Repeated Words in Quran

< >
Total Found : 1
أُولَٰئِكَ
X
അവര്‍
عَلَىٰ هُدًى
X
നേര്‍വഴിയിലാണ്
مِّن رَّبِّهِمْۖ
X
അവരുടെ നാഥങ്കല്‍നിന്നുള്ള
وَأُولَٰئِكَ
X
അവര്‍ തന്നെയാണ്
هُمُ الْمُفْلِحُونَ
X
വിജയികള്‍
﴿2:5﴾ إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يَسْتَحْيِي
X
ലജ്ജിക്കുന്നില്ല
أَن يَضْرِبَ مَثَلًا
X
ഉദാഹരിക്കാന്‍
مَّا
X
ഏതൊരു ഉപമയും
بَعُوضَةً
X
കൊതുകിനെ
فَمَا فَوْقَهَاۚ
X
അതിലും നിസ്സാരമായതിനെ
فَأَمَّا الَّذِينَ آمَنُوا
X
എന്നാല്‍ വിശ്വാസികള്‍
فَيَعْلَمُونَ
X
അവര്‍ അറിയുന്നു
أَنَّهُ الْحَقُّ
X
നിശ്ചയം അത് സത്യമാണെന്ന്
مِن رَّبِّهِمْۖ
X
തങ്ങളുടെ നാഥനില്‍നിന്നുള്ള
وَأَمَّا الَّذِينَ كَفَرُوا
X
എന്നാല്‍ സത്യനിഷേധികള്‍
فَيَقُولُونَ
X
അവര്‍ പറയും
مَاذَا
X
എന്താണ്
أَرَادَ
X
ഉദ്ദേശിച്ചു (ഉദ്ദേശിച്ചത്)
اللَّهُ
X
അല്ലാഹു
بِهَٰذَا
X
مَثَلًاۘ
X
ഉപമകൊണ്ട്
يُضِلُّ
X
അവന്‍ വഴികേടിലാക്കുന്നു
بِهِ
X
ഇതുകൊണ്ട്
كَثِيرًا
X
നിരവധിപേരെ
وَيَهْدِي بِهِ
X
ഇതുകൊണ്ട് അവന്‍ നേര്‍വഴിയിലുമാക്കുന്നു
كَثِيرًاۚ
X
ഒട്ടനവധിപേരെ
وَمَا يُضِلُّ بِهِ
X
ഇതുകൊണ്ട് അവന്‍ വഴിതെറ്റിക്കുന്നില്ല
إِلَّا الْفَاسِقِينَ
X
അധര്‍മികളെയല്ലാതെ
﴿2:26﴾ فَتَلَقَّىٰ
X
അനന്തരം അഭ്യസിച്ചു
آدَمُ
X
ആദം
مِن رَّبِّهِ
X
തന്റെ നാഥനില്‍നിന്ന്
كَلِمَاتٍ
X
ചില വചനങ്ങള്‍
فَتَابَ عَلَيْهِۚ
X
അവന്‍ അദ്ദേഹത്തിന്റ പശ്ചാത്താപം സ്വീകരിച്ചു
إِنَّهُ هُوَ
X
നിശ്ചയം അവന്‍
التَّوَّابُ
X
പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനാണ്
الرَّحِيمُ
X
ദയാപരനും
﴿2:37﴾ الَّذِينَ يَظُنُّونَ
X
കരുതുന്നവര്‍
أَنَّهُم
X
നിശ്ചയമായും അവരാണെന്ന്
مُّلَاقُو
X
സന്ധിക്കുന്നവര്‍
رَبِّهِمْ
X
തങ്ങളുടെ നാഥനുമായി
وَأَنَّهُمْ
X
നിശ്ചയം അവര്‍ ആണെന്നും
إِلَيْهِ
X
അവനിലേക്ക്
رَاجِعُونَ
X
തിരിച്ചുചെല്ലുന്നവര്‍
﴿2:46﴾ إِنَّ الَّذِينَ آمَنُوا
X
നിശ്ചയം സത്യവിശ്വാസം സ്വീകരിച്ചവര്‍
وَالَّذِينَ هَادُوا
X
യഹൂദരും
وَالنَّصَارَىٰ
X
ക്രൈസ്തവരും
وَالصَّابِئِينَ
X
സാബികളും
مَنْ
X
ആര്‍
آمَنَ
X
വിശ്വസിച്ചു
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും
وَعَمِلَ
X
പ്രവര്‍ത്തിക്കുകയും ചെയ്തു
صَالِحًا
X
സല്‍കര്‍മം
فَلَهُمْ
X
അങ്ങനെയുള്ളവര്‍ക്കുണ്ട്
أَجْرُهُمْ
X
അവരുടെ പ്രതിഫലം
عِندَ رَبِّهِمْ
X
അവരുടെ നാഥന്റെ അടുക്കല്‍
وَلَا خَوْفٌ
X
ഭയവുമില്ല
عَلَيْهِمْ
X
അവര്‍ക്ക്
وَلَا هُمْ
X
അവരല്ലതാനും
يَحْزَنُونَ
X
അവര്‍ ദുഃഖിക്കുന്നു
﴿2:62﴾ بَلَىٰ
X
അതെ, അങ്ങനെയൊന്നുമല്ല
مَنْ أَسْلَمَ
X
ആര്‍ സമര്‍പ്പിച്ചുവോ
وَجْهَهُ
X
തന്റെ മുഖം
لِلَّهِ
X
അല്ലാഹുവിന്
وَهُوَ
X
അവന്‍ ആയിക്കൊണ്ട്
مُحْسِنٌ
X
സുകൃതവാന്‍
فَلَهُ
X
അവന്നുണ്ട്
أَجْرُهُ
X
അതിനുള്ള പ്രതിഫലം
عِندَ رَبِّهِ
X
തന്റെ നാഥന്റെ അടുത്ത്
وَلَا خَوْفٌ
X
ഒരു ഭയവുമില്ല
عَلَيْهِمْ
X
അവര്‍ക്ക്
وَلَا هُمْ يَحْزَنُونَ
X
അവര്‍ ദുഃഖിക്കുന്നതുമല്ല
﴿2:112﴾ قُولُوا
X
നിങ്ങള്‍ പറയുക
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
بِاللَّهِ
X
അല്ലാഹുവില്‍
وَمَا أُنزِلَ
X
ഇറക്കപ്പെട്ടതിലും
إِلَيْنَا
X
ഞങ്ങള്‍ക്ക്
وَمَا أُنزِلَ
X
ഇറക്കപ്പെട്ടതിലും
إِلَىٰ إِبْرَاهِيمَ
X
ഇബ്റാഹീമിന്ന്
وَإِسْمَاعِيلَ
X
ഇസ്മാഈലിനും
وَإِسْحَاقَ
X
ഇസ്ഹാഖിനും
وَيَعْقُوبَ
X
യഅ്ഖൂബിനും
وَالْأَسْبَاطِ
X
സന്താനങ്ങള്‍ക്കും
وَمَا أُوتِيَ
X
നല്‍കപ്പെട്ടതിലും
مُوسَىٰ
X
മൂസാക്ക്
وَعِيسَىٰ
X
ഈസാക്കും
وَمَا أُوتِيَ
X
നല്‍കപ്പെട്ടതിലും
النَّبِيُّونَ
X
പ്രവാചകന്‍മാര്‍ക്ക്
مِن رَّبِّهِمْ
X
തങ്ങളുടെ നാഥനില്‍നിന്ന്
لَا نُفَرِّقُ
X
ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല
بَيْنَ أَحَدٍ
X
ഒരാള്‍ക്കിടയിലും
مِّنْهُمْ
X
അവരിലെ
وَنَحْنُ
X
ഞങ്ങളാവട്ടെ
لَهُ
X
അവന്ന്
مُسْلِمُونَ
X
കീഴ്പെട്ടുകഴിയുന്നവരാണ്
﴿2:136﴾ قَدْ
X
തീര്‍ച്ചയായും
نَرَىٰ
X
നാം കാണുന്നു
تَقَلُّبَ
X
തിരിഞ്ഞുകൊണ്ടിരിക്കലിനെ
وَجْهِكَ
X
താങ്കളുടെ മുഖത്തിന്റെ
فِي السَّمَاءِۖ
X
ആകാശത്തിലേക്ക്
فَلَنُوَلِّيَنَّكَ
X
അതിനാല്‍ താങ്കളെ നാം തിരിക്കും
قِبْلَةً
X
ഖിബ്‌ലയിലേക്ക്
تَرْضَاهَاۚ
X
താങ്കളതിനെ ഇഷ്ടപ്പെടുന്നു
فَوَلِّ
X
ഇനിമേല്‍ താങ്കള്‍ തിരിക്കുക
وَجْهَكَ
X
താങ്കളുടെ മുഖത്തെ
شَطْرَ
X
നേരെ
الْمَسْجِدِ الْحَرَامِۚ
X
മസ്ജിദുല്‍ ഹറാമിന്
وَحَيْثُ مَا كُنتُمْ
X
നിങ്ങളെവിടെയായാലും
فَوَلُّوا
X
നിങ്ങള്‍ തിരിക്കുക
وُجُوهَكُمْ
X
നിങ്ങളുടെ മുഖത്തെ
شَطْرَهُۗ
X
അതിന്റെ നേരെ
وَإِنَّ الَّذِينَ
X
തീര്‍ച്ചയായും ഒരു കൂട്ടര്‍
أُوتُوا
X
അവര്‍ നല്‍കപ്പെട്ടിരിക്കുന്നു
الْكِتَابَ
X
വേദഗ്രന്ഥം
لَيَعْلَمُونَ
X
അവര്‍ അറിയുക തന്നെ ചെയ്യുന്നു
أَنَّهُ
X
അതാണെന്ന്
الْحَقُّ
X
സത്യം
مِن رَّبِّهِمْۗ
X
തങ്ങളുടെ രക്ഷിതാവില്‍ നിന്ന്
وَمَا اللَّهُ
X
അല്ലാഹു അല്ല
بِغَافِلٍ
X
അശ്രദ്ധന്‍
عَمَّا يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെപറ്റി
﴿2:144﴾ أُولَٰئِكَ
X
അക്കൂട്ടര്‍
عَلَيْهِمْ
X
അവരുടെ മേലുണ്ട്
صَلَوَاتٌ
X
അനുഗ്രഹങ്ങള്‍
مِّن رَّبِّهِمْ
X
അവരുടെ നാഥനില്‍ നിന്നുള്ള
