Repeated Words in Quran

< >
Total Found : 4
فَمَنِ افْتَرَىٰ
X
ഇനി ആരെങ്കിലും കെട്ടിച്ചമക്കുകയാണെങ്കില്‍
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
الْكَذِبَ
X
കള്ളം
مِن بَعْدِ ذَٰلِكَ
X
അതിന് ശേഷം
فَأُولَٰئِكَ هُمُ
X
അപ്പോള്‍ അവര്‍ തന്നെയാണ്
الظَّالِمُونَ
X
അക്രമികള്‍
﴿3:94﴾ إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يَغْفِرُ
X
പൊറുക്കുകയില്ല
أَن يُشْرَكَ
X
പങ്ക് ചേര്‍ക്കപ്പെടുന്നത്
بِهِ
X
അവനോട്
وَيَغْفِرُ
X
അവന്‍ പൊറുത്തുകൊടുക്കും
مَا دُونَ ذَٰلِكَ
X
അതിന് താഴെയുള്ളത് (അതല്ലാത്തത്)
لِمَن يَشَاءُۚ
X
അവനുദ്ദേശിക്കുന്നവര്‍ക്ക്
وَمَن يُشْرِكْ
X
ആര്‍ പങ്ക്ചേര്‍ക്കുന്നുവോ
بِاللَّهِ
X
അല്ലാഹുവിനോട്
فَقَدِ
X
തീര്‍ച്ചയായും
افْتَرَىٰ
X
അവന്‍ ചമച്ചിരിക്കുന്നു
إِثْمًا
X
കുറ്റം
عَظِيمًا
X
ഭയങ്കരമായ
﴿4:48﴾ فَتَرَى
X
എന്നാല്‍ നിനക്ക് കാണാം
الَّذِينَ
X
ഒരു കൂട്ടരെ
فِي قُلُوبِهِم
X
അവരുടെ മനസ്സുകളിലുണ്ട്
مَّرَضٌ
X
ദീനം
يُسَارِعُونَ
X
അവര്‍ തിടുക്കം കൂട്ടുന്നു
فِيهِمْ
X
അവരില്‍(അവരുമായി കൂട്ടുകൂടുന്നതിന്)
يَقُولُونَ
X
അവര്‍ പറയുന്നു
نَخْشَىٰ
X
ഞങ്ങള്‍ ആശങ്കപ്പെടുന്നെന്ന്
أَن تُصِيبَنَا
X
ഞങ്ങളെ ബാധിക്കുമെന്ന്
دَائِرَةٌۚ
X
ആപത്ത്
فَعَسَى اللَّهُ
X
എന്നാല്‍ അല്ലാഹു ആയേക്കാം
أَن يَأْتِيَ
X
അവന്‍ നല്‍കാന്‍
بِالْفَتْحِ
X
വിജയം
أَوْ
X
അല്ലെങ്കില്‍
أَمْرٍ
X
വല്ല തീര്‍പ്പും
مِّنْ عِندِهِ
X
അവന്റെ ഭാഗത്തുനിന്ന്
فَيُصْبِحُوا
X
അപ്പോള്‍ അവര്‍ ആയിത്തീരും
عَلَىٰ مَا أَسَرُّوا
X
അവര്‍ മറച്ചുവെച്ചതിന്റെ പേരില്‍
فِي أَنفُسِهِمْ
X
അവരുടെ മനസ്സുകളില്‍
نَادِمِينَ
X
ഖേദിക്കുന്നവര്‍
﴿5:52﴾ وَتَرَىٰ
X
നീ കാണുന്നു
كَثِيرًا
X
അനേകം പേരെ
مِّنْهُمْ
X
അവരില്‍
يُسَارِعُونَ
X
അവര്‍ ആവേശത്തോടെ മുന്നേറുന്നു
فِي الْإِثْمِ
X
പാപവൃത്തിയില്‍
وَالْعُدْوَانِ
X
അതിക്രമത്തിലും
وَأَكْلِهِمُ
X
അവര്‍ തിന്നുന്നതിലും
السُّحْتَۚ
X
നിഷിദ്ധ ധനം
لَبِئْسَ
X
നന്നെ നീചംതന്നെ
مَا كَانُوا يَعْمَلُونَ
X
അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്
﴿5:62﴾ تَرَىٰ
X
നിനക്ക് കാണാം
كَثِيرًا
X
ഏറെ പേരെയും
مِّنْهُمْ
X
അവരിലെ
يَتَوَلَّوْنَ
X
അവര്‍ കൈകാര്യകര്‍ത്താക്കളാക്കുന്നു
الَّذِينَ كَفَرُواۚ
X
സത്യനിഷേധികളെ
لَبِئْسَ
X
വളരെ ചീത്തതന്നെ
مَا قَدَّمَتْ
X
മുന്‍കൂട്ടി ചെയ്തുവെച്ചത്
لَهُمْ
X
തങ്ങള്‍ക്കായി
أَنفُسُهُمْ
X
അവരുടെ ശരീരങ്ങള്‍
أَن سَخِطَ اللَّهُ
X
അതായത് അല്ലാഹു കോപിച്ചിരിക്കുന്നു
عَلَيْهِمْ
X
അവരോട്
وَفِي الْعَذَابِ
X
ശിക്ഷയില്‍
هُمْ
X
അവര്‍
خَالِدُونَ
X
ശാശ്വതവാസികളാകുന്നു
﴿5:80﴾ وَإِذَا سَمِعُوا
X
അവര്‍ കേള്‍ക്കുമ്പോള്‍
مَا أُنزِلَ
X
അവതീര്‍ണമായത്
إِلَى الرَّسُولِ
X
ദൈവദൂതന്
تَرَىٰ
X
നിനക്ക് കാണാം
أَعْيُنَهُمْ
X
അവരുടെ കണ്ണുകളെ
تَفِيضُ
X
ഒഴുകുന്നതായി
مِنَ الدَّمْعِ
X
കണ്ണീരിനാല്‍
مِمَّا عَرَفُوا
X
അവര്‍ മനസ്സിലാക്കിയതിനാല്‍
مِنَ الْحَقِّۖ
X
സത്യം
يَقُولُونَ
X
അവര്‍ പറയുന്നു
رَبَّنَا
X
ഞങ്ങളുടെ നാഥാ
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
فَاكْتُبْنَا
X
അതിനാല്‍ ഞങ്ങളെ നീ രേഖപ്പെടുത്തണമേ
مَعَ الشَّاهِدِينَ
X
സാക്ഷികളുടെ കൂടെ
﴿5:83﴾ وَمَنْ
X
ആരുണ്ട്
أَظْلَمُ
X
കടുത്ത അക്രമി
مِمَّنِ افْتَرَىٰ
X
കെട്ടിച്ചമച്ചവനെക്കാള്‍
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
كَذِبًا
X
കള്ളം
أَوْ
X
അല്ലെങ്കില്‍
كَذَّبَ
X
അവര്‍ തള്ളിപ്പറഞ്ഞു(തള്ളിപ്പറഞ്ഞവനെക്കാള്‍)
بِآيَاتِهِۗ
X
അവന്റെ വചനങ്ങളെ
إِنَّهُ لَا يُفْلِحُ
X
തീര്‍ച്ചയായും വിജയിക്കുകയില്ല
الظَّالِمُونَ
X
അക്രമികള്‍
﴿6:21﴾ وَلَوْ تَرَىٰ
X
നീ കണ്ടിരുന്നെങ്കില്‍
إِذْ وُقِفُوا
X
അവര്‍ നിര്‍ത്തപ്പെടുമ്പോള്‍
عَلَى النَّارِ
X
നരകത്തിന്മേല്‍
فَقَالُوا
X
അപ്പോള്‍ അവര്‍ പറഞ്ഞു(പറയും)
يَا لَيْتَنَا
X
ഞങ്ങള്‍ ആയിരുന്നുവെങ്കില്‍ എത്ര നന്നായേനെ
نُرَدُّ
X
ഞങ്ങള്‍ തിരിച്ചയക്കപ്പെടുക
وَلَا نُكَذِّبَ
X
എങ്കില്‍ ഞങ്ങള്‍ തള്ളിക്കളയാതിരിക്കും
بِآيَاتِ
X
തെളിവുകളെ
رَبِّنَا
X
ഞങ്ങളുടെ നാഥന്റെ
وَنَكُونَ
X
ഞങ്ങള്‍ ആയിത്തീരുകയും ചെയ്യും
مِنَ الْمُؤْمِنِينَ
X
സത്യവിശ്വാസികളില്‍പെട്ടവര്‍
﴿6:27﴾ وَلَوْ تَرَىٰ
X
നീ കണ്ടിരുന്നെങ്കില്‍
إِذْ وُقِفُوا
X
അവര്‍ നിര്‍ത്തപ്പെടുമ്പോള്‍
عَلَىٰ رَبِّهِمْۚ
X
തങ്ങളുടെ നാഥന്റെ മുമ്പില്‍
قَالَ
X
അവന്‍ പറഞ്ഞു (ചോദിക്കും)
أَلَيْسَ
X
അല്ലേ?
