Repeated Words in Quran

< >
Total Found : 1
وَإِذَا قِيلَ
X
പറയപ്പെട്ടാല്‍
لَهُمْ
X
അവരോട്
آمِنُوا
X
നിങ്ങള്‍ വിശ്വസിക്കുക
بِمَا أَنزَلَ اللَّهُ
X
അല്ലാഹു ഇറക്കിയതില്‍
قَالُوا
X
അവര്‍ പറയും
نُؤْمِنُ
X
ഞങ്ങള്‍ വിശ്വസിക്കുന്നു
بِمَا أُنزِلَ
X
ഇറക്കപ്പെട്ടതില്‍
عَلَيْنَا
X
ഞങ്ങള്‍ക്ക്
وَيَكْفُرُونَ
X
അവര്‍ നിഷേധിക്കുകയും ചെയ്യുന്നു
بِمَا وَرَاءَهُ
X
അതിന്റെ പിറകിലുള്ളതിനെ
وَهُوَ
X
അതാകട്ടെ
الْحَقُّ
X
സത്യമാണ്
مُصَدِّقًا
X
ശരിവെക്കുന്ന
لِّمَا مَعَهُمْۗ
X
അവരുടെ വശമുള്ളതിനെ
قُلْ
X
പറയുക
فَلِمَ
X
എന്നാലെന്തിന്
تَقْتُلُونَ
X
നിങ്ങള്‍ കൊന്നുകൊണ്ടിരുന്നു
أَنبِيَاءَ اللَّهِ
X
അല്ലാഹുവിന്റെ പ്രവാചകന്മാരെ
مِن قَبْلُ
X
മുമ്പ്
إِن كُنتُم
X
നിങ്ങളാണെങ്കില്‍
مُّؤْمِنِينَ
X
വിശ്വാസികള്‍
﴿2:91﴾ وَإِن طَلَّقْتُمُوهُنَّ
X
നിങ്ങളവരെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍
مِن قَبْلِ
X
മുമ്പ്
أَن تَمَسُّوهُنَّ
X
നിങ്ങളവരെ സ്പര്‍ശിക്കുന്നതിന്
وَقَدْ فَرَضْتُمْ
X
നിങ്ങള്‍ നിശ്ചയിക്കുകയും ചെയ്തു
لَهُنَّ فَرِيضَةً
X
അവര്‍ക്ക് വിവാഹമൂല്യം
فَنِصْفُ
X
അപ്പോള്‍ പകുതി
مَا فَرَضْتُمْ
X
നിങ്ങള്‍ നിശ്ചയിച്ചതിന്റെ
إِلَّا أَن يَعْفُونَ
X
അവര്‍ ഇളവ്ചെയ്താലൊഴികെ
أَوْ يَعْفُوَ
X
അല്ലെങ്കില്‍ ഇളവ് നല്‍കുക
الَّذِي بِيَدِهِ
X
ആരുടെ കയ്യിലാണോ അവന്‍
عُقْدَةُ النِّكَاحِۚ
X
വിവാഹ ഉടമ്പടി അധികാരം
وَأَن تَعْفُوا
X
ഇളവ് ചെയ്യലാണ്
أَقْرَبُ
X
ഏറ്റം സമീപസ്തമായത്
لِلتَّقْوَىٰۚ
X
ദൈവഭക്തിയോട്
وَلَا تَنسَوُا
X
നിങ്ങള്‍ മറക്കരുത്
الْفَضْلَ
X
അനുഗ്രഹത്തെ
بَيْنَكُمْۚ
X
നിങ്ങള്‍ക്കിടയിലെ
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നത്
بَصِيرٌ
X
സൂക്ഷ്മമായി കാണുന്നവനാണ്
﴿2:237﴾ فَلَمَّا فَصَلَ
X
അങ്ങനെ പുറപ്പെട്ടപ്പോള്‍
طَالُوتُ
X
താലുത്ത്
بِالْجُنُودِ
X
പട്ടാളവുമായി
قَالَ
X
അദ്ദേഹം പറഞ്ഞു
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
مُبْتَلِيكُم
X
നിങ്ങളെ പരീക്ഷിക്കുന്നതാണ്
بِنَهَرٍ
X
ഒരു നദികൊണ്ട്
فَمَن شَرِبَ
X
അപ്പോള്‍ ആര്‍ കുടിക്കുന്നുവോ
مِنْهُ
X
അതില്‍ നിന്ന്
فَلَيْسَ مِنِّي
X
അവന്‍ എന്നില്‍ പെട്ടവനല്ല
وَمَن لَّمْ يَطْعَمْهُ
X
അത് രുചിച്ചു നോക്കാത്തവന്‍
فَإِنَّهُ مِنِّي
X
അവന്‍ എന്നില്‍ പെട്ടവനാണ്
إِلَّا مَنِ اغْتَرَفَ
X
കോരിയെടുത്തവന്‍ ഒഴികെ
