Repeated Words in Quran

< >
Total Found : 2
هُوَ
X
അവന്‍
الَّذِي خَلَقَ
X
സൃഷ്ടിച്ചവനാണ്
لَكُم
X
നിങ്ങള്‍ക്കായി
مَّا فِي الْأَرْضِ
X
ഭൂമിയിലുള്ളത്
جَمِيعًا
X
മുഴുവനും
ثُمَّ
X
പിന്നീട്
اسْتَوَىٰ
X
അവന്‍ തിരിഞ്ഞു
إِلَى السَّمَاءِ
X
ഉപരിലോകത്തേക്ക്
فَسَوَّاهُنَّ
X
എന്നിട്ടവയെ അവന്‍ സംവിധാനിച്ചു
سَبْعَ
X
ഏഴ്
سَمَاوَاتٍۚ
X
ആകാശങ്ങളായി
وَهُوَ
X
അവന്‍
بِكُلِّ شَيْءٍ
X
എല്ലാ കാര്യങ്ങളെക്കുറിച്ചും
عَلِيمٌ
X
നന്നായറിയുന്നവനാകുന്നു
﴿2:29﴾ وَلَئِنْ أَتَيْتَ
X
താങ്കള്‍ ചെന്നാലും
الَّذِينَ أُوتُوا
X
നല്‍കപ്പെട്ടവരുടെ അടുത്ത്
الْكِتَابَ
X
വേദഗ്രന്ഥം
بِكُلِّ آيَةٍ
X
എല്ലാ തെളിവും കൊണ്ട്
مَّا تَبِعُوا
X
അവര്‍ പിന്‍പറ്റുകയില്ല
قِبْلَتَكَۚ
X
താങ്കളുടെ ഖിബ്‌ലയെ
وَمَا أَنتَ
X
താങ്കളല്ല
بِتَابِعٍ
X
പിന്‍പറ്റുന്നവര്‍
قِبْلَتَهُمْۚ
X
അവരുടെ ഖിബ്‌ലയെ
وَمَا بَعْضُهُم
X
അവരില്‍ ചിലരല്ല
بِتَابِعٍ
X
പിന്‍പറ്റുന്നവര്‍
قِبْلَةَ
X
ഖിബ്‌ലയെ
بَعْضٍۚ
X
ചിലരുടെ
وَلَئِنِ اتَّبَعْتَ
X
നീ പിന്തുടരുന്നുവെങ്കില്‍
أَهْوَاءَهُم
X
അവരുടെ ഇച്ഛകളെ
مِّن بَعْدِ
X
ശേഷം
مَا جَاءَكَ
X
നിനക്ക് വന്നുകിട്ടിയതിന്റെ
مِنَ الْعِلْمِۙ
X
അറിവില്‍നിന്ന്
إِنَّكَ
X
തീര്‍ച്ചയായും നീ
إِذًا
X
അപ്പോള്‍
لَّمِنَ الظَّالِمِينَ
X
അക്രമികളില്‍ പെട്ടവനായിരിക്കും
﴿2:145﴾ وَإِذَا طَلَّقْتُمُ
X
നിങ്ങള്‍ വിവാഹമോചനം ചെയ്താല്‍
النِّسَاءَ
X
സ്ത്രീകളെ
فَبَلَغْنَ
X
അവരെത്തിയാല്‍
أَجَلَهُنَّ
X
അവരുടെ അവധി
فَأَمْسِكُوهُنَّ
X
നിങ്ങള്‍ അവരെ കൂടെ നിര്‍ത്തുക
بِمَعْرُوفٍ
X
ന്യായമായ നിലയില്‍
أَوْ سَرِّحُوهُنَّ
X
അല്ലെങ്കില്‍ പിരിച്ചയക്കുക
بِمَعْرُوفٍۚ
X
മാന്യമായ നിലക്ക്
وَلَا تُمْسِكُوهُنَّ
X
നിങ്ങളവരെ പിടിച്ചുനിര്‍ത്തരുത്
ضِرَارًا
X
ദ്രോഹിക്കാന്‍ വേണ്ടി
لِّتَعْتَدُواۚ
X
അന്യായം കാണിക്കാന്‍
وَمَن يَفْعَلْ ذَٰلِكَ
X
അങ്ങനെ ചെയ്യുന്നവന്‍
فَقَدْ ظَلَمَ
X
അക്രമം പ്രവര്‍ത്തിച്ചു
نَفْسَهُۚ
X
തനിക്ക് തന്നെ
وَلَا تَتَّخِذُوا
X
നിങ്ങളെടുക്കരുത്
آيَاتِ اللَّهِ
X
അല്ലാഹുവിന്റെ വചനങ്ങളെ
هُزُوًاۚ
X
കളിയായി
وَاذْكُرُوا
X
നിങ്ങളോര്‍ക്കുക
نِعْمَتَ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ
عَلَيْكُمْ
X
നിങ്ങളുടെ മേലുള്ള
وَمَا أَنزَلَ
X
അവനിറക്കിയതും
عَلَيْكُم
X
നിങ്ങളുടെ മേല്‍
مِّنَ الْكِتَابِ
X
വേദത്തില്‍ നിന്ന്
وَالْحِكْمَةِ
X
തത്വജ്ഞാനത്തില്‍ നിന്നും
يَعِظُكُم بِهِۚ
X
അതുകൊണ്ടവന്‍ നിങ്ങളെ ഉപദേശിക്കുന്നു
وَاتَّقُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
وَاعْلَمُوا
X
നിങ്ങളറിയുക
أَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
بِكُلِّ شَيْءٍ
X
എല്ലാറ്റിനെ കുറിച്ചും
عَلِيمٌ
X
