن تَوَلَّاهُ
X
അവനെ മിത്രമായി സ്വീകരിക്കുന്നവന്‍
فَأَنَّهُ
X
നിശ്ചയമായും
يُضِلُّهُ
X
അവനെ അവന്‍ പിഴപ്പിക്കും
وَيَهْدِيهِ
X
അവനെ നയിക്കുകയും ചെയ്യും
إِلَىٰ عَذَابِ
X
ശിക്ഷയിലേക്ക്
السَّعِيرِ
X
നരകത്തിന്റെ
﴿22:4﴾ إِنَّ الَّذِينَ جَاءُوا
X
തീര്‍ച്ചയായും വന്നവര്‍
بِالْإِفْكِ
X
അപവാദവും കൊണ്ട്
عُصْبَةٌ
X
ഒരു വിഭാഗമാണ്
مِّنكُمْۚ
X
നിങ്ങളില്‍ പെട്ട
لَا تَحْسَبُوهُ
X
നിങ്ങളതിനെ കരുതേണ്ട
شَرًّا لَّكُمۖ
X
നിങ്ങള്‍ക്ക് ദോഷമായി
بَلْ
X
എന്നാല്‍
هُوَ
X
അത്
خَيْرٌ لَّكُمْۚ
X
നിങ്ങള്‍ക്ക് ഗുണമാണ്
لِكُلِّ امْرِئٍ
X
എല്ലാ ഓരോരുത്തര്‍ക്കും ഉണ്ട്
مِّنْهُم
X
അവരിലെ
مَّا اكْتَسَبَ
X
താന്‍ സമ്പാദിച്ചത്
مِنَ الْإِثْمِۚ
X
പാപത്തില്‍ നിന്ന്
وَالَّذِي تَوَلَّىٰ
X
ഏറ്റെടുത്തവന്‍
كِبْرَهُ
X
അതിന്റെ നേതൃത്വം
مِنْهُمْ
X
അവരില്‍നിന്ന്
لَهُ
X
അവനുണ്ട്
عَذَابٌ
X
ശിക്ഷ
عَظِيمٌ
X
കടുത്ത
﴿24:11﴾ وَيَقُولُونَ
X
അവര്‍ പറയുന്നു
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചു
بِاللَّهِ
X
അല്ലാഹുവില്‍
وَبِالرَّسُولِ
X
ദൂതനിലും
وَأَطَعْنَا
X
ഞങ്ങളനുസരിച്ചു
ثُمَّ
X
പിന്നെ
يَتَوَلَّىٰ
X
പിന്തിരിഞ്ഞു പോകുന്നു
فَرِيقٌ مِّنْهُم
X
അവരിലൊരുവിഭാഗം
مِّن بَعْدِ ذَٰلِكَۚ
X
അതിന് ശേഷം
وَمَا أُولَٰئِكَ
X
അവരല്ല
بِالْمُؤْمِنِينَ
X
വിശ്വസിക്കുന്നവര്‍
﴿24:47﴾ قُلْ
X
നീ പറയുക
أَطِيعُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുക
وَأَطِيعُوا الرَّسُولَۖ
X
ദൂതനെയും നിങ്ങള്‍ അനുസരിക്കുക
فَإِن تَوَلَّوْا
X
നിങ്ങള്‍ പിന്തിരിയുകയാണെങ്കില്‍
فَإِنَّمَا
X
മാത്രമാണ്
عَلَيْهِ
X
അദ്ദേഹത്തിനുമേലുള്ള ബാധ്യത
مَا حُمِّلَ
X
അദ്ദേഹം ചുമതലപ്പെട്ടത്
وَعَلَيْكُم
X
നിങ്ങളുടെ മേലുള്ള ബാധ്യത
