Repeated Words in Quran

< >
Total Found : 1
وَإِذْ أَخَذْنَا
X
നാം വാങ്ങിയ സന്ദര്‍ഭം
مِيثَاقَ
X
ഉറപ്പ്
بَنِي إِسْرَائِيلَ
X
ഇസ്രയേല്‍ മക്കളില്‍നിന്ന്
لَا تَعْبُدُونَ
X
നിങ്ങള്‍ വഴിപ്പെടരുത് (എന്ന്)
إِلَّا اللَّهَ
X
അല്ലാഹുവിനല്ലാതെ
وَبِالْوَالِدَيْنِ
X
മാതാപിതാക്കളോട്
إِحْسَانًا
X
നല്ല നിലയില്‍ വര്‍ത്തിക്കണം
وَذِي الْقُرْبَىٰ
X
അടുത്ത ബന്ധുക്കളോടും
وَالْيَتَامَىٰ
X
അനാഥകളോടും
وَالْمَسَاكِينِ
X
അഗതികളോടും
وَقُولُوا
X
നിങ്ങള്‍ പറയുകയും വേണം
لِلنَّاسِ
X
ജനങ്ങളോട്
حُسْنًا
X
നല്ലത്
وَأَقِيمُوا
X
നിങ്ങള്‍ നിഷ്ഠയോടെ നിര്‍വഹിക്കുകയും ചെയ്യുക
الصَّلَاةَ
X
നമസ്കാരത്തെ
وَآتُوا
X
നിങ്ങള്‍ നല്‍കുകയും ചെയ്യുക
الزَّكَاةَ
X
സകാത്ത്
ثُمَّ
X
പിന്നീട്
تَوَلَّيْتُمْ
X
നിങ്ങള്‍ പുറം തിരിഞ്ഞു
إِلَّا
X
ഒഴിച്ച്
قَلِيلًا
X
അല്‍പം ചിലര്‍
مِّنكُمْ
X
നിങ്ങളിലെ
وَأَنتُم
X
നിങ്ങള്‍
مُّعْرِضُونَ
X
അവഗണിച്ച് പിന്തിരിഞ്ഞു നടക്കുന്നവരാകുന്നു
﴿2:83﴾ أَمْ
X
അതല്ല
كُنتُمْ
X
നിങ്ങളായിരുന്നോ
شُهَدَاءَ
X
സന്നിഹിതര്‍
إِذْ حَضَرَ
X
ആസന്നമായപ്പോള്‍
يَعْقُوبَ
X
യഅ്ഖൂബിന്ന്
الْمَوْتُ
X
മരണം
إِذْ قَالَ
X
അതായത് അദ്ദേഹം പറഞ്ഞനേരത്ത്
لِبَنِيهِ
X
തന്റെ മക്കളോട്
مَا تَعْبُدُونَ
X
നിങ്ങള്‍ എന്തിനെ ആരാധിക്കും
مِن بَعْدِي
X
എനിക്ക് ശേഷം
قَالُوا
X
അവര്‍ പറഞ്ഞു
نَعْبُدُ
X
ഞങ്ങള്‍ ആരാധിക്കും
إِلَٰهَكَ
X
അങ്ങയുടെ ദൈവത്തെ
وَإِلَٰهَ آبَائِكَ
X
അങ്ങയുടെ പിതാക്കളുടെ ദൈവത്തെ
إِبْرَاهِيمَ
X
ഇബ്റാഹീമിന്റെ
وَإِسْمَاعِيلَ
X
ഇസ്മാഈലിന്റെയും
وَإِسْحَاقَ
X
ഇസ്ഹാഖിന്റെയും
إِلَٰهًا وَاحِدًا
X
ഏക ദൈവത്തെ
وَنَحْنُ
X
ഞങ്ങളാകട്ടെ
لَهُ
X
അവന്
مُسْلِمُونَ
X
കീഴ്പെട്ടു കഴിയുന്നവരാകുന്നു
﴿2:133﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
كُلُوا
X
നിങ്ങള്‍ ഭക്ഷിക്കുക
مِن طَيِّبَاتِ
X
നല്ലതില്‍ നിന്ന്
مَا رَزَقْنَاكُمْ
X
നാം നിങ്ങള്‍ക്ക് നല്‍കിയ
وَاشْكُرُوا
X
നിങ്ങള്‍ നന്ദികാണിക്കുക
لِلَّهِ
X
അല്ലാഹുവിനോട്
إِن كُنتُمْ
X
നിങ്ങളാണെങ്കില്‍
إِيَّاهُ
X
അവന് മാത്രം
تَعْبُدُونَ
X
വഴിപ്പെടുന്നു
﴿2:172﴾ قُلْ
X
നീ പറയുക(ചോദിക്കുക)
أَتَعْبُدُونَ
X
നിങ്ങള്‍ ആരാധിക്കുന്നോ?
