Repeated Words in Quran

< >
Total Found : 5
وَإِذْ أَخَذْنَا
X
നാം വാങ്ങിയ സന്ദര്‍ഭം
مِيثَاقَكُمْ
X
നിങ്ങളുടെ ഉറപ്പ്
وَرَفَعْنَا
X
നാം ഉയര്‍ത്തുകയും ചെയ്തു
فَوْقَكُمُ
X
നിങ്ങള്‍ക്ക് മീതെ
الطُّورَ
X
പര്‍വതത്തെ
خُذُوا
X
നിങ്ങള്‍ പിടിക്കുക
مَا آتَيْنَاكُم
X
നാം നിങ്ങള്‍ക്ക് നല്‍കിയതിനെ
بِقُوَّةٍ
X
ബലമായി
وَاسْمَعُواۖ
X
നിങ്ങള്‍ കേള്‍ക്കുകയും ചെയ്യുവിന്‍
قَالُوا
X
അവര്‍ പറഞ്ഞു
سَمِعْنَا
X
ഞങ്ങള്‍ കേട്ടു
وَعَصَيْنَا
X
ഞങ്ങള്‍ ധിക്കരിക്കുകയും ചെയ്തു
وَأُشْرِبُوا
X
അവര്‍ കുടിപ്പിക്കപ്പെട്ടിരിക്കുന്നു
فِي قُلُوبِهِمُ
X
അവരുടെ മനസ്സുകളില്‍
الْعِجْلَ
X
പശുക്കുട്ടി
بِكُفْرِهِمْۚ
X
അവരുടെ സത്യനിഷേധം നിമിത്തം
قُلْ
X
പറയുക
بِئْسَمَا يَأْمُرُكُم بِهِ
X
നിങ്ങളോട് കല്‍പിക്കുന്നത് വളരെ ചീത്ത തന്നെ
إِيمَانُكُمْ
X
നിങ്ങളുടെ വിശ്വാസം
إِن كُنتُم
X
നിങ്ങളാണെങ്കില്‍
مُّؤْمِنِينَ
X
വിശ്വാസികള്‍
﴿2:93﴾ إِذْ تَبَرَّأَ
X
ഒഴിഞ്ഞുമാറുമ്പോള്‍
الَّذِينَ اتُّبِعُوا
X
പിന്തുടരപ്പെട്ടവര്‍
مِنَ الَّذِينَ اتَّبَعُوا
X
പിന്തുടര്‍ന്നവരില്‍ നിന്ന്
وَرَأَوُا
X
അവര്‍ കണ്ടുമുട്ടുകയും ചെയ്താല്‍
الْعَذَابَ
X
ശിക്ഷയെ
وَتَقَطَّعَتْ
X
അറ്റുപോവുകയും ചെയ്താല്‍
بِهِمُ
X
അവരോടുള്ള
الْأَسْبَابُ
X
ബന്ധങ്ങള്‍
﴿2:166﴾ يَوْمَئِذٍ
X
അന്ന്
يَوَدُّ الَّذِينَ كَفَرُوا
X
സത്യത്തെ നിഷേധിച്ചവര്‍ കൊതിക്കും
وَعَصَوُا
X
ധിക്കരിച്ചവരും
الرَّسُولَ
X
ദൈവദൂതനെ
لَوْ تُسَوَّىٰ
X
നിരപ്പാക്കപ്പെട്ടെങ്കില്‍
بِهِمُ
X
അവരെയുംകൊണ്ട്
الْأَرْضُ
X
ഭൂമി
وَلَا يَكْتُمُونَ اللَّهَ
X
അവര്‍ അല്ലാഹുവില്‍ നിന്ന് മറച്ചുവെക്കുന്നില്ല
حَدِيثًا
X
ഒരു വിവരവും
﴿4:42﴾ أَفَأَمِنَ
X
നിര്‍ഭയമായിരിക്കുകയാണോ
الَّذِينَ مَكَرُوا
X
തന്ത്രം പ്രയോഗിച്ചവര്‍
السَّيِّئَاتِ
X
ദുഷിച്ച
أَن يَخْسِفَ
X
