Repeated Words in Quran

< >
Total Found : 11
وَإِذْ قُلْتُمْ
X
നിങ്ങള്‍ പറഞ്ഞ സന്ദര്‍ഭം
يَا مُوسَىٰ
X
ഓ മുസാ
لَن نَّصْبِرَ
X
ഞങ്ങള്‍ സഹിക്കുകയില്ലതന്നെ
عَلَىٰ طَعَامٍ
X
അന്നത്തില്‍
وَاحِدٍ
X
ഒരേ
فَادْعُ
X
അതിനാല്‍ താങ്കള്‍ പ്രാര്‍ത്ഥിക്കുക
لَنَا
X
ഞങ്ങള്‍ക്കുവേണ്ടി
رَبَّكَ
X
താങ്കളുടെ നാഥനോട്
يُخْرِجْ
X
അവന്‍ ഉല്‍പാദിപ്പിച്ചുതരട്ടെ
لَنَا
X
ഞങ്ങള്‍ക്ക്
مِمَّا تُنبِتُ
X
വിളയിക്കുന്നതില്‍നിന്ന്
الْأَرْضُ
X
ഭൂമി
مِن بَقْلِهَا
X
അതായത് അതിലെ ചീര
وَقِثَّائِهَا
X
അതിലെ കക്കരിയും
وَفُومِهَا
X
അതിലെ ഗോതമ്പും
وَعَدَسِهَا
X
അതിലെ പയറും
وَبَصَلِهَاۖ
X
അതിലെ ഉള്ളിയും
قَالَ
X
അദ്ദേഹം പറഞ്ഞു
أَتَسْتَبْدِلُونَ
X
നിങ്ങള്‍ പകരം ആവശ്യപ്പെടുകയാണോ
الَّذِي هُوَ أَدْنَىٰ
X
ഏറെ താണതിനെ
بِالَّذِي هُوَ خَيْرٌۚ
X
അത്യുത്തമമായതിന്നു പകരം
اهْبِطُوا
X
നിങ്ങള്‍ ഇറങ്ങിക്കൊള്ളുക
مِصْرًا
X
ഏതെങ്കിലും പട്ടണത്തിലേക്ക്
فَإِنَّ لَكُم
X
എന്നാല്‍ നിശ്ചയം നിങ്ങള്‍ക്കുണ്ട്
مَّا سَأَلْتُمْۗ
X
നിങ്ങള്‍ ചോദിച്ചത്
وَضُرِبَتْ
X
അടിച്ചേല്‍പിക്കപ്പെട്ടു
عَلَيْهِمُ
X
അവര്‍ക്കുമേലെ
الذِّلَّةُ
X
നിന്ദ്യത
وَالْمَسْكَنَةُ
X
ദൈന്യതയും
وَبَاءُوا
X
അവര്‍ മടങ്ങുകയും ചെയ്തു
بِغَضَبٍ
X
കോപവുമായി
مِّنَ اللَّهِۗ
X
അല്ലാഹുവില്‍നിന്നുള്ള
ذَٰلِكَ
X
അത്
بِأَنَّهُمْ كَانُوا
X
അവര്‍ ആയിരുന്നതുകൊണ്ടാണ്
يَكْفُرُونَ
X
അവര്‍ നിഷേധിക്കുന്നു
بِآيَاتِ اللَّهِ
X
അല്ലാഹുവിന്റെ തെളിവുകളെ
وَيَقْتُلُونَ
X
അവര്‍ കൊല്ലുകയും ചെയ്യുന്നു
النَّبِيِّينَ
X
പ്രവാചകന്മാരെ
بِغَيْرِ الْحَقِّۗ
X
അന്യായമായി
ذَٰلِكَ
X
അത്
بِمَا عَصَوا
X
അവര്‍ ധിക്കരിച്ചത് കൊണ്ടാണ്
وَّكَانُوا
X
അവര്‍ ആയിരുന്നതിനാലും
يَعْتَدُونَ
X
അവര്‍ പരിധിവിട്ട് പ്രവര്‍ത്തിക്കുന്നു
﴿2:61﴾ زُيِّنَ
X
മനോഹരമായി തോന്നിയിരിക്കുന്നു
لِلَّذِينَ كَفَرُوا
X
സത്യനിഷേധികള്‍ക്ക്
الْحَيَاةُ الدُّنْيَا
X
ഐഹികജീവിതം
وَيَسْخَرُونَ
X
അവര്‍ പരിഹസിക്കുന്നു
مِنَ الَّذِينَ آمَنُواۘ
X
സത്യവിശ്വാസികളെ
وَالَّذِينَ اتَّقَوْا
X
സൂക്ഷ്മത പാലിച്ചവര്‍
فَوْقَهُمْ
X
അപ്പോള്‍ അവര്‍ക്ക് മീതെയാണ്
يَوْمَ الْقِيَامَةِۗ
X
അന്ത്യനാളില്‍
وَاللَّهُ
X
അല്ലാഹു
يَرْزُقُ
X
വിഭവങ്ങള്‍ നല്‍കുന്നു
مَن يَشَاءُ
X
അവനുദ്ദേശിക്കുന്നവര്‍ക്ക്
بِغَيْرِ حِسَابٍ
X
കണക്കില്ലാതെ
﴿2:212﴾ إِنَّ
X
നിശ്ചയം
الَّذِينَ يَكْفُرُونَ
X
നിഷേധിക്കുന്നവര്‍
بِآيَاتِ اللَّهِ
X
അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ
وَيَقْتُلُونَ
X
അവര്‍ വധിക്കുകയും ചെയ്യുന്നു
النَّبِيِّينَ
X
പ്രവാചകന്‍മാരെ
بِغَيْرِ
X
കൂടാതെ
حَقٍّ
X
ന്യായം
وَيَقْتُلُونَ
X
അവര്‍ വധിക്കുകയും ചെയ്യുന്നു
الَّذِينَ يَأْمُرُونَ
X
കല്‍പിക്കുന്നവരെ
بِالْقِسْطِ
X
നീതി(പാലിക്കാന്‍)
مِنَ النَّاسِ
X
ജനങ്ങളില്‍ നിന്ന്
فَبَشِّرْهُم
X
അവരെ സുവാര്‍ത്ത അറിയിക്കുക
بِعَذَابٍ
X
ശിക്ഷയെക്കുറിച്ച്
أَلِيمٍ
X
വേദനാജനകമായ
﴿3:21﴾ تُولِجُ
X
നീ പ്രവേശിപ്പിക്കുന്നു
اللَّيْلَ
X
രാത്രിയെ
فِي النَّهَارِ
X
പകലിലേക്ക്
وَتُولِجُ
X
നീ പ്രവേശിപ്പിക്കുന്നു
النَّهَارَ
X
പകലിനെ
فِي اللَّيْلِۖ
X
രാവിലേക്ക്
وَتُخْرِجُ
X
നീ പുറപ്പെടുവിക്കുന്നു
الْحَيَّ
X
ജീവനുള്ളതിനെ
مِنَ الْمَيِّتِ
X
ജീവനില്ലാത്തതില്‍നിന്ന്
وَتُخْرِجُ
X
നീ പുറപ്പെടുവിക്കുന്നു
الْمَيِّتَ
X
ജീവനില്ലാത്തതിനെ
مِنَ الْحَيِّۖ
X
ജീവനുള്ളതില്‍നിന്ന്
وَتَرْزُقُ
X
നീ നല്‍കുന്നു
مَن تَشَاءُ
X
നീ ഇഛിക്കുന്നവര്‍ക്ക്
بِغَيْرِ حِسَابٍ
X
കണക്കില്ലാതെ
﴿3:27﴾ فَتَقَبَّلَهَا
X
അങ്ങനെ അവളെ സ്വീകരിച്ചു
رَبُّهَا
X
അവളുടെ നാഥന്‍
بِقَبُولٍ حَسَنٍ