مِن دُونِ اللَّهِ
X
അല്ലാഹുവെക്കൂടാതെ
مَا لَا يَمْلِكُ
X
ഉടമപ്പെടുത്തിത്തരാത്തതിനെ
لَكُمْ
X
നിങ്ങള്‍ക്ക്
ضَرًّا
X
ഉപദ്രവം
وَلَا نَفْعًاۚ
X
ഉപകാരത്തെയും ഇല്ല
وَاللَّهُ
X
എന്നാല്‍ അല്ലാഹു
هُوَ
X
അവനാകുന്നു
السَّمِيعُ
X
എല്ലാം കേള്‍ക്കുന്നവന്‍
الْعَلِيمُ
X
എല്ലാം അറിയുന്നവനും
﴿5:76﴾ وَيَوْمَ
X
ദിനം
نَحْشُرُهُمْ
X
അവരെ നാം ഒരുമിച്ചുകൂട്ടുന്ന
جَمِيعًا
X
എല്ലാവരെയും
ثُمَّ
X
പിന്നെ
نَقُولُ
X
നാം പറയും
لِلَّذِينَ أَشْرَكُوا
X
ബഹുദൈവാരാധന നടത്തിയവരോട്
مَكَانَكُمْ
X
നിങ്ങളുടെ സ്ഥാനത്ത് തന്നെ നില്‍ക്കുവിന്‍
أَنتُمْ
X
നിങ്ങള്‍
وَشُرَكَاؤُكُمْۚ
X
നിങ്ങളുടെ പങ്കാളികളും
فَزَيَّلْنَا
X
അങ്ങനെ നാം വേര്‍പെടുത്തും
بَيْنَهُمْۖ
X
അവര്‍ക്കിടയില്‍
وَقَالَ
X
പറയും
شُرَكَاؤُهُم
X
അവര്‍ പങ്കുചേര്‍ത്തിരുന്നവര്‍
مَّا كُنتُمْ
X
നിങ്ങളായിരുന്നില്ല
إِيَّانَا
X
ഞങ്ങളെ
تَعْبُدُونَ
X
ആരാധിച്ചിരുന്നവര്‍
﴿10:28﴾ قُلْ
X
നീ പറയൂ
يَا أَيُّهَا النَّاسُ
X
ജനങ്ങളേ
إِن كُنتُمْ
X
നിങ്ങളാണെങ്കില്‍
فِي شَكٍّ
X
സംശയത്തില്‍
مِّن دِينِي
X
എന്റെ ദീനിനെക്കുറിച്ച്
فَلَا أَعْبُدُ
X
എന്നാല്‍ ഞാന്‍ ആരാധിക്കുന്നില്ല
الَّذِينَ تَعْبُدُونَ
X
നിങ്ങള്‍ ആരാധിക്കുന്നവരെ
مِن دُونِ اللَّهِ
X
അല്ലാഹുവിനു പുറമെ
وَلَٰكِنْ
X
എന്നാല്‍
أَعْبُدُ
X
ഞാന്‍ ആരാധിക്കുന്നു
اللَّهَ
X
അല്ലാഹുവിനെ
الَّذِي يَتَوَفَّاكُمْۖ
X
നിങ്ങളെ മരിപ്പിക്കുന്നവനായ
وَأُمِرْتُ
X
ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു
أَنْ أَكُونَ
X
ഞാന്‍ ആകാന്‍
مِنَ الْمُؤْمِنِينَ
X
സത്യവിശ്വാസികളില്‍
﴿10:104﴾ أَلَّا تَعْبُدُوا
X
എന്തെന്നാല്‍ നിങ്ങള്‍ വഴിപ്പെടരുത്
إِلَّا اللَّهَۚ
X
അല്ലാഹുവിനല്ലാതെ
إِنَّنِي
X
നിശ്ചയമായും ഞാന്‍
لَكُم
X
നിങ്ങള്‍ക്ക്
مِّنْهُ
X
അവനില്‍നിന്നുള്ള
نَذِيرٌ
X
മുന്നറിയിപ്പുകാരനാണ്
وَبَشِيرٌ
