Repeated Words in Quran

< >
Total Found : 6
وَإِذْ قَالَ
X
പറഞ്ഞ സന്ദര്‍ഭം
رَبُّكَ
X
നിന്റെ നാഥന്‍
لِلْمَلَائِكَةِ
X
മലക്കുകളോട്
إِنِّي
X
നിശ്ചയം ഞാന്‍
جَاعِلٌ
X
നിശ്ചയിക്കുകയാണ്
فِي الْأَرْضِ
X
ഭൂമിയില്‍
خَلِيفَةًۖ
X
ഒരു പ്രതിനിധിയെ
قَالُوا
X
അവര്‍ പറഞ്ഞു
أَتَجْعَلُ
X
നീ ആക്കുകയോ
فِيهَا
X
അതില്‍
مَن يُفْسِدُ
X
കുഴപ്പമുണ്ടാക്കുന്നവരെ
فِيهَا
X
അതില്‍
وَيَسْفِكُ
X
ചിന്തുകയും ചെയ്യുന്ന
الدِّمَاءَ
X
ചോര
وَنَحْنُ
X
ഞങ്ങളാകട്ടെ
نُسَبِّحُ
X
ഞങ്ങള്‍ പ്രകീര്‍ത്തിക്കുന്നു
بِحَمْدِكَ
X
നിന്നെ സ്തുതിക്കുന്നതോടൊപ്പം
وَنُقَدِّسُ
X
ഞങ്ങള്‍ വിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുന്നു
لَكَۖ
X
നിനക്കുള്ള
قَالَ
X
അവന്‍ പറഞ്ഞു
إِنِّي
X
നിശ്ചയം ഞാന്‍
أَعْلَمُ
X
ഞാനറിയുന്നു
مَا لَا تَعْلَمُونَ
X
നിങ്ങള്‍ അറിയാത്തത്
﴿2:30﴾ وَيُسَبِّحُ
X
വിശുദ്ധിയെ വാഴ്ത്തുന്നു
الرَّعْدُ
X
ഇടിനാദം
بِحَمْدِهِ
X
അവനെ(അല്ലാഹുവിനെ)സ്തുതിച്ചുകൊണ്ട്
وَالْمَلَائِكَةُ
X
മലക്കുകളും
مِنْ خِيفَتِهِ
X
അവനെ സംബന്ധിച്ച ഭയത്താല്‍
وَيُرْسِلُ
X
അവന്‍ അയക്കുകയും ചെയ്യുന്നു
الصَّوَاعِقَ
X
ഗര്‍ജനമുള്ള ഇടിവാളുകളെ
فَيُصِيبُ
X
അങ്ങനെ പതിക്കുന്നു
بِهَا
X
അത്
مَن يَشَاءُ
X
അവര്‍ ഉദ്ദേശിക്കുന്നവരില്‍
وَهُمْ
X
അവര്‍
يُجَادِلُونَ
X
തര്‍ക്കിച്ചുകൊണ്ടിരിക്കുന്നു
فِي اللَّهِ
X
അല്ലാഹുവിന്റെ കാര്യത്തില്‍
وَهُوَ
X
അവന്‍
شَدِيدُ
X
ശക്തനാണ്
الْمِحَالِ
X
തന്ത്രപ്രയോഗത്തില്‍
﴿13:13﴾ فَسَبِّحْ
X
അതിനാല്‍ നീ പ്രകീര്‍ത്തിക്കുക
بِحَمْدِ رَبِّكَ
X
നിന്റെ നാഥനെ സ്തുതിച്ചുകൊണ്ട്
وَكُن مِّنَ السَّاجِدِينَ
X
നീ അവന് പ്രണാമമര്‍പ്പിക്കുന്നവരില്‍ പെടുകയും ചെയ്യുക
﴿15:98﴾ تُسَبِّحُ لَهُ
X
അവന്റെ വിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നു
السَّمَاوَاتُ
X
ആകാശങ്ങള്‍
السَّبْعُ
X
ഏഴ്
وَالْأَرْضُ
X
ഭൂമിയും
وَمَن فِيهِنَّۚ
X
അവയിലുള്ളവരും
وَإِن
X
ഇല്ല