غُرْفَةً
X
ഒരു കോരല്‍
بِيَدِهِۚ
X
തന്റെ കൈകൊണ്ട്
فَشَرِبُوا مِنْهُ
X
അവരതില്‍ നിന്ന് കുടിച്ചു
إِلَّا قَلِيلًا
X
ചുരുക്കം ചിലരൊഴികെ
مِّنْهُمْۚ
X
അവരില്‍ നിന്ന്
فَلَمَّا جَاوَزَهُ
X
അത് മുറിച്ചു കടന്നപ്പോള്‍
هُوَ
X
അദ്ദേഹവും
وَالَّذِينَ آمَنُوا
X
വിശ്വസിച്ചവരും
مَعَهُ
X
അദ്ദേഹത്തോടൊപ്പം
قَالُوا
X
അവര്‍ പറഞ്ഞു
لَا طَاقَةَ لَنَا
X
ഞങ്ങള്‍ക്ക് കഴിവില്ല
الْيَوْمَ
X
ഇന്ന്
بِجَالُوتَ
X
ജാലൂത്തിനോട്(എതിരിടാന്‍)
وَجُنُودِهِۚ
X
അവന്റെ സൈന്യത്തോടും
قَالَ
X
പറഞ്ഞു
الَّذِينَ يَظُنُّونَ
X
വിചാരിക്കുന്നവര്‍
أَنَّهُم
X
അവരാണെന്ന്
مُّلَاقُو
X
കണ്ടുമുട്ടുന്നവര്‍
اللَّهِ
X
അല്ലാഹുവിനെ
كَم مِّن فِئَةٍ
X
എത്ര സംഘങ്ങളാണ്
قَلِيلَةٍ
X
എണ്ണക്കുറവുള്ള
غَلَبَتْ
X
ജയിച്ചടക്കിയത്
فِئَةً كَثِيرَةً
X
വന്‍സംഘങ്ങളെ
بِإِذْنِ اللَّهِۗ
X
ദൈവാനുമതിയോടെ
وَاللَّهُ
X
അല്ലാഹു
مَعَ الصَّابِرِينَ
X
ക്ഷമാലുക്കളോടൊപ്പമാണ്
﴿2:249﴾ قُلِ
X
നീ പറയുക
اللَّهُمَّ
X
അല്ലാഹുവേ
مَالِكَ
X
ഉടമയായ
الْمُلْكِ
X
ആധിപത്യത്തിന്റെ
تُؤْتِي
X
നീ നല്‍കുന്നു
الْمُلْكَ
X
ആധിപത്യം
مَن تَشَاءُ
X
നീ ഇഛിക്കുന്നവര്‍ക്ക്
وَتَنزِعُ
X
നീ നീക്കിക്കളയുന്നു
الْمُلْكَ
X
ആധിപത്യം
مِمَّن تَشَاءُ
X
നീ ഇഛിക്കുന്നവരില്‍നിന്ന്
وَتُعِزُّ
X
നീ പ്രതാപിയാക്കുന്നു
مَن تَشَاءُ
X
നീ ഉദ്ദേശിക്കുന്നവരെ
وَتُذِلُّ
X
നീ നിന്ദ്യരാക്കുന്നു
مَن تَشَاءُۖ
X
നീ ഉദ്ദേശിക്കുന്നവരെ
بِيَدِكَ
X
നിന്റെ കയ്യിലാണ്
الْخَيْرُۖ
X
സൗഭാഗ്യം
إِنَّكَ
X
തീര്‍ച്ചയായും നീ
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرٌ
X
കഴിവുള്ളവന്‍ (ആകുന്നു)
﴿3:26﴾ فَنَادَتْهُ
X
അപ്പോള്‍ അദ്ദേഹത്തെ വിളിച്ചു
الْمَلَائِكَةُ
X
മലക്കുകള്‍
وَهُوَ قَائِمٌ
X
അദ്ദേഹം നില്‍ക്കുന്നവനായിരിക്കെ
يُصَلِّي
X
പ്രാര്‍ഥിച്ചുകൊണ്ട് (നമസ്കരിച്ചുകൊണ്ട്)
فِي الْمِحْرَابِ
X
മിഹ്റാബില്‍
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
يُبَشِّرُكَ
X
നിന്നെ ശുഭവാര്‍ത്ത അറിയിക്കുന്നു
بِيَحْيَىٰ
X
യഹ്‌യായെ സംബന്ധിച്ച
مُصَدِّقًا
X
സത്യപ്പെടുത്തുന്നവനായ
بِكَلِمَةٍ
X
വചനത്തെ
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്നുള്ള
وَسَيِّدًا
X
(അദ്ദേഹം)നേതാവും
وَحَصُورًا
X
ആത്മസംയമനം പാലിക്കുന്നവനും
وَنَبِيًّا
X
പ്രവാചകനും(ആയിരിക്കും)
مِّنَ الصَّالِحِينَ