مَّا حُمِّلْتُمْۖ
X
നിങ്ങള്‍ ഏല്‍പിക്കപ്പെട്ടതും
وَإِن تُطِيعُوهُ
X
നിങ്ങള്‍ അദ്ദേഹത്തെ അനുസരിച്ചാല്‍
تَهْتَدُواۚ
X
നിങ്ങള്‍ നേര്‍വഴി നേടും
وَمَا عَلَى الرَّسُولِ
X
ദൂതന്റെ മേലില്ല
إِلَّا
X
ഒഴികെ
الْبَلَاغُ الْمُبِينُ
X
വ്യക്തമായ പ്രബോധനം
﴿24:54﴾ اذْهَب
X
നീ പോവുക
بِّكِتَابِي
X
എന്റെ എഴുത്തുമായി
هَٰذَا
X
فَأَلْقِهْ
X
എന്നിട്ട് അത് ഇട്ടു കൊടുക്കുക
إِلَيْهِمْ
X
അവര്‍ക്ക്
ثُمَّ
X
പിന്നെ
تَوَلَّ
X
നീ മാറിനില്‍ക്കുക
عَنْهُمْ
X
അവരില്‍ നിന്ന്
فَانظُرْ
X
എന്നിട്ട് നീ നോക്കുക
مَاذَا
X
എന്താണ്
يَرْجِعُونَ
X
അവര്‍ മറുപടി നല്‍കുന്നത്
﴿27:28﴾ فَسَقَىٰ
X
അപ്പോള്‍ അദ്ദേഹം വെള്ളം കുടിപ്പിച്ചു
لَهُمَا
X
അവര്‍ക്ക് രണ്ടുപേര്‍ക്കും വേണ്ടി
ثُمَّ
X
പിന്നീട്
تَوَلَّىٰ
X
അദ്ദേഹം മാറിനിന്നു
إِلَى الظِّلِّ
X
തണലിലേക്ക്
فَقَالَ
X
ഇങ്ങനെ പ്രാര്‍ത്ഥിച്ചു
رَبِّ
X
എന്റെ നാഥാ
إِنِّي
X
തീര്‍ച്ചയായും ഞാന്‍
لِمَا أَنزَلْتَ
X
നീ ഇറക്കിത്തരുന്ന(തിലേക്ക്)
إِلَيَّ
X
എനിക്ക്
مِنْ خَيْرٍ
X
ഏതൊരു നന്മക്കും
فَقِيرٌ
X
ഞാന്‍ ആവശ്യമുള്ളവനാണ്
﴿28:24﴾ فَتَوَلَّوْا
X
അപ്പോള്‍ അവര്‍ വിട്ടുപോയി
عَنْهُ
X
അദ്ദേഹത്തെ
مُدْبِرِينَ
X
പിന്തിരിഞ്ഞുകൊണ്ട്
﴿37:90﴾ فَتَوَلَّ
X
അതിനാല്‍ നീ മാറിനില്‍ക്കുക
عَنْهُمْ
X
അവരില്‍നിന്ന്
حَتَّىٰ حِينٍ
X
ഒരവധിവരെ
﴿37:174﴾ وَتَوَلَّ
X
അതിനാല്‍ നീ മാറിനില്‍ക്കുക
عَنْهُمْ
X
അവരില്‍നിന്ന്
حَتَّىٰ حِينٍ
X
ഒരവധിവരെ
﴿37:178﴾ ثُمَّ
X
അപ്പോള്‍
تَوَلَّوْا عَنْهُ
X
അദ്ദേഹത്തെ അവഗണിച്ചു പിന്തിരിയുകയാണുണ്ടായത്
وَقَالُوا
X
അവര്‍ പറയുകയും ചെയ്തു
مُعَلَّمٌ
X
ഇവന്‍ പരിശീലനം ലഭിച്ചവനാണ്
مَّجْنُونٌ
X
ഭ്രാന്തനാണ്
﴿44:14﴾ فَهَلْ عَسَيْتُمْ
X
നിങ്ങളായേക്കുമോ?