مِّن شَيْءٍ
X
ഒരു വസ്തുവും
إِلَّا يُسَبِّحُ
X
വിശുദ്ധിയെ പ്രകീര്‍ത്തിക്കാതെ
بِحَمْدِهِ
X
അവനെ സ്തുതിക്കുന്നതോടൊപ്പം
وَلَٰكِن
X
പക്ഷേ
لَّا تَفْقَهُونَ
X
നിങ്ങള്‍ക്ക് മനസ്സിലാവുകയില്ല
تَسْبِيحَهُمْۗ
X
അവരുടെ പ്രകീര്‍ത്തനം
إِنَّهُ
X
നിശ്ചയമായും അവന്‍
كَانَ
X
ആയിരിക്കുന്നു
حَلِيمًا
X
സഹനമുള്ളവന്‍
غَفُورًا
X
ഏറെ പൊറുക്കുന്നവനും
﴿17:44﴾ يَوْمَ
X
ദിവസം
يَدْعُوكُمْ
X
അവന്‍ നിങ്ങളെ വിളിക്കുന്ന
فَتَسْتَجِيبُونَ
X
അപ്പോള്‍ നിങ്ങള്‍ ഉത്തരം നല്‍കുകയും ചെയ്യും
بِحَمْدِهِ
X
അവനെ സ്തുതിച്ചുകൊണ്ട്
وَتَظُنُّونَ
X
നിങ്ങള്‍ വിചാരിക്കുകയും ചെയ്യുന്ന (ദിവസം)
إِن لَّبِثْتُمْ
X
നിങ്ങള്‍ താമസിച്ചിട്ടില്ലെന്ന്
إِلَّا قَلِيلًا
X
അല്‍പമല്ലാതെ
﴿17:52﴾ فَاصْبِرْ
X
അതിനാല്‍ നീ ക്ഷമിക്കുക
عَلَىٰ مَا يَقُولُونَ
X
ഇവര്‍ പറയുന്നതിനെപ്പറ്റി
وَسَبِّحْ
X
നീ പ്രകീര്‍ത്തിക്കുകയും ചെയ്യുക
بِحَمْدِ
X
സ്തുതിച്ചുകൊണ്ട്
رَبِّكَ
X
നിന്റെ നാഥനെ
قَبْلَ
X
മുമ്പായി
طُلُوعِ
X
ഉദയത്തിന്റെ
الشَّمْسِ
X
സൂര്യന്റെ
وَقَبْلَ
X
മുമ്പായും
غُرُوبِهَاۖ
X
അതിന്റെ അസ്തമയത്തിനും
وَمِنْ آنَاءِ
X
ചിലയാമങ്ങളിലും
اللَّيْلِ
X
രാത്രിയിലെ
فَسَبِّحْ
X
എന്നിട്ട് നീ പ്രകീര്‍ത്തിക്കുക
وَأَطْرَافَ
X
അറ്റങ്ങളിലും
النَّهَارِ
X
പകലിന്റെ
لَعَلَّكَ
X
നീ ആയേക്കാം
تَرْضَىٰ
X
നീ തൃപ്തിപ്പെടുന്നു
﴿20:130﴾ وَتَوَكَّلْ
X
നീ ഭരമേല്‍പിക്കുക
عَلَى الْحَيِّ
X
എന്നെന്നും ജീവിക്കുന്നവനില്‍
الَّذِي لَا يَمُوتُ
X
ഒരിക്കലും മരിക്കാത്ത
وَسَبِّحْ
X
അവന്റെ വിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുക
بِحَمْدِهِۚ
X
അവനെ കീര്‍ത്തിക്കുന്നതോടൊപ്പം
وَكَفَىٰ بِهِ
X
അവന്‍ തന്നെ മതി
بِذُنُوبِ
X
പാപങ്ങളെപ്പറ്റി
عِبَادِهِ
X
തന്റെ ദാസന്മാരുടെ
خَبِيرًا
X
സൂക്ഷ്മമായി അറിയുന്നവനായി
﴿25:58﴾ إِنَّمَا
X
മാത്രമാണ്
يُؤْمِنُ
X
വിശ്വസിക്കുന്നു
بِآيَاتِنَا
X
നമ്മുടെ വചനങ്ങളില്‍
الَّذِينَ
X
ഒരു കൂട്ടര്‍