X
ശുഭവാര്‍ത്തയറിയിക്കുന്നവനുമാണ്
﴿11:2﴾ أَن لَّا تَعْبُدُوا
X
എന്തെന്നാല്‍ നിങ്ങള്‍ വഴിപ്പെടരുത്
إِلَّا اللَّهَۖ
X
അല്ലാഹുവിനല്ലാതെ
إِنِّي
X
നിശ്ചയം ഞാന്‍
أَخَافُ
X
ഞാന്‍ ഭയപ്പെടുന്നു
عَلَيْكُمْ
X
നിങ്ങള്‍ക്ക്
عَذَابَ يَوْمٍ
X
ഒരു നാളിലെ ശിക്ഷ
أَلِيمٍ
X
നോവേറിയ
﴿11:26﴾ مَا تَعْبُدُونَ
X
നിങ്ങള്‍ ആരാധിക്കുന്നില്ല
مِن دُونِهِ
X
അവനെക്കുടാതെ
إِلَّا أَسْمَاءً
X
ചില പേരുകളല്ലാതെ
سَمَّيْتُمُوهَا
X
അവയെ നിങ്ങള്‍ നാമകരണം ചെയ്തിരിക്കുന്നു
أَنتُمْ
X
നിങ്ങള്‍
وَآبَاؤُكُم
X
നിങ്ങളുടെ പിതാക്കളും
مَّا أَنزَلَ
X
അവതരിപ്പിച്ചിട്ടില്ല
اللَّهُ
X
അല്ലാഹു
بِهَا
X
അതിന്ന്, അവയെപ്പറ്റി
مِن سُلْطَانٍۚ
X
ഒരു പ്രമാണവും
إِنِ الْحُكْمُ
X
ശാസനാധികാരമില്ല
إِلَّا لِلَّهِۚ
X
അല്ലാഹുവിനല്ലാതെ
أَمَرَ
X
അവന്‍ ആജ്ഞാപിച്ചിരിക്കുന്നു
أَلَّا تَعْبُدُوا
X
നിങ്ങള്‍ അടിമപ്പെടരുതെന്ന്
إِلَّا إِيَّاهُۚ
X
അവന്നല്ലാതെ
ذَٰلِكَ
X
അതാണ്
الدِّينُ
X
ജീവിതക്രമം
الْقَيِّمُ
X
ഏറ്റം ശരിയായ
وَلَٰكِنَّ
X
പക്ഷേ
أَكْثَرَ النَّاسِ
X
അധികജനവും
لَا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
﴿12:40﴾ فَكُلُوا
X
അതിനാല്‍ നിങ്ങള്‍ തിന്നുകൊള്ളുക
مِمَّا رَزَقَكُمُ
X
നിങ്ങള്‍ക്ക് നല്‍കിയതില്‍ നിന്ന്
اللَّهُ
X
അല്ലാഹു
حَلَالًا
X
അനുവദനീയമായത്
طَيِّبًا
X
നല്ലതും
وَاشْكُرُوا
X
നിങ്ങള്‍ നന്ദി കാണിക്കുകയും ചെയ്യുക
نِعْمَتَ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹത്തിന്
إِن كُنتُمْ
X
നിങ്ങളാണെങ്കില്‍
إِيَّاهُ
X
അവന് മാത്രം
تَعْبُدُونَ
X
നിങ്ങള്‍ വഴിപ്പെടുന്നു
﴿16:114﴾ وَقَضَىٰ
X
വിധിച്ചിരിക്കുന്നു
رَبُّكَ
X
നിന്റെ നാഥന്‍
أَلَّا تَعْبُدُوا
X
നിങ്ങള്‍ വഴിപ്പെടരുതെന്ന്
إِلَّا إِيَّاهُ
X
അവന്നല്ലാതെ
وَبِالْوَالِدَيْنِ
X
മാതാപിതാക്കളോട്
إِحْسَانًاۚ
X
നന്മ ചെയ്യണമെന്നും