X
സദ്‌വൃത്തരില്‍പെട്ട
﴿3:39﴾ وَلَا تُؤْمِنُوا
X
നിങ്ങള്‍ വിശ്വസിക്കരുത്
إِلَّا لِمَن تَبِعَ
X
പിന്തുടര്‍ന്നവരെയല്ലാതെ
دِينَكُمْ
X
നിങ്ങളുടെ മതത്തെ
قُلْ
X
(നബിയേ)താങ്കള്‍ പറയുക
إِنَّ الْهُدَىٰ
X
നിശ്ചയം സന്‍മാര്‍ഗം
هُدَى اللَّهِ
X
അല്ലാഹുവിന്റെ സന്‍മാര്‍ഗം(മാത്രമാണ്)
أَن يُؤْتَىٰ
X
നല്‍കപ്പെടല്‍, നല്‍കപ്പെടുമെന്ന്
أَحَدٌ
X
ഒരുവന്, ആര്‍ക്കെങ്കിലും
مِّثْلَ مَا أُوتِيتُمْ
X
നിങ്ങള്‍ക്ക് നല്‍കപ്പെട്ടതുപോലെ
أَوْ يُحَاجُّوكُمْ
X
അല്ലെങ്കില്‍ അവര്‍ നിങ്ങളോട് ന്യയവാദം നടത്താന്‍ (നടത്തുമെന്നോ)
عِندَ رَبِّكُمْۗ
X
നിങ്ങളുടെ നാഥന്റെയടുക്കല്‍
قُلْ
X
പറയുക
إِنَّ الْفَضْلَ
X
നിശ്ചയം അനുഗ്രഹം
بِيَدِ اللَّهِ
X
അല്ലാഹുവിന്റെ കയ്യിലാണ്
يُؤْتِيهِ
X
അത് അവന്‍ നല്‍കുന്നു
مَن يَشَاءُۗ
X
അവന്‍ ഇഛിക്കുന്നവര്‍ക്ക്
وَاللَّهُ
X
അല്ലാഹു
وَاسِعٌ
X
ഏറെ വിശാലതയുള്ളവനാണ്
عَلِيمٌ
X
എല്ലാം അറിയുന്നവനാണ്
﴿3:73﴾ ضُرِبَتْ
X
അടിക്കപ്പെട്ടിരിക്കുന്നു, മുദ്രിതമായിരിക്കുന്നു
عَلَيْهِمُ
X
അവരുടെ മേല്‍
الذِّلَّةُ
X
നിന്ദ്യത, അപമാനം
أَيْنَ مَا ثُقِفُوا
X
അവര്‍ എവിടെ കാണപ്പെട്ടാലും
إِلَّا بِحَبْلٍ
X
പാശം (അവലംബം) കൊണ്ടല്ലാതെ
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്നുള്ള
وَحَبْلٍ
X
പാശ(അവലംബ)വും കൊണ്ടല്ലാതെ
مِّنَ النَّاسِ
X
ജനങ്ങളില്‍ നിന്നുള്ള
وَبَاءُوا
X
അവര്‍ വിധേയരായിരിക്കുന്നു, അവര്‍ മടങ്ങിയിരിക്കുന്നു
بِغَضَبٍ
X
കോപത്തിന്ന് , കോപംകൊണ്ട്
مِّنَ اللَّهِ
X
അല്ലാഹുവില്‍നിന്നുള്ള
وَضُرِبَتْ عَلَيْهِمُ
X
അവരുടെ മേല്‍ അടി(ച്ചേല്‍പി)ക്കപ്പെട്ടിരിക്കുന്നു
الْمَسْكَنَةُۚ
X
ഹീനത്വം
ذَٰلِكَ
X
അത്
بِأَنَّهُمْ
X
അവര്‍ ആയിരുന്നത് കൊണ്ടാണ്
كَانُوا يَكْفُرُونَ
X
അവര്‍ നിഷേധിക്കുന്നു
بِآيَاتِ اللَّهِ
X
അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ
وَيَقْتُلُونَ
X
അവര്‍ വധിക്കുകയും ചെയ്യുന്നു
الْأَنبِيَاءَ
X
പ്രവാചകന്‍മാരെ
بِغَيْرِ حَقٍّۚ
X
ഒരു ന്യായവുമില്ലാതെ
ذَٰلِكَ
X
അത്
بِمَا عَصَوا
X
അവര്‍ ധിക്കരിച്ചതുകൊണ്ടാണ്
وَّكَانُوا يَعْتَدُونَ
X
അവര്‍ അതിക്രമം പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു
﴿3:112﴾ لَّقَدْ سَمِعَ
X
തീര്‍ച്ചയായും കേട്ടിരിക്കുന്നു
اللَّهُ
X
അല്ലാഹു
قَوْلَ
X
വാക്ക്
الَّذِينَ قَالُوا
X
പറഞ്ഞവരുടെ
