Repeated Words in Quran

< >
Total Found : 3
قُلْ
X
നീ പറയുക
مَن كَانَ
X
ആരെങ്കിലും ആണെങ്കില്‍
عَدُوًّا
X
ശത്രു
لِّجِبْرِيلَ
X
ജിബ്‌രീലിനോട്
فَإِنَّهُ
X
നിശ്ചയമായും അദ്ദേഹം
نَزَّلَهُ
X
അത് ഇറക്കി
عَلَىٰ قَلْبِكَ
X
നിന്റെ മനസ്സില്‍
بِإِذْنِ اللَّهِ
X
അല്ലാഹുവിന്റെ അനുമതിയനുസരിച്ച്
مُصَدِّقًا
X
സത്യപ്പെടുത്തിക്കൊണ്ട്
لِّمَا بَيْنَ يَدَيْهِ
X
അതിന്റെ മുമ്പിലുള്ളതിനെ
وَهُدًى
X
നേര്‍വഴികാട്ടിയായും
وَبُشْرَىٰ
X
ശുഭവാര്‍ത്തയായും
لِلْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്ക്
﴿2:97﴾ وَإِذِ ابْتَلَىٰ
X
പരീക്ഷിച്ച സന്ദര്‍ഭം
إِبْرَاهِيمَ
X
ഇബ്റാഹീമിനെ
رَبُّهُ
X
തന്റെ നാഥന്‍
بِكَلِمَاتٍ
X
ചില വചനങ്ങളിലൂടെ
فَأَتَمَّهُنَّۖ
X
എന്നിട്ടദ്ദേഹമത് പൂര്‍ത്തീകരിച്ചു
قَالَ
X
അവന്‍ പറഞ്ഞു
إِنِّي
X
നിശ്ചയം ഞാന്‍
جَاعِلُكَ
X
നിന്നെ ആക്കുകയാണ്
لِلنَّاسِ
X
ജനങ്ങള്‍ക്ക്
إِمَامًاۖ
X
നേതാവ്
قَالَ
X
അദ്ദേഹം പറഞ്ഞു
وَمِن ذُرِّيَّتِيۖ
X
എന്റെ മക്കളില്‍നിന്നും
قَالَ
X
അവന്‍ പറഞ്ഞു
لَا يَنَالُ
X
പ്രാപിക്കുകയില്ല
عَهْدِي
X
എന്റെ കരാര്‍
الظَّالِمِينَ
X
അക്രമികള്‍ക്ക്
﴿2:124﴾ أَوْ
X
അല്ലെങ്കില്‍
كَالَّذِي مَرَّ
X
നടന്നുപോയവനെപ്പോലെ
عَلَىٰ قَرْيَةٍ
X
ഒരു പട്ടണത്തിലൂടെ
وَهِيَ
X
അത്
خَاوِيَةٌ عَلَىٰ عُرُوشِهَا
X
കീഴ്മേല്‍ മറിഞ്ഞതാണ്
قَالَ
X
അവന്‍ പറഞ്ഞു
أَنَّىٰ
X
എങ്ങനെയാണ്
يُحْيِي
X
ജീവിപ്പിക്കുന്നത്
هَٰذِهِ
X
ഇതിനെ
اللَّهُ
X
അല്ലാഹു
بَعْدَ مَوْتِهَاۖ
X
ഇത് നിര്‍ജീവമായതിന് ശേഷം
فَأَمَاتَهُ اللَّهُ
X
അപ്പോള്‍ അല്ലാഹു അദ്ദേഹത്തെ മരിപ്പിച്ചു
مِائَةَ عَامٍ
X
നൂറുവര്‍ഷം
ثُمَّ
X
പിന്നീട്
بَعَثَهُۖ
X
അവനെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചു
قَالَ
X
അവന്‍ (അല്ലാഹു) പറഞ്ഞു
كَمْ لَبِثْتَۖ
X
നീ എത്ര കാലം കഴിച്ചുകൂട്ടി
قَالَ
X
അദ്ദേഹം പറഞ്ഞു
لَبِثْتُ
X
ഞാന്‍ കഴിച്ചുകൂട്ടി
يَوْمًا
X
ഒരു ദിവസം
أَوْ بَعْضَ يَوْمٍۖ
X
അല്ലെങ്കില്‍ ഒരു ദിവസത്തിന്റെ അല്‍പഭാഗം
قَالَ
X
അവന്‍ (അല്ലാഹു) പറഞ്ഞു
بَل لَّبِثْتَ
X
അല്ല; നീ കഴിച്ചുകൂട്ടി
مِائَةَ عَامٍ