അറിയുന്നവനാണ്
﴿2:231﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
إِذَا تَدَايَنتُم
X
നിങ്ങള്‍ കടമിടപാട് നടത്തുകയാണെങ്കില്‍
بِدَيْنٍ
X
ഒരു കടം
إِلَىٰ أَجَلٍ
X
ഒരവധിവരെ
مُّسَمًّى
X
നിശ്ചിതമായ
فَاكْتُبُوهُۚ
X
നിങ്ങള്‍ അത് എഴുതിവെക്കുക
وَلْيَكْتُب
X
എഴുതി വെക്കണം
بَّيْنَكُمْ
X
നിങ്ങള്‍ക്കിടയില്‍
كَاتِبٌ
X
എഴുത്തുകാരന്‍
بِالْعَدْلِۚ
X
നീതിയോടെ
وَلَا يَأْبَ
X
വിസമ്മതിക്കരുത്
كَاتِبٌ
X
എഴുത്തുകാരന്‍
أَن يَكْتُبَ
X
എഴുതാന്‍
كَمَا عَلَّمَهُ اللَّهُۚ
X
അല്ലാഹു അവനെ പഠിപ്പിച്ച പോലെ
فَلْيَكْتُبْ
X
അപ്പോള്‍ അവന്‍ എഴുതണം
وَلْيُمْلِلِ
X
പറഞ്ഞുകൊടുക്കണം
الَّذِي عَلَيْهِ الْحَقُّ
X
ബാധ്യതപ്പെട്ടവന്‍
وَلْيَتَّقِ اللَّهَ رَبَّهُ
X
അവന്‍ തന്റെ നാഥനായ അല്ലാഹുവിനെ സൂക്ഷിക്കട്ടെ
وَلَا يَبْخَسْ
X
അവന്‍ കുറവ് വരുത്തരുത്
مِنْهُ
X
അതില്‍ നിന്ന്
شَيْئًاۚ
X
ഒന്നും തന്നെ
فَإِن كَانَ الَّذِي عَلَيْهِ الْحَقُّ
X
ഇനി ബാധ്യതയുള്ളവന്‍ ആണെങ്കില്‍
سَفِيهًا
X
മൂഢനോ
أَوْ ضَعِيفًا
X
അല്ലെങ്കില്‍ ദുര്‍ബലനോ
أَوْ لَا يَسْتَطِيعُ
X
അല്ലെങ്കില്‍ അവന് സാധിക്കുകയില്ല
أَن يُمِلَّ هُوَ
X
സ്വയം പറഞ്ഞ് കൊടുക്കാന്‍
فَلْيُمْلِلْ
X
പറഞ്ഞുകൊടുക്കണം
وَلِيُّهُ
X
അവന്റെ രക്ഷാധികാരി
بِالْعَدْلِۚ
X
നീതി പൂര്‍വം
وَاسْتَشْهِدُوا
X
നിങ്ങള്‍ സാക്ഷിനിര്‍ത്തുക
شَهِيدَيْنِ
X
രണ്ട് സാക്ഷികളെ
مِن رِّجَالِكُمْۖ
X
നിങ്ങളിലെ പുരുഷന്‍മാരില്‍ നിന്ന്
فَإِن لَّمْ يَكُونَا
X
അവര്‍ രണ്ട് പേരില്ലെങ്കില്‍
رَجُلَيْنِ
X
പുരുഷരായി
فَرَجُلٌ
X
അപ്പോള്‍ ഒരു പുരുഷനും
وَامْرَأَتَانِ
X
രണ്ട് സ്ത്രീകളും
مِمَّن تَرْضَوْنَ
X
നിങ്ങള്‍ ഇഷ്ടപ്പെടുന്ന
مِنَ الشُّهَدَاءِ
X
സാക്ഷികളില്‍ നിന്ന്
أَن تَضِلَّ إِحْدَاهُمَا
X
അവരിലൊരാള്‍ പിഴച്ചാല്‍
فَتُذَكِّرَ إِحْدَاهُمَا
X
അവരിലൊരുവള്‍ ഓര്‍മിപ്പിക്കാന്‍
الْأُخْرَىٰۚ
X
മറ്റവളെ
وَلَا يَأْبَ
X
നിരസിക്കരുത്
الشُّهَدَاءُ
X
സാക്ഷികള്‍
إِذَا مَا دُعُواۚ
X
തെളിവ് നല്‍കാന്‍ വിളിക്കപ്പെട്ടാല്‍
وَلَا تَسْأَمُوا
X
നിങ്ങള്‍ മടിക്കരുത്
أَن تَكْتُبُوهُ
X
അത് എഴുതിവെക്കാന്‍
صَغِيرًا
X
ചെറുതായാലും
أَوْ كَبِيرًا
X
വലുതായാലും
إِلَىٰ أَجَلِهِۚ
X
അതിന്റെ അവധിവരേക്ക്
ذَٰلِكُمْ
X
അത്
أَقْسَطُ
X
ഏറ്റം നീതിപൂര്‍വകമായത്
عِندَ اللَّهِ
X
അല്ലാഹുവിങ്കല്‍
وَأَقْوَمُ
X
കൂടുതല്‍ ബലം നല്‍കുന്നത്
لِلشَّهَادَةِ
X
സാക്ഷ്യത്തിന്
وَأَدْنَىٰ
X
ഏറ്റവും അടുത്തതും
أَلَّا تَرْتَابُواۖ
X
നിങ്ങള്‍ സംശയിക്കാതിരിക്കാന്‍
إِلَّا أَن تَكُونَ
X
ആയാലൊഴികെ
تِجَارَةً
X
കച്ചവടം
حَاضِرَةً
X
റൊക്കം
تُدِيرُونَهَا
X
നിങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന
بَيْنَكُمْ
X
നിങ്ങള്‍ക്കിടയില്‍