إِمَّا يَبْلُغَنَّ
X
എത്തുകയായാല്‍
عِندَكَ
X
നിന്റെയടുക്കല്‍
الْكِبَرَ
X
വാര്‍ദ്ധക്യം
أَحَدُهُمَا
X
അവര്‍ രണ്ടിലൊരാള്‍
أَوْ كِلَاهُمَا
X
അല്ലെങ്കില്‍ രണ്ടുപേരും
فَلَا تَقُل
X
അപ്പോള്‍ നീ പറയരുത്
لَّهُمَا
X
അവര്‍ രണ്ടുപേരോടും
أُفٍّ
X
ഛെ (എന്ന്)
وَلَا تَنْهَرْهُمَا
X
അവര്‍ രണ്ട്പേരോടും നീ കയര്‍ത്തു സംസാരിക്കുകയും ചെയ്യരുത്‌
وَقُل
X
നീ പറയുകയും ചെയ്യുക
لَّهُمَا
X
അവര്‍ രണ്ടുപേരോടും
قَوْلًا
X
വാക്ക്
كَرِيمًا
X
മാന്യമായ
﴿17:23﴾ إِذْ قَالَ
X
അദ്ദേഹം പറഞ്ഞ സന്ദര്‍ഭം
لِأَبِيهِ
X
തന്റെ പിതാവിനോട്
يَا أَبَتِ
X
എന്റെ പിതാവേ
لِمَ
X
എന്തിനാണ്
تَعْبُدُ
X
നിങ്ങള്‍ പൂജിക്കുന്നത്
مَا
X
ഒന്നിനെ
لَا يَسْمَعُ
X
അതിന് കേള്‍ക്കാന്‍ സാധിക്കുകയില്ല
وَلَا يُبْصِرُ
X
കാണാനും കഴിയില്ല
وَلَا يُغْنِي
X
പ്രയോജനം ചെയ്യുന്നതുമല്ല
عَنكَ
X
നിങ്ങള്‍ക്ക്
شَيْئًا
X
യാതൊന്നിനും
﴿19:42﴾ قَالَ
X
അദ്ദേഹം പറഞ്ഞു
أَفَتَعْبُدُونَ
X
അപ്പോള്‍ നിങ്ങള്‍ ആരാധിക്കുന്നുവോ
مِن دُونِ اللَّهِ
X
അല്ലാഹുവിനെക്കൂടാതെ
مَا
X
യാതൊന്നിനെ
لَا يَنفَعُكُمْ
X
അത് നിങ്ങള്‍ക്ക് ഉപകാരം ചെയ്യുന്നില്ല
شَيْئًا
X
ഒന്നും
وَلَا يَضُرُّكُمْ
X
നിങ്ങള്‍ക്ക് ഉപദ്രവവും ചെയ്യുന്നില്ല
﴿21:66﴾ أُفٍّ
X
നാണക്കേട്
لَّكُمْ
X
നിങ്ങള്‍ക്കും
وَلِمَا تَعْبُدُونَ
X
നിങ്ങള്‍ ആരാധിക്കുന്നവര്‍ക്കും
مِن دُونِ اللَّهِۖ
X
അല്ലാഹുവിനെക്കൂടാതെ
أَفَلَا تَعْقِلُونَ
X
നിങ്ങള്‍ ചിന്തിക്കുന്നില്ലേ
﴿21:67﴾ إِنَّكُمْ
X
തീര്‍ച്ചയായും നിങ്ങള്‍
وَمَا تَعْبُدُونَ
X
നിങ്ങളാരാധിക്കുന്നവയും
مِن دُونِ اللَّهِ
X
അല്ലാഹുവിനെക്കൂടാതെ
حَصَبُ جَهَنَّمَ
X
നരകത്തിന്റെ വിറകാണ്
أَنتُمْ
X
തീര്‍ച്ചയായും നിങ്ങള്‍
لَهَا
X
അതിലേക്ക്
وَارِدُونَ
X
വന്നുചേരുന്നവരാണ്
﴿21:98﴾ إِذْ قَالَ
X
ചോദിച്ച സന്ദര്‍ഭം
لِأَبِيهِ
X
തന്റെ പിതാവിനോട്
وَقَوْمِهِ