وَرَحْمَةٌۖ
X
കാരുണ്യവും
وَأُولَٰئِكَ
X
അവര്‍ തന്നെയാകുന്നു
هُمُ الْمُهْتَدُونَ
X
സന്മാര്‍ഗം പ്രാപിച്ചവര്‍
﴿2:157﴾ لَّيْسَ الْبِرَّ
X
നന്മയല്ല
أَن تُوَلُّوا
X
നിങ്ങള്‍ തിരിക്കുകയെന്നത്
وُجُوهَكُمْ
X
നിങ്ങളുടെ മുഖങ്ങളെ
قِبَلَ الْمَشْرِقِ
X
കിഴക്കിന് നേരെ
وَالْمَغْرِبِ
X
പടിഞ്ഞാറിനും
وَلَٰكِنَّ الْبِرَّ
X
എന്നാല്‍ നന്മ
مَنْ آمَنَ
X
ഒരുത്തന്‍ വിശ്വസിക്കലാണ്
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
X
അന്ത്യനാളിലും
وَالْمَلَائِكَةِ
X
മലക്കുകളിലും
وَالْكِتَابِ
X
വേദഗ്രന്ഥത്തിലും
وَالنَّبِيِّينَ
X
പ്രവാചകന്മാരിലും
وَآتَى الْمَالَ
X
ധനം നല്‍കലുമാണ്
عَلَىٰ حُبِّهِ
X
അതിനോട് പ്രിയമുണ്ടായിരിക്കെ
ذَوِي الْقُرْبَىٰ
X
അടുത്ത ബന്ധുക്കള്‍ക്ക്
وَالْيَتَامَىٰ
X
അനാഥകള്‍ക്കും
وَالْمَسَاكِينَ
X
അഗതികള്‍ക്കും
وَابْنَ السَّبِيلِ
X
വഴിയാത്രക്കാര്‍ക്കും
وَالسَّائِلِينَ
X
ചോദിച്ചു വരുന്നവര്‍ക്കും
وَفِي الرِّقَابِ
X
അടിമവിമോചനത്തിനും
وَأَقَامَ الصَّلَاةَ
X
നമസ്കാരം നിലനിര്‍ത്തലുമാണ്
وَآتَى الزَّكَاةَ
X
സകാത്ത് നല്‍കലും
وَالْمُوفُونَ
X
പാലിക്കലുമാണ്
بِعَهْدِهِمْ
X
തങ്ങളുടെ കരാര്‍
إِذَا عَاهَدُواۖ
X
അവര്‍ കരാറിലേര്‍പ്പെട്ടാല്‍
وَالصَّابِرِينَ
X
ക്ഷമ കൈകൊള്ളലുമാണ്
فِي الْبَأْسَاءِ
X
ബുദ്ധിമുട്ടിലും
وَالضَّرَّاءِ
X
ആപത് ഘട്ടങ്ങളിലും
وَحِينَ الْبَأْسِۗ
X
യുദ്ധവേളയിലും
أُولَٰئِكَ
X
അവരാണ്
الَّذِينَ صَدَقُواۖ
X
സത്യം പാലിച്ചവര്‍
وَأُولَٰئِكَ
X
അവര്‍
هُمُ
X
അവര്‍ തന്നെയാണ്
الْمُتَّقُونَ
X
സൂക്ഷ്മത പുലര്‍ത്തുന്നവര്‍
﴿2:177﴾ أَلَمْ تَرَ
X
നീ കണ്ടില്ലേ
إِلَى الَّذِي حَاجَّ
X
തര്‍ക്കിച്ചവനെ
إِبْرَاهِيمَ
X
ഇബ്റാഹീമിനോട്
فِي رَبِّهِ
X
തന്റെ രക്ഷിതാവിന്റെ കാര്യത്തില്‍
أَنْ آتَاهُ اللَّهُ
X
അല്ലാഹു അവന് നല്‍കിയതിനാല്‍
الْمُلْكَ
X
രാജാധികാരം
إِذْ قَالَ إِبْرَاهِيمُ
X
ഇബ്റാഹീം പറഞ്ഞപ്പോള്‍
رَبِّيَ
X
എന്റെ നാഥനാണ്
الَّذِي يُحْيِي
X
ജീവിപ്പിക്കുന്നവന്‍
وَيُمِيتُ
X
മരിപ്പിക്കുന്നവനും
قَالَ
X
അവന്‍ പറഞ്ഞു
أَنَا أُحْيِي
X
ഞാന്‍ ജീവിപ്പിക്കുന്നു
وَأُمِيتُۖ
X
ഞാന്‍ മരിപ്പിക്കുകയും ചെയ്യുന്നു
قَالَ إِبْرَاهِيمُ
X
ഇബ്റാഹീം പറഞ്ഞു
فَإِنَّ اللَّهَ
X
എന്നാല്‍ അല്ലാഹു
يَأْتِي بِالشَّمْسِ
X
സൂര്യനെ കൊണ്ടുവരുന്നു
مِنَ الْمَشْرِقِ
X
കിഴക്കുനിന്ന്
فَأْتِ بِهَا
X
എന്നാല്‍ നീ അതൊന്ന് കൊണ്ടുവരൂ
مِنَ الْمَغْرِبِ
X
പടിഞ്ഞാറുനിന്ന്
فَبُهِتَ
X
അപ്പോള്‍ ഉത്തരം മുട്ടി
الَّذِي كَفَرَۗ
X
നിഷേധിച്ചവന്‍
وَاللَّهُ
X
അല്ലാഹു
لَا يَهْدِي
X
നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ
X
ജനതയെ
الظَّالِمِينَ
X
അക്രമികളായ
﴿2:258﴾ الَّذِينَ يُنفِقُونَ
X
ചെലവഴിക്കുന്നവര്‍
أَمْوَالَهُمْ
X
തങ്ങളുടെ ധനം
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
ثُمَّ
X
പിന്നെ
لَا يُتْبِعُونَ
X
തുടര്‍ത്തുന്നില്ല
مَا أَنفَقُوا
X
അവര്‍ ചെലവഴിച്ചതിനെ
مَنًّا
X
എടുത്തുപറഞ്ഞുകൊണ്ട്
وَلَا أَذًىۙ
X
ഉപദ്രവിച്ചുകൊണ്ടുമില്ല
لَّهُمْ
X
അവര്‍ക്കുണ്ട്
أَجْرُهُمْ
X
അവരുടെ പ്രതിഫലം
عِندَ رَبِّهِمْ
X
തങ്ങളുടെ നാഥന്റെയടുത്ത്
وَلَا خَوْفٌ
X
ഭയമില്ല
عَلَيْهِمْ
X
അവര്‍ക്ക്
وَلَا هُمْ
X
അവരല്ല
يَحْزَنُونَ
X
ദുഃഖിക്കുന്നവര്‍
﴿2:262﴾ الَّذِينَ يُنفِقُونَ
X
ചെലവഴിക്കുന്നവര്‍
أَمْوَالَهُم
X
തങ്ങളുടെ ധനം
بِاللَّيْلِ
X
രാവില്‍
وَالنَّهَارِ
X
പകലിലും
سِرًّا
X
രഹസ്യമായി
وَعَلَانِيَةً
X
പരസ്യമായും
فَلَهُمْ
X
അവര്‍ക്കുണ്ട്
أَجْرُهُمْ
X
അവരുടെ പ്രതിഫലം
عِندَ رَبِّهِمْ
X
അവരുടെ നാഥന്റെ അടുത്ത്
وَلَا خَوْفٌ
X
ഒരു ഭയവുമില്ല
عَلَيْهِمْ
X
അവരുടെ കാര്യത്തില്‍
وَلَا هُمْ
X
അവരല്ല
يَحْزَنُونَ
X
ദുഃഖിക്കുന്നവര്‍
﴿2:274﴾ الَّذِينَ يَأْكُلُونَ
X
തിന്നുന്നവര്‍
الرِّبَا
X
പലിശ
لَا يَقُومُونَ
X
എഴുന്നേല്‍ക്കുകയില്ല
إِلَّا كَمَا يَقُومُ
X
എഴുന്നേല്‍ക്കുന്നതുപോലെയല്ലാതെ
الَّذِي يَتَخَبَّطُهُ
X
ബാധിച്ചിരിക്കുന്നവന്‍
الشَّيْطَانُ
X
പിശാച്
مِنَ الْمَسِّۚ
X
സ്പര്‍ശിച്ചത് മൂലം
ذَٰلِكَ
X
അത്
بِأَنَّهُمْ قَالُوا
X
അവര്‍ പറയുന്നത് കൊണ്ടാണ്
إِنَّمَا الْبَيْعُ
X
തീര്‍ച്ചയായും കച്ചവടം
مِثْلُ الرِّبَاۗ
X
പലിശ പോലെ(മാത്രമാണ്)
وَأَحَلَّ اللَّهُ
X
അല്ലാഹു അനുവദിച്ചിരിക്കുന്നു
الْبَيْعَ
X
കച്ചവടം
وَحَرَّمَ
X
നിരോധിച്ചിരിക്കുന്നു
الرِّبَاۚ
X
പലിശ
فَمَن جَاءَهُ
X
അപ്പോള്‍ വന്നുകിട്ടിയവന്‍
مَوْعِظَةٌ
X
ഉപദേശം
مِّن رَّبِّهِ
X
തന്റെ നാഥനില്‍ നിന്നുള്ള
فَانتَهَىٰ
X
അപ്പോള്‍ അവന്‍ വിരമിക്കുകയും ചെയ്തു
فَلَهُ
X
എന്നാല്‍ അവനുണ്ട്
مَا سَلَفَ
X
കഴിഞ്ഞു പോയത്
وَأَمْرُهُ
X
അവന്റെ കാര്യം
إِلَى اللَّهِۖ
X
(അല്ലാഹുവിലേക്കാണ്) അല്ലാഹുവിന്റെ തീരുമാനത്തിന് വിടുക
وَمَنْ عَادَ
X
ആരെങ്കിലും മടങ്ങിയാല്‍
فَأُولَٰئِكَ
X
അവര്‍
أَصْحَابُ النَّارِۖ
X
നരകാവകാശികളാണ്
هُمْ
X
അവര്‍
فِيهَا
X
അതില്‍
خَالِدُونَ
X
നിത്യവാസികളാണ്
﴿2:275﴾ إِنَّ الَّذِينَ آمَنُوا
X
തീര്‍ച്ചയായും സത്യവിശ്വാസം കൈകൊണ്ടവര്‍
وَعَمِلُوا الصَّالِحَاتِ
X
സല്‍കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്തവര്‍
