Repeated Words in Quran

< >
Total Found : 9
يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
كُتِبَ عَلَيْكُمُ
X
നിങ്ങള്‍ക്ക് നിയമമാക്കപ്പെട്ടിരിക്കുന്നു
الْقِصَاصُ
X
പ്രതിക്രിയ
فِي الْقَتْلَىۖ
X
കൊല്ലപ്പെട്ടവരുടെ കാര്യത്തില്‍
الْحُرُّ بِالْحُرِّ
X
സ്വതന്ത്രനെങ്കില്‍ സ്വതന്ത്രന്‍
وَالْعَبْدُ بِالْعَبْدِ
X
അടിമക്ക് അടിമ
وَالْأُنثَىٰ بِالْأُنثَىٰۚ
X
സ്ത്രീയെങ്കില്‍ സ്ത്രീ
فَمَنْ عُفِيَ لَهُ
X
വല്ലവനും ഇളവ് ചെയ്യപ്പെട്ടാല്‍
مِنْ أَخِيهِ
X
തന്റെ സഹോദരനില്‍ നിന്ന്
شَيْءٌ
X
വല്ലതും
فَاتِّبَاعٌ
X
അപ്പോള്‍ അത് സ്വീകരിക്കലാണ്
بِالْمَعْرُوفِ
X
മാന്യമായി
وَأَدَاءٌ
X
കൊടുത്തുവീട്ടലുമാണ്
إِلَيْهِ
X
അവന്
بِإِحْسَانٍۗ
X
നല്ല നിലയില്‍
ذَٰلِكَ
X
അത്
تَخْفِيفٌ
X
ഒരിളവാണ്
مِّن رَّبِّكُمْ
X
നിങ്ങളുടെ നാഥനില്‍ നിന്നുള്ള
وَرَحْمَةٌۗ
X
കാരുണ്യവും
فَمَنِ اعْتَدَىٰ
X
വല്ലവനും അത് ലംഘിച്ചാല്‍
بَعْدَ ذَٰلِكَ
X
അതിന് ശേഷം
فَلَهُ
X
അവനുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
വേദനയേറിയ
﴿2:178﴾ كُتِبَ عَلَيْكُمْ
X
നിങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയിരിക്കുന്നു
إِذَا حَضَرَ
X
ഹാജറായാല്‍
أَحَدَكُمُ
X
നിങ്ങളില്‍ ഒരാള്‍ക്ക്
الْمَوْتُ
X
മരണം
إِن تَرَكَ
X
അവന്‍ ഉപേക്ഷിക്കുന്നുവെങ്കില്‍
خَيْرًا
X
സമ്പത്ത്
الْوَصِيَّةُ
X
ഒസ്യത്ത് ചെയ്യല്‍
لِلْوَالِدَيْنِ
X
മാതാപിതാക്കള്‍ക്ക്
وَالْأَقْرَبِينَ
X
അടുത്ത ബന്ധുക്കള്‍ക്കും
بِالْمَعْرُوفِۖ
X
ന്യായമായ നിലയില്‍
حَقًّا
X
ബാധ്യതയായി
عَلَى الْمُتَّقِينَ
X
സൂക്ഷ്മതയുള്ളവരുടെ മേല്‍
﴿2:180﴾ وَالْمُطَلَّقَاتُ
X
വിവാഹമോചിതകള്‍
يَتَرَبَّصْنَ
X
കാത്തിരിക്കണം
بِأَنفُسِهِنَّ
X
സ്വന്തം നിലക്ക്
ثَلَاثَةَ قُرُوءٍۚ
X
മൂന്ന് ആര്‍ത്തവകാലം
وَلَا يَحِلُّ
X
അനുവദനീയമല്ല
لَهُنَّ
X
അവര്‍ക്ക്
أَن يَكْتُمْنَ
X
അവര്‍ മറച്ചുവെക്കുന്നത്
مَا خَلَقَ اللَّهُ
X
അല്ലാഹു സൃഷ്ടിച്ചതിനെ
فِي أَرْحَامِهِنَّ
X