X
നല്ല നിലയിലുള്ള സ്വീകരണം
وَأَنبَتَهَا
X
അവളെ വളര്‍ത്തി
نَبَاتًا حَسَنًا
X
മെച്ചപ്പെട്ട രീതിയിലുള്ള വളര്‍ത്തല്‍
وَكَفَّلَهَا
X
അവളുടെ സംരക്ഷകനാക്കി,അവന്‍ അവളെ(സംരക്ഷിക്കാന്‍) ഏല്‍പ്പിച്ചു
زَكَرِيَّاۖ
X
സകരിയ്യായെ
كُلَّمَا دَخَلَ
X
ചെന്നപ്പോഴെല്ലാം
عَلَيْهَا
X
അവളുടെ അടുത്ത്
زَكَرِيَّا
X
സകരിയ്യാ
الْمِحْرَابَ
X
മിഹ്റാബില്‍
وَجَدَ
X
അദ്ദേഹം കണ്ടു
عِندَهَا
X
അവള്‍ക്കരികെ
رِزْقًاۖ
X
ആഹാരം
قَالَ
X
അദ്ദേഹം ചോദിച്ചു
يَا مَرْيَمُ
X
മര്‍യമേ
أَنَّىٰ
X
എവിടെനിന്ന്(കിട്ടി)
لَكِ
X
നിനക്ക്
هَٰذَاۖ
X
ഇത്
قَالَتْ
X
അവള്‍ പറഞ്ഞു
هُوَ
X
ഇത്
مِنْ عِندِ اللَّهِۖ
X
അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
يَرْزُقُ
X
വിഭവം നല്‍കുന്നു
مَن يَشَاءُ
X
അവന്‍ ഇഛിക്കുന്നവര്‍ക്ക്
بِغَيْرِ حِسَابٍ
X
കണക്കില്ലാതെ
﴿3:37﴾ ضُرِبَتْ
X
അടിക്കപ്പെട്ടിരിക്കുന്നു, മുദ്രിതമായിരിക്കുന്നു
عَلَيْهِمُ
X
അവരുടെ മേല്‍
الذِّلَّةُ
X
നിന്ദ്യത, അപമാനം
أَيْنَ مَا ثُقِفُوا
X
അവര്‍ എവിടെ കാണപ്പെട്ടാലും
إِلَّا بِحَبْلٍ
X
പാശം (അവലംബം) കൊണ്ടല്ലാതെ
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്നുള്ള
وَحَبْلٍ
X
പാശ(അവലംബ)വും കൊണ്ടല്ലാതെ
مِّنَ النَّاسِ
X
ജനങ്ങളില്‍ നിന്നുള്ള
وَبَاءُوا
X
അവര്‍ വിധേയരായിരിക്കുന്നു, അവര്‍ മടങ്ങിയിരിക്കുന്നു
بِغَضَبٍ
X
കോപത്തിന്ന് , കോപംകൊണ്ട്
مِّنَ اللَّهِ
X
അല്ലാഹുവില്‍നിന്നുള്ള
وَضُرِبَتْ عَلَيْهِمُ
X
അവരുടെ മേല്‍ അടി(ച്ചേല്‍പി)ക്കപ്പെട്ടിരിക്കുന്നു
الْمَسْكَنَةُۚ
X
ഹീനത്വം
ذَٰلِكَ
X
അത്
بِأَنَّهُمْ
X
അവര്‍ ആയിരുന്നത് കൊണ്ടാണ്
كَانُوا يَكْفُرُونَ
X
അവര്‍ നിഷേധിക്കുന്നു
بِآيَاتِ اللَّهِ
X
അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ
وَيَقْتُلُونَ
X
അവര്‍ വധിക്കുകയും ചെയ്യുന്നു
الْأَنبِيَاءَ
X
പ്രവാചകന്‍മാരെ
بِغَيْرِ حَقٍّۚ
X
ഒരു ന്യായവുമില്ലാതെ
ذَٰلِكَ
X
അത്
بِمَا عَصَوا
X
അവര്‍ ധിക്കരിച്ചതുകൊണ്ടാണ്
وَّكَانُوا يَعْتَدُونَ
X
അവര്‍ അതിക്രമം പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു
﴿3:112﴾ لَّقَدْ سَمِعَ
X
തീര്‍ച്ചയായും കേട്ടിരിക്കുന്നു
اللَّهُ
X
അല്ലാഹു
قَوْلَ
X
വാക്ക്
الَّذِينَ قَالُوا
X
പറഞ്ഞവരുടെ
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
فَقِيرٌ
X
ദരിദ്രന്‍(ആകുന്നു)
وَنَحْنُ
X
ഞങ്ങള്‍
أَغْنِيَاءُۘ
X
ധനികര്‍
سَنَكْتُبُ
X
തീര്‍ച്ചയായും നാം രേഖപ്പെടുത്തുന്നുണ്ട്
مَا قَالُوا
X
അവര്‍ പറഞ്ഞത്
وَقَتْلَهُمُ
X
അവരുടെ കൊലയും (അവര്‍ കൊന്നതും)
الْأَنبِيَاءَ
X
പ്രവാചകന്‍മാരെ
بِغَيْرِ حَقٍّ
X
അന്യായമായി
وَنَقُولُ
X
നാം(അവരോട്) പറയും
ذُوقُوا
X
നിങ്ങള്‍ രുചിച്ചുകൊള്ളുക (അനുഭവിച്ചു കൊള്ളുക)
عَذَابَ
X
ശിക്ഷ
الْحَرِيقِ
X
കത്തിയെരിയുന്ന
﴿3:181﴾ فَبِمَا نَقْضِهِم
X
അവരുടെ ലംഘനം കൊണ്ടും (ലംഘിച്ചതിനാലും)
مِّيثَاقَهُمْ
X
അവരുടെ കരാര്‍
وَكُفْرِهِم
X
അവരുടെ നിഷേധം കൊണ്ടും (അവര്‍ നിഷേധിച്ചതിനാലും)
بِآيَاتِ اللَّهِ
X
അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ
وَقَتْلِهِمُ
X
അവര്‍ കൊല ചെയ്തതിനാലും
الْأَنبِيَاءَ
X
പ്രവാചകന്മാരെ
بِغَيْرِ حَقٍّ
X
അന്യായമായ
وَقَوْلِهِمْ
X
അവരുടെ വാക്ക് കൊണ്ടും (അവര്‍ പറഞ്ഞതിനാലും)
قُلُوبُنَا
X
തങ്ങളുടെ ഹൃദയങ്ങള്‍
غُلْفٌۚ
X
ഉറകളില്‍ മൂടപ്പെട്ടതാണ്
بَلْ
X
പക്ഷേ
طَبَعَ اللَّهُ
X
അല്ലാഹു മുദ്രവെച്ചിരിക്കുന്നു
عَلَيْهَا
X
അതിന്മേല്‍
بِكُفْرِهِمْ
X
അവരുടെ സത്യനിഷേധം കാരണം
فَلَا يُؤْمِنُونَ
X
അതിനാല്‍ അവര്‍ വിശ്വസിക്കുകയില്ല
إِلَّا قَلِيلًا
X
അല്‍പമല്ലാതെ
﴿4:155﴾ مِنْ أَجْلِ ذَٰلِكَ