X
നൂറുവര്‍ഷം
فَانظُرْ
X
നീ ഇപ്പോള്‍ നോക്കൂ
إِلَىٰ طَعَامِكَ
X
നിന്റെ ആഹാരത്തിലേക്ക്
وَشَرَابِكَ
X
നിന്റെ പാനീയത്തിലേക്കും
لَمْ يَتَسَنَّهْۖ
X
അവക്ക് മാറ്റം വന്നിട്ടില്ല
وَانظُرْ
X
എന്നാല്‍ നീ നോക്കൂ
إِلَىٰ حِمَارِكَ
X
നിന്റെ കഴുതയെ
وَلِنَجْعَلَكَ
X
നിന്നെ ആക്കാനാണിത്
آيَةً
X
ദൃഷ്ടാന്തം
لِّلنَّاسِۖ
X
ജനങ്ങള്‍ക്ക്
وَانظُرْ
X
നോക്കൂ
إِلَى الْعِظَامِ
X
എല്ലുകളിലേക്ക്
كَيْفَ
X
എങ്ങനെ
نُنشِزُهَا
X
നാം അതിനെ കൂട്ടിയിണക്കുന്നു
ثُمَّ نَكْسُوهَا
X
പിന്നെ നാം അതിനെ പൊതിയുന്നു
لَحْمًاۚ
X
മാംസം കൊണ്ട്
فَلَمَّا تَبَيَّنَ لَهُ
X
അദ്ദേഹത്തിന് കാര്യം വ്യക്തമായപ്പോള്‍
قَالَ
X
അദ്ദേഹം പറഞ്ഞു
أَعْلَمُ
X
ഞാനറിയുന്നു
أَنَّ اللَّهَ
X
അല്ലാഹു ആണെന്ന്
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرٌ
X
കഴിവുള്ളവനാണ്
﴿2:259﴾ فَلَمَّا وَضَعَتْهَا
X
അങ്ങനെ അവള്‍ അതിനെ(ആ കുഞ്ഞിനെ) പ്രസവിച്ചപ്പോള്‍
قَالَتْ
X
അവള്‍ പറഞ്ഞു
رَبِّ
X
എന്റെ നാഥാ
إِنِّي وَضَعْتُهَا
X
നിശ്ചയമായും ഞാന്‍ അതിനെ പ്രസവിച്ചിരിക്കുന്നു
أُنثَىٰ
X
പെണ്‍കുഞ്ഞായി
وَاللَّهُ
X
അല്ലാഹു
أَعْلَمُ
X
നന്നായി അറിയുന്നവനാണ്
بِمَا وَضَعَتْ
X
അവള്‍ പ്രസവിച്ചത് എന്തെന്ന്
وَلَيْسَ الذَّكَرُ
X
ആണല്ല
كَالْأُنثَىٰۖ
X
പെണ്ണിനെപ്പോലെ
وَإِنِّي سَمَّيْتُهَا
X
നിശ്ചയം അതിന്(ആ കുഞ്ഞിന്) ഞാന്‍ പേരിട്ടിരിക്കുന്നു
مَرْيَمَ
X
മര്‍യം എന്ന്
وَإِنِّي أُعِيذُهَا بِكَ
X
അവളെ രക്ഷിക്കാന്‍ വേണ്ടി ഞാന്‍ നിന്നില്‍ അഭയം തേടുന്നു
وَذُرِّيَّتَهَا
X
അവളുടെ സന്താനപരമ്പരകളെയും
مِنَ الشَّيْطَانِ
X
പിശാചില്‍ നിന്ന്
الرَّجِيمِ
X
ശപിക്കപ്പെട്ട
﴿3:36﴾ فَنَادَتْهُ
X
അപ്പോള്‍ അദ്ദേഹത്തെ വിളിച്ചു
الْمَلَائِكَةُ
X
മലക്കുകള്‍
وَهُوَ قَائِمٌ
X
അദ്ദേഹം നില്‍ക്കുന്നവനായിരിക്കെ
يُصَلِّي
X
പ്രാര്‍ഥിച്ചുകൊണ്ട് (നമസ്കരിച്ചുകൊണ്ട്)
فِي الْمِحْرَابِ
X
മിഹ്റാബില്‍
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
يُبَشِّرُكَ
X
നിന്നെ ശുഭവാര്‍ത്ത അറിയിക്കുന്നു
بِيَحْيَىٰ
X
യഹ്‌യായെ സംബന്ധിച്ച
مُصَدِّقًا
X
സത്യപ്പെടുത്തുന്നവനായ
