Repeated Words in Quran

< >
Total Found : 47
وَبَشِّرِ
X
നീ ശുഭവാര്‍ത്ത അറിയിക്കുക
الَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍ക്ക്
وَعَمِلُوا
X
അവര്‍ അനുഷ്ഠിക്കുകയും ചെയ്തു
الصَّالِحَاتِ
X
സല്‍കര്‍മ്മങ്ങള്‍
أَنَّ لَهُمْ
X
നിശ്ചയം അവര്‍ക്ക് ഉണ്ടെന്ന്
جَنَّاتٍ
X
സ്വര്‍ഗീയാരാമങ്ങള്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُۖ
X
അരുവികള്‍
كُلَّمَا رُزِقُوا
X
അവര്‍ നല്‍കപ്പെടുമ്പോഴെല്ലാം
مِنْهَا
X
അതിലെ
مِن ثَمَرَةٍ
X
വല്ല കനിയും
رِّزْقًاۙ
X
ആഹാരമായി
قَالُوا
X
അവര്‍ പറയും
هَٰذَا
X
ഇത്
الَّذِي رُزِقْنَا
X
നമുക്ക് നല്‍കപ്പെട്ടതാകുന്നു
مِن قَبْلُۖ
X
നേരത്തെ
وَأُتُوا بِهِ
X
അവര്‍ക്കത് നല്‍കപ്പെട്ടിരിക്കുന്നു
مُتَشَابِهًاۖ
X
പരസ്പരം സമാനതയുള്ളതായി
وَلَهُمْ
X
അവര്‍ക്കുണ്ട്
فِيهَا
X
അതില്‍
أَزْوَاجٌ
X
ഇണകള്‍
مُّطَهَّرَةٌۖ
X
വിശുദ്ധരായ
وَهُمْ
X
അവര്‍
فِيهَا
X
അതില്‍
خَالِدُونَ
X
സ്ഥിരവാസികളാണ്
﴿2:25﴾ إِنَّ
X
തീര്‍ച്ചയായും
فِي خَلْقِ
X
സൃഷ്ടിയില്‍
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِ
X
ഭൂമിയുടെയും
وَاخْتِلَافِ
X
മാറി മാറി വരുന്നതിലും
اللَّيْلِ
X
രാവിന്റെയും
وَالنَّهَارِ
X
പകലിന്റെയും
وَالْفُلْكِ
X
കപ്പലിലും
الَّتِي تَجْرِي
X
സഞ്ചരിക്കുന്നു
فِي الْبَحْرِ
X
സമുദ്രത്തില്‍
بِمَا يَنفَعُ
X
ഉപകരിക്കുന്നവയെയും വഹിച്ചും കൊണ്ട്
النَّاسَ
X
ജനങ്ങള്‍ക്ക്
وَمَا أَنزَلَ اللَّهُ
X
അല്ലാഹു ഇറക്കിയതിലും
مِنَ السَّمَاءِ
X
ആകാശത്ത് നിന്ന്
مِن مَّاءٍ
X
വെള്ളത്തെ
فَأَحْيَا
X
അങ്ങനെ അവന്‍ ജീവിപ്പിച്ചു
بِهِ
X
അത് കൊണ്ട്
الْأَرْضَ
X
ഭൂമിയെ
بَعْدَ
X
ശേഷം
مَوْتِهَا
X
അതിന്റെ മരണത്തിന്റെ
وَبَثَّ
X
അവന്‍ പരത്തി
فِيهَا
X
അതില്‍
مِن كُلِّ دَابَّةٍ
X
എല്ലാ ജീവികളേയും
وَتَصْرِيفِ
X
തിരിച്ചുവിടുന്നതിലും
الرِّيَاحِ
X
കാറ്റുകളെ
وَالسَّحَابِ
X
മേഘത്തിലും
الْمُسَخَّرِ
X
അധീനപ്പെടുത്തപ്പെട്ട
بَيْنَ
X
ഇടയില്‍
السَّمَاءِ
X
ആകാശത്തിന്റെ
وَالْأَرْضِ
X
ഭൂമിയുടെയും
لَآيَاتٍ
X
തീര്‍ച്ചയായും അടയാളങ്ങളുണ്ട്
لِّقَوْمٍ
X
ഒരു ജനതക്ക്
يَعْقِلُونَ
X
അവര്‍ ചിന്തിക്കുന്നു
﴿2:164﴾ أَيَوَدُّ
X
ഇഷ്ടപ്പെടുമോ
أَحَدُكُمْ
X
നിങ്ങളിലൊരുവന്‍
أَن تَكُونَ
X
അവനുണ്ടാകാന്‍
لَهُ جَنَّةٌ
X
തോട്ടം
مِّن نَّخِيلٍ
X
ഈത്തപ്പനയുടെ
وَأَعْنَابٍ
X
മുന്തിരിയുടെയും
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അതിന്റെ താഴ്ഭാഗത്തുകൂടെ
الْأَنْهَارُ
X
നദികള്‍
لَهُ
X
അവനുണ്ട്
فِيهَا
X
അതില്‍
مِن كُلِّ الثَّمَرَاتِ
X
എല്ലാ വിധ പഴങ്ങളും
وَأَصَابَهُ
X
അവന് ബാധിച്ചു
الْكِبَرُ
X
വാര്‍ദ്ധക്യം
وَلَهُ
X
അവനുണ്ട്
ذُرِّيَّةٌ
X
സന്തതികള്‍
ضُعَفَاءُ
X
ദുര്‍ബലരായ
فَأَصَابَهَا
X
അതിന്(തോട്ടത്തിന്) ബാധിച്ചു
إِعْصَارٌ
X
കൊടുങ്കാറ്റ്
فِيهِ نَارٌ
X
അതില്‍ തീയുമുണ്ട്
فَاحْتَرَقَتْۗ
X
അങ്ങനെ അത് കരിഞ്ഞു
كَذَٰلِكَ
X
അപ്രകാരം
يُبَيِّنُ
X
വിവരിക്കുന്നു
اللَّهُ
X
അല്ലാഹു
لَكُمُ
X
നിങ്ങള്‍ക്ക്
الْآيَاتِ
X
തെളിവുകള്‍
لَعَلَّكُمْ تَتَفَكَّرُونَ
X
നിങ്ങള്‍ ചിന്തിക്കാന്‍
﴿2:266﴾ قُلْ
X
പറയുക
أَؤُنَبِّئُكُم
X
ഞാന്‍ അറിയിച്ചു തരട്ടെയോ
بِخَيْرٍ
X
ശ്രേഷ്ഠമായത്
مِّن ذَٰلِكُمْۚ
X
ഇതിനേക്കാള്‍
لِلَّذِينَ اتَّقَوْا
X
സൂക്ഷ്മത പുലര്‍ത്തിയവര്‍ക്ക്
عِندَ رَبِّهِمْ
X
തങ്ങളുടെ നാഥന്റെയടുക്കല്‍
جَنَّاتٌ
X
സ്വര്‍ഗീയാരാമങ്ങള്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തിലൂടെ
الْأَنْهَارُ
X
ആറുകള്‍, നദികള്‍
خَالِدِينَ
X
സ്ഥിരവാസികളായി
فِيهَا
X
അവയില്‍
وَأَزْوَاجٌ
X
ഇണകളും
مُّطَهَّرَةٌ
X
പരിശുദ്ധരായ
وَرِضْوَانٌ
X
പ്രീതിയും
مِّنَ اللَّهِۗ
X
അല്ലാഹുവില്‍ നിന്നുള്ള
وَاللَّهُ
X
അല്ലാഹു
بَصِيرٌ
X
സൂക്ഷ്മമായി കണ്ടറിയുന്നവനാണ്
بِالْعِبَادِ
X
അടിമകളെ
﴿3:15﴾ أُولَٰئِكَ
X
അവര്‍
جَزَاؤُهُم
X
അവരുടെ പ്രതിഫലം
مَّغْفِرَةٌ
X
പാപമോചനം
مِّن رَّبِّهِمْ
X
തങ്ങളുടെ നാഥനില്‍നിന്നുള്ള
وَجَنَّاتٌ
X
സ്വര്‍ഗീയാരാമങ്ങളും
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അതിന്റെ താഴ്ഭാഗത്തൂടെ
الْأَنْهَارُ
X
അരുവികള്‍
خَالِدِينَ
X
അവര്‍ നിത്യവാസികളായിരിക്കും
فِيهَاۚ
X
അതില്‍
وَنِعْمَ
X
എത്ര മഹത്തരം
أَجْرُ
X
പ്രതിഫലം
الْعَامِلِينَ
X
(സല്‍)കര്‍മികള്‍ക്കുള്ള, പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള
﴿3:136﴾ فَاسْتَجَابَ
X
അപ്പോള്‍ ഉത്തരമേകി
لَهُمْ