وَأَقَامُوا الصَّلَاةَ
X
നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുകയും ചെയ്തവര്‍
وَآتَوُا الزَّكَاةَ
X
സകാത്ത് നല്‍കുകയും ചെയ്തവര്‍
لَهُمْ
X
അവര്‍ക്കുണ്ട്
أَجْرُهُمْ
X
അവരുടെ പ്രതിഫലം
عِندَ رَبِّهِمْ
X
തങ്ങളുടെ നാഥന്റെയടുത്ത്
وَلَا خَوْفٌ عَلَيْهِمْ
X
അവര്‍ക്ക് ഭയമില്ല
وَلَا هُمْ يَحْزَنُونَ
X
അവര്‍ ദുഃഖിക്കുന്നവരുമല്ല
﴿2:277﴾ آمَنَ
X
വിശ്വസിച്ചു
الرَّسُولُ
X
ദൂതന്‍
بِمَا أُنزِلَ
X
ഇറക്കപ്പെട്ടതില്‍
إِلَيْهِ
X
അദ്ദേഹത്തിന്
مِن رَّبِّهِ
X
തന്റെ നാഥനില്‍ നിന്ന്
وَالْمُؤْمِنُونَۚ
X
സത്യവിശ്വാസികളും
كُلٌّ
X
എല്ലാവരും
آمَنَ
X
വിശ്വസിച്ചു
بِاللَّهِ
X
അല്ലാഹുവില്‍
وَمَلَائِكَتِهِ
X
അവന്റെ മലക്കുകളിലും
وَكُتُبِهِ
X
അവന്റെ വേദഗ്രന്ഥങ്ങളിലും
وَرُسُلِهِ
X
അവന്റെ ദൂതന്മാരിലും
لَا نُفَرِّقُ
X
ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല
بَيْنَ أَحَدٍ
X
ഒരാള്‍ക്കിടയിലും
مِّن رُّسُلِهِۚ
X
അവന്റെ ദൂതന്മാരില്‍
وَقَالُوا
X
അവര്‍ പ്രാര്‍ത്ഥിക്കുന്നു
سَمِعْنَا
X
ഞങ്ങള്‍ കേട്ടിരിക്കുന്നു
وَأَطَعْنَاۖ
X
ഞങ്ങള്‍ അനുസരിക്കുകയും ചെയ്തിരിക്കുന്നു
غُفْرَانَكَ
X
ഞങ്ങള്‍ക്ക് മാപ്പേകണമേ
رَبَّنَا
X
ഞങ്ങളുടെ നാഥാ
وَإِلَيْكَ
X
നിന്നിലേക്കാണ്
الْمَصِيرُ
X
ഞങ്ങളുടെ മടക്കം
﴿2:285﴾ قُلْ
X
പറയുക
أَؤُنَبِّئُكُم
X
ഞാന്‍ അറിയിച്ചു തരട്ടെയോ
بِخَيْرٍ
X
ശ്രേഷ്ഠമായത്
مِّن ذَٰلِكُمْۚ
X
ഇതിനേക്കാള്‍
لِلَّذِينَ اتَّقَوْا
X
സൂക്ഷ്മത പുലര്‍ത്തിയവര്‍ക്ക്
عِندَ رَبِّهِمْ
X
തങ്ങളുടെ നാഥന്റെയടുക്കല്‍
جَنَّاتٌ
X
സ്വര്‍ഗീയാരാമങ്ങള്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തിലൂടെ
الْأَنْهَارُ
X
ആറുകള്‍, നദികള്‍
خَالِدِينَ
X
സ്ഥിരവാസികളായി
فِيهَا
X
അവയില്‍
وَأَزْوَاجٌ
X
ഇണകളും
مُّطَهَّرَةٌ
X
പരിശുദ്ധരായ
وَرِضْوَانٌ
X
പ്രീതിയും
مِّنَ اللَّهِۗ
X
അല്ലാഹുവില്‍ നിന്നുള്ള
وَاللَّهُ
X
അല്ലാഹു
بَصِيرٌ
X
സൂക്ഷ്മമായി കണ്ടറിയുന്നവനാണ്
بِالْعِبَادِ
X
അടിമകളെ
﴿3:15﴾ قُلْ
X
പറയുക
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
بِاللَّهِ
X
അല്ലാഹുവില്‍
وَمَا أُنزِلَ
X
ഇറക്കപ്പെട്ടതിലും
عَلَيْنَا
X
ഞങ്ങള്‍ക്ക്
وَمَا أُنزِلَ
X
ഇറക്കപ്പെട്ടതിലും
عَلَىٰ إِبْرَاهِيمَ
X
ഇബ്റാഹീമിന്
وَإِسْمَاعِيلَ
X
ഇസ്മാഈലിനും
وَإِسْحَاقَ
X
ഇസ്ഹാഖിനും
وَيَعْقُوبَ
X
യഅ്ഖൂബിനും
وَالْأَسْبَاطِ
X
(യഅ്ഖൂബ്)സന്തതികള്‍ക്കും
وَمَا أُوتِيَ
X
നല്‍കപ്പെട്ടതിലും
مُوسَىٰ
X
മൂസാക്ക്
وَعِيسَىٰ
X
ഈസാക്കും
وَالنَّبِيُّونَ
X
(മറ്റു) പ്രവാചകന്‍മാര്‍ക്കും
مِن رَّبِّهِمْ
X
തങ്ങളുടെ നാഥനില്‍നിന്ന്
لَا نُفَرِّقُ
X
നാം വിവേചനം കല്‍പിക്കുന്നില്ല
بَيْنَ
X
ഒരാള്‍ക്കിടയിലും
أَحَدٍ مِّنْهُمْ
X
അവരില്‍പെട്ട
وَنَحْنُ
X
ഞങ്ങള്‍
لَهُ
X
അവന്
مُسْلِمُونَ
X
കീഴ്പെടുന്നവരാണ്
﴿3:84﴾ أُولَٰئِكَ
X
അവര്‍
جَزَاؤُهُم
X
അവരുടെ പ്രതിഫലം
مَّغْفِرَةٌ
X
പാപമോചനം
مِّن رَّبِّهِمْ
X
തങ്ങളുടെ നാഥനില്‍നിന്നുള്ള
وَجَنَّاتٌ
X
സ്വര്‍ഗീയാരാമങ്ങളും
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അതിന്റെ താഴ്ഭാഗത്തൂടെ
الْأَنْهَارُ
X
അരുവികള്‍
خَالِدِينَ
X
അവര്‍ നിത്യവാസികളായിരിക്കും
فِيهَاۚ
X
അതില്‍
وَنِعْمَ
X
എത്ര മഹത്തരം
أَجْرُ
X
പ്രതിഫലം
الْعَامِلِينَ
X
(സല്‍)കര്‍മികള്‍ക്കുള്ള, പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള
﴿3:136﴾ وَلَا تَحْسَبَنَّ
X
തീര്‍ച്ചയായും(ഒരിക്കലും) നീ കരുതരുത്
الَّذِينَ قُتِلُوا
X
വധിക്കപ്പെട്ടവര്‍
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
أَمْوَاتًاۚ
X
മരിച്ചുപോയവരാണെന്ന്
بَلْ
X
എന്നാല്‍ (സത്യത്തില്‍)
أَحْيَاءٌ
X
ജീവിച്ചിരിക്കുന്നവരാണ്
عِندَ رَبِّهِمْ
X
തങ്ങളുടെ നാഥന്റെ അടുക്കല്‍
يُرْزَقُونَ
X
അവര്‍ക്ക് ജീവിത വിഭവം നല്‍കപ്പെട്ടുകൊണ്ടിരിക്കും
﴿3:169﴾ وَإِنَّ مِنْ أَهْلِ الْكِتَابِ
X
നിശ്ചയം വേദക്കാരിലുണ്ട്
لَمَن يُؤْمِنُ بِاللَّهِ
X
അല്ലാഹുവില്‍ വിശ്വസിക്കുന്നവര്‍
وَمَا أُنزِلَ إِلَيْكُمْ
X
നിങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും
وَمَا أُنزِلَ إِلَيْهِمْ
X
അവര്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും
خَاشِعِينَ لِلَّهِ
X
അല്ലാഹുവിനോട് ഭയമുള്ളവരായി
لَا يَشْتَرُونَ
X
അവര്‍ വില്‍ക്കുകയില്ല
بِآيَاتِ اللَّهِ
X
അല്ലാഹുവിന്റെ വചനങ്ങളെ
ثَمَنًا
X
വിലക്ക്
قَلِيلًاۗ
X
തുഛമായ
أُولَٰئِكَ
X
അക്കൂട്ടര്‍
لَهُمْ
X
അവര്‍ക്കുണ്ട്
أَجْرُهُمْ
X
അവരുടെ പ്രതിഫലം
عِندَ رَبِّهِمْۗ
X
അവരുടെ (തങ്ങളുടെ) നാഥന്റെ അടുക്കല്‍
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
سَرِيعُ الْحِسَابِ
X
അതിവേഗം കണക്കുനോക്കുന്നവനാണ്
﴿3:199﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ,
لَا تُحِلُّوا
X
നിങ്ങള്‍ അനാദരിക്കരുത്
شَعَائِرَ اللَّهِ
X
അല്ലാഹുവിന്റെ ചിഹ്നങ്ങളെ
وَلَا الشَّهْرَ
X
മാസത്തെയും അരുത്(അനാദരിക്കരുത്)
الْحَرَامَ
X
പവിത്രമായ
وَلَا الْهَدْيَ
X
(കഅ്ബയിലേക്ക് കൊണ്ടുപോകുന്ന)ബലിമൃഗങ്ങളേയും അരുത്
وَلَا الْقَلَائِدَ
X