بِكَلِمَةٍ
X
വചനത്തെ
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്നുള്ള
وَسَيِّدًا
X
(അദ്ദേഹം)നേതാവും
وَحَصُورًا
X
ആത്മസംയമനം പാലിക്കുന്നവനും
وَنَبِيًّا
X
പ്രവാചകനും(ആയിരിക്കും)
مِّنَ الصَّالِحِينَ
X
സദ്‌വൃത്തരില്‍പെട്ട
﴿3:39﴾ إِذْ قَالَتِ
X
പറഞ്ഞ സന്ദര്‍ഭം(ഓര്‍ക്കുക)
الْمَلَائِكَةُ
X
മലക്കുകള്‍
يَا مَرْيَمُ
X
ഓ, മര്‍യം
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
يُبَشِّرُكِ
X
നിന്നെ ശുഭവാര്‍ത്ത അറിയിക്കുന്നു
بِكَلِمَةٍ
X
ഒരു വചനത്തെ സംബന്ധിച്ച്
مِّنْهُ
X
അവനില്‍ നിന്നുള്ള
اسْمُهُ
X
അവന്റെ പേര്
الْمَسِيحُ عِيسَى ابْنُ مَرْيَمَ
X
മര്‍യമിന്റെ പുത്രന്‍ മസീഹ് ഈസാ എന്നാകുന്നു
وَجِيهًا
X
മഹത്വമുള്ളവന്‍
فِي الدُّنْيَا
X
ഈ ലോകത്തും
وَالْآخِرَةِ
X
പരലോകത്തും
وَمِنَ الْمُقَرَّبِينَ
X
ദൈവസാമീപ്യം സിദ്ധിച്ചവരില്‍പെട്ടവനുമാകുന്നു
﴿3:45﴾ فَكَيْفَ
X
അപ്പോള്‍ എങ്ങനെയായിരിക്കും
إِذَا جِئْنَا
X
നാം കൊണ്ടുവന്നാല്‍
مِن كُلِّ أُمَّةٍ
X
എല്ലാ സമുദായത്തില്‍ നിന്നും
بِشَهِيدٍ
X
ഒരു സാക്ഷിയെ
وَجِئْنَا بِكَ
X
നിന്നെയും നാം കൊണ്ടുവന്നാല്‍
عَلَىٰ هَٰؤُلَاءِ
X
ഇക്കൂട്ടരുടെമേല്‍ (എതിരെ)
شَهِيدًا
X
സാക്ഷിയായി
﴿4:41﴾ وَلَا تَطْرُدِ
X
നീ ആട്ടിയകറ്റരുത്
الَّذِينَ يَدْعُونَ
X
പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരെ
رَبَّهُم
X
തങ്ങളുടെ നാഥനോട്
بِالْغَدَاةِ
X
രാവിലെ
وَالْعَشِيِّ
X
വൈകുന്നേരവും
يُرِيدُونَ
X
അവര്‍ പ്രതീക്ഷിക്കുന്നു
وَجْهَهُۖ
X
അവന്റെ മുഖം (പ്രീതി)
مَا عَلَيْكَ
X
നിനക്ക് ബാധ്യതയില്ല
مِنْ حِسَابِهِم
X
അവരുടെ കണക്കില്‍പെട്ട
مِّن شَيْءٍ
X
ഒരു വസ്തുവിന്റെയും
وَمَا
X
ഇല്ല
مِنْ حِسَابِكَ
X
നിന്റെ കണക്കില്‍പെട്ട
عَلَيْهِم
X
അവരുടെമേല്‍
مِّن شَيْءٍ
X
ഒന്നിന്റെയും
فَتَطْرُدَهُمْ
X
എന്നിട്ടും നീ അവരെ ആട്ടിയകറ്റുന്നു(എങ്കില്‍)
فَتَكُونَ
X
അപ്പോള്‍ നീ പെട്ടുപോകും
مِنَ الظَّالِمِينَ
X
അക്രമികളില്‍
﴿6:52﴾ أُولَٰئِكَ
X
അവര്‍
الَّذِينَ
X
ഒരു കൂട്ടരാണ്
آتَيْنَاهُمُ
X
അവര്‍ക്ക് നാം നല്‍കി
الْكِتَابَ
X
വേദം