X
അവര്‍ക്ക്
رَبُّهُمْ
X
അവരുടെ നാഥന്‍
أَنِّي لَا أُضِيعُ
X
തീര്‍ച്ചയായും ഞാന്‍ പാഴാക്കുകയില്ല
عَمَلَ
X
പ്രവര്‍ത്തനത്തെ
عَامِلٍ
X
പ്രവര്‍ത്തകന്റെ
مِّنكُم
X
നിങ്ങളില്‍നിന്നുള്ള
مِّن ذَكَرٍ
X
പുരുഷനായ
أَوْ أُنثَىٰۖ
X
അല്ലെങ്കില്‍ സ്ത്രീയായ
بَعْضُكُم
X
നിങ്ങളില്‍ ചിലര്‍ (ഒരു വിഭാഗം)
مِّن بَعْضٍۖ
X
മറ്റു ചിലരില്‍ (വിഭാഗത്തില്‍) നിന്നുള്ളവരാണ്
فَالَّذِينَ هَاجَرُوا
X
അതിനാല്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ
وَأُخْرِجُوا
X
പുറത്താക്കപ്പെട്ട(വരും)
مِن دِيَارِهِمْ
X
സ്വന്തം വീടുകളില്‍ നിന്ന്
وَأُوذُوا
X
പീഡിപ്പിക്കപ്പെട്ട(വരും)
فِي سَبِيلِي
X
എന്റെ മാര്‍ഗത്തില്‍
وَقَاتَلُوا
X
യുദ്ധം ചെയ്തവരും
وَقُتِلُوا
X
വധിക്കപ്പെട്ടവരും
لَأُكَفِّرَنَّ عَنْهُمْ
X
അവരില്‍ നിന്ന് ഞാന്‍ മായ്ച്ചുകളയും
سَيِّئَاتِهِمْ
X
അവരുടെ തിന്‍മകളെ
وَلَأُدْخِلَنَّهُمْ
X
തീര്‍ച്ചയായും ഞാന്‍ അവരെ പ്രവേശിപ്പിക്കും
جَنَّاتٍ
X
സ്വര്‍ഗത്തില്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അതിന്റെ താഴ്ഭാഗത്തിലൂടെ
الْأَنْهَارُ
X
അരുവികള്‍
ثَوَابًا
X
(ഇതൊക്കെയും)പ്രതിഫലമാകുന്നു
مِّنْ عِندِ اللَّهِۗ
X
അല്ലാഹുവിങ്കല്‍ നിന്നുള്ള
وَاللَّهُ
X
അല്ലാഹു
عِندَهُ
X
അവങ്കലാണുള്ളത്
حُسْنُ الثَّوَابِ
X
ഉത്തമമായ പ്രതിഫലം
﴿3:195﴾ لَٰكِنِ الَّذِينَ اتَّقَوْا
X
എന്നാല്‍ സൂക്ഷിച്ച് ജീവിക്കുന്നവര്‍ക്ക്
رَبَّهُمْ
X
തങ്ങളുടെ നാഥനെ
لَهُمْ
X
അവര്‍ക്കുണ്ട്
جَنَّاتٌ
X
തോട്ടങ്ങള്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അതിന്റെ താഴ്ഭാഗത്തൂടെ
الْأَنْهَارُ
X
അരുവികള്‍
خَالِدِينَ
X
അവര്‍ സ്ഥിരവാസികളായിരിക്കും
فِيهَا
X
അതില്‍
نُزُلًا
X
സല്‍കാരമാണത്
مِّنْ عِندِ اللَّهِۗ
X
അല്ലാഹുവിങ്കല്‍ നിന്നുള്ള
وَمَا عِندَ اللَّهِ
X
അല്ലാഹുവിന്റെ പക്കലുള്ളതാണ്
خَيْرٌ
X
ഉത്തമം
لِّلْأَبْرَارِ
X
സജ്ജനങ്ങള്‍ക്ക്
﴿3:198﴾ تِلْكَ
X
ഇത്, ഇവ (ഒക്കെയും)
حُدُودُ اللَّهِۚ
X
അല്ലാഹുവിന്റെ (നിയമ) പരിധികളാണ്
وَمَن يُطِعِ
X
അനുസരിക്കുന്നവന്‍
اللَّهَ
X
അല്ലാഹുവിനെ
وَرَسُولَهُ
X
അവന്റെ ദൂതനെയും
يُدْخِلْهُ
X
അവനെ അവന്‍ പ്രവേശിപ്പിക്കും
جَنَّاتٍ
X
സ്വര്‍ഗീയാരാമങ്ങളില്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തിലൂടെ
الْأَنْهَارُ
X
അരുവികള്‍
خَالِدِينَ
X
അവര്‍ സ്ഥിരവാസികളായി
فِيهَاۚ
X
അതില്‍
وَذَٰلِكَ
X
അതത്രെ
الْفَوْزُ
X
വിജയം
الْعَظِيمُ
X
മഹത്തായ
﴿4:13﴾ وَالَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍
وَعَمِلُوا
X
പ്രവര്‍ത്തിക്കുയും ചെയ്തവര്‍
الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍
سَنُدْخِلُهُمْ
X
വഴിയെ നാം അവരെ പ്രവേശിപ്പിക്കും
جَنَّاتٍ
X
സ്വര്‍ഗീയാരാമങ്ങളില്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അതിന്റെ താഴ്ഭാഗത്തൂടെ
الْأَنْهَارُ
X
അരുവികള്‍
خَالِدِينَ
X
സ്ഥിരവാസികളായി
فِيهَا
X
അതില്‍
أَبَدًاۖ
X
എന്നെന്നും
لَّهُمْ
X
അവര്‍ക്കുണ്ട്
فِيهَا
X
അതില്‍
أَزْوَاجٌ
X
ഇണകള്‍
مُّطَهَّرَةٌۖ
X
പരിശുദ്ധകളായ
وَنُدْخِلُهُمْ
X
നാം അവരെ പ്രവേശിപ്പിക്കും
ظِلًّا
X
തണലില്‍
ظَلِيلًا
X
ശീതളമായ
﴿4:57﴾ وَالَّذِينَ آمَنُوا
X
എന്നാല്‍ സത്യവിശ്വാസം സ്വീകരിച്ചവര്‍
وَعَمِلُوا
X
പ്രവര്‍ത്തിച്ചവരും
الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍
سَنُدْخِلُهُمْ
X
വഴിയെ നാം അവരെ പ്രവേശിപ്പിക്കും
جَنَّاتٍ
X
ആരാമങ്ങളില്‍
تَجْرِي
X
ഒഴുകുന്നു (ഒഴുകുന്ന)
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തിലൂടെ
الْأَنْهَارُ
X
ആറുകള്‍
خَالِدِينَ
X
സ്ഥിരവാസികളായി
فِيهَا
X
അതില്‍
أَبَدًاۖ
X
എന്നെന്നും
وَعْدَ اللَّهِ
X
അല്ലാഹുവിന്റെ വാഗ്ദാനം
حَقًّاۚ
X
സത്യമായ
وَمَنْ
X
ആരുണ്ട്
أَصْدَقُ
X
ഏറെ സത്യവാനായി
مِنَ اللَّهِ
X
അല്ലാഹുവിനേക്കാള്‍
قِيلًا
X
വചനത്താല്‍
﴿4:122﴾ وَلَقَدْ أَخَذَ
X
വാങ്ങിയിരിക്കുന്നു
اللَّهُ
X
അല്ലാഹു
مِيثَاقَ
X
കരാര്‍
بَنِي إِسْرَائِيلَ
X
ഇസ്രായീല്‍ മക്കളോട്
وَبَعَثْنَا
X
നാം നിയോഗിക്കുകയും ചെയ്തു
مِنْهُمُ
X
അവരില്‍നിന്ന്
اثْنَيْ عَشَرَ
X
പന്ത്രണ്ട്
نَقِيبًاۖ
X
മുഖ്യന്മാരെ
وَقَالَ
X
പറഞ്ഞു
اللَّهُ
X
അല്ലാഹു
إِنِّي
X
തീര്‍ച്ചയായും ഞാന്‍
مَعَكُمْۖ
X
നിങ്ങളോടൊപ്പമുണ്ട്
لَئِنْ أَقَمْتُمُ
X
നിങ്ങള്‍ നിഷ്ഠയോടെ നിര്‍വഹിക്കുകയാണെങ്കില്‍
الصَّلَاةَ
X
നമസ്കാരം
وَآتَيْتُمُ
X
നിങ്ങള്‍ നല്‍കുകയും ചെയ്തു