(അവയെ തിരിച്ചറിയാനുള്ള) കഴുത്തിലെ വടങ്ങളെയും അരുത്
وَلَا آمِّينَ
X
ഉദ്ദേശിച്ച് പോകുന്നവരെയും അരുത്
الْبَيْتَ الْحَرَامَ
X
പുണ്യഗേഹത്തെ
يَبْتَغُونَ
X
അവര്‍ തേടുന്നു(തേടിക്കൊണ്ട്)
فَضْلًا
X
അനുഗ്രഹം
مِّن رَّبِّهِمْ
X
തങ്ങളുടെ നാഥങ്കല്‍നിന്നുള്ള
وَرِضْوَانًاۚ
X
പ്രീതിയും
وَإِذَا حَلَلْتُمْ
X
നിങ്ങള്‍ ഇഹ്റാമില്‍നിന്ന് ഒഴിവായാല്‍
فَاصْطَادُواۚ
X
നിങ്ങള്‍ വേട്ടയാടിക്കൊള്ളുക(വേട്ടയാടാവുന്നതാണ്)
وَلَا يَجْرِمَنَّكُمْ
X
നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ
شَنَآنُ
X
വിദ്വേഷം
قَوْمٍ
X
ഒരു ജനതയുടെ
أَن صَدُّوكُمْ
X
അവര്‍ നിങ്ങളെ വിലക്കിയതിനാല്‍
عَنِ الْمَسْجِدِ الْحَرَامِ
X
മസ്ജിദുല്‍ ഹറാമില്‍നിന്ന്
أَن تَعْتَدُواۘ
X
നിങ്ങള്‍ അതിക്രമം പ്രവര്‍ത്തിക്കാന്‍
وَتَعَاوَنُوا
X
നിങ്ങള്‍ പരസ്പരം സഹായിക്കുക
عَلَى الْبِرِّ
X
പുണ്യത്തില്‍
وَالتَّقْوَىٰۖ
X
ദൈവഭക്തിയിലും
وَلَا تَعَاوَنُوا
X
നിങ്ങള്‍ പരസ്പരം സഹായിക്കരുത്
عَلَى الْإِثْمِ
X
പാപത്തില്‍
وَالْعُدْوَانِۚ
X
അതിക്രമത്തിലും
وَاتَّقُوا اللَّهَۖ
X
നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക
إِنَّ
X
തീര്‍ച്ചയായും അല്ലാഹു
اللَّهَ شَدِيدُ
X
കഠിനനാണ്
الْعِقَابِ
X
ശിക്ഷിക്കുന്നതില്‍
﴿5:2﴾ وَلَوْ
X
എങ്കില്‍
أَنَّهُمْ
X
തീര്‍ച്ചയായും അവര്‍
أَقَامُوا
X
അവര്‍ യഥാവിധി പ്രയോഗത്തില്‍ വരുത്തി
التَّوْرَاةَ
X
തൗറാത്ത്
وَالْإِنجِيلَ
X
ഇഞ്ചീലും
وَمَا أُنزِلَ
X
അവതരിപ്പിക്കപ്പെട്ടതും
إِلَيْهِم
X
അവര്‍ക്ക്
مِّن رَّبِّهِمْ
X
തങ്ങളുടെ നാഥനില്‍നിന്ന്
لَأَكَلُوا
X
അവര്‍ ഭൂജിക്കുമായിരുന്നു
مِن فَوْقِهِمْ
X
അവരുടെ മുകള്‍ഭാഗത്തുനിന്ന്
وَمِن تَحْتِ
X
ചുവട്ടില്‍നിന്നും
أَرْجُلِهِمۚ
X
അവരുടെ കാലുകളുടെ
مِّنْهُمْ
X
അവരിലുണ്ട്
أُمَّةٌ
X
ഒരു സമൂഹം
مُّقْتَصِدَةٌۖ
X
നേര്‍വഴി കൈക്കൊണ്ട
وَكَثِيرٌ
X
എന്നാല്‍ ഏറെപേരും
مِّنْهُمْ
X
അവരിലെ
سَاءَ
X
നീചമായി (നീചമാണ്)
مَا يَعْمَلُونَ
X
അവര്‍ ചെയ്യുന്നത് (അവരുടെ ചെയ്തികള്‍)
﴿5:66﴾ الْحَمْدُ
X
സ്തുതി
لِلَّهِ
X
അല്ലാഹുവിനാകുന്നു
الَّذِي خَلَقَ
X
സൃഷ്ടിച്ചവന്‍
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
وَجَعَلَ
X
അവന്‍ ഉണ്ടാക്കുകയും ചെയ്തു (ഉണ്ടാക്കിയവനും)
الظُّلُمَاتِ
X
ഇരുട്ടുകള്‍
وَالنُّورَۖ
X
വെളിച്ചവും
ثُمَّ
X
എന്നിട്ടും
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
بِرَبِّهِمْ
X
തങ്ങളുടെ നാഥന്
يَعْدِلُونَ
X
അവര്‍ തുല്യരെ കല്‍പിക്കുന്നു
﴿6:1﴾ وَمَا تَأْتِيهِم
X
അവര്‍ക്ക് വന്നെത്തുന്നില്ല
مِّنْ آيَةٍ
X
ഏതെങ്കിലും തെളിവ്
مِّنْ آيَاتِ
X
തെളിവുകളില്‍പെട്ട
رَبِّهِمْ
X
തങ്ങളുടെ നാഥന്റെ
إِلَّا كَانُوا
X
അവര്‍ ആയിട്ടല്ലാതെ
عَنْهَا
X
അതില്‍നിന്ന്
مُعْرِضِينَ
X
തിരിഞ്ഞുകളയുന്നവര്‍
﴿6:4﴾ وَلَوْ تَرَىٰ
X
നീ കണ്ടിരുന്നെങ്കില്‍
إِذْ وُقِفُوا
X
അവര്‍ നിര്‍ത്തപ്പെടുമ്പോള്‍
عَلَىٰ رَبِّهِمْۚ
X
തങ്ങളുടെ നാഥന്റെ മുമ്പില്‍
قَالَ
X
അവന്‍ പറഞ്ഞു (ചോദിക്കും)
أَلَيْسَ
X
അല്ലേ?
هَٰذَا
X
ഇത്
بِالْحَقِّۚ
X
യഥാര്‍ഥം
قَالُوا
X
അവര്‍ പറഞ്ഞു(പറയും)
بَلَىٰ
X
അതെ
وَرَبِّنَاۚ
X
ഞങ്ങളുടെ നാഥന്‍തന്നെ സത്യം
قَالَ
X
അവന്‍ പറഞ്ഞു(പറയും)
فَذُوقُوا
X
എങ്കില്‍ നിങ്ങള്‍ ആസ്വദിച്ചുകൊള്ളുക
الْعَذَابَ
X
ശിക്ഷ
بِمَا
X
ഒരു കാരണത്താല്‍
كُنتُمْ
X
നിങ്ങളായിരുന്നു
تَكْفُرُونَ
X
നിങ്ങള്‍ അവിശ്വസിക്കുന്നു
﴿6:30﴾ وَقَالُوا
X
അവര്‍ പറഞ്ഞു(ചോദിക്കുന്നു)
لَوْلَا نُزِّلَ
X
അവതരിപ്പിക്കപ്പെടാത്തതെന്ത്?
عَلَيْهِ
X
അദ്ദേഹത്തിന്
آيَةٌ
X
ദൃഷ്ടാന്തം
مِّن رَّبِّهِۚ
X
അദ്ദേഹത്തിന്റെ നാഥനില്‍നിന്ന്
قُلْ
X
നീ പറയുക
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
قَادِرٌ
X
കഴിവുറ്റവനാണ്
عَلَىٰ أَن يُنَزِّلَ
X
അവന്‍ ഇറക്കാന്‍
آيَةً
X
ദൃഷ്ടാന്തം
وَلَٰكِنَّ
X
എന്നാല്‍
أَكْثَرَهُمْ
X
അവരിലേറെപേരും
لَا يَعْلَمُونَ
X
അവരറിയുന്നില്ല
﴿6:37﴾ وَمَا
X
അല്ല
مِن دَابَّةٍ
X
ഒരുജീവിയും
فِي الْأَرْضِ
X
ഭൂമിയില്‍
وَلَا طَائِرٍ
X
ഒരു പറവയും ഇല്ല
يَطِيرُ
X
അത് പറക്കുന്നു
بِجَنَاحَيْهِ
X
അതിന്റെ രണ്ടു ചിറകുകള്‍കൊണ്ട്
إِلَّا أُمَمٌ
X
സമൂഹങ്ങള്‍ അല്ലാതെ
أَمْثَالُكُمۚ
X
നിങ്ങളെപ്പോലുള്ള
مَّا فَرَّطْنَا
X
നാം വിട്ടുകളഞ്ഞിട്ടില്ല
فِي الْكِتَابِ
X
ഗ്രന്ഥത്തില്‍(ലൗഹുല്‍ മഹ്ഫൂളില്‍)
مِن شَيْءٍۚ
X
ഒന്നും(ഒരു കാര്യവും)
ثُمَّ
X
പിന്നീട്
إِلَىٰ رَبِّهِمْ
X
അവരുടെ നാഥങ്കലേക്ക്
يُحْشَرُونَ
X
അവര്‍ ഒരുമിച്ചുകൂട്ടപ്പെടും
﴿6:38﴾ وَأَنذِرْ
X
നീ മുന്നറിയിപ്പ് നല്‍കുക
بِهِ
X
ഇതുമുഖേന
الَّذِينَ يَخَافُونَ
X
ഭയപ്പെടുന്നവര്‍ക്ക്
أَن يُحْشَرُوا
X
അവര്‍ ഒരുമിച്ചുകൂട്ടപ്പെടുമെന്ന്
إِلَىٰ رَبِّهِمْۙ
X
തങ്ങളുടെ നാഥനിലേക്ക്
لَيْسَ
X
ഇല്ല
لَهُم
X
അവര്‍ക്ക്
مِّن دُونِهِ
X
അവനെക്കൂടാതെ
وَلِيٌّ
X
ഒരു രക്ഷകനും
وَلَا شَفِيعٌ
X
ഒരു ശിപാര്‍ശകനും ഇല്ല
لَّعَلَّهُمْ يَتَّقُونَ
X
അവര്‍ സൂക്ഷ്മതയുള്ളവരായേക്കാം
﴿6:51﴾ وَلَا تَسُبُّوا
X
നിങ്ങള്‍ ശകാരിക്കരുത്
الَّذِينَ يَدْعُونَ
X
അവര്‍ വിളിച്ചുപ്രാര്‍ഥിക്കുന്നവരെ
مِن دُونِ اللَّهِ
X
അല്ലാഹുവെക്കൂടാതെ
فَيَسُبُّوا اللَّهَ