إِن تَوَلَّيْتُمْ
X
നിങ്ങള്‍ പിന്തിരിഞ്ഞുപോവുകയാണെങ്കില്‍
أَن تُفْسِدُوا
X
നിങ്ങള്‍ കുഴപ്പമുണ്ടാക്കാന്‍ (ശ്രമിക്കുന്നവര്‍)
فِي الْأَرْضِ
X
ഭൂമിയില്‍
وَتُقَطِّعُوا
X
നിങ്ങള്‍ മുറിച്ചുകളയാനും
أَرْحَامَكُمْ
X
നിങ്ങളുടെ കുടുംബബന്ധങ്ങളെ
﴿47:22﴾ هَا أَنتُمْ
X
അല്ലയോ നിങ്ങള്‍
هَٰؤُلَاءِ
X
ഇക്കൂട്ടര്‍ (കൂട്ടരേ)
تُدْعَوْنَ
X
നിങ്ങള്‍ ക്ഷണിക്കപ്പെടുന്നു
لِتُنفِقُوا
X
നിങ്ങള്‍ ചെലവഴിക്കുന്നതിന്
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
فَمِنكُم
X
അപ്പോള്‍ നിങ്ങളിലുണ്ട്
مَّن يَبْخَلُۖ
X
പിശുക്കു കാണിക്കുന്നവന്‍
وَمَن يَبْخَلْ
X
ആര്‍ പിശുക്കു കാണിക്കുന്നുവോ
فَإِنَّمَا يَبْخَلُ
X
അവന്‍ പിശുക്കുകാണിക്കുന്നു
عَن نَّفْسِهِۚ
X
തനിക്കെതിരെ തന്നെ
وَاللَّهُ الْغَنِيُّ
X
അല്ലാഹു അന്യാശ്രയം ആവശ്യമില്ലാത്തവനാണ്
وَأَنتُمُ الْفُقَرَاءُۚ
X
നിങ്ങള്‍(അവന്റെ) ആശ്രിതരുമാണ്
وَإِن تَتَوَلَّوْا
X
നിങ്ങള്‍ പിന്തിരിയുകയാണെങ്കില്‍
يَسْتَبْدِلْ
X
അവന്‍ പകരം കൊണ്ടുവരും
قَوْمًا
X
ഒരു ജനതയെ
غَيْرَكُمْ
X
നിങ്ങളല്ലാത്ത
ثُمَّ
X
പിന്നെ
لَا يَكُونُوا
X
അവരാവുകയില്ല
أَمْثَالَكُم
X
നിങ്ങളെപ്പോലെ
﴿47:38﴾ قُل
X
നീ പറയുക
لِّلْمُخَلَّفِينَ
X
പിന്മാറി നിന്നവരോട്
مِنَ الْأَعْرَابِ
X
ഗ്രാമീണ അറബികളില്‍നിന്ന്
سَتُدْعَوْنَ
X
വഴിയെ നിങ്ങള്‍ വിളിക്കപ്പെടും
إِلَىٰ قَوْمٍ
X
ഒരു ജനവിഭാഗത്തിലേക്ക് (ഒരു ജനവിഭാഗത്തെ നേരിടാന്‍)
أُولِي بَأْسٍ
X
ആക്രമണ ശേഷിയുള്ള
شَدِيدٍ
X
കഠിനമായ
تُقَاتِلُونَهُمْ
X
നിങ്ങള്‍ക്ക് അവരോട് യുദ്ധം ചെയ്യേണ്ടിവരും
أَوْ يُسْلِمُونَۖ
X
അവര്‍ കീഴടങ്ങുന്നതുവരെ
فَإِن تُطِيعُوا
X
നിങ്ങള്‍ അനുസരിക്കുമെങ്കില്‍
يُؤْتِكُمُ اللَّهُ
X
അല്ലാഹു നിങ്ങള്‍ക്കു നല്‍കും
أَجْرًا
X
പ്രതിഫലം
حَسَنًاۖ
X
ഉത്തമമായ
وَإِن تَتَوَلَّوْا
X
നിങ്ങള്‍ പിന്തിരിയുകയാണെങ്കില്‍
كَمَا تَوَلَّيْتُم
X
നിങ്ങള്‍ പിന്തിരിഞ്ഞപോലെ
مِّن قَبْلُ
X
നേരത്തെ
يُعَذِّبْكُمْ
X
അവന്‍ നിങ്ങളെ ശിക്ഷിക്കും
عَذَابًا
X
ശിക്ഷ
أَلِيمًا
X
നോവേറിയ
﴿48:16﴾ لَّيْسَ