الزَّكَاةَ
X
സകാത്ത്
وَآمَنتُم
X
നിങ്ങള്‍ വിശ്വസിക്കുകയും ചെയ്തു
بِرُسُلِي
X
എന്റെ ദൂതന്മാരില്‍
وَعَزَّرْتُمُوهُمْ
X
നിങ്ങളവരെ സഹായിക്കുകയും ചെയ്തു
وَأَقْرَضْتُمُ
X
നിങ്ങള്‍ കടംകൊടുക്കുകയും ചെയ്തു
اللَّهَ
X
അല്ലാഹുവിന്
قَرْضًا
X
കടം
حَسَنًا
X
നല്ല
لَّأُكَفِّرَنَّ
X
തീര്‍ച്ചയായും ഞാന്‍ മായ്ച്ചുകളയും
عَنكُمْ
X
നിങ്ങളില്‍നിന്ന്
سَيِّئَاتِكُمْ
X
നിങ്ങളുടെ തിന്മകള്‍
وَلَأُدْخِلَنَّكُمْ
X
നിങ്ങളെ ഞാന്‍ പ്രവേശിപ്പിക്കുകയും ചെയ്യും
جَنَّاتٍ
X
സ്വര്‍ഗീയാരാമങ്ങളില്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُۚ
X
ആറുകള്‍
فَمَن كَفَرَ
X
എന്നാല്‍ ആരെങ്കിലും സത്യനിഷേധിയായി(സത്യനിഷേധിയായാല്‍)
بَعْدَ ذَٰلِكَ
X
അതിനുശേഷം
مِنكُمْ
X
നിങ്ങളില്‍നിന്ന്
فَقَدْ ضَلَّ
X
അവന്‍ തെറ്റിപ്പോയതുതന്നെ
سَوَاءَ السَّبِيلِ
X
ചൊവ്വായ വഴിയില്‍നിന്ന്
﴿5:12﴾ فَأَثَابَهُمُ اللَّهُ
X
അങ്ങനെ അവര്‍ക്ക് പ്രതിഫലമായി അല്ലാഹു നല്‍കി(നല്‍കും)
بِمَا قَالُوا
X
അവര്‍ പറഞ്ഞതിനാല്‍
جَنَّاتٍ
X
സ്വര്‍ഗീയാരാമങ്ങള്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അവയ്ക്ക് താഴ്ഭാഗത്തൂടെ
الْأَنْهَارُ
X
അരുവികള്‍
خَالِدِينَ
X
സ്ഥിരവാസികളായിക്കൊണ്ട്
فِيهَاۚ
X
അതില്‍
وَذَٰلِكَ
X
അത്
جَزَاءُ
X
പ്രതിഫലമാണ്
الْمُحْسِنِينَ
X
സല്‍കര്‍മികളുടെ
﴿5:85﴾ قَالَ اللَّهُ
X
അല്ലാഹു പറഞ്ഞു
هَٰذَا
X
ഇത്
يَوْمُ
X
ദിനം
يَنفَعُ
X
ഉപകരിക്കും
الصَّادِقِينَ
X
സത്യസന്ധന്മാര്‍ക്ക്
صِدْقُهُمْۚ
X
അവരുടെ സത്യം
لَهُمْ
X
അവര്‍ക്കുണ്ട്
جَنَّاتٌ
X
സ്വര്‍ഗീയാരാമങ്ങള്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُ
X
അരുവികള്‍
خَالِدِينَ
X
സ്ഥിരവാസികളായിക്കൊണ്ട്
فِيهَا
X
അതില്‍
أَبَدًاۚ
X
എപ്പോഴും
رَّضِيَ اللَّهُ
X
അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു
عَنْهُمْ
X
അവരെക്കുറിച്ച്
وَرَضُوا
X
അവര്‍ തൃപ്തിപ്പെട്ടിരിക്കുന്നു
عَنْهُۚ
X
അവനെപ്പറ്റി
ذَٰلِكَ
X
അതാണ്
الْفَوْزُ
X
വിജയം
الْعَظِيمُ
X
അതിമഹത്തായ
﴿5:119﴾ أَلَمْ يَرَوْا
X
അവര്‍ കണ്ടിട്ടില്ലേ?
كَمْ
X
എത്ര (എത്രയേറെ)
أَهْلَكْنَا
X
നാം നശിപ്പിച്ചു
مِن قَبْلِهِم
X
അവര്‍ക്കുമുമ്പ്
مِّن قَرْنٍ
X
തലമുറകളെ
مَّكَّنَّاهُمْ
X
നാമവര്‍ക്ക് സൗകര്യം ചെയ്തുകൊടുത്തു
فِي الْأَرْضِ
X
ഭൂമിയില്‍
مَا لَمْ نُمَكِّن
X
നാം ചെയ്തുതന്നിട്ടില്ലാത്ത സൗകര്യം
لَّكُمْ
X
നിങ്ങള്‍ക്ക്
وَأَرْسَلْنَا
X
നാം അയക്കുകയും (വര്‍ഷിപ്പിക്കുകയും)ചെയ്തു
السَّمَاءَ
X
മഴ
عَلَيْهِم
X
അവര്‍ക്ക്
مِّدْرَارًا
X
ധാരാളമായി
وَجَعَلْنَا
X
നാം ആക്കുകയുംചെയ്തു
الْأَنْهَارَ
X
പുഴകളെ
تَجْرِي
X
അവ ഒഴുകുന്നു
مِن تَحْتِهِمْ
X
അവരുടെ താഴ്ഭാഗത്തൂടെ
فَأَهْلَكْنَاهُم
X
പിന്നീട് നാമവരെ നശിപ്പിച്ചു
بِذُنُوبِهِمْ
X
അവരുടെ പാപങ്ങളുടെ ഫലമായി
وَأَنشَأْنَا
X
നാം വളര്‍ത്തിക്കൊണ്ടുവരികയും ചെയ്തു
مِن بَعْدِهِمْ
X
അവര്‍ക്കു പിറകെ
قَرْنًا
X
തലമുറകളെ
آخَرِينَ
X
മറ്റു
﴿6:6﴾ وَنَزَعْنَا
X
നാം തുടച്ചു മാറ്റും
مَا
X
ഒന്നിനെ
فِي صُدُورِهِم
X
അവരുടെ മനസ്സുകളിലുള്ള
مِّنْ غِلٍّ
X
പകയില്‍ നിന്ന്
تَجْرِي
X
ഒഴുകിക്കൊണ്ടിരിക്കും
مِن تَحْتِهِمُ
X
അവരുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُۖ
X
അരുവികള്‍
وَقَالُوا
X
അവര്‍ പറയുകയും ചെയ്യും
الْحَمْدُ
X
സ്തുതി
لِلَّهِ
X
അല്ലാഹുവിന്ന്
الَّذِي هَدَانَا
X
ഞങ്ങളെ മാര്‍ഗദര്‍ശനം ചെയ്ത
لِهَٰذَا
X
ഇതിലേക്ക്
وَمَا كُنَّا
X
ഞങ്ങള്‍ ആകുമായിരുന്നില്ല
لِنَهْتَدِيَ
X
ഞങ്ങള്‍ സന്‍മാര്‍ഗം പ്രാപിക്കേണ്ടതിന്
لَوْلَا أَنْ
X
ഇല്ലായിരുന്നുവെങ്കില്‍
هَدَانَا اللَّهُۖ
X
അല്ലാഹു ഞങ്ങളെ നേര്‍വഴിയിലാക്കി
لَقَدْ جَاءَتْ
X
തീര്‍ച്ചയായും വന്നു
رُسُلُ
X
ദൂതന്‍മാര്‍
رَبِّنَا
X
ഞങ്ങളുടെ നാഥന്റെ
بِالْحَقِّۖ
X
സത്യവുമായി
وَنُودُوا أَن
X
അപ്പോള്‍ അവരോട് വിളിച്ചു പറയപ്പെട്ടു
تِلْكُمُ
X
അതാ
الْجَنَّةُ
X
സ്വര്‍ഗം
أُورِثْتُمُوهَا
X
നിങ്ങള്‍ അതിന്റെ അവകാശികളാക്കപ്പെട്ടിരിക്കുന്നു
بِمَا كُنتُمْ تَعْمَلُونَ
X
നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്റെ ഫലമായി
﴿7:43﴾ وَعَدَ
X
വാഗ്ദാനം ചെയ്തിരിക്കുന്നു
اللَّهُ
X
അല്ലാഹു
الْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്ക്
وَالْمُؤْمِنَاتِ
X
സത്യവിശ്വാസിനികള്‍ക്കും
جَنَّاتٍ
X
സ്വര്‍ഗീയാരാമങ്ങള്‍
تَجْرِي
X
ഒഴുകുന്ന
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തിലൂടെ