X
അക്കാരണത്താല്‍
كَتَبْنَا
X
നാം വിധിച്ചു
عَلَىٰ بَنِي إِسْرَائِيلَ
X
ഇസ്രായേല്‍ സന്തതികള്‍ക്ക്
أَنَّهُ
X
തീര്‍ച്ചയായും
مَن قَتَلَ
X
വല്ലവനും വധിച്ചു (വധിച്ചാല്‍)
نَفْسًا
X
ഒരാളെ
بِغَيْرِ نَفْسٍ
X
മറ്റൊരാള്‍ക്ക് (അയാളെ കൊന്നതിന്)പകരമായല്ലാതെ
أَوْ فَسَادٍ
X
അല്ലെങ്കില്‍ കുഴപ്പമുണ്ടാക്കിയതിനോ (അല്ലാതെ)
فِي الْأَرْضِ
X
ഭൂമിയില്‍
فَكَأَنَّمَا قَتَلَ
X
അപ്പോള്‍ അവന്‍ വധിച്ചതിനു തുല്യമാണ്
النَّاسَ
X
മനുഷ്യരെ
جَمِيعًا
X
മുഴുവന്‍
وَمَنْ أَحْيَاهَا
X
വല്ലവനും ഒരാള്‍ക്ക് ജീവിതം നല്‍കിയാല്‍
فَكَأَنَّمَا أَحْيَا
X
അവന്‍ ജീവിതം നല്‍കിയത് പോലെയാകുന്നു
النَّاسَ
X
മനുഷ്യര്‍ക്ക്
جَمِيعًاۚ
X
മുഴുവന്‍
وَلَقَدْ جَاءَتْهُمْ
X
അവരുടെ അടുത്ത് വന്നിരുന്നു
رُسُلُنَا
X
നമ്മുടെ ദൂതന്മാര്‍
بِالْبَيِّنَاتِ
X
വ്യക്തമായ തെളിവുകളുമായി
ثُمَّ
X
എന്നിട്ട്
إِنَّ كَثِيرًا
X
തീര്‍ച്ചയായും ധാരാളംപേര്‍
مِّنْهُم
X
അവരില്‍നിന്നുള്ള
بَعْدَ ذَٰلِكَ
X
അതിനു ശേഷം
فِي الْأَرْضِ
X
ഭൂമിയില്‍
لَمُسْرِفُونَ
X
അതിക്രമം പ്രവര്‍ത്തിക്കുന്നവരാണ്
﴿5:32﴾ وَجَعَلُوا
X
അവരാക്കി
لِلَّهِ
X
അല്ലാഹുവിന്
شُرَكَاءَ
X
പങ്കാളികള്‍
الْجِنَّ
X
ജിന്നുകളെ
وَخَلَقَهُمْۖ
X
അവരെ സൃഷ്ടിച്ചിരിക്കുന്നു
وَخَرَقُوا
X
അവര്‍ സങ്കല്‍പിച്ചു
لَهُ
X
അവന്
بَنِينَ
X
പുത്രന്മാരെയും
وَبَنَاتٍ
X
പുത്രിമാരെയും
بِغَيْرِ
X
ഇല്ലാതെ
عِلْمٍۚ
X
വിവരം
سُبْحَانَهُ
X
അവന്‍ പരിശുദ്ധനാണ്
وَتَعَالَىٰ
X
അവന്‍ ഉന്നതനുമായിരിക്കുന്നു(ഉന്നതനുമാണ്)
عَمَّا يَصِفُونَ
X
അവര്‍ വര്‍ണിച്ചുകൊണ്ടിരിക്കുന്നതില്‍നിന്നെല്ലാം
﴿6:100﴾ وَلَا تَسُبُّوا
X
നിങ്ങള്‍ ശകാരിക്കരുത്
الَّذِينَ يَدْعُونَ
X
അവര്‍ വിളിച്ചുപ്രാര്‍ഥിക്കുന്നവരെ
مِن دُونِ اللَّهِ
X
അല്ലാഹുവെക്കൂടാതെ
فَيَسُبُّوا اللَّهَ
X
അങ്ങനെ ചെയ്താല്‍ അവര്‍ അല്ലാഹുവെ ശകാരിക്കും
عَدْوًا
X
അന്യായമായി
بِغَيْرِ
X
ഇല്ലാത്തതിനാല്‍
عِلْمٍۗ
X
അറിവ്
كَذَٰلِكَ
X
അപ്രകാരം
زَيَّنَّا
X
നാം ഭംഗിയായി തോന്നിപ്പിച്ചു
لِكُلِّ
X
എല്ലാവര്‍ക്കും
أُمَّةٍ
X
ജനവിഭാഗം
عَمَلَهُمْ
X
അവരുടെ ചെയ്തിയെ
ثُمَّ
X
പിന്നീട്
إِلَىٰ رَبِّهِم
X
അവരുടെ നാഥന്റെ അടുത്തേക്ക്
مَّرْجِعُهُمْ
X
അവരുടെ മടക്കം
فَيُنَبِّئُهُم
X
അപ്പോള്‍ അവരെ അവന്‍ വിവരമറിയിക്കും
بِمَا
X
ഒന്നിനെക്കുറിച്ച്
كَانُوا
X
അവരായിരുന്നു
يَعْمَلُونَ
X
അവര്‍ ചെയ്യുന്നു
﴿6:108﴾ وَمَا
X
എന്ത് (എന്ത്പറ്റി?)
لَكُمْ
X
നിങ്ങള്‍ക്ക്
أَلَّا تَأْكُلُوا
X
നിങ്ങള്‍ തിന്നാതിരിക്കാന്‍
مِمَّا
X
ഒന്നില്‍നിന്ന്
ذُكِرَ
X
ഉച്ചരിക്കപ്പെട്ടു
اسْمُ اللَّهِ
X
അല്ലാഹുവിന്റെ നാമം
عَلَيْهِ
X
അതിന്മേല്‍
وَقَدْ فَصَّلَ
X
അവന്‍ വിവരിച്ചുതന്നിട്ടുണ്ട്
لَكُم
X
നിങ്ങള്‍ക്ക്
مَّا حَرَّمَ
X
അവന്‍ നിഷിദ്ധമാക്കിയത്
عَلَيْكُمْ
X
നിങ്ങള്‍ക്ക്
إِلَّا مَا
X
യാതൊന്ന് ഒഴികെ
اضْطُرِرْتُمْ إِلَيْهِۗ
X
അതിലേക്ക് നിങ്ങള്‍ നിര്‍ബന്ധിതരാക്കപ്പെട്ടു
وَإِنَّ كَثِيرًا
X
തീര്‍ച്ചയായും ധാരാളം പേര്‍
لَّيُضِلُّونَ
X
അവര്‍ വഴിപിഴപ്പിക്കുന്നു
بِأَهْوَائِهِم
X
അവരുടെ തന്നിഷ്ടപ്രകാരം
بِغَيْرِ
X
ഇല്ലാതെ
عِلْمٍۗ
X
ഒരു വിവരവും
إِنَّ رَبَّكَ
X
തീര്‍ച്ചയായും നിന്റെ നാഥന്‍
هُوَ
X
അവന്‍
أَعْلَمُ
X
നന്നായറിയുന്നവനാണ്
بِالْمُعْتَدِينَ
X
അതിക്രമികളെപ്പറ്റി
﴿6:119﴾ قَدْ خَسِرَ
X
തീര്‍ച്ചയായും നഷ്ടത്തില്‍പെട്ടു
الَّذِينَ قَتَلُوا
X
കൊന്നവര്‍
أَوْلَادَهُمْ
X
സ്വന്തം മക്കളെ
سَفَهًا
X
അവിവേകം കാരണം
بِغَيْرِ
X
ഇല്ലാതെ
عِلْمٍ
X
ഒരു വിവരവും
وَحَرَّمُوا
X
അവര്‍ നിഷിദ്ധമാക്കുകയും ചെയ്തു
مَا رَزَقَهُمُ اللَّهُ
X
അവര്‍ക്ക് അല്ലാഹു നല്‍കിയതിനെ
افْتِرَاءً
