Repeated Words in Quran

< >
Total Found : 47
وَلَقَدْ
X
ഉറപ്പായും
أَنزَلْنَا
X
നാം അവതരിപ്പിച്ചിട്ടുണ്ട്
إِلَيْكَ
X
നിനക്ക്
آيَاتٍ
X
വചനങ്ങളെ
بَيِّنَاتٍۖ
X
വ്യക്തമായ
وَمَا يَكْفُرُ بِهَا
X
അതിനെ നിഷേധിക്കുകയില്ല
إِلَّا الْفَاسِقُونَ
X
തെമ്മാടികള്‍ അല്ലാതെ
﴿2:99﴾ وَمَنْ
X
ആരുണ്ട്
أَظْلَمُ
X
കടുത്ത അക്രമി
مِمَّن
X
ഒരുവനെക്കാള്‍
مَّنَعَ
X
അവന്‍ വിലക്കി
مَسَاجِدَ اللَّهِ
X
അല്ലാഹുവിന്റെ പള്ളികളെ
أَن يُذْكَرَ
X
സ്മരിക്കപ്പെടുന്നത്
فِيهَا
X
അവയില്‍വെച്ച്
اسْمُهُ
X
അവന്റെ നാമം
وَسَعَىٰ
X
അവന്‍ ശ്രമിക്കുകയും ചെയ്തു
فِي خَرَابِهَاۚ
X
അവയുടെ നാശത്തിന്
أُولَٰئِكَ
X
അവര്‍
مَا كَانَ لَهُمْ
X
അവര്‍ക്ക് ആകാവതല്ല
أَن يَدْخُلُوهَا
X
അവയില്‍ പ്രവേശിക്കല്‍
إِلَّا خَائِفِينَۚ
X
പേടിക്കുന്നവരായിട്ടല്ലാതെ
لَهُمْ
X
അവര്‍ക്കുണ്ട്
فِي الدُّنْيَا
X
ഈ ലോകത്ത്
خِزْيٌ
X
അപമാനം
وَلَهُمْ
X
അവര്‍ക്കുണ്ട്
فِي الْآخِرَةِ
X
പരലോകത്ത്
عَذَابٌ
X
ശിക്ഷ
عَظِيمٌ
X
കഠിനമായ
﴿2:114﴾ وَوَصَّىٰ بِهَا
X
ഇതുതന്നെ ഉപദേശിച്ചു
إِبْرَاهِيمُ
X
ഇബ്റാഹീം
بَنِيهِ
X
തന്റെ മക്കളോട്
وَيَعْقُوبُ
X
യഅ്ഖൂബും
يَا بَنِيَّ
X
എന്റെ മക്കളേ
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
اصْطَفَىٰ
X
തെരഞ്ഞെടുത്തുതന്നിരിക്കുന്നു
لَكُمُ
X
നിങ്ങള്‍ക്ക്
الدِّينَ
X
ഈ ജീവിത വ്യവസ്ഥയെ
فَلَا تَمُوتُنَّ
X
അതിനാല്‍ നിങ്ങള്‍ മരണപ്പെടരുത്
إِلَّا وَأَنتُم
X
നിങ്ങള്‍ ആയിക്കൊണ്ടല്ലാതെ
مُّسْلِمُونَ
X
മുസ്ലിംകള്‍
﴿2:132﴾ وَلَا تَأْكُلُوا
X
നിങ്ങള്‍ തിന്നരുത്
أَمْوَالَكُم
X
നിങ്ങളുടെ ധനം
بَيْنَكُم
X
നിങ്ങള്‍ പരസ്പരം
بِالْبَاطِلِ
X
അന്യായമായി
وَتُدْلُوا
X
നിങ്ങളിട്ടുകൊടുക്കുകയും അരുത്
بِهَا
X
അതിനെ
إِلَى الْحُكَّامِ
X
വിധികര്‍ത്താക്കളിലേക്ക്
لِتَأْكُلُوا
X
നിങ്ങള്‍ക്ക് തിന്നാന്‍ വേണ്ടി
فَرِيقًا
X
ഒരു വിഹിതം
مِّنْ أَمْوَالِ
X
ധനത്തില്‍ നിന്ന്
النَّاسِ
X
ജനങ്ങളുടെ
بِالْإِثْمِ
X
കുറ്റകരമായ മാര്‍ഗത്തില്‍
وَأَنتُمْ
X
നിങ്ങള്‍
تَعْلَمُونَ
X
അറിയുന്നു
﴿2:188﴾ يَسْأَلُونَكَ
X
അവര്‍ നിന്നോട് ചോദിക്കുന്നു
عَنِ الْأَهِلَّةِۖ
X
ചന്ദ്രക്കലകളെക്കുറിച്ച്
قُلْ
X
പറയുക
هِيَ
X
അത്
مَوَاقِيتُ
X
കാലനിര്‍ണയത്തിനുള്ളതാണ്
لِلنَّاسِ
X
ജനങ്ങള്‍ക്ക്
وَالْحَجِّۗ
X
ഹജ്ജിനും
وَلَيْسَ
X
അല്ല
الْبِرُّ
X
നന്മ
بِأَن تَأْتُوا
X
നിങ്ങള്‍ പ്രവേശിക്കുന്നത്
الْبُيُوتَ
X
വീടുകളില്‍
مِن ظُهُورِهَا
X
അവയുടെ പിന്‍വശത്തുകൂടി
وَلَٰكِنَّ
X
എന്നാല്‍
الْبِرَّ
X
പുണ്യവാന്‍
مَنِ اتَّقَىٰۗ
X
അല്ലാഹുവിനെ സൂക്ഷിക്കുന്നവനാണ്
وَأْتُوا الْبُيُوتَ
X
നിങ്ങള്‍ വീടുകളില്‍ പ്രവേശിക്കുക
مِنْ أَبْوَابِهَاۚ
X
അവയുടെ മുന്‍വാതിലിലൂടെ
وَاتَّقُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
لَعَلَّكُمْ تُفْلِحُونَ
X
നിങ്ങള്‍ വിജയം വരിച്ചേക്കും
﴿2:189﴾ أَلَمْ تَرَ
X
നീ കണ്ടില്ലേ
إِلَى الَّذِي حَاجَّ
X
തര്‍ക്കിച്ചവനെ
إِبْرَاهِيمَ
X
ഇബ്റാഹീമിനോട്
فِي رَبِّهِ
X
തന്റെ രക്ഷിതാവിന്റെ കാര്യത്തില്‍
أَنْ آتَاهُ اللَّهُ
X
അല്ലാഹു അവന് നല്‍കിയതിനാല്‍
الْمُلْكَ
X
രാജാധികാരം
إِذْ قَالَ إِبْرَاهِيمُ
X
ഇബ്റാഹീം പറഞ്ഞപ്പോള്‍
رَبِّيَ
X
എന്റെ നാഥനാണ്
الَّذِي يُحْيِي
X
ജീവിപ്പിക്കുന്നവന്‍
وَيُمِيتُ
X
മരിപ്പിക്കുന്നവനും
قَالَ
X
അവന്‍ പറഞ്ഞു
أَنَا أُحْيِي
X
ഞാന്‍ ജീവിപ്പിക്കുന്നു
وَأُمِيتُۖ
X
ഞാന്‍ മരിപ്പിക്കുകയും ചെയ്യുന്നു
قَالَ إِبْرَاهِيمُ
X
ഇബ്റാഹീം പറഞ്ഞു
فَإِنَّ اللَّهَ
X
എന്നാല്‍ അല്ലാഹു
يَأْتِي بِالشَّمْسِ
X
സൂര്യനെ കൊണ്ടുവരുന്നു
مِنَ الْمَشْرِقِ
X
കിഴക്കുനിന്ന്
فَأْتِ بِهَا
X
എന്നാല്‍ നീ അതൊന്ന് കൊണ്ടുവരൂ
مِنَ الْمَغْرِبِ
X
പടിഞ്ഞാറുനിന്ന്
فَبُهِتَ
X
അപ്പോള്‍ ഉത്തരം മുട്ടി
الَّذِي كَفَرَۗ
X
നിഷേധിച്ചവന്‍
وَاللَّهُ
X
അല്ലാഹു
لَا يَهْدِي
X
നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ
X
ജനതയെ
الظَّالِمِينَ
X
അക്രമികളായ
﴿2:258﴾ هُوَ
X
അവന്‍
الَّذِي أَنزَلَ
X
ഇറക്കിയവന്‍
عَلَيْكَ
X
താങ്കള്‍ക്ക്
الْكِتَابَ
X
വേദഗ്രന്ഥം
مِنْهُ
X
അതില്‍
آيَاتٌ
X
വാക്യങ്ങള്‍, സൂക്തങ്ങള്‍
مُّحْكَمَاتٌ
X
ഖണ്ഡിതമായ, സുവ്യക്തമായ
هُنَّ
X
അവയാണ്
أُمُّ الْكِتَابِ
X
വേദഗ്രന്ഥത്തിന്റെ കാതല്‍
وَأُخَرُ
X
മറ്റു ചിലത്
مُتَشَابِهَاتٌۖ
X
അസ്പഷ്ടമായവ, തെളിച്ച് പറഞ്ഞിട്ടില്ലാത്തവ
فَأَمَّا
X
എന്നാല്‍
الَّذِينَ فِي قُلُوبِهِمْ
X
തങ്ങളുടെ ഹൃദയത്തിലുള്ളവര്‍
زَيْغٌ
X
വക്രത
فَيَتَّبِعُونَ
X
അവര്‍ പിന്‍പറ്റുന്നു
مَا تَشَابَهَ
X
വ്യക്തതയില്ലാത്തത്
مِنْهُ
X
അതില്‍ നിന്ന്
ابْتِغَاءَ
X
ആഗ്രഹിച്ച്
الْفِتْنَةِ
X
കുഴപ്പം
وَابْتِغَاءَ
X
ആഗ്രഹിച്ചും
تَأْوِيلِهِۗ
X
അതിന്റെ വ്യാഖ്യാനം
وَمَا يَعْلَمُ
X
അറിയുകയില്ല
تَأْوِيلَهُ
X
അതിന്റെ വ്യാഖ്യാനം
إِلَّا اللَّهُۗ
X
അല്ലാഹു ഒഴികെ
وَالرَّاسِخُونَ
X
പക്വത നേടിയവര്‍
فِي الْعِلْمِ
X
അറിവില്‍
يَقُولُونَ
X
അവര്‍ പറയും
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
بِهِ
X
അതില്‍
كُلٌّ
X
എല്ലാം
مِّنْ عِندِ رَبِّنَاۗ
X