X
അങ്ങനെ ചെയ്താല്‍ അവര്‍ അല്ലാഹുവെ ശകാരിക്കും
عَدْوًا
X
അന്യായമായി
بِغَيْرِ
X
ഇല്ലാത്തതിനാല്‍
عِلْمٍۗ
X
അറിവ്
كَذَٰلِكَ
X
അപ്രകാരം
زَيَّنَّا
X
നാം ഭംഗിയായി തോന്നിപ്പിച്ചു
لِكُلِّ
X
എല്ലാവര്‍ക്കും
أُمَّةٍ
X
ജനവിഭാഗം
عَمَلَهُمْ
X
അവരുടെ ചെയ്തിയെ
ثُمَّ
X
പിന്നീട്
إِلَىٰ رَبِّهِم
X
അവരുടെ നാഥന്റെ അടുത്തേക്ക്
مَّرْجِعُهُمْ
X
അവരുടെ മടക്കം
فَيُنَبِّئُهُم
X
അപ്പോള്‍ അവരെ അവന്‍ വിവരമറിയിക്കും
بِمَا
X
ഒന്നിനെക്കുറിച്ച്
كَانُوا
X
അവരായിരുന്നു
يَعْمَلُونَ
X
അവര്‍ ചെയ്യുന്നു
﴿6:108﴾ لَهُمْ
X
അവര്‍ക്കുണ്ട്
دَارُ
X
മന്ദിരം
السَّلَامِ
X
ശാന്തിയുടെ
عِندَ
X
അടുത്ത്
رَبِّهِمْۖ
X
അവരുടെ നാഥന്റെ
وَهُوَ
X
അവനാണ്
وَلِيُّهُم
X
അവരുടെ രക്ഷാധികാരി
بِمَا كَانُوا
X
അവര്‍ ആയിരുന്നത്കാരണം
يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിക്കുന്നു
﴿6:127﴾ قُلْ
X
നീ പറയുക
هَلُمَّ
X
കൊണ്ടുവരൂ
شُهَدَاءَكُمُ
X
നിങ്ങളുടെ സാക്ഷികളെ
الَّذِينَ يَشْهَدُونَ
X
സാക്ഷ്യം വഹിക്കുന്നവരായ
أَنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
حَرَّمَ
X
അവന്‍ വിലക്കിയിരിക്കുന്നുവെന്ന്
هَٰذَاۖ
X
ഇത്
فَإِن شَهِدُوا
X
അവരങ്ങനെ സാക്ഷ്യംവഹിക്കുകയാണെങ്കില്‍
فَلَا تَشْهَدْ
X
നീ സാക്ഷിയാവരുത്
مَعَهُمْۚ
X
അവരോടൊപ്പം
وَلَا تَتَّبِعْ
X
നീ പിന്‍പറ്റരുത്
أَهْوَاءَ
X
തന്നിഷ്ടങ്ങളെ
الَّذِينَ كَذَّبُوا
X
കള്ളമാക്കിതള്ളിയവരുടെ
بِآيَاتِنَا
X
നമ്മുടെ തെളിവുകളെ
وَالَّذِينَ لَا يُؤْمِنُونَ
X
വിശ്വസിക്കാത്തവരുടെയും
بِالْآخِرَةِ
X
പരലോകത്തില്‍
وَهُم
X
അവര്‍
بِرَبِّهِمْ
X
തങ്ങളുടെ നാഥന്ന്
يَعْدِلُونَ
X
അവര്‍ തുല്യരെ സങ്കല്‍പിക്കുന്നു
﴿6:150﴾ ثُمَّ
X
പിന്നീട്
آتَيْنَا مُوسَى
X
മൂസായ്ക്ക് നാം നല്‍കി
الْكِتَابَ
X
വേദഗ്രന്ഥം
تَمَامًا
X
പൂര്‍ത്തീകരണമായിക്കൊണ്ട്
عَلَى الَّذِي أَحْسَنَ
X
നന്മചെയ്തവന്നുള്ള(അനുഗ്രഹത്തിന്റെ)
وَتَفْصِيلًا
X
വിശദീകരണവുമായിക്കൊണ്ടും
لِّكُلِّ شَيْءٍ
X
എല്ലാ കാര്യത്തിനുമുള്ള
وَهُدًى
X
മാര്‍ഗദര്‍ശനം ആയിക്കൊണ്ടും
وَرَحْمَةً
X
കാരുണ്യമായിക്കൊണ്ടും
لَّعَلَّهُم
X
അവരാകാന്‍വേണ്ടി
بِلِقَاءِ
X
കണ്ടുമുട്ടലില്‍
رَبِّهِمْ
X
തങ്ങളുടെ നാഥനുമായി
يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നു
﴿6:154﴾ وَالْبَلَدُ
X
പ്രദേശം
الطَّيِّبُ
X
നല്ല
يَخْرُجُ
X
കിളിര്‍ത്തു വരുന്നു
نَبَاتُهُ
X
അവിടത്തെ സസ്യങ്ങള്‍
بِإِذْنِ
X
അനുമതിയോടെ
رَبِّهِۖ
X
അതിന്റെ നാഥന്റെ
وَالَّذِي خَبُثَ
X
എന്നാല്‍ ചീത്തയായ (പ്രദേശം)
لَا يَخْرُجُ
X
അത് മുളച്ചു വരികയില്ല
إِلَّا نَكِدًاۚ
X
മോശപ്പെട്ടതല്ലാതെ
كَذَٰلِكَ
X
അവ്വിധം
نُصَرِّفُ
X
നാം വിവരിച്ചു കൊടുക്കുന്നു
الْآيَاتِ
X
പ്രമാണങ്ങള്‍
لِقَوْمٍ
X
ജനത്തിന്
يَشْكُرُونَ
X
അവര്‍ നന്ദി കാണിക്കുന്നു
﴿7:58﴾ قَالَ الْمَلَأُ
X
പ്രമാണിമാര്‍ ചോദിച്ചു
الَّذِينَ اسْتَكْبَرُوا
X
അഹന്ത നടിച്ചിരുന്നവരായ
مِن قَوْمِهِ
X
അദ്ദേഹത്തിന്റെ ജനതയിലെ
لِلَّذِينَ اسْتُضْعِفُوا
X
ദുര്‍ബലരോട്
لِمَنْ آمَنَ
X
(അഥവാ) വിശ്വസിച്ചവരോട്
مِنْهُمْ
X
അവരില്‍ നിന്ന്
أَتَعْلَمُونَ
X
നിങ്ങള്‍ക്കറിയുമോ
أَنَّ صَالِحًا
X
നിശ്ചയം സ്വാലിഹ് (ആണെന്ന്)
مُّرْسَلٌ
X
നിയോഗിക്കപ്പെട്ടവന്‍
مِّن رَّبِّهِۚ
X
തന്റെ നാഥനില്‍ നിന്ന്
قَالُوا
X
അവര്‍ പറഞ്ഞു
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
بِمَا
X
യാതൊന്നില്‍
أُرْسِلَ
X
അദ്ദേഹം നിയോഗിക്കപ്പെട്ടിരിക്കുന്നു
بِهِ
X
അതുമായി
مُؤْمِنُونَ
X
വിശ്വസിക്കുന്നവരാണ്
﴿7:75﴾ فَعَقَرُوا
X
അങ്ങനെ അവര്‍ അറുത്തു
النَّاقَةَ
X
ആ ഒട്ടകത്തെ
وَعَتَوْا
X
അവര്‍ ധിക്കരിക്കുകയും ചെയ്തു
عَنْ أَمْرِ رَبِّهِمْ
X
തങ്ങളുടെ നാഥന്റെ കല്‍പനയെ
وَقَالُوا
X
അവര്‍ പറയുകയും ചെയ്തു
يَا صَالِحُ
X
സ്വാലിഹേ
ائْتِنَا
X
നീ ഞങ്ങള്‍ക്കു കൊണ്ടുവരിക
بِمَا تَعِدُنَا
X
നീ ഞങ്ങളെ ഭീഷണിപ്പെടുത്തുന്നത്
إِن كُنتَ
X
നീ ആണെങ്കില്‍
مِنَ الْمُرْسَلِينَ
X
ദൈവ ദൂതന്‍മാരില്‍ പെട്ടവന്‍
﴿7:77﴾ وَوَاعَدْنَا مُوسَىٰ
X
മൂസാക്ക് നാം നിശ്ചയിച്ചു കൊടുത്തു
ثَلَاثِينَ لَيْلَةً
X
മുപ്പത് രാത്രി
وَأَتْمَمْنَاهَا
X
നാം അത് പൂര്‍ത്തിയാക്കുകയും ചെയ്തു
بِعَشْرٍ
X
പത്തുകൊണ്ട്
فَتَمَّ
X
അങ്ങനെ തികഞ്ഞു
مِيقَاتُ
X
സമയ പരിധി
رَبِّهِ
X
തന്റെ നാഥന്റെ (തന്റെ നാഥന്‍ നിശ്ചയിച്ച)
أَرْبَعِينَ
X
നാല്‍പത്
لَيْلَةًۚ
X
രാത്രി
وَقَالَ مُوسَىٰ
X
മൂസാ പറഞ്ഞു
لِأَخِيهِ هَارُونَ
X
തന്റെ സഹോദരന്‍ ഹാറൂനോട്
اخْلُفْنِي
X
നീ എന്റെ പ്രതിനിധിയാവുക
فِي قَوْمِي
X
എന്റെ ജനതയില്‍
وَأَصْلِحْ
X
നീ നല്ല നിലയില്‍ വര്‍ത്തിക്കണം
وَلَا تَتَّبِعْ
X
നീ പിന്തുടരരുത്
سَبِيلَ
X
വഴി
الْمُفْسِدِينَ
X
കുഴപ്പക്കാരുടെ
﴿7:142﴾ إِنَّ الَّذِينَ اتَّخَذُوا
X
(ദൈവമായി) സ്വീകരിച്ചവര്‍
الْعِجْلَ
X
പശുക്കിടാവിനെ
سَيَنَالُهُمْ
X
അവരെ ബാധിക്കും
غَضَبٌ
X
കോപം
مِّن رَّبِّهِمْ
X
അവരുടെ നാഥന്റെ
وَذِلَّةٌ
X
നിന്ദ്യതയും
فِي الْحَيَاةِ
X
ജീവിതത്തില്‍
الدُّنْيَاۚ
X
ഇഹലോകം
وَكَذَٰلِكَ
X
അപ്രകാരം
نَجْزِي
X
നാം പ്രതിഫലം നല്‍കുന്നു
الْمُفْتَرِينَ
X
കള്ളം കെട്ടിച്ചമയ്ക്കുന്നവര്‍ക്ക്