الْأَنْهَارُ
X
നദികള്‍
خَالِدِينَ
X
അവര്‍ സ്ഥിരവാസികളാകുന്നു
فِيهَا
X
അവയില്‍
وَمَسَاكِنَ
X
പാര്‍പ്പിടങ്ങളും
طَيِّبَةً
X
ശ്രേഷ്ടമായ
فِي جَنَّاتِ
X
സ്വര്‍ഗീയാരാമങ്ങളില്‍
عَدْنٍۚ
X
നിത്യവാസത്തിനുള്ള
وَرِضْوَانٌ
X
പ്രീതിയാകുന്നു
مِّنَ اللَّهِ
X
അല്ലാഹുവിങ്കല്‍ നിന്നുള്ള
أَكْبَرُۚ
X
ഏറ്റവും വലുത്
ذَٰلِكَ هُوَ
X
അതു തന്നെയാണ്
الْفَوْزُ
X
വിജയം
الْعَظِيمُ
X
മഹത്തായ
﴿9:72﴾ أَعَدَّ
X
ഒരുക്കിവെച്ചിരിക്കുന്നു
اللَّهُ
X
അല്ലാഹു
لَهُمْ
X
അവര്‍ക്ക്
جَنَّاتٍ
X
സ്വര്‍ഗീയാരാമങ്ങള്‍
تَجْرِي
X
ഒഴുകുന്ന
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُ
X
അരുവികള്‍
خَالِدِينَ
X
അവര്‍ നിത്യവാസികളാകുന്നു
فِيهَاۚ
X
അവയില്‍
ذَٰلِكَ
X
അതത്രെ
الْفَوْزُ
X
വിജയം
الْعَظِيمُ
X
മഹത്തായ
﴿9:89﴾ وَالسَّابِقُونَ
X
സത്യമാര്‍ഗത്തില്‍ മുന്നോട്ട് വന്നവര്‍
الْأَوَّلُونَ
X
ആദ്യമായി
مِنَ الْمُهَاجِرِينَ
X
മുഹാജിറുകളില്‍നിന്ന്
وَالْأَنصَارِ
X
അന്‍സ്വാറുകളില്‍നിന്നും
وَالَّذِينَ اتَّبَعُوهُم
X
പിന്തുടര്‍ന്നവരിലും
بِإِحْسَانٍ
X
സല്‍കര്‍മങ്ങളിലൂടെ
رَّضِيَ اللَّهُ
X
അല്ലാഹു സംതൃപ്തനായിരിക്കുന്നു
عَنْهُمْ
X
അവരില്‍
وَرَضُوا
X
അവര്‍ സംതൃപ്തരാണ്
عَنْهُ
X
അവനിലും
وَأَعَدَّ
X
അവന്‍ തയ്യാറാക്കിവെച്ചിട്ടുണ്ട്
لَهُمْ
X
അവര്‍ക്ക്
جَنَّاتٍ
X
സ്വര്‍ഗീയാരാമങ്ങള്‍
تَجْرِي
X
ഒഴുകുന്നു
تَحْتَهَا
X
അവയുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُ
X
അരുവികള്‍
خَالِدِينَ
X
നിത്യവാസികളായിരിക്കെ
فِيهَا
X
അവയില്‍
أَبَدًاۚ
X
എന്നും
ذَٰلِكَ
X
അതാകുന്നു
الْفَوْزُ
X
വിജയം
الْعَظِيمُ
X
മഹത്തായ
﴿9:100﴾ إِنَّ الَّذِينَ آمَنُوا
X
നിശ്ചയം വിശ്വസിച്ചവര്‍
وَعَمِلُوا
X
പ്രവര്‍ത്തിച്ചവരും
الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍
يَهْدِيهِمْ
X
അവരെ നേര്‍വഴിയിലേക്ക് നയിക്കും
رَبُّهُم
X
അവരുടെ നാഥന്‍
بِإِيمَانِهِمْۖ
X
അവരുടെ വിശ്വാസം കാരണം
تَجْرِي
X
ഒഴുകിക്കൊണ്ടിരിക്കും
مِن تَحْتِهِمُ
X
അവരുടെ താഴ്ഭാഗത്തുകൂടെ
الْأَنْهَارُ
X
അരുവികള്‍
فِي جَنَّاتِ
X
സ്വര്‍ഗീയാരാമങ്ങളില്‍
النَّعِيمِ
X
അനുഗ്രഹങ്ങളുടെ
﴿10:9﴾ وَهِيَ
X
അത്
تَجْرِي
X
സഞ്ചരിക്കുകയായിരുന്നു
بِهِمْ
X
അവരെയുംകൊണ്ട്
فِي مَوْجٍ
X
തിരമാലകള്‍ക്കിടയിലൂടെ
كَالْجِبَالِ
X
പര്‍വതങ്ങള്‍പോലുള്ള
وَنَادَىٰ
X
വിളിച്ചു
نُوحٌ
X
നൂഹ്
ابْنَهُ
X
തന്റെ മകനെ
وَكَانَ
X
അവന്‍ ആയിരുന്നു
فِي مَعْزِلٍ
X
ദൂരെ
يَا بُنَيَّ
X
എന്റെ കുഞ്ഞുമകനേ
ارْكَب
X
നീ കയറുക
مَّعَنَا
X
ഞങ്ങളുടെ കൂടെ
وَلَا تَكُن
X
നീ ആകരുത്
مَّعَ الْكَافِرِينَ
X
സത്യനിഷേധികളോടൊപ്പം
﴿11:42﴾ مَّثَلُ
X
ഉപമ
الْجَنَّةِ
X
സ്വര്‍ഗത്തിന്റെ
الَّتِي وُعِدَ
X
വാഗ്ദാനം ചെയ്യപ്പെട്ട
الْمُتَّقُونَۖ
X
ഭക്തന്മാര്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അവയുടെ താഴെ
الْأَنْهَارُۖ
X
ആറുകള്‍
أُكُلُهَا
X
അതിലെ ഫലങ്ങള്‍
دَائِمٌ
X
ശാശ്വതം
وَظِلُّهَاۚ
X
അതിലെ തണലും
تِلْكَ
X
അതാണ്
عُقْبَى
X
പര്യവസാനം
الَّذِينَ اتَّقَواۖ
X
സൂക്ഷ്മത പാലിച്ചവരുടെ
وَّعُقْبَى
X
പര്യവസാനം
الْكَافِرِينَ
X
സത്യനിഷേധികളുടെ
النَّارُ
X
നരകമാകുന്നു
﴿13:35﴾ وَأُدْخِلَ
X
പ്രവേശിപ്പിക്കപ്പെടും
الَّذِينَ آمَنُوا
X
സത്യവിശ്വാസം സ്വീകരിച്ചവര്‍
وَعَمِلُوا
X
പ്രവര്‍ത്തിച്ചവരും
الصَّالِحَاتِ
X
സല്‍കര്‍മ്മങ്ങള്‍
جَنَّاتٍ
X
സ്വര്‍ഗങ്ങളില്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തിലൂടെ
الْأَنْهَارُ
X
നദികള്‍
خَالِدِينَ
X
സത്യവാസികളായി
فِيهَا
X
അതില്‍
بِإِذْنِ
X
ഹിതാനുസാരം
رَبِّهِمْۖ
X
അവരുടെ നാഥന്റെ
تَحِيَّتُهُمْ
X
അവരുടെ അഭിവാദ്യം
فِيهَا
X
അവിടെ
سَلَامٌ
X
സലാം(സമാധാനം) ആയിരിക്കും
﴿14:23﴾ اللَّهُ
X
അല്ലാഹു
الَّذِي
X
യാതൊരുവന്‍
خَلَقَ
X
അവന്‍ സൃഷ്ടിച്ചു
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
وَأَنزَلَ
X
അവന്‍ ഇറക്കി (വര്‍ഷിപ്പിച്ചു)
مِنَ السَّمَاءِ
X
ആകാശത്തുനിന്ന്
مَاءً
X
വെള്ളം (മഴ)
فَأَخْرَجَ
X
അങ്ങനെ അവന്‍ ഉല്‍പാദിപ്പിച്ചു
بِهِ
X
അതുവഴി
مِنَ الثَّمَرَاتِ
X
ഫലങ്ങള്‍
رِزْقًا
X
ആഹാരമായി
لَّكُمْۖ
X
നിങ്ങള്‍ക്കുവേണ്ടി
وَسَخَّرَ
X
അവന്‍ അധീനപ്പെടുത്തിത്തരികയും ചെയ്തു
لَكُمُ
X
നിങ്ങള്‍ക്ക്
الْفُلْكَ
X
കപ്പലുകള്‍
لِتَجْرِيَ
X
സഞ്ചരിക്കാന്‍
فِي الْبَحْرِ
X
സമുദ്രത്തില്‍
بِأَمْرِهِۖ
X
അവന്റെ നിശ്ചയപ്രകാരം
وَسَخَّرَ
X