ആഴ്ത്തുന്നതിനെക്കുറിച്ച്
اللَّهُ
X
അല്ലാഹു
بِهِمُ
X
അവരെ
الْأَرْضَ
X
ഭൂമിയില്‍
أَوْ
X
അല്ലെങ്കില്‍
يَأْتِيَهُمُ
X
അവര്‍ക്ക് വന്നെത്തുന്നതിനെക്കുറിച്ച്
الْعَذَابُ
X
ശിക്ഷ
مِنْ حَيْثُ
X
വിധത്തിലൂടെ, ഭാഗത്തുകൂടെ
لَا يَشْعُرُونَ
X
അവരറിയാത്ത
﴿16:45﴾ قَالَ
X
(ഖാറൂന്‍) പറഞ്ഞു
إِنَّمَا أُوتِيتُهُ
X
നിശ്ചയം എനിക്കിതെല്ലാം കിട്ടിയത്
عَلَىٰ عِلْمٍ
X
വിദ്യകൊണ്ട് മാത്രമാണ്
عِندِيۚ
X
എന്റെ വശമുള്ള
أَوَلَمْ يَعْلَمْ
X
അവനറിഞ്ഞിട്ടില്ലേ
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
قَدْ أَهْلَكَ
X
നശിപ്പിച്ചിട്ടുണ്ടെന്ന്
مِن قَبْلِهِ
X
അവന്നുമുമ്പ്
مِنَ الْقُرُونِ
X
തലമുറകളില്‍
مَنْ
X
ചിലരെ
هُوَ
X
അവന്‍
أَشَدُّ
X
അതിശക്തനായിരുന്നു
مِنْهُ
X
ഇവനേക്കാള്‍
قُوَّةً
X
ബലവും
وَأَكْثَرُ جَمْعًاۚ
X
കൂടുതല്‍ സംഘബലവും
وَلَا يُسْأَلُ
X
ചോദിക്കപ്പെടുന്നതല്ല
عَن ذُنُوبِهِمُ
X
അവരുടെ കുറ്റങ്ങളെക്കുറിച്ച്
الْمُجْرِمُونَ
X
കുറ്റവാളികള്‍
﴿28:78﴾ وَأَنزَلَ
X
അവന്‍ ഇറക്കിവിട്ടു
الَّذِينَ ظَاهَرُوهُم
X
ശത്രു സൈന്യത്തെ സഹായിച്ചവരെ
مِّنْ أَهْلِ الْكِتَابِ
X
വേദക്കാരില്‍ നിന്ന്
مِن صَيَاصِيهِمْ
X
അവരുടെ കോട്ടകളില്‍ നിന്ന്
وَقَذَفَ
X
അവന്‍ ഇട്ടുകൊടുക്കുകയും ചെയ്തു
فِي قُلُوبِهِمُ
X
അവരുടെ ഹൃദയങ്ങളില്‍
الرُّعْبَ
X
ഭയം
فَرِيقًا
X
അവരില്‍ ചിലരെ
تَقْتُلُونَ
X
നിങ്ങള്‍ കൊല്ലുന്നു
وَتَأْسِرُونَ
X
നിങ്ങള്‍ തടവിലാക്കുന്നു
فَرِيقًا
X
മറ്റുചിലരെ
﴿33:26﴾ أَفَلَمْ يَرَوْا
X
അവര്‍ നോക്കിക്കണ്ടിട്ടില്ലേ
إِلَىٰ مَا بَيْنَ أَيْدِيهِمْ
X
അവരുടെ മുന്നിലുള്ളത്
وَمَا خَلْفَهُم
X
അവരുടെ പിന്നിലുള്ളതും
مِّنَ السَّمَاءِ
X
ആകാശം
وَالْأَرْضِۚ
X
ഭൂമിയും
إِن نَّشَأْ
X
നാം ഇഛിക്കുകയാണെങ്കില്‍
نَخْسِفْ
X
നാം ആഴ്ത്തിക്കളയും
بِهِمُ
X
അവരെ
الْأَرْضَ
X
ഭൂമിയില്‍
أَوْ نُسْقِطْ
X
