Repeated Words in Quran

< >
Total Found : 9
خَتَمَ اللَّهُ
X
അല്ലാഹു മുദ്രവെച്ചിരിക്കുന്നു
عَلَىٰ قُلُوبِهِمْ
X
അവരുടെ ഹൃദയങ്ങളില്‍
وَعَلَىٰ سَمْعِهِمْۖ
X
അവരുടെ കാതിനും
وَعَلَىٰ أَبْصَارِهِمْ
X
അവരുടെ കണ്ണുകളിലുണ്ട്
غِشَاوَةٌۖ
X
മൂടി
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
عَظِيمٌ
X
കൊടിയ
﴿2:7﴾ فِي قُلُوبِهِم
X
അവരുടെ മനസ്സുകളിലുണ്ട്
مَّرَضٌ
X
രോഗം
فَزَادَهُمُ
X
അവര്‍ക്ക് വര്‍ദ്ധിപ്പിച്ചു
اللَّهُ
X
അല്ലാഹു
مَرَضًاۖ
X
രോഗത്തെ
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
നോവിക്കുന്ന, നോവേറിയ
بِمَا كَانُوا
X
അവര്‍ ആയിക്കൊണ്ടിരുന്നതിനാല്‍
يَكْذِبُونَ
X
അവര്‍ കള്ളം പറയുന്നു
﴿2:10﴾ اللَّهُ
X
അല്ലാഹു
يَسْتَهْزِئُ
X
പരിഹസിക്കുന്നു
بِهِمْ
X
അവരെ
وَيَمُدُّهُمْ
X
അവര്‍ക്കു(അവസരം) നീട്ടിക്കൊടുക്കുകയും ചെയ്യുന്നു
فِي طُغْيَانِهِمْ
X
അവരുടെ അതിക്രമത്തില്‍
يَعْمَهُونَ
X
അവര്‍ അലഞ്ഞു നടക്കുന്നു
﴿2:15﴾ وَإِذْ أَخَذْنَا
X
നാം വാങ്ങിയ സന്ദര്‍ഭം
مِيثَاقَكُمْ
X
നിങ്ങളുടെ ഉറപ്പ്
وَرَفَعْنَا
X
നാം ഉയര്‍ത്തുകയും ചെയ്തു
فَوْقَكُمُ
X
നിങ്ങള്‍ക്ക് മീതെ
الطُّورَ
X
പര്‍വതത്തെ
خُذُوا
X
നിങ്ങള്‍ പിടിക്കുക
مَا آتَيْنَاكُم
X
നാം നിങ്ങള്‍ക്ക് നല്‍കിയതിനെ
بِقُوَّةٍ
X
ബലമായി
وَاسْمَعُواۖ
X
നിങ്ങള്‍ കേള്‍ക്കുകയും ചെയ്യുവിന്‍
قَالُوا
X
അവര്‍ പറഞ്ഞു
سَمِعْنَا
X
ഞങ്ങള്‍ കേട്ടു
وَعَصَيْنَا
X
ഞങ്ങള്‍ ധിക്കരിക്കുകയും ചെയ്തു
وَأُشْرِبُوا
X
അവര്‍ കുടിപ്പിക്കപ്പെട്ടിരിക്കുന്നു
فِي قُلُوبِهِمُ
X
അവരുടെ മനസ്സുകളില്‍
الْعِجْلَ
X
പശുക്കുട്ടി
بِكُفْرِهِمْۚ
X
അവരുടെ സത്യനിഷേധം നിമിത്തം
قُلْ
X
പറയുക
بِئْسَمَا يَأْمُرُكُم بِهِ
X
നിങ്ങളോട് കല്‍പിക്കുന്നത് വളരെ ചീത്ത തന്നെ
إِيمَانُكُمْ
X
നിങ്ങളുടെ വിശ്വാസം
إِن كُنتُم
X
നിങ്ങളാണെങ്കില്‍
مُّؤْمِنِينَ
X
വിശ്വാസികള്‍
﴿2:93﴾ إِنَّ الصَّفَا
X
തീര്‍ച്ചയായും സ്വഫാ
وَالْمَرْوَةَ
X
മര്‍വയും
مِن شَعَائِرِ اللَّهِۖ
X
അല്ലാഹുവിന്റെ അടയാളങ്ങളില്‍ പെട്ടതാണ്
فَمَنْ حَجَّ
X
വല്ലവനും ഹജ്ജ് നിര്‍വഹിച്ചാല്‍
الْبَيْتَ
X
ദൈവഭവനത്തിങ്കല്‍
أَوِ اعْتَمَرَ
X
അല്ലെങ്കില്‍ ഉംറ നിര്‍വഹിച്ചു
فَلَا جُنَاحَ
X
കുറ്റമില്ല
عَلَيْهِ
X
അവന്റെ മേല്‍
أَن يَطَّوَّفَ بِهِمَاۚ
X
അവക്കിടയില്‍ പ്രദക്ഷിണം നടത്തുന്നത്
وَمَن تَطَوَّعَ
X
ആരെങ്കിലും സ്വമേധയാ നിര്‍വഹിക്കുന്നുവെങ്കില്‍
خَيْرًا
X
നന്മ
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
شَاكِرٌ
X
നന്ദിയുള്ളവനാണ്
عَلِيمٌ
X
സര്‍വജ്ഞനുമാണ്
﴿2:158﴾ إِذْ تَبَرَّأَ
X
ഒഴിഞ്ഞുമാറുമ്പോള്‍
الَّذِينَ اتُّبِعُوا
X
പിന്തുടരപ്പെട്ടവര്‍
مِنَ الَّذِينَ اتَّبَعُوا
X
പിന്തുടര്‍ന്നവരില്‍ നിന്ന്
وَرَأَوُا
X
അവര്‍ കണ്ടുമുട്ടുകയും ചെയ്താല്‍
الْعَذَابَ
X
ശിക്ഷയെ
وَتَقَطَّعَتْ
X
അറ്റുപോവുകയും ചെയ്താല്‍
بِهِمُ
X
അവരോടുള്ള
الْأَسْبَابُ
X
ബന്ധങ്ങള്‍
﴿2:166﴾ هُوَ
X
അവന്‍
الَّذِي أَنزَلَ
X
ഇറക്കിയവന്‍
عَلَيْكَ
X
താങ്കള്‍ക്ക്
الْكِتَابَ
X
വേദഗ്രന്ഥം
مِنْهُ
X
അതില്‍
آيَاتٌ
X
വാക്യങ്ങള്‍, സൂക്തങ്ങള്‍
مُّحْكَمَاتٌ
X
ഖണ്ഡിതമായ, സുവ്യക്തമായ
هُنَّ
X
അവയാണ്
أُمُّ الْكِتَابِ
X
വേദഗ്രന്ഥത്തിന്റെ കാതല്‍
وَأُخَرُ
X
മറ്റു ചിലത്
مُتَشَابِهَاتٌۖ
X
അസ്പഷ്ടമായവ, തെളിച്ച് പറഞ്ഞിട്ടില്ലാത്തവ
فَأَمَّا
X
എന്നാല്‍
الَّذِينَ فِي قُلُوبِهِمْ
X
തങ്ങളുടെ ഹൃദയത്തിലുള്ളവര്‍
زَيْغٌ
X
വക്രത
فَيَتَّبِعُونَ
X
അവര്‍ പിന്‍പറ്റുന്നു
مَا تَشَابَهَ
X
വ്യക്തതയില്ലാത്തത്
مِنْهُ
X
അതില്‍ നിന്ന്
ابْتِغَاءَ
X
ആഗ്രഹിച്ച്
الْفِتْنَةِ
X
കുഴപ്പം
وَابْتِغَاءَ
X
ആഗ്രഹിച്ചും
تَأْوِيلِهِۗ
X
അതിന്റെ വ്യാഖ്യാനം
وَمَا يَعْلَمُ
X
അറിയുകയില്ല
تَأْوِيلَهُ
X
അതിന്റെ വ്യാഖ്യാനം
إِلَّا اللَّهُۗ
X
അല്ലാഹു ഒഴികെ
وَالرَّاسِخُونَ
X
പക്വത നേടിയവര്‍
فِي الْعِلْمِ
X
അറിവില്‍
يَقُولُونَ
X
അവര്‍ പറയും
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
بِهِ
X
അതില്‍
كُلٌّ
X
എല്ലാം
مِّنْ عِندِ رَبِّنَاۗ
X
ഞങ്ങളുടെ നാഥനില്‍ നിന്നുള്ളതാണ്
وَمَا يَذَّكَّرُ
X
ആലോചിച്ചറിയുന്നില്ല, ഓര്‍മിക്കുന്നില്ല
إِلَّا
X
അല്ലാതെ
أُولُو الْأَلْبَابِ
X
ബുദ്ധിമാന്‍മാര്‍
﴿3:7﴾ كَدَأْبِ
X
അനുഭവം പോലെ, പരിണിതിപോലെ
آلِ فِرْعَوْنَ
X
ഫറവോന്‍ കുടുംബത്തിന്റെ
وَالَّذِينَ مِن قَبْلِهِمْۚ
X
അവര്‍ക്ക് മുമ്പുള്ളവരുടെയും
كَذَّبُوا
X
അവര്‍ കളവാക്കി
بِآيَاتِنَا
X
നമ്മുടെ ദൃഷ്ടാന്തങ്ങളെ
فَأَخَذَهُمُ
X
അപ്പോള്‍ അവരെ പിടികൂടി
اللَّهُ
X
അല്ലാഹു
بِذُنُوبِهِمْۗ
X
അവരുടെ കുറ്റങ്ങള്‍ കാരണമായി
وَاللَّهُ
X
അല്ലാഹു
شَدِيدُ
X
കഠിനനാണ്
الْعِقَابِ
X
ശിക്ഷയാല്‍
﴿3:11﴾ وَالَّذِينَ
X
അവര്‍ ഒരു കൂട്ടരാകുന്നു
إِذَا فَعَلُوا
X
അവര്‍ ചെയ്താല്‍
فَاحِشَةً
X
വല്ല നീചകൃത്യവും
أَوْ ظَلَمُوا
X
അല്ലെങ്കില്‍ അക്രമം കാണിച്ചാല്‍
أَنفُسَهُمْ
X
തങ്ങളോട് തന്നെ
ذَكَرُوا
X
അവര്‍ ഓര്‍ക്കുന്നു(ഓര്‍ക്കും)
اللَّهَ
X
അല്ലാഹുവെ
فَاسْتَغْفَرُوا
X
അപ്പോള്‍ തന്നെ അവര്‍ മാപ്പിരക്കും
لِذُنُوبِهِمْ
X
തങ്ങളുടെ പാപങ്ങള്‍ക്ക്
وَمَن يَغْفِرُ
X
ആര് പൊറുക്കും
الذُّنُوبَ
X
പാപങ്ങള്‍
إِلَّا اللَّهُ
X
അല്ലാഹുവല്ലാതെ
وَلَمْ يُصِرُّوا
X
അവര്‍ ഉറച്ചുനില്‍ക്കുകയുമില്ല
عَلَىٰ مَا فَعَلُوا
X
അവര്‍ പ്രവര്‍ത്തിച്ചതില്‍ (തെറ്റുകളില്‍)
وَهُمْ يَعْلَمُونَ
X
അവര്‍ അറിയുന്നവരായിരിക്കെ