﴿7:152﴾ وَلَمَّا سَكَتَ
X
ശമിച്ചപ്പോള്‍
عَن مُّوسَى
X
മൂസായുടെ
الْغَضَبُ
X
കോപം
أَخَذَ
X
അദ്ദേഹം എടുത്തു
الْأَلْوَاحَۖ
X
ആ ഫലകങ്ങള്‍
وَفِي نُسْخَتِهَا
X
അതിന്റെ രേഖാ ഫലകത്തിലുണ്ട്
هُدًى
X
മാര്‍ഗദര്‍ശനം
وَرَحْمَةٌ
X
കാരുണ്യവും
لِّلَّذِينَ
X
ഒരു കൂട്ടര്‍ക്ക്
هُمْ
X
അവര്‍
لِرَبِّهِمْ
X
തങ്ങളുടെ നാഥനെ
يَرْهَبُونَ
X
അവര്‍ ഭയപ്പെടുന്നു
﴿7:154﴾ إِنَّمَا
X
മാത്രമാണ്
الْمُؤْمِنُونَ
X
സത്യവിശ്വാസികള്‍
الَّذِينَ
X
ഒരു കൂട്ടര്‍
إِذَا ذُكِرَ اللَّهُ
X
അല്ലാഹുവെപ്പറ്റി പറയപ്പെട്ടാല്‍
وَجِلَتْ
X
ഭയചകിതമാകും
قُلُوبُهُمْ
X
അവരുടെ ഹൃദയങ്ങള്‍
وَإِذَا تُلِيَتْ
X
വായിച്ചുകേള്‍പിക്കപ്പെട്ടാല്‍
عَلَيْهِمْ
X
അവര്‍ക്ക്
آيَاتُهُ
X
അവന്റെ വചനങ്ങള്‍
زَادَتْهُمْ
X
അവ അവര്‍ക്ക് വര്‍ധിപ്പിക്കും
إِيمَانًا
X
വിശ്വാസം
وَعَلَىٰ رَبِّهِمْ
X
തങ്ങളുടെ നാഥനില്‍
يَتَوَكَّلُونَ
X
അവര്‍ ഭരമേല്‍പിക്കും, സമര്‍പിക്കും
﴿8:2﴾ أُولَٰئِكَ هُمُ
X
അവര്‍ തന്നെയാണ്
الْمُؤْمِنُونَ
X
വിശ്വാസികള്‍
حَقًّاۚ
X
യഥാര്‍ഥ
لَّهُمْ
X
അവര്‍ക്കുണ്ട്
دَرَجَاتٌ
X
സ്ഥാനങ്ങള്‍, പദവികള്‍
عِندَ
X
അടുത്ത്
رَبِّهِمْ
X
തങ്ങളുടെ നാഥന്റെ
وَمَغْفِرَةٌ
X
പാപമോചനവും
وَرِزْقٌ
X
ഉപജീവനവും
كَرِيمٌ
X
ഉദാരമായ
﴿8:4﴾ كَدَأْبِ
X
കാര്യം പോലെ
آلِ
X
സംഘത്തിന്റെ
فِرْعَوْنَۙ
X
ഫറവോന്റെ
وَالَّذِينَ مِن قَبْلِهِمْۚ
X
അവര്‍ക്കുമുമ്പുള്ളവരുടെയും
كَذَّبُوا
X
അവര്‍ തള്ളിപ്പറഞ്ഞു
بِآيَاتِ
X
പ്രമാണങ്ങളെ
رَبِّهِمْ
X
തങ്ങളുടെ നാഥന്റെ
فَأَهْلَكْنَاهُم
X
അങ്ങനെ അവരെ നാം നശിപ്പിച്ചു
بِذُنُوبِهِمْ
X
അവരുടെ പാപങ്ങളുടെ പേരില്‍
وَأَغْرَقْنَا
X
നാം മുക്കി നശിപ്പിക്കുകയും ചെയ്തു
آلَ
X
ആളുകളെ
فِرْعَوْنَۚ
X
ഫറവോന്റെ
وَكُلٌّ
X
അവരൊക്കെയും
كَانُوا
X
ആയിരുന്നു
ظَالِمِينَ
X
അക്രമികള്‍
﴿8:54﴾ أَكَانَ
X
ആയിത്തീന്നുവോ
لِلنَّاسِ
X
ജനങ്ങള്‍ക്ക്
عَجَبًا
X
ഒരത്ഭുതം
أَنْ أَوْحَيْنَا
X
നാം ദിവ്യസന്ദേശം നല്‍കിയത്
إِلَىٰ رَجُلٍ
X
ഒരാള്‍ക്ക്
مِّنْهُمْ
X
തങ്ങളില്‍ നിന്നുതന്നെയുള്ള
أَنْ أَنذِرِ
X
മുന്നറിയിപ്പ് നല്‍കുക എന്ന്
النَّاسَ
X
ജനങ്ങള്‍ക്ക്
وَبَشِّرِ
X
നീ സുവാര്‍ത്തയറിയിക്കുകയെന്നും
الَّذِينَ آمَنُوا
X
സത്യവിശ്വാസികള്‍ക്ക്
أَنَّ لَهُمْ
X
നിശ്ചയം അവര്‍ക്കുണ്ട് എന്ന്
قَدَمَ صِدْقٍ
X
സത്യത്തിനര്‍ഹമായ പദവി
عِندَ رَبِّهِمْۗ
X
തങ്ങളുടെ നാഥങ്കല്‍
قَالَ الْكَافِرُونَ
X
സത്യനിഷേധികള്‍ പറഞ്ഞു
إِنَّ هَٰذَا
X
തീര്‍ച്ചയായും ഇയാള്‍
لَسَاحِرٌ
X
ഒരു ആഭിചാരകന്‍ തന്നെ
مُّبِينٌ
X
വ്യക്തമായ
﴿10:2﴾ وَيَقُولُونَ
X
അവര്‍ ചോദിക്കുന്നു
لَوْلَا أُنزِلَ
X
അവതരിപ്പിക്കപ്പെടാത്തതെന്ത്
عَلَيْهِ
X
അദ്ദേഹത്തിന്
آيَةٌ
X
ഒരു ദൃഷ്ടാന്തം
مِّن رَّبِّهِۖ
X
തന്റെ നാഥനില്‍ നിന്ന്
فَقُلْ
X
നീ പറയുക
إِنَّمَا
X
മാത്രമാണ്
الْغَيْبُ
X
അദൃശ്യമായ അറിവ്
لِلَّهِ
X
അല്ലാഹുവിന്ന്
فَانتَظِرُوا
X
അതിനാല്‍ നിങ്ങള്‍ കാത്തിരിക്കുക
إِنِّي
X
നിശ്ചയമായും ഞാന്‍
مَعَكُم
X
നിങ്ങളോടൊപ്പം
مِّنَ الْمُنتَظِرِينَ
X
കാത്തിരിക്കുന്നവരിലാണ്
﴿10:20﴾ أَفَمَن
X
യാതൊരുവനോ
كَانَ
X
അവനായിരിക്കുന്നു
عَلَىٰ بَيِّنَةٍ
X
വ്യക്തമായ തെളിവിന്മേല്‍
مِّن رَّبِّهِ
X
തന്റെ നാഥനില്‍നിന്ന്
وَيَتْلُوهُ
X
അതിനെ തുടര്‍ന്നു വരികയും ചെയ്യുന്നു
شَاهِدٌ
X
ഒരു സാക്ഷി
مِّنْهُ
X
അവങ്കല്‍നിന്നുള്ള
وَمِن قَبْلِهِ
X
അതിനു മുമ്പുണ്ട്
كِتَابُ مُوسَىٰ
X
മൂസായുടെ ഗ്രന്ഥം
إِمَامًا
X
മാതൃകയായി
وَرَحْمَةًۚ
X
കാരുണ്യമായും
أُولَٰئِكَ
X
അവര്‍
يُؤْمِنُونَ بِهِۚ
X
അതില്‍ വിശ്വസിക്കും
وَمَن يَكْفُرْ بِهِ
X
ആരെങ്കിലും അത് നിഷേധിക്കുകയാണെങ്കില്‍
مِنَ الْأَحْزَابِ
X
വിവിധ വിഭാഗങ്ങളില്‍
فَالنَّارُ
X
എങ്കില്‍ നരകമാണ്
مَوْعِدُهُۚ
X
അവരുടെ വാഗ്ദത്ത സ്ഥലം
فَلَا تَكُ
X
അതിനാല്‍ നീ ആകരുത്
فِي مِرْيَةٍ
X
സംശയത്തില്‍
مِّنْهُۚ
X
ഇതിനെ സംബന്ധിച്ച്
إِنَّهُ
X
തീര്‍ച്ചയായും ഇത്
الْحَقُّ
X
സത്യമാണ്
مِن رَّبِّكَ
X
നിന്റെ നാഥനില്‍നിന്നുള്ള
وَلَٰكِنَّ أَكْثَرَ النَّاسِ
X
പക്ഷെ, ജനങ്ങളിലേറെ പേരും
لَا يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നില്ല
﴿11:17﴾ وَمَنْ
X
ആരാണ്
أَظْلَمُ
X
കൊടിയ അക്രമി
مِمَّنِ افْتَرَىٰ
X
കെട്ടിച്ചമച്ചവനേക്കാള്‍
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
كَذِبًاۚ
X
കള്ളം
أُولَٰئِكَ
X
അവര്‍
يُعْرَضُونَ
X
അവര്‍ കൊണ്ടുവരപ്പെട്ടു
عَلَىٰ رَبِّهِمْ
X
തങ്ങളുടെ നാഥന്റെ (സന്നിധി)യില്‍
وَيَقُولُ
X
അപ്പോള്‍ പറയും
الْأَشْهَادُ
X
സാക്ഷികള്‍
هَٰؤُلَاءِ
X
ഇവര്‍
الَّذِينَ كَذَبُوا
X
കള്ളം പറഞ്ഞിരുന്നവരാണ്
عَلَىٰ رَبِّهِمْۚ
X
തങ്ങളുടെ നാഥന്റെ പേരില്‍
أَلَا
X
അറിയുക
لَعْنَةُ اللَّهِ
X
അല്ലാഹുവിന്റെ ശാപം
عَلَى الظَّالِمِينَ
X
അക്രമികളുടെ മേലാണ്
﴿11:18﴾ إِنَّ الَّذِينَ آمَنُوا
X
നിശ്ചയം സത്യവിശ്വാസം സ്വീകരിച്ചവര്‍
وَعَمِلُوا الصَّالِحَاتِ
X
അവര്‍ സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
وَأَخْبَتُوا
X
വിനയത്തോടെ തിരിച്ചുചെല്ലുകയും ചെയ്തു
إِلَىٰ رَبِّهِمْ
X
തങ്ങളുടെ നാഥങ്കലേക്ക്
أُولَٰئِكَ
X
അവരാണ്
أَصْحَابُ
X