ഞങ്ങളുടെ നാഥനില്‍ നിന്നുള്ളതാണ്
وَمَا يَذَّكَّرُ
X
ആലോചിച്ചറിയുന്നില്ല, ഓര്‍മിക്കുന്നില്ല
إِلَّا
X
അല്ലാതെ
أُولُو الْأَلْبَابِ
X
ബുദ്ധിമാന്‍മാര്‍
﴿3:7﴾ إِن تَمْسَسْكُمْ
X
നിങ്ങള്‍ക്ക് ഉണ്ടായാല്‍, നിങ്ങളെ സ്പര്‍ശിച്ചാല്‍
حَسَنَةٌ
X
(എന്തെങ്കിലും) നന്മ
تَسُؤْهُمْ
X
അത് അവര്‍ക്ക് മനഃപ്രയാസമുണ്ടാക്കും
وَإِن تُصِبْكُمْ
X
നിങ്ങള്‍ക്ക് ബാധിക്കുന്നുവെങ്കില്‍
سَيِّئَةٌ
X
(വല്ല) തിന്മയും
يَفْرَحُوا
X
അവര്‍ സന്തുഷ്ടരാകും
بِهَاۖ
X
അതില്‍, അതുമുഖേന
وَإِن تَصْبِرُوا
X
നിങ്ങള്‍ ക്ഷമിക്കുകയാണെങ്കില്‍
وَتَتَّقُوا
X
നിങ്ങള്‍ സൂക്ഷ്മത പാലിക്കുകയും ചെയ്യുകയാണെങ്കില്‍
لَا يَضُرُّكُمْ
X
നിങ്ങള്‍ക്ക് ദ്രോഹം വരുത്തുകയില്ല
كَيْدُهُمْ
X
അവരുടെ കുതന്ത്രം
شَيْئًاۗ
X
ഒട്ടും
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
بِمَا يَعْمَلُونَ
X
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത്
مُحِيطٌ
X
സൂക്ഷ്മമായി അറിയുന്നവന്‍(ആകുന്നു)
﴿3:120﴾ يُوصِيكُمُ
X
നിങ്ങളെ ഉപദേശിക്കുന്നു
اللَّهُ
X
അല്ലാഹു
فِي أَوْلَادِكُمْۖ
X
നിങ്ങളുടെ മക്കളുടെ കാര്യത്തില്‍
لِلذَّكَرِ
X
പുരുഷനുണ്ട്
مِثْلُ
X
പോലെ, തുല്യമായ
حَظِّ
X
വിഹിതം
الْأُنثَيَيْنِۚ
X
രണ്ടു സ്ത്രീകളുടെ
فَإِن كُنَّ
X
ഇനി അവര്‍ ആയിരുന്നാല്‍
نِسَاءً
X
പെണ്‍മക്കള്‍ മാത്രം
فَوْقَ
X
ഏറെ
اثْنَتَيْنِ
X
രണ്ടില്‍
فَلَهُنَّ
X
അവര്‍ക്കുണ്ട്
ثُلُثَا
X
മൂന്നില്‍ രണ്ട് ഭാഗം
مَا تَرَكَۖ
X
അവന്‍(മരിച്ചയാള്‍)വിട്ടേച്ചുപോയ(സ്വത്തിന്റെ)
وَإِن كَانَتْ
X
അവള്‍ ആയിരുന്നാല്‍
وَاحِدَةً
X
ഒരുവള്‍(മകള്‍)മാത്രമാണെങ്കില്‍
فَلَهَا
X
അവള്‍ക്കുണ്ട്
النِّصْفُۚ
X
പാതി
وَلِأَبَوَيْهِ
X
അവന്റെ മാതാപിതാക്കള്‍ക്കുണ്ട്
لِكُلِّ وَاحِدٍ
X
ഓരോരുത്തര്‍ക്കും
مِّنْهُمَا
X
അവര്‍ രണ്ടുപേരില്‍
السُّدُسُ
X
ആറിലൊന്നുവീതം
مِمَّا تَرَكَ
X
അവന്‍ വിട്ടേച്ചുപോയതിന്റെ
إِن كَانَ
X
ഉണ്ടെങ്കില്‍
لَهُ
X
അവന് (മരിച്ചയാള്‍ക്ക്)
وَلَدٌۚ
X
സന്താനം
فَإِن لَّمْ يَكُن
X
അഥവാ ഇല്ലെങ്കില്‍
لَّهُ
X
അവന്
وَلَدٌ
X
സന്താനം
وَوَرِثَهُ
X
അവന്റെ അനന്തരാവകാശിയുമാണെങ്കില്‍
أَبَوَاهُ
X
അവന്റെ മാതാപിതാക്കള്‍
فَلِأُمِّهِ
X
അപ്പോള്‍ അവന്റെ മാതാവിനുണ്ടായിരിക്കും
الثُّلُثُۚ
X
മൂന്നിലൊന്ന്
فَإِن كَانَ لَهُ
X
ഇനി അയാള്‍ക്കുണ്ടെങ്കില്‍
إِخْوَةٌ
X
സഹോദരങ്ങള്‍
فَلِأُمِّهِ
X
അവന്റെ മാതാവിനുണ്ടാവും
السُّدُسُۚ
X
ആറിലൊന്ന്
مِن بَعْدِ
X
ശേഷം
وَصِيَّةٍ
X
വസ്വിയത്തിന്
يُوصِي
X
അവന്‍ വസ്വിയത്ത് ചെയ്യുന്നു
بِهَا
X
അതിനെപ്പറ്റി
أَوْ دَيْنٍۗ
X
അല്ലെങ്കില്‍ കടത്തിനും
آبَاؤُكُمْ
X
നിങ്ങളുടെ പിതാക്കള്‍
وَأَبْنَاؤُكُمْ
X
നിങ്ങളുടെ മക്കള്‍
لَا تَدْرُونَ
X
നിങ്ങള്‍ക്കറിയില്ല
أَيُّهُمْ
X
ആവരില്‍ ആരാണ്
أَقْرَبُ
X
കൂടുതല്‍ അടുത്തവര്‍
لَكُمْ
X
നിങ്ങള്‍ക്ക്
نَفْعًاۚ
X
ഉപകരിക്കുക (ഉപകാരത്താല്‍)
فَرِيضَةً
X
ഈ ഓഹരി നിര്‍ണ്ണയം
مِّنَ اللَّهِۗ
X
അല്ലാഹുവില്‍ നിന്നുള്ളതാണ്
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
كَانَ
X
അവന്‍ ആയിരിക്കും
عَلِيمًا
X
എല്ലാം അറിയുന്നവന്‍
حَكِيمًا
X
തികഞ്ഞ യുക്തമാനും
﴿4:11﴾ وَلَكُمْ
X
നിങ്ങള്‍ക്കുള്ളതാണ്
نِصْفُ
X
പാതി
مَا تَرَكَ
X
വിട്ടേച്ചുപോയതിന്റെ
أَزْوَاجُكُمْ
X
നിങ്ങളുടെ ഭാര്യമാര്‍
إِن لَّمْ يَكُن
X
ഇല്ലെങ്കില്‍
لَّهُنَّ
X
അവര്‍ക്ക്
وَلَدٌۚ
X
സന്താനം
فَإِن كَانَ
X
ഇനി ഉണ്ടെങ്കില്‍
لَهُنَّ
X
അവര്‍ക്ക്
وَلَدٌ
X
കുട്ടി (മക്കള്‍)
فَلَكُمُ
X
നിങ്ങള്‍ക്കുണ്ടാവുക
الرُّبُعُ
X
നാലിലൊന്നാണ്
مِمَّا تَرَكْنَۚ
X
അവര്‍ വിട്ടേച്ചുപോയതിന്റെ
مِن بَعْدِ
X
ശേഷം
وَصِيَّةٍ
X
വസ്വിയത്തിന്
يُوصِينَ بِهَا
X
അവര്‍ വസ്വിയത്ത് ചെയ്യുന്ന
أَوْ دَيْنٍۚ
X
അല്ലെങ്കില്‍ കടത്തിനും
وَلَهُنَّ
X
അവര്‍ക്കുള്ളതാണ്
الرُّبُعُ
X
നാലിലൊന്ന്
مِمَّا تَرَكْتُمْ
X
നിങ്ങള്‍ വിട്ടേച്ചുപോയതിന്റെ
إِن لَّمْ يَكُن لَّكُمْ
X
നിങ്ങള്‍ക്കില്ലങ്കില്‍
وَلَدٌۚ
X
മക്കള്‍
فَإِن كَانَ
X
അഥവാ ഉണ്ടെങ്കില്‍
لَكُمْ
X
നിങ്ങള്‍ക്ക്
وَلَدٌ
X
മക്കള്‍
فَلَهُنَّ
X
അവര്‍ക്കുണ്ടാവുക
الثُّمُنُ
X
എട്ടിലൊന്നാണ്
مِمَّا تَرَكْتُمۚ
X
നിങ്ങള്‍ വിട്ടേച്ചുപോയതില്‍ നിന്ന്
مِّن بَعْدِ
X
ശേഷം
وَصِيَّةٍ
X
വസ്വിയത്തിന്
تُوصُونَ بِهَا
X
നിങ്ങള്‍ വസ്വിയത്ത് ചെയ്യുന്ന
أَوْ دَيْنٍۗ
X
അല്ലെങ്കില്‍ കടത്തിന്
وَإِن كَانَ رَجُلٌ
X
ഒരു പുരുഷന്‍ ആണെങ്കില്‍
يُورَثُ
X
അനന്തരമെടുക്കപ്പെടുന്ന
كَلَالَةً
X
പിതാവും മക്കളും ജീവിച്ചിരിപ്പില്ലാത്തവന്‍
أَوِ امْرَأَةٌ
X
അല്ലെങ്കില്‍ സ്ത്രീ
وَلَهُ
X
അവനുണ്ട്
أَخٌ
X
ഒരു സഹോദരന്‍
أَوْ أُخْتٌ
X
അല്ലെങ്കില്‍ ഒരു സഹോദരി
فَلِكُلِّ وَاحِدٍ
X
അപ്പോള്‍ ഓരോരുത്തര്‍ക്കുമുണ്ട്
مِّنْهُمَا
X
അവര്‍ രണ്ട്പേരില്‍
السُّدُسُۚ
X
ആറിലൊന്ന്
فَإِن كَانُوا
X
ഇനി അവര്‍ ആണെങ്കില്‍
أَكْثَرَ مِن ذَٰلِكَ
X
അതില്‍ കൂടുതല്‍
فَهُمْ
X
അപ്പോള്‍ അവര്‍
شُرَكَاءُ
X
പങ്കാളികളാകുന്നു
فِي الثُّلُثِۚ
X
മൂന്നിലൊന്നില്‍
مِن بَعْدِ
X
ശേഷം
وَصِيَّةٍ
X
വസ്വിയത്തിന്
يُوصَىٰ بِهَا
X
ചെയ്യപ്പെടുന്ന വസ്വിയത്ത്
أَوْ دَيْنٍ
X
