Repeated Words in Quran

< >
Total Found : 3
لِيَحْمِلُوا
X
അവര്‍ വഹിക്കുന്നതിനായി
أَوْزَارَهُمْ
X
അവരുടെ ഭാരങ്ങളെ
كَامِلَةً
X
പൂര്‍ണ്ണമായും
يَوْمَ الْقِيَامَةِۙ
X
ഉയിര്‍ത്തെഴുന്നേല്‍പ്പുനാളില്‍
وَمِنْ أَوْزَارِ
X
ഭാരങ്ങളില്‍ നിന്ന്(ചിലതും)
الَّذِينَ يُضِلُّونَهُم
X
അവര്‍ വഴിപിഴപ്പിക്കുന്നവരുടെ
بِغَيْرِ عِلْمٍۗ
X
ഒരു വിവരവുമില്ലാതെ
أَلَا
X
അറിയുക
سَاءَ
X
(വളരെ) ചീത്തയായി
مَا يَزِرُونَ
X
അവര്‍ വഹിക്കുന്നത്
﴿16:25﴾ وَمِنَ النَّاسِ
X
ജനങ്ങളിലുണ്ട്
مَن يُجَادِلُ
X
തര്‍ക്കിക്കുന്നവര്‍
فِي اللَّهِ
X
അല്ലാഹുവിന്റെ കാര്യത്തില്‍
بِغَيْرِ عِلْمٍ
X
ഒരറിവും ഇല്ലാതെ
وَيَتَّبِعُ
X
അവന്‍ അനുഗമിക്കും
كُلَّ شَيْطَانٍ
X
എല്ലാ ചെകുത്താന്‍മാരേയും
مَّرِيدٍ
X
ധിക്കാരിയായ
﴿22:3﴾ وَمِنَ النَّاسِ
X
ജനങ്ങളിലുണ്ട്
مَن يُجَادِلُ
X
തര്‍ക്കിക്കുന്നവര്‍
فِي اللَّهِ
X
അല്ലാഹുവിന്റെ കാര്യത്തില്‍
بِغَيْرِ عِلْمٍ
X
ഒരറിവും കൂടാതെ
وَلَا هُدًى
X
ഒരു മാര്‍ഗ്ഗദര്‍ശനവും ഇല്ലാതെ
وَلَا كِتَابٍ
X
ഒരു വേദഗ്രന്ഥവുമില്ലാതെ
مُّنِيرٍ
X
വെളിച്ചം നല്‍കുന്ന
﴿22:8﴾ بَلِ
X
എന്നാല്‍
اتَّبَعَ
X
പിന്‍പറ്റി
الَّذِينَ ظَلَمُوا
X
അക്രമികള്‍
أَهْوَاءَهُم
X
തങ്ങളുടെ ഇച്ഛകളെ
بِغَيْرِ عِلْمٍۖ
X
യാതൊരു വിവരവും ഇല്ലാതെ
فَمَن يَهْدِي
X
അപ്പോള്‍ ആര് നേര്‍വഴിയിലാക്കും
مَنْ أَضَلَّ اللَّهُۖ
X
അല്ലാഹു വഴി തെറ്റിച്ചവനെ
وَمَا لَهُم
X
അവര്‍ക്കില്ല
مِّن نَّاصِرِينَ
X
സഹായികളായി ആരും
﴿30:29﴾ أَلَمْ تَرَوْا
X
നിങ്ങള്‍ കണ്ടിട്ടില്ലേ
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
سَخَّرَ
X
അധീനമാക്കി, വിധേയമാക്കി (എന്ന്)
لَكُم
X
നിങ്ങള്‍ക്ക്
مَّا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِ
X
ഭൂമിയിലുള്ളതും
وَأَسْبَغَ
X
അവന്‍ വിശാലമാക്കുകയും ചെയ്തു
عَلَيْكُمْ
X
നിങ്ങള്‍ക്ക്