X
കെട്ടിച്ചമച്ച
عَلَى اللَّهِۚ
X
അല്ലാഹുവിന്റെ പേരില്‍
قَدْ ضَلُّوا
X
സംശയമില്ല, അവര്‍ വഴികേടിലായിരിക്കുന്നു
وَمَا كَانُوا
X
അവര്‍ ആയിരുന്നില്ല
مُهْتَدِينَ
X
നേര്‍വഴിപ്രാപിച്ചവര്‍
﴿6:140﴾ وَمِنَ الْإِبِلِ
X
ഒട്ടകങ്ങളില്‍നിന്ന്
اثْنَيْنِ
X
രണ്ട്
وَمِنَ الْبَقَرِ
X
പശുവര്‍ഗത്തില്‍നിന്ന്
اثْنَيْنِۗ
X
രണ്ട്
قُلْ
X
നീ പറയുക(ചോദിക്കുക)
آلذَّكَرَيْنِ
X
രണ്ട് ആണ്‍വര്‍ഗങ്ങളെയാണോ
حَرَّمَ
X
അവന്‍ നിഷിദ്ധമാക്കി(നിഷിദ്ധമാക്കിയത്)
أَمِ الْأُنثَيَيْنِ
X
അതോ, രണ്ട് പെണ്‍വര്‍ഗങ്ങളെയോ
أَمَّا اشْتَمَلَتْ
X
അതുമല്ലെങ്കില്‍ ഉള്‍ക്കൊണ്ടതിനെയാണോ
عَلَيْهِ
X
അതിനെ
أَرْحَامُ
X
ഗര്‍ഭാശയങ്ങള്‍
الْأُنثَيَيْنِۖ
X
ഇരുതരം പെണ്‍വര്‍ഗങ്ങളുടെ
أَمْ كُنتُمْ
X
അല്ലെങ്കില്‍ നിങ്ങളായിരുന്നോ
شُهَدَاءَ
X
സാക്ഷികള്‍
إِذْ
X
സന്ദര്‍ഭത്തില്‍
وَصَّاكُمُ اللَّهُ
X
നിങ്ങളെ അല്ലാഹു ഉപദേശിച്ചു(ച്ച)
بِهَٰذَاۚ
X
ഇത്
فَمَنْ
X
അപ്പോള്‍ ആരുണ്ട്
أَظْلَمُ
X
കൊടിയ അക്രമി
مِمَّنِ
X
ഒരാളെക്കാള്‍
افْتَرَىٰ
X
അവന്‍ കെട്ടിച്ചമച്ചു
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
كَذِبًا
X
കള്ളം
لِّيُضِلَّ
X
അവന്‍ പിഴപ്പിക്കാന്‍വേണ്ടി
النَّاسَ
X
ജനങ്ങളെ
بِغَيْرِ
X
ഇല്ലാതെ
عِلْمٍۗ
X
ഒരു വിവരവും
إِنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
لَا يَهْدِي
X
അവന്‍ നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ
X
ജനതയെ
الظَّالِمِينَ
X
അക്രമികളായ
﴿6:144﴾ قُلْ
X
നീ പറയുക
إِنَّمَا
X
മാത്രമാണ്
حَرَّمَ
X
നിഷിദ്ധമാക്കി
رَبِّيَ
X
എന്റെ നാഥന്‍
الْفَوَاحِشَ
X
നീചവൃത്തികള്‍
مَا ظَهَرَ
X
പരസ്യമായത്
مِنْهَا
X
അവയിലെ
وَمَا بَطَنَ
X
രഹസ്യമായതും
وَالْإِثْمَ
X
കുറ്റകൃത്യവും
وَالْبَغْيَ
X
അതിക്രമവും
بِغَيْرِ
X
ഇല്ലാതെയുള്ള
الْحَقِّ
X
ന്യായം
وَأَن تُشْرِكُوا
X
നിങ്ങള്‍ പങ്കുചേര്‍ക്കുന്നതും
بِاللَّهِ
X
അല്ലാഹുവില്‍
مَا لَمْ يُنَزِّلْ بِهِ
X
അവന്‍ ഇറക്കിത്തരാത്തതിനെ
سُلْطَانًا
X
ഒരു തെളിവും
وَأَن تَقُولُوا
X
നിങ്ങള്‍ പറഞ്ഞുണ്ടാക്കലും
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
مَا لَا تَعْلَمُونَ
X
നിങ്ങള്‍ക്കറിയാത്തത്
﴿7:33﴾ سَأَصْرِفُ
X
ഞാന്‍ തെറ്റിച്ചു കളയും
عَنْ آيَاتِيَ
X
എന്റെ തെളിവുകളില്‍ നിന്ന്
الَّذِينَ يَتَكَبَّرُونَ
X
അഹങ്കരിച്ചു നടക്കുന്നവരെ
فِي الْأَرْضِ
X
ഭൂമിയില്‍
بِغَيْرِ
X
കൂടാതെ
الْحَقِّ
X
ന്യായം
وَإِن يَرَوْا
X
അവര്‍ കണ്ടാലും
كُلَّ آيَةٍ
X
എല്ലാ തെളിവും
لَّا يُؤْمِنُوا
X
അവര്‍ വിശ്വസിക്കുകയില്ല
بِهَا
X
അതില്‍
وَإِن يَرَوْا
X
അവര്‍ കണ്ടാല്‍
سَبِيلَ الرُّشْدِ
X
നേര്‍വഴി
لَا يَتَّخِذُوهُ
X
അതിനെ അവര്‍ സ്വീകരിക്കുകയില്ല
سَبِيلًا
X
മാര്‍ഗമായി
وَإِن يَرَوْا
X
അവര്‍ കണ്ടാല്‍
سَبِيلَ الْغَيِّ
X
ദുര്‍മാര്‍ഗം
يَتَّخِذُوهُ
X
അതിനെ അവര്‍ സ്വീകരിക്കും
سَبِيلًاۚ
X
മാര്‍ഗമായി
ذَٰلِكَ
X
അത്
بِأَنَّهُمْ
X
തീര്‍ച്ചയായും അവര്‍ ആയതിനാലാണ്
كَذَّبُوا
X
അവര്‍ കള്ളമാക്കി തള്ളി
بِآيَاتِنَا
X
നമ്മുടെ വചനങ്ങളെ
وَكَانُوا
X
അവര്‍ ആവുകയും ചെയ്തിരുന്നു
عَنْهَا
X
അവയെ
غَافِلِينَ
X
അവഗണിക്കുന്നവര്‍
﴿7:146﴾ فَلَمَّا أَنجَاهُمْ
X
അങ്ങനെ അല്ലാഹു അവരെ രക്ഷപ്പെടുത്തിയപ്പോള്‍
إِذَا هُمْ
X
അങ്ങനെ അവരതാ
يَبْغُونَ
X
അതിക്രമം പ്രവര്‍ത്തിക്കുന്നു
فِي الْأَرْضِ
X
ഭൂമിയില്‍
بِغَيْرِ الْحَقِّۗ
X
അന്യായമായി
يَا أَيُّهَا النَّاسُ
X
മനുഷ്യരേ
إِنَّمَا بَغْيُكُمْ
X
നിശ്ചയം നിങ്ങളുടെ അതിക്രമം
عَلَىٰ أَنفُسِكُمۖ
X
നിങ്ങള്‍ക്കെതിരെ തന്നെയാകുന്നു
مَّتَاعَ
X
സുഖാസ്വാദനമാണത്
الْحَيَاةِ الدُّنْيَاۖ
X
ഐഹിക ജീവിതത്തിലെ