X
തന്റെ ജനതയോടും
مَا تَعْبُدُونَ
X
നിങ്ങള്‍ എന്തിനെയാണ് പൂജിച്ചുകൊണ്ടിരിക്കുന്നത്
﴿26:70﴾ قَالَ
X
അദ്ദേഹം ചോദിച്ചു
أَفَرَأَيْتُم
X
നിങ്ങള്‍ അലോചിച്ചിട്ടുണ്ടോ
مَّا
X
എന്തിനെയാണ് (എന്ന്)
كُنتُمْ
X
നിങ്ങളായിരിക്കുന്നു
تَعْبُدُونَ
X
നിങ്ങള്‍ പൂജിക്കുന്നു
﴿26:75﴾ وَقِيلَ
X
ചോദിക്കപ്പെടും
لَهُمْ
X
അവരോട്
أَيْنَ
X
എവിടെ
مَا
X
യാതൊന്ന്
كُنتُمْ تَعْبُدُونَ
X
നിങ്ങള്‍ (അവയെ) പൂജിച്ചിരുന്നു
﴿26:92﴾ إِنَّمَا تَعْبُدُونَ
X
നിശ്ചയം നിങ്ങള്‍ ആരാധിക്കുന്നത്
مِن دُونِ اللَّهِ
X
അല്ലാഹുവിനെ കൂടാതെ
أَوْثَانًا
X
ചില വിഗ്രഹങ്ങളെ മാത്രമാണ്
وَتَخْلُقُونَ
X
നിങ്ങള്‍ ചമച്ചുണ്ടാക്കു(സൃഷ്ടിക്കു)കയും ചെയ്യുന്നു
إِفْكًاۚ
X
കള്ളം, വ്യാജം
إِنَّ
X
നിശ്ചയം
الَّذِينَ
X
ഒരു കൂട്ടര്‍
تَعْبُدُونَ
X
നിങ്ങള്‍ പൂജിക്കുന്ന
مِن دُونِ اللَّهِ
X
അല്ലാഹുവിനെ കൂടാതെ
لَا يَمْلِكُونَ
X
അവക്ക് സാധ്യമാവുകയില്ല
لَكُمْ
X
നിങ്ങള്‍ക്ക് തരാന്‍
رِزْقًا
X
ഉപജീവനം
فَابْتَغُوا
X
അതിനാല്‍ നിങ്ങള്‍ തേടുക
عِندَ اللَّهِ
X
അല്ലാഹുവിങ്കല്‍
الرِّزْقَ
X
ഉപജീവനം
وَاعْبُدُوهُ
X
നിങ്ങള്‍ അവന്ന് വഴിപ്പെടുകയും ചെയ്യുക
وَاشْكُرُوا
X
നിങ്ങള്‍ നന്ദി കാണിക്കുകയും ചെയ്യുക
لَهُۖ
X
അവനോട്
إِلَيْهِ
X
അവങ്കലേക്ക്
تُرْجَعُونَ
X
നിങ്ങള്‍ മടക്കപ്പെടും
﴿29:17﴾ أَلَمْ أَعْهَدْ
X
ഞാന്‍ താക്കീതു ചെയ്തിരുന്നില്ലേ
إِلَيْكُمْ
X
നിങ്ങളെ
يَا بَنِي آدَمَ
X
ആദം സന്തതികളേ
أَن لَّا تَعْبُدُوا
X
നിങ്ങള്‍ വഴിപ്പെടരുതെന്ന്
الشَّيْطَانَۖ
X
ചെകുത്താന്
إِنَّهُ
X
തീര്‍ച്ചയായും അവന്‍
لَكُمْ
X
നിങ്ങളുടെ
عَدُوٌّ
X
ശത്രുവാണെന്ന്
مُّبِينٌ
X
പ്രത്യക്ഷമായ
﴿36:60﴾ إِذْ قَالَ
X
അദ്ദേഹം ചോദിച്ച സന്ദര്‍ഭം
لِأَبِيهِ
X
തന്റെ പിതാവിനോട്
وَقَوْمِهِ
X
തന്റെ ജനതയോടും
مَاذَا تَعْبُدُونَ
X
നിങ്ങള്‍ എന്തിനെയാണ് പൂജിച്ചുകൊണ്ടിരിക്കുന്നത്?