فَلَيْسَ عَلَيْكُمْ
X
നിങ്ങള്‍ക്കില്ല
جُنَاحٌ
X
കുറ്റം
أَلَّا تَكْتُبُوهَاۗ
X
നിങ്ങള്‍ അത് എഴുതിവെക്കാതിരിക്കുന്നതില്‍
وَأَشْهِدُوا
X
നിങ്ങള്‍ സാക്ഷിനിര്‍ത്തണം
إِذَا تَبَايَعْتُمْۚ
X
നിങ്ങള്‍ ഇടപാട് നടത്തുകയാണെങ്കില്‍
وَلَا يُضَارَّ
X
ഉപദ്രവിക്കപ്പെടരുത്
كَاتِبٌ
X
ഒരു എഴുത്തുകാരനും
وَلَا شَهِيدٌۚ
X
ഒരു സാക്ഷിയും (ഉപദ്രവിക്കപ്പെടാവ)തല്ല
وَإِن تَفْعَلُوا
X
നിങ്ങള്‍ അങ്ങനെ ചെയ്യുന്നുവെങ്കില്‍
فَإِنَّهُ
X
തീര്‍ച്ചയായും അത്
فُسُوقٌ
X
അധര്‍മമാണ്
بِكُمْۗ
X
നിങ്ങളിലുള്ള
وَاتَّقُوا اللَّهَۖ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
وَيُعَلِّمُكُمُ اللَّهُۗ
X
അല്ലാഹു നിങ്ങളെ പഠിപ്പിക്കുന്നു
وَاللَّهُ
X
അല്ലാഹു
بِكُلِّ شَيْءٍ
X
എല്ലാ കാര്യവും
عَلِيمٌ
X
അറിയുന്നവനാണ്
﴿2:282﴾ وَلَا تَتَمَنَّوْا
X
നിങ്ങള്‍ കൊതിക്കരുത്
مَا فَضَّلَ اللَّهُ بِهِ
X
അല്ലാഹു അനുഗ്രഹിച്ചതിനെ
بَعْضَكُمْ
X
നിങ്ങളില്‍ ചിലരെ
عَلَىٰ بَعْضٍۚ
X
മറ്റുചിലരേക്കാള്‍
لِّلرِّجَالِ
X
പുരുഷന്‍മാര്‍ക്കുണ്ട്
نَصِيبٌ
X
വിഹിതം
مِّمَّا اكْتَسَبُواۖ
X
അവര്‍ സമ്പാദിച്ചതില്‍ നിന്നുള്ള
وَلِلنِّسَاءِ
X
സ്ത്രീകള്‍ക്കുമുണ്ട്
نَصِيبٌ
X
വിഹിതം
مِّمَّا اكْتَسَبْنَۚ
X
അവര്‍ സമ്പാദിച്ചതില്‍ നിന്നുള്ള
وَاسْأَلُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവോട് ചോദിച്ചുകൊള്ളുക
مِن فَضْلِهِۗ
X
അവന്റെ അനുഗ്രഹത്തില്‍ നിന്ന്
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
كَانَ
X
ആയിരിക്കുന്നു
بِكُلِّ شَيْءٍ
X
എല്ലാ കാര്യങ്ങളെക്കുറിച്ചും
عَلِيمًا
X
ഏറെ അറിയുന്നവന്‍
﴿4:32﴾ وَلِلَّهِ
X
അല്ലാഹുവിന്റെതാണ്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത് (ഒക്കെയും)
وَمَا فِي الْأَرْضِۚ
X
ഭൂമിയിലുള്ളതും (ഒക്കെയും)
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
بِكُلِّ شَيْءٍ
X
എല്ലാ കാര്യത്തെയും
مُّحِيطًا
X
വലയം ചെയ്തിട്ടുള്ളവന്‍ (സൂക്ഷമമായി അറിയുന്നവന്‍)
﴿4:126﴾ يَسْتَفْتُونَكَ
X
അവര്‍ നിന്നോട് മതവിധിചോദിക്കുന്നു
قُلِ
X
പറയുക
اللَّهُ
X
അല്ലാഹു
يُفْتِيكُمْ
X
നിങ്ങള്‍ക്ക് മതവിധി നല്‍കുന്നു
فِي الْكَلَالَةِۚ
X
നിരാലംബരില്‍ (പിതാവോ മക്കളോ ഇല്ലാതെ മരണമടയുന്നവരുടെ അനന്തരസ്വത്തിന്റെ കാര്യത്തില്‍)
إِنِ امْرُؤٌ هَلَكَ
X
ഒരാള്‍ മരണപ്പെട്ടു
لَيْسَ لَهُ وَلَدٌ
X
അവന് മക്കളില്ല
وَلَهُ أُخْتٌ
X
അവന് ഒരു സഹോദരിയുണ്ട്
فَلَهَا
X
അപ്പോള്‍ അവള്‍ക്കുള്ളതാണ്
نِصْفُ مَا تَرَكَۚ
X
അവന്‍ വിട്ടേച്ചുപോയ സ്വത്തിന്റെ പകുതി
وَهُوَ يَرِثُهَا
X
അവളുടെ അനന്തരസ്വത്ത് അവനുള്ളതാണ്
إِن لَّمْ يَكُن لَّهَا وَلَدٌۚ
X
അവള്‍ക്ക് മക്കളില്ലെങ്കില്‍
فَإِن كَانَتَا اثْنَتَيْنِ
X