അല്ലെങ്കില്‍ കടത്തിനും
غَيْرَ مُضَارٍّۚ
X
ദ്രോഹകരമല്ലാത്ത
وَصِيَّةً
X
ഉപദേശമായ നിലയില്‍
مِّنَ اللَّهِۗ
X
അല്ലാഹുവിങ്കല്‍ നിന്നുള്ള
وَاللَّهُ
X
അല്ലാഹു
عَلِيمٌ
X
എല്ലാം അറിയുന്നവന്‍
حَلِيمٌ
X
ഏറെ ക്ഷമിക്കുന്നവന്‍
﴿4:12﴾ وَقَدْ نَزَّلَ
X
തീര്‍ച്ചയായും അവന്‍ ഇറക്കിയിരിക്കുന്നു
عَلَيْكُمْ
X
നിങ്ങള്‍ക്ക്
فِي الْكِتَابِ
X
ഈ വേദപുസ്തകത്തില്‍
أَنْ
X
എന്തെന്നാല്‍, എന്ത്
إِذَا سَمِعْتُمْ
X
നിങ്ങള്‍ കേട്ടാല്‍
آيَاتِ اللَّهِ
X
അല്ലാഹുവിന്റെ വചനങ്ങളെ
يُكْفَرُ بِهَا
X
അത് നിഷേധിക്കപ്പെടുന്നത്
وَيُسْتَهْزَأُ بِهَا
X
അത് പരിഹസിക്കപ്പെടുന്നതും
فَلَا تَقْعُدُوا
X
നിങ്ങള്‍ ഇരിക്കരുത്
مَعَهُمْ
X
അവരോടൊപ്പം
حَتَّىٰ يَخُوضُوا
X
അവര്‍ ഏര്‍പ്പെടുന്നത് (പ്രവേശിക്കുന്നത്) വരെ
فِي حَدِيثٍ
X
വര്‍ത്തമാനത്തില്‍
غَيْرِهِۚ
X
അതല്ലാത്ത, മറ്റ്
إِنَّكُمْ إِذًا
X
നിശ്ചയം നിങ്ങള്‍ അപ്പോള്‍
مِّثْلُهُمْۗ
X
അവരെപ്പോലെയാകുന്നു
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
جَامِعُ
X
ഒരുമിച്ചുകൂട്ടുന്നവനാണ്
الْمُنَافِقِينَ
X
കപടവിശ്വാസികളെ
وَالْكَافِرِينَ
X
സത്യനിഷേധികളെയും
فِي جَهَنَّمَ
X
നരകത്തില്‍
جَمِيعًا
X
ഒന്നടങ്കം, മുഴുവന്‍
﴿4:140﴾ إِنَّا
X
തീര്‍ച്ചയായും നാം
أَنزَلْنَا
X
നാം അവതരിപ്പിച്ചു
التَّوْرَاةَ
X
തൗറാത്ത്
فِيهَا
X
അതിലുണ്ട്
هُدًى
X
സന്മാര്‍ഗം
وَنُورٌۚ
X
വെളിച്ചവും
يَحْكُمُ
X
വിധിനടത്തുന്നു
بِهَا
X
അതനുസരിച്ച്
النَّبِيُّونَ
X
പ്രവാചകന്മാര്‍
الَّذِينَ أَسْلَمُوا
X
(അല്ലാഹുവിന്) അടിപ്പെട്ട് ജീവിച്ചവരായ
لِلَّذِينَ هَادُوا
X
യഹൂദര്‍ക്ക്
وَالرَّبَّانِيُّونَ
X
പുണ്യപുരുഷന്മാരും
وَالْأَحْبَارُ
X
പണ്ഡിതന്മാരും
بِمَا اسْتُحْفِظُوا
X
അവരെ സംരക്ഷണബാധ്യത ഏല്‍പിക്കപ്പെട്ടിരുന്നതിനാല്‍
مِن كِتَابِ اللَّهِ
X
അല്ലാഹുവിന്റെ ഗ്രന്ഥത്തിന്റെ
وَكَانُوا
X
അവര്‍ ആവുകയും ചെയ്തിരുന്നു
عَلَيْهِ
X
അതിന്
شُهَدَاءَۚ
X
സാക്ഷികള്‍
فَلَا تَخْشَوُا
X
അതിനാല്‍ നിങ്ങള്‍ പേടിക്കരുത്
النَّاسَ
X
ജനങ്ങളെ
وَاخْشَوْنِ
X
എന്നെ പേടിക്കുക
وَلَا تَشْتَرُوا
X
നിങ്ങള്‍ വില്‍ക്കരുത്
بِآيَاتِي
X
എന്റെ വചനങ്ങള്‍
ثَمَنًا
X
വിലയ്ക്ക്
قَلِيلًاۚ
X
നിസ്സാരമായ
وَمَن
X
ആര്‍
لَّمْ يَحْكُم
X
വിധി നടത്തിയിട്ടില്ലയോ
بِمَا أَنزَلَ اللَّهُ
X
അല്ലാഹു അവതരിപ്പിച്ചതനുസരിച്ച്
فَأُولَٰئِكَ
X
അവര്‍ തന്നെയാണ്
هُمُ الْكَافِرُونَ
X
അവിശ്വാസികള്‍
﴿5:44﴾ قَدْ سَأَلَهَا
X
അവ(അത്തരം ചോദ്യങ്ങള്‍) ചോദിക്കുകയുണ്ടായി
قَوْمٌ
X
ഒരു വിഭാഗം
مِّن قَبْلِكُمْ
X
നിങ്ങള്‍ക്കുമുമ്പ്
ثُمَّ
X
എന്നിട്ടോ
أَصْبَحُوا
X
അവര്‍ ആയിത്തീര്‍ന്നു
بِهَا
X
അവയെ
كَافِرِينَ
X
നിഷേധിക്കുന്നവര്‍
﴿5:102﴾ وَمِنْهُم
X
അവരുടെ കൂട്ടത്തിലുണ്ട്
مَّن
X
ചിലര്‍
يَسْتَمِعُ
X
അവര്‍ ശ്രദ്ധിച്ചുകേള്‍ക്കും
إِلَيْكَۖ
X
നിന്നിലേക്ക് (നീ പറയുന്നത്)
وَجَعَلْنَا
X
നാം ഉണ്ടാക്കിയിരിക്കുന്നു
عَلَىٰ قُلُوبِهِمْ
X
അവരുടെ ഹൃദയങ്ങളിന്മേല്‍
أَكِنَّةً
X
മൂടികള്‍
أَن يَفْقَهُوهُ
X
അവരത് മനസ്സിലാക്കാന്‍(മനസ്സിലാക്കാതിരിക്കാന്‍)
وَفِي آذَانِهِمْ
X
അവരുടെ കാതുകള്‍ക്ക്
وَقْرًاۚ
X
അടപ്പ്
وَإِن يَرَوْا
X
അവര്‍ കണ്ടാലും
كُلَّ آيَةٍ
X
എല്ലാ തെളിവുകളും
لَّا يُؤْمِنُوا
X
അവര്‍ വിശ്വസിക്കുകയില്ല
بِهَاۚ
X
അവയില്‍
حَتَّىٰ
X
എത്രത്തോളമെന്നാല്‍
إِذَا جَاءُوكَ
X
അവര്‍ നിന്റെയടുത്ത് വന്നാല്‍
يُجَادِلُونَكَ
X
നിന്നോട് തര്‍ക്കിക്കാന്‍
يَقُولُ
X
പറയും
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
إِنْ
X
അല്ല
هَٰذَا
X
ഇത്
إِلَّا
X
അല്ലാതെ
أَسَاطِيرُ
X
കെട്ടുകഥകള്‍
الْأَوَّلِينَ
X
പൂര്‍വികരുടെ
﴿6:25﴾ أُولَٰئِكَ
X
അവര്‍
الَّذِينَ
X
ഒരു കൂട്ടരാണ്
آتَيْنَاهُمُ
X
അവര്‍ക്ക് നാം നല്‍കി
الْكِتَابَ
X
വേദം
وَالْحُكْمَ
X
വിജ്ഞാനവും
وَالنُّبُوَّةَۚ
X
പ്രവാചകത്വവും
فَإِن يَكْفُرْ
X
ഇനി അവിശ്വസിക്കുന്നുവെങ്കില്‍
بِهَا
X
അവയെ
هَٰؤُلَاءِ
X
ഇക്കൂട്ടര്‍
فَقَدْ وَكَّلْنَا
X
നാം ഏല്‍പിച്ചുട്ടുണ്ട്
بِهَا
X
അവ
قَوْمًا
X
(മറ്റു)ഒരു ജനതയെ
لَّيْسُوا
X
അവരല്ല
بِهَا
X
അവയെ
بِكَافِرِينَ
X
അവിശ്വസിക്കുന്നവര്‍
﴿6:89﴾ وَهُوَ
X
അവനാണ്
الَّذِي جَعَلَ
X
ആക്കിയവന്‍
لَكُمُ
X
നിങ്ങള്‍ക്ക്
النُّجُومَ
X
നക്ഷത്രങ്ങളെ
لِتَهْتَدُوا
X
നിങ്ങള്‍ക്ക് വഴികാണാന്‍
بِهَا
X
അവ മുഖേന
فِي ظُلُمَاتِ
X
ഇരുട്ടുകളില്‍
الْبَرِّ
X
കരയിലെ
وَالْبَحْرِۗ
X
കടലിലെയും
قَدْ فَصَّلْنَا
X
നാം വിശദീകരിച്ചിരിക്കുന്നു
الْآيَاتِ
X
തെളിവുകള്‍
لِقَوْمٍ
X
ജനത്തിന്
يَعْلَمُونَ
X
അവര്‍ അറിയുന്നു
﴿6:97﴾ وَأَقْسَمُوا
X
അവര്‍ സത്യംചെയ്തു
بِاللَّهِ
X
അല്ലാഹുവിന്റെ പേരില്‍
جَهْدَ أَيْمَانِهِمْ
X
തങ്ങളെക്കൊണ്ടാവുംവിധം ഉറപ്പിച്ചു സത്യമായിട്ട്
لَئِن جَاءَتْهُمْ
X
തങ്ങള്‍ക്ക് വന്നെത്തിയാല്‍
آيَةٌ
X
ദൃഷ്ടാന്തം
لَّيُؤْمِنُنَّ
X
തങ്ങള്‍ വിശ്വസിക്കുകതന്നെ ചെയ്യുമെന്ന്
بِهَاۚ
X
അതില്‍
قُلْ
X
നീ പറയുക
إِنَّمَا
X
നിശ്ചയമായും
الْآيَاتُ
X
ദൃഷ്ടാന്തങ്ങള്‍
عِندَ اللَّهِۖ
X
അല്ലാഹുവിന്റെ അധീനതയിലാകുന്നു
وَمَا يُشْعِرُكُمْ
X
നിങ്ങള്‍ക്കെന്തറിയാം?