X
ഇല്ല
عَلَى الْأَعْمَىٰ
X
കുരുടന്
حَرَجٌ
X
കുറ്റം
وَلَا عَلَى الْأَعْرَجِ
X
മുടന്തന്നുമില്ല
حَرَجٌ
X
കുറ്റം
وَلَا عَلَى الْمَرِيضِ
X
രോഗിക്കുമില്ല
حَرَجٌۗ
X
കുറ്റം
وَمَن يُطِعِ
X
ആര്‍ അനുസരിക്കുന്നുവോ
اللَّهَ
X
അല്ലാഹുവിനെ
وَرَسُولَهُ
X
അവന്റെ ദൂതനെയും
يُدْخِلْهُ
X
അവനെ അല്ലാഹു പ്രവേശിപ്പിക്കും
جَنَّاتٍ
X
സ്വര്‍ഗീയാരാമങ്ങളില്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُۖ
X
ആറുകള്‍
وَمَن يَتَوَلَّ
X
ആര്‍ പിന്തിരിയുന്നുവോ
يُعَذِّبْهُ
X
അവനെ അല്ലാഹു ശിക്ഷിക്കും
عَذَابًا
X
ശിക്ഷ
أَلِيمًا
X
നോവേറിയ
﴿48:17﴾ فَتَوَلَّىٰ
X
അപ്പോള്‍ അവന്‍ പിന്തിരിഞ്ഞു
بِرُكْنِهِ
X
തന്റെ കഴിവില്‍ (ഗര്‍വ് നടിച്ച്)
وَقَالَ
X
എന്നിട്ട് അവന്‍ പറഞ്ഞു
سَاحِرٌ
X
ജാലവിദ്യക്കാരന്‍
أَوْ
X
അല്ലെങ്കില്‍
مَجْنُونٌ
X
ഭ്രാന്തന്‍
﴿51:39﴾ فَتَوَلَّ
X
അതിനാല്‍ നീ പിന്മാറുക
عَنْهُمْ
X
അവരില്‍നിന്ന്
فَمَا أَنتَ
X
എങ്കില്‍ നീയല്ല
بِمَلُومٍ
X
ആക്ഷേപാര്‍ഹന്‍
﴿51:54﴾ فَأَعْرِضْ
X
അതിനാല്‍ നീ അവഗണിക്കുക
عَن مَّن تَوَلَّىٰ
X
പിന്തിരിഞ്ഞുപോയവനെ
عَن ذِكْرِنَا
X
നമ്മെ ഓര്‍ക്കുന്നതില്‍നിന്ന്
وَلَمْ يُرِدْ
X
അവന്‍ ഉദ്ദേശിച്ചിട്ടില്ല
إِلَّا الْحَيَاةَ الدُّنْيَا
X
ഐഹിക ജീവിതമല്ലാതെ
﴿53:29﴾ أَفَرَأَيْتَ
X
എന്നാല്‍ നീ കണ്ടോ?
الَّذِي تَوَلَّىٰ
X
പിന്തിരിഞ്ഞവനെ
﴿53:33﴾ فَتَوَلَّ
X
അതിനാല്‍ നീ പിന്തിരിയുക
عَنْهُمْۘ
X
അവരില്‍നിന്ന്
يَوْمَ
X
ദിവസം
يَدْعُ
X
വിളിക്കുന്ന
الدَّاعِ
X
വിളിക്കുന്നവന്‍
إِلَىٰ شَيْءٍ
X
ഒരു കാര്യത്തിലേക്ക്
نُّكُرٍ
X
ഭീകരമായ
﴿54:6﴾ الَّذِينَ يَبْخَلُونَ
X
പിശുക്ക് കാണിക്കുന്നവര്‍
وَيَأْمُرُونَ
X
കല്‍പിക്കുന്നവരും
النَّاسَ
X
ജനങ്ങളോട്
بِالْبُخْلِۗ
X
പിശുക്ക് കാണിക്കാന്‍
وَمَن يَتَوَلَّ
X
ആരെങ്കിലും പിന്തിരിയുന്നുവെങ്കില്‍
فَإِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
هُوَ
X
അവന്‍ തന്നെയാണ്
الْغَنِيُّ
X
പരാശ്രയമുക്തന്‍
الْحَمِيدُ
X
സ്തുത്യര്‍ഹനും
﴿57:24﴾ أَلَمْ تَرَ
X
നീ കണ്ടില്ലേ?