അവന്‍ വിധേയമാക്കിത്തരികയും ചെയ്തു
لَكُمُ
X
നിങ്ങള്‍ക്ക്
الْأَنْهَارَ
X
നദികള്‍
﴿14:32﴾ جَنَّاتُ
X
സ്വര്‍ഗ്ഗീയ ആരാമങ്ങള്‍
عَدْنٍ
X
ശാശ്വതവാസത്തിന്റെ
يَدْخُلُونَهَا
X
അവര്‍ അതില്‍ പ്രവേശിക്കും
تَجْرِي
X
ഒഴുകും
مِن تَحْتِهَا
X
അതിന്റെ താഴ്ഭാഗത്തുകൂടി
الْأَنْهَارُۖ
X
ആറുകള്‍
لَهُمْ
X
അവര്‍ക്കുണ്ട്
فِيهَا
X
അവയില്‍
مَا يَشَاءُونَۚ
X
അവര്‍ ഉദ്ദേശിക്കുന്നത്
كَذَٰلِكَ
X
അപ്രകാരം
يَجْزِي اللَّهُ
X
അല്ലാഹു പ്രതിഫലം നല്‍കുന്നു
الْمُتَّقِينَ
X
സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്
أُولَٰئِكَ
X
അക്കൂട്ടര്‍
لَهُمْ
X
അവര്‍ക്കുണ്ട്
جَنَّاتُ
X
ആരാമങ്ങള്‍, തോട്ടങ്ങള്‍
عَدْنٍ
X
സ്ഥിരവാസത്തിന്റെ
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهِمُ
X
അവരുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُ
X
നദികള്‍
يُحَلَّوْنَ
X
അവര്‍ അണിയിക്കപ്പെടും
فِيهَا
X
അവിടെവച്ച്, അതില്‍
مِنْ أَسَاوِرَ
X
വളകള്‍
مِن ذَهَبٍ
X
സ്വര്‍ണത്താലുള്ള
وَيَلْبَسُونَ
X
അവര്‍ ധരിക്കുകയും ചെയ്യും
ثِيَابًا
X
വസ്ത്രങ്ങള്‍
خُضْرًا
X
പച്ച
مِّن سُندُسٍ
X
നേരിയ പട്ടിനാലുള്ള
وَإِسْتَبْرَقٍ
X
കനത്ത പട്ടിനാലുമുള്ള
مُّتَّكِئِينَ
X
അവര്‍ ചാരിയിരിക്കുന്നവരായ നിലക്ക്
فِيهَا
X
അതില്‍, അവിടെ
عَلَى الْأَرَائِكِۚ
X
ചാരുകട്ടിലുകളില്‍
نِعْمَ
X
എത്ര നല്ലത്
الثَّوَابُ
X
ആ പ്രതിഫലം
وَحَسُنَتْ
X
നല്ലതായിരിക്കുന്നു
مُرْتَفَقًا
X
വിശ്രമ സ്ഥലം
﴿18:31﴾ جَنَّاتُ
X
സ്വര്‍ഗ്ഗത്തോപ്പുകള്‍
عَدْنٍ
X
സ്ഥിരവാസത്തിന്റെ
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അതിന്റെ അടിഭാഗത്തുകൂടി
الْأَنْهَارُ
X
നദികള്‍
خَالِدِينَ
X
ശാശ്വതവാസികളായിരിക്കും
فِيهَاۚ
X
അതില്‍
وَذَٰلِكَ
X
അതാണ്
جَزَاءُ
X
പ്രതിഫലം
مَن تَزَكَّىٰ
X
പരിശുദ്ധി നേടിയവന്റെ
﴿20:76﴾ وَلِسُلَيْمَانَ
X
സുലൈമാനും (നാം അധീനപ്പെടുത്തി)
الرِّيحَ
X
കാറ്റിനെ
عَاصِفَةً
X
അടിച്ചുവീശുന്ന
تَجْرِي
X
അത് സഞ്ചരിക്കുന്നു
بِأَمْرِهِ
X
അദ്ദേഹത്തിന്റെ കല്‍പനപ്രകാരം
إِلَى الْأَرْضِ
X
ഭൂമിയിലേക്ക്
الَّتِي بَارَكْنَا
X
നാം അനുഗ്രഹങ്ങള്‍ ചെയ്ത
فِيهَاۚ
X
അതില്‍
وَكُنَّا
X
നാമാകുന്നു
بِكُلِّ شَيْءٍ
X
എല്ലാറ്റിനെക്കുറിച്ചും
عَالِمِينَ
X
അറിയുന്നവര്‍
﴿21:81﴾ إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يُدْخِلُ
X
പ്രവേശിപ്പിക്കും
الَّذِينَ آمَنُوا
X
സത്യവിശ്വാസം കൈക്കൊണ്ടവരെ
وَعَمِلُوا
X
പ്രവര്‍ത്തിക്കുകയും ചെയ്തവര്‍
الصَّالِحَاتِ
X
സല്‍കര്‍മ്മങ്ങള്‍
جَنَّاتٍ
X
ആരാമങ്ങളില്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗങ്ങളിലൂടെ
الْأَنْهَارُۚ
X
നദികള്‍
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يَفْعَلُ
X
അവന്‍ പ്രവര്‍ത്തിക്കുന്നു
مَا يُرِيدُ
X
അവനുദ്ദേശിക്കുന്നത്
﴿22:14﴾ إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يُدْخِلُ
X
പ്രവേശിപ്പിക്കും
الَّذِينَ آمَنُوا
X
വിശ്വസിച്ചവരെ
وَعَمِلُوا
X
പ്രവര്‍ത്തിക്കുകയും
الصَّالِحَاتِ
X
സുകൃതങ്ങള്‍
جَنَّاتٍ
X
ആരാമങ്ങളില്‍
تَجْرِي
X
ഒഴുകിക്കൊണ്ടിരിക്കുന്നു
مِن تَحْتِهَا
X
അതിന്റെ താഴ്ഭാഗത്തുകൂടി
الْأَنْهَارُ
X
നദികള്‍
يُحَلَّوْنَ
X
അവര്‍ ധരിപ്പിക്കപ്പെടും
فِيهَا
X
അതില്‍ വെച്ച്
مِنْ أَسَاوِرَ
X
വളകള്‍
مِن ذَهَبٍ
X
സ്വര്‍ണ്ണത്തിന്റെ
وَلُؤْلُؤًاۖ
X
മുത്തുകളും
وَلِبَاسُهُمْ
X
അവരുടെ വസ്ത്രം
فِيهَا
X
അതില്‍
حَرِيرٌ
X
പട്ടാകുന്നു
﴿22:23﴾ أَلَمْ تَرَ
X
നീ കണ്ടിട്ടില്ലേ
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു ആണെന്ന്
سَخَّرَ
X
അവന്‍ കീഴ്പ്പെടുത്തിത്തന്നു
لَكُم
X
നിങ്ങള്‍ക്ക്
مَّا فِي الْأَرْضِ
X
ഭൂമിയിലുള്ളത്
وَالْفُلْكَ
X
കപ്പലിനെയും
تَجْرِي
X
അത് സഞ്ചരിക്കുന്നു
فِي الْبَحْرِ
X
സമുദ്രത്തില്‍
بِأَمْرِهِ
X
അവന്റെ കല്‍പന പ്രകാരം
وَيُمْسِكُ
X
അവന്‍ പിടിച്ചുനിര്‍ത്തുന്നു
السَّمَاءَ
X
ആകാശത്തെ
أَن تَقَعَ
X
അത് പതിക്കാതിരിക്കാന്‍
عَلَى الْأَرْضِ
X
ഭൂമിയുടെ മേല്‍
إِلَّا بِإِذْنِهِۗ
X
അവന്റെ അനുമതിയില്ലാതെ
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
بِالنَّاسِ
X
ജനങ്ങളോട്
لَرَءُوفٌ
X
അലിവുള്ളവന്‍
رَّحِيمٌ
X
കാരുണ്യവാനും
﴿22:65﴾ تَبَارَكَ
X
അവന്‍ അനുഗ്രഹമുള്ളവനാണ്
الَّذِي
X
യാതൊരുത്തന്‍
إِن شَاءَ
X
അവനുദ്ദേശിച്ചാല്‍
جَعَلَ لَكَ
X
താങ്കള്‍ക്ക് അവന്‍ ഉണ്ടാക്കിവെക്കും
خَيْرًا
X
ഉത്തമമായതിനെ
مِّن ذَٰلِكَ
X