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
فَقِيرٌ
X
ദരിദ്രന്‍(ആകുന്നു)
وَنَحْنُ
X
ഞങ്ങള്‍
أَغْنِيَاءُۘ
X
ധനികര്‍
سَنَكْتُبُ
X
തീര്‍ച്ചയായും നാം രേഖപ്പെടുത്തുന്നുണ്ട്
مَا قَالُوا
X
അവര്‍ പറഞ്ഞത്
وَقَتْلَهُمُ
X
അവരുടെ കൊലയും (അവര്‍ കൊന്നതും)
الْأَنبِيَاءَ
X
പ്രവാചകന്‍മാരെ
بِغَيْرِ حَقٍّ
X
അന്യായമായി
وَنَقُولُ
X
നാം(അവരോട്) പറയും
ذُوقُوا
X
നിങ്ങള്‍ രുചിച്ചുകൊള്ളുക (അനുഭവിച്ചു കൊള്ളുക)
عَذَابَ
X
ശിക്ഷ
الْحَرِيقِ
X
കത്തിയെരിയുന്ന
﴿3:181﴾ فَبِمَا نَقْضِهِم
X
അവരുടെ ലംഘനം കൊണ്ടും (ലംഘിച്ചതിനാലും)
مِّيثَاقَهُمْ
X
അവരുടെ കരാര്‍
وَكُفْرِهِم
X
അവരുടെ നിഷേധം കൊണ്ടും (അവര്‍ നിഷേധിച്ചതിനാലും)
بِآيَاتِ اللَّهِ
X
അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ
وَقَتْلِهِمُ
X
അവര്‍ കൊല ചെയ്തതിനാലും
الْأَنبِيَاءَ
X
പ്രവാചകന്മാരെ
بِغَيْرِ حَقٍّ
X
അന്യായമായ
وَقَوْلِهِمْ
X
അവരുടെ വാക്ക് കൊണ്ടും (അവര്‍ പറഞ്ഞതിനാലും)
قُلُوبُنَا
X
തങ്ങളുടെ ഹൃദയങ്ങള്‍
غُلْفٌۚ
X
ഉറകളില്‍ മൂടപ്പെട്ടതാണ്
بَلْ
X
പക്ഷേ
طَبَعَ اللَّهُ
X
അല്ലാഹു മുദ്രവെച്ചിരിക്കുന്നു
عَلَيْهَا
X
അതിന്മേല്‍
بِكُفْرِهِمْ
X
അവരുടെ സത്യനിഷേധം കാരണം
فَلَا يُؤْمِنُونَ
X
അതിനാല്‍ അവര്‍ വിശ്വസിക്കുകയില്ല
إِلَّا قَلِيلًا
X
അല്‍പമല്ലാതെ
﴿4:155﴾ وَإِذْ قَالَ مُوسَىٰ
X
മൂസ പറഞ്ഞപ്പോള്‍
لِقَوْمِهِ
X
തന്റെ ജനതയോട്
يَا قَوْمِ
X
എന്റെ ജനങ്ങളേ
اذْكُرُوا
X
നിങ്ങള്‍ ഓര്‍ക്കുക
نِعْمَةَ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹത്തെ
عَلَيْكُمْ
X
നിങ്ങള്‍ക്ക്
إِذْ جَعَلَ
X
അവന്‍ നിയോഗിച്ചുകൊണ്ട്
فِيكُمْ
X
നിങ്ങളില്‍
أَنبِيَاءَ
X
പ്രവാചകന്മാരെ
وَجَعَلَكُم
X
അവന്‍ നിങ്ങളെ ആക്കുകയും ചെയ്തു
مُّلُوكًا
X
രാജാക്കന്മാര്‍
وَآتَاكُم
X
അവന്‍ നിങ്ങള്‍ക്ക് നല്‍കുകയും ചെയ്തു
مَّا لَمْ يُؤْتِ
X
അവന്‍ നല്‍കിയിട്ടില്ലാത്തത്
أَحَدًا
X
ഒരാള്‍ക്കും (മറ്റാര്‍ക്കും)
مِّنَ الْعَالَمِينَ
X
ലോകരില്‍
﴿5:20﴾ وَلَمَّا رَجَعَ مُوسَىٰ
X
മൂസാ തിരിച്ചു വന്നപ്പോള്‍
إِلَىٰ قَوْمِهِ
X
തന്റെ ജനതയിലേക്ക്
غَضْبَانَ
X
കുപിതനായി
أَسِفًا
X
ദുഃഖിതനുമായി
قَالَ
X
അദ്ദേഹം പറഞ്ഞു
بِئْسَمَا
X
വളരെ ചീത്ത തന്നെ
خَلَفْتُمُونِي
X
എന്റെ പ്രതിനിധികളായി നിങ്ങള്‍ ചെയ്തതെല്ലാം
مِن بَعْدِيۖ
X
എനിക്ക് പിറകെ
أَعَجِلْتُمْ
X
നിങ്ങള്‍ ധൃതി കാണിച്ചോ