അല്ലെങ്കില്‍ വീഴ്ത്തും
عَلَيْهِمْ
X
അവര്‍ക്കുമേല്‍
كِسَفًا
X
ഖണ്ഡങ്ങള്‍
مِّنَ السَّمَاءِۚ
X
ആകാശത്തിന്റെ
إِنَّ فِي ذَٰلِكَ
X
തീര്‍ച്ചയായും അതിലുണ്ട്
لَآيَةً
X
ദൃഷ്ടാന്തം
لِّكُلِّ عَبْدٍ
X
എല്ലാദാസന്‍മാര്‍ക്കും
مُّنِيبٍ
X
പശ്ചാത്തപിച്ചു മടങ്ങുന്ന
﴿34:9﴾ إِذْ جَعَلَ
X
പുലര്‍ത്തിയപ്പോള്‍
الَّذِينَ كَفَرُوا
X
നിഷേധിച്ചവര്‍
فِي قُلُوبِهِمُ
X
തങ്ങളുടെ മനസ്സുകളില്‍
الْحَمِيَّةَ
X
ദുരഭിമാനം
حَمِيَّةَ الْجَاهِلِيَّةِ
X
അനിസ്‌ലാമിക കാലത്തെ ദുരഭിമാനം
فَأَنزَلَ اللَّهُ
X
അപ്പോള്‍ അല്ലാഹു ഇറക്കിക്കൊടുത്തു
سَكِينَتَهُ
X
അവന്റെ പക്കല്‍നിന്നുള്ള ശാന്തി
عَلَىٰ رَسُولِهِ
X
അവന്റെ ദൂതന്
وَعَلَى الْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്കും
وَأَلْزَمَهُمْ
X
അവരെ ബന്ധിച്ചുനിര്‍ത്തുകയും ചെയ്തു
كَلِمَةَ التَّقْوَىٰ
X
ഭക്തിയുടെ വചനത്തില്‍
وَكَانُوا
X
അവരായിരുന്നു
أَحَقَّ
X
ഏറ്റവും അര്‍ഹര്‍
بِهَا
X
അതിന്
وَأَهْلَهَاۚ
X
അതിന്റെ അവകാശികളും
وَكَانَ اللَّهُ
X
അല്ലാഹുവായിരിക്കുന്നു
بِكُلِّ شَيْءٍ
X
എല്ലാ കാര്യത്തെപ്പറ്റിയും
عَلِيمًا
X
നന്നായറിയുന്നവന്‍
﴿48:26﴾ مُّحَمَّدٌ رَّسُولُ اللَّهِۚ
X
മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാകുന്നു
وَالَّذِينَ مَعَهُ
X
അദ്ദേഹത്തോടൊപ്പമുള്ളവര്‍
أَشِدَّاءُ
X
കാര്‍ക്കശ്യം കാണിക്കുന്നവരാണ്
عَلَى الْكُفَّارِ
X
സത്യനിഷേധികളോട്
رُحَمَاءُ
X
പരമദയാലുക്കളുമാണ്
بَيْنَهُمْۖ
X
അവര്‍ പരസ്പരം
تَرَاهُمْ
X
അവരെ നിനക്ക് കാണാം
رُكَّعًا
X
കുനിയുന്നവരായി
سُجَّدًا
X
സാഷ്ടാംഗം പ്രണമിക്കുന്നവരായും
يَبْتَغُونَ
X
അവര്‍ തേടുന്നു
فَضْلًا
X
അനുഗ്രഹം
مِّنَ اللَّهِ
X
അല്ലാഹുവില്‍നിന്ന്
وَرِضْوَانًاۖ
X
പ്രീതിയും
سِيمَاهُمْ
X
അവരുടെ അടയാളം
فِي وُجُوهِهِم
X
അവരുടെ മുഖങ്ങളിലുണ്ട്
مِّنْ أَثَرِ السُّجُودِۚ