ثُمَّ
X
പിന്നെ
إِلَيْنَا
X
നമ്മുടെ അടുക്കലേക്കാണ്
مَرْجِعُكُمْ
X
നിങ്ങളുടെ മടക്കം
فَنُنَبِّئُكُم
X
അപ്പോള്‍ നിങ്ങളെ നാം വിവരമറിയിക്കും
بِمَا كُنتُمْ تَعْمَلُونَ
X
നിങ്ങള്‍ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റി
﴿10:23﴾ اللَّهُ
X
അല്ലാഹുവാണ്
الَّذِي رَفَعَ
X
ഉയര്‍ത്തിയവന്‍
السَّمَاوَاتِ
X
ആകാശങ്ങളെ
بِغَيْرِ
X
ഇല്ലാതെ
عَمَدٍ
X
താങ്ങ്, അവലംബം
تَرَوْنَهَاۖ
X
നിങ്ങള്‍ കാണുന്നു
ثُمَّ
X
പിന്നെ
اسْتَوَىٰ
X
ആസനസ്ഥനായി
عَلَى الْعَرْشِۖ
X
സിംഹാസനത്തിന്മേല്‍
وَسَخَّرَ
X
അവന്‍ അധീനപ്പെടുത്തിയിരിക്കുന്നു
الشَّمْسَ
X
സൂര്യനെ
وَالْقَمَرَۖ
X
ചന്ദ്രനെയും
كُلٌّ
X
എല്ലാം
يَجْرِي
X
ചരിച്ചുകൊണ്ടിരിക്കുന്നു
لِأَجَلٍ
X
കാലപരിധിയില്‍
مُّسَمًّىۚ
X
നിശ്ചിത
يُدَبِّرُ
X
അവന്‍ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നു
الْأَمْرَ
X
കാര്യങ്ങളെല്ലാം
يُفَصِّلُ
X
അവന്‍ വിവരിക്കുന്നു
الْآيَاتِ
X
തെളിവുകള്‍
لَعَلَّكُم
X
നിങ്ങള്‍ ആയേക്കാം
بِلِقَاءِ
X
കണ്ടുമുട്ടുന്നതിനെപ്പറ്റി
رَبِّكُمْ
X
നിങ്ങളുടെ നാഥനുമായി
تُوقِنُونَ
X
നിങ്ങള്‍ ദൃഢമായി വിശ്വസിക്കുന്നു
﴿13:2﴾ لِيَحْمِلُوا
X
അവര്‍ വഹിക്കുന്നതിനായി
أَوْزَارَهُمْ
X
അവരുടെ ഭാരങ്ങളെ
كَامِلَةً
X
പൂര്‍ണ്ണമായും
يَوْمَ الْقِيَامَةِۙ
X
ഉയിര്‍ത്തെഴുന്നേല്‍പ്പുനാളില്‍
وَمِنْ أَوْزَارِ
X
ഭാരങ്ങളില്‍ നിന്ന്(ചിലതും)
الَّذِينَ يُضِلُّونَهُم
X
അവര്‍ വഴിപിഴപ്പിക്കുന്നവരുടെ
بِغَيْرِ عِلْمٍۗ
X
ഒരു വിവരവുമില്ലാതെ
أَلَا
X
അറിയുക
سَاءَ
X
(വളരെ) ചീത്തയായി
مَا يَزِرُونَ
X
അവര്‍ വഹിക്കുന്നത്
﴿16:25﴾ فَانطَلَقَا
X
എന്നിട്ട് അവര്‍ രണ്ടു പേരും നടന്നു
حَتَّىٰ إِذَا لَقِيَا
X
അങ്ങനെ അവര്‍ രണ്ടു പേരും കണ്ടുമുട്ടി
غُلَامًا
X
ഒരു കുട്ടിയെ
فَقَتَلَهُ
X
അപ്പോള്‍ അദ്ദേഹം അവനെ കൊന്നു
قَالَ
X
(മൂസാ) പറഞ്ഞു
أَقَتَلْتَ
X
താങ്കള്‍ കൊന്നുകളഞ്ഞുവോ
نَفْسًا
X
ഒരാളെ
زَكِيَّةً
X
വിശുദ്ധനായ (കുറ്റം ചെയ്യാത്ത)
بِغَيْرِ نَفْسٍ
X
ഒരാള്‍ക്ക് പകരമായിട്ടല്ലാതെ
لَّقَدْ جِئْتَ
X
തീര്‍ച്ചയായും താങ്കള്‍ ചെയ്തിരിക്കുന്നു
شَيْئًا
X
ഒരു കാര്യം
نُّكْرًا
X
നിഷിദ്ധമായ, വെറുക്കപ്പെട്ട
﴿18:74﴾ وَمِنَ النَّاسِ
X
ജനങ്ങളിലുണ്ട്
مَن يُجَادِلُ
X
തര്‍ക്കിക്കുന്നവര്‍
فِي اللَّهِ
X
അല്ലാഹുവിന്റെ കാര്യത്തില്‍
بِغَيْرِ عِلْمٍ
X
ഒരറിവും ഇല്ലാതെ
وَيَتَّبِعُ
X
അവന്‍ അനുഗമിക്കും
كُلَّ شَيْطَانٍ
X
എല്ലാ ചെകുത്താന്‍മാരേയും
مَّرِيدٍ
X
ധിക്കാരിയായ
﴿22:3﴾ وَمِنَ النَّاسِ
X
ജനങ്ങളിലുണ്ട്
مَن يُجَادِلُ
X
തര്‍ക്കിക്കുന്നവര്‍
فِي اللَّهِ
X
അല്ലാഹുവിന്റെ കാര്യത്തില്‍
بِغَيْرِ عِلْمٍ
X
ഒരറിവും കൂടാതെ
وَلَا هُدًى
X
ഒരു മാര്‍ഗ്ഗദര്‍ശനവും ഇല്ലാതെ
وَلَا كِتَابٍ
X
ഒരു വേദഗ്രന്ഥവുമില്ലാതെ
مُّنِيرٍ
X
വെളിച്ചം നല്‍കുന്ന
﴿22:8﴾ الَّذِينَ
X
ഒരുകൂട്ടര്‍
أُخْرِجُوا
X
അവര്‍ പുറത്താക്കപ്പെട്ടിരിക്കുന്നു
مِن دِيَارِهِم
X
തങ്ങളുടെ ഭവനങ്ങളില്‍ നിന്ന്
بِغَيْرِ حَقٍّ
X
ന്യായമില്ലാതെ
إِلَّا أَن يَقُولُوا
X
അവര്‍ പ്രഖ്യാപിക്കുന്നു എന്നതല്ലാതെ
رَبُّنَا
X
ഞങ്ങളുടെ നാഥന്‍
اللَّهُۗ
X
അല്ലാഹു ആകുന്നു
وَلَوْلَا دَفْعُ اللَّهِ
X
അല്ലാഹുവിന്റെ തടുക്കലുണ്ടായിരുന്നില്ലെങ്കില്‍
النَّاسَ
X
ജനങ്ങളെ
بَعْضَهُم
X
അവരില്‍ ചിലരെ
بِبَعْضٍ
X
മറ്റു ചിലരെക്കൊണ്ട്
لَّهُدِّمَتْ
X
തകര്‍ക്കപ്പെടുമായിരുന്നു
صَوَامِعُ
X
മഠങ്ങള്‍
وَبِيَعٌ
X
ചര്‍ച്ചുകളും
وَصَلَوَاتٌ
X
പ്രാര്‍ത്ഥനാലയങ്ങളും
وَمَسَاجِدُ
X
പള്ളികളും
يُذْكَرُ
X
സ്മരിക്കപ്പെടുന്നു
فِيهَا
X
അതില്‍
اسْمُ اللَّهِ
X
ദൈവനാമം
كَثِيرًاۗ
X
ധാരാളമായി
وَلَيَنصُرَنَّ اللَّهُ
X