﴿3:135﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
لَا تَكُونُوا
X
നിങ്ങള്‍ ആവരുത്
كَالَّذِينَ كَفَرُوا
X
നിഷേധിച്ചവരെപ്പോലെ
وَقَالُوا
X
അവര്‍ പറഞ്ഞു
لِإِخْوَانِهِمْ
X
തങ്ങളുടെ സഹോദരങ്ങളോട്, തങ്ങളുടെ സഹോദരങ്ങളെകുറിച്ച്
إِذَا ضَرَبُوا
X
അവര്‍ സഞ്ചരിച്ചാല്‍(കച്ചവടത്തിന്)
فِي الْأَرْضِ
X
ഭൂമിയില്‍
أَوْ كَانُوا
X
അല്ലെങ്കില്‍ അവര്‍ ആയാല്‍
غُزًّى
X
യോദ്ധാക്കളായി
لَّوْ كَانُوا
X
അവര്‍ ആയിരുന്നുവെങ്കില്‍
عِندَنَا
X
ഞങ്ങളുടെ അടുത്ത്
مَا مَاتُوا
X
അവര്‍ മരിക്കുകയില്ലായിരുന്നു
وَمَا قُتِلُوا
X
അവര്‍ കൊല്ലപ്പെടുകയുമില്ലായിരുന്നു
لِيَجْعَلَ اللَّهُ
X
അല്ലാഹു ആക്കുന്നതിന് വേണ്ടി
ذَٰلِكَ
X
അത്
حَسْرَةً
X
ഖേദം
فِي قُلُوبِهِمْۗ
X
അവരുടെ മനസ്സുകളില്‍
وَاللَّهُ
X
അല്ലാഹുവാണ്
يُحْيِي
X
ജീവിപ്പിക്കുന്നത്
وَيُمِيتُۗ
X
മരിപ്പിക്കുന്നതും
وَاللَّهُ
X
അല്ലാഹു
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നത്
بَصِيرٌ
X
സൂക്ഷ്മമായി കാണുന്നവനാണ്
﴿3:156﴾ وَلِيَعْلَمَ
X
അവന്‍ തിരിച്ചറിയാനും
الَّذِينَ نَافَقُواۚ
X
കപടവിശ്വാസം കാണിച്ചവരെ
وَقِيلَ
X
പറയപ്പെട്ടു
لَهُمْ
X
അവരോട്
تَعَالَوْا
X
നിങ്ങള്‍ വരൂ
قَاتِلُوا
X
നിങ്ങള്‍ യുദ്ധം ചെയ്യൂ
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
أَوِ ادْفَعُواۖ
X
അല്ലെങ്കില്‍ ചെറുത്തുനില്‍ക്കൂ, പ്രതിരോധിക്കൂ
قَالُوا
X
അവര്‍ പറഞ്ഞു
لَوْ نَعْلَمُ
X
ഞങ്ങള്‍ അറിഞ്ഞിരുന്നുവെങ്കില്‍
قِتَالًا
X
യുദ്ധം (ഉണ്ടാകുമെന്ന്)
لَّاتَّبَعْنَاكُمْۗ
X
ഞങ്ങള്‍ നിങ്ങളെ പിന്തുടരുമായിരുന്നു
هُمْ
X
അവര്‍
لِلْكُفْرِ
X
സത്യനിഷേധത്തോട്
يَوْمَئِذٍ
X
അന്ന്
أَقْرَبُ
X
കൂടുതല്‍ അടുപ്പം
مِنْهُمْ
X
അവര്‍ക്ക്
لِلْإِيمَانِۚ
X
സത്യവിശ്വാസത്തേക്കാള്‍
يَقُولُونَ
X
അവര്‍ പറയുന്നു
بِأَفْوَاهِهِم
X
അവരുടെ വായകള്‍കൊണ്ട്
مَّا لَيْسَ
X
ഇല്ലാത്തത്
فِي قُلُوبِهِمْۗ
X
അവരുടെ മനസ്സുകളില്‍
وَاللَّهُ
X
അല്ലാഹു
أَعْلَمُ
X
നന്നായി അറിയുന്നവന്‍ (ആകുന്നു)
بِمَا يَكْتُمُونَ
X
അവര്‍ മറച്ചുവെക്കുന്നത്
﴿3:167﴾ فَرِحِينَ
X
സന്തുഷ്ടരായിക്കൊണ്ട്
بِمَا آتَاهُمُ
X
അവര്‍ക്ക് നല്‍കിയതില്‍
اللَّهُ
X
അല്ലാഹു
مِن فَضْلِهِ
X
അവന്റെ അനുഗ്രഹത്തില്‍ നിന്ന്
وَيَسْتَبْشِرُونَ
X
അവര്‍ സന്തോഷിക്കുകയും ചെയ്യുന്നു
بِالَّذِينَ لَمْ يَلْحَقُوا
X
എത്തിച്ചേര്‍ന്നിട്ടില്ലാത്തവരെക്കുറിച്ച്
بِهِم
X
തങ്ങളോടൊപ്പം
مِّنْ خَلْفِهِمْ
X
തങ്ങളുടെ പിന്നിലുള്ള
أَلَّا خَوْفٌ
X
ഒന്നും പേടിക്കാനില്ലെന്നതിനാല്‍
عَلَيْهِمْ
X
അവരുടെമേല്‍
وَلَا هُمْ يَحْزَنُونَ
X
അവര്‍ ദുഃഖിക്കുന്നവരല്ലെന്നും
﴿3:170﴾ الَّذِينَ يَذْكُرُونَ
X
സ്മരിക്കുന്നവര്‍(ആണവര്‍)
اللَّهَ
X
അല്ലാഹുവിനെ
قِيَامًا
X
നിന്നും
وَقُعُودًا
X
ഇരുന്നും
وَعَلَىٰ جُنُوبِهِمْ
X
കിടന്നും
وَيَتَفَكَّرُونَ
X
ചിന്തിക്കുന്നവരും
فِي خَلْقِ
X
സൃഷ്ടിയെപ്പറ്റി
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِ
X
ഭൂമിയുടെയും
رَبَّنَا
X
(അവര്‍ പറയും) ഞങ്ങളുടെ നാഥാ
مَا خَلَقْتَ
X
നീ സൃഷ്ടിച്ചിട്ടില്ല
هَٰذَا
X
ഇതൊന്നും
بَاطِلًا
X
വെറുതെ (പാഴ്വേലയായി)
سُبْحَانَكَ
X
നീ എത്ര പരിശുദ്ധന്‍
فَقِنَا
X
അതിനാല്‍ നീ ഞങ്ങളെ കാത്തുരക്ഷിക്കേണമേ
عَذَابَ النَّارِ
X
നരകശിക്ഷയില്‍ നിന്ന്
﴿3:191﴾ وَمَاذَا
X
എന്താണ്
عَلَيْهِمْ
X
അവരുടെമേല്‍
لَوْ آمَنُوا
X
അവര്‍ വിശ്വസിച്ചെങ്കില്‍
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും
وَأَنفَقُوا
X
അവര്‍ ചെലവഴിക്കുകയും
مِمَّا رَزَقَهُمُ
X
അവര്‍ക്ക് നല്‍കിയതില്‍ നിന്ന്
اللَّهُۚ
X
അല്ലാഹു
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
بِهِمْ
X
അവരെപ്പറ്റി
عَلِيمًا
X
ഏറെ അറിയുന്നവന്‍
﴿4:39﴾ يَوْمَئِذٍ
X
അന്ന്
يَوَدُّ الَّذِينَ كَفَرُوا
X
സത്യത്തെ നിഷേധിച്ചവര്‍ കൊതിക്കും
وَعَصَوُا
X
ധിക്കരിച്ചവരും
الرَّسُولَ
X
ദൈവദൂതനെ
لَوْ تُسَوَّىٰ
X
നിരപ്പാക്കപ്പെട്ടെങ്കില്‍
بِهِمُ
X
അവരെയുംകൊണ്ട്
الْأَرْضُ
X
ഭൂമി
وَلَا يَكْتُمُونَ اللَّهَ
X
അവര്‍ അല്ലാഹുവില്‍ നിന്ന് മറച്ചുവെക്കുന്നില്ല
حَدِيثًا
X
ഒരു വിവരവും
﴿4:42﴾ أُولَٰئِكَ الَّذِينَ
X
അവര്‍ യാതൊരുത്തരാകുന്നു
يَعْلَمُ
X
അറിയുന്നു
اللَّهُ
X
അല്ലാഹു
مَا فِي قُلُوبِهِمْ
X
അവരുടെ മനസ്സുകളിലുള്ളത്
فَأَعْرِضْ
X
അതിനാല്‍ വിട്ടേക്കുക
عَنْهُمْ
X
അവരെ
وَعِظْهُمْ
X
അവര്‍ക്ക് സദുപദേശം നല്‍കുക
وَقُل
X
പറയുകയും ചെയ്യുക
لَّهُمْ
X
അവരോട്
فِي أَنفُسِهِمْ
X
അവരുടെ മനസ്സുകളില്‍
قَوْلًا
X
വാക്ക്
بَلِيغًا
X
തട്ടുന്ന, സ്വാധീനിക്കുന്ന
﴿4:63﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
كُونُوا
X
നിങ്ങള്‍ ആയിരിക്കുവിന്‍
قَوَّامِينَ
X
സദാ നിലകൊള്ളുന്നവര്‍
بِالْقِسْطِ
X
നീതിയില്‍
شُهَدَاءَ
X
സാക്ഷ്യം വഹിക്കുന്നവര്‍
لِلَّهِ
X
അല്ലാഹുവിന് വേണ്ടി
وَلَوْ عَلَىٰ أَنفُسِكُمْ
X
അത് നിങ്ങള്‍ക്ക് തന്നെ എതിരായിരുന്നാലും
أَوِ الْوَالِدَيْنِ
X
അല്ലെങ്കില്‍ (നിങ്ങളുടെ) മാതാപിതാക്കള്‍ക്ക്
وَالْأَقْرَبِينَۚ
X
അടുത്തബന്ധുക്കള്‍ക്കും
إِن يَكُنْ
X
അവന്‍ ആയിരുന്നാല്‍
غَنِيًّا
X
ധനികന്‍
أَوْ فَقِيرًا
X
അല്ലെങ്കില്‍ ദരിദ്രന്‍
فَاللَّهُ
X
അപ്പോള്‍ അല്ലാഹുവാണ്
أَوْلَىٰ
X
കൂടുതല്‍ അടുപ്പമുള്ളവന്‍
بِهِمَاۖ
X
ഇരുകൂട്ടരോടും
فَلَا تَتَّبِعُوا
X
അതിനാല്‍ നിങ്ങള്‍ പിന്‍പറ്റരുത്
الْهَوَىٰ
X
സ്വേഛയെ
أَن تَعْدِلُواۚ