അവരുടെ ഗര്‍ഭപാത്രങ്ങളില്‍
إِن كُنَّ يُؤْمِنَّ
X
അവര്‍ വിശ്വസിക്കുന്നുവെങ്കില്‍
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِۚ
X
അന്ത്യദിനത്തിലും
وَبُعُولَتُهُنَّ
X
അവരുടെ ഭര്‍ത്താക്കന്‍മാര്‍ക്കാണ്
أَحَقُّ
X
എറ്റം അര്‍ഹതപ്പെട്ടത്
بِرَدِّهِنَّ
X
അവരെ തിരിച്ചെടുക്കാന്‍
فِي ذَٰلِكَ
X
ആ സമയത്ത്
إِنْ أَرَادُوا
X
അവര്‍ ഉദ്ദേശിക്കുന്നുവെങ്കില്‍
إِصْلَاحًاۚ
X
ബന്ധം നന്നാക്കാന്‍
وَلَهُنَّ
X
അവര്‍ക്ക് അവകാശമുണ്ട്
مِثْلُ
X
തുല്യമായത്
الَّذِي عَلَيْهِنَّ
X
അവരുടെ മേലുള്ള ബാധ്യതക്ക്
بِالْمَعْرُوفِۚ
X
ന്യായമായി
وَلِلرِّجَالِ
X
പുരുഷന്മാര്‍ക്കുണ്ട്
عَلَيْهِنَّ
X
അവരേക്കാള്‍
دَرَجَةٌۗ
X
പദവി
وَاللَّهُ
X
അല്ലാഹു
عَزِيزٌ
X
പ്രതാപവാനാണ്
حَكِيمٌ
X
യുക്തിമാനും
﴿2:228﴾ وَإِذَا طَلَّقْتُمُ
X
നിങ്ങള്‍ വിവാഹമോചനം ചെയ്താല്‍
النِّسَاءَ
X
സ്ത്രീകളെ
فَبَلَغْنَ
X
അങ്ങനെ അവരെത്തുകയും ചെയ്താല്‍
أَجَلَهُنَّ
X
അവരുടെ അവധിയില്‍
فَلَا تَعْضُلُوهُنَّ
X
നിങ്ങളവരെ വിലക്കരുത്
أَن يَنكِحْنَ
X
അവര്‍ വിവാഹം ചെയ്യുന്നതിനെ
أَزْوَاجَهُنَّ
X
അവരുടെ ഭര്‍ത്താക്കന്‍മാരെ
إِذَا تَرَاضَوْا بَيْنَهُم
X
അവര്‍ പരസ്പരം തൃപ്തിപ്പെട്ടാല്‍
بِالْمَعْرُوفِۗ
X
ന്യായമായ നിലയില്‍
ذَٰلِكَ
X
അത്
يُوعَظُ بِهِ
X
ഉപദേശിക്കപ്പെടുന്നു
مَن كَانَ مِنكُمْ
X
നിങ്ങളില്‍ നിന്നുള്ളവരെ
يُؤْمِنُ بِاللَّهِ
X
അല്ലാഹുവില്‍ വിശ്വസിക്കുന്ന
وَالْيَوْمِ الْآخِرِۗ
X
അന്ത്യനാളിലും
ذَٰلِكُمْ
X
അതാകുന്നു
أَزْكَىٰ لَكُمْ
X
നിങ്ങള്‍ക്ക് ഏറ്റം സംസ്കൃതമായത്
وَأَطْهَرُۗ
X
വിശുദ്ധവും
وَاللَّهُ يَعْلَمُ
X
അല്ലാഹു അറിയുന്നു
وَأَنتُمْ
X
നിങ്ങള്‍
لَا تَعْلَمُونَ
X
നിങ്ങളറിയുന്നില്ല
﴿2:232﴾ وَالْوَالِدَاتُ
X
മാതാക്കള്‍
يُرْضِعْنَ
X
മുലയൂട്ടണം
أَوْلَادَهُنَّ
X
അവരുടെ മക്കളെ
حَوْلَيْنِ
X
രണ്ടുവര്‍ഷം
كَامِلَيْنِۖ
X
പൂര്‍ണമായ
لِمَنْ أَرَادَ
X
ഉദ്ദേശിക്കുന്നവര്‍ക്ക്
أَن يُتِمَّ
X
പൂര്‍ത്തിയാക്കാന്‍
الرَّضَاعَةَۚ
X
മുലകുടി