അല്ലാഹു സഹായിക്കുക തന്നെ ചെയ്യും
مَن يَنصُرُهُۗ
X
അവനെ സഹായിക്കുന്നവരെ
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَقَوِيٌّ
X
സര്‍വ്വ ശക്തനാകുന്നു
عَزِيزٌ
X
പ്രതാപവാനും
﴿22:40﴾ لِيَجْزِيَهُمُ
X
അവര്‍ക്ക് പ്രതിഫലം നല്‍കാന്‍
اللَّهُ
X
അല്ലാഹു
أَحْسَنَ
X
ഏറ്റവും ഉത്തമമായതിന്
مَا عَمِلُوا
X
അവര്‍ പ്രവര്‍ത്തിച്ച
وَيَزِيدَهُم
X
അവര്‍ക്ക് കൂടുതലായി നല്‍കാനും
مِّن فَضْلِهِۗ
X
അവന്റെ അനുഗ്രഹത്തില്‍ നിന്ന്
وَاللَّهُ يَرْزُقُ
X
അല്ലാഹു നല്‍കുന്നു
مَن يَشَاءُ
X
അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്
بِغَيْرِ حِسَابٍ
X
കണക്കില്ലാതെ
﴿24:38﴾ وَاسْتَكْبَرَ
X
അഹങ്കരിച്ചു
هُوَ
X
അവന്‍
وَجُنُودُهُ
X
അവന്റെ പടയാളികളും
فِي الْأَرْضِ
X
ഭൂമിയില്‍
بِغَيْرِ الْحَقِّ
X
അന്യായമായി
وَظَنُّوا
X
അവര്‍ വിചാരിച്ചു
أَنَّهُمْ
X
തീര്‍ച്ചയായും അവര്‍
إِلَيْنَا
X
നമ്മിലേക്ക്
لَا يُرْجَعُونَ
X
അവര്‍ മടങ്ങിവരില്ലെന്ന്
﴿28:39﴾ فَإِن لَّمْ يَسْتَجِيبُوا
X
അവര്‍ ഉത്തരം നല്‍കുന്നില്ലെങ്കില്‍
لَكَ
X
നിനക്ക്
فَاعْلَمْ
X
നീ അറിയുക
أَنَّمَا
X
നിശ്ചയം
يَتَّبِعُونَ
X
അവര്‍ പിന്‍പറ്റുന്നത്
أَهْوَاءَهُمْۚ
X
അവരുടെ തന്നിഷ്ടങ്ങളെ(മാത്രമാണെന്ന്)
وَمَنْ أَضَلُّ
X
വഴിപിഴച്ചവന്‍ ആരുണ്ട്
مِمَّنِ اتَّبَعَ
X
പിന്‍പറ്റിയവനെക്കാള്‍
هَوَاهُ
X
തന്നിഷ്ടത്തെ
بِغَيْرِ هُدًى
X
മാര്‍ഗദര്‍ശനമില്ലാതെ
مِّنَ اللَّهِۚ
X
അല്ലാഹുവിങ്കല്‍നിന്നുള്ള
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يَهْدِي
X
നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ
X
ജനത്തെ
الظَّالِمِينَ
X
അക്രമികളായ
﴿28:50﴾ بَلِ
X
എന്നാല്‍
اتَّبَعَ
X
പിന്‍പറ്റി
الَّذِينَ ظَلَمُوا
X
അക്രമികള്‍
أَهْوَاءَهُم
X
തങ്ങളുടെ ഇച്ഛകളെ
بِغَيْرِ عِلْمٍۖ
X
യാതൊരു വിവരവും ഇല്ലാതെ
فَمَن يَهْدِي
X
അപ്പോള്‍ ആര് നേര്‍വഴിയിലാക്കും
مَنْ أَضَلَّ اللَّهُۖ
X
അല്ലാഹു വഴി തെറ്റിച്ചവനെ
وَمَا لَهُم
X
അവര്‍ക്കില്ല
مِّن نَّاصِرِينَ
X
സഹായികളായി ആരും
﴿30:29﴾ وَمِنَ النَّاسِ
X
ജനങ്ങളിലുണ്ട്
مَن
X
ചിലര്‍
يَشْتَرِي
X
(വിലക്കു) വാങ്ങുന്ന
لَهْوَ الْحَدِيثِ
X
വിനോദവാക്കുകള്‍
لِيُضِلَّ
X
(ആളുകളെ) തെറ്റിക്കാന്‍ വേണ്ടി
عَن سَبِيلِ
X
മാര്‍ഗത്തില്‍ നിന്ന്
اللَّهِ
X
അല്ലാഹുവിന്റെ
بِغَيْرِ
X
ഇല്ലാതെ
عِلْمٍ
X
ഒരു വിവരവും
وَيَتَّخِذَهَا
X
അതിനെ ആക്കുവാനും
هُزُوًاۚ
X
പരിഹാസ്യം
أُولَٰئِكَ
X
അക്കൂട്ടര്‍
لَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
مُّهِينٌ
X
നിന്ദ്യമായ
﴿31:6﴾ خَلَقَ
X
അവന്‍ സൃഷ്ടിച്ചു
السَّمَاوَاتِ
X
ആകാശങ്ങളെ
بِغَيْرِ
X
ഇല്ലാതെ
عَمَدٍ
X
തൂണുകള്‍
تَرَوْنَهَاۖ
X
നിങ്ങള്‍ കാണുന്ന
وَأَلْقَىٰ
X
അവന്‍ ഇടുക (സ്ഥാപിക്കുക)യും ചെയ്തു
فِي الْأَرْضِ
X
ഭൂമിയില്‍
رَوَاسِيَ
X
ഉറച്ച പര്‍വതങ്ങള്‍
أَن تَمِيدَ
X
അത് (ഭൂമി) ചെരിഞ്ഞു പോകുമെന്നതിനാല്‍ (ഉലഞ്ഞുപോകാതിരിക്കാന്‍)
بِكُمْ
X
നിങ്ങളെയും കൊണ്ട്
وَبَثَّ
X
അവന്‍ വ്യാപിപ്പിച്ചു
فِيهَا
X
അതില്‍
مِن كُلِّ دَابَّةٍۚ
X
സകലയിനം ജീവജാലങ്ങളെയും
وَأَنزَلْنَا
X
നാം ഇറക്കി (പെയ്യിച്ചു)
مِنَ السَّمَاءِ
X
ആകാശത്തുനിന്ന്
مَاءً
X
വെള്ളം (മഴ)
فَأَنبَتْنَا
X
അങ്ങനെ നാം മുളപ്പിച്ചു
فِيهَا
X
അതില്‍
مِن كُلِّ زَوْجٍ
X
എല്ലാ ഇണകളെയും
كَرِيمٍ
X
മികച്ച
﴿31:10﴾ أَلَمْ تَرَوْا
X
നിങ്ങള്‍ കണ്ടിട്ടില്ലേ
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
سَخَّرَ
X
അധീനമാക്കി, വിധേയമാക്കി (എന്ന്)
لَكُم
X
നിങ്ങള്‍ക്ക്
مَّا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِ
X
ഭൂമിയിലുള്ളതും
وَأَسْبَغَ
X