X
നിങ്ങള്‍ നീതി നടത്താതിരിക്കാന്‍
وَإِن تَلْوُوا
X
നിങ്ങള്‍ വള(ച്ചൊടി)ക്കുകയോ
أَوْ تُعْرِضُوا
X
അല്ലെങ്കില്‍ ഒഴിഞ്ഞുമാറുകയോ ചെയ്യുകയാണെങ്കില്‍
فَإِنَّ اللَّهَ كَانَ
X
അപ്പോള്‍ നിശ്ചയമായും അല്ലാഹു ആയിരിക്കുന്നു
بِمَا تَعْمَلُونَ
X
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച്
خَبِيرًا
X
സൂക്ഷ്മമായി അറിയുന്നവന്‍
﴿4:135﴾ وَأَنِ احْكُم
X
നീ വിധികല്‍പിക്കണമെന്ന(നിര്‍ദേശത്തോടെയും)
بَيْنَهُم
X
അവര്‍ക്കിടയില്‍
بِمَا أَنزَلَ اللَّهُ
X
അല്ലാഹു അവതരിപ്പിച്ചതനുസരിച്ച്
وَلَا تَتَّبِعْ
X
നീ പിന്‍പറ്റരുത്
أَهْوَاءَهُمْ
X
അവരുടെ ഇച്ഛകളെ
وَاحْذَرْهُمْ
X
അവരെക്കുറിച്ച് നീ ജാഗ്രത പുലര്‍ത്തുകയും ചെയ്യുക
أَن يَفْتِنُوكَ
X
അവര്‍ നിന്നെ തെറ്റിച്ചുകളയുന്നതിനെക്കുറിച്ച്
عَن بَعْضِ
X
ചിലതില്‍നിന്ന്
مَا أَنزَلَ اللَّهُ
X
അല്ലാഹു ഇറക്കിത്തന്നവയില്‍
إِلَيْكَۖ
X
നിനക്ക്
فَإِن تَوَلَّوْا
X
ഇനി അവര്‍ പിന്തിരിഞ്ഞുപോകുന്നുവെങ്കില്‍
فَاعْلَمْ
X
നീ അറിയുക
أَنَّمَا يُرِيدُ اللَّهُ
X
നിശ്ചയം അല്ലാഹു ഉദ്ദേശിക്കുന്നു
أَن يُصِيبَهُم
X
അവരെ ആപത്തിലകപ്പെടുത്താന്‍
بِبَعْضِ
X
ചിലതുകാരണമായി
ذُنُوبِهِمْۗ
X
അവരുടെ തെറ്റുകളില്‍
وَإِنَّ كَثِيرًا
X
തീര്‍ച്ചയായും ഏറെപേരും
مِّنَ النَّاسِ
X
ജനങ്ങളില്‍നിന്ന്
لَفَاسِقُونَ
X
ധിക്കാരികളാണ്
﴿5:49﴾ فَتَرَى
X
എന്നാല്‍ നിനക്ക് കാണാം
الَّذِينَ
X
ഒരു കൂട്ടരെ
فِي قُلُوبِهِم
X
അവരുടെ മനസ്സുകളിലുണ്ട്
مَّرَضٌ
X
ദീനം
يُسَارِعُونَ
X
അവര്‍ തിടുക്കം കൂട്ടുന്നു
فِيهِمْ
X
അവരില്‍(അവരുമായി കൂട്ടുകൂടുന്നതിന്)
يَقُولُونَ
X
അവര്‍ പറയുന്നു
نَخْشَىٰ
X
ഞങ്ങള്‍ ആശങ്കപ്പെടുന്നെന്ന്
أَن تُصِيبَنَا
X
ഞങ്ങളെ ബാധിക്കുമെന്ന്
دَائِرَةٌۚ
X
ആപത്ത്
فَعَسَى اللَّهُ
X
എന്നാല്‍ അല്ലാഹു ആയേക്കാം
أَن يَأْتِيَ
X
അവന്‍ നല്‍കാന്‍
بِالْفَتْحِ
X
വിജയം
أَوْ
X
അല്ലെങ്കില്‍
أَمْرٍ
X
വല്ല തീര്‍പ്പും
مِّنْ عِندِهِ
X
അവന്റെ ഭാഗത്തുനിന്ന്
فَيُصْبِحُوا
X
അപ്പോള്‍ അവര്‍ ആയിത്തീരും
عَلَىٰ مَا أَسَرُّوا
X
അവര്‍ മറച്ചുവെച്ചതിന്റെ പേരില്‍
فِي أَنفُسِهِمْ
X
അവരുടെ മനസ്സുകളില്‍
نَادِمِينَ
X
ഖേദിക്കുന്നവര്‍
﴿5:52﴾ أَلَمْ يَرَوْا
X
അവര്‍ കണ്ടിട്ടില്ലേ?
كَمْ
X
എത്ര (എത്രയേറെ)
أَهْلَكْنَا
X
നാം നശിപ്പിച്ചു
مِن قَبْلِهِم
X
അവര്‍ക്കുമുമ്പ്
مِّن قَرْنٍ
X
തലമുറകളെ
مَّكَّنَّاهُمْ
X
നാമവര്‍ക്ക് സൗകര്യം ചെയ്തുകൊടുത്തു
فِي الْأَرْضِ
X
ഭൂമിയില്‍
مَا لَمْ نُمَكِّن
X
നാം ചെയ്തുതന്നിട്ടില്ലാത്ത സൗകര്യം
لَّكُمْ
X
നിങ്ങള്‍ക്ക്
وَأَرْسَلْنَا
X
നാം അയക്കുകയും (വര്‍ഷിപ്പിക്കുകയും)ചെയ്തു
السَّمَاءَ
X
മഴ
عَلَيْهِم
X
അവര്‍ക്ക്
مِّدْرَارًا
X
ധാരാളമായി
وَجَعَلْنَا
X
നാം ആക്കുകയുംചെയ്തു
الْأَنْهَارَ
X
പുഴകളെ
تَجْرِي
X
അവ ഒഴുകുന്നു
مِن تَحْتِهِمْ
X
അവരുടെ താഴ്ഭാഗത്തൂടെ
فَأَهْلَكْنَاهُم
X
പിന്നീട് നാമവരെ നശിപ്പിച്ചു
بِذُنُوبِهِمْ
X
അവരുടെ പാപങ്ങളുടെ ഫലമായി
وَأَنشَأْنَا
X
നാം വളര്‍ത്തിക്കൊണ്ടുവരികയും ചെയ്തു
مِن بَعْدِهِمْ
X
അവര്‍ക്കു പിറകെ
قَرْنًا
X
തലമുറകളെ
آخَرِينَ
X
മറ്റു
﴿6:6﴾ وَمِنْهُم
X
അവരുടെ കൂട്ടത്തിലുണ്ട്
مَّن
X
ചിലര്‍
يَسْتَمِعُ
X
അവര്‍ ശ്രദ്ധിച്ചുകേള്‍ക്കും
إِلَيْكَۖ
X
നിന്നിലേക്ക് (നീ പറയുന്നത്)
وَجَعَلْنَا
X
നാം ഉണ്ടാക്കിയിരിക്കുന്നു
عَلَىٰ قُلُوبِهِمْ
X
അവരുടെ ഹൃദയങ്ങളിന്മേല്‍
أَكِنَّةً
X
മൂടികള്‍
أَن يَفْقَهُوهُ
X
അവരത് മനസ്സിലാക്കാന്‍(മനസ്സിലാക്കാതിരിക്കാന്‍)
وَفِي آذَانِهِمْ
X
അവരുടെ കാതുകള്‍ക്ക്
وَقْرًاۚ
X
അടപ്പ്
وَإِن يَرَوْا
X
അവര്‍ കണ്ടാലും
كُلَّ آيَةٍ
X
എല്ലാ തെളിവുകളും
لَّا يُؤْمِنُوا
X
അവര്‍ വിശ്വസിക്കുകയില്ല
بِهَاۚ
X
അവയില്‍
حَتَّىٰ
X
എത്രത്തോളമെന്നാല്‍
إِذَا جَاءُوكَ
X
അവര്‍ നിന്റെയടുത്ത് വന്നാല്‍
يُجَادِلُونَكَ
X
നിന്നോട് തര്‍ക്കിക്കാന്‍
يَقُولُ
X
പറയും
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
إِنْ
X
അല്ല
هَٰذَا
X
ഇത്
إِلَّا
X
അല്ലാതെ
أَسَاطِيرُ
X
കെട്ടുകഥകള്‍
الْأَوَّلِينَ
X
പൂര്‍വികരുടെ
﴿6:25﴾ وَلَا تَطْرُدِ
X
നീ ആട്ടിയകറ്റരുത്
الَّذِينَ يَدْعُونَ
X
പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരെ
رَبَّهُم
X
തങ്ങളുടെ നാഥനോട്
بِالْغَدَاةِ
X
രാവിലെ
وَالْعَشِيِّ
X
വൈകുന്നേരവും
يُرِيدُونَ
X
അവര്‍ പ്രതീക്ഷിക്കുന്നു
وَجْهَهُۖ
X
അവന്റെ മുഖം (പ്രീതി)
مَا عَلَيْكَ
X
നിനക്ക് ബാധ്യതയില്ല
مِنْ حِسَابِهِم
X
അവരുടെ കണക്കില്‍പെട്ട
مِّن شَيْءٍ
X
ഒരു വസ്തുവിന്റെയും
وَمَا
X
ഇല്ല
مِنْ حِسَابِكَ
X
നിന്റെ കണക്കില്‍പെട്ട
عَلَيْهِم
X
അവരുടെമേല്‍
مِّن شَيْءٍ
X
ഒന്നിന്റെയും
فَتَطْرُدَهُمْ
X
എന്നിട്ടും നീ അവരെ ആട്ടിയകറ്റുന്നു(എങ്കില്‍)
فَتَكُونَ
X
അപ്പോള്‍ നീ പെട്ടുപോകും
مِنَ الظَّالِمِينَ
X
അക്രമികളില്‍
﴿6:52﴾ وَمَا
X
ഇല്ല
عَلَى الَّذِينَ يَتَّقُونَ
X
സൂക്ഷ്മതപാലിച്ചു കഴിയുന്നവരുടെ ബാധ്യതയായി
مِنْ حِسَابِهِم
X
അവരുടെ കണക്കില്‍നിന്ന്
مِّن شَيْءٍ
X
യാതൊന്നും
وَلَٰكِن
X
എന്നാല്‍
ذِكْرَىٰ
X
ഓര്‍മിപ്പിക്കേണ്ടതുണ്ട്
لَعَلَّهُمْ
X
അവര്‍ ആയേക്കാം
يَتَّقُونَ
X
അവര്‍ സൂക്ഷ്മതപാലിക്കുന്നു(പാലിക്കുന്നവര്‍)
﴿6:69﴾ أَوَلَمْ يَهْدِ
X
(അവരെ) നേര്‍വഴിക്കു നയിക്കുന്നില്ലേ
لِلَّذِينَ يَرِثُونَ
X
അനന്തരാവകാശികളായിത്തീരുന്നവര്‍ക്ക്
الْأَرْضَ
X
ഭൂമിയുടെ
مِن بَعْدِ أَهْلِهَا
X