أَنَّهَا
X
തീര്‍ച്ചയായും അവ
إِذَا جَاءَتْ
X
അവ വന്നുകിട്ടിയാല്‍
لَا يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുകയില്ലെന്ന്
﴿6:109﴾ وَإِذَا فَعَلُوا
X
അവര്‍ ചെയ്താല്‍
فَاحِشَةً
X
മ്ലേച്ഛവൃത്തി
قَالُوا
X
അവര്‍ പറഞ്ഞു (പറയുന്നു)
وَجَدْنَا
X
ഞങ്ങള്‍ കണ്ടു
عَلَيْهَا
X
അതിന്‍മേലായി
آبَاءَنَا
X
ഞങ്ങളുടെ പിതാക്കന്‍മാരെ
وَاللَّهُ أَمَرَنَا
X
അല്ലാഹു ഞങ്ങളോടു കല്‍പിച്ചു
بِهَاۗ
X
ഇത്
قُلْ
X
നീ പറയുക
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يَأْمُرُ
X
അവന്‍ കല്‍പിക്കുകയില്ല
بِالْفَحْشَاءِۖ
X
മ്ലേച്ഛവൃത്തി (ചെയ്യാന്‍)
أَتَقُولُونَ
X
നിങ്ങള്‍ പറയുന്നുവോ
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
مَا لَا تَعْلَمُونَ
X
നിങ്ങള്‍ അറിയാത്തത്
﴿7:28﴾ قَالَ
X
അദ്ദേഹം പറഞ്ഞു
قَدْ وَقَعَ
X
വന്നു പതിച്ചിരിക്കുന്നു
عَلَيْكُم
X
നിങ്ങളുടെ മേല്‍
مِّن رَّبِّكُمْ
X
നിങ്ങളുടെ നാഥനില്‍ നിന്നുള്ള
رِجْسٌ
X
ശിക്ഷ
وَغَضَبٌۖ
X
കോപവും
أَتُجَادِلُونَنِي
X
എന്നോട് നിങ്ങള്‍ തര്‍ക്കിക്കുകയാണോ
فِي أَسْمَاءٍ
X
ചില നാമങ്ങളുടെ പേരില്‍
سَمَّيْتُمُوهَا
X
അവ നിങ്ങള്‍ നാമകരണം ചെയ്തിരിക്കുന്നു
أَنتُمْ
X
നിങ്ങള്‍
وَآبَاؤُكُم
X
നിങ്ങളുടെ പിതാക്കളും
مَّا نَزَّلَ اللَّهُ
X
അല്ലാഹു അവതരിപ്പിച്ചിട്ടില്ല
بِهَا
X
അതിനെ കുറിച്ച്
مِن سُلْطَانٍۚ
X
ഒരു തെളിവും
فَانتَظِرُوا
X
എന്നാല്‍ നിങ്ങള്‍ കാത്തിരിക്കുക
إِنِّي
X
തീര്‍ച്ചയായും ഞാന്‍
مَعَكُم
X
നിങ്ങളോടൊപ്പം
مِّنَ الْمُنتَظِرِينَ
X
കാത്തിരിക്കുന്നവരില്‍ പെട്ടവനാണ്
﴿7:71﴾ وَلُوطًا
X
ലൂതിനെയും (നാം അയച്ചു)
إِذْ قَالَ
X
അദ്ദേഹം പറഞ്ഞ സന്ദര്‍ഭം
لِقَوْمِهِ
X
തന്റെ ജനതയോട്
أَتَأْتُونَ
X
നിങ്ങള്‍ ചെല്ലുകയോ
الْفَاحِشَةَ
X
നീചവൃത്തിക്ക്
مَا سَبَقَكُم
X
നിങ്ങള്‍ക്ക് മുമ്പ് ചെയ്തിട്ടില്ല
بِهَا
X
അത്
مِنْ أَحَدٍ
X
ഒരാളും
مِّنَ الْعَالَمِينَ
X
ലോകരില്‍
﴿7:80﴾ ثُمَّ
X
പിന്നീട്
بَعَثْنَا
X
നാം അയച്ചു
مِن بَعْدِهِم
X
അവര്‍ക്കു ശേഷം
مُّوسَىٰ
X
മൂസായെ
بِآيَاتِنَا
X
നമ്മുടെ തെളിവുകളുമായി
إِلَىٰ فِرْعَوْنَ
X
ഫറവോന്റെ അടുത്തേക്ക്
وَمَلَئِهِ
X
അവന്റെ പ്രമാണിമാരുടെയും
فَظَلَمُوا
X
എന്നാല്‍ അവര്‍ അനീതി കാണിച്ചു
بِهَاۖ
X
അവയോട്
فَانظُرْ
X
നീ നോക്കൂ
كَيْفَ
X
എപ്രകാരം
كَانَ
X
ആയിരുന്നു(വെന്ന്)
عَاقِبَةُ
X
ഒടുക്കം
الْمُفْسِدِينَ
X
ആ നാശകാരികളുടെ
﴿7:103﴾ قَالَ
X
അവന്‍ പറഞ്ഞു
إِن كُنتَ
X
നീ ആണെങ്കില്‍
جِئْتَ
X
നീ വന്നു
بِآيَةٍ
X
തെളിവുമായി
فَأْتِ بِهَا
X
നീ അത് കൊണ്ടു വാ
إِن كُنتَ
X
നീ ആണെങ്കില്‍
مِنَ الصَّادِقِينَ
X
സത്യവാന്‍മാരില്‍ പെട്ടവന്‍
﴿7:106﴾ وَقَالُوا
X
അവര്‍ പറഞ്ഞു
مَهْمَا تَأْتِنَا بِهِ
X
നീ ഞങ്ങളുടെ അടുത്ത് എന്ത് കൊണ്ടു വന്നാലും
مِنْ آيَةٍ
X
ദൃഷ്ടാന്തങ്ങളില്‍ നിന്ന്
لِّتَسْحَرَنَا
X
ഞങ്ങളെ നീ മായാജാലത്തിലാക്കാന്‍
بِهَا
X
അതു മുഖേന
فَمَا
X
അല്ല
نَحْنُ
X
ഞങ്ങള്‍
لَكَ
X
നിന്നില്‍
بِمُؤْمِنِينَ
X
വിശ്വസിക്കുന്നവര്‍
﴿7:132﴾ سَأَصْرِفُ
X
ഞാന്‍ തെറ്റിച്ചു കളയും
عَنْ آيَاتِيَ
X
എന്റെ തെളിവുകളില്‍ നിന്ന്
الَّذِينَ يَتَكَبَّرُونَ
X
അഹങ്കരിച്ചു നടക്കുന്നവരെ
فِي الْأَرْضِ
X
ഭൂമിയില്‍
بِغَيْرِ
X
കൂടാതെ
الْحَقِّ
X
ന്യായം
وَإِن يَرَوْا
X
അവര്‍ കണ്ടാലും
كُلَّ آيَةٍ
X
എല്ലാ തെളിവും
لَّا يُؤْمِنُوا
X
അവര്‍ വിശ്വസിക്കുകയില്ല
بِهَا
X
അതില്‍
وَإِن يَرَوْا
X
അവര്‍ കണ്ടാല്‍
سَبِيلَ الرُّشْدِ
X
നേര്‍വഴി
لَا يَتَّخِذُوهُ
X
അതിനെ അവര്‍ സ്വീകരിക്കുകയില്ല
سَبِيلًا
X
മാര്‍ഗമായി
وَإِن يَرَوْا
X
അവര്‍ കണ്ടാല്‍
سَبِيلَ الْغَيِّ
X
ദുര്‍മാര്‍ഗം
يَتَّخِذُوهُ
X
അതിനെ അവര്‍ സ്വീകരിക്കും
سَبِيلًاۚ
X
മാര്‍ഗമായി
ذَٰلِكَ
X
അത്
بِأَنَّهُمْ
X
തീര്‍ച്ചയായും അവര്‍ ആയതിനാലാണ്
كَذَّبُوا
X
അവര്‍ കള്ളമാക്കി തള്ളി
بِآيَاتِنَا
X
നമ്മുടെ വചനങ്ങളെ
وَكَانُوا
X
അവര്‍ ആവുകയും ചെയ്തിരുന്നു
عَنْهَا
X
അവയെ
غَافِلِينَ
X
അവഗണിക്കുന്നവര്‍
﴿7:146﴾ وَاخْتَارَ مُوسَىٰ
X
മൂസാ തെരഞ്ഞെടുത്തു
قَوْمَهُ
X
അദ്ദേഹത്തിന്റെ ജനതയില്‍ നിന്ന്
سَبْعِينَ رَجُلًا
X
എഴുപത് പേരെ
لِّمِيقَاتِنَاۖ
X
നമ്മുടെ നിശ്ചിത സമയത്തേക്ക്
فَلَمَّا أَخَذَتْهُمُ
X
അവരെ പിടികൂടിയപ്പോള്‍
الرَّجْفَةُ
X
ശക്തിയായ പ്രകമ്പനം
قَالَ
X
അദ്ദേഹം പറഞ്ഞു
رَبِّ
X
എന്റെ നാഥാ
لَوْ شِئْتَ
X
നീ ഇച്ഛിച്ചിരുന്നെങ്കില്‍
أَهْلَكْتَهُم
X
നിനക്ക് നശിപ്പിക്കാമായിരുന്നു
مِّن قَبْلُ
X
നേരത്തെ തന്നെ
وَإِيَّايَۖ
X
എന്നെയും
أَتُهْلِكُنَا
X
നീ ഞങ്ങളെ നശിപ്പിക്കുകയാണോ
بِمَا فَعَلَ
X
പ്രവര്‍ത്തിച്ചതിന്റെ പേരില്‍
السُّفَهَاءُ
X
വിഡ്ഢികള്‍
مِنَّاۖ
X
ഞങ്ങളിലെ
إِنْ
X
അതല്ല
هِيَ
X
അല്ലാതെ
إِلَّا فِتْنَتُكَ
X
നിന്റെ പരീക്ഷണം
تُضِلُّ
X
നീ വഴികേടിലാക്കുന്നു
بِهَا
X
അതുവഴി
مَن تَشَاءُ
X
നീ ഇച്ഛിക്കുന്നവരെ
وَتَهْدِي
X
നീ നേര്‍വഴിയിലാക്കുന്നു
مَن تَشَاءُۖ
X
നീ ഇച്ഛിക്കുന്നവരെ
أَنتَ
X
നീയാണ്
وَلِيُّنَا
X
ഞങ്ങളുടെ രക്ഷകന്‍
فَاغْفِرْ
X
അതിനാല്‍ നീ പൊറുത്തു തരേണമേ
لَنَا
X
ഞങ്ങള്‍ക്ക്
وَارْحَمْنَاۖ
X
ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യേണമേ
وَأَنتَ
X
നീയാണ്
خَيْرُ الْغَافِرِينَ
X
പൊറുക്കുന്നവരില്‍ അത്യുത്തമന്‍
﴿7:155﴾ وَلَوْ شِئْنَا
X
നാം ഇച്ഛിച്ചിരുന്നെങ്കില്‍
لَرَفَعْنَاهُ
X
നാം അവനെ ഉന്നതിയിലേക്ക് നയിക്കുമായിരുന്നു
بِهَا
X
അവയിലൂടെ
وَلَٰكِنَّهُ
X
പക്ഷേ, അയാള്‍
أَخْلَدَ
X
അയാള്‍ പറ്റിക്കൂടി
إِلَى الْأَرْضِ
X
ഭൂമിയില്‍
وَاتَّبَعَ
X
അയാള്‍ പിന്‍പറ്റുകയും ചെയ്തു
هَوَاهُۚ
X
തന്നിഷ്ടത്തെ
فَمَثَلُهُ
X
അതിനാല്‍ അയാളുടെ ഉപമ
كَمَثَلِ
X
പോലെയാണ്
الْكَلْبِ
X
നായയുടെ
إِن تَحْمِلْ
X
നീ ദ്രോഹിച്ചാല്‍
عَلَيْهِ
X
അതിനെ
يَلْهَثْ
X
അത് നാക്ക് തൂക്കിയിടും
أَوْ تَتْرُكْهُ
X
നീ അതിനെ വെറുതെ വിട്ടാലും
يَلْهَثۚ
X
അത് നാവ് നീട്ടും
ذَّٰلِكَ
X
അത്
مَثَلُ الْقَوْمِ
X
ജനതയുടെ ഉദാഹരണമാണ്
الَّذِينَ كَذَّبُوا
X
കള്ളമാക്കിയ
بِآيَاتِنَاۚ
X
നമ്മുടെ ദൃഷ്ടാന്തങ്ങളെ
فَاقْصُصِ
X
അതിനാല്‍ നീ കഥ വിവരിക്കുക
الْقَصَصَ
X
ഇക്കഥ
لَعَلَّهُمْ
X
(ഒരു വേള) അവര്‍ ആയേക്കാം
يَتَفَكَّرُونَ
X
അവര്‍ ചിന്തിക്കുന്നു
﴿7:176﴾ وَلَقَدْ ذَرَأْنَا
X
തീര്‍ച്ചയായും നാം സൃഷ്ടിച്ചിട്ടുണ്ട്
لِجَهَنَّمَ
X
നരകത്തിനു വേണ്ടി
كَثِيرًا
X
ധാരാളം പേരെ
مِّنَ الْجِنِّ
X
ജിന്നുകളില്‍ പെട്ട
وَالْإِنسِۖ
X
മനുഷ്യരിലും
لَهُمْ
X
അവര്‍ക്കുണ്ട്
قُلُوبٌ
X
ഹൃദയങ്ങള്‍
لَّا يَفْقَهُونَ
X
അവര്‍ ഗ്രഹിക്കുന്നില്ല
بِهَا
X
അവ ഉപയോഗിച്ച്
وَلَهُمْ
X
അവര്‍ക്കുണ്ട്
أَعْيُنٌ
X
കണ്ണുകള്‍
لَّا يُبْصِرُونَ
X
അവര്‍ കണ്ടറിയുന്നില്ല
بِهَا
X
അവ കൊണ്ട്
وَلَهُمْ
X
അവര്‍ക്കുണ്ട്
آذَانٌ
X
കാതുകള്‍
لَّا يَسْمَعُونَ
X
അവര്‍ കേട്ടുമനസ്സിലാക്കുന്നില്ല
بِهَاۚ
X
അവ കൊണ്ട്
أُولَٰئِكَ
X
അക്കൂട്ടര്‍
كَالْأَنْعَامِ
X
നാല്‍കാലികളെ പോലെയാണ്
بَلْ هُمْ
X
എന്നല്ല അവരാണ്
أَضَلُّۚ
X
കൂടുതല്‍ വഴിപിഴച്ചവര്‍
أُولَٰئِكَ
X
അവര്‍ തന്നെയാണ്
هُمُ الْغَافِلُونَ
X
ശ്രദ്ധയില്ലാത്തവര്‍
﴿7:179﴾ وَلِلَّهِ
X
അല്ലാഹുവിനുണ്ട്
الْأَسْمَاءُ
X
നാമങ്ങള്‍
الْحُسْنَىٰ
X
അത്യുല്‍കൃഷ്ടമായ
فَادْعُوهُ
X
അതിനാല്‍ നിങ്ങള്‍ അവനെ വിളിച്ചു പ്രാര്‍ഥിക്കുക
بِهَاۖ
X
അവ കൊണ്ട്
وَذَرُوا
X
നിങ്ങള്‍ വിട്ടുകളയുക
الَّذِينَ يُلْحِدُونَ
X
കൃത്രിമം കാണിക്കുന്നവരെ
فِي أَسْمَائِهِۚ
X
അവന്റെ നാമങ്ങളില്‍
سَيُجْزَوْنَ
X
അവര്‍ക്ക് പ്രതിഫലം നല്‍കപ്പെടും
مَا كَانُوا
X
അവര്‍ ആയിരുന്നതിന്റെ
يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിക്കുന്നു
﴿7:180﴾ أَلَهُمْ
X
അവര്‍ക്കുണ്ടോ
أَرْجُلٌ
X
കാലുകള്‍
يَمْشُونَ
X
അവര്‍ നടക്കുന്നു
بِهَاۖ
X
അവ കൊണ്ട്
أَمْ لَهُمْ
X
അതോ അവര്‍ക്കുണ്ടോ
أَيْدٍ
X
കൈകള്‍
يَبْطِشُونَ
X
അവര്‍ പിടിക്കുന്നു
بِهَاۖ
X
അവ കൊണ്ട്
أَمْ لَهُمْ
X
അതോ അവര്‍ക്കുണ്ടോ
أَعْيُنٌ
X
കണ്ണുകള്‍
يُبْصِرُونَ
X
അവര്‍ കാണുന്നു
بِهَاۖ
X
അവ കൊണ്ട്
أَمْ لَهُمْ
X
അതോ അവര്‍ക്കുണ്ടോ
آذَانٌ
X
കാതുകള്‍
يَسْمَعُونَ
X
അവര്‍ കേള്‍ക്കുന്നു
بِهَاۗ
X
അവ കൊണ്ട്
قُلِ
X
നീ പറയുക
ادْعُوا
X
നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കൂ
شُرَكَاءَكُمْ
X
നിങ്ങളുടെ പങ്കാളികളെ
ثُمَّ
X
എന്നിട്ട്
كِيدُونِ
X
എനിക്കെതിരെ തന്ത്രങ്ങള്‍ പ്രയോഗിക്കൂ
فَلَا تُنظِرُونِ
X
എനിക്കൊട്ടും അവധി അനുവദിക്കേണ്ടതില്ല
﴿7:195﴾ يَوْمَ يُحْمَىٰ
X
ചുട്ടുപഴുപ്പിക്കപ്പെടുന്ന ദിനം
عَلَيْهَا
X
അവ (സ്വര്‍ണ്ണവും വെള്ളിയും)
فِي نَارِ جَهَنَّمَ
X
നരകത്തീയില്‍
فَتُكْوَىٰ بِهَا
X
എന്നിട്ടു അവകൊണ്ടുചൂടുവെക്കുകയും ചെയ്യുന്നു
جِبَاهُهُمْ
X
അവരുടെ നെറ്റികള്‍
وَجُنُوبُهُمْ
X
അവരുടെ പാര്‍ശ്വങ്ങളും
وَظُهُورُهُمْۖ
X
അവരുടെ മുതുകുകളും
هَٰذَا
X
(അന്നവരോട് പറയും) ഇതാണ്
مَا كَنَزْتُمْ
X
നിങ്ങള്‍ ശേഖരിച്ചുവെച്ചത്
لِأَنفُسِكُمْ
X
നിങ്ങള്‍ക്കായി
فَذُوقُوا
X
അതിനാല്‍ നിങ്ങള്‍ അസ്വദിച്ചുകൊള്ളുക
مَا كُنتُمْ تَكْنِزُونَ
X
നിങ്ങള്‍ ശേഖരിച്ചുവെച്ചത്
﴿9:35﴾ فَلَا تُعْجِبْكَ
X
നിന്നെ വിസ്മയിപ്പിക്കാതിരിക്കട്ടെ
أَمْوَالُهُمْ
X
അവരുടെ സമ്പത്ത്
وَلَا أَوْلَادُهُمْۚ
X
സന്താനങ്ങളും
إِنَّمَا يُرِيدُ اللَّهُ
X
തീര്‍ച്ചയായും അല്ലാഹു ഉദ്ദേശിക്കുന്നത്
لِيُعَذِّبَهُم
X
അവരെ ശിക്ഷിക്കണമെന്നാണ്
بِهَا
X
അവയിലൂടെ
فِي الْحَيَاةِ الدُّنْيَا
X
ഐഹികജീവിതത്തില്‍ തന്നെ
وَتَزْهَقَ أَنفُسُهُمْ
X
അവര്‍ ജീവന്‍ വെടിയണമെന്നും
وَهُمْ كَافِرُونَ
X
അവര്‍ സത്യനിഷേധികളായിരിക്കെ
﴿9:55﴾ وَلَا تُعْجِبْكَ
X
നിന്നെ വിസ്മയിപ്പിക്കാതിരിക്കട്ടെ
أَمْوَالُهُمْ
X
അവരുടെ സമ്പത്ത്
وَأَوْلَادُهُمْۚ
X
അവരുടെ സന്താനങ്ങളും
إِنَّمَا يُرِيدُ
X
തീര്‍ച്ചയായും ഉദ്ദേശിക്കുന്നു
اللَّهُ
X
അല്ലാഹു
أَن يُعَذِّبَهُم
X
അവരെ ശിക്ഷിക്കാന്‍
بِهَا
X
അവയിലൂടെ
فِي الدُّنْيَا
X
ഈലോകത്ത് വെച്ച് തന്നെ
وَتَزْهَقَ أَنفُسُهُمْ
X
ജീവന്‍ വെടിയാനും
وَهُمْ كَافِرُونَ
X
അവര്‍ സത്യനിഷേധികളായിരിക്കെതന്നെ
﴿9:85﴾ خُذْ
X
നീ വസൂല്‍ ചെയ്യുക
مِنْ أَمْوَالِهِمْ
X
അവരുടെ സ്വത്തുക്കളില്‍നിന്ന്
صَدَقَةً
X
നിര്‍ബന്ധ ദാനം
تُطَهِّرُهُمْ
X
അതവരെ ശുദ്ധീകരിക്കും
وَتُزَكِّيهِم
X
അവരെ സംസ്കരിക്കുകയും ചെയ്യും
بِهَا
X
അതുമുഖേന