أَمْرَ رَبِّكُمْۖ
X
നിങ്ങളുടെ നാഥന്റെ കല്‍പന
وَأَلْقَى
X
അദ്ദേഹം നിലത്തെറിഞ്ഞു
الْأَلْوَاحَ
X
ഫലകങ്ങളെ
وَأَخَذَ
X
അദ്ദേഹം പിടിക്കുകയും ചെയ്തു
بِرَأْسِ
X
തല
أَخِيهِ
X
തന്റെ സഹോദരന്റെ
يَجُرُّهُ
X
അതിനെ അദ്ദേഹം വലിച്ചുകൊണ്ട്
إِلَيْهِۚ
X
തന്റെ നേരെ
قَالَ
X
അദ്ദേഹം പറഞ്ഞു
ابْنَ أُمَّ
X
എന്റെ മാതാവിന്റെ മകനേ
إِنَّ الْقَوْمَ
X
തീര്‍ച്ചയായും ഈ ജനം
اسْتَضْعَفُونِي
X
എന്നെ കഴിവ് കെട്ടവനായി കണ്ടു
وَكَادُوا يَقْتُلُونَنِي
X
അവരെന്നെ കൊല്ലുമെന്നേടത്തോളമെത്തി
فَلَا تُشْمِتْ
X
താങ്കള്‍ സന്തോഷിപ്പിക്കരുത്
بِيَ
X
എന്നെക്കൊണ്ട്
الْأَعْدَاءَ
X
ശത്രുക്കളെ
وَلَا تَجْعَلْنِي
X
താങ്കള്‍ എന്നെ പെടുത്താതിരിക്കുക
مَعَ الْقَوْمِ
X
ജനത്തിന്റെ കൂടെ
الظَّالِمِينَ
X
അക്രമികളായ
﴿7:150﴾ فَإِن تَوَلَّوْا
X
എന്നിട്ടും അവര്‍ പുറംതിരിയുകയാണെങ്കില്‍
فَقُلْ
X
പറയുക
حَسْبِيَ
X
എനിക്കുമതി
اللَّهُ
X
അല്ലാഹു
لَا إِلَٰهَ
X
ഒരു ദൈവവുമില്ല
إِلَّا هُوَۖ
X
അവനല്ലാതെ
عَلَيْهِ
X
അവനില്‍
تَوَكَّلْتُۖ
X
ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നു
وَهُوَ
X
അവന്‍
رَبُّ الْعَرْشِ
X
സിംഹാസനത്തിന്റെ നാഥന്‍
الْعَظِيمِ
X
മഹത്തായ
﴿9:129﴾ يَوْمَ
X
ദിവസം
نَدْعُو
X
നാം വിളിക്കുന്ന
كُلَّ أُنَاسٍ
X
എല്ലാ ജനവിഭാഗത്തെയും
بِإِمَامِهِمْۖ
X
അവരുടെ നേതാവിനോടൊപ്പം
فَمَنْ
X
അപ്പോള്‍ ആര്
أُوتِيَ
X
അവന് നല്‍കപ്പെട്ടു
كِتَابَهُ
X
അവന്റെ (കര്‍മ)പുസ്തകം
بِيَمِينِهِ
X
അവന്റെ വലതുകയ്യില്‍
فَأُولَٰئِكَ
X
അപ്പോള്‍ അവര്‍
يَقْرَءُونَ
X
അവര്‍ വായിക്കും
كِتَابَهُمْ
X
അവരുടെ പുസ്തകം
وَلَا يُظْلَمُونَ
X
അവര്‍ അനീതി ചെയ്യപ്പെടുന്നതല്ല
فَتِيلًا
X
ഒരു തരിമ്പും
﴿17:71﴾ وَمَا
X
എന്താണ്
تِلْكَ
X
അത്
بِيَمِينِكَ
X
നിന്റെ വലതുകൈയില്‍
يَا مُوسَىٰ
X
ഓ മൂസാ
﴿20:17﴾ الَّذِينَ
X
ഒരുകൂട്ടര്‍
أُخْرِجُوا
X
അവര്‍ പുറത്താക്കപ്പെട്ടിരിക്കുന്നു
مِن دِيَارِهِم
X
തങ്ങളുടെ ഭവനങ്ങളില്‍ നിന്ന്
بِغَيْرِ حَقٍّ
X
ന്യായമില്ലാതെ
إِلَّا أَن يَقُولُوا
X
അവര്‍ പ്രഖ്യാപിക്കുന്നു എന്നതല്ലാതെ
رَبُّنَا
X
ഞങ്ങളുടെ നാഥന്‍
اللَّهُۗ
X
അല്ലാഹു ആകുന്നു
وَلَوْلَا دَفْعُ اللَّهِ
X
അല്ലാഹുവിന്റെ തടുക്കലുണ്ടായിരുന്നില്ലെങ്കില്‍
النَّاسَ
X
ജനങ്ങളെ
بَعْضَهُم
X
അവരില്‍ ചിലരെ
بِبَعْضٍ
X
മറ്റു ചിലരെക്കൊണ്ട്
لَّهُدِّمَتْ
X
തകര്‍ക്കപ്പെടുമായിരുന്നു