هَٰذَا
X
ഇത്
بِالْحَقِّۚ
X
യഥാര്‍ഥം
قَالُوا
X
അവര്‍ പറഞ്ഞു(പറയും)
بَلَىٰ
X
അതെ
وَرَبِّنَاۚ
X
ഞങ്ങളുടെ നാഥന്‍തന്നെ സത്യം
قَالَ
X
അവന്‍ പറഞ്ഞു(പറയും)
فَذُوقُوا
X
എങ്കില്‍ നിങ്ങള്‍ ആസ്വദിച്ചുകൊള്ളുക
الْعَذَابَ
X
ശിക്ഷ
بِمَا
X
ഒരു കാരണത്താല്‍
كُنتُمْ
X
നിങ്ങളായിരുന്നു
تَكْفُرُونَ
X
നിങ്ങള്‍ അവിശ്വസിക്കുന്നു
﴿6:30﴾ وَمَنْ
X
ആരുണ്ട്?
أَظْلَمُ
X
വലിയ അക്രമി
مِمَّنِ
X
ഒരാളെക്കാള്‍
افْتَرَىٰ
X
അവന്‍ കെട്ടിയുണ്ടാക്കി
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
كَذِبًا
X
കള്ളം
أَوْ
X
അല്ലെങ്കില്‍
قَالَ
X
അവന്‍ പറഞ്ഞു(വാദിച്ചു)
أُوحِيَ
X
ദിവ്യബോധനം നല്‍കപ്പെട്ടിരിക്കുന്നുവെന്ന്
إِلَيَّ
X
തനിക്ക്
وَلَمْ يُوحَ
X
(യഥാര്‍ഥത്തില്‍) ദിവ്യബോധനമായി നല്‍കപ്പെട്ടിട്ടില്ല
إِلَيْهِ
X
അവന്
شَيْءٌ
X
ഒന്നും
وَمَن
X
ഒരാളെക്കാളും
قَالَ
X
അവന്‍ പറഞ്ഞു(വീമ്പ് പറഞ്ഞു)
سَأُنزِلُ
X
ഞാന്‍ അവതരിപ്പിക്കും
مِثْلَ
X
പോലുള്ളത്
مَا أَنزَلَ اللَّهُۗ
X
അല്ലാഹു അവതരിപ്പിച്ചത്
وَلَوْ تَرَىٰ
X
നീ കണ്ടിരുന്നെങ്കില്‍
إِذِ
X
സന്ദര്‍ഭം
الظَّالِمُونَ
X
അക്രമികള്‍
فِي غَمَرَاتِ
X
വേദനയില്‍ (വെപ്രാളത്തില്‍)
الْمَوْتِ
X
മരണത്തിന്റെ
وَالْمَلَائِكَةُ
X
മലക്കുകളായിരിക്കെ
بَاسِطُو
X
നീട്ടിയവര്‍
أَيْدِيهِمْ
X
അവരുടെ കൈകള്‍
أَخْرِجُوا
X
നിങ്ങള്‍ പുറത്ത് തള്ളുക
أَنفُسَكُمُۖ
X
നിങ്ങളുടെ ആത്മാക്കളെ
الْيَوْمَ
X
ഇന്ന്
تُجْزَوْنَ
X
നിങ്ങള്‍ക്ക് പ്രതിഫലമായി നല്‍കപ്പെടും
عَذَابَ
X
ശിക്ഷ
الْهُونِ
X
നിന്ദ്യമായ
بِمَا كُنتُمْ تَقُولُونَ
X
നിങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നതിന്റെ ഫലമായി
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
غَيْرَ
X
അല്ലാത്തത്
الْحَقِّ
X
സത്യം
وَكُنتُمْ
X
നിങ്ങളായിരുന്നു
عَنْ آيَاتِهِ
X
അവന്റെ ദൃഷ്ടാന്തങ്ങളെ
تَسْتَكْبِرُونَ
X
നിങ്ങള്‍ അഹങ്കാരത്തോടെ തള്ളിക്കളയുന്നു
﴿6:93﴾ وَمِنَ الْإِبِلِ
X
ഒട്ടകങ്ങളില്‍നിന്ന്
اثْنَيْنِ
X
രണ്ട്
وَمِنَ الْبَقَرِ
X
പശുവര്‍ഗത്തില്‍നിന്ന്
اثْنَيْنِۗ
X
രണ്ട്
قُلْ
X
നീ പറയുക(ചോദിക്കുക)
آلذَّكَرَيْنِ
X
രണ്ട് ആണ്‍വര്‍ഗങ്ങളെയാണോ
حَرَّمَ
X
അവന്‍ നിഷിദ്ധമാക്കി(നിഷിദ്ധമാക്കിയത്)
أَمِ الْأُنثَيَيْنِ
X
അതോ, രണ്ട് പെണ്‍വര്‍ഗങ്ങളെയോ
أَمَّا اشْتَمَلَتْ
X
അതുമല്ലെങ്കില്‍ ഉള്‍ക്കൊണ്ടതിനെയാണോ
عَلَيْهِ
X
അതിനെ
أَرْحَامُ
X
ഗര്‍ഭാശയങ്ങള്‍
الْأُنثَيَيْنِۖ
X
ഇരുതരം പെണ്‍വര്‍ഗങ്ങളുടെ
أَمْ كُنتُمْ
X
അല്ലെങ്കില്‍ നിങ്ങളായിരുന്നോ
شُهَدَاءَ
X
സാക്ഷികള്‍
إِذْ
X
സന്ദര്‍ഭത്തില്‍
وَصَّاكُمُ اللَّهُ
X
നിങ്ങളെ അല്ലാഹു ഉപദേശിച്ചു(ച്ച)
بِهَٰذَاۚ
X
ഇത്
فَمَنْ
X
അപ്പോള്‍ ആരുണ്ട്
أَظْلَمُ
X
കൊടിയ അക്രമി
مِمَّنِ
X
ഒരാളെക്കാള്‍
افْتَرَىٰ
X
അവന്‍ കെട്ടിച്ചമച്ചു
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
كَذِبًا
X
കള്ളം
لِّيُضِلَّ
X
അവന്‍ പിഴപ്പിക്കാന്‍വേണ്ടി
النَّاسَ
X
ജനങ്ങളെ
بِغَيْرِ
X
ഇല്ലാതെ
عِلْمٍۗ
X
ഒരു വിവരവും
إِنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
لَا يَهْدِي
X
അവന്‍ നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ
X
ജനതയെ
الظَّالِمِينَ
X
അക്രമികളായ
﴿6:144﴾ فَمَنْ
X
അപ്പോള്‍ ആരാണ്
أَظْلَمُ
X
കൊടിയ അക്രമി
مِمَّنِ
X
ഒരാളേക്കാള്‍
افْتَرَىٰ
X
അവന്‍ കെട്ടിച്ചമച്ചു
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
كَذِبًا
X
കള്ളം
أَوْ كَذَّبَ
X
അല്ലെങ്കില്‍ അവന്‍ കള്ളമാക്കിത്തള്ളി
بِآيَاتِهِۚ
X
അവന്റെ വചനങ്ങളെ
أُولَٰئِكَ
X
അവര്‍
يَنَالُهُمْ
X
അവര്‍ക്ക് ലഭിക്കും
نَصِيبُهُم
X
തങ്ങളുടെ വിഹിതം
مِّنَ الْكِتَابِۖ
X
ദൈവത്തിന്റെ വിധിതീര്‍പ്പനുസരിച്ചുള്ള
حَتَّىٰ إِذَا جَاءَتْهُمْ
X
അങ്ങനെ അവരുടെ അടുത്ത് ചെല്ലുമ്പോള്‍
رُسُلُنَا
X
നമ്മുടെ ദൂതന്‍മാര്‍
يَتَوَفَّوْنَهُمْ
X
അവര്‍ അവരെ മരിപ്പിക്കാനായി
قَالُوا
X
അവര്‍ ചോദിക്കും
أَيْنَ
X
എവിടെ
مَا كُنتُمْ تَدْعُونَ
X
നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിച്ചിരുന്നവര്‍