وَصَلِّ
X
നീ പ്രാര്‍ഥിക്കുക
عَلَيْهِمْۖ
X
അവര്‍ക്കുവേണ്ടി
إِنَّ صَلَاتَكَ
X
നിശ്ചയം നിന്റെ പ്രാര്‍ഥന
سَكَنٌ
X
ശാന്തിദായകമാകുന്നു
لَّهُمْۗ
X
അവര്‍ക്ക്
وَاللَّهُ
X
അല്ലാഹു
سَمِيعٌ
X
എല്ലാം കേള്‍ക്കുന്നവനാണ്
عَلِيمٌ
X
അറിയുന്നവനുമാണ്
﴿9:103﴾ إِنَّ الَّذِينَ
X
നിശ്ചയമായും ഒരു വിഭാഗം
لَا يَرْجُونَ
X
അവര്‍ പ്രതീക്ഷിക്കുന്നില്ല
لِقَاءَنَا
X
നമ്മെ കണ്ടുമുട്ടുമെന്ന്
وَرَضُوا
X
അവര്‍ തൃപ്തിയടയുകയും ചെയ്തു
بِالْحَيَاةِ الدُّنْيَا
X
ഐഹിക ജീവിതം
وَاطْمَأَنُّوا
X
അവര്‍ സമാധാനം കൊള്ളുകയും ചെയ്തു
بِهَا
X
അതില്‍
وَالَّذِينَ
X
ഒരു വിഭാഗവും
هُمْ
X
അവര്‍
عَنْ آيَاتِنَا
X
നമ്മുടെ ദൃഷ്ടാന്തങ്ങളില്‍
غَافِلُونَ
X
അശ്രദ്ധരാണ്
﴿10:7﴾ هُوَ
X
അവനാണ്
الَّذِي
X
ഒരുവന്‍
يُسَيِّرُكُمْ
X
അവന്‍ നിങ്ങളെ ചലിപ്പിക്കുന്നു
فِي الْبَرِّ
X
കരയില്‍
وَالْبَحْرِۖ
X
കടലിലും
حَتَّىٰ
X
അങ്ങനെ
إِذَا كُنتُمْ
X
നിങ്ങളായിരിക്കുമ്പോള്‍
فِي الْفُلْكِ
X
കപ്പലുകളില്‍
وَجَرَيْنَ
X
അവ നീങ്ങിതുടങ്ങി
بِهِم
X
യാത്രക്കാരെയും കൊണ്ട്
بِرِيحٍ
X
കാറ്റിനാല്‍
طَيِّبَةٍ
X
നല്ല (അനുകൂലമായ)
وَفَرِحُوا بِهَا
X
അവരതില്‍ സന്തുഷ്ടരുമായി
جَاءَتْهَا
X
അവക്ക് വന്നെത്തി
رِيحٌ عَاصِفٌ
X
ഒരു കൊടുങ്കാറ്റ്
وَجَاءَهُمُ
X
അവര്‍ക്ക് നേരെ വന്നു
الْمَوْجُ
X
തിരമാല
مِن كُلِّ مَكَانٍ
X
എല്ലായിടത്തുനിന്നും
وَظَنُّوا
X
അവര്‍ക്ക് തോന്നി
أَنَّهُمْ أُحِيطَ بِهِمْۙ
X
തങ്ങള്‍ വലയം ചെയ്യപ്പെട്ടുവെന്ന്
دَعَوُا اللَّهَ
X
അപ്പോള്‍ അവര്‍ അല്ലാഹുവിനോടു പ്രാര്‍ത്ഥിച്ചു
مُخْلِصِينَ
X
നിഷ്കളങ്കമായി സമര്‍പ്പിച്ചുകൊണ്ട്
لَهُ
X
അവന്ന്
الدِّينَ
X
കീഴ്വണക്കം
لَئِنْ أَنجَيْتَنَا
X
നീ ഞങ്ങളെ രക്ഷപ്പെടുത്തിയാല്‍
مِنْ هَٰذِهِ
X
ഇതില്‍ നിന്ന്
لَنَكُونَنَّ
X
ഉറപ്പായും ഞങ്ങളായിതീരും
مِنَ الشَّاكِرِينَ
X
നന്ദിയുള്ളവരുടെ കൂട്ടത്തില്‍
﴿10:22﴾ وَلَقَدْ هَمَّتْ بِهِۖ
X
ഉറപ്പായും അവള്‍ അവനെ പ്രാപിക്കാന്‍ ഉദ്ദേശിച്ചു
وَهَمَّ بِهَا
X
അവന്‍ അവളെയും പ്രാപിക്കാന്‍ ഉദ്ദേശിക്കുമായിരുന്നു
لَوْلَا أَن رَّأَىٰ
X
അവന്‍ കണ്ടിരുന്നില്ലെങ്കില്‍
بُرْهَانَ
X
പ്രമാണം
رَبِّهِۚ
X
തന്റെ നാഥന്റെ
كَذَٰلِكَ
X
അപ്രകാരം (സംഭവിച്ചു)
لِنَصْرِفَ
X
നാം തിരിച്ചുവിടുന്നതിന്
عَنْهُ
X
അവനില്‍നിന്ന്
السُّوءَ
X
തിന്മ
وَالْفَحْشَاءَۚ
X
നീചകൃത്യവും
إِنَّهُ
X
തീര്‍ച്ചയായും അവന്‍
مِنْ عِبَادِنَا
X
നമ്മുടെ ദാസന്മാരില്‍പെട്ടവനാണ്
الْمُخْلَصِينَ
X
തെരഞ്ഞെടുക്കപ്പെട്ട
﴿12:24﴾ مَا تَعْبُدُونَ
X
നിങ്ങള്‍ ആരാധിക്കുന്നില്ല
مِن دُونِهِ
X
അവനെക്കുടാതെ
إِلَّا أَسْمَاءً
X
ചില പേരുകളല്ലാതെ
سَمَّيْتُمُوهَا
X
അവയെ നിങ്ങള്‍ നാമകരണം ചെയ്തിരിക്കുന്നു
أَنتُمْ
X
നിങ്ങള്‍
وَآبَاؤُكُم
X
നിങ്ങളുടെ പിതാക്കളും
مَّا أَنزَلَ
X
അവതരിപ്പിച്ചിട്ടില്ല
اللَّهُ
X
അല്ലാഹു
بِهَا
X
അതിന്ന്, അവയെപ്പറ്റി
مِن سُلْطَانٍۚ
X
ഒരു പ്രമാണവും
إِنِ الْحُكْمُ
X
ശാസനാധികാരമില്ല
إِلَّا لِلَّهِۚ
X
അല്ലാഹുവിനല്ലാതെ
أَمَرَ
X
അവന്‍ ആജ്ഞാപിച്ചിരിക്കുന്നു
أَلَّا تَعْبُدُوا
X
നിങ്ങള്‍ അടിമപ്പെടരുതെന്ന്
إِلَّا إِيَّاهُۚ
X
അവന്നല്ലാതെ
ذَٰلِكَ
X
അതാണ്
الدِّينُ
X
ജീവിതക്രമം
الْقَيِّمُ
X
ഏറ്റം ശരിയായ
وَلَٰكِنَّ
X
പക്ഷേ
أَكْثَرَ النَّاسِ
X
അധികജനവും
لَا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
﴿12:40﴾ وَيُسَبِّحُ
X
വിശുദ്ധിയെ വാഴ്ത്തുന്നു
الرَّعْدُ
X
ഇടിനാദം
بِحَمْدِهِ
X
അവനെ(അല്ലാഹുവിനെ)സ്തുതിച്ചുകൊണ്ട്
وَالْمَلَائِكَةُ
X
മലക്കുകളും
مِنْ خِيفَتِهِ
X
അവനെ സംബന്ധിച്ച ഭയത്താല്‍
وَيُرْسِلُ
X
അവന്‍ അയക്കുകയും ചെയ്യുന്നു
الصَّوَاعِقَ
X
ഗര്‍ജനമുള്ള ഇടിവാളുകളെ
فَيُصِيبُ
X
അങ്ങനെ പതിക്കുന്നു
بِهَا
X
അത്
مَن يَشَاءُ
X
അവര്‍ ഉദ്ദേശിക്കുന്നവരില്‍
وَهُمْ
X
അവര്‍
يُجَادِلُونَ
X
തര്‍ക്കിച്ചുകൊണ്ടിരിക്കുന്നു
فِي اللَّهِ
X
അല്ലാഹുവിന്റെ കാര്യത്തില്‍
وَهُوَ
X
അവന്‍
شَدِيدُ
X
ശക്തനാണ്
الْمِحَالِ
X
തന്ത്രപ്രയോഗത്തില്‍
﴿13:13﴾ وَمَا مَنَعَنَا
X
നമ്മെ തടഞ്ഞിട്ടില്ല
أَن نُّرْسِلَ
X
നാം അയക്കുന്നതില്‍നിന്ന്
بِالْآيَاتِ
X
ദൃഷ്ടാന്തങ്ങളെ
إِلَّا أَن كَذَّبَ
X
കളവാക്കി എന്നതല്ലാതെ
بِهَا
X
അവയെ
الْأَوَّلُونَۚ
X
പൂര്‍വികന്മാര്‍
وَآتَيْنَا
X
നാം നല്‍കുകയുണ്ടായി
ثَمُودَ
X
ഥമൂദ് ഗോത്രത്തിന്ന്
النَّاقَةَ
X
ഒട്ടകത്തെ
مُبْصِرَةً
X
പ്രത്യക്ഷ അടയാളമായി
فَظَلَمُوا
X
എന്നിട്ടവര്‍ അക്രമം കാണിച്ചു
بِهَاۚ
X
അതിനോട്
وَمَا نُرْسِلُ
X
നാം അയക്കുകയില്ല
بِالْآيَاتِ
X
ദൃഷ്ടാന്തങ്ങള്‍
إِلَّا تَخْوِيفًا
X
ഭയപ്പെടുത്തുന്നതായിട്ടല്ലാതെ
﴿17:59﴾ قُلِ
X
പറയുക
ادْعُوا
X
നിങ്ങള്‍ വിളിക്കൂ
اللَّهَ
X
അല്ലാഹു(എന്ന്)
أَوِ
X
അല്ലെങ്കില്‍
ادْعُوا
X
നിങ്ങള്‍ വിളിക്കൂ
الرَّحْمَٰنَۖ
X
അര്‍റഹ്മാന്‍ (എന്ന്)
أَيًّا
X
ഏതായാലും
مَّا تَدْعُوا
X
നിങ്ങള്‍ വിളിക്കുന്നത്
فَلَهُ
X
അവന്നുള്ളതാകുന്നു
الْأَسْمَاءُ
X
നാമങ്ങള്‍
الْحُسْنَىٰۚ
X
ഏറ്റവും വിശിഷ്ടമായ
وَلَا تَجْهَرْ
X
നീ ഉച്ചത്തിലാക്കരുത്
بِصَلَاتِكَ
X
നിന്റെ പ്രാര്‍ത്ഥനയെ
وَلَا تُخَافِتْ
X
നീ പതുക്കെയാക്കുകയുമരുത്