അതിന്റെ അവകാശികള്‍ക്കു ശേഷം
أَن لَّوْ نَشَاءُ
X
നാം ഇച്ഛിക്കുന്നുവെങ്കില്‍
أَصَبْنَاهُم
X
നാം അവരെ ശിക്ഷ ബാധിപ്പിക്കുന്നതാണ് (എന്ന ബോധം)
بِذُنُوبِهِمْۚ
X
അവരുടെ പാപങ്ങളുടെ പേരില്‍
وَنَطْبَعُ
X
നാം മുദ്ര വെക്കുകയും ചെയ്യും
عَلَىٰ قُلُوبِهِمْ
X
അവരുടെ മനസ്സുകളില്‍
فَهُمْ
X
അതോടെ അവര്‍
لَا يَسْمَعُونَ
X
അവര്‍ കേള്‍ക്കുകയില്ല
﴿7:100﴾ وَإِذْ
X
സന്ദര്‍ഭവും (ഓര്‍ക്കുക)
نَتَقْنَا
X
നാം ഉയര്‍ത്തി നിര്‍ത്തി
الْجَبَلَ
X
പര്‍വതത്തെ
فَوْقَهُمْ
X
അവരുടെ മീതെ
كَأَنَّهُ ظُلَّةٌ
X
അത് ഒരു കുടയെന്ന പോലെ
وَظَنُّوا
X
അവര്‍ വിചാരിക്കുകയും ചെയ്തു
أَنَّهُ
X
തീര്‍ച്ചയായും അത്
وَاقِعٌ بِهِمْ
X
അവരുടെ മേല്‍ വീഴുന്നത് (ആണെന്ന്)
خُذُوا
X
നിങ്ങള്‍ പിടിക്കുക
مَا آتَيْنَاكُم
X
നിങ്ങള്‍ക്ക് നാം നല്‍കിയത്
بِقُوَّةٍ
X
ശക്തിയോടെ
وَاذْكُرُوا
X
നിങ്ങള്‍ ഓര്‍ക്കുകയും ചെയ്യുക
مَا فِيهِ
X
അതിലുള്ളത്
لَعَلَّكُمْ تَتَّقُونَ
X
നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നവരായേക്കാം
﴿7:171﴾ أَوَلَمْ يَتَفَكَّرُواۗ
X
അവര്‍ ചിന്തിച്ചു നോക്കിയിട്ടില്ലേ
مَا بِصَاحِبِهِم
X
തങ്ങളുടെ കൂട്ടുകാരന് ഇല്ല (എന്ന്)
مِّن جِنَّةٍۚ
X
ഒരു ഭ്രാന്തും
إِنْ هُوَ
X
അദ്ദേഹം അല്ല
إِلَّا نَذِيرٌ
X
മുന്നറിയിപ്പുകാരനല്ലാതെ
مُّبِينٌ
X
വ്യക്തമായ
﴿7:184﴾ إِذْ
X
സന്ദര്‍ഭം
يَقُولُ
X
പറഞ്ഞുകൊണ്ടിരുന്നു
الْمُنَافِقُونَ
X
കപടവിശ്വാസികള്‍
وَالَّذِينَ
X
ഒരു കൂട്ടരും
فِي قُلُوبِهِم
X
അവരുടെ മനസ്സുകളില്‍
مَّرَضٌ
X
ദീനമുണ്ട്
غَرَّ
X
വഞ്ചിച്ചിരിക്കുന്നു
هَٰؤُلَاءِ
X
ഇക്കൂട്ടരെ
دِينُهُمْۗ
X
അവരുടെ മതം
وَمَن
X
ആരെങ്കിലും
يَتَوَكَّلْ
X
ഭരമേല്‍പ്പിക്കുന്നുവെങ്കില്‍
عَلَى اللَّهِ
X
അല്ലാഹുവില്‍
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
عَزِيزٌ
X
അജയ്യനാണ്
حَكِيمٌ
X
യുക്തിമാനും
﴿8:49﴾ كَدَأْبِ
X
സമ്പ്രദായം പോലെയാണ്
آلِ
X
സംഘത്തിന്റെ
فِرْعَوْنَۙ
X
ഫറവോന്റെ
وَالَّذِينَ مِن قَبْلِهِمْۚ
X
അവരുടെ മുമ്പുള്ളവരുടെയും
كَفَرُوا
X
അവര്‍ തള്ളിപ്പറഞ്ഞു
بِآيَاتِ اللَّهِ
X
അല്ലാഹുവിന്റെ വചനങ്ങളെ
فَأَخَذَهُمُ اللَّهُ
X
അപ്പോള്‍ അല്ലാഹു അവരെ പിടികൂടി
بِذُنُوبِهِمْۗ
X
അവരുടെ പാപങ്ങളുടെ പേരില്‍
إِنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
قَوِيٌّ
X
സര്‍വശക്തനാണ്
شَدِيدُ
X
കഠിനനുമാണ്
الْعِقَابِ
X
ശിക്ഷിക്കുന്നതില്‍
﴿8:52﴾ كَدَأْبِ
X
കാര്യം പോലെ
آلِ
X
സംഘത്തിന്റെ
فِرْعَوْنَۙ
X
ഫറവോന്റെ
وَالَّذِينَ مِن قَبْلِهِمْۚ
X
അവര്‍ക്കുമുമ്പുള്ളവരുടെയും
كَذَّبُوا
X
അവര്‍ തള്ളിപ്പറഞ്ഞു
بِآيَاتِ
X
പ്രമാണങ്ങളെ
رَبِّهِمْ
X
തങ്ങളുടെ നാഥന്റെ
فَأَهْلَكْنَاهُم
X
അങ്ങനെ അവരെ നാം നശിപ്പിച്ചു
بِذُنُوبِهِمْ
X
അവരുടെ പാപങ്ങളുടെ പേരില്‍
وَأَغْرَقْنَا
X
നാം മുക്കി നശിപ്പിക്കുകയും ചെയ്തു
آلَ
X
ആളുകളെ
فِرْعَوْنَۚ
X
ഫറവോന്റെ
وَكُلٌّ
X
അവരൊക്കെയും
كَانُوا
X
ആയിരുന്നു
ظَالِمِينَ
X
അക്രമികള്‍
﴿8:54﴾ فَإِمَّا تَثْقَفَنَّهُمْ
X
അതിനാല്‍ അവരെ നീ കണ്ട്മുട്ടിയാല്‍
فِي الْحَرْبِ
X
യുദ്ധത്തില്‍
فَشَرِّدْ
X
വിരട്ടിയോടിക്കുക
بِهِم
X
അവരെക്കൊണ്ട്
مَّنْ
X
ആളുകളെ
خَلْفَهُمْ
X
അവരുടെ പിറകിലുള്ളതായ
لَعَلَّهُمْ
X
അവര്‍ ആയേക്കാം
يَذَّكَّرُونَ
X
പാഠം സ്വീകരിക്കുന്നവര്‍
﴿8:57﴾ وَأَلَّفَ
X
അവന്‍ ഇണക്കമുണ്ടാക്കുകയും ചെയ്തു
بَيْنَ
X
ഇടയില്‍
قُلُوبِهِمْۚ
X
അവരുടെ മനസ്സുകള്‍ക്ക്
لَوْ أَنفَقْتَ
X
നീ ചെലവഴിച്ചാല്‍
مَا فِي الْأَرْضِ
X
ഭൂമിയിലുള്ളത്
جَمِيعًا
X
മുഴുവന്‍
مَّا أَلَّفْتَ
X
കൂട്ടിയിണക്കാന്‍ നിനക്ക് കഴിയുമായിരുന്നില്ല
بَيْنَ
X
ഇടയില്‍
قُلُوبِهِمْ
X
അവരുടെ മനസ്സുകള്‍ക്ക്
وَلَٰكِنَّ اللَّهَ
X
എന്നാല്‍ അല്ലാഹു
أَلَّفَ
X
അവന്‍ ഇണക്കിച്ചേര്‍ത്തിരിക്കുന്നു
بَيْنَهُمْۚ
X
അവരെ തമ്മില്‍
إِنَّهُ
X
തീര്‍ച്ചയായും അവന്‍
عَزِيزٌ
X
പ്രതാപിയാണ്
حَكِيمٌ
X
യുക്തിമാനും
﴿8:63﴾ وَيُذْهِبْ
X
അവന്‍ നീക്കിക്കളയും ചെയ്യും
غَيْظَ
X
വെറുപ്പ്
قُلُوبِهِمْۗ
X
അവരുടെ മനസ്സുകളിലെ
وَيَتُوبُ
X
പശ്ചാത്താപം സ്വീകരിക്കുന്നു
اللَّهُ
X
അല്ലാഹു
عَلَىٰ مَن يَشَاءُۗ
X
അവനിച്ഛിക്കുന്നവരുടെ
وَاللَّهُ
X
അല്ലാഹു
عَلِيمٌ
X
എല്ലാം അറിയുന്നവനാണ്
حَكِيمٌ
X
യുക്തിജ്ഞനുമാണ്
﴿9:15﴾ إِنَّمَا يَسْتَأْذِنُكَ
X
നിശ്ചയമായും നിന്നോട് അനുവാദം ചോദിക്കുന്നത്
الَّذِينَ لَا يُؤْمِنُونَ
X
വിശ്വസിക്കാത്തവര്‍ (മാത്രമാണ്)
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും
وَارْتَابَتْ
X
സംശയിക്കുന്നവരും
قُلُوبُهُمْ
X
തങ്ങളുടെ മനസുകള്‍
فَهُمْ
X
അതിനാല്‍ അവര്‍
فِي رَيْبِهِمْ
X
തങ്ങളുടെ സംശയത്തില്‍
يَتَرَدَّدُونَ
X
ആടിക്കളിക്കുന്നു (ചാഞ്ചാടുന്നു)
﴿9:45﴾ يَحْذَرُ
X
ഭയപ്പെടുന്നു
الْمُنَافِقُونَ
X
കപടവിശ്വാസികള്‍
أَن تُنَزَّلَ
X
അവതീര്‍ണമായേക്കുമെന്ന്
عَلَيْهِمْ
X
അവരെപ്പറ്റി
سُورَةٌ
X
വല്ല അധ്യായവും
تُنَبِّئُهُم
X
അവരെ അറിയിക്കുന്ന
بِمَا فِي قُلُوبِهِمْۚ
X
അവരുടെ മനസിലുള്ളത്
قُلِ
X
നീ പറയുക
اسْتَهْزِئُوا
X
നിങ്ങള്‍ പരിഹസിച്ചുകൊള്ളുക
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
مُخْرِجٌ
X
പുറത്തുകൊണ്ടുവരുന്നവനാകുന്നു
مَّا تَحْذَرُونَ
X
നിങ്ങള്‍ പേടിച്ചുകൊണ്ടിരിക്കുന്നത്
﴿9:64﴾ فَأَعْقَبَهُمْ
X
അനന്തരം അവന്‍ അവര്‍ക്ക് നല്‍കി
نِفَاقًا
X
കപടത
فِي قُلُوبِهِمْ
X
അവരുടെ മനസുകളില്‍
إِلَىٰ يَوْمِ يَلْقَوْنَهُ
X