സ്വര്‍ഗാവകാശികള്‍
الْجَنَّةِۖ
X
അവര്‍
هُمْ فِيهَا
X
അതില്‍
خَالِدُونَ
X
സ്ഥിരവാസികളാകുന്നു
﴿11:23﴾ وَيَا قَوْمِ
X
എന്റെ ജനമേ
لَا أَسْأَلُكُمْ
X
ഞാന്‍ നിങ്ങളോട് ചോദിക്കുന്നില്ല
عَلَيْهِ
X
ഇതിന്റെ പേരില്‍
مَالًاۖ
X
സ്വത്ത്
إِنْ أَجْرِيَ
X
എന്റെ പ്രതിഫലമല്ല
إِلَّا عَلَى اللَّهِۚ
X
അല്ലാഹുവിങ്കലല്ലാതെ
وَمَا أَنَا
X
ഞാനല്ല
بِطَارِدِ
X
ആട്ടിയകറ്റുന്നവന്‍
الَّذِينَ آمَنُواۚ
X
വിശ്വസിച്ചവരെ
إِنَّهُم
X
തീര്‍ച്ചയായും അവര്‍
مُّلَاقُو
X
സന്ധിക്കുന്നവരാണ്
رَبِّهِمْ
X
തങ്ങളുടെ നാഥനുമായി
وَلَٰكِنِّي
X
എന്നാല്‍ ഞാന്‍
أَرَاكُمْ
X
നിങ്ങളെ കാണുന്നു
قَوْمًا
X
ഒരു ജനതയായി
تَجْهَلُونَ
X
നിങ്ങള്‍ അവിവേകം പ്രവര്‍ത്തിക്കുന്നു
﴿11:29﴾ وَتِلْكَ
X
അതാണ്
عَادٌۖ
X
ആദ് ജനത
جَحَدُوا
X
അവര്‍ നിഷേധിച്ചു
بِآيَاتِ
X
ദൃഷ്ടാന്തങ്ങളെ
رَبِّهِمْ
X
തങ്ങളുടെ നാഥന്റെ
وَعَصَوْا
X
അവര്‍ ധിക്കരിക്കുകയും ചെയ്തു
رُسُلَهُ
X
അവന്റെ ദൂതന്‍മാരെ
وَاتَّبَعُوا
X
അവര്‍ പിന്‍പറ്റുകയും ചെയ്തു
أَمْرَ
X
കല്‍പന
كُلِّ
X
എല്ലാ
جَبَّارٍ
X
സ്വേഛാധിപതി(കളുടേയും)
عَنِيدٍ
X
ധിക്കാരി(കളായ)
﴿11:59﴾ وَلَقَدْ هَمَّتْ بِهِۖ
X
ഉറപ്പായും അവള്‍ അവനെ പ്രാപിക്കാന്‍ ഉദ്ദേശിച്ചു
وَهَمَّ بِهَا
X
അവന്‍ അവളെയും പ്രാപിക്കാന്‍ ഉദ്ദേശിക്കുമായിരുന്നു
لَوْلَا أَن رَّأَىٰ
X
അവന്‍ കണ്ടിരുന്നില്ലെങ്കില്‍
بُرْهَانَ
X
പ്രമാണം
رَبِّهِۚ
X
തന്റെ നാഥന്റെ
كَذَٰلِكَ
X
അപ്രകാരം (സംഭവിച്ചു)
لِنَصْرِفَ
X
നാം തിരിച്ചുവിടുന്നതിന്
عَنْهُ
X
അവനില്‍നിന്ന്
السُّوءَ
X
തിന്മ
وَالْفَحْشَاءَۚ
X
നീചകൃത്യവും
إِنَّهُ
X
തീര്‍ച്ചയായും അവന്‍
مِنْ عِبَادِنَا
X
നമ്മുടെ ദാസന്മാരില്‍പെട്ടവനാണ്
الْمُخْلَصِينَ
X
തെരഞ്ഞെടുക്കപ്പെട്ട
﴿12:24﴾ وَقَالَ
X
അവന്‍ (യൂസുഫ്) പറഞ്ഞു
لِلَّذِي
X
ഒരുവനോട്
ظَنَّ
X
അവന്‍ കരുതി
أَنَّهُ
X
ഉറപ്പായും അയാളാണെന്ന്
نَاجٍ
X
രക്ഷപ്പെടുന്നവന്‍
مِّنْهُمَا
X
അവരിരുവരില്‍
اذْكُرْنِي
X
നീ എന്നെപ്പറ്റി പറയുക
عِندَ رَبِّكَ
X
നിന്റെ യജമാനന്റെ അടുക്കല്‍
فَأَنسَاهُ
X
എങ്കിലും അയാളെ മറപ്പിച്ചു
الشَّيْطَانُ
X
പിശാച്
ذِكْرَ
X
പറയാന്‍
رَبِّهِ
X
തന്റെ യജമാനനോട്
فَلَبِثَ
X
അതിനാല്‍ അദ്ദേഹം താമസിച്ചു
فِي السِّجْنِ
X
ജയിലില്‍
بِضْعَ
X
ഏതാനും
سِنِينَ
X
വര്‍ഷങ്ങള്‍
﴿12:42﴾ وَإِن تَعْجَبْ
X
നീ അദ്ഭുതപ്പെടുന്നുവെങ്കില്‍
فَعَجَبٌ
X
ഏറെ അദ്ഭുതകരമായിട്ടുള്ളത്
قَوْلُهُمْ
X
അവരുടെ വാക്കാണ്
أَإِذَا كُنَّا
X
ഞങ്ങള്‍ ആയിക്കഴിഞ്ഞാല്‍
تُرَابًا
X
മണ്ണ്
أَإِنَّا لَفِي خَلْقٍ
X
ഞങ്ങള്‍ സൃഷ്ടിപ്പിലായിരിക്കുമെന്നോ
جَدِيدٍۗ
X
പുതിയ
أُولَٰئِكَ
X
അവരാണ്
الَّذِينَ كَفَرُوا
X
അവിശ്വസിച്ചവര്‍
بِرَبِّهِمْۖ
X
തങ്ങളുടെ നാഥനെ
وَأُولَٰئِكَ
X
അവര്‍
الْأَغْلَالُ
X
ചങ്ങലകളുണ്ട്
فِي أَعْنَاقِهِمْۖ
X
അവരുടെ കഴുത്തുകളില്‍
وَأُولَٰئِكَ
X
അവര്‍
أَصْحَابُ النَّارِۖ
X
നരകാവകാശികളാണ്
هُمْ
X
അവര്‍
فِيهَا
X
അതില്‍
خَالِدُونَ
X
നിത്യവാസികളാണ്
﴿13:5﴾ وَيَقُولُ
X
ചോദിക്കുന്നു
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
لَوْلَا أُنزِلَ
X
ഇറക്കിക്കിട്ടാത്തതെന്ത്
عَلَيْهِ
X
ഇയാള്‍ക്ക്
آيَةٌ
X
ദൃഷ്ടാന്തം
مِّن رَّبِّهِۗ
X
ഇയാളുടെ നാഥനില്‍ നിന്ന്
إِنَّمَا
X
മാത്രമാണ്
أَنتَ
X
നീ
مُنذِرٌۖ
X
മുന്നറിയിപ്പുകാരന്‍
وَلِكُلِّ قَوْمٍ
X
എല്ലാ ജനതക്കുമുണ്ട്
هَادٍ
X
ഓരോ വഴികാട്ടി
﴿13:7﴾ لِلَّذِينَ اسْتَجَابُوا
X
ക്ഷണം സ്വീകരിച്ചവര്‍ക്കുണ്ട്
لِرَبِّهِمُ
X
തങ്ങളുടെ നാഥന്റെ
الْحُسْنَىٰۚ
X
എല്ലാ നന്മയും
وَالَّذِينَ لَمْ يَسْتَجِيبُوا
X
ക്ഷണം സ്വീകരിക്കാത്തവര്‍
لَهُ
X
അവന്റെ
لَوْ أَنَّ لَهُم
X
അവര്‍ക്കുണ്ടായാല്‍
مَّا فِي الْأَرْضِ
X
ഭൂമിയിലുള്ള
جَمِيعًا
X
സകലതും
وَمِثْلَهُ
X
അത്ര വേറെയും
مَعَهُ
X
അതോടൊപ്പം
لَافْتَدَوْا
X
അവര്‍ പിഴയായി ഒടുക്കുമായിരുന്നു
بِهِۚ
X
അതൊക്കെ
أُولَٰئِكَ
X
ഇക്കൂട്ടര്‍
لَهُمْ
X
അവര്‍ക്കാണ്
سُوءُ الْحِسَابِ
X
കടുത്തവിചാരണ
وَمَأْوَاهُمْ
X
അവരുടെ താവളം
جَهَنَّمُۖ
X
നരകം
وَبِئْسَ
X
എത്ര ചീത്ത
الْمِهَادُ
X
സങ്കേതം
﴿13:18﴾ وَالَّذِينَ صَبَرُوا
X
ക്ഷമിച്ചവര്‍
ابْتِغَاءَ
X
പ്രതീക്ഷിച്ചുകൊണ്ട്
وَجْهِ
X
പ്രീതി
رَبِّهِمْ
X
തങ്ങളുടെ നാഥന്റെ
وَأَقَامُوا
X
അവര്‍ നിലനിര്‍ത്തുകയും ചെയ്തു
الصَّلَاةَ
X
നമസ്കാരം
وَأَنفَقُوا
X
അവര്‍ ചെലവഴിക്കുകയും ചെയ്തു
مِمَّا رَزَقْنَاهُمْ
X
നാം അവര്‍ക്ക് നല്‍കിയതില്‍ നിന്ന്
سِرًّا
X
രഹസ്യമായി
وَعَلَانِيَةً
X
പരസ്യമായും
وَيَدْرَءُونَ
X
അവര്‍ തടയുന്നു
بِالْحَسَنَةِ
X
നന്മ കൊണ്ട്
السَّيِّئَةَ
X
തിന്മയെ
أُولَٰئِكَ
X
അവര്‍
لَهُمْ
X
അവര്‍ക്കുള്ളതാണ്
عُقْبَى الدَّارِ
X
പരലോകനേട്ടം
﴿13:22﴾ وَيَقُولُ
X
പറയുന്നു
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
لَوْلَا أُنزِلَ
X
എന്തുകൊണ്ടാണ് ഇറക്കപ്പെടാത്തത്
عَلَيْهِ
X
ഇയാള്‍ക്ക്
آيَةٌ
X
അടയാളം
مِّن رَّبِّهِۗ
X
ഇയാളുടെ നാഥനില്‍ നിന്ന്
قُلْ
X
നീ പറയുക
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يُضِلُّ
X
അവന്‍ വഴികേടിലാക്കുന്നു
مَن يَشَاءُ
X
അവന്‍ ഇച്ഛിക്കുന്നവരെ
وَيَهْدِي
X
അവന്‍ മാര്‍ഗദര്‍ശനം നല്‍കുന്നു