وَالْحُكْمَ
X
വിജ്ഞാനവും
وَالنُّبُوَّةَۚ
X
പ്രവാചകത്വവും
فَإِن يَكْفُرْ
X
ഇനി അവിശ്വസിക്കുന്നുവെങ്കില്‍
بِهَا
X
അവയെ
هَٰؤُلَاءِ
X
ഇക്കൂട്ടര്‍
فَقَدْ وَكَّلْنَا
X
നാം ഏല്‍പിച്ചുട്ടുണ്ട്
بِهَا
X
അവ
قَوْمًا
X
(മറ്റു)ഒരു ജനതയെ
لَّيْسُوا
X
അവരല്ല
بِهَا
X
അവയെ
بِكَافِرِينَ
X
അവിശ്വസിക്കുന്നവര്‍
﴿6:89﴾ قَالَ
X
അവന്‍ പറഞ്ഞു
يَا مُوسَىٰ
X
മൂസാ
إِنِّي
X
തീര്‍ച്ചയായും ഞാന്‍
اصْطَفَيْتُكَ
X
ഞാന്‍ നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു
عَلَى النَّاسِ
X
മറ്റെല്ലാ മനുഷ്യരേക്കാളും
بِرِسَالَاتِي
X
എന്റെ സന്ദേശങ്ങള്‍ കൊണ്ട്
وَبِكَلَامِي
X
എന്റെ സംഭാഷണത്താലും
فَخُذْ
X
അതിനാല്‍ നീ മുറുകെ പിടിക്കുക
مَا آتَيْتُكَ
X
ഞാന്‍ നിനക്ക് നല്‍കിയതെല്ലാം
وَكُن
X
നീ ആയിത്തീരുകയും ചെയ്യുക
مِّنَ الشَّاكِرِينَ
X
നന്ദിയുള്ളവരില്‍
﴿7:144﴾ وَإِذْ
X
സന്ദര്‍ഭം (ഓര്‍ക്കുക)
يَعِدُكُمُ
X
നിങ്ങളോട് വാഗ്ദാനം ചെയ്യുന്നു
اللَّهُ
X
അല്ലാഹു
إِحْدَى
X
ഒന്നിനെ
الطَّائِفَتَيْنِ
X
രണ്ടു സംഘങ്ങളില്‍
أَنَّهَا
X
നിശ്ചയമായും അത്
لَكُمْ
X
നിങ്ങള്‍ക്കാണെന്ന്
وَتَوَدُّونَ
X
നിങ്ങള്‍ ആഗ്രഹിക്കുന്നു
أَنَّ
X
തീര്‍ച്ചയായും
غَيْرَ
X
അല്ലാത്തത്
ذَاتِ الشَّوْكَةِ
X
ശക്തിയുള്ളത്
تَكُونُ
X
അത് ആകണമെന്ന്
لَكُمْ
X
നിങ്ങള്‍ക്ക്
وَيُرِيدُ اللَّهُ
X
എന്നാല്‍ അല്ലാഹു ഉദ്ദേശിക്കുന്നു
أَن يُحِقَّ
X
അവന്‍ സത്യമായി സ്ഥാപിക്കാന്‍
الْحَقَّ
X
സത്യത്തെ
بِكَلِمَاتِهِ
X
തന്റെ കല്‍പനകള്‍ വഴി
وَيَقْطَعَ
X
അവന്‍ മുറിച്ചുകളയാനും
دَابِرَ
X
മുരട്
الْكَافِرِينَ
X
സത്യനിഷേധികളുടെ
﴿8:7﴾ وَإِذْ
X
സന്ദര്‍ഭം (ഓര്‍ക്കുക)
يَمْكُرُ
X
തന്ത്രം മെനയുന്നു
بِكَ
X
നിനക്കെതിരെ
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
لِيُثْبِتُوكَ
X
നിന്നെ അവര്‍ തടവിലാക്കാന്‍
أَوْ
X
അല്ലെങ്കില്‍
يَقْتُلُوكَ
X
നിന്നെ അവര്‍ കൊല്ലാന്‍
أَوْ
X
അല്ലെങ്കില്‍
يُخْرِجُوكَۚ
X
നിന്നെ അവര്‍ പുറത്താക്കാന്‍
وَيَمْكُرُونَ
X
അവര്‍ തന്ത്രം പ്രയോഗിക്കുന്നു
وَيَمْكُرُ اللَّهُۖ
X
അല്ലാഹുവും തന്ത്രം പ്രയോഗിക്കുന്നു
وَاللَّهُ
X