صَوَامِعُ
X
മഠങ്ങള്‍
وَبِيَعٌ
X
ചര്‍ച്ചുകളും
وَصَلَوَاتٌ
X
പ്രാര്‍ത്ഥനാലയങ്ങളും
وَمَسَاجِدُ
X
പള്ളികളും
يُذْكَرُ
X
സ്മരിക്കപ്പെടുന്നു
فِيهَا
X
അതില്‍
اسْمُ اللَّهِ
X
ദൈവനാമം
كَثِيرًاۗ
X
ധാരാളമായി
وَلَيَنصُرَنَّ اللَّهُ
X
അല്ലാഹു സഹായിക്കുക തന്നെ ചെയ്യും
مَن يَنصُرُهُۗ
X
അവനെ സഹായിക്കുന്നവരെ
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَقَوِيٌّ
X
സര്‍വ്വ ശക്തനാകുന്നു
عَزِيزٌ
X
പ്രതാപവാനും
﴿22:40﴾ قُلْ
X
നീ ചോദിക്കുക
مَن بِيَدِهِ
X
ആരുടെ കയ്യിലാണ്
مَلَكُوتُ
X
ആധിപത്യം
كُلِّ شَيْءٍ
X
സകലവസ്തുക്കളുടെയും
وَهُوَ يُجِيرُ
X
അവന്‍ അഭയം നല്‍കുന്നു
وَلَا يُجَارُ عَلَيْهِ
X
അവന്നെതിരില്‍ അഭയം നല്‍കപ്പെടുന്നില്ല
إِن كُنتُمْ تَعْلَمُونَ
X
നിങ്ങളറിയുന്നുവെങ്കില്‍
﴿23:88﴾ وَمَا كُنتَ
X
നീ ആയിരുന്നില്ല
تَتْلُو
X
പാരായണം ചെയ്യുന്നു
مِن قَبْلِهِ
X
ഇതിന്ന് മുമ്പ്
مِن كِتَابٍ
X
ഒരു പുസ്തകവും
وَلَا تَخُطُّهُ
X
നീ അതെഴുതിയിട്ടില്ല
بِيَمِينِكَۖ
X
നിന്റെ വലതു കൈകൊണ്ട്
إِذًا
X
അങ്ങനെ ചെയ്തിരുന്നെങ്കില്‍
لَّارْتَابَ
X
സംശയിക്കുമായിരുന്നു
الْمُبْطِلُونَ
X
സത്യനിഷേധികള്‍ (നിരര്‍ത്ഥവാദികള്‍)
﴿29:48﴾ فَسُبْحَانَ
X
എത്ര പരിശുദ്ധന്‍
الَّذِي بِيَدِهِ
X
കൈവശമുള്ളവന്‍
مَلَكُوتُ
X
ആധിപത്യം
كُلِّ شَيْءٍ
X
സകല കാര്യങ്ങളുടെയും
وَإِلَيْهِ
X
അവന്റെ അടുത്തേക്കാണ്
تُرْجَعُونَ
X
നിങ്ങള്‍ മടങ്ങിയെത്തുന്നത്
﴿36:83﴾ وَخُذْ
X
നീ എടുക്കുക
بِيَدِكَ
X
നിന്റെ കൈയില്‍
ضِغْثًا
X
ഒരു പുല്‍ക്കറ്റ
فَاضْرِب
X
എന്നിട്ട് അടിക്കുക
بِّهِ
X
അതു കൊണ്ട്
وَلَا تَحْنَثْۗ
X
നീ ശപഥം ലംഘിക്കേണ്ട
إِنَّا
X
നിശ്ചയമായും നാം
وَجَدْنَاهُ
X
നാം അദ്ദേഹത്തെ കണ്ടു
صَابِرًاۚ
X
ക്ഷമാ ശീലനായി
نِّعْمَ الْعَبْدُۖ
X
എത്ര ശ്രേഷ്ഠനായ ദാസന്‍
إِنَّهُ
X
തീര്‍ച്ചയായും അദ്ദേഹം
أَوَّابٌ
X
അധികമധികം പശ്ചാത്തപിച്ചു മടങ്ങുന്നവനാകുന്നു
﴿38:44﴾ قَالَ
X
(അല്ലാഹു) ചോദിച്ചു
يَا إِبْلِيسُ
X
ഇബ്‌ലീസേ
مَا مَنَعَكَ
X
നിന്നെ തടഞ്ഞതെന്താണ്
أَن تَسْجُدَ
X
നീ പ്രണമിക്കുന്നതില്‍ നിന്ന്
لِمَا خَلَقْتُ
X
ഞാന്‍ സൃഷ്ടിച്ചതിനെ
بِيَدَيَّۖ
X
എന്റെ ഇരു കരങ്ങള്‍ കൊണ്ട്
أَسْتَكْبَرْتَ
X
നീ വലിയവനായി ചമയുകയാണോ
أَمْ كُنتَ
X
അതോ നീ ആയിരുന്നോ
مِنَ الْعَالِينَ
X
പൊങ്ങച്ചക്കാരില്‍
﴿38:75﴾ وَلَئِن سَأَلْتَهُم
X