مِن دُونِ اللَّهِۖ
X
അല്ലാഹുവിനെ വിട്ട്
قَالُوا
X
അവര്‍ പറയും
ضَلُّوا
X
അവര്‍ വിട്ടുപോയിരിക്കുന്നു
عَنَّا
X
ഞങ്ങളെ
وَشَهِدُوا
X
അവര്‍ സാക്ഷ്യം വഹിക്കുകയും ചെയ്യും
عَلَىٰ أَنفُسِهِمْ
X
തങ്ങള്‍ക്കെതിരെ
أَنَّهُمْ
X
തീര്‍ച്ചയായും അവര്‍
كَانُوا
X
അവര്‍ ആയിരുന്നു(വെന്ന്)
كَافِرِينَ
X
സത്യനിഷേധികള്‍
﴿7:37﴾ وَلَوْ تَرَىٰ
X
നീ കണ്ടിരുന്നെങ്കില്‍
إِذْ
X
സന്ദര്‍ഭം
يَتَوَفَّى
X
മരിപ്പിക്കുന്നു
الَّذِينَ كَفَرُواۙ
X
സത്യനിഷേധികളെ
الْمَلَائِكَةُ
X
മലക്കുകള്‍
يَضْرِبُونَ
X
അവര്‍ അടിക്കും
وُجُوهَهُمْ
X
അവരുടെ മുഖങ്ങളെ
وَأَدْبَارَهُمْ
X
ഇവരുടെ പിന്‍ഭാഗങ്ങളിലും
وَذُوقُوا
X
നിങ്ങള്‍ അനുഭവിച്ചുകൊള്ളുക
عَذَابَ
X
ശിക്ഷ
الْحَرِيقِ
X
കരിച്ചുകളയുന്ന നരകാഗ്നിയുടെ
﴿8:50﴾ إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
اشْتَرَىٰ
X
വിലക്കു വാങ്ങിയിരിക്കുന്നു
مِنَ الْمُؤْمِنِينَ
X
സത്യവിശ്വാസികളില്‍നിന്ന്
أَنفُسَهُمْ
X
അവരുടെ ദേഹങ്ങളെ
وَأَمْوَالَهُم
X
അവരുടെ സമ്പത്തുകളെയും
بِأَنَّ لَهُمُ
X
അവര്‍ക്കുണ്ടെന്നതിനു പകരമായി
الْجَنَّةَۚ
X
സ്വര്‍ഗം
يُقَاتِلُونَ
X
അവര്‍ യുദ്ധം ചെയ്യുന്നു
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
فَيَقْتُلُونَ
X
അങ്ങനെ അവര്‍ വധിക്കുന്നു
وَيُقْتَلُونَۖ
X
അവര്‍ വധിക്കപ്പെടുകയും ചെയ്യുന്നു
وَعْدًا
X
വാഗ്ദാനമാണിത്
عَلَيْهِ
X
തന്റെമേല്‍ ബാധ്യതയായിട്ടുള്ള
حَقًّا
X
സത്യനിഷ്ഠമായ
فِي التَّوْرَاةِ
X
തൗറാത്തില്‍
وَالْإِنجِيلِ
X
ഇഞ്ചീലിലും
وَالْقُرْآنِۚ
X
ഖുര്‍ആനിലും
وَمَنْ أَوْفَىٰ
X
പാലിക്കുന്നവന്‍ ആരുണ്ട്
بِعَهْدِهِ
X
തന്റെ കരാര്‍
مِنَ اللَّهِۚ
X
അല്ലാഹുവെക്കാള്‍
فَاسْتَبْشِرُوا
X
അതിനാല്‍ നിങ്ങള്‍ സന്തോഷിച്ചുകൊള്ളുക
بِبَيْعِكُمُ
X
നിങ്ങളുടെ കച്ചവടത്തില്‍
الَّذِي بَايَعْتُم بِهِۚ
X
നിങ്ങള്‍ നടത്തിയ
وَذَٰلِكَ هُوَ
X
അത് തന്നെയാണ്
الْفَوْزُ
X
വിജയം
الْعَظِيمُ
X
മഹത്തായ
﴿9:111﴾ فَمَنْ أَظْلَمُ
X
കടുത്ത അക്രമി ആരാണ്
مِمَّنِ افْتَرَىٰ
X
കെട്ടിചമച്ചവനേക്കാള്‍
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
كَذِبًا
X
കള്ളം
أَوْ كَذَّبَ
X
അല്ലെങ്കില്‍ കള്ളമാക്കി തള്ളിയവനേക്കാള്‍
بِآيَاتِهِۚ
X
അവന്റെ വചനങ്ങളെ
إِنَّهُ
X
നിശ്ചയം
لَا يُفْلِحُ
X
വിജയിക്കുകയില്ല
الْمُجْرِمُونَ
X
പാപികള്‍
﴿10:17﴾ وَمَا كَانَ
X
ആയിട്ടില്ല
هَٰذَا الْقُرْآنُ
X
ഈ ഖുര്‍ആന്‍
أَن يُفْتَرَىٰ
X
കെട്ടിച്ചമക്കപ്പെടാവുന്നത്
مِن دُونِ اللَّهِ
X
അല്ലാഹുവിന് പുറമെ
وَلَٰكِن
X
എന്നാല്‍
تَصْدِيقَ
X
സത്യപ്പെടുത്തുന്നതാണിത്
الَّذِي بَيْنَ يَدَيْهِ
X
അതിന് മുമ്പുള്ളതിനെ
وَتَفْصِيلَ
X
വിശദീകരണവും
الْكِتَابِ
X
ദൈവിക പ്രമാണത്തിന്റെ
لَا رَيْبَ فِيهِ
X
അതിലൊട്ടും സംശയിക്കേണ്ടതില്ല
مِن رَّبِّ الْعَالَمِينَ
X
(ഇത്)ലോകനാഥനില്‍ നിന്നുള്ളത് തന്നെ
﴿10:37﴾ وَمَنْ
X
ആരാണ്
أَظْلَمُ
X
കൊടിയ അക്രമി
مِمَّنِ افْتَرَىٰ
X
കെട്ടിച്ചമച്ചവനേക്കാള്‍
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
كَذِبًاۚ
X
കള്ളം
أُولَٰئِكَ
X
അവര്‍
يُعْرَضُونَ
X
അവര്‍ കൊണ്ടുവരപ്പെട്ടു
عَلَىٰ رَبِّهِمْ
X
തങ്ങളുടെ നാഥന്റെ (സന്നിധി)യില്‍
وَيَقُولُ
X
അപ്പോള്‍ പറയും
الْأَشْهَادُ
X
സാക്ഷികള്‍
هَٰؤُلَاءِ
X
ഇവര്‍
الَّذِينَ كَذَبُوا
X
കള്ളം പറഞ്ഞിരുന്നവരാണ്
عَلَىٰ رَبِّهِمْۚ
X
തങ്ങളുടെ നാഥന്റെ പേരില്‍
أَلَا
X
അറിയുക
لَعْنَةُ اللَّهِ
X
അല്ലാഹുവിന്റെ ശാപം
عَلَى الظَّالِمِينَ
X
അക്രമികളുടെ മേലാണ്
﴿11:18﴾ لَقَدْ كَانَ
X
തീര്‍ച്ചയായും ഉണ്ട്
فِي قَصَصِهِمْ
X
അവരുടെ കഥകളില്‍
عِبْرَةٌ
X
ഗുണപാഠം
لِّأُولِي الْأَلْبَابِۗ
X
ബുദ്ധിയുള്ളവര്‍ക്ക്
مَا كَانَ
X
അവയല്ല
حَدِيثًا
X
വര്‍ത്തമാനം
يُفْتَرَىٰ
X
കെട്ടിച്ചമച്ചുണ്ടാക്കുന്ന
وَلَٰكِن
X
പ്രത്യുത
تَصْدِيقَ
X
സത്യപ്പെടുത്തുന്നതാണ്
الَّذِي بَيْنَ يَدَيْهِ
X
അതിന്റെ മുമ്പുള്ളതിനെ
وَتَفْصِيلَ
X
വിശദീകരണവും
كُلِّ شَيْءٍ
X
എല്ലാ കാര്യങ്ങളുടെയും
وَهُدًى
X
മാര്‍ഗദര്‍ശനവും
وَرَحْمَةً
X
കാരുണ്യവുമാണ്
لِّقَوْمٍ