﴿37:85﴾ قَالَ
X
അദ്ദേഹം ചോദിച്ചു
أَتَعْبُدُونَ
X
നിങ്ങള്‍ പൂജിക്കുകയാണോ
مَا تَنْحِتُونَ
X
നിങ്ങള്‍തന്നെ ചെത്തിയുണ്ടാക്കിയവയെ
﴿37:95﴾ فَإِنَّكُمْ
X
എന്നാല്‍ തീര്‍ച്ചയായും നിങ്ങള്‍
وَمَا تَعْبُدُونَ
X
നിങ്ങളുടെ ആരാധ്യരും
﴿37:161﴾ إِذْ جَاءَتْهُمُ
X
അവരെ സമീപിച്ചപ്പോള്‍
الرُّسُلُ
X
ദൈവദൂതന്‍മാര്‍
مِن بَيْنِ أَيْدِيهِمْ
X
അവരുടെ മുന്നിലൂടെ
وَمِنْ خَلْفِهِمْ
X
അവരുടെ പിന്നിലൂടെയും
أَلَّا تَعْبُدُوا
X
നിങ്ങള്‍ വഴിപ്പെടരുതെന്ന് (പറഞ്ഞു കൊണ്ട്)
إِلَّا اللَّهَۖ
X
അല്ലാഹുവിനല്ലാതെ
قَالُوا
X
അവര്‍ പറഞ്ഞു
لَوْ شَاءَ
X
ഇച്ഛിച്ചിരുന്നെങ്കില്‍
رَبُّنَا
X
ഞങ്ങളുടെ നാഥന്‍
لَأَنزَلَ
X
അവന്‍ ഇറക്കുമായിരുന്നു
مَلَائِكَةً
X
മലക്കുകളെ
فَإِنَّا
X
അതിനാല്‍ തീര്‍ച്ചയായും ഞങ്ങള്‍
بِمَا
X
യാതൊരു സന്ദേശത്തില്‍
أُرْسِلْتُم
X
നിങ്ങള്‍ നിയുക്തരായിരിക്കുന്നു
بِهِ
X
അതുമായി
كَافِرُونَ
X
നിഷേധിക്കുന്നവരാണ്
﴿41:14﴾ وَمِنْ آيَاتِهِ
X
അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്
اللَّيْلُ
X
രാത്രി
وَالنَّهَارُ
X
പകലും
وَالشَّمْسُ
X
സൂര്യനും
وَالْقَمَرُۚ
X
ചന്ദ്രനും
لَا تَسْجُدُوا
X
നിങ്ങള്‍ പ്രണാമം ചെയ്യരുത്
لِلشَّمْسِ
X
സൂര്യന്ന്
وَلَا لِلْقَمَرِ
X
ചന്ദ്രന്നും
وَاسْجُدُوا
X
നിങ്ങള്‍ പ്രണാമം ചെയ്യുക
لِلَّهِ
X
അല്ലാഹുവിന്ന്
الَّذِي خَلَقَهُنَّ
X
അവയെ സൃഷ്ടിച്ചവനായ
إِن كُنتُمْ
X
നിങ്ങളാണെങ്കില്‍
إِيَّاهُ
X
അവനു മാത്രം
تَعْبُدُونَ
X
നിങ്ങള്‍ ആരാധിക്കുന്നു
﴿41:37﴾ وَإِذْ قَالَ إِبْرَاهِيمُ
X
ഇബ്റാഹീം പറഞ്ഞ സന്ദര്‍ഭം
لِأَبِيهِ
X
തന്റെ പിതാവിനോട്
وَقَوْمِهِ
X
തന്റെ ജനതയോടും
إِنَّنِي
X
നിശ്ചയമായും ഞാന്‍
بَرَاءٌ
X
മുക്തനാണ്
مِّمَّا تَعْبُدُونَ
X
നിങ്ങള്‍ ആരാധിച്ചുകൊണ്ടിരിക്കുന്നവയില്‍നിന്ന്
﴿43:26﴾ وَاذْكُرْ
X
നീ ഓര്‍മിക്കുക
أَخَا عَادٍ
X
ആദിന്റെ സഹോദരനെ
إِذْ أَنذَرَ
X
അദ്ദേഹം മുന്നറിയിപ്പുനല്‍കിയ സന്ദര്‍ഭം
قَوْمَهُ
X
തന്റെ ജനതക്ക്
بِالْأَحْقَافِ
X
അഹ്ഖാഫിലെ
وَقَدْ خَلَتِ
X
കഴിഞ്ഞുപോയിട്ടുണ്ട്
النُّذُرُ
X