X
സുജൂദിന്റെ ഫലമായി
ذَٰلِكَ
X
അതാണ്
مَثَلُهُمْ
X
അവരുടെ ഉപമ
فِي التَّوْرَاةِۚ
X
തൗറാത്തില്‍
وَمَثَلُهُمْ
X
അവരുടെ ഉപമ
فِي الْإِنجِيلِ
X
ഇഞ്ചീലില്‍
كَزَرْعٍ
X
ഒരു വിളപോലെയാണ്
أَخْرَجَ
X
അത് പുറത്തുകാണിച്ചു
شَطْأَهُ
X
അതിന്റെ കൂമ്പ്
فَآزَرَهُ
X
പിന്നെ അതിനെ ശക്തിപ്പെടുത്തി
فَاسْتَغْلَظَ
X
അങ്ങനെ അത് കരുത്ത് നേടി
فَاسْتَوَىٰ
X
അത് എഴുന്നുനിന്നു
عَلَىٰ سُوقِهِ
X
അതിന്റെ കാണ്ഡത്തില്‍
يُعْجِبُ
X
അത് കൗതുകമുണര്‍ത്തുന്നു
الزُّرَّاعَ
X
കര്‍ഷകരില്‍
لِيَغِيظَ
X
കോപാകുലരാക്കാന്‍
بِهِمُ
X
അവരിലൂടെ
الْكُفَّارَۗ
X
സത്യനിഷേധികളെ
وَعَدَ اللَّهُ
X
അല്ലാഹു വാഗ്ദാനം നല്‍കിയിരിക്കുന്നു
الَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍ക്ക്
وَعَمِلُوا الصَّالِحَاتِ
X
സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക്‌
مِنْهُم
X
അവരില്‍നിന്ന്
مَّغْفِرَةً
X
പാപമോചനം
وَأَجْرًا
X
പ്രതിഫലവും
عَظِيمًا
X
മഹത്തായ
﴿48:29﴾ لَّا تَجِدُ
X
നീ കണ്ടെത്തുകയില്ല
قَوْمًا
X
ഒരു ജനതയെ
يُؤْمِنُونَ
X
വിശ്വസിക്കുന്ന
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും
يُوَادُّونَ
X
അവര്‍ സ്നേഹബന്ധം പുലര്‍ത്തുന്നതായി
مَنْ
X
ചിലരോട്
حَادَّ
X
വിരോധം പുലര്‍ത്തിയ
اللَّهَ
X
അല്ലാഹുവിനോട്
وَرَسُولَهُ
X
അവന്റെ ദൂതനോടും
وَلَوْ كَانُوا
X
അവരായിരുന്നാലും
آبَاءَهُمْ
X
അവരുടെ പിതാക്കള്‍
أَوْ
X
അല്ലെങ്കില്‍
أَبْنَاءَهُمْ
X
അവരുടെ പുത്രന്മാര്‍
أَوْ
X
അല്ലെങ്കില്‍
إِخْوَانَهُمْ
X
അവരുടെ സഹോദരന്മാര്‍
أَوْ
X
അല്ലെങ്കില്‍
عَشِيرَتَهُمْۚ
X
അവരുടെ കുടുംബക്കാര്‍
أُولَٰئِكَ
X
അവര്‍
كَتَبَ
X
അവന്‍ രേഖപ്പെടുത്തിയിരിക്കുന്നു
فِي قُلُوبِهِمُ
X
അവരുടെ ഹൃദയങ്ങളില്‍
الْإِيمَانَ
X
സത്യവിശ്വാസം
وَأَيَّدَهُم
X
അവരെ അവന്‍ ബലപ്പെടുത്തുകയും ചെയ്തു
بِرُوحٍ
X