അവര്‍ അവനെ കണ്ടുമുട്ടുന്ന ദിനം വരെ(അതായിരിക്കും അവസ്ഥ)
بِمَا أَخْلَفُوا
X
അവര്‍ ലംഘിച്ചതിനാലാണിത്
اللَّهَ
X
അല്ലാഹുവിനോട്
مَا وَعَدُوهُ
X
അവനോടു അവര്‍ ചെയ്ത പ്രതിജ്ഞ
وَبِمَا كَانُوا يَكْذِبُونَ
X
അവര്‍ കള്ളം പറഞ്ഞിരുന്നതിനാലും
﴿9:77﴾ رَضُوا
X
അവരിഷ്ടപ്പെട്ടു
بِأَن يَكُونُوا
X
അവരായിരിക്കാന്‍
مَعَ الْخَوَالِفِ
X
യുദ്ധത്തില്‍നിന്ന് മാറിനില്‍ക്കുന്നവരോടൊപ്പം
وَطُبِعَ
X
മുദ്ര വെക്കപ്പെട്ടിരിക്കുന്നു
عَلَىٰ قُلُوبِهِمْ
X
അവരുടെ ഹൃദയങ്ങളില്‍
فَهُمْ
X
അതിനാലവര്‍
لَا يَفْقَهُونَ
X
ഒന്നും മനസ്സിലാക്കുന്നില്ല
﴿9:87﴾ إِنَّمَا السَّبِيلُ
X
നിശ്ചയമായും മാര്‍ഗമുള്ളത്
عَلَى الَّذِينَ يَسْتَأْذِنُونَكَ
X
നിന്നോട് അനുമതി തേടുന്നവരുടെ കാര്യത്തിലാകുന്നു
وَهُمْ أَغْنِيَاءُۚ
X
അവര്‍ സമ്പന്നരായിരിക്കെ
رَضُوا
X
അവര്‍ തൃപ്തിയടയുകയും ചെയ്തു
بِأَن يَكُونُوا
X
അവരാകുന്നതില്‍
مَعَ الْخَوَالِفِ
X
പിന്തിരിഞ്ഞുനിന്നവരോടൊപ്പം
وَطَبَعَ
X
മുദ്രവെച്ചിരിക്കുന്നു
اللَّهُ
X
അല്ലാഹു
عَلَىٰ قُلُوبِهِمْ
X
അവരുടെ ഹൃദയങ്ങളില്‍
فَهُمْ
X
അതിനാല്‍ അവര്‍
لَا يَعْلَمُونَ
X
ഒന്നും അറിയുന്നില്ല
﴿9:93﴾ وَآخَرُونَ
X
വേറെ ചിലരുണ്ട്
اعْتَرَفُوا
X
അവര്‍ ഏറ്റുപറഞ്ഞു
بِذُنُوبِهِمْ
X
തങ്ങളുടെ കുറ്റങ്ങള്‍
خَلَطُوا
X
അവര്‍ കൂട്ടികലര്‍ത്തിയിരിക്കുന്നു
عَمَلًا صَالِحًا
X
സല്‍കര്‍മ്മങ്ങളെ
وَآخَرَ سَيِّئًا
X
വേറെ ചിലര്‍ ദുഷ്കര്‍മങ്ങളെയും
عَسَى اللَّهُ
X
അല്ലാഹു ആയേക്കാം
أَن يَتُوبَ
X
പശ്ചാത്താപം സ്വീകരിക്കാന്‍
عَلَيْهِمْۚ
X
അവരില്‍ നിന്ന്
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
പരമദയാലുവാണ്
﴿9:102﴾ لَا يَزَالُ
X
ആയിക്കൊണ്ടേയിരിക്കും
بُنْيَانُهُمُ
X
അവരുടെ കെട്ടിടം
الَّذِي بَنَوْا
X
അവര്‍ സ്ഥാപിച്ച
رِيبَةً
X
ശങ്കയുണര്‍ത്തുന്നത്
فِي قُلُوبِهِمْ
X
അവരുടെ ഹൃദയങ്ങളില്‍
إِلَّا أَن تَقَطَّعَ
X
ശിഥിലമായിത്തീരുന്നതുവരെ
قُلُوبُهُمْۗ
X
അവരുടെ ഹൃദയങ്ങള്‍
وَاللَّهُ
X
അല്ലാഹു
عَلِيمٌ
X
എല്ലാം അറിയുന്നവനാണ്
حَكِيمٌ
X
യുക്തിമാനുമാണ്
﴿9:110﴾ لَّقَد تَّابَ
X
തീര്‍ച്ചയായും മാപ്പേകിയിരിക്കുന്നു
اللَّهُ
X
അല്ലാഹു
عَلَى النَّبِيِّ
X
പ്രവാചകന്ന്
وَالْمُهَاجِرِينَ
X
മുഹാജിറുകള്‍ക്കും
وَالْأَنصَارِ
X
അന്‍സാറുകള്‍ക്കും
الَّذِينَ اتَّبَعُوهُ
X
അദ്ദേഹത്തെ പിന്‍പറ്റിയ
فِي سَاعَةِ الْعُسْرَةِ
X
പ്രയാസഘട്ടത്തില്‍
مِن بَعْدِ مَا كَادَ يَزِيغُ
X
തെറ്റിപോകാറായതിന്നുശേഷം
قُلُوبُ
X
ഹൃദയങ്ങള്‍
فَرِيقٍ
X
ഒരു വിഭാഗത്തിന്റെ
مِّنْهُمْ
X
അവരിലെ
ثُمَّ
X
പിന്നീട്
تَابَ
X
അവന്‍ പൊറുത്തുകൊടുത്തു
عَلَيْهِمْۚ
X
അവര്‍ക്ക്
إِنَّهُ
X
തീര്‍ച്ചയായും അല്ലാഹു
بِهِمْ
X
അവരോട്
رَءُوفٌ
X
ഏറെ കൃപയുള്ളവനാണ്
رَّحِيمٌ
X
പരമദയാലുവുമാണ്
﴿9:117﴾ وَأَمَّا الَّذِينَ
X
എന്നാല്‍ ഒരു കൂട്ടര്‍
فِي قُلُوبِهِم
X
അവരുടെ ഹൃദയങ്ങളിലുണ്ട്
مَّرَضٌ
X
രോഗം
فَزَادَتْهُمْ
X
ഇതവര്‍ക്ക് വര്‍ദ്ധിപ്പിച്ചു
رِجْسًا
X
മാലിന്യം
إِلَىٰ رِجْسِهِمْ
X
തങ്ങളുടെ മാലിന്യത്തിലേക്ക്
وَمَاتُوا
X
അവര്‍ മരണമടയുകയും ചെയ്തു
وَهُمْ كَافِرُونَ
X
സത്യനിഷേധികളായിക്കൊണ്ട്തന്നെ
﴿9:125﴾ هُوَ
X
അവനാണ്
الَّذِي
X
ഒരുവന്‍
يُسَيِّرُكُمْ
X
അവന്‍ നിങ്ങളെ ചലിപ്പിക്കുന്നു
فِي الْبَرِّ
X
കരയില്‍
وَالْبَحْرِۖ
X
കടലിലും
حَتَّىٰ
X
അങ്ങനെ
إِذَا كُنتُمْ
X
നിങ്ങളായിരിക്കുമ്പോള്‍
فِي الْفُلْكِ
X
കപ്പലുകളില്‍
وَجَرَيْنَ
X
അവ നീങ്ങിതുടങ്ങി
بِهِم
X
യാത്രക്കാരെയും കൊണ്ട്
بِرِيحٍ
X
കാറ്റിനാല്‍
طَيِّبَةٍ
X
നല്ല (അനുകൂലമായ)
وَفَرِحُوا بِهَا
X
അവരതില്‍ സന്തുഷ്ടരുമായി
جَاءَتْهَا
X
അവക്ക് വന്നെത്തി
رِيحٌ عَاصِفٌ
X
ഒരു കൊടുങ്കാറ്റ്
وَجَاءَهُمُ
X
അവര്‍ക്ക് നേരെ വന്നു
الْمَوْجُ
X
തിരമാല
مِن كُلِّ مَكَانٍ
X
എല്ലായിടത്തുനിന്നും
وَظَنُّوا
X
അവര്‍ക്ക് തോന്നി
أَنَّهُمْ أُحِيطَ بِهِمْۙ
X
തങ്ങള്‍ വലയം ചെയ്യപ്പെട്ടുവെന്ന്
دَعَوُا اللَّهَ
X
അപ്പോള്‍ അവര്‍ അല്ലാഹുവിനോടു പ്രാര്‍ത്ഥിച്ചു
مُخْلِصِينَ
X
നിഷ്കളങ്കമായി സമര്‍പ്പിച്ചുകൊണ്ട്
لَهُ
X
അവന്ന്
الدِّينَ
X
കീഴ്വണക്കം
لَئِنْ أَنجَيْتَنَا
X
നീ ഞങ്ങളെ രക്ഷപ്പെടുത്തിയാല്‍
مِنْ هَٰذِهِ
X
ഇതില്‍ നിന്ന്
لَنَكُونَنَّ
X
ഉറപ്പായും ഞങ്ങളായിതീരും
مِنَ الشَّاكِرِينَ
X
നന്ദിയുള്ളവരുടെ കൂട്ടത്തില്‍
﴿10:22﴾ وَقَالَ
X
പറഞ്ഞു
مُوسَىٰ
X
മൂസാ
رَبَّنَا
X
ഞങ്ങളുടെ നാഥാ
إِنَّكَ
X
നിശ്ചയം നീ
آتَيْتَ
X
നീ നല്‍കിയിരിക്കുന്നു
فِرْعَوْنَ
X
ഫറവോന്ന്
وَمَلَأَهُ
X
അവന്റെ പ്രമാണിമാര്‍ക്കും
زِينَةً
X
ആര്‍ഭാടം
وَأَمْوَالًا
X
സമ്പത്തുക്കളും
فِي الْحَيَاةِ الدُّنْيَا
X
ഐഹികജീവിതത്തില്‍
رَبَّنَا
X
ഞങ്ങളുടെ നാഥാ
لِيُضِلُّوا
X
അവര്‍ വ്യതിചലിപ്പിക്കുന്നതിന്
عَن سَبِيلِكَۖ
X
നിന്റെ മാര്‍ഗത്തില്‍നിന്ന്
رَبَّنَا
X
ഞങ്ങളുടെ നാഥാ
اطْمِسْ
X
നീ തുടച്ചുനീക്കേണമേ
عَلَىٰ أَمْوَالِهِمْ
X
അവരുടെ സമ്പത്ത്
وَاشْدُدْ
X
നീ കടുത്തതാക്കേണമേ
عَلَىٰ قُلُوبِهِمْ
X
അവരുടെ മനസ്സുകള്‍
فَلَا يُؤْمِنُوا
X
തല്‍ഫലമായി അവര്‍ വിശ്വസിക്കുകയില്ല
حَتَّىٰ يَرَوُا
X
അവര്‍ കാണുംവരെ
الْعَذَابَ
X
ശിക്ഷ
الْأَلِيمَ
X
നോവേറിയ
﴿10:88﴾ وَلَئِنْ أَخَّرْنَا
X
നാം പിന്തിപ്പിച്ചാല്‍
عَنْهُمُ
X
അവര്‍ക്ക്
الْعَذَابَ
X
ശിക്ഷ
إِلَىٰ أُمَّةٍ
X
ഒരു അവധിവരെ
مَّعْدُودَةٍ
X
നിശ്ചിത, കണക്കാക്കപ്പെട്ട
لَّيَقُولُنَّ
X
അവര്‍ പറയുക തന്നെ ചെയ്യും
مَا
X
എന്താണ് ?