അല്ലാഹുവാണ്
خَيْرُ
X
മികവുറ്റവന്‍
الْمَاكِرِينَ
X
തന്ത്രം പ്രയോഗിക്കുന്നവരില്‍
﴿8:30﴾ وَيُحِقُّ
X
സത്യമായികാണിക്കുന്നു
اللَّهُ
X
അല്ലാഹു
الْحَقَّ
X
സത്യത്തെ
بِكَلِمَاتِهِ
X
തന്റെ വചനങ്ങളിലൂടെ
وَلَوْ كَرِهَ
X
അത് അരോചകമാണെങ്കിലും
الْمُجْرِمُونَ
X
കുറ്റവാളികള്‍ക്ക്
﴿10:82﴾ قَالَ
X
നൂഹ് പറഞ്ഞു
رَبِّ
X
നാഥാ
إِنِّي أَعُوذُ بِكَ
X
ഞാന്‍ നിന്നില്‍ അഭയം തേടുന്നു
أَنْ أَسْأَلَكَ
X
നിന്നോടാവശ്യപ്പെടുന്നതില്‍നിന്ന്
مَا لَيْسَ لِي بِهِ عِلْمٌۖ
X
എനിക്കറിയാത്ത കാര്യം
وَإِلَّا تَغْفِرْ لِي
X
നീ എനിക്ക് പൊറുത്ത്തരുന്നില്ലെങ്കില്‍
وَتَرْحَمْنِي
X
എന്നോട് കരുണകാണിക്കുകയും
أَكُن
X
ഞാനായിത്തീരും
مِّنَ الْخَاسِرِينَ
X
നഷ്ടം സംഭവിച്ചവരില്‍പെട്ടവന്‍
﴿11:47﴾ وَقَالَ
X
പറഞ്ഞു
الْمَلِكُ
X
രാജാവ്
ائْتُونِي
X
നിങ്ങള്‍ എന്റെ സന്നിധിയില്‍ കൊണ്ടുവരിക
بِهِۖ
X
അദ്ദേഹത്തെ
فَلَمَّا جَاءَهُ
X
അദ്ദേഹത്തിന്റെ അടുത്ത് ചെന്നപ്പോള്‍
الرَّسُولُ
X
(രാജ)ദൂതന്‍
قَالَ
X
അദ്ദേഹം (യൂസുഫ്) പറഞ്ഞു
ارْجِعْ
X
നീ തിരിച്ചുപോകുക
إِلَىٰ رَبِّكَ
X
നിന്റെ യജമാനന്റെ അടുത്തേക്ക്
فَاسْأَلْهُ
X
എന്നിട്ട് നീ അദ്ദേഹത്തോട് ചോദിക്കുക
مَا
X
എന്താണ്
بَالُ
X
അവസ്ഥ
النِّسْوَةِ
X
ആ സ്ത്രീകളുടെ
اللَّاتِي قَطَّعْنَ أَيْدِيَهُنَّ
X
തങ്ങളുടെ കൈകളെ മുറിപ്പെടുത്തിയ
إِنَّ رَبِّي
X
നിശ്ചയം എന്റെ നാഥന്‍
بِكَيْدِهِنَّ
X
അവരുടെ കുതന്ത്രത്തെപ്പറ്റി
عَلِيمٌ
X
നന്നായറിയുന്നവനാണ്
﴿12:50﴾ وَيَوْمَ
X
ദിവസം
نَبْعَثُ
X
നാം നിയോഗിക്കുന്ന
فِي كُلِّ أُمَّةٍ
X
എല്ലാ സമുദായത്തിലും
شَهِيدًا
X
ഒരു സാക്ഷിയെ
عَلَيْهِم
X
അവര്‍ക്ക്
مِّنْ أَنفُسِهِمْۖ
X
അവരില്‍ നിന്നു തന്നെ
وَجِئْنَا بِكَ
X
നാം നിന്നെ കൊണ്ടുവരികയും (ചെയ്യുന്ന ദിവസം)
شَهِيدًا
X
സാക്ഷിയായി
عَلَىٰ هَٰؤُلَاءِۚ
X
ഇവര്‍ക്ക്
وَنَزَّلْنَا
X
നാം ഇറക്കിത്തന്നിരിക്കുന്നു
عَلَيْكَ
X
നിനക്ക്
الْكِتَابَ
X
ഈ വേദഗ്രന്ഥത്തെ
تِبْيَانًا
X
വിശദീകരണമായിട്ട്
لِّكُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
وَهُدًى
X
മാര്‍ഗ ദര്‍ശനമായും
وَرَحْمَةً
X
കാരുണ്യമായും