إِذَا ذُكِّرُوا
X
അവര്‍ക്ക് ഉല്‍ബോധനം നല്‍കപ്പെട്ടാല്‍
بِهَا
X
അതുവഴി
خَرُّوا
X
അവര്‍ പ്രണാമമര്‍പ്പിക്കും
سُجَّدًا
X
സാഷ്ടാംഗം ചെയ്യുന്നരായി
وَسَبَّحُوا
X
അവര്‍ പ്രകീര്‍ത്തിക്കുകയും ചെയ്യും
بِحَمْدِ رَبِّهِمْ
X
തങ്ങളുടെ നാഥനെ വാഴ്ത്തിക്കൊണ്ട്
وَهُمْ لَا يَسْتَكْبِرُونَ۩
X
അവര്‍ അഹങ്കരിക്കുകയില്ല
﴿32:15﴾ وَتَرَى
X
നിനക്കു കാണാം
الْمَلَائِكَةَ
X
മലക്കുകളെ
حَافِّينَ
X
വലയം ചെയ്യുന്നവരായി
مِنْ حَوْلِ الْعَرْشِ
X
സിംഹാസനത്തിനു ചുറ്റും
يُسَبِّحُونَ
X
അവര്‍ കീര്‍ത്തനം ചെയ്യുന്നു
بِحَمْدِ رَبِّهِمْۖ
X
തങ്ങളുടെ നാഥനെ സ്തുതിക്കുന്നതോടൊപ്പം
وَقُضِيَ
X
വിധി കല്‍പിക്കപ്പെടും
بَيْنَهُم
X
അവര്‍ക്കിടയില്‍
بِالْحَقِّ
X
നീതിപൂര്‍വം
وَقِيلَ
X
പറയപ്പെടുകയും ചെയ്യും
الْحَمْدُ لِلَّهِ
X
സര്‍വ സ്തുതിയും അല്ലാഹുവിന്ന്
رَبِّ الْعَالَمِينَ
X
സര്‍വ ലോക നാഥനായ
﴿39:75﴾ الَّذِينَ يَحْمِلُونَ
X
വഹിക്കുന്നവര്‍
الْعَرْشَ
X
സിംഹാസനത്തെ
وَمَنْ حَوْلَهُ
X
അതിനു ചുറ്റുള്ളവരും
يُسَبِّحُونَ
X
അവര്‍ കീര്‍ത്തനം ചെയ്തുകൊണ്ടിരിക്കുന്നു
بِحَمْدِ رَبِّهِمْ
X
തങ്ങളുടെ നാഥനെ സ്തുതിക്കുന്നതോടൊപ്പം
وَيُؤْمِنُونَ
X
അവര്‍ വിശ്വസിക്കുകയും ചെയ്യുന്നു
بِهِ
X
അവനില്‍
وَيَسْتَغْفِرُونَ
X
അവര്‍ പാപമോചനം തേടുകയും ചെയ്യുന്നു
لِلَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍ക്കുവേണ്ടി
رَبَّنَا
X
ഞങ്ങളുടെ നാഥാ
وَسِعْتَ
X
നീ ഉള്‍ക്കൊണ്ടിരിക്കുന്നു
كُلَّ شَيْءٍ
X
സകല വസ്തുക്കളെയും
رَّحْمَةً
X
അനുഗ്രഹത്താല്‍
وَعِلْمًا
X
അറിവാലും
فَاغْفِرْ
X
അതിനാല്‍ നീ പൊറുത്തുകൊടുക്കേണമേ
لِلَّذِينَ تَابُوا
X
പശ്ചാത്തപിച്ചവര്‍ക്ക്
وَاتَّبَعُوا
X
അവര്‍ പിന്തുടരുകയും ചെയ്തു
سَبِيلَكَ
X
നിന്റെ മാര്‍ഗം
وَقِهِمْ
X
നീ അവരെ രക്ഷിക്കേണമേ
عَذَابَ
X
ശിക്ഷയില്‍ നിന്ന്
الْجَحِيمِ
X
നരകത്തിലെ
﴿40:7﴾ فَاصْبِرْ
X
അതിനാല്‍ നീ ക്ഷമിക്കുക
إِنَّ وَعْدَ اللَّهِ
X