ആത്മചൈതന്യം കൊണ്ട്
مِّنْهُۖ
X
അവനില്‍നിന്നുള്ള
وَيُدْخِلُهُمْ
X
അവന്‍ അവരെ പ്രവേശിപ്പിക്കുകയും ചെയ്യും
جَنَّاتٍ
X
സ്വര്‍ഗീയാരാമങ്ങളില്‍
تَجْرِي
X
ഒഴുകും
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُ
X
നദികള്‍
خَالِدِينَ
X
സ്ഥിരവാസികളായിട്ട്
فِيهَاۚ
X
അവയില്‍
رَضِيَ اللَّهُ
X
അല്ലാഹു തൃപ്തിപ്പെട്ടു
عَنْهُمْ
X
അവരെ സംബന്ധിച്ച്
وَرَضُوا
X
അവരും തൃപ്തിപ്പെട്ടു
عَنْهُۚ
X
അവനെ സംബന്ധിച്ച്
أُولَٰئِكَ
X
അവര്‍
حِزْبُ اللَّهِۚ
X
അല്ലാഹുവിന്റെ കക്ഷിയാണ്
أَلَا إِنَّ حِزْبَ اللَّهِ
X
നിശ്ചയം, അല്ലാഹുവിന്റെ കക്ഷി
هُمُ
X
അവര്‍ തന്നെയാണ്
الْمُفْلِحُونَ
X
വിജയം വരിക്കുന്നവര്‍
﴿58:22﴾ هُوَ
X
അവന്‍
الَّذِي أَخْرَجَ
X
പുറത്താക്കിയവനാണ്
الَّذِينَ كَفَرُوا
X
നിഷേധിച്ചവരെ
مِنْ أَهْلِ الْكِتَابِ
X
വേദക്കാരില്‍നിന്ന്
مِن دِيَارِهِمْ
X
അവരുടെ പാര്‍പ്പിടങ്ങളില്‍നിന്ന്
لِأَوَّلِ الْحَشْرِۚ
X
ഒന്നാമത്തെ പടപ്പുറപ്പാടില്‍
مَا ظَنَنتُمْ
X
നിങ്ങള്‍ കരുതിയിരുന്നില്ല
أَن يَخْرُجُواۖ
X
അവര്‍ പുറത്തുപോകുമെന്ന്
وَظَنُّوا
X
അവര്‍ കരുതി
أَنَّهُم
X
നിശ്ചയം അവര്‍
مَّانِعَتُهُمْ
X
അവരെ രക്ഷിക്കുമെന്ന്
حُصُونُهُم
X
അവരുടെ കോട്ടകള്‍
مِّنَ اللَّهِ
X
അല്ലാഹുവില്‍നിന്ന്
فَأَتَاهُمُ
X
എന്നാല്‍ അവരുടെ അടുത്ത് വന്നു
اللَّهُ
X
അല്ലാഹു
مِنْ حَيْثُ
X
വിധത്തില്‍
لَمْ يَحْتَسِبُواۖ
X
അവര്‍ വിചാരിച്ചിട്ടില്ലാത്ത
وَقَذَفَ
X
അവന്‍ ഇട്ടുകൊടുക്കുകയും ചെയ്തു
فِي قُلُوبِهِمُ
X
അവരുടെ ഹൃദയങ്ങളില്‍
الرُّعْبَۚ
X
പേടി
يُخْرِبُونَ
X
അവര്‍ തകര്‍ക്കുന്നു
بُيُوتَهُم
X
അവരുടെ വീടുകള്‍
بِأَيْدِيهِمْ
X
അവരുടെ കൈകള്‍കൊണ്ട്
وَأَيْدِي الْمُؤْمِنِينَ
X
വിശ്വാസികളുടെ കൈകള്‍ കൊണ്ടും
فَاعْتَبِرُوا
X
അതിനാല്‍ നിങ്ങള്‍ പാഠമുള്‍ക്കൊള്ളുക
يَا أُولِي الْأَبْصَارِ
X
കണ്ണുകളുള്ളവരേ
﴿59:2﴾