وَعَلَى الْمَوْلُودِ لَهُ
X
കുട്ടിയുടെ പിതാവിന് ബാധ്യതയാകുന്നു
رِزْقُهُنَّ
X
അവരുടെ ആഹാരം
وَكِسْوَتُهُنَّ
X
അവരുടെ വസ്ത്രവും
بِالْمَعْرُوفِۚ
X
ന്യായമായ നിലയില്‍
لَا تُكَلَّفُ
X
നിര്‍ബന്ധിക്കപ്പെടുകയില്ല
نَفْسٌ
X
ഒരാളും
إِلَّا وُسْعَهَاۚ
X
അതിന്റെ കഴിവില്‍പെട്ടതല്ലാതെ
لَا تُضَارَّ
X
ഉപദ്രവിക്കപ്പെടാവതല്ല
وَالِدَةٌ
X
ഒരുമാതാവും
بِوَلَدِهَا
X
തന്റെ കുട്ടിമൂലം
وَلَا مَوْلُودٌ لَّهُ
X
കുട്ടിയുടെ പിതാവും
بِوَلَدِهِۚ
X
തന്റെ കുട്ടിമൂലം
وَعَلَى الْوَارِثِ
X
അനന്തരവകാശിക്ക് ബാധ്യതയുണ്ട്
مِثْلُ ذَٰلِكَۗ
X
അതിന് തുല്യമായത്
فَإِنْ أَرَادَا
X
അവര്‍ രണ്ടുപേരും ഉദ്ദേശിച്ചാല്‍
فِصَالًا
X
മുലകുടിമാറ്റാന്‍
عَن تَرَاضٍ
X
തൃപ്തിയോടെ
مِّنْهُمَا
X
അവര്‍ രണ്ടുപേരുടെയും
وَتَشَاوُرٍ
X
കൂടിയാലോചനയോടെയും
فَلَا جُنَاحَ عَلَيْهِمَاۗ
X
അവര്‍ രണ്ടുപേര്‍ക്കും കുറ്റമില്ല
وَإِنْ أَرَدتُّمْ
X
നിങ്ങളുദ്ദേശിച്ചാല്‍
أَن تَسْتَرْضِعُوا
X
മുലകൊടുപ്പിക്കാന്‍
أَوْلَادَكُمْ
X
നിങ്ങളുടെ മക്കള്‍ക്ക്
فَلَا جُنَاحَ عَلَيْكُمْ
X
നിങ്ങള്‍ക്ക് കുറ്റമില്ല
إِذَا سَلَّمْتُم
X
നിങ്ങള്‍ നല്‍കുന്നുവെങ്കില്‍
مَّا آتَيْتُم
X
നിങ്ങള്‍ നല്‍കേണ്ടത്
بِالْمَعْرُوفِۗ
X
മാന്യമായ നിലയില്‍
وَاتَّقُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
وَاعْلَمُوا
X
നിങ്ങളറിയുക
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതിനെപറ്റി
بَصِيرٌ
X
കണ്ടറിയുന്നവനാണ്
﴿2:233﴾ وَالَّذِينَ يُتَوَفَّوْنَ
X
മരിക്കുന്നവര്‍
مِنكُمْ
X
നിങ്ങളില്‍ നിന്ന്
وَيَذَرُونَ
X
അവര്‍ വിട്ടേച്ചുപോകുന്നു
أَزْوَاجًا
X
ഭാര്യമാരെ
يَتَرَبَّصْنَ
X
ഭാര്യമാര്‍ കാത്തിരിക്കണം
بِأَنفُسِهِنَّ
X
തങ്ങളുടെ കാര്യത്തില്‍
أَرْبَعَةَ أَشْهُرٍ
X
നാല് മാസം
وَعَشْرًاۖ
X
പത്തുദിവസവും
فَإِذَا بَلَغْنَ
X
അവരെത്തിയാല്‍
أَجَلَهُنَّ
X
അവരുടെ അവധി
فَلَا جُنَاحَ عَلَيْكُمْ
X
നിങ്ങള്‍ക്ക് കുറ്റമില്ല
فِيمَا فَعَلْنَ
X
അവര്‍ചെയ്യുന്നതില്‍