وَبُشْرَىٰ
X
സന്തോഷവാര്‍ത്തയായും
لِلْمُسْلِمِينَ
X
കീഴ്വണങ്ങുന്നവര്‍ക്ക് (മുസ്‌ലിംകള്‍ക്ക്)
﴿16:89﴾ وَقُل
X
നീ പറയുക
رَّبِّ
X
എന്റെ നാഥാ
أَعُوذُ بِكَ
X
ഞാന്‍ നിന്നോട് അഭയം തേടുന്നു
مِنْ هَمَزَاتِ
X
ദുര്‍ബോധനങ്ങളില്‍ നിന്ന്
الشَّيَاطِينِ
X
പിശാചുക്കളുടെ
﴿23:97﴾ وَأَعُوذُ بِكَ
X
ഞാന്‍ നിന്നോട് അഭയം തേടുന്നു
رَبِّ
X
എന്റെ നാഥാ
أَن يَحْضُرُونِ
X
അവര്‍ എന്റെയടുത്ത് വരുന്നതില്‍നിന്ന്
﴿23:98﴾ عَلَىٰ قَلْبِكَ
X
നിന്റെ ഹൃദയത്തില്‍
لِتَكُونَ
X
നീ ഉള്‍പ്പെടേണ്ടതിന്ന്
مِنَ الْمُنذِرِينَ
X
താക്കീത് നല്‍കുന്നവരുടെ കൂട്ടത്തില്‍
﴿26:194﴾ وَأَدْخِلْ
X
നീ പ്രവേശിപ്പിക്കുക
يَدَكَ
X
നിന്റെ കൈ
فِي جَيْبِكَ
X
നിന്റെ കുപ്പായമാറില്‍
تَخْرُجْ
X
എന്നാല്‍ അത് പുറത്തു വരും
بَيْضَاءَ
X
തിളക്കമുള്ളതായി
مِنْ غَيْرِ سُوءٍۖ
X
ദോഷമൊന്നുമില്ലാതെ
فِي تِسْعِ آيَاتٍ
X
ഒമ്പതു ദൃഷ്ടാന്തങ്ങളില്‍
إِلَىٰ فِرْعَوْنَ
X
ഫറവോന്റെ അടുത്തേക്ക്
وَقَوْمِهِۚ
X
അയാളുടെ ജനതയുടെയും
إِنَّهُمْ
X
തീര്‍ച്ചയായും അവര്‍
كَانُوا
X
അവരായിരുന്നു
قَوْمًا
X
ജനം
فَاسِقِينَ
X
തെമ്മാടികളായ
﴿27:12﴾ قَالُوا
X
അവര്‍ പറഞ്ഞു
اطَّيَّرْنَا
X
ഞങ്ങള്‍ ദുശ്ശകുനമായി കാണുന്നു
بِكَ
X
നിന്നെ
وَبِمَن مَّعَكَۚ
X
നിന്നോടൊപ്പമുള്ളവനെയും
قَالَ
X
(സ്വാലിഹ്) പറഞ്ഞു
طَائِرُكُمْ
X
നിങ്ങളുടെ ശകുനം
عِندَ اللَّهِۖ
X
അല്ലാഹുവിന്റെ അടുത്താണ്
بَلْ
X
പക്ഷേ
أَنتُمْ
X
നിങ്ങള്‍
قَوْمٌ
X
ഒരുജനതയാണ്
تُفْتَنُونَ
X
പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്ന
﴿27:47﴾ وَجَاءَ
X
വന്നു
رَجُلٌ
X
ഒരാള്‍
مِّنْ أَقْصَى
X
അറ്റത്തുനിന്ന്
الْمَدِينَةِ
X
പട്ടണത്തിന്റെ
يَسْعَىٰ
X
ഓടിക്കൊണ്ട്
قَالَ
X
അയാള്‍ പറഞ്ഞു
يَا مُوسَىٰ
X
മൂസേ
إِنَّ الْمَلَأَ
X
നിശ്ചയം പ്രമുഖര്‍
يَأْتَمِرُونَ
X
അവര്‍ ആലോചിക്കുന്നു
بِكَ
X
താങ്കളെപറ്റി
لِيَقْتُلُوكَ
X
താങ്കളെ കൊല്ലാന്‍
فَاخْرُجْ
X
അതിനാല്‍ താങ്കള്‍ പുറപ്പെട്ട് പോവുക
إِنِّي لَكَ
X
തീര്‍ച്ചയായും ഞാന്‍
مِنَ
X
താങ്കള്‍ക്ക്
النَّاصِحِينَ
X
ഗുണകാംക്ഷികളില്‍പെട്ടവനാണ്
﴿28:20﴾ اسْلُكْ