بِهَا
X
അതിനെ
وَابْتَغِ
X
നീ സ്വീകരിക്കുക
بَيْنَ ذَٰلِكَ
X
അതിനിടയില്‍
سَبِيلًا
X
ഒരു മാര്‍ഗം
﴿17:110﴾ ثُمَّ
X
പിന്നെ
لَنَحْنُ
X
തീര്‍ച്ചയായും നാം
أَعْلَمُ
X
ഏറ്റവും നന്നായി അറിയുന്നു
بِالَّذِينَ
X
ഒരുത്തരെ
هُمْ
X
അവര്‍
أَوْلَىٰ
X
ഏറ്റവും അര്‍ഹതപ്പെട്ടവര്‍
بِهَا
X
അതില്‍
صِلِيًّا
X
കിടന്നെരിയാന്‍
﴿19:70﴾ فَلَا يَصُدَّنَّكَ
X
അതുകൊണ്ട് നിന്നെ തടയാതിരിക്കട്ടെ
عَنْهَا
X
അതില്‍ നിന്ന്
مَن
X
ഒരുത്തന്‍
لَّا يُؤْمِنُ
X
വിശ്വസിക്കാത്ത
بِهَا
X
അതില്‍
وَاتَّبَعَ
X
പിന്‍പറ്റിയവനും
هَوَاهُ
X
തന്റെ ഇച്ഛയെ
فَتَرْدَىٰ
X
അപ്പോള്‍ നീ നാശത്തിലകപ്പെടും
﴿20:16﴾ قَالَ
X
അദ്ദേഹം പറഞ്ഞു
هِيَ
X
അത്
عَصَايَ
X
എന്റെ വടിയാകുന്നു
أَتَوَكَّأُ
X
ഞാന്‍ ഊന്നി നില്‍ക്കും
عَلَيْهَا
X
അതിന്‍മേല്‍
وَأَهُشُّ
X
ഞാന്‍ (ഇല)അടിച്ചുപൊഴിക്കും
بِهَا
X
അത് കൊണ്ട്
عَلَىٰ غَنَمِي
X
എന്റെ ആടുകള്‍ക്ക്
وَلِيَ
X
എനിക്കുണ്ട്
فِيهَا
X
ഇതില്‍
مَآرِبُ
X
പ്രയോജനങ്ങള്‍
أُخْرَىٰ
X
വേറെയും
﴿20:18﴾ فَاصْبِرْ
X
അതിനാല്‍ നീ ക്ഷമിക്കുക
عَلَىٰ مَا يَقُولُونَ
X
ഇവര്‍ പറയുന്നതിനെപ്പറ്റി
وَسَبِّحْ
X
നീ പ്രകീര്‍ത്തിക്കുകയും ചെയ്യുക
بِحَمْدِ
X
സ്തുതിച്ചുകൊണ്ട്
رَبِّكَ
X
നിന്റെ നാഥനെ
قَبْلَ
X
മുമ്പായി
طُلُوعِ
X
ഉദയത്തിന്റെ
الشَّمْسِ
X
സൂര്യന്റെ
وَقَبْلَ
X
മുമ്പായും
غُرُوبِهَاۖ
X
അതിന്റെ അസ്തമയത്തിനും
وَمِنْ آنَاءِ
X
ചിലയാമങ്ങളിലും
اللَّيْلِ
X
രാത്രിയിലെ
فَسَبِّحْ
X
എന്നിട്ട് നീ പ്രകീര്‍ത്തിക്കുക
وَأَطْرَافَ
X
അറ്റങ്ങളിലും
النَّهَارِ
X
പകലിന്റെ
لَعَلَّكَ
X
നീ ആയേക്കാം
تَرْضَىٰ
X
നീ തൃപ്തിപ്പെടുന്നു
﴿20:130﴾ وَنَضَعُ
X
നാം സ്ഥാപിക്കും
الْمَوَازِينَ
X
തുലാസുകള്‍
الْقِسْطَ
X
നീതിപൂര്‍ണമായ
لِيَوْمِ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പു നാളില്‍
فَلَا تُظْلَمُ
X
അനീതി കാണിക്കപ്പെടുകയില്ല
نَفْسٌ
X
ഒരാളോടും
شَيْئًاۖ
X
അല്‍പവും
وَإِن كَانَ
X
ആയിരുന്നാലും
مِثْقَالَ
X
തൂക്കം
حَبَّةٍ مِّنْ خَرْدَلٍ
X
കടുകുമണി
أَتَيْنَا بِهَاۗ
X
നാം അത് കൊണ്ട് വരും
وَكَفَىٰ بِنَا
X
നാം തന്നെ മതി
حَاسِبِينَ
X
കണക്കുനോക്കുന്നവരായി
﴿21:47﴾ أَفَلَمْ يَسِيرُوا
X
അവര്‍ സഞ്ചരിച്ചിട്ടില്ലേ
فِي الْأَرْضِ
X
ഭൂമിയില്‍
فَتَكُونَ لَهُمْ
X
അങ്ങനെ അവര്‍ക്കുണ്ടാകാന്‍
قُلُوبٌ
X
മനസ്സുകള്‍
يَعْقِلُونَ
X
അവര്‍ ഗ്രഹിക്കും
بِهَا
X
അവകൊണ്ട്
أَوْ
X
അല്ലെങ്കില്‍
آذَانٌ
X
കാതുകള്‍
يَسْمَعُونَ
X
അവര്‍ കേള്‍ക്കുന്നു
بِهَاۖ
X
അവകൊണ്ട്
فَإِنَّهَا
X
തീര്‍ച്ചയായും
لَا تَعْمَى
X
അന്ധമാകുന്നില്ല
الْأَبْصَارُ
X
കണ്ണുകള്‍
وَلَٰكِن
X
പക്ഷേ
تَعْمَى الْقُلُوبُ
X
മനസ്സുകള്‍ അന്ധമാകുന്നു
الَّتِي فِي الصُّدُورِ
X
നെഞ്ചുകള്‍ക്കുള്ളിലെ
﴿22:46﴾ أَلَمْ تَكُنْ
X
ആയിരുന്നില്ലേ
آيَاتِي
X
എന്റെ വചനങ്ങള്‍
تُتْلَىٰ عَلَيْكُمْ
X
നിങ്ങള്‍ക്ക് ഓതിക്കേള്‍പിക്കപ്പെട്ടിരുന്നു
فَكُنتُم
X
അപ്പോള്‍ നിങ്ങളായിരുന്നു
بِهَا
X
അതിനെ
تُكَذِّبُونَ
X
നിങ്ങള്‍ തള്ളിപ്പറഞ്ഞുകൊണ്ടിരുന്നു
﴿23:105﴾ وَجَحَدُوا
X
അവര്‍ തള്ളിപ്പറഞ്ഞു
بِهَا
X
അവയെ
وَاسْتَيْقَنَتْهَا
X
ആ ദൃഷ്ടാന്തങ്ങള്‍ നന്നായി ബോധ്യമായി
أَنفُسُهُمْ
X
അവരുടെ മനസ്സുകള്‍ക്ക്
ظُلْمًا
X
അക്രമം നിമിത്തം
وَعُلُوًّاۚ
X
അഹങ്കാരവും
فَانظُرْ
X
എന്നാല്‍ നോക്കൂ
كَيْفَ
X
എങ്ങനെ
كَانَ
X
ആയി
عَاقِبَةُ
X
ഒടുക്കം
الْمُفْسِدِينَ
X
നാശകാരികളുടെ
﴿27:14﴾ ارْجِعْ
X
നീ തിരിച്ചു പോവുക
إِلَيْهِمْ
X
അവരിലേക്ക്
فَلَنَأْتِيَنَّهُم
X
തീര്‍ച്ചയായും നാം അവരുടെ അടുത്തെത്തും
بِجُنُودٍ
X
പട്ടാളത്തെ കൂട്ടി
لَّا قِبَلَ
X
ശക്തിയില്ല
لَهُم
X
അവര്‍ക്ക്
بِهَا
X
അതിനെ നേരിടാന്‍
وَلَنُخْرِجَنَّهُم
X
അവരെ നാം പുറത്താക്കുകയും ചെയ്യും
مِّنْهَا
X
അന്നാട്ടില്‍ നിന്ന്
أَذِلَّةً
X
നിന്ദ്യരാക്കി
وَهُمْ
X
അവര്‍
صَاغِرُونَ
X
അപമാനിതരുമാണ്
﴿27:37﴾ وَمَا أَنتَ
X
നീയല്ല
بِهَادِي
X
നേര്‍വഴിയിലാക്കുന്നവന്‍
الْعُمْيِ
X
കണ്ണു പൊട്ടന്‍മാരെ
عَن ضَلَالَتِهِمْۖ
X
അവരുടെ ദുര്‍മാര്‍ഗത്തില്‍നിന്ന്
إِن تُسْمِعُ
X
നീ കേള്‍പ്പിക്കുകയില്ല
إِلَّا مَن يُؤْمِنُ
X
വിശ്വസിക്കുന്നവനെയല്ലാതെ
بِآيَاتِنَا
X
നമ്മുടെ ദൃഷ്ടാന്തങ്ങളില്‍
فَهُم
X
അങ്ങനെ അവര്‍
مُّسْلِمُونَ
X
അനുസരണമുള്ളവരാണ്
﴿27:81﴾ حَتَّىٰ
X
അങ്ങനെ
إِذَا جَاءُوا
X
അവരെല്ലാം വന്നെത്തിയാല്‍
قَالَ
X
അല്ലാഹു ചോദിക്കും
أَكَذَّبْتُم
X
നിങ്ങള്‍ തള്ളിപ്പറഞ്ഞുവോ
بِآيَاتِي
X
എന്റെ വചനങ്ങളെ
وَلَمْ تُحِيطُوا
X
നിങ്ങള്‍ ശരിക്കും മനസ്സിലാക്കിയതുമില്ല
بِهَا
X
അത്
عِلْمًا
X
അറിവില്‍
أَمَّاذَا
X
അല്ലെങ്കില്‍ എന്താണ്
كُنتُمْ
X
നിങ്ങള്‍ ആയിരുന്നത്
تَعْمَلُونَ
X
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നു
﴿27:84﴾ وَأَصْبَحَ
X
ആയി
فُؤَادُ
X
മനസ്സ്
أُمِّ مُوسَىٰ
X
മൂസയുടെ മാതാവിന്റെ
فَارِغًاۖ
X
അന്യചിന്തകളില്‍ നിന്ന് ഒഴിവായത് (അസ്വസ്ഥം)
إِن كَادَتْ لَتُبْدِي بِهِ
X
അത് (അവന്റെ കാര്യം) അവള്‍ വെളിപ്പെടുത്തുമായിരുന്നു
لَوْلَا أَن رَّبَطْنَا
X
നാം ഉറപ്പിച്ചുനിര്‍ത്തിയിരുന്നില്ലെങ്കില്‍
عَلَىٰ قَلْبِهَا