X
ജനതക്ക്
يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നു
﴿12:111﴾ وَتَرَى
X
നിനക്കു കാണാം
الْمُجْرِمِينَ
X
കുറ്റവാളികളെ
يَوْمَئِذٍ
X
അന്ന്
مُّقَرَّنِينَ
X
ബന്ധിതരായി
فِي الْأَصْفَادِ
X
ചങ്ങലകളില്‍
﴿14:49﴾ وَهُوَ
X
അവന്‍
الَّذِي سَخَّرَ
X
വിധേയമാക്കിത്തന്നവനാകുന്നു
الْبَحْرَ
X
സമുദ്രത്തെ
لِتَأْكُلُوا
X
നിങ്ങള്‍ തിന്നുവാന്‍
مِنْهُ
X
അതില്‍ നിന്ന്
لَحْمًا
X
മാംസം
طَرِيًّا
X
പുതിയ
وَتَسْتَخْرِجُوا
X
നിങ്ങള്‍ പുറത്തെടുക്കാനും
مِنْهُ
X
അതില്‍ നിന്ന്
حِلْيَةً
X
ആഭരണങ്ങള്‍
تَلْبَسُونَهَا
X
നിങ്ങള്‍ അത് അണിയുന്നു
وَتَرَى
X
നിനക്ക് കാണാം
الْفُلْكَ
X
കപ്പലിനെ
مَوَاخِرَ
X
(തിരമാലകളെ) കീറിമുറിക്കുന്നു
فِيهِ
X
അതിലൂടെ
وَلِتَبْتَغُوا
X
നിങ്ങള്‍ തേടാന്‍ വേണ്ടിയും
مِن فَضْلِهِ
X
അവന്റെ ഔദാര്യത്തില്‍ നിന്ന്
وَلَعَلَّكُمْ
X
നിങ്ങള്‍ ആയേക്കാന്‍ വേണ്ടിയും
تَشْكُرُونَ
X
നന്ദികാണിക്കുന്നവര്‍
﴿16:14﴾ هَٰؤُلَاءِ
X
ഇവര്‍
قَوْمُنَا
X
ഞങ്ങളുടെ ജനത
اتَّخَذُوا
X
അവര്‍ സ്വീകരിച്ചു
مِن دُونِهِ
X
അവനെക്കൂടാതെ
آلِهَةًۖ
X
പല ദൈവങ്ങളെയും
لَّوْلَا يَأْتُونَ
X
അവര്‍ എന്തു കൊണ്ടു വരുന്നില്ല
عَلَيْهِم
X
അവരെ (ദൈവങ്ങളെ) സംബന്ധിച്ച്
بِسُلْطَانٍ
X
ഒരു പ്രമാണവുമായി
بَيِّنٍۖ
X
വ്യക്തമായ
فَمَنْ
X
അപ്പോള്‍ ആരാണ്
أَظْلَمُ
X
കടുത്ത അക്രമി
مِمَّنِ
X
ഒരുത്തനേക്കാള്‍
افْتَرَىٰ
X
അവന്‍ കെട്ടിച്ചമച്ചു
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
كَذِبًا
X
കളവ്
﴿18:15﴾ وَتَرَى
X
നിനക്കു കാണാം
الشَّمْسَ
X
സൂര്യനെ
إِذَا طَلَعَت
X
അത് ഉദിക്കുമ്പോള്‍
تَّزَاوَرُ
X
അത് തെറ്റുന്നു
عَن كَهْفِهِمْ
X
അവരുടെ ഗുഹയില്‍ നിന്ന്
ذَاتَ الْيَمِينِ
X
വലത്തോട്ട്
وَإِذَا غَرَبَت
X
അത് അസ്തമിച്ചാല്‍
تَّقْرِضُهُمْ
X
അത് അവരെ മുറിച്ചു കടക്കുന്നു
ذَاتَ الشِّمَالِ
X
ഇടത്തോട്ട്
وَهُمْ
X
അവരാകട്ടെ
فِي فَجْوَةٍ
X
ഒരു വിശാലസ്ഥലത്താകുന്നു
مِّنْهُۚ
X
അതിലെ
ذَٰلِكَ
X
അത്
مِنْ آيَاتِ
X
ദൃഷ്ടാന്തങ്ങളില്‍ പെട്ടതാകുന്നു
اللَّهِۗ
X
അല്ലാഹുവിന്റെ
مَن يَهْدِ اللَّهُ
X
ആരെ അല്ലാഹു നേര്‍മാര്‍ഗത്തിലാക്കുന്നുവോ
فَهُوَ
X
അപ്പോള്‍ അവന്‍ തന്നെയാണ്
الْمُهْتَدِۖ
X
നേര്‍വഴി പ്രാപിച്ചവന്‍
وَمَن يُضْلِلْ
X
ആരെ അവന്‍ ദുര്‍മാര്‍ഗത്തിലാക്കുന്നുവോ
فَلَن تَجِدَ
X
അപ്പോള്‍ ഒരിക്കലും നീ കണ്ടെത്തുകയില്ല
لَهُ
X
അവന്ന്
وَلِيًّا
X
ഒരു രക്ഷകനെയും
مُّرْشِدًا
X
നേര്‍വഴി കാണിച്ചു കൊടുക്കുന്നവനായ
﴿18:17﴾ وَيَوْمَ
X
ദിവസം (ഓര്‍ക്കുക)
نُسَيِّرُ
X
നാം ചലിപ്പിക്കുന്ന
الْجِبَالَ
X
പര്‍വതങ്ങളെ
وَتَرَى
X
നീ കാണുകയും ചെയ്യുന്ന
الْأَرْضَ
X
ഭൂമിയെ
بَارِزَةً
X
തെളിഞ്ഞ് നിരപ്പായതായിട്ട്
وَحَشَرْنَاهُمْ
X
നാം അവരെ ഒരുമിച്ചു കൂട്ടുകയും ചെയ്യുന്ന
فَلَمْ نُغَادِرْ
X
അപ്പോള്‍ നാം വിട്ടു കളയാതിരിക്കുകയും
مِنْهُمْ
X
അവരില്‍നിന്ന്
أَحَدًا
X
ഒരാളെയും
﴿18:47﴾ وَوُضِعَ
X
വെക്കപ്പെടുകയായി
الْكِتَابُ
X
ആ ഗ്രന്ഥം (കര്‍മ രേഖ)
فَتَرَى
X
അപ്പോള്‍ നിനക്ക് കാണാം
الْمُجْرِمِينَ
X
കുറ്റവാളികളെ
مُشْفِقِينَ
X
ഭയപ്പെടുന്നവരായി
مِمَّا فِيهِ
X
അതിലുള്ളതിനെ സംബന്ധിച്ച്
وَيَقُولُونَ
X
അവര്‍ പറയുകയും ചെയ്യും
يَا وَيْلَتَنَا
X
അയ്യോ ഞങ്ങള്‍ക്ക് നാശം
مَالِ هَٰذَا الْكِتَابِ
X
ഈ ഗ്രന്ഥത്തിനെന്ത്
لَا يُغَادِرُ
X
അത് വിട്ടുകളയുന്നില്ല
صَغِيرَةً
X
ഒരു ചെറിയതും
وَلَا كَبِيرَةً
X
ഒരു വലിയതും ഇല്ല
إِلَّا أَحْصَاهَاۚ
X
അത് കണക്കാക്കി (രേഖപ്പെടുത്തി)യിട്ടല്ലാതെ
وَوَجَدُوا
X
അവര്‍ കണ്ടെത്തുകയായി
مَا عَمِلُوا
X
അവര്‍ പ്രവര്‍ത്തിച്ചത്
حَاضِرًاۗ
X
മുമ്പില്‍ വന്നെത്തിയതായി
وَلَا يَظْلِمُ
X
അനീതി കാണിക്കുന്നതല്ല
رَبُّكَ
X
നിന്റെ നാഥന്‍
أَحَدًا
X
ഒരാളോടും
﴿18:49﴾ قَالَ
X
പറഞ്ഞു
لَهُم
X
അവരോട്
مُّوسَىٰ
X
മൂസ
وَيْلَكُمْ
X
നിങ്ങള്‍ക്ക് നാശം
لَا تَفْتَرُوا
X
നിങ്ങള്‍ കെട്ടിച്ചമക്കരുത്
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
كَذِبًا
X
കളവ്
فَيُسْحِتَكُم
X
അപ്പോള്‍ അവന്‍ നിങ്ങളെ ഉന്മൂലനം ചെയ്യും