അതിനേക്കാള്‍
جَنَّاتٍ
X
ആരാമങ്ങള്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അതിന്റെ താഴ്ഭാഗത്തുകൂടി
الْأَنْهَارُ
X
നദികള്‍
وَيَجْعَل
X
അവന്‍ ഉണ്ടാക്കിയേക്കാം
لَّكَ
X
താങ്കള്‍ക്ക്
قُصُورًا
X
കൊട്ടാരങ്ങള്‍
﴿25:10﴾ وَالَّذِينَ آمَنُوا
X
സത്യവിശ്വാസം സ്വീകരിച്ചവര്‍
وَعَمِلُوا
X
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍
لَنُبَوِّئَنَّهُم
X
അവര്‍ക്ക് നാം ഒരുക്കി വയ്ക്കുക തന്നെ ചെയ്യും
مِّنَ الْجَنَّةِ
X
സ്വര്‍ഗത്തില്‍
غُرَفًا
X
സമുന്നത സൗധങ്ങള്‍
تَجْرِي
X
ഒഴുകിക്കൊണ്ടിരിക്കുന്നു
مِن تَحْتِهَا
X
അതിന്റെ താഴ്ഭാഗത്തിലൂടെ
الْأَنْهَارُ
X
നദികള്‍
خَالِدِينَ
X
അവര്‍ സ്ഥിരവാസികളായിക്കൊണ്ട്
فِيهَاۚ
X
അതില്‍
نِعْمَ
X
എത്ര വിശിഷ്ടം
أَجْرُ الْعَامِلِينَ
X
പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള പ്രതിഫലം
﴿29:58﴾ وَمِنْ آيَاتِهِ
X
അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്
أَن يُرْسِلَ
X
അവന്‍ അയക്കുന്നത്
الرِّيَاحَ
X
കാറ്റുകളെ
مُبَشِّرَاتٍ
X
സന്തോഷസൂചകമായി
وَلِيُذِيقَكُم
X
(അവന്‍) നിങ്ങളെ ആസ്വദിപ്പിക്കാന്‍
مِّن رَّحْمَتِهِ
X
അവന്റെ അനുഗ്രഹം
وَلِتَجْرِيَ
X
സഞ്ചരിക്കുവാനും
الْفُلْكُ
X
കപ്പല്‍
بِأَمْرِهِ
X
അവന്റെ കല്‍പനപ്രകാരം
وَلِتَبْتَغُوا
X
നിങ്ങള്‍ (അന്നം) തേടാനും
مِن فَضْلِهِ
X
അവന്റെ അനുഗ്രഹത്തില്‍ നിന്ന്
وَلَعَلَّكُمْ
X
നിങ്ങള്‍ ആയേക്കാനും
تَشْكُرُونَ
X
നിങ്ങള്‍ നന്ദികാണിക്കുന്നു
﴿30:46﴾ أَلَمْ تَرَ
X
നീ കണ്ടില്ലേ
أَنَّ الْفُلْكَ
X
തീര്‍ച്ചയായും കപ്പല്‍
تَجْرِي
X
സഞ്ചരിക്കുന്നു (എന്നത്)
فِي الْبَحْرِ
X
കടലില്‍
بِنِعْمَتِ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹത്താലാണെന്ന്
لِيُرِيَكُم
X
അവന്‍ നിങ്ങളെ കാണിക്കാന്‍ വേണ്ടി(യാണിത്)
مِّنْ آيَاتِهِۚ
X
അവന്റെ ദൃഷ്ടാന്തങ്ങളില്‍ ചിലത്
إِنَّ فِي ذَٰلِكَ
X
നിശ്ചയം അതിലുണ്ട്
لَآيَاتٍ
X
തെളിവുകള്‍
لِّكُلِّ صَبَّارٍ
X
ക്ഷമാലുക്കളായ എല്ലാവര്‍ക്കും
شَكُورٍ
X
നന്ദി കാണിക്കുന്നവരായ
﴿31:31﴾ وَالشَّمْسُ
X
സൂര്യന്‍
تَجْرِي
X
സഞ്ചരിച്ചുകൊണ്ടിരിക്കുന്നു
لِمُسْتَقَرٍّ
X
സങ്കേതത്തിലേക്ക്
لَّهَاۚ
X
അതിന്റെ
ذَٰلِكَ
X
അത്
تَقْدِيرُ
X
വ്യവസ്ഥയനുസരിച്ചാണ്
الْعَزِيزِ
X
പ്രതാപിയായ അല്ലാഹുവിന്റെ
الْعَلِيمِ
X
എല്ലാം അറിയുന്നവനും
﴿36:38﴾ فَسَخَّرْنَا
X
അപ്പോള്‍ നാം വിധേയമാക്കിക്കൊടുത്തു
لَهُ
X
അദ്ദേഹത്തിന്
الرِّيحَ
X
കാറ്റിനെ
تَجْرِي
X
അത് സഞ്ചരിക്കുന്നു
بِأَمْرِهِ
X
തന്റെ കല്‍പന പ്രകാരം
رُخَاءً
X
മൃദുലമായി
حَيْثُ أَصَابَ
X
താനിച്ഛിക്കുന്നിടത്തേക്ക്
﴿38:36﴾ لَٰكِنِ
X
എന്നാല്‍
الَّذِينَ اتَّقَوْا
X
സൂക്ഷിച്ചവര്‍
رَبَّهُمْ
X
തങ്ങളുടെ നാഥനെ
لَهُمْ
X
അവര്‍ക്കുണ്ട്
غُرَفٌ
X
മണിമേടകള്‍
مِّن فَوْقِهَا
X
അവയ്ക്ക് മീതെയുണ്ട്
غُرَفٌ
X
മണിമേടകള്‍
مَّبْنِيَّةٌ
X
നിര്‍മിക്കപ്പെട്ട
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തുകൂടെ
الْأَنْهَارُۖ
X
ആറുകള്‍
وَعْدَ اللَّهِۖ
X
അല്ലാഹുവിന്റെ വാഗ്ദാനമാണിത്
لَا يُخْلِفُ
X
ലംഘിക്കുകയില്ല
اللَّهُ
X
അല്ലാഹു
الْمِيعَادَ
X
വാഗ്ദാനം
﴿39:20﴾ وَنَادَىٰ
X
വിളിച്ചു പറഞ്ഞു
فِرْعَوْنُ
X
ഫറവോന്‍
فِي قَوْمِهِ
X
തന്റെ ജനത്തില്‍
قَالَ
X
അവന്‍ പറഞ്ഞു
يَا قَوْمِ
X
എന്റെ ജനമേ
أَلَيْسَ لِي
X
എനിക്കല്ലേ
مُلْكُ
X
ആധിപത്യം
مِصْرَ
X
ഈജിപ്തിന്റെ
وَهَٰذِهِ الْأَنْهَارُ
X
ഈ നദികള്‍
تَجْرِي
X
അവ ഒഴുകുന്നു
مِن تَحْتِيۖ
X
എന്റെ താഴ്ഭാഗത്തുകൂടി
أَفَلَا تُبْصِرُونَ
X
നിങ്ങള്‍ കാണുന്നില്ലേ
﴿43:51﴾ اللَّهُ
X
അല്ലാഹുവാണ്
الَّذِي سَخَّرَ
X
കീഴ്പ്പെടുത്തിത്തന്നത്
لَكُمُ
X
നിങ്ങള്‍ക്ക്
الْبَحْرَ
X
കടലിനെ
لِتَجْرِيَ الْفُلْكُ
X
കപ്പലോടാന്‍
فِيهِ
X
അതില്‍
بِأَمْرِهِ
X
അവന്റെ കല്‍പന പ്രകാരം
وَلِتَبْتَغُوا
X
നിങ്ങള്‍ തേടുവാനും
مِن فَضْلِهِ
X
അവന്റെ അനുഗ്രഹത്തില്‍ നിന്ന്
وَلَعَلَّكُمْ تَشْكُرُونَ
X
നിങ്ങള്‍ നന്ദിയുള്ളവരായേക്കാനും വേണ്ടി
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يُدْخِلُ
X
അവന്‍ പ്രവേശിപ്പിക്കും
الَّذِينَ آمَنُوا
X
വിശ്വസിച്ചവരെ
وَعَمِلُوا
X
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍
جَنَّاتٍ
X
സ്വര്‍ഗീയാരാമങ്ങളില്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തുകൂടെ
الْأَنْهَارُۖ
X
ആറുകള്‍, നദികള്‍
وَالَّذِينَ كَفَرُوا
X
നിഷേധിച്ചവര്‍
يَتَمَتَّعُونَ