X
അവളുടെ മനസ്സിനെ
لِتَكُونَ
X
(നാം അങ്ങനെ ചെയ്തത്) അവള്‍ ആവാന്‍ വേണ്ടിയാണ്
مِنَ الْمُؤْمِنِينَ
X
സത്യവിശ്വാസികളില്‍പെട്ടവള്‍
﴿28:10﴾ وَلُوطًا
X
ലൂത്വിനെയും (നാം നിയോഗിച്ചു)
إِذْ قَالَ
X
പറഞ്ഞതോര്‍ക്കുക
لِقَوْمِهِ
X
തന്റെ ജനതയോട്
إِنَّكُمْ لَتَأْتُونَ
X
തീര്‍ച്ചയായും നിങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നു
الْفَاحِشَةَ
X
മ്ലേച്ഛ പ്രവൃത്തി
مَا سَبَقَكُم
X
നിങ്ങളെ മുന്‍കടന്നിട്ടില്ല (നിങ്ങള്‍ക്കു മുമ്പ് ചെയ്തിട്ടില്ല)
بِهَا
X
അതുകൊണ്ട് (ആ പ്രവര്‍ത്തിയാല്‍)
مِنْ أَحَدٍ
X
ആരും
مِّنَ الْعَالَمِينَ
X
ലോകരില്‍നിന്ന്
﴿29:28﴾ ثُمَّ
X
പിന്നെ
كَانَ
X
ആയിരുന്നു
عَاقِبَةَ
X
അന്ത്യം
الَّذِينَ أَسَاءُوا
X
തിന്മ പ്രവര്‍ത്തിച്ചവരുടെ
السُّوأَىٰ
X
ഏറ്റവും ദുരന്തപൂര്‍ണം, ഏറ്റവും മോശം
أَن كَذَّبُوا
X
അവര്‍ തള്ളിപ്പറഞ്ഞതിനാല്‍
بِآيَاتِ اللَّهِ
X
അല്ലാഹുവിന്റെ വചനങ്ങളെ
وَكَانُوا
X
അവരായതിനാലും
بِهَا
X
അവയെ
يَسْتَهْزِئُونَ
X
അവര്‍ പരിഹസിക്കുന്നു
﴿30:10﴾ وَإِذَا أَذَقْنَا
X
നാം അനുഭവിപ്പിച്ചാല്‍
النَّاسَ
X
മനുഷ്യര്‍ക്ക്
رَحْمَةً
X
കാരുണ്യം
فَرِحُوا بِهَاۖ
X
അവര്‍ അതില്‍ ആഹ്ലാദം കൊള്ളും
وَإِن تُصِبْهُمْ
X
ഇനി അവരെ ബാധിച്ചാല്‍
سَيِّئَةٌ
X
വല്ല വിപത്തും
بِمَا قَدَّمَتْ
X
നേരത്തെ ചെയ്തുവെച്ചതു കാരണം
أَيْدِيهِمْ
X
അവരുടെ കരങ്ങള്‍
إِذَا هُمْ
X
അപ്പോള്‍ അവരതാ
يَقْنَطُونَ
X
അവര്‍ പറ്റെ നിരാശരായിത്തീരുന്നു
﴿30:36﴾ وَمَا أَنتَ
X
നീ അല്ല
بِهَادِ
X
നേര്‍വഴിക്കു നയിക്കുന്നവന്‍
الْعُمْيِ
X
അന്ധരെ
عَن ضَلَالَتِهِمْۖ
X
അവരുടെ വഴികേടില്‍നിന്ന്
إِن تُسْمِعُ
X
നീ കേള്‍പ്പിക്കുകയില്ല
إِلَّا مَن يُؤْمِنُ
X
വിശ്വസിക്കുന്നവരെയല്ലാതെ
بِآيَاتِنَا
X
നമ്മുടെ വചനങ്ങളില്‍
فَهُم
X
അങ്ങനെ അവര്‍ (ആകുന്നു)
مُّسْلِمُونَ
X
അനുസരണയുള്ളവര്‍
﴿30:53﴾ يَا بُنَيَّ
X
എന്റെ കുഞ്ഞുമോനേ
إِنَّهَا
X
തീര്‍ച്ചയായും അത് (ഒരു കാര്യം)
إِن تَكُ
X
അതായിരുന്നാല്‍
مِثْقَالَ حَبَّةٍ
X
ഒരു (ധാന്യ) മണിയുടെ തൂക്കം
مِّنْ خَرْدَلٍ
X
കടുകില്‍ നിന്നുള്ള
فَتَكُن
X
അങ്ങനെ അതാവുകയും ചെയ്തു
فِي صَخْرَةٍ
X
ഒരു പാറക്കല്ലി(ന്റെ ഉള്ളി)ല്‍
أَوْ فِي السَّمَاوَاتِ
X
അല്ലെങ്കില്‍ ആകാശങ്ങളില്‍
أَوْ فِي الْأَرْضِ
X
അല്ലെങ്കില്‍ ഭൂമിയില്‍
يَأْتِ بِهَا
X
അതിനെ കൊണ്ടുവരും
اللَّهُۚ
X
അല്ലാഹു
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَطِيفٌ
X
നിഗൂഢജ്ഞാനിയാണ്, സൗമ്യനാണ്
خَبِيرٌ
X
സൂക്ഷ്മജ്ഞാനിയാണ്
﴿31:16﴾ إِنَّمَا
X
മാത്രമാണ്
يُؤْمِنُ
X
വിശ്വസിക്കുന്നു
بِآيَاتِنَا
X
നമ്മുടെ വചനങ്ങളില്‍
الَّذِينَ
X
ഒരു കൂട്ടര്‍
إِذَا ذُكِّرُوا
X
അവര്‍ക്ക് ഉല്‍ബോധനം നല്‍കപ്പെട്ടാല്‍
بِهَا
X
അതുവഴി
خَرُّوا
X
അവര്‍ പ്രണാമമര്‍പ്പിക്കും
سُجَّدًا
X
സാഷ്ടാംഗം ചെയ്യുന്നരായി
وَسَبَّحُوا
X
അവര്‍ പ്രകീര്‍ത്തിക്കുകയും ചെയ്യും
بِحَمْدِ رَبِّهِمْ
X
തങ്ങളുടെ നാഥനെ വാഴ്ത്തിക്കൊണ്ട്
وَهُمْ لَا يَسْتَكْبِرُونَ۩
X
അവര്‍ അഹങ്കരിക്കുകയില്ല
﴿32:15﴾ وَلَوْ دُخِلَتْ عَلَيْهِم
X
അവരുടെയടുത്ത് ശത്രുക്കള്‍ കടന്നു ചെന്നാല്‍
مِّنْ أَقْطَارِهَا
X
അതിന്റെ(മദീനയുടെ) നാനാഭാഗങ്ങളിലൂടെ
ثُمَّ سُئِلُوا
X
പിന്നെ അവരോട് ആവശ്യപ്പെടുകയും ചെയ്തു
الْفِتْنَةَ
X
കലാപമുണ്ടാക്കാന്‍
لَآتَوْهَا
X
അവരത് നടപ്പാക്കുമായിരുന്നു
وَمَا تَلَبَّثُوا بِهَا
X
അവര്‍ അക്കാര്യത്തില്‍ താമസം വരുത്തുകയില്ല
إِلَّا يَسِيرًا
X
നന്നെ കുറച്ചല്ലാതെ
﴿33:14﴾ فَالْيَوْمَ
X
അതിനാല്‍ ഇന്ന്
لَا يَمْلِكُ
X
ഉടമപ്പെടുത്തുകയില്ല
بَعْضُكُمْ
X
നിങ്ങളില്‍ ചിലര്‍
لِبَعْضٍ
X
ചിലര്‍ക്ക്
نَّفْعًا
X
ഒരു ഉപകാരവും
وَلَا ضَرًّا
X
ഉപദ്രവവും
وَنَقُولُ
X
നാം പറയും
لِلَّذِينَ ظَلَمُوا
X
അക്രമം കാണിച്ചവരോട്
ذُوقُوا
X
നിങ്ങള്‍ രുചിച്ചുകൊള്ളുക
عَذَابَ النَّارِ
X
നരക ശിക്ഷ
الَّتِي
X
യാതൊന്ന്
كُنتُم
X
നിങ്ങളായിരുന്നു
بِهَا
X
അതിനെ
تُكَذِّبُونَ
X
നിങ്ങള്‍ തള്ളിപ്പറയുന്നു
﴿34:42﴾ وَالَّذِينَ كَفَرُوا
X
സത്യം നിഷേധിച്ചവര്‍
لَهُمْ
X
അവര്‍ക്കുള്ളതാണ്
نَارُ جَهَنَّمَ
X
നരകാഗ്നി
لَا يُقْضَىٰ
X
(മരണം) വിധിക്കപ്പെടുകയില്ല
عَلَيْهِمْ
X
അവരുടെമേല്‍
فَيَمُوتُوا
X
എങ്കില്‍ അവര്‍ക്ക് മരിക്കാമായിരുന്നു
وَلَا يُخَفَّفُ
X
ഇളവ് നല്‍കപ്പെടുകയില്ല (ലഭിക്കുകയില്ല)
عَنْهُم
X
അവര്‍ക്ക്
مِّنْ عَذَابِهَاۚ
X
അതിലെ (നരകത്തിലെ) ശിക്ഷയില്‍നിന്ന്
كَذَٰلِكَ
X
അപ്രകാരമാണ്
نَجْزِي
X
നാം പ്രതിഫലം നല്‍കുക
كُلَّ كَفُورٍ
X
എല്ലാ നന്ദികെട്ടവര്‍ക്കും
﴿35:36﴾ بَلَىٰ
X
അതെ
قَدْ جَاءَتْكَ
X
നിനക്ക് വന്നെത്തിയിരുന്നു
آيَاتِي
X
എന്റെ വചനങ്ങള്‍
فَكَذَّبْتَ
X
അപ്പോള്‍ നീ തള്ളിപ്പറഞ്ഞു
بِهَا
X
അവയെ
وَاسْتَكْبَرْتَ
X
നീ അഹങ്കരിക്കുകയും ചെയ്തു
وَكُنتَ
X
നീ ആവുകയും ചെയ്തു
مِنَ الْكَافِرِينَ
X
സത്യനിഷേധികളില്‍
﴿39:59﴾ يَسْتَعْجِلُ
X
ധൃതി കൂട്ടുന്നു
بِهَا
X
അതിനായി
الَّذِينَ لَا يُؤْمِنُونَ بِهَاۖ
X
അതില്‍ വിശ്വസിക്കാത്തവര്‍
وَالَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍
مُشْفِقُونَ
X
ഭയവിഹ്വലരാകുന്നു
﴿42:18﴾