فِي أَنفُسِهِنَّ
X
അവരുടെ കാര്യത്തില്‍
بِالْمَعْرُوفِۗ
X
ന്യായമായ നിലയില്‍
وَاللَّهُ
X
അല്ലാഹു
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെക്കുറിച്ച്
خَبِيرٌ
X
സൂക്ഷ്മമായറിയുന്നവനാണ്
﴿2:234﴾ لَّا جُنَاحَ
X
കുറ്റമില്ല
عَلَيْكُمْ
X
നിങ്ങള്‍ക്ക്
إِن طَلَّقْتُمُ
X
നിങ്ങള്‍ വിവാഹമോചനം ചെയ്യുകയാണെങ്കില്‍
النِّسَاءَ
X
സ്ത്രീകളെ
مَا لَمْ تَمَسُّوهُنَّ
X
നിങ്ങള്‍ അവരെ സ്പര്‍ശിച്ചിട്ടില്ലാത്ത
أَوْ تَفْرِضُوا
X
അല്ലെങ്കില്‍ നിശ്ചയിച്ചിട്ടുമില്ല
لَهُنَّ
X
അവര്‍ക്ക്
فَرِيضَةًۚ
X
വിവാഹമൂല്യം
وَمَتِّعُوهُنَّ
X
നിങ്ങളവര്‍ക്ക് ജീവിത വിഭവങ്ങള്‍ നല്‍കുക
عَلَى الْمُوسِعِ
X
കഴിവള്ളവന്
قَدَرُهُ
X
അവന്റെ തോതനുസരിച്ചും
وَعَلَى الْمُقْتِرِ
X
പ്രയാസപ്പെടുന്നവന്
قَدَرُهُ
X
അവന്റെ കഴിവനുസരിച്ചും
مَتَاعًا
X
വിഭവം
بِالْمَعْرُوفِۖ
X
മാന്യമായ
حَقًّا
X
ബാധ്യതയായ
عَلَى الْمُحْسِنِينَ
X
സുകൃതം ചെയ്യുന്നവര്‍ക്ക്
﴿2:236﴾ وَلِلْمُطَلَّقَاتِ
X
വിവാഹമോചിതകള്‍ക്കുണ്ട്
مَتَاعٌ
X
ജീവിത വിഭവം
بِالْمَعْرُوفِۖ
X
മാന്യമായ നിലക്ക്
حَقًّا
X
ബാധ്യതയായി
عَلَى الْمُتَّقِينَ
X
സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്
﴿2:241﴾ وَلْتَكُن
X
ഉണ്ടായിത്തീരട്ടെ
مِّنكُمْ
X
നിങ്ങളില്‍ നിന്ന്
أُمَّةٌ
X
ഒരു സമുദായം, ഒരു സമൂഹം
يَدْعُونَ
X
അവര്‍ വിളിക്കുന്നു
إِلَى الْخَيْرِ
X
നന്മയിലേക്ക്
وَيَأْمُرُونَ
X
അവര്‍ കല്‍പിക്കുകയും ചെയ്യുന്നു
بِالْمَعْرُوفِ
X
നല്ലത്, നന്മ
وَيَنْهَوْنَ
X
അവര്‍ തടയുകയും ചെയ്യുന്നു
عَنِ الْمُنكَرِۚ
X
തിന്മ
وَأُولَٰئِكَ هُمُ
X
അവര്‍ തന്നെയാണ്
الْمُفْلِحُونَ
X
വിജയികള്‍
﴿3:104﴾ كُنتُمْ
X
നിങ്ങള്‍ ആകുന്നു
خَيْرَ
X
ഉത്തമ
أُمَّةٍ
X
സമൂഹം
أُخْرِجَتْ
X
പുറപ്പെടുവിക്കപ്പെട്ടു, എഴുന്നേല്‍പ്പിക്കപ്പെട്ടു
لِلنَّاسِ
X
ജനങ്ങള്‍ക്ക് വേണ്ടി
تَأْمُرُونَ
X
നിങ്ങള്‍ കല്‍പിക്കുന്നു
بِالْمَعْرُوفِ
X
നന്മ
وَتَنْهَوْنَ
X
നിങ്ങള്‍ വിരോധിക്കുന്നു
عَنِ الْمُنكَرِ
X