بِعَذَابٍۖ
X
(വല്ല) ശിക്ഷയും മുഖേന
وَقَدْ خَابَ
X
തീര്‍ച്ചയായും പരാജയപ്പെട്ടിരിക്കുന്നു
مَنِ افْتَرَىٰ
X
കെട്ടിച്ചമച്ചവന്‍
﴿20:61﴾ لَّا تَرَىٰ
X
നീ കാണുന്നതല്ല
فِيهَا
X
അതില്‍
عِوَجًا
X
ഒരു വളവും
وَلَا أَمْتًا
X
ഉയര്‍ച്ചയും
﴿20:107﴾ يَوْمَ
X
ദിവസം
تَرَوْنَهَا
X
നിങ്ങള്‍ അത് കാണുന്ന
تَذْهَلُ
X
അശ്രദ്ധയിലാകും
كُلُّ
X
എല്ലാ
مُرْضِعَةٍ
X
മുലയൂട്ടുന്നവള്‍
عَمَّا أَرْضَعَتْ
X
മുലയൂട്ടുന്നതിനെക്കുറിച്ച്
وَتَضَعُ
X
പ്രസവിച്ചുപോകും
كُلُّ
X
എല്ലാ
ذَاتِ حَمْلٍ
X
ഗര്‍ഭമുള്ളവള്‍
حَمْلَهَا
X
അവളുടെ ഗര്‍ഭം
وَتَرَى
X
നീ കാണും
النَّاسَ
X
മനുഷ്യരെ
سُكَارَىٰ
X
ലഹരിബാധിതര്‍
وَمَا هُم
X
അവരല്ല
بِسُكَارَىٰ
X
ലഹരിബാധിതര്‍
وَلَٰكِنَّ
X
പക്ഷേ
عَذَابَ اللَّهِ
X
അല്ലാഹുവിന്റെ ശിക്ഷ
شَدِيدٌ
X
കഠിനമാണ്
﴿22:2﴾ يَا أَيُّهَا النَّاسُ
X
മനുഷ്യരേ
إِن كُنتُمْ
X
നിങ്ങളാണെങ്കില്‍
فِي رَيْبٍ
X
സംശയത്തില്‍
مِّنَ الْبَعْثِ
X
പുനരുഃത്ഥാനത്തെപ്പറ്റി
فَإِنَّا
X
തീര്‍ച്ചയായും നാം
خَلَقْنَاكُم
X
നാം നിങ്ങളെ സൃഷ്ടിച്ചു
مِّن تُرَابٍ
X
മണ്ണില്‍ നിന്ന്
ثُمَّ
X
പിന്നെ
مِن نُّطْفَةٍ
X
ബീജത്തില്‍ നിന്ന്
ثُمَّ
X
പിന്നെ
مِنْ عَلَقَةٍ
X
രക്തപിണ്ഡത്തില്‍ നിന്ന്
ثُمَّ
X
പിന്നെ
مِن مُّضْغَةٍ
X
മാംസപിണ്ഡത്തില്‍ നിന്ന്
مُّخَلَّقَةٍ
X
രൂപം നല്‍കപ്പെട്ട
وَغَيْرِ مُخَلَّقَةٍ
X
രൂപമില്ലാത്തതുമായ
لِّنُبَيِّنَ
X
നാം വ്യക്തമാക്കിത്തരാന്‍
لَكُمْۚ
X
നിങ്ങള്‍ക്ക്
وَنُقِرُّ
X
നാം നിലനിര്‍ത്തുന്നു, നിവസിപ്പിക്കുന്നു
فِي الْأَرْحَامِ
X
ഗര്‍ഭാശയങ്ങളില്‍
مَا نَشَاءُ
X
നാം ഉദ്ദേശിക്കുന്നതിനെ
إِلَىٰ أَجَلٍ
X
ഒരവധി വരെ
مُّسَمًّى
X
നിര്‍ണ്ണയിക്കപ്പെട്ട
ثُمَّ نُخْرِجُكُمْ
X
പിന്നെ നാം നിങ്ങളെ പുറത്ത് കൊണ്ട് വരുന്നു
طِفْلًا
X
ശിശുവായി
ثُمَّ
X
പിന്നെ
لِتَبْلُغُوا
X
നിങ്ങള്‍ പ്രാപിക്കാന്‍
أَشُدَّكُمْۖ
X
നിങ്ങളുടെ യൗവനം
وَمِنكُم
X
നിങ്ങളിലുണ്ട്
مَّن يُتَوَفَّىٰ
X
മരിപ്പിക്കപ്പെടുന്നവര്‍
وَمِنكُم
X
നിങ്ങളിലുണ്ട്
مَّن يُرَدُّ
X
തള്ളപ്പെടുന്നവര്‍
إِلَىٰ أَرْذَلِ الْعُمُرِ
X
ഏറ്റവും അവശമായ പ്രായത്തിലേക്ക്
لِكَيْلَا يَعْلَمَ
X
അറിയാതിരിക്കുമാറ്
مِن بَعْدِ عِلْمٍ
X
അറിവിന് ശേഷം
شَيْئًاۚ
X
ഒന്നും തന്നെ
وَتَرَى
X
നീ കാണുന്നു
الْأَرْضَ
X
ഭൂമിയെ
هَامِدَةً
X
വരണ്ടുണങ്ങിയതായി
فَإِذَا أَنزَلْنَا
X
നാം ഇറക്കിയാല്‍
عَلَيْهَا
X
അതിന്മേല്‍
الْمَاءَ
X
വെള്ളം
اهْتَزَّتْ
X
അത് തുടിക്കുന്നു
وَرَبَتْ
X
വികസിക്കുന്നു
وَأَنبَتَتْ
X
മുളപ്പിക്കുന്നു
مِن كُلِّ زَوْجٍ
X
എല്ലാതരം
بَهِيجٍ
X
കൗതുകമുണര്‍ത്തുന്ന
﴿22:5﴾ إِنْ هُوَ
X
ഇവനല്ല
إِلَّا رَجُلٌ
X
ഒരുത്തനല്ലാതെ
افْتَرَىٰ
X
അവന്‍ കെട്ടിച്ചമച്ചു
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
كَذِبًا
X
കളവ്
وَمَا نَحْنُ
X
നാം അല്ല
لَهُ
X
ഇവനില്‍
بِمُؤْمِنِينَ
X
വിശ്വസിക്കുന്നവര്‍
﴿23:38﴾ أَلَمْ تَرَ
X
നീ കണ്ടില്ലേ
أَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يُزْجِي
X
തെളിക്കുന്നു
سَحَابًا
X
മേഘത്തെ
ثُمَّ
X
പിന്നെ
يُؤَلِّفُ
X
കൂട്ടിച്ചേര്‍ക്കുന്നു
بَيْنَهُ
X
അതിനിടയില്‍
ثُمَّ
X
പിന്നെ
يَجْعَلُهُ
X
അതിനെയാക്കുന്നു
رُكَامًا
X
കട്ടപിടിച്ചത്
فَتَرَى
X
അപ്പോള്‍ നീ കാണും
الْوَدْقَ
X
മഴത്തുള്ളി
يَخْرُجُ
X
പുറപ്പെടുന്നു
مِنْ خِلَالِهِ
X
അതിനിടയില്‍ നിന്ന്
وَيُنَزِّلُ
X
അവന്‍ ഇറക്കുന്നു
مِنَ السَّمَاءِ
X
ആകാശത്തില്‍ നിന്ന്
مِن جِبَالٍ فِيهَا
X
അതില്‍ മല പോലുള്ള മേഘത്തില്‍ നിന്ന്
مِن بَرَدٍ
X
ആലിപ്പഴം
فَيُصِيبُ بِهِ
X
അത് ബാധിക്കും
مَن يَشَاءُ
X
അവന്‍ ഉദ്ദേശിക്കുന്നവരെ
وَيَصْرِفُهُ
X
അതിനെ തിരിച്ചുവിടുന്നു
عَن مَّن يَشَاءُۖ
X
അവനുദ്ദേശിക്കുന്നവരില്‍ നിന്ന്
يَكَادُ
X
ആവാറാകും
سَنَا
X
പ്രകാശം
بَرْقِهِ
X
അതിന്റെ മിന്നലിന്റെ
يَذْهَبُ
X
പോകും
بِالْأَبْصَارِ
X
കാഴ്ചകളുമായി
﴿24:43﴾ وَتَرَى
X
നീ കാണുന്നു
الْجِبَالَ
X
മലകളെ
تَحْسَبُهَا
X
അവ നിനക്ക് തോന്നും
جَامِدَةً
X
ഉറച്ചു നില്‍ക്കുന്നവയാണെന്ന്
وَهِيَ