ഇനി (മരിച്ചയാള്‍ക്ക്) രണ്ടുസഹോദരിമാരുണ്ടെങ്കില്‍
فَلَهُمَا
X
അവര്‍ രണ്ടുപേര്‍ക്കുമുണ്ട്
الثُّلُثَانِ
X
മൂന്നില്‍ രണ്ട്
مِمَّا تَرَكَۚ
X
അവന്‍ വിട്ടേച്ചുപോയതിന്റെ
وَإِن كَانُوا
X
അവര്‍ ആണെങ്കില്‍
إِخْوَةً
X
സഹോദരങ്ങള്‍
رِّجَالًا
X
ആണുങ്ങളായും
وَنِسَاءً
X
പെണ്ണുങ്ങളായും
فَلِلذَّكَرِ
X
അപ്പോള്‍ പുരുഷനുണ്ട്
مِثْلُ
X
തുല്യമായ
حَظِّ
X
ഓഹരിയുണ്ട്
الْأُنثَيَيْنِۗ
X
രണ്ടുപെണ്ണിന്റെ
يُبَيِّنُ اللَّهُ
X
അല്ലാഹു വിവരിച്ചുതരുന്നു
لَكُمْ
X
നിങ്ങള്‍ക്ക്
أَن تَضِلُّواۗ
X
നിങ്ങള്‍ വഴിപിഴച്ച് പോകാതിരിക്കാന്‍
وَاللَّهُ
X
അല്ലാഹു
بِكُلِّ شَيْءٍ
X
എല്ലാകാര്യങ്ങളെക്കുറിച്ചും
عَلِيمٌ
X
നന്നായറിയുന്നവന്‍
﴿4:176﴾ جَعَلَ اللَّهُ
X
അല്ലാഹു ആക്കിയിരിക്കുന്നു
الْكَعْبَةَ
X
കഅ്ബയെ
الْبَيْتَ
X
അതായത് മന്ദിരത്തെ
الْحَرَامَ
X
ആദരണീയമായ
قِيَامًا
X
നിലനില്‍പിനുള്ള ആധാരം
لِّلنَّاسِ
X
മനുഷ്യരാശിയുടെ
وَالشَّهْرَ
X
മാസത്തെയും
الْحَرَامَ
X
ആദരണീയമായ
وَالْهَدْيَ
X
ബലിമൃഗത്തെയും
وَالْقَلَائِدَۚ
X
(അവയുടെ കഴുത്തിലെ) അടയാളപ്പട്ടകളെയും
ذَٰلِكَ
X
അത്
لِتَعْلَمُوا
X
നിങ്ങള്‍ അറിയാന്‍വേണ്ടിയാണ്
أَنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
يَعْلَمُ
X
അവന്‍ അറിയുന്നുവെന്ന്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളവ
وَمَا فِي الْأَرْضِ
X
ഭൂമിയിലുള്ളവയും
وَأَنَّ اللَّهَ
X
നിശ്ചയം അല്ലാഹുവാണെന്നും
بِكُلِّ شَيْءٍ
X
എല്ലാ കാര്യങ്ങളെക്കുറിച്ചും
عَلِيمٌ
X
നന്നായറിയുന്നവന്‍
﴿5:97﴾ بَدِيعُ
X
മുന്‍ മാതൃകയില്ലാതെ സൃഷ്ടിച്ചവന്‍
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضِۖ
X
ഭൂമിയെയും
أَنَّىٰ
X
എങ്ങനെ
يَكُونُ
X
ഉണ്ടാകും
لَهُ
X
അവന്
وَلَدٌ
X
സന്താനം
وَلَمْ تَكُن
X
ഉണ്ടായിട്ടില്ല
لَّهُ
X
അവന്
صَاحِبَةٌۖ
X
ഇണ(ഭാര്യ)
وَخَلَقَ
X
അവന്‍ സൃഷ്ടിച്ചു
كُلَّ
X
എല്ലാ
شَيْءٍۖ
X
വസ്തുവിനെയും
وَهُوَ
X
അവന്‍
بِكُلِّ
X
എല്ലാ
شَيْءٍ
X
കാര്യവും
عَلِيمٌ
X
നന്നായി അറിയുന്നവനാണ്
﴿6:101﴾ وَلَا تَقْعُدُوا
X
നിങ്ങള്‍ ഇരിക്കരുത്
بِكُلِّ صِرَاطٍ
X
പാതയിലൊക്കെ
تُوعِدُونَ
X
നിങ്ങള്‍ ഭീഷണിപ്പെടുത്തുന്നു
وَتَصُدُّونَ
X
നിങ്ങള്‍ തടയുകയും ചെയ്യുന്നു
عَن سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന്
مَنْ آمَنَ
X
വിശ്വസിച്ചവനെ
بِهِ
X
അതില്‍
وَتَبْغُونَهَا
X
അതിനെ നിങ്ങള്‍ ആഗ്രഹിക്കുന്നു
عِوَجًاۚ
X
വക്രതയെ
وَاذْكُرُوا
X
നിങ്ങള്‍ ഓര്‍ക്കുകയും ചെയ്യുക
إِذْ كُنتُمْ
X
നിങ്ങളായിരുന്ന സന്ദര്‍ഭം
قَلِيلًا
X
കുറഞ്ഞത്
فَكَثَّرَكُمْۖ
X
പിന്നീട് അവന്‍ നിങ്ങളെ പെരുപ്പിച്ചു
وَانظُرُوا
X
നിങ്ങള്‍ നോക്കുകയും ചെയ്യുവിന്‍
كَيْفَ كَانَ
X
എങ്ങിനെ ആയിരുന്നു
عَاقِبَةُ
X
അന്ത്യം
الْمُفْسِدِينَ