نِعَمَهُ
X
അനുഗ്രഹങ്ങള്‍
ظَاهِرَةً
X
വ്യക്തമായ നിലയില്‍, പ്രത്യക്ഷമായിട്ട്
وَبَاطِنَةًۗ
X
മറഞ്ഞ നിലയിലും, പരോക്ഷമായിട്ടും
وَمِنَ النَّاسِ
X
ജനങ്ങളിലുണ്ട്
مَن
X
ചിലര്‍
يُجَادِلُ
X
തര്‍ക്കിക്കുന്ന
فِي اللَّهِ
X
അല്ലാഹുവി(ന്റെ കാര്യത്തി)ല്‍
بِغَيْرِ عِلْمٍ
X
ഒരറിവും ഇല്ലാതെ
وَلَا هُدًى
X
ഒരു മാര്‍ഗദര്‍ശനവുമില്ലാതെ
وَلَا كِتَابٍ
X
ഒരു ഗ്രന്ഥവുമില്ലാതെ
مُّنِيرٍ
X
വെളിച്ചമേകുന്ന, പ്രകാശം നല്‍കുന്ന
﴿31:20﴾ هُمُ
X
അവര്‍
الَّذِينَ كَفَرُوا
X
നിഷേധിച്ചവരാകുന്നു
وَصَدُّوكُمْ
X
അവര്‍ നിങ്ങളെ തടയുകയും ചെയ്തു
عَنِ الْمَسْجِدِ الْحَرَامِ
X
പവിത്രമായ ദേവാലയത്തില്‍നിന്ന്
وَالْهَدْيَ
X
ബലിമൃഗത്തെയും
مَعْكُوفًا
X
തടഞ്ഞുവെച്ച അവസ്ഥയില്‍
أَن يَبْلُغَ
X
അത് എത്തിച്ചേരുന്നതില്‍നിന്ന്
مَحِلَّهُۚ
X
അതിന്റെ സ്ഥലത്ത്
وَلَوْلَا
X
ഇല്ലായിരുന്നുവെങ്കില്‍
رِجَالٌ
X
പുരുഷന്മാര്‍
مُّؤْمِنُونَ
X
സത്യവിശ്വാസികളായ
وَنِسَاءٌ
X
സ്ത്രീകളും
مُّؤْمِنَاتٌ
X
സത്യവിശ്വാസിനികളായ
لَّمْ تَعْلَمُوهُمْ
X
അവരെ നിങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല (നിങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ലാത്ത)
أَن تَطَئُوهُمْ
X
അതായത് നിങ്ങള്‍ അവരെ ചവിട്ടിത്തേക്കല്‍ (ചവിട്ടിത്തേക്കുമെന്ന ആശങ്ക)
فَتُصِيبَكُم
X
അങ്ങനെ നിങ്ങളെ ബാധിക്കും (ബാധിക്കുമെന്ന ആശങ്കയും)
مِّنْهُم
X
അവര്‍ കാരണമായി
مَّعَرَّةٌ
X
കുറ്റം
بِغَيْرِ عِلْمٍۖ
X
അറിയാതെ
لِّيُدْخِلَ اللَّهُ
X
അല്ലാഹു ഉള്‍പ്പെടുത്താനാണിത്
فِي رَحْمَتِهِ
X
അവന്റെ കാരുണ്യത്തില്‍
مَن يَشَاءُۚ
X
താനിച്ഛിക്കുന്നവരെ
لَوْ تَزَيَّلُوا
X
അവര്‍ വേര്‍തിരിഞ്ഞു കഴിഞ്ഞിരുന്നുവെങ്കില്‍
لَعَذَّبْنَا
X
നാം ശിക്ഷിക്കുമായിരുന്നു
الَّذِينَ كَفَرُوا
X
നിഷേധിച്ചവരെ
مِنْهُمْ
X
അവരില്‍നിന്ന്
عَذَابًا
X
ശിക്ഷ
أَلِيمًا
X
നോവേറിയ
﴿48:25﴾