തിന്മ
وَتُؤْمِنُونَ
X
നിങ്ങള്‍ വിശ്വസിക്കുകയും ചെയ്യുന്നു
بِاللَّهِۗ
X
അല്ലാഹുവില്‍
وَلَوْ آمَنَ
X
വിശ്വസിച്ചിരുന്നുവെങ്കില്‍
أَهْلُ الْكِتَابِ
X
വേദക്കാര്‍
لَكَانَ
X
അത് ആയിരുന്നേനെ
خَيْرًا
X
ഉത്തമം
لَّهُمۚ
X
അവര്‍ക്ക്
مِّنْهُمُ
X
അവരില്‍ ഉണ്ട്
الْمُؤْمِنُونَ
X
വിശ്വാസികള്‍
وَأَكْثَرُهُمُ
X
(എന്നാല്‍) അവരില്‍ അധികപേരും
الْفَاسِقُونَ
X
അധര്‍മകാരികളാണ്
﴿3:110﴾ يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നു
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും
وَيَأْمُرُونَ
X
അവര്‍ കല്‍പിക്കുകയും ചെയ്യുന്നു
بِالْمَعْرُوفِ
X
നന്മ
وَيَنْهَوْنَ
X
അവര്‍ തടയുകയും ചെയ്യുന്നു
عَنِ الْمُنكَرِ
X
തിന്മ
وَيُسَارِعُونَ
X
അവര്‍ ധൃതിയില്‍ മുന്നേറുകയും ചെയ്യുന്നു
فِي الْخَيْرَاتِ
X
നന്മകളില്‍
وَأُولَٰئِكَ
X
അവര്‍
مِنَ الصَّالِحِينَ
X
സജ്ജനങ്ങളില്‍പെട്ടവരാകുന്നു
﴿3:114﴾ وَابْتَلُوا
X
നിങ്ങള്‍ പരീക്ഷി(ച്ചുകൊണ്ടിരി)ക്കുക
الْيَتَامَىٰ
X
അനാഥകളെ
حَتَّىٰ إِذَا بَلَغُوا
X
അവര്‍ എത്തുന്നത് വരെ
النِّكَاحَ
X
വിവാഹ(പ്രായം)
فَإِنْ آنَسْتُم
X
അങ്ങനെ നിങ്ങള്‍ കണ്ടാല്‍
مِّنْهُمْ
X
അവരില്‍ നിന്ന്
رُشْدًا
X
തന്റേടം, കാര്യപ്രാപ്തി
فَادْفَعُوا
X
നിങ്ങള്‍ വിട്ടുകൊടുക്കുക
إِلَيْهِمْ
X
അവര്‍ക്ക്
أَمْوَالَهُمْۖ
X
അവരുടെ സ്വത്തുക്കള്‍
وَلَا تَأْكُلُوهَا
X
നിങ്ങള്‍ അത് തിന്നരുത്
إِسْرَافًا
X
ധൂര്‍ത്തടിച്ചും
وَبِدَارًا
X
ധൃതിപിടിച്ചും
أَن يَكْبَرُواۚ
X
അവര്‍ വളര്‍ന്നുവലുതാവുകയാണല്ലോ എന്ന് കരുതി
وَمَن كَانَ غَنِيًّا
X
(സ്വത്ത് കൈകാര്യം ചെയ്യുന്നവന്‍) സമ്പന്നനാണെങ്കില്‍
فَلْيَسْتَعْفِفْۖ
X
അവന്‍ മാന്യത കാണിക്കട്ടെ
وَمَن كَانَ فَقِيرًا
X
അവന്‍ ദരിദ്രനാണെങ്കില്‍
فَلْيَأْكُلْ
X
അവന്‍ തിന്നുകൊള്ളട്ടെ
بِالْمَعْرُوفِۚ
X
ന്യായമായത്
فَإِذَا دَفَعْتُمْ
X
നിങ്ങള്‍ തിരിച്ചേല്‍പിക്കുമ്പോള്‍
إِلَيْهِمْ
X
അവരെ
أَمْوَالَهُمْ
X
അവരുടെ സ്വത്ത്
فَأَشْهِدُوا
X