X
നാശകാരികളുടെ
﴿7:86﴾ يَأْتُوكَ
X
അവര്‍ വരും
بِكُلِّ سَاحِرٍ
X
എല്ലാ മായാജാലക്കാരെയും കൊണ്ട്
عَلِيمٍ
X
വിവരമുള്ള, പഠിച്ച
﴿7:112﴾ وَالَّذِينَ آمَنُوا
X
സത്യവിശ്വാസം സ്വീകരിച്ചവര്‍
مِن بَعْدُ
X
പിന്നീട്
وَهَاجَرُوا
X
അവര്‍ സ്വദേശം വെടിയുകയും ചെയ്തു
وَجَاهَدُوا
X
അവര്‍ സമരം നടത്തുകയും ചെയ്തു
مَعَكُمْ
X
നിങ്ങളോടൊത്ത്
فَأُولَٰئِكَ
X
അവര്‍
مِنكُمْۚ
X
നിങ്ങളില്‍ പെട്ടവര്‍ തന്നെ
وَأُولُو الْأَرْحَامِ
X
കുടുംബ ബന്ധങ്ങള്‍ ഉള്ളവര്‍
بَعْضُهُمْ
X
അവരില്‍ ചിലര്‍
أَوْلَىٰ
X
കൂടുതല്‍ അടുത്തവരാണ്
بِبَعْضٍ
X
ചിലരോട്
فِي كِتَابِ اللَّهِۗ
X
അല്ലാഹുവിന്റെ നിയമമനുസരിച്ച്
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
بِكُلِّ شَيْءٍ
X
എല്ലാ കാര്യങ്ങളെക്കുറിച്ചും
عَلِيمٌ
X
നന്നായറിയുന്നവനാണ്
﴿8:75﴾ وَمَا كَانَ اللَّهُ لِيُضِلَّ
X
അല്ലാഹു പിഴച്ചവരായി കണക്കാക്കുകയില്ല
قَوْمًا
X
ഒരു ജനതയെ
بَعْدَ إِذْ هَدَاهُمْ
X
അവരെ നേര്‍വഴിയിലാക്കിയ ശേഷം
حَتَّىٰ يُبَيِّنَ
X
വ്യക്തമാക്കിക്കൊടുക്കുന്നതുവരെ
لَهُم
X
അവര്‍ക്ക്
مَّا يَتَّقُونَۚ
X
അവര്‍ സൂക്ഷിക്കേണ്ടതെന്താണെന്ന്
إِنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
بِكُلِّ شَيْءٍ
X
എല്ലാ കാര്യങ്ങളെകുറിച്ചും
عَلِيمٌ
X
നന്നായറിയുന്നവനാണ്
﴿9:115﴾ وَقَالَ
X
പറഞ്ഞു
فِرْعَوْنُ
X
ഫറവോന്‍
ائْتُونِي
X
എന്റെ സമക്ഷത്തിങ്കല്‍ ഹാജറാക്കുവിന്‍
بِكُلِّ
X
എല്ലാ
سَاحِرٍ
X
ആഭിചാരകരെ
عَلِيمٍ
X
അറിവുള്ള, വിദഗ്ദരായ
﴿10:79﴾ وَلِسُلَيْمَانَ
X
സുലൈമാനും (നാം അധീനപ്പെടുത്തി)
الرِّيحَ
X
കാറ്റിനെ
عَاصِفَةً
X
അടിച്ചുവീശുന്ന
تَجْرِي
X
അത് സഞ്ചരിക്കുന്നു
بِأَمْرِهِ
X
അദ്ദേഹത്തിന്റെ കല്‍പനപ്രകാരം
إِلَى الْأَرْضِ
X
ഭൂമിയിലേക്ക്
الَّتِي بَارَكْنَا
X
നാം അനുഗ്രഹങ്ങള്‍ ചെയ്ത
فِيهَاۚ
X
അതില്‍
وَكُنَّا
X
നാമാകുന്നു
بِكُلِّ شَيْءٍ
X
എല്ലാറ്റിനെക്കുറിച്ചും
عَالِمِينَ
X
അറിയുന്നവര്‍
﴿21:81﴾ اللَّهُ
X
അല്ലാഹു
نُورُ
X
വെളിച്ചമാകുന്നു
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِۚ
X
ഭൂമിയുടേയും
مَثَلُ نُورِهِ
X
അവന്റെ വെളിച്ചത്തിന്റെ ഉപമ
كَمِشْكَاةٍ
X
ഒരു വിളക്കുമാടം പോലെയാണ്
فِيهَا
X
അതിലുണ്ട്
مِصْبَاحٌۖ
X
ഒരു വിളക്ക്
الْمِصْبَاحُ
X
ആ വിളക്ക്
فِي زُجَاجَةٍۖ
X
ഒരു സഫടികക്കൂട്ടില്‍
الزُّجَاجَةُ
X
ആ സ്ഫടികം
كَأَنَّهَا كَوْكَبٌ
X
അത് ഒരു നക്ഷത്രം പോലെയാണ്
دُرِّيٌّ
X
വെട്ടിത്തിളങ്ങുന്ന
يُوقَدُ
X
അത് കത്തിക്കപ്പെട്ടിരിക്കുന്നു
مِن شَجَرَةٍ
X
മരം കൊണ്ട്
مُّبَارَكَةٍ
X
അനുഗ്രഹീതമായ
زَيْتُونَةٍ
X
ഒലീവ് മരം
لَّا شَرْقِيَّةٍ
X
കിഴക്ക് ഭാഗത്തുള്ളതല്ല
وَلَا غَرْبِيَّةٍ
X
പടിഞ്ഞാറ് ഭാഗത്തുള്ളതുമല്ല
يَكَادُ زَيْتُهَا يُضِيءُ