നീ അവരോടു ചോദിച്ചാല്‍
مَّنْ خَلَقَ
X
ആരാണ് സൃഷ്ടിച്ചതെന്ന്
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
لَيَقُولُنَّ
X
തീര്‍ച്ചയായും അവര്‍ പറയും
اللَّهُۚ
X
അല്ലാഹു എന്ന്
قُلْ
X
നീ ചോദിക്കുക
أَفَرَأَيْتُم
X
നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ
مَّا تَدْعُونَ
X
നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവയെ കുറിച്ച്
مِن دُونِ اللَّهِ
X
അല്ലാഹുവിന് പുറമെ
إِنْ أَرَادَنِيَ
X
എനിക്ക് ഉദ്ദേശിച്ചിരുന്നെങ്കില്‍
اللَّهُ
X
അല്ലാഹു
بِضُرٍّ
X
വല്ല ദുരിതവും
هَلْ
X
അവയാണോ
هُنَّ كَاشِفَاتُ
X
നീക്കിക്കളയുന്നവര്‍
ضُرِّهِ
X
അവന്റെ ദുരിതം
أَوْ أَرَادَنِي
X
അല്ലെങ്കില്‍ അവന്‍ എനിക്ക് ഉദ്ദേശിച്ചാല്‍
بِرَحْمَةٍ
X
വല്ല അനുഗ്രഹവും
هَلْ
X
അവയാണോ
هُنَّ مُمْسِكَاتُ
X
പിടിച്ചുവെക്കുന്നവര്‍
رَحْمَتِهِۚ
X
അവന്റെ അനുഗ്രഹം
قُلْ
X
നീ പറയുക
حَسْبِيَ اللَّهُۖ
X
എനിക്ക് അല്ലാഹു മതി
عَلَيْهِ
X
അവനില്‍
يَتَوَكَّلُ
X
ഭരമേല്‍പിക്കുന്നു
الْمُتَوَكِّلُونَ
X
ഭരമേല്‍പിക്കുന്നവര്‍
﴿39:38﴾ وَمَا قَدَرُوا
X
അവര്‍ ഗൗനിച്ചില്ല
اللَّهَ
X
അല്ലാഹുവെ
حَقَّ قَدْرِهِ
X
അവനെ ഗൗനിക്കേണ്ട വിധം
وَالْأَرْضُ
X
ഭൂമി
جَمِيعًا
X
മുഴുവന്‍
قَبْضَتُهُ
X
അവന്റെ പിടുത്തത്തിലൊതുങ്ങുന്നതാകുന്നു
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
وَالسَّمَاوَاتُ
X
ആകാശങ്ങള്‍
مَطْوِيَّاتٌ
X
ചുരുട്ടപ്പെട്ടതാകുന്നു
بِيَمِينِهِۚ
X
അവന്റെ വലം കൈയില്‍
سُبْحَانَهُ
X
അവനെത്ര പരിശുദ്ധന്‍
وَتَعَالَىٰ
X
അവന്‍ ഉന്നതനായിരിക്കുന്നു
عَمَّا يُشْرِكُونَ
X
അവര്‍ പങ്കു ചേര്‍ക്കുന്നതില്‍ നിന്ന്
﴿39:67﴾ وَقَالَ مُوسَىٰ
X
മൂസാ പറഞ്ഞു
إِنِّي
X
തീര്‍ച്ചയായും ഞാന്‍
عُذْتُ
X
ഞാന്‍ ശരണം തേടുന്നു
بِرَبِّي
X
എന്റെ നാഥനില്‍
وَرَبِّكُم
X
നിങ്ങളുടെയും നാഥനില്‍
مِّن كُلِّ مُتَكَبِّرٍ
X
എല്ലാ അഹങ്കാരികളില്‍നിന്നും
لَّا يُؤْمِنُ
X
അവന്‍ വിശ്വസിക്കുന്നില്ല
بِيَوْمِ الْحِسَابِ
X
വിചാരണ നാളില്‍
﴿40:27﴾ لِّئَلَّا يَعْلَمَ
X
അറിയാന്‍ വേണ്ടി
أَهْلُ الْكِتَابِ
X
വേദക്കാര്‍
أَلَّا يَقْدِرُونَ
X
അവര്‍ക്ക് (അധീനപ്പെടുത്താന്‍) സാധ്യമല്ലെന്ന്
عَلَىٰ شَيْءٍ
X
ഒന്നും തന്നെ
مِّن فَضْلِ اللَّهِۙ
X
അല്ലാഹുവിന്റെ ഔദാര്യത്തില്‍നിന്ന്
وَأَنَّ الْفَضْلَ
X
നിശ്ചയം ഔദാര്യം
بِيَدِ اللَّهِ
X
അല്ലാഹുവിന്റെ കൈയിലാണ്