X
എന്നാല്‍ അവ
تَمُرُّ
X
ഇളകി നീങ്ങിക്കൊണ്ടിരിക്കും
مَرَّ السَّحَابِۚ
X
മേഘം നീങ്ങും പോലെ
صُنْعَ اللَّهِ
X
അല്ലാഹുവിന്റെ പ്രവര്‍ത്തിയാണത്
الَّذِي أَتْقَنَ
X
കുറ്റമറ്റതാക്കിയവനായ
كُلَّ شَيْءٍۚ
X
എല്ലാ കാര്യങ്ങളെയും
إِنَّهُ
X
തീര്‍ച്ചയായും അവന്‍
خَبِيرٌ
X
സൂക്ഷ്മമായി അറിയുന്നവനാണ്
بِمَا تَفْعَلُونَ
X
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി
﴿27:88﴾ وَمَنْ أَظْلَمُ
X
കടുത്ത അക്രമി ആരുണ്ട്
مِمَّنِ افْتَرَىٰ
X
കെട്ടിയുണ്ടാക്കിയവനേക്കാള്‍
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
كَذِبًا
X
കള്ളം
أَوْ كَذَّبَ
X
അല്ലെങ്കില്‍ തള്ളിപ്പറഞ്ഞു, വ്യാജമാക്കി
بِالْحَقِّ
X
സത്യത്തെ
لَمَّا جَاءَهُۚ
X
അവന്നത് വന്നെത്തിയപ്പോള്‍
أَلَيْسَ
X
ഇല്ലയോ
فِي جَهَنَّمَ
X
നരകത്തില്‍
مَثْوًى
X
വാസസ്ഥലം
لِّلْكَافِرِينَ
X
സത്യനിഷേധികളുടെ
﴿29:68﴾ اللَّهُ
X
അല്ലാഹുവാകുന്നു
الَّذِي يُرْسِلُ
X
അയക്കുന്നവന്‍
الرِّيَاحَ
X
കാറ്റുകളെ
فَتُثِيرُ
X
അങ്ങനെ അവ ഇളക്കിവിടുന്നു (ചലിപ്പിക്കുന്നു)
سَحَابًا
X
മേഘത്തെ
فَيَبْسُطُهُ
X
എന്നിട്ട് അതിനെ പരത്തുന്നു (വ്യാപിപ്പിക്കുന്നു)
فِي السَّمَاءِ
X
ആകാശത്ത്
كَيْفَ يَشَاءُ
X
അവന്‍ ഉദ്ദേശിക്കുന്ന പ്രകാരം
وَيَجْعَلُهُ
X
അവന്‍ അതിനെ ആക്കുകയും ചെയ്യുന്നു
كِسَفًا
X
പല കഷ്ണങ്ങള്‍
فَتَرَى
X
അപ്പോള്‍ നിനക്ക് കാണാം
الْوَدْقَ
X
മഴത്തുള്ളികള്‍
يَخْرُجُ
X
പുറത്തുവരുന്നതായി
مِنْ خِلَالِهِۖ
X
അവക്കിടയില്‍ നിന്ന്
فَإِذَا أَصَابَ بِهِ
X
എന്നിട്ട് അവന്‍ എത്തിച്ചു കൊടുത്താല്‍
مَن يَشَاءُ
X
താനിച്ഛിക്കുന്നവര്‍ക്ക്
مِنْ عِبَادِهِ
X
തന്റെ ദാസന്‍മാരില്‍ നിന്ന്
إِذَا هُمْ
X
അപ്പോഴതാ അവര്‍
يَسْتَبْشِرُونَ
X
(അവര്‍) ആഹ്ലാദഭരിതരാകുന്നു
﴿30:48﴾ وَلَوْ تَرَىٰ
X
നീ കാണുന്നുവെങ്കില്‍
إِذِ
X
സന്ദര്‍ഭം
الْمُجْرِمُونَ
X
കുറ്റവാളികള്‍
نَاكِسُو رُءُوسِهِمْ
X
അവര്‍ അവരുടെ തലകള്‍താഴ്ത്തിയവരായി
عِندَ رَبِّهِمْ
X
തങ്ങളുടെ നാഥന്റെയടുക്കല്‍ (സന്നിധിയില്‍)
رَبَّنَا
X
(അവര്‍ പറയും) ഞങ്ങളുടെ നാഥാ
أَبْصَرْنَا
X
ഞങ്ങള്‍ (എല്ലാം) നേരില്‍ കണ്ടിരിക്കുന്നു
وَسَمِعْنَا
X
ഞങ്ങള്‍ കേള്‍ക്കുകയും ചെയ്തു
فَارْجِعْنَا
X
അതിനാല്‍ നീ ഞങ്ങളെ തിരിച്ചയക്കേണമേ
نَعْمَلْ
X
ഞങ്ങള്‍ പ്രവര്‍ത്തിച്ചു കൊള്ളാം
صَالِحًا
X
നന്മ , നല്ലത്
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
مُوقِنُونَ
X
നന്നായി ബോധ്യപ്പെട്ടവരാണ്
﴿32:12﴾ أَفْتَرَىٰ
X
അയാള്‍ കെട്ടിച്ചമച്ചതാണോ
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
كَذِبًا
X
കള്ളം
أَم بِهِ
X
അതല്ല, അയാള്‍ക്കുണ്ടോ
جِنَّةٌۗ
X
ഭ്രാന്ത്
بَلِ
X
എന്നാല്‍
الَّذِينَ لَا يُؤْمِنُونَ
X
വിശ്വസിക്കാത്തവര്‍
بِالْآخِرَةِ
X
പരലോകത്തില്‍
فِي الْعَذَابِ
X
ശിക്ഷയിലാകുന്നു
وَالضَّلَالِ
X
വഴികേടിലും
الْبَعِيدِ
X
വിദൂരമായ
﴿34:8﴾ وَقَالَ
X
പറഞ്ഞു
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
لَن نُّؤْمِنَ
X
ഞങ്ങളൊരിക്കലും വിശ്വസിക്കുകയില്ല
بِهَٰذَا الْقُرْآنِ
X
ഈ ഖുര്‍ആനില്‍
وَلَا بِالَّذِي بَيْنَ يَدَيْهِۗ
X
അതിനു മുമ്പുള്ളതിലും
وَلَوْ تَرَىٰ
X
നീ കാണുകയാണെങ്കില്‍
إِذِ الظَّالِمُونَ
X
അക്രമികളാകുന്ന സന്ദര്‍ഭം
مَوْقُوفُونَ
X
നിര്‍ത്തപ്പെടുന്നവര്‍
عِندَ رَبِّهِمْ
X
തങ്ങളുടെ നാഥന്റെയടുത്ത്
يَرْجِعُ
X
തിരിച്ചു വിടുന്നു
بَعْضُهُمْ
X
അവരില്‍ ചിലര്‍
إِلَىٰ بَعْضٍ
X
ചിലരിലേക്ക്
الْقَوْلَ
X
വാക്ക്
يَقُولُ
X
പറയും
الَّذِينَ اسْتُضْعِفُوا
X
ബലഹീനരായി ഗണിക്കപ്പെട്ടവര്‍
لِلَّذِينَ اسْتَكْبَرُوا
X
വലുപ്പം നടിച്ചിരുന്നവരോട്
لَوْلَا أَنتُمْ
X
നിങ്ങളില്ലായിരുന്നെങ്കില്‍
لَكُنَّا
X
ഞങ്ങളായിരുന്നേനെ
مُؤْمِنِينَ
X
വിശ്വാസികള്‍
﴿34:31﴾ وَلَوْ تَرَىٰ
X
നീ കാണുകയാണെങ്കില്‍
إِذْ فَزِعُوا
X
അവര്‍ പരിഭ്രാന്തരായിത്തീരുന്ന സന്ദര്‍ഭം
فَلَا فَوْتَ
X
(അന്നവര്‍ക്ക്) രക്ഷപ്പെടാനാവില്ല
وَأُخِذُوا
X
അവര്‍ പിടികൂടപ്പെടും
مِن مَّكَانٍ
X
സ്ഥലത്തുനിന്ന്
قَرِيبٍ
X
അടുത്തുള്ള