മുന്നറിയിപ്പുകാര്‍
مِن بَيْنِ يَدَيْهِ
X
അദ്ദേഹത്തിനു മുമ്പ്
وَمِنْ خَلْفِهِ
X
അദ്ദേഹത്തിനു പിമ്പും
أَلَّا تَعْبُدُوا
X
നിങ്ങള്‍ വഴിപ്പെട്ട് ജീവിക്കരുതെന്ന്
إِلَّا اللَّهَ
X
അല്ലാഹുവിനല്ലാതെ
إِنِّي
X
നിശ്ചയം ഞാന്‍
أَخَافُ
X
ഞാന്‍ ഭയപ്പെടുന്നു
عَلَيْكُمْ
X
നിങ്ങളുടെ മേല്‍
عَذَابَ
X
ശിക്ഷ
يَوْمٍ
X
ദിനത്തിലെ
عَظِيمٍ
X
ഭീകരമായ
﴿46:21﴾ قَدْ كَانَتْ
X
ഉണ്ടായിട്ടുണ്ട്
لَكُمْ
X
നിങ്ങള്‍ക്ക്
أُسْوَةٌ
X
മാതൃക
حَسَنَةٌ
X
ഉത്തമമായ
فِي إِبْرَاهِيمَ
X
ഇബ്റാഹീമില്‍
وَالَّذِينَ
X
യാതൊരുത്തരിലും
مَعَهُ
X
അദ്ദേഹത്തോടൊപ്പമുള്ള
إِذْ قَالُوا
X
അവര്‍ പറഞ്ഞ സന്ദര്‍ഭം
لِقَوْمِهِمْ
X
അവരുടെ ജനതയോട്
إِنَّا
X
നിശ്ചയം, ഞങ്ങള്‍
بُرَآءُ
X
ബന്ധം ഒഴിഞ്ഞവരാണ്
مِنكُمْ
X
നിങ്ങളില്‍നിന്ന്
وَمِمَّا تَعْبُدُونَ
X
നിങ്ങള്‍ ആരാധിക്കുന്നവയില്‍ നിന്നും
مِن دُونِ اللَّهِ
X
അല്ലാഹുവിനെക്കൂടാതെ
كَفَرْنَا
X
ഞങ്ങള്‍ അവിശ്വസിച്ചിരിക്കുന്നു
بِكُمْ
X
നിങ്ങളെ
وَبَدَا
X
പ്രകടമാവുകയും ചെയ്തിരിക്കുന്നു
بَيْنَنَا
X
ഞങ്ങള്‍ക്കിടയില്‍
وَبَيْنَكُمُ
X
നിങ്ങള്‍ക്കുമിടയില്‍
الْعَدَاوَةُ
X
ശത്രുത
وَالْبَغْضَاءُ
X
വെറുപ്പും
أَبَدًا
X
എക്കാലത്തേക്കും
حَتَّىٰ تُؤْمِنُوا
X
നിങ്ങള്‍ വിശ്വസിക്കുന്നതുവരെ
بِاللَّهِ
X
അല്ലാഹുവില്‍
وَحْدَهُ
X
അവനെ മാത്രം
إِلَّا
X
ഒഴികെ
قَوْلَ
X
വാക്ക്
إِبْرَاهِيمَ
X
ഇബ്റാഹീമിന്റെ
لِأَبِيهِ
X
തന്റെ പിതാവിനോടുള്ള
لَأَسْتَغْفِرَنَّ
X
തീര്‍ച്ചയായും ഞാന്‍ പാപമോചനമര്‍ഥിക്കാം
لَكَ
X
താങ്കള്‍ക്കുവേണ്ടി
وَمَا أَمْلِكُ
X
ഞാന്‍ അധീനപ്പെടുത്തുന്നില്ല
لَكَ
X
താങ്കള്‍ക്ക്
مِنَ اللَّهِ
X
അല്ലാഹുവില്‍നിന്ന്
مِن شَيْءٍۖ
X
ഒന്നും
رَّبَّنَا
X
ഞങ്ങളുടെ നാഥാ
عَلَيْكَ
X
നിന്റെ മേല്‍
تَوَكَّلْنَا
X
ഞങ്ങള്‍ ഭരമേല്‍പിച്ചു
وَإِلَيْكَ
X
നിന്നിലേക്ക്
أَنَبْنَا
X
ഞങ്ങള്‍ പശ്ചാത്തപിച്ചു മടങ്ങി
وَإِلَيْكَ
X
നിന്നിലേക്കാണ്
الْمَصِيرُ
X
തിരിച്ചുവരവ്
﴿60:4﴾ لَا أَعْبُدُ
X
ഞാന്‍ ആരാധിക്കുന്നില്ല
مَا تَعْبُدُونَ
X
നിങ്ങള്‍ ആരാധിക്കുന്നതിനെ
﴿109:2﴾