X
നീ പ്രവേശിപ്പിക്കുക
يَدَكَ
X
നിന്റെ കൈ
فِي جَيْبِكَ
X
നിന്റെ കുപ്പായമാറിലേക്ക്
تَخْرُجْ
X
എന്നാലത് പുറത്ത് വരും
بَيْضَاءَ
X
വെളുത്ത് തിളങ്ങുന്നതായി
مِنْ غَيْرِ سُوءٍ
X
യാതൊരു കെടുതിയുമില്ലാതെ
وَاضْمُمْ إِلَيْكَ
X
നീ നിന്നിലേക്ക് ചേര്‍ത്തുവെക്കുക
جَنَاحَكَ
X
നിന്റെ രണ്ട് കൈയും
مِنَ الرَّهْبِۖ
X
പേടി വിട്ടുപോവാന്‍
فَذَانِكَ
X
ഇവരണ്ടും
بُرْهَانَانِ
X
രണ്ടു തെളിവുകളാണ്
مِن رَّبِّكَ
X
നിന്റെ നാഥനില്‍നിന്നുള്ള
إِلَىٰ فِرْعَوْنَ
X
ഫറോവയിലേക്ക്
وَمَلَئِهِۚ
X
അവന്റെ പ്രമാണിമാരിലേക്കും
إِنَّهُمْ
X
നിശ്ചയം അവര്‍
كَانُوا
X
അവരായിട്ടുണ്ട്
قَوْمًا
X
ജനത
فَاسِقِينَ
X
ധിക്കാരികളായ
﴿28:32﴾ يُطَافُ
X
കറങ്ങിക്കൊണ്ടിരിക്കും
عَلَيْهِم
X
അവര്‍ക്കിടയില്‍
بِكَأْسٍ
X
കോപ്പകള്‍
مِّن مَّعِينٍ
X
ഉറവ് വെള്ളം നിറച്ച
﴿37:45﴾ أَلَيْسَ اللَّهُ
X
അല്ലാഹുവല്ലയോ
بِكَافٍ
X
മതിയായവന്‍
عَبْدَهُۖ
X
അവന്റെ ദാസന്
وَيُخَوِّفُونَكَ
X
അവന്‍ നിന്നെ പേടിപ്പിക്കുന്നു
بِالَّذِينَ مِن دُونِهِۚ
X
അവനു പുറമെയുള്ളവരാല്‍
وَمَن يُضْلِلِ اللَّهُ
X
ആരെയെങ്കിലും അല്ലാഹു വഴി കേടിലാക്കുകയാണെങ്കില്‍
فَمَا لَهُ
X
പിന്നെ, അവന്നില്ല
مِنْ هَادٍ
X
മാര്‍ഗ ദര്‍ശനമേകുന്നവനായി ആരും
﴿39:36﴾ فَاصْبِرْ
X
അതിനാല്‍ നീ ക്ഷമിക്കുക
إِنَّ وَعْدَ اللَّهِ
X
തീര്‍ച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം
حَقٌّ
X
സത്യമാകുന്നു
وَاسْتَغْفِرْ
X
നീ മാപ്പിരക്കുക
لِذَنبِكَ
X
നിന്റെ പാപത്തിന്
وَسَبِّحْ
X
നീ സങ്കീര്‍ത്തനം ചെയ്യുക
بِحَمْدِ
X
സ്തുതിക്കുന്നതോടൊപ്പം
رَبِّكَ
X
നിന്റെ നാഥനെ
بِالْعَشِيِّ
X
വൈകുന്നേരം
وَالْإِبْكَارِ
X
രാവിലെയും
﴿40:55﴾ أَمْ يَقُولُونَ
X
അല്ല, അവര്‍ പറയുകയാണോ
افْتَرَىٰ
X
അദ്ദേഹം കെട്ടിച്ചമച്ചുവെന്ന്
عَلَى اللَّهِ
X
അല്ലാഹുവിന്റെപേരില്‍
كَذِبًاۖ
X
കള്ളം
فَإِن يَشَإِ اللَّهُ
X
എന്നാല്‍ അല്ലാഹു ഉദ്ദേശിക്കുകയാണെങ്കില്‍
يَخْتِمْ
X
അവര്‍ മുദ്രവെക്കുമായിരുന്നു
عَلَىٰ قَلْبِكَۗ
X
നിന്റെ ഹൃദയത്തിന്മല്‍
وَيَمْحُ
X
തുടച്ചുമാറ്റുന്നു
اللَّهُ
X
അല്ലാഹു
الْبَاطِلَ
X
അസത്യത്തെ