X
അതിന്റെ എണ്ണ പ്രകാശിക്കുമാറാകും
وَلَوْ لَمْ تَمْسَسْهُ
X
അതിനെ സ്പര്‍ശിച്ചില്ലെങ്കില്‍ പോലും
نَارٌۚ
X
തീ
نُّورٌ عَلَىٰ نُورٍۗ
X
വെളിച്ചത്തിനു മേല്‍ വെളിച്ചം
يَهْدِي اللَّهُ
X
അല്ലാഹു വഴി കാണിക്കുന്നു
لِنُورِهِ
X
അവന്റെ വെളിച്ചത്തിന്
مَن يَشَاءُۚ
X
അവനുദ്ദേശിക്കുന്നവരെ
وَيَضْرِبُ اللَّهُ
X
അല്ലാഹു വെക്കുന്നു
الْأَمْثَالَ
X
ഉദാഹരണങ്ങള്‍
لِلنَّاسِۗ
X
ജനങ്ങള്‍ക്ക്
وَاللَّهُ
X
അല്ലാഹു
بِكُلِّ شَيْءٍ
X
എല്ലാറ്റിനെ കുറിച്ചും
عَلِيمٌ
X
നന്നായറിയുന്നവനാണ്
﴿24:35﴾ أَلَا
X
അറിയുക
إِنَّ
X
തീര്‍ച്ചയായും
لِلَّهِ
X
അല്ലാഹുവിനാണ്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَالْأَرْضِۖ
X
ഭൂമിയിലും
قَدْ يَعْلَمُ
X
തീര്‍ച്ചയായും അല്ലാഹു അറിയും
مَا أَنتُمْ عَلَيْهِ
X
നിങ്ങള്‍ ഏതൊരു നിലപാടിലാണെന്ന്
وَيَوْمَ يُرْجَعُونَ
X
അവര്‍ മടക്കപ്പെടുന്ന ദിവസം
إِلَيْهِ
X
അവന്റെ അടുത്തേക്ക്
فَيُنَبِّئُهُم
X
അവര്‍ക്ക് അവന്‍ വിവരം നല്‍കും
بِمَا عَمِلُواۗ
X
അവര്‍ ചെയ്തതിനെക്കുറിച്ച്
وَاللَّهُ
X
അല്ലാഹു
بِكُلِّ شَيْءٍ
X
എല്ലാറ്റിനെക്കുറിച്ചും
عَلِيمٌ
X
നന്നായറിയുന്നവനാകുന്നു
﴿24:64﴾ يَأْتُوكَ
X
താങ്കളുടെ അടുത്ത് അവര്‍ കൊണ്ടുവരട്ടെ
بِكُلِّ سَحَّارٍ
X
എല്ലാ ജാലവിദ്യക്കാരെയും
عَلِيمٍ
X
വിവരമുള്ള
﴿26:37﴾ أَتَبْنُونَ
X
നിങ്ങള്‍ കെട്ടിപ്പൊക്കുകയാണോ
بِكُلِّ رِيعٍ
X
എല്ലാ കുന്നിന്‍ മുകളിലും
آيَةً
X
പ്രതാപചിഹ്നങ്ങള്‍ (ഗോപുരങ്ങള്‍)
تَعْبَثُونَ
X
വെറുതെ പൊങ്ങച്ചം കാണിക്കാനായി
﴿26:128﴾ اللَّهُ يَبْسُطُ
X
അല്ലാഹു വിശാലമാക്കുന്നു
الرِّزْقَ
X
ഉപജീവനത്തില്‍
لِمَن يَشَاءُ
X
അവനിച്ഛിക്കുന്നവര്‍ക്ക്
مِنْ عِبَادِهِ
X
തന്റെ ദാസന്‍മാരില്‍ നിന്ന്
وَيَقْدِرُ
X
അവന്‍ ഇടുക്കമാക്കുകയും ചെയ്യുന്നു
لَهُۚ
X
അവന്
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
بِكُلِّ شَيْءٍ
X
എല്ലാ കാര്യങ്ങളെ പറ്റിയും
عَلِيمٌ
X
നന്നായി അറിയുന്നവനാണ്
﴿29:62﴾ مَّا كَانَ مُحَمَّدٌ
X
മുഹമ്മദല്ല
أَبَا أَحَدٍ
X
ആരുടെയും പിതാവ്
مِّن رِّجَالِكُمْ
X
നിങ്ങളിലെ പുരുഷന്‍മാരില്‍
وَلَٰكِن
X
മറിച്ച്
رَّسُولَ اللَّهِ
X
(അദ്ദേഹം) അല്ലാഹുവിന്റെ ദൂതനാകുന്നു
وَخَاتَمَ
X
അവസാനത്തെയാളും
النَّبِيِّينَۗ
X
ദൈവദൂതന്‍മാരില്‍
وَكَانَ اللَّهُ
X
അല്ലാഹു ആകുന്നു
بِكُلِّ شَيْءٍ
X
എല്ലാകാര്യങ്ങളെ പറ്റിയും
عَلِيمًا
X
നന്നായറിയുന്നവന്‍
﴿33:40﴾ إِن تُبْدُوا
X
നിങ്ങള്‍ വെളിപ്പെടുത്തിയാലും
شَيْئًا
X
എന്തെങ്കിലും
أَوْ تُخْفُوهُ
X
അല്ലെങ്കില്‍ അത് നിങ്ങള്‍ ഒളിപ്പിച്ചുവെച്ചാല്‍
فَإِنَّ اللَّهَ كَانَ
X
അല്ലാഹുവാണ്
بِكُلِّ شَيْءٍ
X
എല്ലാം
عَلِيمًا
X
നന്നായി അറിയുന്നവന്‍
﴿33:54﴾ قُلْ
X
പറയുക
يُحْيِيهَا
X
അവയെ ജീവിപ്പിക്കും