إِلَيْهِ
X
അവങ്കലേക്ക്
مَنْ أَنَابَ
X
പശ്ചാത്തപിച്ചുമടങ്ങുന്നവരെ
﴿13:27﴾ الٓر‌ۚ
X
അലിഫ് ലാം റാ
كِتَابٌ
X
ഇത് ഒരു വേദപുസ്തകം
أَنزَلْنَاهُ
X
നാം ഇതിനെ ഇറക്കിയിരിക്കുന്നു
إِلَيْكَ
X
നിനക്ക്
لِتُخْرِجَ
X
നീ നയിക്കാന്‍ വേണ്ടി
النَّاسَ
X
ജനങ്ങളെ
مِنَ الظُّلُمَاتِ
X
ഇരുളുകളില്‍ നിന്ന്
إِلَى النُّورِ
X
വെളിച്ചത്തിലേക്ക്
بِإِذْنِ
X
അനുവാദത്തോടെ
رَبِّهِمْ
X
അവരുടെ നാഥന്റെ
إِلَىٰ صِرَاطِ
X
മാര്‍ഗ്ഗത്തിലേക്ക്
الْعَزِيزِ
X
പ്രതാപിയുടെ
الْحَمِيدِ
X
സ്തുത്യര്‍ഹനായവന്റെ
﴿14:1﴾ مَّثَلُ
X
ഉദാഹരണം
الَّذِينَ كَفَرُوا
X
നിഷേധിച്ചവരുടെ
بِرَبِّهِمْۖ
X
തങ്ങളുടെ രക്ഷിതാവിനെ
أَعْمَالُهُمْ
X
അവരുടെ പ്രവര്‍ത്തനങ്ങള്‍
كَرَمَادٍ
X
വെണ്ണീറുപോലെയാണ്
اشْتَدَّتْ
X
കഠിനമായി ബാധിച്ചു
بِهِ
X
അതിനെ
الرِّيحُ
X
കാറ്റ്
فِي يَوْمٍ
X
ദിവസത്തില്‍
عَاصِفٍۖ
X
കൊടുങ്കാറ്റുള്ള
لَّا يَقْدِرُونَ
X
അവര്‍ക്കുകഴിയുന്നില്ല
مِمَّا كَسَبُوا
X
അവര്‍ നേടിയതില്‍ നിന്ന്
عَلَىٰ شَيْءٍۚ
X
യാതൊന്നും
ذَٰلِكَ
X
അത്
هُوَ الضَّلَالُ
X
അതാണ് മാര്‍ഗഭ്രംശം
الْبَعِيدُ
X
വിദൂരമായ
﴿14:18﴾ وَأُدْخِلَ
X
പ്രവേശിപ്പിക്കപ്പെടും
الَّذِينَ آمَنُوا
X
സത്യവിശ്വാസം സ്വീകരിച്ചവര്‍
وَعَمِلُوا
X
പ്രവര്‍ത്തിച്ചവരും
الصَّالِحَاتِ
X
സല്‍കര്‍മ്മങ്ങള്‍
جَنَّاتٍ
X
സ്വര്‍ഗങ്ങളില്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തിലൂടെ
الْأَنْهَارُ
X
നദികള്‍
خَالِدِينَ
X
സത്യവാസികളായി
فِيهَا
X
അതില്‍
بِإِذْنِ
X
ഹിതാനുസാരം
رَبِّهِمْۖ
X
അവരുടെ നാഥന്റെ
تَحِيَّتُهُمْ
X
അവരുടെ അഭിവാദ്യം
فِيهَا
X
അവിടെ
سَلَامٌ
X
സലാം(സമാധാനം) ആയിരിക്കും
﴿14:23﴾ قَالَ
X
അദ്ദേഹം പറഞ്ഞു
وَمَن يَقْنَطُ
X
ആരാണ് നിരാശനാവുക
مِن رَّحْمَةِ
X
കാരുണ്യത്തില്‍ നിന്ന്
رَبِّهِ
X
തന്റെ നാഥന്റെ
إِلَّا الضَّالُّونَ
X
വഴിപിഴച്ചവരല്ലാതെ
﴿15:56﴾ الَّذِينَ صَبَرُوا
X
അവര്‍ ക്ഷമ പാലിച്ചവരും
وَعَلَىٰ رَبِّهِمْ
X
അവരുടെ നാഥനില്‍
يَتَوَكَّلُونَ
X
ഭരമേല്‍പ്പിക്കുന്നവരുമാണ്
﴿16:42﴾ ثُمَّ
X
പിന്നീട്
إِذَا كَشَفَ
X
അവന്‍ ദൂരീകരിച്ചാല്‍
الضُّرَّ
X
കഷ്ടതയെ
عَنكُمْ
X
നിങ്ങളില്‍ നിന്ന്
إِذَا فَرِيقٌ
X
അപ്പോഴതാ ഒരു വിഭാഗം
مِّنكُم
X
നിങ്ങളിലെ
بِرَبِّهِمْ
X
അവരുടെ നാഥനില്‍
يُشْرِكُونَ
X
പങ്കുചേര്‍ക്കുന്നു
﴿16:54﴾ إِنَّهُ
X
നിശ്ചയമായും
لَيْسَ
X
ഇല്ല
لَهُ
X
അവന്ന്
سُلْطَانٌ
X
അധികാരം
عَلَى الَّذِينَ آمَنُوا
X
വിശ്വസിച്ചവരുടെ മേല്‍
وَعَلَىٰ رَبِّهِمْ
X
അവരുടെ നാഥനില്‍
يَتَوَكَّلُونَ
X
അവര്‍ ഭരമേല്‍പിക്കുന്നു
﴿16:99﴾ إِنَّ الْمُبَذِّرِينَ
X
നിശ്ചയമായും ധൂര്‍ത്തന്മാര്‍
كَانُوا
X
അവരായിരിക്കുന്നു
إِخْوَانَ
X
സഹോദരന്മാര്‍
الشَّيَاطِينِۖ
X
പിശാചുക്കളുടെ
وَكَانَ الشَّيْطَانُ
X
പിശാച് ആയിരിക്കുന്നു
لِرَبِّهِ
X
തന്റെ നാഥനോട്
كَفُورًا
X
ഏറെ നന്ദികെട്ടവന്‍
﴿17:27﴾ أُولَٰئِكَ
X
അക്കൂട്ടര്‍
الَّذِينَ يَدْعُونَ
X
അവര്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവരാണ്
يَبْتَغُونَ
X
ആഗ്രഹിച്ചുകൊണ്ട്
إِلَىٰ رَبِّهِمُ
X
അവരുടെ നാഥങ്കലേക്ക്
الْوَسِيلَةَ
X
സാമീപ്യത്തിന്റെ മാര്‍ഗം
أَيُّهُمْ
X
അവരില്‍ ആരാണ്
أَقْرَبُ
X
കൂടുതല്‍ സമീപസ്ഥരെന്ന്
وَيَرْجُونَ
X
അവര്‍ ആഗ്രഹിക്കുകയും ചെയ്യുന്നു
رَحْمَتَهُ
X
അവന്റെ കാരുണ്യം
وَيَخَافُونَ
X
അവര്‍ ഭയപ്പെടുകയും ചെയ്യുന്നു
عَذَابَهُۚ
X
അവന്റെ ശിക്ഷയെ
إِنَّ
X
നിശ്ചയമായും
عَذَابَ
X
ശിക്ഷ
رَبِّكَ
X
നിന്റെ നാഥന്റെ
كَانَ
X
ആകുന്നു
مَحْذُورًا
X
ഭയപ്പെടേണ്ടത്
﴿17:57﴾ نَّحْنُ
X
നാം
نَقُصُّ
X
നാം വിവരിച്ചു തരാം
عَلَيْكَ
X
നിനക്ക്
نَبَأَهُم
X
അവരുടെ വിവരം
بِالْحَقِّۚ
X
യാഥാര്‍ത്ഥ്യപൂര്‍വം, യഥാര്‍ത്ഥ രൂപത്തില്‍
إِنَّهُمْ
X
നിശ്ചയമായും അവര്‍ ആയിരുന്നു
فِتْيَةٌ
X
ഏതാനും യുവാക്കള്‍
آمَنُوا
X
അവര്‍ വിശ്വസിച്ചു
بِرَبِّهِمْ
X
അവരുടെ നാഥനില്‍
وَزِدْنَاهُمْ
X
നാം അവര്‍ക്ക് വര്‍ധിപ്പിച്ചു കൊടുക്കുകയും ചെയ്തു
هُدًى
X
നേര്‍മാര്‍ഗം
﴿18:13﴾ وَإِذْ قُلْنَا
X
നാം പറഞ്ഞ സന്ദര്‍ഭം
لِلْمَلَائِكَةِ
X
മലക്കുകളോട്
اسْجُدُوا
X
നിങ്ങള്‍ സുജൂദ് ചെയ്യുവിന്‍
لِآدَمَ
X
ആദമിന്ന്
فَسَجَدُوا
X
അപ്പോള്‍ അവര്‍ സുജൂദ് ചെയ്തു
إِلَّا إِبْلِيسَ
X
ഇബ്‌ലീസ് ഒഴികെ
كَانَ
X
അവനായിരുന്നു
مِنَ الْجِنِّ
X
ജിന്നുകളില്‍ പെട്ടവന്‍
فَفَسَقَ
X
അങ്ങനെ അവന്‍ ധിക്കരിച്ചു
عَنْ أَمْرِ
X
കല്‍പനയെ
رَبِّهِۗ
X
തന്റെ നാഥന്റെ
أَفَتَتَّخِذُونَهُ
X
എന്നിരിക്കെ, അവനെ നിങ്ങള്‍ സ്വീകരിക്കുകയോ
وَذُرِّيَّتَهُ
X
അവന്റെ സന്തതികളെയും
أَوْلِيَاءَ
X
രക്ഷാധികാരികളായി
مِن دُونِي
X
എന്നെ കൂടാതെ
وَهُمْ
X
അവരാകട്ടെ
لَكُمْ
X
നിങ്ങള്‍ക്ക്
عَدُوٌّۚ
X
ശത്രുവാകുന്നു
بِئْسَ
X
എത്ര ചീത്ത
لِلظَّالِمِينَ
X
അക്രമികള്‍ക്ക്
بَدَلًا
X
പകരമായി ലഭിച്ചത്
﴿18:50﴾ وَمَنْ
X
ആരാണ്
أَظْلَمُ
X
കടുത്ത അക്രമി
مِمَّن
X
ഒരുത്തനേക്കാള്‍
ذُكِّرَ
X
ഓര്‍മിപ്പിക്കപ്പെട്ട
بِآيَاتِ
X
വചനങ്ങള്‍
رَبِّهِ
X
തന്റെ നാഥന്റെ
فَأَعْرَضَ
X
എന്നിട്ടവന്‍ അവഗണിച്ചു
عَنْهَا
X
അതിനെ
وَنَسِيَ
X
അവന്‍ മറക്കുകയും ചെയ്തു
مَا قَدَّمَتْ
X
മുമ്പ് ചെയ്തത്
﴿18:57﴾