وَيُحِقُّ
X
അവന്‍ സാക്ഷാല്‍ക്കരിക്കുകയും ചെയ്യുന്നു
الْحَقَّ
X
സത്യത്തെ
بِكَلِمَاتِهِۚ
X
തന്റെ വചനങ്ങളിലൂടെ
إِنَّهُ
X
തീര്‍ച്ചയായും അവന്‍
عَلِيمٌ
X
നന്നായറിയുന്നവനാണ്
بِذَاتِ الصُّدُورِ
X
ഹൃദയങ്ങളിലുള്ളത്
﴿42:24﴾ فَإِمَّا نَذْهَبَنَّ بِكَ
X
ഇനി നിന്നെ നാം കൊണ്ടുപോകുന്നപക്ഷം
فَإِنَّا
X
തീര്‍ച്ചയായും നാം
مِنْهُم
X
അവരോട്
مُّنتَقِمُونَ
X
ശിക്ഷാനടപടി എടുക്കുന്നവരാകുന്നു
﴿43:41﴾ فَاعْلَمْ
X
അതിനാല്‍ അറിയുക
أَنَّهُ
X
നിശ്ചയം, അവന്‍
لَا إِلَٰهَ
X
ഒരു ദൈവവുമില്ല
إِلَّا اللَّهُ
X
അല്ലാഹുവല്ലാതെ
وَاسْتَغْفِرْ
X
നീ മാപ്പിരക്കുക
لِذَنبِكَ
X
നിന്റെ പാപത്തിന്
وَلِلْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്കും
وَالْمُؤْمِنَاتِۗ
X
സത്യവിശ്വാസിനികള്‍ക്കും
وَاللَّهُ يَعْلَمُ
X
അല്ലാഹു അറിയുന്നുണ്ട്
مُتَقَلَّبَكُمْ
X
നിങ്ങളുടെ നീക്കം
وَمَثْوَاكُمْ
X
നിങ്ങളുടെ നില്‍പും
﴿47:19﴾ لِّيَغْفِرَ
X
പൊറുത്തുതരുന്നതിന്
لَكَ
X
നിനക്ക്
اللَّهُ
X
അല്ലാഹു
مَا تَقَدَّمَ
X
മുമ്പ് സംഭവിച്ചത്
مِن ذَنبِكَ
X
നിന്റെ പാപത്തില്‍നിന്ന്
وَمَا تَأَخَّرَ
X
പിന്നീട് സംഭവിച്ചതും
وَيُتِمَّ
X
അവന്‍ നിറവേറ്റിത്തരുന്നതിനും
نِعْمَتَهُ
X
അവന്റെ അനുഗ്രഹം
عَلَيْكَ
X
നിനക്ക്
وَيَهْدِيَكَ
X
നിന്നെ നയിക്കാനും
صِرَاطًا مُّسْتَقِيمًا
X
നേരായ മാര്‍ഗത്തിലൂടെ
﴿48:2﴾ فَذَكِّرْ
X
അതിനാല്‍ നീ ഉദ്ബോധിപ്പിക്കുക
فَمَا أَنتَ
X
നീയല്ല
بِنِعْمَتِ
X
അനുഗ്രഹത്താല്‍
رَبِّكَ
X
നിന്റെ നാഥന്റെ
بِكَاهِنٍ
X
ജ്യോത്സ്യന്‍
وَلَا مَجْنُونٍ
X
ഭ്രാന്തനുമല്ല
﴿52:29﴾ وَمَرْيَمَ
X
മര്‍യമിനെയും
ابْنَتَ عِمْرَانَ
X
ഇംറാന്റെ പുത്രി
الَّتِي أَحْصَنَتْ
X
കാത്ത് സൂക്ഷിച്ച
فَرْجَهَا
X
തന്റെ ഗുഹ്യസ്ഥാനം
فَنَفَخْنَا
X
അപ്പോള്‍ നാം ഊതി
فِيهِ
X
അതില്‍
مِن رُّوحِنَا
X
നമ്മുടെ ആത്മാവില്‍നിന്ന്
وَصَدَّقَتْ
X
അവര്‍ സത്യപ്പെടുത്തുകയും ചെയ്തു
بِكَلِمَاتِ
X
വചനങ്ങളെ
رَبِّهَا
X
അവരുടെ നാഥന്റെ
وَكُتُبِهِ
X
അവന്റെ ഗ്രന്ഥങ്ങളെയും
وَكَانَتْ
X
അവരായിരുന്നു
مِنَ الْقَانِتِينَ
X
ഭക്തരില്‍ ഉള്‍പ്പെട്ടവര്‍
﴿66:12﴾