അവന്‍ വിശാലമാക്കുകയും ചെയ്തു
عَلَيْكُمْ
X
നിങ്ങള്‍ക്ക്
نِعَمَهُ
X
അനുഗ്രഹങ്ങള്‍
ظَاهِرَةً
X
വ്യക്തമായ നിലയില്‍, പ്രത്യക്ഷമായിട്ട്
وَبَاطِنَةًۗ
X
മറഞ്ഞ നിലയിലും, പരോക്ഷമായിട്ടും
وَمِنَ النَّاسِ
X
ജനങ്ങളിലുണ്ട്
مَن
X
ചിലര്‍
يُجَادِلُ
X
തര്‍ക്കിക്കുന്ന
فِي اللَّهِ
X
അല്ലാഹുവി(ന്റെ കാര്യത്തി)ല്‍
بِغَيْرِ عِلْمٍ
X
ഒരറിവും ഇല്ലാതെ
وَلَا هُدًى
X
ഒരു മാര്‍ഗദര്‍ശനവുമില്ലാതെ
وَلَا كِتَابٍ
X
ഒരു ഗ്രന്ഥവുമില്ലാതെ
مُّنِيرٍ
X
വെളിച്ചമേകുന്ന, പ്രകാശം നല്‍കുന്ന
﴿31:20﴾ وَالَّذِينَ يُؤْذُونَ
X
ദ്രോഹിക്കുന്നവര്‍
الْمُؤْمِنِينَ
X
സത്യവിശ്വാസികളെ
وَالْمُؤْمِنَاتِ
X
വിശ്വാസിനികളെയും
بِغَيْرِ مَا اكْتَسَبُوا
X
അവര്‍ തെറ്റ് ചെയ്യാതിരിക്കെ
فَقَدِ احْتَمَلُوا
X
അവര്‍ ചമച്ചവരത്രെ
بُهْتَانًا
X
കള്ളവാര്‍ത്ത
وَإِثْمًا
X
കുറ്റവും
مُّبِينًا
X
പ്രകടമായ
﴿33:58﴾ هَٰذَا
X
ഇത്
عَطَاؤُنَا
X
നമ്മുടെ ദാനമാണ്
فَامْنُنْ
X
അതിനാല്‍ നീ ഔദാര്യം ചെയ്യുക
أَوْ أَمْسِكْ
X
അല്ലെങ്കില്‍ പിടിച്ചുവെക്കുക
بِغَيْرِ حِسَابٍ
X
വിചാരണയില്ലാത്ത വിധം
﴿38:39﴾ قُلْ
X
നീ പറയുക
يَا عِبَادِ
X
എന്റെ ദാസരേ
الَّذِينَ آمَنُوا
X
വിശ്വസിച്ചവരായ
اتَّقُوا
X
നിങ്ങള്‍ സൂക്ഷിക്കുക
رَبَّكُمْۚ
X
നിങ്ങളുടെ നാഥനെ
لِلَّذِينَ أَحْسَنُوا
X
നന്മ ചെയ്തവര്‍ക്കുണ്ട്
فِي هَٰذِهِ الدُّنْيَا
X
ഈ ലോകത്ത്
حَسَنَةٌۗ
X
ഗുണം
وَأَرْضُ
X
ഭൂമി
اللَّهِ
X
അല്ലാഹുവിന്റെ
وَاسِعَةٌۗ
X
വിശാലമാണ്
إِنَّمَا يُوَفَّى
X
തീര്‍ച്ചയായും പൂര്‍ത്തീകരിച്ചു നല്‍കപ്പെടുന്നു
الصَّابِرُونَ
X
ക്ഷമ പാലിക്കുന്നവര്‍ക്ക്
أَجْرَهُم
X
അവരുടെ പ്രതിഫലം
بِغَيْرِ حِسَابٍ
X
കണക്കില്ലാതെ
﴿39:10﴾ الَّذِينَ يُجَادِلُونَ
X
അതായത് തര്‍ക്കിക്കുന്നവരെ
فِي آيَاتِ اللَّهِ
X
അല്ലാഹുവിന്റെ സൂക്തങ്ങളില്‍
بِغَيْرِ سُلْطَانٍ
X
യാതൊരു പ്രമാണവുമില്ലാതെ
أَتَاهُمْۖ
X
തങ്ങള്‍ക്കു വന്നു കിട്ടിയ
كَبُرَ
X
അത് ഗുരുതരമായിരിക്കുന്നു
مَقْتًا
X
കോപത്താല്‍
عِندَ اللَّهِ
X
അല്ലാഹുവിന്റെയടുത്ത്
وَعِندَ الَّذِينَ آمَنُواۚ
X
വിശ്വസിച്ചവരുടെ അടുക്കലും
كَذَٰلِكَ
X
അപ്രകാരം
يَطْبَعُ
X
മുദ്രവെക്കുന്നു
اللَّهُ
X
അല്ലാഹു
عَلَىٰ كُلِّ قَلْبِ
X
എല്ലാ ഹൃദയത്തിനും
مُتَكَبِّرٍ
X
അഹങ്കാരിയുടെ
جَبَّارٍ
X
ശാഠ്യക്കാരന്റെയും
﴿40:35﴾ مَنْ عَمِلَ
X
ആരെങ്കിലും ചെയ്താല്‍
سَيِّئَةً
X
തിന്‍മ
فَلَا يُجْزَىٰ
X
അയാള്‍ക്കു പ്രതിഫലമായി നല്‍കപ്പെടുകയില്ല
إِلَّا مِثْلَهَاۖ
X
അതിനു തുല്യമായതല്ലാതെ
وَمَنْ عَمِلَ
X
ആരെങ്കിലും ചെയ്താല്‍
صَالِحًا
X
സല്‍കര്‍മം
مِّن ذَكَرٍ
X
പുരുഷനാകട്ടെ
أَوْ أُنثَىٰ
X
അല്ലെങ്കില്‍ സ്ത്രീയാകട്ടെ
وَهُوَ
X
അവനായിരിക്കെ
مُؤْمِنٌ
X
സത്യവിശ്വാസി
فَأُولَٰئِكَ
X
അവര്‍
يَدْخُلُونَ
X
പ്രവേശിക്കും
الْجَنَّةَ
X
സ്വര്‍ഗത്തില്‍
يُرْزَقُونَ
X
അവര്‍ക്ക് ജീവിത വിഭവം നല്‍കപ്പെടുന്നു
فِيهَا
X
അവിടെ
بِغَيْرِ حِسَابٍ
X
കണക്കു കൂടാതെ
﴿40:40﴾ إِنَّ الَّذِينَ يُجَادِلُونَ
X
നിശ്ചയമായും തര്‍ക്കിക്കുന്നവര്‍
فِي آيَاتِ
X
സൂക്തങ്ങളെ കുറിച്ച്
اللَّهِ
X
അല്ലാഹുവിന്റെ
بِغَيْرِ سُلْطَانٍ
X
ഒരു പ്രമാണവും കൂടാതെ
أَتَاهُمْۙ
X
തങ്ങള്‍ക്കു വന്നു കിട്ടിയ
إِن فِي صُدُورِهِمْ
X
അവരുടെ ഹൃദയങ്ങളിലില്ല
إِلَّا كِبْرٌ
X
അഹങ്കാരമല്ലാതെ
مَّا هُم
X
എന്നാല്‍ അവരല്ല
بِبَالِغِيهِۚ
X
അതിനെ പ്രാപിക്കുന്നവര്‍
فَاسْتَعِذْ
X
അതിനാല്‍ നീ രക്ഷതേടുക
بِاللَّهِۖ
X
അല്ലാഹുവോട്
إِنَّهُ
X
തീര്‍ച്ചയായും അവന്‍
هُوَ
X
അവന്‍ തന്നെയാണ്
السَّمِيعُ
X
എല്ലാം കേള്‍ക്കുന്നവന്‍
الْبَصِيرُ
X
എല്ലാം കാണുന്നവനും
﴿40:56﴾ ذَٰلِكُم
X
അത്
بِمَا كُنتُمْ تَفْرَحُونَ
X