الَّذِي أَنشَأَهَا
X
അവയെ സൃഷ്ടിച്ചവന്‍
أَوَّلَ مَرَّةٍۖ
X
ആദ്യ തവണ
وَهُوَ
X
അവന്‍
بِكُلِّ خَلْقٍ
X
എല്ലാ വിധ സൃഷ്ടിപ്പിനെപറ്റിയും
عَلِيمٌ
X
നന്നായറിയുന്നവനാണ്
﴿36:79﴾ أَلَا
X
അറിയുക
إِنَّهُمْ
X
തീര്‍ച്ചയായും ഇവര്‍
فِي مِرْيَةٍ
X
സംശയത്തിലാകുന്നു
مِّن لِّقَاءِ
X
കണ്ടുമുട്ടുന്ന കാര്യത്തില്‍
رَبِّهِمْۗ
X
തങ്ങളുടെ നാഥനെ
أَلَا
X
അറിയുക
إِنَّهُ
X
തീര്‍ച്ചയായും അവന്‍
بِكُلِّ شَيْءٍ
X
സകല സംഗതികളെയും
مُّحِيطٌ
X
വലയം ചെയ്തവനാകുന്നു
﴿41:54﴾ لَهُ
X
അവന്റെ അധീനതയിലാണ്
مَقَالِيدُ
X
താക്കോലുകള്‍
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِۖ
X
ഭൂമിയുടെയും
يَبْسُطُ
X
അവന്‍ വിപുലീകരിച്ച് കൊടുക്കുന്നു
الرِّزْقَ
X
വിഭവം
لِمَن يَشَاءُ
X
അവന്‍ ഇച്ഛിക്കുന്നവര്‍ക്ക്
وَيَقْدِرُۚ
X
അവന്‍ ചുരുക്കുകയും ചെയ്യുന്നു
إِنَّهُ
X
തീര്‍ച്ചയായും അവന്‍
بِكُلِّ شَيْءٍ
X
സകല സംഗതികളെപ്പറ്റിയും
عَلِيمٌ
X
നന്നായറിയുന്നവനാണ്
﴿42:12﴾ يَدْعُونَ
X
അവര്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കും
فِيهَا
X
അവിടെ
بِكُلِّ فَاكِهَةٍ
X
പലവിധ പഴങ്ങളും
آمِنِينَ
X
സ്വസ്ഥതയോടെ
﴿44:55﴾ إِذْ جَعَلَ
X
പുലര്‍ത്തിയപ്പോള്‍
الَّذِينَ كَفَرُوا
X
നിഷേധിച്ചവര്‍
فِي قُلُوبِهِمُ
X
തങ്ങളുടെ മനസ്സുകളില്‍
الْحَمِيَّةَ
X
ദുരഭിമാനം
حَمِيَّةَ الْجَاهِلِيَّةِ
X
അനിസ്‌ലാമിക കാലത്തെ ദുരഭിമാനം
فَأَنزَلَ اللَّهُ
X
അപ്പോള്‍ അല്ലാഹു ഇറക്കിക്കൊടുത്തു
سَكِينَتَهُ
X
അവന്റെ പക്കല്‍നിന്നുള്ള ശാന്തി
عَلَىٰ رَسُولِهِ
X
അവന്റെ ദൂതന്
وَعَلَى الْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്കും
وَأَلْزَمَهُمْ
X
അവരെ ബന്ധിച്ചുനിര്‍ത്തുകയും ചെയ്തു
كَلِمَةَ التَّقْوَىٰ
X
ഭക്തിയുടെ വചനത്തില്‍
وَكَانُوا
X
അവരായിരുന്നു
أَحَقَّ
X
ഏറ്റവും അര്‍ഹര്‍
بِهَا
X
അതിന്
وَأَهْلَهَاۚ
X
അതിന്റെ അവകാശികളും
وَكَانَ اللَّهُ
X
അല്ലാഹുവായിരിക്കുന്നു
بِكُلِّ شَيْءٍ
X
എല്ലാ കാര്യത്തെപ്പറ്റിയും
عَلِيمًا
X
നന്നായറിയുന്നവന്‍
﴿48:26﴾ قُلْ
X
നീ പറയുക (ചോദിക്കുക)
أَتُعَلِّمُونَ
X
നിങ്ങള്‍ പഠിപ്പിക്കുകയാണോ
اللَّهَ
X
അല്ലാഹുവിനെ
بِدِينِكُمْ
X
നിങ്ങളുടെ മതത്തെ
وَاللَّهُ يَعْلَمُ
X
അല്ലാഹു അറിയുന്നു
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِۚ
X
ഭൂമിയിലുള്ളതും
وَاللَّهُ
X
അല്ലാഹു
بِكُلِّ شَيْءٍ
X
എല്ലാ കാര്യത്തെക്കുറിച്ചും
عَلِيمٌ
X
നന്നായറിയുന്നവനാണ്
﴿49:16﴾ هُوَ
X
അവന്‍
الْأَوَّلُ
X
ആദ്യനാകുന്നു
وَالْآخِرُ
X
അന്ത്യനും
وَالظَّاهِرُ
X
പ്രത്യക്ഷനും
وَالْبَاطِنُۖ
X
പരോക്ഷനും
وَهُوَ
X
അവന്‍
بِكُلِّ شَيْءٍ
X
എല്ലാ സംഗതികളും
عَلِيمٌ
X
അറിയുന്നവനാണ്
﴿57:3﴾ أَلَمْ تَرَ
X
നീ കണ്ടില്ലേ?