يَحْبِسُهُۗ
X
അതിനെ തടഞ്ഞുനിറുത്തുന്നത്
أَلَا
X
അറിയുക
يَوْمَ يَأْتِيهِمْ
X
അതവര്‍ക്ക് വന്നെത്തുന്ന ദിവസം
لَيْسَ مَصْرُوفًا
X
അത് തട്ടിമാറ്റപ്പെടുന്നതല്ല
عَنْهُمْ
X
അവരില്‍നിന്ന്
وَحَاقَ
X
വന്നു ഭവിക്കും
بِهِم
X
അവരില്‍
مَّا كَانُوا بِهِ يَسْتَهْزِئُونَ
X
അവര്‍ പരിഹസിച്ചുകൊണ്ടിരുന്ന കാര്യം
﴿11:8﴾ وَهِيَ
X
അത്
تَجْرِي
X
സഞ്ചരിക്കുകയായിരുന്നു
بِهِمْ
X
അവരെയുംകൊണ്ട്
فِي مَوْجٍ
X
തിരമാലകള്‍ക്കിടയിലൂടെ
كَالْجِبَالِ
X
പര്‍വതങ്ങള്‍പോലുള്ള
وَنَادَىٰ
X
വിളിച്ചു
نُوحٌ
X
നൂഹ്
ابْنَهُ
X
തന്റെ മകനെ
وَكَانَ
X
അവന്‍ ആയിരുന്നു
فِي مَعْزِلٍ
X
ദൂരെ
يَا بُنَيَّ
X
എന്റെ കുഞ്ഞുമകനേ
ارْكَب
X
നീ കയറുക
مَّعَنَا
X
ഞങ്ങളുടെ കൂടെ
وَلَا تَكُن
X
നീ ആകരുത്
مَّعَ الْكَافِرِينَ
X
സത്യനിഷേധികളോടൊപ്പം
﴿11:42﴾ وَلَمَّا جَاءَتْ
X
വന്നപ്പോള്‍
رُسُلُنَا
X
നമ്മുടെ ദൂതന്‍മാര്‍
لُوطًا
X
ലൂത്വിന്റെ അടുത്ത്
سِيءَ
X
അദ്ദേഹം ദു:ഖിതനായി
بِهِمْ
X
അവര്‍ കാരണമായി
وَضَاقَ بِهِمْ ذَرْعًا
X
അവരെ കുറിച്ച് അദ്ദേഹത്തിന്റെ മനസ് നൊമ്പരം കൊണ്ടു
وَقَالَ
X
അദ്ദേഹം പറഞ്ഞു
هَٰذَا
X
ഇത്
يَوْمٌ
X
ഒരു ദിനം തന്നെ
عَصِيبٌ
X
പ്രയാസകരമായ
﴿11:77﴾ قَالَ
X
അദ്ദേഹം പറഞ്ഞു
بَلْ
X
അല്ല
سَوَّلَتْ
X
ഭംഗിയായി തോന്നിപ്പിച്ചു
لَكُمْ
X
നിങ്ങള്‍ക്ക്
أَنفُسُكُمْ
X
നിങ്ങളുടെ മനസ്സുകള്‍
أَمْرًاۖ
X
ഒരുകാര്യം
فَصَبْرٌ
X
അതിനാല്‍ ഇനി ക്ഷമിക്കുകതന്നെ
جَمِيلٌۖ
X
ഭംഗിയായി
عَسَى اللَّهُ
X
ഒരുവേള അല്ലാഹു ആയേക്കും
أَن يَأْتِيَنِي
X
എന്റെയടുക്കല്‍ കൊണ്ടുവരാന്‍
بِهِمْ
X
അവരെ
جَمِيعًاۚ
X
എല്ലാവരെയും
إِنَّهُ
X
നിശ്ചയമായും അവന്‍
هُوَ
X
അവന്‍ തന്നെയാണ്
الْعَلِيمُ
X
എല്ലാം അറിയുന്നവന്‍
الْحَكِيمُ
X
യുക്തിജ്ഞനും
﴿12:83﴾ وَسَكَنتُمْ
X
നിങ്ങള്‍ താമസിക്കുകയും ചെയ്തു
فِي مَسَاكِنِ
X
പാര്‍പ്പിടങ്ങളില്‍
الَّذِينَ ظَلَمُوا
X
അതിക്രമം കാണിച്ചവരുടെ
أَنفُسَهُمْ
X
തങ്ങളോട് തന്നെ
وَتَبَيَّنَ
X
വ്യക്തമാവുകയും ചെയ്തു
لَكُمْ
X
നിങ്ങള്‍ക്ക്
كَيْفَ
X
എങ്ങനെ
فَعَلْنَا
X
നാം ചെയ്തു
بِهِمْ
X
അവരെ
وَضَرَبْنَا
X
നാം ഉദാഹരിക്കുകയും ചെയ്തു
لَكُمُ
X
നിങ്ങള്‍ക്ക്
الْأَمْثَالَ
X
ഉദാഹരണങ്ങള്‍
﴿14:45﴾ فَأَصَابَهُمْ
X
അങ്ങനെ അവരെ ബാധിച്ചു
سَيِّئَاتُ
X
ദുരന്തങ്ങള്‍
مَا عَمِلُوا
X
അവര്‍ പ്രവര്‍ത്തിച്ചതിന്റെ
وَحَاقَ
X
ബാധിക്കുകയും ചെയ്തു
بِهِم
X
അവരെ
مَّا
X
ഒന്ന്
كَانُوا
X
അവരായിരുന്നു
بِهِ
X
അതിനെ
يَسْتَهْزِئُونَ
X
പരിഹസിക്കുന്നവര്‍
﴿16:34﴾ أَفَأَمِنَ
X
നിര്‍ഭയമായിരിക്കുകയാണോ
الَّذِينَ مَكَرُوا
X
തന്ത്രം പ്രയോഗിച്ചവര്‍
السَّيِّئَاتِ
X
ദുഷിച്ച
أَن يَخْسِفَ
X
ആഴ്ത്തുന്നതിനെക്കുറിച്ച്
اللَّهُ
X
അല്ലാഹു
بِهِمُ
X
അവരെ
الْأَرْضَ
X
ഭൂമിയില്‍
أَوْ
X
അല്ലെങ്കില്‍
يَأْتِيَهُمُ
X
അവര്‍ക്ക് വന്നെത്തുന്നതിനെക്കുറിച്ച്
الْعَذَابُ
X
ശിക്ഷ
مِنْ حَيْثُ
X
വിധത്തിലൂടെ, ഭാഗത്തുകൂടെ
لَا يَشْعُرُونَ
X
അവരറിയാത്ത
﴿16:45﴾ أَوْ
X
അല്ലെങ്കില്‍
يَأْخُذَهُمْ
X
അവന്‍ അവരെ പിടികൂടുന്നതിനെക്കുറിച്ച്
فِي تَقَلُّبِهِمْ
X
അവരുടെ കൂത്താട്ടത്തിനിടയില്‍
فَمَا هُم
X
അപ്പോള്‍ അവരല്ല
بِمُعْجِزِينَ
X
അതിജയിക്കുന്നവര്‍
﴿16:46﴾ أُولَٰئِكَ
X
അക്കൂട്ടര്‍
الَّذِينَ
X
ഒരുത്തരാകുന്നു
طَبَعَ اللَّهُ
X
അല്ലാഹു മുദ്രവെച്ചിരിക്കുന്നു
عَلَىٰ قُلُوبِهِمْ
X
അവരുടെ ഹൃദയങ്ങള്‍ക്ക്
وَسَمْعِهِمْ
X
അവരുടെ കാതുകള്‍ക്കും
وَأَبْصَارِهِمْۖ
X
അവരുടെ കാഴ്ചകള്‍ക്കും
وَأُولَٰئِكَ
X
അക്കൂട്ടര്‍
هُمُ
X
അവര്‍ തന്നെയാണ്
الْغَافِلُونَ
X
അശ്രദ്ധയില്‍ കഴിയുന്നവര്‍
﴿16:108﴾ وَجَعَلْنَا
X
നാം ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു
عَلَىٰ قُلُوبِهِمْ
X
അവരുടെ ഹൃദയങ്ങള്‍ക്ക്
أَكِنَّةً
X
മൂടികള്‍ /അടപ്പുകള്‍
أَن يَفْقَهُوهُ
X
അവര്‍ അത് ഗ്രഹിക്കുന്നതിന് (തടസ്സമായി)
وَفِي آذَانِهِمْ
X
അവരുടെ കാതുകളിലുണ്ട്
وَقْرًاۚ
X
കട്ടി (അടപ്പ്)
وَإِذَا ذَكَرْتَ
X
താങ്കള്‍ പരാമര്‍ശിച്ചാല്‍
رَبَّكَ
X
താങ്കളുടെ നാഥനെ
فِي الْقُرْآنِ
X
ഈ ഖുര്‍ആനില്‍
وَحْدَهُ
X
അവനെ മാത്രം
وَلَّوْا عَلَىٰ أَدْبَارِهِمْ
X
അവര്‍ തിരിഞ്ഞുപോകുന്നു
نُفُورًا
X
വെറുപ്പോടെ
﴿17:46﴾ وَرَبَطْنَا
X
നാം ദൃഢത നല്‍കി
عَلَىٰ قُلُوبِهِمْ
X
അവരുടെ ഹൃദയങ്ങള്‍ക്ക്
إِذْ قَامُوا
X
അവര്‍ (എഴുന്നേറ്റു) നിന്നപ്പോള്‍
فَقَالُوا
X
എന്നിട്ടവര്‍ പറയുകയും ചെയ്തു
رَبُّنَا
X
ഞങ്ങളുടെ നാഥന്‍
رَبُّ
X
നാഥനാണ്
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِ
X
ഭൂമിയുടെയും
لَن نَّدْعُوَ
X
ഞങ്ങള്‍ ഒരിക്കലും വിളിച്ചു പ്രാര്‍ഥിക്കുന്നതല്ല
مِن دُونِهِ
X
അവനു പുറമെ
إِلَٰهًاۖ
X
ഒരു ദൈവത്തെയും
لَّقَدْ قُلْنَا
X
തീര്‍ച്ചയായും ഞങ്ങള്‍ പറഞ്ഞവരായിത്തീരും
إِذًا
X
അപ്പോള്‍
شَطَطًا
X
അന്യായമായത്
﴿18:14﴾ وَكَذَٰلِكَ
X
അപ്രകാരം
أَعْثَرْنَا
X
നാം കാണാന്‍ അവസരമൊരുക്കി
عَلَيْهِمْ
X
അവരെ
لِيَعْلَمُوا
X
അവരറിയാന്‍
أَنَّ وَعْدَ اللَّهِ
X
നിശ്ചയം അല്ലാഹുവിന്റെ കരാര്‍