നിങ്ങള്‍ ആഹ്ലാദിച്ചിരുന്നതിനാലാണ്
فِي الْأَرْضِ
X
ഭൂമിയില്‍
بِغَيْرِ الْحَقِّ
X
അന്യായമായി
وَبِمَا كُنتُمْ تَمْرَحُونَ
X
നിങ്ങള്‍ നിഗളിച്ചിരുന്നതിനാലും
﴿40:75﴾ فَأَمَّا عَادٌ
X
എന്നാല്‍ ആദ് സമുദായം
فَاسْتَكْبَرُوا
X
അവര്‍ അഹങ്കരിച്ചു
فِي الْأَرْضِ
X
ഭൂമിയില്‍
بِغَيْرِ الْحَقِّ
X
അന്യായമായി
وَقَالُوا
X
അവര്‍ പറയുകയും ചെയ്തു
مَنْ
X
ആരാണ്
أَشَدُّ
X
മികച്ചവന്‍
مِنَّا
X
ഞങ്ങളേക്കാള്‍
قُوَّةًۖ
X
ശക്തിയില്‍
أَوَلَمْ يَرَوْا
X
അവര്‍ കണ്ടിട്ടില്ലേ
أَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
الَّذِي خَلَقَهُمْ
X
അവരെ സൃഷ്ടിച്ചവനായ
هُوَ
X
അവന്‍
أَشَدُّ
X
മികച്ചവനാണെന്ന്
مِنْهُمْ
X
അവരേക്കാള്‍
قُوَّةًۖ
X
ശക്തിയില്‍
وَكَانُوا
X
അവരായിരുന്നു
بِآيَاتِنَا
X
നമ്മുടെ സൂക്തങ്ങളെ
يَجْحَدُونَ
X
അവര്‍ നിഷേധിക്കുന്നു
﴿41:15﴾ إِنَّمَا السَّبِيلُ
X
തീര്‍ച്ചയായും (കുറ്റം ചുമത്താന്‍) മാര്‍ഗമുള്ളത്
عَلَى الَّذِينَ يَظْلِمُونَ
X
ദ്രോഹിക്കുന്നവരുടെമേല്‍ മാത്രമാണ്
النَّاسَ
X
ജനങ്ങളെ
وَيَبْغُونَ
X
അവര്‍ അതിക്രമം പ്രവര്‍ത്തിക്കുകയും ചെയ്യും
فِي الْأَرْضِ
X
ഭൂമിയില്‍
بِغَيْرِ الْحَقِّۚ
X
ന്യായമില്ലാതെ
أُولَٰئِكَ
X
അത്തരക്കാര്‍
لَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
നോവേറിയ
﴿42:42﴾ وَيَوْمَ
X
ദിവസം
يُعْرَضُ
X
പ്രദര്‍ശിപ്പിക്കപ്പെടുന്ന
الَّذِينَ كَفَرُوا
X
നിഷേധിച്ചവരെ
عَلَى النَّارِ
X
നരകത്തിനുമുമ്പില്‍
أَذْهَبْتُمْ
X
നിങ്ങള്‍ പോക്കിക്കളഞ്ഞു (തുലച്ചുകളഞ്ഞു)
طَيِّبَاتِكُمْ
X
നിങ്ങളുടെ വിശിഷ്ട വിഭവങ്ങള്‍
فِي حَيَاتِكُمُ
X
നിങ്ങളുടെ ജീവിതത്തില്‍
الدُّنْيَا
X
ഐഹികമായ
وَاسْتَمْتَعْتُم
X
നിങ്ങള്‍ ആനന്ദം അനുഭവിച്ചു
بِهَا
X
അവ മുഖേന
فَالْيَوْمَ
X
അതിനാല്‍ ഇന്ന്
تُجْزَوْنَ
X
നിങ്ങള്‍ക്ക് പ്രതിഫലമായി നല്‍കപ്പെടുന്നു
عَذَابَ الْهُونِ
X
നിന്ദ്യമായ ശിക്ഷ
بِمَا كُنتُمْ
X
നിങ്ങളായിരുന്നതിനാല്‍
تَسْتَكْبِرُونَ
X
നിങ്ങള്‍ അഹങ്കരിക്കുന്നു (അഹങ്കരിക്കുന്നവര്‍)
فِي الْأَرْضِ
X
ഭൂമിയില്‍
بِغَيْرِ الْحَقِّ
X
അനര്‍ഹമായി
وَبِمَا كُنتُمْ
X
നിങ്ങളായിരുന്നതിനാലും
تَفْسُقُونَ
X
നിങ്ങള്‍ അധര്‍മം പ്രവര്‍ത്തിക്കുന്നു (പ്രവര്‍ത്തിക്കുന്നവര്‍)
﴿46:20﴾ هُمُ
X
അവര്‍
الَّذِينَ كَفَرُوا
X
നിഷേധിച്ചവരാകുന്നു
وَصَدُّوكُمْ
X
അവര്‍ നിങ്ങളെ തടയുകയും ചെയ്തു
عَنِ الْمَسْجِدِ الْحَرَامِ
X
പവിത്രമായ ദേവാലയത്തില്‍നിന്ന്
وَالْهَدْيَ
X
ബലിമൃഗത്തെയും
مَعْكُوفًا
X
തടഞ്ഞുവെച്ച അവസ്ഥയില്‍
أَن يَبْلُغَ
X
അത് എത്തിച്ചേരുന്നതില്‍നിന്ന്
مَحِلَّهُۚ
X
അതിന്റെ സ്ഥലത്ത്
وَلَوْلَا
X
ഇല്ലായിരുന്നുവെങ്കില്‍
رِجَالٌ
X
പുരുഷന്മാര്‍
مُّؤْمِنُونَ
X
സത്യവിശ്വാസികളായ
وَنِسَاءٌ
X
സ്ത്രീകളും
مُّؤْمِنَاتٌ
X
സത്യവിശ്വാസിനികളായ
لَّمْ تَعْلَمُوهُمْ
X
അവരെ നിങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല (നിങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ലാത്ത)
أَن تَطَئُوهُمْ
X
അതായത് നിങ്ങള്‍ അവരെ ചവിട്ടിത്തേക്കല്‍ (ചവിട്ടിത്തേക്കുമെന്ന ആശങ്ക)
فَتُصِيبَكُم
X
അങ്ങനെ നിങ്ങളെ ബാധിക്കും (ബാധിക്കുമെന്ന ആശങ്കയും)
مِّنْهُم
X
അവര്‍ കാരണമായി
مَّعَرَّةٌ
X
കുറ്റം
بِغَيْرِ عِلْمٍۖ
X
അറിയാതെ
لِّيُدْخِلَ اللَّهُ
X
അല്ലാഹു ഉള്‍പ്പെടുത്താനാണിത്
فِي رَحْمَتِهِ
X
അവന്റെ കാരുണ്യത്തില്‍
مَن يَشَاءُۚ
X
താനിച്ഛിക്കുന്നവരെ
لَوْ تَزَيَّلُوا
X
അവര്‍ വേര്‍തിരിഞ്ഞു കഴിഞ്ഞിരുന്നുവെങ്കില്‍
لَعَذَّبْنَا
X
നാം ശിക്ഷിക്കുമായിരുന്നു
الَّذِينَ كَفَرُوا
X
നിഷേധിച്ചവരെ
مِنْهُمْ
X
അവരില്‍നിന്ന്
عَذَابًا
X
ശിക്ഷ
أَلِيمًا
X
നോവേറിയ
﴿48:25﴾