X
അവര്‍ സുഖിക്കുന്നു
وَيَأْكُلُونَ
X
അവര്‍ തിന്നുന്നു
كَمَا تَأْكُلُ
X
തിന്നുന്നതുപോലെ
الْأَنْعَامُ
X
നാല്‍ക്കാലികള്‍
وَالنَّارُ
X
നരകമാണ്
مَثْوًى
X
വാസസ്ഥലം
لَّهُمْ
X
അവര്‍ക്കുള്ള
﴿47:12﴾ لِّيُدْخِلَ
X
അവന്‍ പ്രവേശിപ്പിക്കുന്നതിന്
الْمُؤْمِنِينَ
X
സത്യവിശ്വാസികളെ
وَالْمُؤْمِنَاتِ
X
സത്യവിശ്വാസിനികളെയും
جَنَّاتٍ
X
സ്വര്‍ഗീയാരാമങ്ങളില്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തുകൂടെ
الْأَنْهَارُ
X
ആറുകള്‍
خَالِدِينَ
X
നിത്യവാസികളായി
فِيهَا
X
അവയില്‍
وَيُكَفِّرَ
X
അവന്‍ മായ്ച്ചുകളയുന്നതിനും
عَنْهُمْ
X
അവരില്‍നിന്ന്
سَيِّئَاتِهِمْۚ
X
അവരുടെ പാപങ്ങള്‍
وَكَانَ
X
ആയിരിക്കുന്നു
ذَٰلِكَ
X
അത്
عِندَ اللَّهِ
X
അല്ലാഹുവിങ്കല്‍
فَوْزًا
X
വിജയം
عَظِيمًا
X
അതിമഹത്തായ
﴿48:5﴾ لَّيْسَ
X
ഇല്ല
عَلَى الْأَعْمَىٰ
X
കുരുടന്
حَرَجٌ
X
കുറ്റം
وَلَا عَلَى الْأَعْرَجِ
X
മുടന്തന്നുമില്ല
حَرَجٌ
X
കുറ്റം
وَلَا عَلَى الْمَرِيضِ
X
രോഗിക്കുമില്ല
حَرَجٌۗ
X
കുറ്റം
وَمَن يُطِعِ
X
ആര്‍ അനുസരിക്കുന്നുവോ
اللَّهَ
X
അല്ലാഹുവിനെ
وَرَسُولَهُ
X
അവന്റെ ദൂതനെയും
يُدْخِلْهُ
X
അവനെ അല്ലാഹു പ്രവേശിപ്പിക്കും
جَنَّاتٍ
X
സ്വര്‍ഗീയാരാമങ്ങളില്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُۖ
X
ആറുകള്‍
وَمَن يَتَوَلَّ
X
ആര്‍ പിന്തിരിയുന്നുവോ
يُعَذِّبْهُ
X
അവനെ അല്ലാഹു ശിക്ഷിക്കും
عَذَابًا
X
ശിക്ഷ
أَلِيمًا
X
നോവേറിയ
﴿48:17﴾ تَجْرِي
X
അത് സഞ്ചരിക്കുന്നു
بِأَعْيُنِنَا
X
നമ്മുടെ കണ്‍പാടില്‍ (മേല്‍നോട്ടത്തില്‍)
جَزَاءً
X
പ്രതിഫലമായി
لِّمَن كَانَ كُفِرَ
X
നിഷേധിക്കപ്പെട്ടവന്നുള്ള
﴿54:14﴾ فِيهِمَا
X
അവ രണ്ടിലുമുണ്ട്
عَيْنَانِ
X
രണ്ട് അരുവികള്‍
تَجْرِيَانِ
X
അവ രണ്ടും ഒഴുകിക്കൊണ്ടിരിക്കുന്നു
﴿55:50﴾ يَوْمَ
X
ദിനം
تَرَى
X
നീ കാണുന്ന
الْمُؤْمِنِينَ
X
സത്യവിശ്വാസികളെ
وَالْمُؤْمِنَاتِ
X
സത്യവിശ്വാസിനികളെയും
يَسْعَىٰ
X
സഞ്ചരിക്കുന്നതായി
نُورُهُم
X
അവരുടെ പ്രകാശം
بَيْنَ أَيْدِيهِمْ
X
അവരുടെ മുന്നില്‍
وَبِأَيْمَانِهِم
X
അവരുടെ വലതുവശത്തും
بُشْرَاكُمُ
X
നിങ്ങള്‍ക്കുള്ള സന്തോഷവാര്‍ത്ത
الْيَوْمَ
X
ഇന്ന്
جَنَّاتٌ
X
സ്വര്‍ഗീയാരാമങ്ങളാണ്
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُ
X
നദികള്‍
خَالِدِينَ
X
നിത്യവാസികള്‍
فِيهَاۚ
X
അതില്‍
ذَٰلِكَ
X
അത്
هُوَ
X
അതുതന്നെയാണ്
الْفَوْزُ
X
വിജയം
الْعَظِيمُ
X
മഹത്തായ
﴿57:12﴾ لَّا تَجِدُ
X
നീ കണ്ടെത്തുകയില്ല
قَوْمًا
X
ഒരു ജനതയെ
يُؤْمِنُونَ
X
വിശ്വസിക്കുന്ന
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും
يُوَادُّونَ
X
അവര്‍ സ്നേഹബന്ധം പുലര്‍ത്തുന്നതായി
مَنْ
X
ചിലരോട്
حَادَّ
X
വിരോധം പുലര്‍ത്തിയ
اللَّهَ
X
അല്ലാഹുവിനോട്
وَرَسُولَهُ
X
അവന്റെ ദൂതനോടും
وَلَوْ كَانُوا
X
അവരായിരുന്നാലും
آبَاءَهُمْ
X
അവരുടെ പിതാക്കള്‍
أَوْ
X
അല്ലെങ്കില്‍
أَبْنَاءَهُمْ
X
അവരുടെ പുത്രന്മാര്‍
أَوْ
X
അല്ലെങ്കില്‍
إِخْوَانَهُمْ
X
അവരുടെ സഹോദരന്മാര്‍
أَوْ
X
അല്ലെങ്കില്‍
عَشِيرَتَهُمْۚ
X
അവരുടെ കുടുംബക്കാര്‍
أُولَٰئِكَ
X
അവര്‍
كَتَبَ
X
അവന്‍ രേഖപ്പെടുത്തിയിരിക്കുന്നു
فِي قُلُوبِهِمُ
X
അവരുടെ ഹൃദയങ്ങളില്‍
الْإِيمَانَ
X
സത്യവിശ്വാസം
وَأَيَّدَهُم
X
അവരെ അവന്‍ ബലപ്പെടുത്തുകയും ചെയ്തു
بِرُوحٍ
X
ആത്മചൈതന്യം കൊണ്ട്
مِّنْهُۖ
X
അവനില്‍നിന്നുള്ള
وَيُدْخِلُهُمْ
X
അവന്‍ അവരെ പ്രവേശിപ്പിക്കുകയും ചെയ്യും
جَنَّاتٍ
X
സ്വര്‍ഗീയാരാമങ്ങളില്‍
تَجْرِي
X
ഒഴുകും
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُ
X
നദികള്‍
خَالِدِينَ
X
സ്ഥിരവാസികളായിട്ട്
فِيهَاۚ
X
അവയില്‍
رَضِيَ اللَّهُ
X
അല്ലാഹു തൃപ്തിപ്പെട്ടു
عَنْهُمْ
X
അവരെ സംബന്ധിച്ച്
وَرَضُوا
X
അവരും തൃപ്തിപ്പെട്ടു
عَنْهُۚ
X
അവനെ സംബന്ധിച്ച്
أُولَٰئِكَ
X
അവര്‍
حِزْبُ اللَّهِۚ
X
അല്ലാഹുവിന്റെ കക്ഷിയാണ്
أَلَا إِنَّ حِزْبَ اللَّهِ
X
നിശ്ചയം, അല്ലാഹുവിന്റെ കക്ഷി
هُمُ
X
അവര്‍ തന്നെയാണ്
الْمُفْلِحُونَ
X
വിജയം വരിക്കുന്നവര്‍
﴿58:22﴾ يَغْفِرْ
X
അവന്‍ പൊറുത്തുതരും
لَكُمْ
X
നിങ്ങള്‍ക്ക്
ذُنُوبَكُمْ
X
നിങ്ങളുടെ പാപങ്ങള്‍
وَيُدْخِلْكُمْ
X
അവന്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്യും
جَنَّاتٍ
X
സ്വര്‍ഗീയാരാമങ്ങളില്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُ
X
നദികള്‍
وَمَسَاكِنَ
X
വാസസ്ഥലങ്ങളിലും
طَيِّبَةً
X
വിശിഷ്ടമായ
فِي جَنَّاتِ