തീര്‍ച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം
حَقٌّ
X
സത്യമാകുന്നു
وَاسْتَغْفِرْ
X
നീ മാപ്പിരക്കുക
لِذَنبِكَ
X
നിന്റെ പാപത്തിന്
وَسَبِّحْ
X
നീ സങ്കീര്‍ത്തനം ചെയ്യുക
بِحَمْدِ
X
സ്തുതിക്കുന്നതോടൊപ്പം
رَبِّكَ
X
നിന്റെ നാഥനെ
بِالْعَشِيِّ
X
വൈകുന്നേരം
وَالْإِبْكَارِ
X
രാവിലെയും
﴿40:55﴾ تَكَادُ
X
അടുത്തിരിക്കുന്നു
السَّمَاوَاتُ
X
ആകാശങ്ങള്‍
يَتَفَطَّرْنَ
X
പൊട്ടിച്ചിതറാന്‍
مِن فَوْقِهِنَّۚ
X
അവയുടെ മുകള്‍ഭാഗത്ത്നിന്ന്
وَالْمَلَائِكَةُ
X
മലക്കുകള്‍
يُسَبِّحُونَ
X
സങ്കീര്‍ത്തനം ചെയ്യുന്നു
بِحَمْدِ
X
സ്തുതിക്കുന്നതോടൊപ്പം
رَبِّهِمْ
X
തങ്ങളുടെ നാഥനെ
وَيَسْتَغْفِرُونَ
X
അവര്‍ പാപമോചനം തേടുകയും ചെയ്യുന്നു
لِمَن فِي الْأَرْضِۗ
X
ഭൂമിയിലുള്ളവര്‍ക്ക്
أَلَا
X
അറിയുക
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
هُوَ الْغَفُورُ
X
അവന്‍ ഏറെ പൊറുക്കുന്നവനാണ്
الرَّحِيمُ
X
കരുണാനിധിയും
﴿42:5﴾ فَاصْبِرْ
X
അതിനാല്‍ നീ ക്ഷമിക്കുക
عَلَىٰ مَا يَقُولُونَ
X
അവര്‍ പറയുന്നത്
وَسَبِّحْ
X
നീ വാഴ്ത്തുക
بِحَمْدِ
X
സ്തുതിക്കുന്നതോടൊപ്പം
رَبِّكَ
X
നിന്റെ നാഥനെ
قَبْلَ
X
മുമ്പ്
طُلُوعِ
X
ഉദയത്തിന്
الشَّمْسِ
X
സൂര്യന്റെ
وَقَبْلَ
X
മുമ്പും
الْغُرُوبِ
X
അസ്തമയത്തിന്
﴿50:39﴾ وَاصْبِرْ
X
നീ ക്ഷമയോടെ കാത്തിരിക്കുക
لِحُكْمِ
X
തീരുമാനത്തിന്
رَبِّكَ
X
നിന്റെ നാഥന്റെ
فَإِنَّكَ
X
നിശ്ചയമായും നീ
بِأَعْيُنِنَاۖ
X
നമ്മുടെ കണ്‍പാടിലാകുന്നു
وَسَبِّحْ
X
നീ വിശുദ്ധിയെ വാഴ്ത്തുക
بِحَمْدِ
X
സ്തുതിക്കുന്നതോടൊപ്പം
رَبِّكَ
X
നിന്റെ നാഥനെ
حِينَ تَقُومُ
X
നീ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍
﴿52:48﴾ فَسَبِّحْ
X
അപ്പോള്‍ നീ വാഴ്ത്തുക
بِحَمْدِ
X
സ്തുതിച്ചുകൊണ്ട്
رَبِّكَ
X
നിന്റെ നാഥനെ
وَاسْتَغْفِرْهُۚ
X
അവനോട് നീ പാപമോചനം തേടുകയും ചെയ്യുക
إِنَّهُ
X
നിശ്ചയം അവന്‍
كَانَ
X
അവനാണ്
تَوَّابًا
X
പശ്ചാത്താപം ധാരാളമായി സ്വീകരിക്കുന്നവന്‍
﴿110:3﴾