﴿34:51﴾ وَمَا يَسْتَوِي
X
ഒരുപോലെയല്ല
الْبَحْرَانِ
X
രണ്ടു ജലാശയങ്ങള്‍
هَٰذَا عَذْبٌ
X
ഒന്ന് ശുദ്ധം
فُرَاتٌ
X
ദാഹമകറ്റുന്നതും
سَائِغٌ شَرَابُهُ
X
കുടിക്കാന്‍ രുചികരവും
وَهَٰذَا
X
മറ്റൊന്ന്
مِلْحٌ
X
ഉപ്പ് വെള്ളവും
أُجَاجٌۖ
X
ചവര്‍പ്പുള്ള
وَمِن كُلٍّ
X
രണ്ടില്‍നിന്നും
تَأْكُلُونَ
X
നിങ്ങള്‍ തിന്നുന്നു
لَحْمًا
X
മാംസം
طَرِيًّا
X
പുതുതായ
وَتَسْتَخْرِجُونَ
X
നിങ്ങള്‍ പുറത്തെടുക്കുകയും ചെയ്യുന്നു
حِلْيَةً
X
ആഭരണങ്ങള്‍
تَلْبَسُونَهَاۖ
X
നിങ്ങള്‍ അത് അണിയുന്നു
وَتَرَى
X
നിങ്ങള്‍ക്കു കാണാം
الْفُلْكَ
X
കപ്പലുകള്‍
فِيهِ
X
അതിലൂടെ
مَوَاخِرَ
X
കീറിക്കടന്ന് സഞ്ചരിക്കുന്നത്
لِتَبْتَغُوا
X
നിങ്ങള്‍ തേടാനാണത്
مِن فَضْلِهِ
X
അല്ലാഹുവിന്റെ അനുഗ്രഹം
وَلَعَلَّكُمْ
X
നിങ്ങളാകാനും
تَشْكُرُونَ
X
നിങ്ങള്‍ നന്ദികാണിക്കുന്നു
﴿35:12﴾ فَلَمَّا بَلَغَ
X
ആ കുട്ടി എത്തിയപ്പോള്‍
مَعَهُ
X
അദ്ദേഹത്തോടൊപ്പം
السَّعْيَ
X
എന്തെങ്കിലും ചെയ്യാവുന്ന പ്രായം
قَالَ
X
അദ്ദേഹം പറഞ്ഞു
يَا بُنَيَّ
X
എന്റെ പ്രിയ മകനേ
إِنِّي
X
തീര്‍ച്ചയായും ഞാന്‍
أَرَىٰ
X
കണ്ടിരിക്കുന്നു
فِي الْمَنَامِ
X
സ്വപ്നം
أَنِّي أَذْبَحُكَ
X
ഞാന്‍ നിന്നെ അറുക്കുന്നതായി
فَانظُرْ
X
അതിനാല്‍ നോക്കൂ
مَاذَا تَرَىٰۚ
X
നിന്റെ അഭിപ്രായമെന്താണ് ?
قَالَ
X
അവന്‍ പറഞ്ഞു
يَا أَبَتِ
X
എന്റെ പിതാവേ
افْعَلْ
X
താങ്കള്‍ ചെയ്യുക
مَا تُؤْمَرُۖ
X
താങ്കളോട് കല്‍പിക്കപ്പെടുന്നത്
سَتَجِدُنِي
X
താങ്കള്‍ക്ക് എന്നെ കാണാം
إِن شَاءَ اللَّهُ
X
അല്ലാഹു ഇച്ഛിച്ചെങ്കില്‍
مِنَ الصَّابِرِينَ
X
ക്ഷമാശീലരുടെ കൂട്ടത്തില്‍
﴿37:102﴾ أَوْ تَقُولَ
X
അല്ലെങ്കില്‍ പറഞ്ഞേക്കുമെന്നതിനാല്‍
حِينَ تَرَى
X
നേരില്‍ കാണുമ്പോള്‍
الْعَذَابَ
X
ശിക്ഷ
لَوْ أَنَّ لِي
X
തീര്‍ച്ചയായും എനിക്കുണ്ടായിരുന്നെങ്കില്‍(എന്ന്)
كَرَّةً
X
ഒരു തിരിച്ച് പോക്ക്
فَأَكُونَ
X
അപ്പോള്‍ ഞാന്‍ ആകുമായിരുന്നു
مِنَ الْمُحْسِنِينَ
X
സദ്‌വൃത്തരുടെ കൂട്ടത്തില്‍
﴿39:58﴾ وَيَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുനേല്‍പുനാളില്‍
تَرَى
X
നിനക്കു കാണാം
الَّذِينَ كَذَبُوا
X
കള്ളം പറഞ്ഞവരെ
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
وُجُوهُهُم
X
അവരുടെ മുഖങ്ങള്‍
مُّسْوَدَّةٌۚ
X
കറുത്തിരുണ്ടതായി
أَلَيْسَ فِي جَهَنَّمَ
X
നരകത്തിലല്ലയോ
مَثْوًى
X
വാസസ്ഥലം
لِّلْمُتَكَبِّرِينَ
X
അഹങ്കാരികള്‍ക്ക്
﴿39:60﴾ وَتَرَى
X
നിനക്കു കാണാം
الْمَلَائِكَةَ
X
മലക്കുകളെ
حَافِّينَ
X
വലയം ചെയ്യുന്നവരായി
مِنْ حَوْلِ الْعَرْشِ
X
സിംഹാസനത്തിനു ചുറ്റും
يُسَبِّحُونَ
X
അവര്‍ കീര്‍ത്തനം ചെയ്യുന്നു
بِحَمْدِ رَبِّهِمْۖ
X
തങ്ങളുടെ നാഥനെ സ്തുതിക്കുന്നതോടൊപ്പം
وَقُضِيَ
X
വിധി കല്‍പിക്കപ്പെടും
بَيْنَهُم
X
അവര്‍ക്കിടയില്‍
بِالْحَقِّ
X
നീതിപൂര്‍വം
وَقِيلَ
X
പറയപ്പെടുകയും ചെയ്യും
الْحَمْدُ لِلَّهِ
X
സര്‍വ സ്തുതിയും അല്ലാഹുവിന്ന്
رَبِّ الْعَالَمِينَ
X
സര്‍വ ലോക നാഥനായ
﴿39:75﴾ وَمِنْ آيَاتِهِ
X
അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്
أَنَّكَ
X
തീര്‍ച്ചയായും നീ
تَرَى
X
നീ കാണുന്നു
الْأَرْضَ
X
ഭൂമിയെ
خَاشِعَةً
X
വരണ്ടതായി
فَإِذَا أَنزَلْنَا
X
പിന്നെ നാം ഇറക്കിയാല്‍
عَلَيْهَا
X
അതില്‍
الْمَاءَ
X
വെള്ളം
اهْتَزَّتْ
X
അത് ചലനം (തുടി)കൊള്ളുന്നു
وَرَبَتْۚ
X
അത് വളരുകയും ചെയ്യുന്നു
إِنَّ الَّذِي أَحْيَاهَا
X
തീര്‍ച്ചയായും അതിനു ജീവന്‍ നല്‍കിയവന്‍
لَمُحْيِي
X
ജീവിപ്പിക്കുന്നവന്‍ തന്നെയാണ്
الْمَوْتَىٰۚ
X
മരിച്ചവരെ
إِنَّهُ
X
തീര്‍ച്ചയായും അവന്‍
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിന്നും
قَدِيرٌ
X
കഴിവുറ്റവനാണ്
﴿41:39﴾ تَرَى
X
നീ കാണും
الظَّالِمِينَ
X
അക്രമികളെ
مُشْفِقِينَ
X
പേടിച്ചു വിറക്കുന്നത്
مِمَّا كَسَبُوا
X
തങ്ങള്‍ സമ്പാദിച്ചുവെച്ചതിനെപ്പറ്റി
وَهُوَ
X
അത്
وَاقِعٌ
X
ഭവിക്കുന്നതാകുന്നു
بِهِمْۗ
X
അവരില്‍
وَالَّذِينَ
X
യാതൊരു കൂട്ടര്‍
آمَنُوا
X
അവര്‍ സത്യവിശ്വാസം സ്വീകരിച്ചു
وَعَمِلُوا
X
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍
فِي رَوْضَاتِ الْجَنَّاتِۖ
X
സ്വര്‍ഗീയാരാമങ്ങളിലാണ്
لَهُم
X
അവര്‍ക്കുണ്ട്
مَّا يَشَاءُونَ
X
അവരുദ്ദേശിക്കുന്നത്
عِندَ رَبِّهِمْۚ
X
തങ്ങളുടെ നാഥന്റെയടുത്ത്
ذَٰلِكَ هُوَ
X
അത് തന്നെയാണ്
الْفَضْلُ
X
അനുഗ്രഹം
الْكَبِيرُ
X
മഹത്തായ
﴿42:22﴾ أَمْ يَقُولُونَ
X
അല്ല, അവര്‍ പറയുകയാണോ
افْتَرَىٰ
X
അദ്ദേഹം കെട്ടിച്ചമച്ചുവെന്ന്
عَلَى اللَّهِ
X
അല്ലാഹുവിന്റെപേരില്‍
كَذِبًاۖ
X
കള്ളം
فَإِن يَشَإِ اللَّهُ
X
എന്നാല്‍ അല്ലാഹു ഉദ്ദേശിക്കുകയാണെങ്കില്‍
يَخْتِمْ
X
അവര്‍ മുദ്രവെക്കുമായിരുന്നു
عَلَىٰ قَلْبِكَۗ
X
നിന്റെ ഹൃദയത്തിന്മല്‍
وَيَمْحُ
X
തുടച്ചുമാറ്റുന്നു
اللَّهُ
X
അല്ലാഹു
الْبَاطِلَ
X
അസത്യത്തെ
وَيُحِقُّ
X
അവന്‍ സാക്ഷാല്‍ക്കരിക്കുകയും ചെയ്യുന്നു
الْحَقَّ
X
സത്യത്തെ
بِكَلِمَاتِهِۚ
X
തന്റെ വചനങ്ങളിലൂടെ
إِنَّهُ
X
തീര്‍ച്ചയായും അവന്‍
عَلِيمٌ
X
നന്നായറിയുന്നവനാണ്
بِذَاتِ الصُّدُورِ
X
ഹൃദയങ്ങളിലുള്ളത്
﴿42:24﴾ وَمَن يُضْلِلِ
X
ഒരുവനെ ദുര്‍മാര്‍ഗത്തിലാക്കുകയാണെങ്കില്‍
اللَّهُ
X
അല്ലാഹു
فَمَا لَهُ
X
അവന്നില്ല
مِن وَلِيٍّ
X
ഒരു രക്ഷകനും
مِّن بَعْدِهِۗ
X
അതിനുശേഷം
وَتَرَى
X
നിനക്കുകാണാം
الظَّالِمِينَ
X
അക്രമികളെ
لَمَّا رَأَوُا
X
അവര്‍ നേരില്‍ കാണുമ്പോള്‍
الْعَذَابَ
X
ശിക്ഷ
يَقُولُونَ
X
അവര്‍ ചോദിക്കുന്നതായി
هَلْ إِلَىٰ مَرَدٍّ
X
ഒരു തിരിച്ചുപോക്കിനുണ്ടോ
مِّن سَبِيلٍ
X
വല്ല വഴിയും?
﴿42:44﴾ وَتَرَىٰ
X
നിനക്ക് കാണാം
كُلَّ أُمَّةٍ
X
ഓരോ സമുദായവും
جَاثِيَةًۚ
X
മുട്ടുക്കുത്തി വീണുകിടക്കുന്നതായി
كُلُّ أُمَّةٍ
X
എല്ലാ ഓരോസമുദായവും
تُدْعَىٰ
X
വിളിക്കപ്പെടും
إِلَىٰ كِتَابِهَا
X
തങ്ങളുടെ കര്‍മപുസ്തകം നോക്കാന്‍
الْيَوْمَ
X
ഇന്ന്
تُجْزَوْنَ
X
നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടും
مَا كُنتُمْ تَعْمَلُونَ
X
നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്
﴿45:28﴾ يَوْمَ
X
ദിനം
تَرَى
X
നീ കാണുന്ന
الْمُؤْمِنِينَ
X
സത്യവിശ്വാസികളെ
وَالْمُؤْمِنَاتِ
X
സത്യവിശ്വാസിനികളെയും
يَسْعَىٰ
X
സഞ്ചരിക്കുന്നതായി
نُورُهُم
X
അവരുടെ പ്രകാശം
بَيْنَ أَيْدِيهِمْ
X
അവരുടെ മുന്നില്‍
وَبِأَيْمَانِهِم
X
അവരുടെ വലതുവശത്തും
بُشْرَاكُمُ
X
നിങ്ങള്‍ക്കുള്ള സന്തോഷവാര്‍ത്ത
الْيَوْمَ
X
ഇന്ന്
جَنَّاتٌ
X
സ്വര്‍ഗീയാരാമങ്ങളാണ്
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُ
X
നദികള്‍
خَالِدِينَ
X
നിത്യവാസികള്‍
فِيهَاۚ
X
അതില്‍
ذَٰلِكَ
X
അത്
هُوَ
X
അതുതന്നെയാണ്
الْفَوْزُ
X
വിജയം
الْعَظِيمُ
X
മഹത്തായ
﴿57:12﴾ وَمَنْ
X
ആരാണ്
أَظْلَمُ
X
കൊടിയ അക്രമി
مِمَّنِ
X
യാതൊരുത്തനേക്കാള്‍
افْتَرَىٰ
X
അവന്‍ കെട്ടിച്ചമച്ചു
عَلَى اللَّهِ
X
അല്ലാഹുവിനെക്കുറിച്ച്
الْكَذِبَ
X
കള്ളം
وَهُوَ
X
അവനാകട്ടെ
يُدْعَىٰ
X
അവന്‍ ക്ഷണിക്കപ്പെടുന്നു
إِلَى الْإِسْلَامِۚ
X
ഇസ്‌ലാമിലേക്ക്
وَاللَّهُ
X
അല്ലാഹു
لَا يَهْدِي
X
അവന്‍ നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ
X
ജനത്തെ
الظَّالِمِينَ
X
അക്രമികളായ
﴿61:7﴾ الَّذِي خَلَقَ
X
സൃഷ്ടിച്ചവന്‍
سَبْعَ
X
ഏഴ്
سَمَاوَاتٍ
X
ആകാശങ്ങള്‍
طِبَاقًاۖ
X
ഒന്നിനുമീതെ മറ്റൊന്നായി
مَّا تَرَىٰ
X
നിനക്കു കാണാനാവില്ല
فِي خَلْقِ
X
സൃഷ്ടിയില്‍
الرَّحْمَٰنِ
X
പരമകാരുണികന്റെ
مِن تَفَاوُتٍۖ
X
ഒരു ഏറ്റക്കുറവും
فَارْجِعِ
X
നീ തിരിച്ചുകൊണ്ടുവരിക
الْبَصَرَ
X
ദൃഷ്ടി
هَلْ تَرَىٰ
X
നീ കാണുന്നുണ്ടോ?
مِن فُطُورٍ
X
വല്ല വിടവും
﴿67:3﴾ سَخَّرَهَا
X
അവന്‍ അതിനെ തിരിച്ചുവിട്ടു
عَلَيْهِمْ
X
അവരുടെ നേരെ
سَبْعَ
X
ഏഴ്
لَيَالٍ
X
രാവുകള്‍
وَثَمَانِيَةَ
X
എട്ട്
أَيَّامٍ
X
പകലുകള്‍
حُسُومًا
X
ഇടതടവില്ലാതെ
فَتَرَى
X
അപ്പോള്‍ നിനക്കു കാണാം
الْقَوْمَ
X
ആ ജനതയെ
فِيهَا
X
അതില്‍
صَرْعَىٰ
X
വീണുകിടക്കുന്നവരായി
كَأَنَّهُمْ
X
അവരാണെന്നപോലെ
أَعْجَازُ
X
തടികള്‍
نَخْلٍ
X
ഈത്തപ്പനകളുടെ
خَاوِيَةٍ
X
കടപുഴകി വീണ
﴿69:7﴾ فَهَلْ تَرَىٰ
X
നീ കാണുന്നുണ്ടോ?
لَهُم
X
അവരുടെ
مِّن بَاقِيَةٍ
X
വല്ല ശേഷിപ്പും
﴿69:8﴾