إِلَى الَّذِينَ تَوَلَّوْا
X
ഉറ്റ ബന്ധം സ്ഥാപിച്ചവരെ
قَوْمًا
X
ഒരു ജനതയുമായി
غَضِبَ اللَّهُ
X
അല്ലാഹു കോപിച്ചിട്ടുണ്ട്
عَلَيْهِم
X
അവരോട്
مَّا هُم
X
അവരല്ല
مِّنكُمْ
X
നിങ്ങളില്‍പെട്ടവര്‍
وَلَا مِنْهُمْ
X
അവരില്‍ പെട്ടവരുമല്ല
وَيَحْلِفُونَ
X
അവര്‍ സത്യം ചെയ്യും
عَلَى الْكَذِبِ
X
കള്ളമായിട്ട്
وَهُمْ
X
അവരാകട്ടെ
يَعْلَمُونَ
X
അവര്‍ അറിയുന്നുമുണ്ട്
﴿58:14﴾ لَقَدْ كَانَ
X
നിശ്ചയം ഉണ്ടായിരുന്നു
لَكُمْ
X
നിങ്ങള്‍ക്ക്
فِيهِمْ
X
അവരില്‍
أُسْوَةٌ
X
ഒരു മാതൃക
حَسَنَةٌ
X
ഉത്തമമായ
لِّمَن
X
ഒരുത്തന്
كَانَ
X
അവനായിരുന്നു
يَرْجُو
X
അവന്‍ പ്രതീക്ഷിക്കുന്നു
اللَّهَ
X
അല്ലാഹുവിനെ
وَالْيَوْمَ الْآخِرَۚ
X
അന്ത്യദിനത്തെയും
وَمَن يَتَوَلَّ
X
ആര്‍ പിന്തിരിയുന്നുവോ?
فَإِنَّ اللَّهَ
X
നിശ്ചയം, അല്ലാഹു
هُوَ
X
അവന്‍ തന്നെ
الْغَنِيُّ
X
പരാശ്രയ മുക്തന്‍
الْحَمِيدُ
X
സ്തുത്യര്‍ഹനും
﴿60:6﴾ إِنَّمَا
X
തീര്‍ച്ചയായും
يَنْهَاكُمُ
X
നിങ്ങളെ വിലക്കുന്നു
اللَّهُ
X
അല്ലാഹു
عَنِ الَّذِينَ
X
യാതൊരുത്തരെ സംബന്ധിച്ച്
قَاتَلُوكُمْ
X
അവര്‍ നിങ്ങളോട് യുദ്ധം ചെയ്തു
فِي الدِّينِ
X
മതത്തിന്റെ പേരില്‍
وَأَخْرَجُوكُم
X
അവര്‍ നിങ്ങളെ പുറത്താക്കുകയും ചെയ്തു
مِّن دِيَارِكُمْ
X
നിങ്ങളുടെ വീടുകളില്‍നിന്ന്
وَظَاهَرُوا
X
അവര്‍ പരസ്പരം സഹായിക്കുകയും ചെയ്തു
عَلَىٰ إِخْرَاجِكُمْ
X
നിങ്ങളെ പുറത്താക്കുന്നതില്‍
أَن تَوَلَّوْهُمْۚ
X
അവരെ ആത്മമിത്രങ്ങളാക്കുന്നത്
وَمَن
X
ആര്‍
يَتَوَلَّهُمْ
X
അവരെ ആത്മമിത്രങ്ങളാക്കുന്നു
فَأُولَٰئِكَ
X
അപ്പോള്‍ അവര്‍
هُمُ
X
അവര്‍തന്നെയാണ്
الظَّالِمُونَ
X
അക്രമികള്‍
﴿60:9﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
لَا تَتَوَلَّوْا
X
നിങ്ങള്‍ രക്ഷാധികാരികളാക്കരുത്
قَوْمًا
X
ഒരു ജനതയെ
غَضِبَ
X
കോപിച്ചു
اللَّهُ
X
അല്ലാഹു
عَلَيْهِمْ
X
അവരോട്
قَدْ يَئِسُوا
X
അവര്‍ നിരാശരായിരിക്കുന്നു
مِنَ الْآخِرَةِ
X
പരലോകത്തെപ്പറ്റി
كَمَا يَئِسَ
X
നിരാശരായപോലെ
الْكُفَّارُ
X
സത്യനിഷേധികള്‍
مِنْ أَصْحَابِ الْقُبُورِ
X
ശവക്കുഴികളിലുള്ളവരെസ്സംബന്ധിച്ച്
﴿60:13﴾ ذَٰلِكَ
X
അത്
بِأَنَّهُ
X
എന്നതുകൊണ്ടാണ്
كَانَت تَّأْتِيهِمْ
X
അവരുടെ അടുത്ത് വന്നുകൊണ്ടിരുന്നു
رُسُلُهُم
X
അവര്‍ക്കുള്ള ദൂതന്മാര്‍
بِالْبَيِّنَاتِ
X
വ്യക്തമായ തെളിവുകളുമായി
فَقَالُوا
X
അപ്പോള്‍ അവര്‍ പറഞ്ഞു
أَبَشَرٌ
X
മനുഷ്യരോ?