حَقٌّ
X
സത്യം (ആണെന്ന്)
وَأَنَّ السَّاعَةَ
X
നിശ്ചയം അന്ത്യനാള്‍
لَا رَيْبَ
X
ഒരു സംശയവുമില്ല
فِيهَا
X
അതില്‍ (എന്നും)
إِذْ يَتَنَازَعُونَ
X
അവര്‍ തര്‍ക്കിച്ചു കൊണ്ടിരുന്നപ്പോള്‍
بَيْنَهُمْ
X
പരസ്പരം
أَمْرَهُمْۖ
X
അവരുടെ കാര്യത്തെപ്പറ്റി
فَقَالُوا
X
അപ്പോള്‍ അവര്‍ പറഞ്ഞു
ابْنُوا
X
നിങ്ങളുണ്ടാക്കുവിന്‍
عَلَيْهِم
X
അവര്‍ക്കു മീതെ
بُنْيَانًاۖ
X
ഒരു കെട്ടിടം (സ്മാരകം)
رَّبُّهُمْ
X
അവരുടെ നാഥന്‍
أَعْلَمُ
X
എറ്റവും നന്നായി അറിയുന്നവനാണ്
بِهِمْۚ
X
അവരെപ്പറ്റി
قَالَ
X
പറഞ്ഞു
الَّذِينَ غَلَبُوا
X
സ്വാധീനമുള്ളവര്‍
عَلَىٰ أَمْرِهِمْ
X
അവരുടെ കാര്യത്തില്‍
لَنَتَّخِذَنَّ
X
നാം ഉണ്ടാക്കുക തന്നെ ചെയ്യും
عَلَيْهِم
X
അവര്‍ക്കു മീതെ
مَّسْجِدًا
X
ഒരു പള്ളി
﴿18:21﴾ وَقُلِ
X
നീ പറയുക
الْحَقُّ
X
ഈ സത്യം
مِن رَّبِّكُمْۖ
X
നിങ്ങളുടെ നാഥങ്കല്‍ നിന്നുള്ളതാകുന്നു
فَمَن
X
അതുകൊണ്ട് ആര്
شَاءَ
X
ഉദ്ദേശിക്കുന്നു(വോ)
فَلْيُؤْمِن
X
അവന്‍ വിശ്വസിക്കട്ടെ
وَمَن شَاءَ
X
ആര് ഉദ്ദേശിക്കുന്നുവോ
فَلْيَكْفُرْۚ
X
അവന്‍ നിഷേധിച്ചു കൊള്ളട്ടെ
إِنَّا
X
നിശ്ചയം നാം
أَعْتَدْنَا
X
നാം ഒരുക്കി വെച്ചിരിക്കുന്നു
لِلظَّالِمِينَ
X
അക്രമികള്‍ക്ക്
نَارًا
X
നരകാഗ്നിയെ
أَحَاطَ
X
വലയം ചെയ്തിരിക്കുന്നു
بِهِمْ
X
അവരെ
سُرَادِقُهَاۚ
X
അതിന്റെ ജ്വാലകള്‍
وَإِن يَسْتَغِيثُوا
X
അവര്‍ സഹായമഭ്യര്‍ഥിച്ചാല്‍
يُغَاثُوا
X
അവര്‍ സഹായിക്കപ്പെടും
بِمَاءٍ
X
വെള്ളം (നല്‍കി) കൊണ്ട്
كَالْمُهْلِ
X
ഉരുകിയ ലോഹം പോലുള്ള
يَشْوِي
X
അത് ചുട്ടു കരിക്കും
الْوُجُوهَۚ
X
മുഖങ്ങളെ
بِئْسَ
X
എത്ര ചീത്ത
الشَّرَابُ
X
ആ പാനീയം
وَسَاءَتْ
X
അത് (നരകം) ദുഷിച്ചതാണ്
مُرْتَفَقًا
X
വിശ്രമ കേന്ദ്രം (എന്ന നിലയില്‍)
﴿18:29﴾ وَمَنْ
X
ആരാണ്
أَظْلَمُ
X
കടുത്ത അക്രമി
مِمَّن
X
ഒരുത്തനേക്കാള്‍
ذُكِّرَ
X
ഓര്‍മിപ്പിക്കപ്പെട്ട
بِآيَاتِ
X
വചനങ്ങള്‍
رَبِّهِ
X
തന്റെ നാഥന്റെ
فَأَعْرَضَ
X
എന്നിട്ടവന്‍ അവഗണിച്ചു
عَنْهَا
X
അതിനെ
وَنَسِيَ
X
അവന്‍ മറക്കുകയും ചെയ്തു
مَا قَدَّمَتْ
X
മുമ്പ് ചെയ്തത്
يَدَاهُۚ
X
അവന്റെ ഇരു കരങ്ങളും
إِنَّا
X
നിശ്ചയമായും നാം
جَعَلْنَا
X
നാം ഏര്‍പ്പെടുത്തിയിരിക്കുന്നു
عَلَىٰ قُلُوبِهِمْ
X
അവരുടെ ഹൃദയങ്ങള്‍ക്ക്
أَكِنَّةً
X
മൂടികള്‍
أَن يَفْقَهُوهُ
X
അവര്‍ അത് ഗ്രഹിക്കുന്നതിന് (തടസ്സമായി)
وَفِي آذَانِهِمْ
X
അവരുടെ കാതുകളില്‍
وَقْرًاۖ
X
ഒരു കട്ടിയും (അടപ്പ്)
وَإِن تَدْعُهُمْ
X
നീ അവരെ വിളിച്ചാല്‍
إِلَى الْهُدَىٰ
X
നേര്‍മാര്‍ഗത്തിലേക്ക്
فَلَن يَهْتَدُوا
X
അവര്‍ നേര്‍മാര്‍ഗത്തിലാവുകയില്ല
إِذًا
X
അപ്പോള്‍
أَبَدًا
X
ഒരിക്കലും
﴿18:57﴾ أَسْمِعْ
X
എന്തൊരു കേള്‍വി
بِهِمْ
X
അവര്‍ക്ക്
وَأَبْصِرْ
X
എന്തൊരു കാഴ്ച
يَوْمَ
X
ദിവസം
يَأْتُونَنَاۖ
X
അവര്‍ നമ്മുടെ അടുത്ത് വരുന്ന
لَٰكِنِ
X
എന്നാല്‍
الظَّالِمُونَ
X
അക്രമികള്‍
الْيَوْمَ
X
ഇന്ന്
فِي ضَلَالٍ
X
വഴികേടിലാകുന്നു
مُّبِينٍ
X
പ്രത്യക്ഷമായ
﴿19:38﴾ وَجَعَلْنَا
X
നാം ആക്കി
فِي الْأَرْضِ
X
ഭൂമിയില്‍
رَوَاسِيَ
X
പര്‍വതങ്ങളെ
أَن تَمِيدَ
X
അത് ഉലഞ്ഞുപോകാതിരിക്കാന്‍
بِهِمْ
X
അവരെയും കൊണ്ട്
وَجَعَلْنَا
X
നാം ഉണ്ടാക്കി
فِيهَا
X
അതില്‍
فِجَاجًا
X
വിശാലമായ പാതകളായി
سُبُلًا
X
വഴികളെ
لَّعَلَّهُمْ يَهْتَدُونَ
X
അവര്‍ വഴി കണ്ടെത്തേണ്ടതിനായി
﴿21:31﴾ لِّيَجْعَلَ
X
ആക്കാന്‍
مَا يُلْقِي الشَّيْطَانُ
X
പിശാച് ഇടപെടുന്നതിനെ
فِتْنَةً
X
ഒരു പരീക്ഷണം
لِّلَّذِينَ
X
ഒരു കൂട്ടര്‍ക്ക്
فِي قُلُوبِهِم
X
അവരുടെ മനസ്സുകളിലുണ്ട്
مَّرَضٌ
X
രോഗം
وَالْقَاسِيَةِ
X
കാഠിന്യമേറിയവര്‍ക്കും
قُلُوبُهُمْۗ
X
അവരുടെ മനസ്സുകള്‍
وَإِنَّ الظَّالِمِينَ
X
തീര്‍ച്ചയായും അക്രമികള്‍
لَفِي شِقَاقٍ
X
ധിക്കാരത്തില്‍ തന്നെയാണ്
بَعِيدٍ
X
വളരെ അകന്ന
﴿22:53﴾ وَلَوْ رَحِمْنَاهُمْ
X
നാമവരോട് കരുണകാണിച്ചിരുന്നുവെങ്കില്‍
وَكَشَفْنَا
X
നാം നീക്കുകയും ചെയ്തു
مَا بِهِم
X
അവരിലുള്ളത്
مِّن ضُرٍّ
X
ക്ലേശം
لَّلَجُّوا
X
അവര്‍ മുഴുകിപ്പോകുമായിരുന്നു
فِي طُغْيَانِهِمْ
X
അവരുടെ ധിക്കാരത്തില്‍
يَعْمَهُونَ
X
അവര്‍ വിഹരിക്കുന്നു
﴿23:75﴾ الزَّانِيَةُ
X
വ്യഭിചാരിണി
وَالزَّانِي
X
വ്യഭിചാരിയും
فَاجْلِدُوا
X
നിങ്ങള്‍ അടിക്കുക
كُلَّ وَاحِدٍ
X
എല്ലാ ഓരോരുത്തരേയും
مِّنْهُمَا
X
അവരില്‍പെട്ട
مِائَةَ
X
നൂറ്
جَلْدَةٍۖ
X
അടി
وَلَا تَأْخُذْكُم
X
നിങ്ങളെ പിടികൂടരുത്
بِهِمَا
X
അവരോട്
رَأْفَةٌ
X
ദയ
فِي دِينِ اللَّهِ
X
അല്ലാഹുവിന്റെ നിയമം നടത്തുന്നതില്‍
إِن كُنتُمْ
X
നിങ്ങളാണെങ്കില്‍
تُؤْمِنُونَ
X
നിങ്ങള്‍ വിശ്വസിക്കുന്നു
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِۖ
X
അന്ത്യദിനത്തിലും
وَلْيَشْهَدْ
X
സാക്ഷ്യം വഹിക്കട്ടെ
عَذَابَهُمَا
X
അവരുടെ രണ്ടുപേരുടെയും ശിക്ഷക്ക്
طَائِفَةٌ
X
ഒരു സംഘം
مِّنَ الْمُؤْمِنِينَ
X
വിശ്വാസികളില്‍നിന്ന്
﴿24:2﴾ أَفِي قُلُوبِهِم
X
അവരുടെ ഹൃദയങ്ങളിലുണ്ടോ
مَّرَضٌ
X
രോഗം
أَمِ ارْتَابُوا
X