يُؤْتِيهِ
X
അവനത് നല്‍കും
مَن يَشَاءُۚ
X
അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്
وَاللَّهُ
X
അല്ലാഹു
ذُو الْفَضْلِ
X
ഔദാര്യത്തിനുടമയാകുന്നു
الْعَظِيمِ
X
മഹത്തായ
﴿57:29﴾ تَبَارَكَ
X
അനുഗ്രഹമുടയവനായിരിക്കുന്നു
الَّذِي
X
യാതൊരുവന്‍
بِيَدِهِ
X
അവന്റെ കൈയിലാണ്
الْمُلْكُ
X
ആധിപത്യം
وَهُوَ
X
അവന്‍
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرٌ
X
കഴിവുറ്റവനാണ്
﴿67:1﴾ فَعَصَوْا
X
അങ്ങനെ അവര്‍ ധിക്കരിച്ചു
رَسُولَ
X
ദൂതനെ
رَبِّهِمْ
X
അവരുടെ നാഥന്റെ
فَأَخَذَهُمْ
X
അപ്പോള്‍ അവന്‍ അവരെ പിടികൂടി
أَخْذَةً
X
ഒരു പിടികൂടല്‍
رَّابِيَةً
X
കഠിനമായ
﴿69:10﴾ فَأَمَّا مَنْ أُوتِيَ
X
അപ്പോള്‍ നല്‍കപ്പെട്ടവന്‍
كِتَابَهُ
X
തന്റെ കര്‍മപുസ്തകം
بِيَمِينِهِ
X
തന്റെ വലതുകൈയില്‍
فَيَقُولُ
X
അപ്പോള്‍ അവന്‍ പറയും
هَاؤُمُ
X
ഇതാ, എടുത്തുകൊള്ളുവിന്‍
اقْرَءُوا
X
വായിച്ചുകൊള്ളുവിന്‍
كِتَابِيَهْ
X
എന്റെ കര്‍മപുസ്തകം
﴿69:19﴾ إِنِّي
X
നിശ്ചയം, ഞാന്‍
ظَنَنتُ
X
ഞാന്‍ വിചാരിച്ചു
أَنِّي
X
നിശ്ചയമായും ഞാനാണെന്ന്
مُلَاقٍ
X
നേരിടേണ്ടവന്‍
حِسَابِيَهْ
X
എന്റെ വിചാരണയെ
﴿69:20﴾ وَأَمَّا مَنْ أُوتِيَ
X
എന്നാല്‍ നല്‍കപ്പെട്ടവന്‍
كِتَابَهُ
X
തന്റെ കര്‍മപുസ്തകം
بِشِمَالِهِ
X
തന്റെ ഇടതു കൈയില്‍
فَيَقُولُ
X
അപ്പോള്‍ അവന്‍ പറയും
يَا لَيْتَنِي
X
ഞാനാണെങ്കില്‍ എത്ര നന്നായിരുന്നു
لَمْ أُوتَ
X
എനിക്കു നല്‍കപ്പെട്ടിട്ടില്ല (എങ്കില്‍!)
كِتَابِيَهْ
X
എന്റെ കര്‍മപുസ്തകം
﴿69:25﴾ وَلَمْ أَدْرِ
X
ഞാന്‍ അറിഞ്ഞില്ല (എങ്കില്‍!)
مَا
X
എന്താണെന്ന്
حِسَابِيَهْ
X
എന്റെ കണക്ക്
وَالَّذِينَ
X
യാതൊരുത്തരും
يُصَدِّقُونَ
X
അവര്‍ സത്യമാണെന്ന് അംഗീകരിക്കുന്നു
بِيَوْمِ الدِّينِ
X
പ്രതിഫലദിനം
﴿70:26﴾ وَكُنَّا
X
ഞങ്ങളായിരുന്നു
نُكَذِّبُ
X
ഞങ്ങള്‍ കളവാക്കുന്നു(കളവാക്കുന്നവര്‍)
بِيَوْمِ الدِّينِ
X
പ്രതിഫല നാളിനെ
﴿74:46﴾ لَا
X
അങ്ങനെയല്ല
أُقْسِمُ
X
ഞാന്‍ സത്യം ചെയ്യുന്നു
بِيَوْمِ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പു നാള്‍കൊണ്ട്
﴿75:1﴾ الَّذِينَ
X
യാതൊരുത്തര്‍
يُكَذِّبُونَ
X
അവര്‍ കളവാക്കുന്നു
بِيَوْمِ الدِّينِ
X
പ്രതിഫലനാളിനെ
﴿83:11﴾ فَأَمَّا مَنْ
X
അപ്പോള്‍ ആര്‍
أُوتِيَ
X
അവന് നല്‍കപ്പെട്ടു
كِتَابَهُ
X
തന്റെ കര്‍മപുസ്തകം
بِيَمِينِهِ
X
അവന്റെ വലതുകൈയില്‍
﴿84:7﴾