يَهْدُونَنَا
X
ഞങ്ങളെ വഴികാട്ടുന്നത്
فَكَفَرُوا
X
അങ്ങനെ അവര്‍ നിഷേധിച്ചു
وَتَوَلَّواۚ
X
അവര്‍ പിന്തിരിയുകയും ചെയ്തു
وَّاسْتَغْنَى اللَّهُۚ
X
അല്ലാഹു സ്വയം പര്യാപ്തനായിരിക്കുന്നു
وَاللَّهُ
X
അല്ലാഹു
غَنِيٌّ
X
ആശ്രയമാവശ്യമില്ലാത്തവനാണ്
حَمِيدٌ
X
സ്തുത്യര്‍ഹനും
﴿64:6﴾ وَأَطِيعُوا
X
നിങ്ങള്‍ അനുസരിക്കുക
اللَّهَ
X
അല്ലാഹുവിനെ
وَأَطِيعُوا
X
നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക
الرَّسُولَۚ
X
ദൈവദൂതനെ
فَإِن تَوَلَّيْتُمْ
X
ഇനി നിങ്ങള്‍ പിന്തിരിയുന്നുവെങ്കില്‍
فَإِنَّمَا
X
അപ്പോള്‍ നിശ്ചയമായും
عَلَىٰ رَسُولِنَا
X
നമ്മുടെ ദൂതന്റെ ബാധ്യത
الْبَلَاغُ
X
എത്തിച്ചുകൊടുക്കല്‍ മാത്രമാകുന്നു
الْمُبِينُ
X
വ്യക്തമായ
﴿64:12﴾ تَدْعُو
X
അത് വിളിക്കും
مَنْ أَدْبَرَ
X
പിന്തിരിഞ്ഞവരെ
وَتَوَلَّىٰ
X
പുറം തിരിഞ്ഞുപോയവരെയും
﴿70:17﴾ وَلَٰكِن
X
മറിച്ച്
كَذَّبَ
X
അവന്‍ നിഷേധിച്ചു
وَتَوَلَّىٰ
X
അവന്‍ പിന്തിരിയുകയും ചെയ്തു
﴿75:32﴾ عَبَسَ
X
അദ്ദേഹം മുഖം ചുളിച്ചു
وَتَوَلَّىٰ
X
അദ്ദേഹം തിരിഞ്ഞുകളയുകയും ചെയ്തു
﴿80:1﴾ إِلَّا
X
എന്നാല്‍
مَن تَوَلَّىٰ
X
ആര്‍ പിന്തിരിഞ്ഞുവോ
وَكَفَرَ
X
നിഷേധിക്കുകയും ചെയ്തുവോ
﴿88:23﴾ الَّذِي كَذَّبَ
X
നിഷേധിച്ചവന്‍
وَتَوَلَّىٰ
X
പിന്തിരിയുകയും ചെയ്തവന്‍
﴿92:16﴾ أَرَأَيْتَ
X
നിന്റെ അഭിപ്രായമെന്ത്?
إِن كَذَّبَ
X
അവന്‍ കളവാക്കിയെങ്കില്‍
وَتَوَلَّىٰ
X
പിന്തിരിഞ്ഞുപോവുകയും (ചെയ്തെങ്കില്‍)
﴿96:13﴾