أَنَّ اللَّهَ
X
നിശ്ചയം, അല്ലാഹു
يَعْلَمُ
X
അവന്‍ അറിയുന്നു
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِۖ
X
ഭൂമിയിലുള്ളതും
مَا يَكُونُ
X
ഉണ്ടാവുകയില്ല
مِن نَّجْوَىٰ
X
ഒരു രഹസ്യഭാഷണവും
ثَلَاثَةٍ
X
മൂന്നാളുടെ
إِلَّا هُوَ
X
അവനായിട്ടല്ലാതെ
رَابِعُهُمْ
X
അവരിലെ നാലാമന്‍
وَلَا خَمْسَةٍ
X
അഞ്ചു പേരുടേതും ഇല്ല
إِلَّا هُوَ
X
അവനായിട്ടല്ലാതെ
سَادِسُهُمْ
X
അവരിലെ ആറാമന്‍
وَلَا أَدْنَىٰ
X
കുറഞ്ഞതും ഇല്ല
مِن ذَٰلِكَ
X
അതിനേക്കാള്‍
وَلَا أَكْثَرَ
X
കൂടുതലും ഇല്ല
إِلَّا هُوَ
X
അവനില്ലാതെ
مَعَهُمْ
X
അവരോടൊപ്പം
أَيْنَ
X
എവിടെ
مَا كَانُواۖ
X
അവര്‍ ആയിരുന്നാലും
ثُمَّ
X
പിന്നെ
يُنَبِّئُهُم
X
അവന്‍ അവര്‍ക്ക് വിവരം നല്‍കും
بِمَا عَمِلُوا
X
അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി
يَوْمَ الْقِيَامَةِۚ
X
പുനരുത്ഥാന നാളില്‍
إِنَّ اللَّهَ
X
നിശ്ചയം, അല്ലാഹു
بِكُلِّ شَيْءٍ
X
എല്ലാ കാര്യത്തെക്കുറിച്ചും
عَلِيمٌ
X
നന്നായറിയുന്നവനാണ്
﴿58:7﴾ مَا أَصَابَ
X
ബാധിച്ചിട്ടില്ല
مِن مُّصِيبَةٍ
X
ഒരാപത്തും
إِلَّا
X
അല്ലാതെ
بِإِذْنِ اللَّهِۗ
X
അല്ലാഹുവിന്റെ അനുമതിയോടെ
وَمَن
X
ആര്‍
يُؤْمِن
X
വിശ്വസിക്കുന്നു
بِاللَّهِ
X
അല്ലാഹുവില്‍
يَهْدِ
X
അവന്‍ നേര്‍വഴിയിലാക്കും
قَلْبَهُۚ
X
അവന്റെ മനസ്സിനെ
وَاللَّهُ
X
അല്ലാഹു
بِكُلِّ شَيْءٍ
X
എല്ലാ കാര്യവും
عَلِيمٌ
X
നന്നായറിയുന്നവനാണ്
﴿64:11﴾ اللَّهُ
X
അല്ലാഹു
الَّذِي خَلَقَ
X
സൃഷ്ടിച്ചവനാണ്
سَبْعَ
X
ഏഴ്
سَمَاوَاتٍ
X
ആകാശങ്ങളെ
وَمِنَ الْأَرْضِ
X
ഭൂമിയില്‍നിന്ന്
مِثْلَهُنَّ
X
അവപോലുള്ളതിനെയും
يَتَنَزَّلُ
X
ഇറങ്ങിക്കൊണ്ടിരിക്കുന്നു
الْأَمْرُ
X
കല്‍പന
بَيْنَهُنَّ
X
അവയ്ക്കിടയില്‍
لِتَعْلَمُوا
X
നിങ്ങള്‍ മനസ്സിലാക്കാന്‍വേണ്ടി
أَنَّ اللَّهَ
X
നിശ്ചയം, അല്ലാഹുവാണെന്ന്
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرٌ
X
കഴിവുറ്റവന്‍
وَأَنَّ اللَّهَ
X
നിശ്ചയം, അല്ലാഹു
قَدْ أَحَاطَ
X
ചൂഴ്ന്നു നില്‍ക്കുന്നുണ്ട്
بِكُلِّ شَيْءٍ
X
സകല സംഗതികളെയും
عِلْمًا
X
അറിവുകൊണ്ട്
﴿65:12﴾ أَوَلَمْ يَرَوْا
X
അവര്‍ കണ്ടിട്ടില്ലേ?
إِلَى الطَّيْرِ
X
പക്ഷികളെ
فَوْقَهُمْ
X
അവര്‍ക്കു മീതെ
صَافَّاتٍ
X
അണികളായിട്ട്
وَيَقْبِضْنَۚ
X
അവ കൂട്ടിപ്പിടിക്കുകയും ചെയ്യുന്നു
مَا يُمْسِكُهُنَّ
X
അവയെ പിടിച്ചുനിര്‍ത്തുന്നില്ല
إِلَّا الرَّحْمَٰنُۚ
X
പരമകാരുണികനല്ലാതെ
إِنَّهُ
X
നിശ്ചയം അവന്‍
بِكُلِّ شَيْءٍ
X
എല്ലാ വസ്തുക്കളെയും
بَصِيرٌ
X
കാണുന്നവനാണ്
﴿67:19﴾