അതോ അവര്‍ക്ക് സംശയം പിടിപെട്ടുവോ
أَمْ يَخَافُونَ
X
അതോ അവര്‍ ഭയപ്പെടുന്നുവോ
أَن يَحِيفَ
X
അന്യായം ചെയ്യുമെന്ന്
اللَّهُ
X
അല്ലാഹു
عَلَيْهِمْ
X
അവരോട്
وَرَسُولُهُۚ
X
അവന്റെ ദൂതനും
بَلْ
X
എന്നാല്‍
أُولَٰئِكَ
X
അവര്‍
هُمُ
X
അവര്‍ തന്നെയാണ്
الظَّالِمُونَ
X
അക്രമികള്‍
﴿24:50﴾ قَالَ
X
(ഖാറൂന്‍) പറഞ്ഞു
إِنَّمَا أُوتِيتُهُ
X
നിശ്ചയം എനിക്കിതെല്ലാം കിട്ടിയത്
عَلَىٰ عِلْمٍ
X
വിദ്യകൊണ്ട് മാത്രമാണ്
عِندِيۚ
X
എന്റെ വശമുള്ള
أَوَلَمْ يَعْلَمْ
X
അവനറിഞ്ഞിട്ടില്ലേ
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
قَدْ أَهْلَكَ
X
നശിപ്പിച്ചിട്ടുണ്ടെന്ന്
مِن قَبْلِهِ
X
അവന്നുമുമ്പ്
مِنَ الْقُرُونِ
X
തലമുറകളില്‍
مَنْ
X
ചിലരെ
هُوَ
X
അവന്‍
أَشَدُّ
X
അതിശക്തനായിരുന്നു
مِنْهُ
X
ഇവനേക്കാള്‍
قُوَّةً
X
ബലവും
وَأَكْثَرُ جَمْعًاۚ
X
കൂടുതല്‍ സംഘബലവും
وَلَا يُسْأَلُ
X
ചോദിക്കപ്പെടുന്നതല്ല
عَن ذُنُوبِهِمُ
X
അവരുടെ കുറ്റങ്ങളെക്കുറിച്ച്
الْمُجْرِمُونَ
X
കുറ്റവാളികള്‍
﴿28:78﴾ وَلَمَّا أَن جَاءَتْ
X
എത്തിയപ്പോള്‍
رُسُلُنَا
X
നമ്മുടെ ദൂതന്‍മാര്‍
لُوطًا
X
ലൂത്വിന്റെ അടുത്ത്
سِيءَ
X
അദ്ദേഹം ദുഃഖിതനായി
بِهِمْ
X
അവര്‍ മൂലം
وَضَاقَ بِهِمْ
X
അവരെ കൊണ്ട് ഇടുങ്ങുകയും ചെയ്തു
ذَرْعًا
X
മനസ്സ്
وَقَالُوا
X
അവര്‍ പറഞ്ഞു
لَا تَخَفْ
X
താങ്കള്‍ പേടിക്കേണ്ട
وَلَا تَحْزَنْۖ
X
ദുഃഖിക്കുകയും വേണ്ട
إِنَّا مُنَجُّوكَ
X
തീര്‍ച്ചയായും നിന്നെ ഞങ്ങള്‍ രക്ഷപ്പെടുത്തും
وَأَهْلَكَ
X
നിന്റെ കുടുംബത്തെയും
إِلَّا امْرَأَتَكَ
X
നിന്റെ ഭാര്യ ഒഴികെ
كَانَتْ
X
അവളാണ്
مِنَ الْغَابِرِينَ
X
പിന്‍മാറിനിന്നവരില്‍ പെട്ടവള്‍
﴿29:33﴾ فِي أَدْنَى الْأَرْضِ
X
അടുത്ത നാട്ടില്‍വെച്ച്
وَهُم
X
അവര്‍
مِّن بَعْدِ غَلَبِهِمْ
X
തങ്ങളുടെ പരാജയത്തിന് ശേഷം
سَيَغْلِبُونَ
X
അവര്‍ വിജയം വരിക്കും
﴿30:3﴾ وَإِذْ يَقُولُ
X
പറഞ്ഞുകൊണ്ടിരുന്ന സന്ദര്‍ഭം
الْمُنَافِقُونَ
X
കപടവിശ്വാസികള്‍
وَالَّذِينَ فِي قُلُوبِهِم مَّرَضٌ
X
മനസ്സിന് ദീനം ബാധിച്ചവരും
مَّا وَعَدَنَا
X
നമ്മോട് വാഗ്ദാനം ചെയ്തിട്ടില്ലെന്ന്
اللَّهُ
X
അല്ലാഹു
وَرَسُولُهُ
X
അവന്റെ ദൂതനും
إِلَّا غُرُورًا
X
വഞ്ചനയല്ലാതെ
﴿33:12﴾ وَأَنزَلَ
X
അവന്‍ ഇറക്കിവിട്ടു
الَّذِينَ ظَاهَرُوهُم
X
ശത്രു സൈന്യത്തെ സഹായിച്ചവരെ
مِّنْ أَهْلِ الْكِتَابِ
X
വേദക്കാരില്‍ നിന്ന്
مِن صَيَاصِيهِمْ
X
അവരുടെ കോട്ടകളില്‍ നിന്ന്
وَقَذَفَ
X
അവന്‍ ഇട്ടുകൊടുക്കുകയും ചെയ്തു
فِي قُلُوبِهِمُ
X
അവരുടെ ഹൃദയങ്ങളില്‍
الرُّعْبَ
X
ഭയം
فَرِيقًا
X
അവരില്‍ ചിലരെ
تَقْتُلُونَ
X
നിങ്ങള്‍ കൊല്ലുന്നു
وَتَأْسِرُونَ
X
നിങ്ങള്‍ തടവിലാക്കുന്നു
فَرِيقًا
X
മറ്റുചിലരെ
﴿33:26﴾ لَّئِن لَّمْ يَنتَهِ
X
അറുതിവരുത്തുന്നില്ലെങ്കില്‍
الْمُنَافِقُونَ
X
കപടവിശ്വാസികള്‍
وَالَّذِينَ فِي قُلُوبِهِم مَّرَضٌ
X
തങ്ങളുടെ മനസ്സില്‍ രോഗമുള്ളവരും
وَالْمُرْجِفُونَ
X
ഭീതിയുണര്‍ത്തുന്ന വാര്‍ത്തകള്‍ പരത്തുന്നവരും
فِي الْمَدِينَةِ
X
മദീനയില്‍
لَنُغْرِيَنَّكَ
X
നിന്നെ നാം തിരിച്ചുവിടുക തന്നെചെയ്യും
بِهِمْ
X
അവര്‍ക്കെതിരെ
ثُمَّ
X
പിന്നെ
لَا يُجَاوِرُونَكَ
X
അവര്‍ നിന്നോടൊപ്പം കഴിയുകയില്ല
فِيهَا
X
ഈ പട്ടണത്തില്‍
إِلَّا قَلِيلًا
X
ഇത്തിരികാലമല്ലാതെ
﴿33:60﴾ أَفَلَمْ يَرَوْا
X
അവര്‍ നോക്കിക്കണ്ടിട്ടില്ലേ
إِلَىٰ مَا بَيْنَ أَيْدِيهِمْ
X
അവരുടെ മുന്നിലുള്ളത്
وَمَا خَلْفَهُم
X
അവരുടെ പിന്നിലുള്ളതും
مِّنَ السَّمَاءِ
X
ആകാശം
وَالْأَرْضِۚ
X
ഭൂമിയും
إِن نَّشَأْ
X
നാം ഇഛിക്കുകയാണെങ്കില്‍
نَخْسِفْ
X
നാം ആഴ്ത്തിക്കളയും
بِهِمُ
X
അവരെ
الْأَرْضَ
X
ഭൂമിയില്‍
أَوْ نُسْقِطْ
X
അല്ലെങ്കില്‍ വീഴ്ത്തും
عَلَيْهِمْ
X
അവര്‍ക്കുമേല്‍
كِسَفًا
X
ഖണ്ഡങ്ങള്‍
مِّنَ السَّمَاءِۚ
X
ആകാശത്തിന്റെ
إِنَّ فِي ذَٰلِكَ
X
തീര്‍ച്ചയായും അതിലുണ്ട്
لَآيَةً
X
ദൃഷ്ടാന്തം
لِّكُلِّ عَبْدٍ
X
എല്ലാദാസന്‍മാര്‍ക്കും
مُّنِيبٍ
X
പശ്ചാത്തപിച്ചു മടങ്ങുന്ന
﴿34:9﴾ وَلَا تَنفَعُ
X
ഉപകരിക്കുകയില്ല
الشَّفَاعَةُ
X
ശിപാര്‍ശ
عِندَهُ
X
അവന്റെയടുത്ത്
إِلَّا لِمَنْ
X
യാതൊരുവന്നൊഴികെ
أَذِنَ
X
(അല്ലാഹു) അനുമതി നല്‍കിയിരിക്കുന്നു
لَهُۚ
X
അവന്
حَتَّىٰ إِذَا فُزِّعَ
X
അങ്ങനെ പരിഭ്രമം നീങ്ങിക്കഴിഞ്ഞാല്‍
عَن قُلُوبِهِمْ
X
അവരുടെ ഹൃദയങ്ങളില്‍ നിന്ന്
قَالُوا
X
അവര്‍ ചോദിക്കുന്നു
مَاذَا قَالَ
X
എന്താണ് പറഞ്ഞത്
رَبُّكُمْۖ
X
നിങ്ങളുടെ നാഥന്‍
قَالُوا
X
അവര്‍ പറയും
الْحَقَّۖ
X
സത്യം തന്നെ
وَهُوَ
X
അവന്‍
الْعَلِيُّ
X
അത്യുന്നതനാണ്
الْكَبِيرُ
X
വലിയവനും
﴿34:23﴾ قَالُوا
X
അവര്‍ പറയും
سُبْحَانَكَ
X
നീ എത്ര പരിശുദ്ധന്‍
أَنتَ
X
നീയാണ്
وَلِيُّنَا
X
ഞങ്ങളുടെ രക്ഷകന്‍
مِن دُونِهِمۖ
X
ഇവരല്ല
بَلْ
X
എന്നാല്‍
كَانُوا
X
അവര്‍ ആയിരുന്നു
يَعْبُدُونَ
X
അവര്‍ ആരാധിക്കുന്നു
الْجِنَّۖ
X
ജിന്നുകളെയാണ്
أَكْثَرُهُم
X
അവരില്‍ ഏറെപ്പേരും
بِهِم
X
അവരില്‍(ജിന്നുകളില്‍)
مُّؤْمِنُونَ
X
വിശ്വസിച്ചിരുന്നവരാകുന്നു
﴿34:41﴾