X
സ്വര്‍ഗീയാരാമങ്ങളില്‍
عَدْنٍۚ
X
സ്ഥിരവാസത്തിന്റെ
ذَٰلِكَ
X
അതാണ്
الْفَوْزُ
X
വിജയം
الْعَظِيمُ
X
അതിമഹത്തായ
﴿61:12﴾ يَوْمَ يَجْمَعُكُمْ
X
അവന്‍ നിങ്ങളെ ഒരുമിച്ചു കൂട്ടുന്ന ദിവസം
لِيَوْمِ
X
ദിവസത്തിനുവേണ്ടി
الْجَمْعِۖ
X
ആ സംഗമത്തിന്റെ
ذَٰلِكَ
X
അതാകുന്നു
يَوْمُ التَّغَابُنِۗ
X
നഷ്ടം വെളിപ്പെടുന്ന ദിവസം
وَمَن
X
ആര്‍
يُؤْمِن
X
വിശ്വസിക്കുന്നു
بِاللَّهِ
X
അല്ലാഹുവില്‍
وَيَعْمَلْ
X
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു
صَالِحًا
X
സല്‍ക്കര്‍മങ്ങള്‍
يُكَفِّرْ
X
അല്ലാഹു മായ്ച്ചുകളയും
عَنْهُ
X
അവനില്‍നിന്ന്
سَيِّئَاتِهِ
X
അവന്റെ തിന്മകളെ
وَيُدْخِلْهُ
X
അല്ലാഹു അവനെ പ്രവേശിപ്പിക്കുകയും ചെയ്യും
جَنَّاتٍ
X
സ്വര്‍ഗീയാരാമങ്ങളില്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُ
X
നദികള്‍
خَالِدِينَ
X
നിത്യവാസികളായ നിലയില്‍
فِيهَا
X
അവയില്‍
أَبَدًاۚ
X
എന്നെന്നും
ذَٰلِكَ
X
അതാണ്
الْفَوْزُ
X
വിജയം
الْعَظِيمُ
X
അതിമഹത്തായ
﴿64:9﴾ رَّسُولًا
X
അതായത് ഒരു ദൂതനെ
يَتْلُو
X
ഓതിക്കേള്‍പിക്കുന്ന
عَلَيْكُمْ
X
നിങ്ങള്‍ക്ക്
آيَاتِ اللَّهِ
X
അല്ലാഹുവിന്റെ സൂക്തങ്ങളെ
مُبَيِّنَاتٍ
X
സുവ്യക്തമായ
لِّيُخْرِجَ
X
(നയിക്കാന്‍) പുറത്ത് കൊണ്ടുവരാന്‍
الَّذِينَ آمَنُوا
X
വിശ്വസിച്ചവരെ
وَعَمِلُوا
X
പ്രവര്‍ത്തിക്കുകയും ചെയ്തവരെ
الصَّالِحَاتِ
X
സല്‍ക്കര്‍മങ്ങള്‍
مِنَ الظُّلُمَاتِ
X
ഇരുളുകളില്‍നിന്ന്
إِلَى النُّورِۚ
X
വെളിച്ചത്തിലേക്ക്
وَمَن
X
ആര്‍
يُؤْمِن
X
വിശ്വസിക്കുന്നു
بِاللَّهِ
X
അല്ലാഹുവില്‍
وَيَعْمَلْ
X
പ്രവര്‍ത്തിക്കുകയും ചെയ്യുന്നു
صَالِحًا
X
സല്‍ക്കര്‍മം
يُدْخِلْهُ
X
അല്ലാഹു അവനെ പ്രവേശിപ്പിക്കും
جَنَّاتٍ
X
സ്വര്‍ഗീയാരാമങ്ങളില്‍
تَجْرِي
X
ഒഴുകുന്ന
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُ
X
നദികള്‍
خَالِدِينَ
X
നിത്യവാസികളായിട്ട്
فِيهَا
X
അവയില്‍
أَبَدًاۖ
X
എന്നെന്നും
قَدْ أَحْسَنَ
X
നന്നാക്കിയിരിക്കുന്നു
اللَّهُ
X
അല്ലാഹു
لَهُ
X
അവന്ന്
رِزْقًا
X
വിഭവം
﴿65:11﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
تُوبُوا
X
നിങ്ങള്‍ പശ്ചാത്തപിക്കുക
إِلَى اللَّهِ
X
അല്ലാഹുവോട്
تَوْبَةً
X
പശ്ചാത്താപം
نَّصُوحًا
X
നിഷ്കളങ്കമായ
عَسَىٰ
X
ആയേക്കാം
رَبُّكُمْ
X
നിങ്ങളുടെ നാഥന്‍
أَن يُكَفِّرَ
X
മായ്ച്ചുകളയു(മായേക്കാം)
عَنكُمْ
X
നിങ്ങളില്‍ നിന്ന്
سَيِّئَاتِكُمْ
X
നിങ്ങളുടെ തിന്മകള്‍
وَيُدْخِلَكُمْ
X
അവന്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്യും
جَنَّاتٍ
X
സ്വര്‍ഗീയാരാമങ്ങളില്‍
تَجْرِي
X
ഒഴുകുന്ന
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُ
X
നദികള്‍
يَوْمَ لَا يُخْزِي
X
നിന്ദിക്കാത്ത ദിനം
اللَّهُ
X
അല്ലാഹു
النَّبِيَّ
X
പ്രവാചകനെ
وَالَّذِينَ آمَنُوا
X
വിശ്വസിച്ചവരെയും
مَعَهُۖ
X
അദ്ദേഹത്തോടൊപ്പം
نُورُهُمْ
X
അവരുടെ പ്രകാശം
يَسْعَىٰ
X
പ്രസരിച്ചുകൊണ്ടിരിക്കും
بَيْنَ أَيْدِيهِمْ
X
അവരുടെ മുന്നില്‍
وَبِأَيْمَانِهِمْ
X
അവരുടെ വലതുഭാഗങ്ങളിലും
يَقُولُونَ
X
അവര്‍ പറയും
رَبَّنَا
X
ഞങ്ങളുടെ നാഥാ
أَتْمِمْ
X
നീ പൂര്‍ത്തീകരിച്ചു തരേണമേ!
لَنَا
X
ഞങ്ങള്‍ക്ക്
نُورَنَا
X
ഞങ്ങളുടെ പ്രകാശം
وَاغْفِرْ لَنَاۖ
X
ഞങ്ങള്‍ക്ക് നീ പൊറുത്തുതരേണമേ
إِنَّكَ
X
തീര്‍ച്ചയായും നീ
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرٌ
X
കഴിവുള്ളവനാകുന്നു
﴿66:8﴾ إِنَّ الَّذِينَ آمَنُوا
X
നിശ്ചയം വിശ്വസിച്ചവര്‍
وَعَمِلُوا
X
പ്രവര്‍ത്തിച്ചവരും
الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍
لَهُمْ
X
അവര്‍ക്കുണ്ട്
جَنَّاتٌ
X
സ്വര്‍ഗീയാരാമങ്ങള്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُۚ
X
ആറുകള്‍
ذَٰلِكَ
X
അതാകുന്നു
الْفَوْزُ
X
വിജയം
الْكَبِيرُ
X
വലിയ
﴿85:11﴾ جَزَاؤُهُمْ
X
അവരുടെ പ്രതിഫലം
عِندَ رَبِّهِمْ
X
അവരുടെ നാഥന്റെ അടുത്ത്
جَنَّاتُ
X
സ്വര്‍ഗീയാരാമങ്ങളാണ്
عَدْنٍ
X
സ്ഥിരവാസത്തിന്റെ
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُ
X
ആറുകള്‍
خَالِدِينَ
X
സ്ഥിരവാസികളായ നിലയില്‍
فِيهَا
X
അവയില്‍
أَبَدًاۖ
X
എക്കാലവും
رَّضِيَ
X
തൃപ്തിപ്പെട്ടിരിക്കുന്നു
اللَّهُ
X
അല്ലാഹു
عَنْهُمْ
X
അവരെക്കുറിച്ച്
وَرَضُوا
X
അവരും തൃപ്തിപ്പെട്ടിരിക്കുന്നു
عَنْهُۚ
X
അവനെക്കുറിച്ച്
ذَٰلِكَ
X
അത്
لِمَنْ
X
യാതൊരുവന്നുള്ളതാണ്
خَشِيَ
X
അവന്‍ ഭയപ്പെട്ടു
رَبَّهُ
X
തന്റെ നാഥനെ
﴿98:8﴾