നിങ്ങള്‍ സാക്ഷി നിര്‍ത്തുക
عَلَيْهِمْۚ
X
അവരുടെ മേല്‍ (അതിന്ന്)
وَكَفَىٰ
X
മതി
بِاللَّهِ
X
അല്ലാഹുതന്നെ
حَسِيبًا
X
കണക്ക് നോക്കുന്നവനായി
﴿4:6﴾ يَا أَيُّهَا الَّذِينَ آمَنُوا
X
അല്ലയോ വിശ്വസിച്ചവരേ
لَا يَحِلُّ
X
അനുവദനീയമല്ല
لَكُمْ
X
നിങ്ങള്‍ക്ക്
أَن تَرِثُوا
X
നിങ്ങള്‍ അനന്തരമെടുക്കുന്നത്
النِّسَاءَ
X
സ്ത്രീകളെ
كَرْهًاۖ
X
ബലാല്‍കാരമായി
وَلَا تَعْضُلُوهُنَّ
X
നിങ്ങള്‍ അവരെ തടയുകയും ചെയ്യരുത്
لِتَذْهَبُوا
X
നിങ്ങള്‍ തട്ടിയെടുക്കുന്നതിന് വേണ്ടി
بِبَعْضِ
X
ചിലത്
مَا آتَيْتُمُوهُنَّ
X
നിങ്ങള്‍ അവര്‍ക്ക് നല്‍കിയ (വിവാഹമൂല്യത്തില്‍ നിന്ന്‌)
إِلَّا أَن يَأْتِينَ
X
അവര്‍ ഏര്‍പ്പെട്ടാലല്ലാതെ
بِفَاحِشَةٍ
X
ദുര്‍നടപ്പില്‍
مُّبَيِّنَةٍۚ
X
വ്യക്തമായ
وَعَاشِرُوهُنَّ
X
നിങ്ങള്‍ അവരോട് സഹവസിക്കുക
بِالْمَعْرُوفِۚ
X
മാന്യമായി
فَإِن كَرِهْتُمُوهُنَّ
X
നിങ്ങള്‍ അവരെ വെറുത്താല്‍
فَعَسَىٰ أَن تَكْرَهُوا
X
നിങ്ങള്‍ വെറുത്തുവെന്ന് വരാം
شَيْئًا
X
ഒരു കാര്യം
وَيَجْعَلَ اللَّهُ
X
അല്ലാഹു ഉള്‍ക്കൊള്ളിച്ചിട്ടുണ്ടാകും
فِيهِ
X
അതില്‍
خَيْرًا
X
നന്മ
كَثِيرًا
X
ധാരാളം
﴿4:19﴾ وَمَن لَّمْ يَسْتَطِعْ
X
ആര്‍ക്കെങ്കിലും കഴിവില്ലെങ്കില്‍
مِنكُمْ
X
നിങ്ങളില്‍
طَوْلًا
X
ധനശേഷിയാല്‍
أَن يَنكِحَ
X
വിവാഹം ചെയ്യാന്‍
الْمُحْصَنَاتِ
X
കുലീനകളെ (സ്വതന്ത്ര സ്ത്രീകളെ)
الْمُؤْمِنَاتِ
X
സത്യവിശ്വാസിനികളായ
فَمِن مَّا مَلَكَتْ
X
അപ്പോള്‍ ഉടമപ്പെടുത്തിയവരില്‍ നിന്ന്
أَيْمَانُكُم
X
നിങ്ങളുടെ വലംകൈകള്‍
مِّن فَتَيَاتِكُمُ
X
നിങ്ങളുടെ യുവതികളില്‍പെട്ട
الْمُؤْمِنَاتِۚ
X
സത്യവിശ്വാസിനികളായ
وَاللَّهُ
X
അല്ലാഹു
أَعْلَمُ
X
ഏറ്റം അറിയുന്നു
بِإِيمَانِكُمۚ
X
നിങ്ങളുടെ വിശ്വാസത്തെക്കുറിച്ച്
بَعْضُكُم
X
നിങ്ങളില്‍ ചിലര്‍
مِّن بَعْضٍۚ
X
ചിലരില്‍ നിന്നുള്ളവര്‍
فَانكِحُوهُنَّ
X
അതിനാല്‍ അവരെ വിവാഹം ചെയ്തുകൊള്ളുക
بِإِذْنِ
X
അനുവാദത്തോടെ
أَهْلِهِنَّ
X
അവരുടെ രക്ഷിതാക്കളുടെ
وَآتُوهُنَّ
X
അവര്‍ക്ക് നല്‍കുക
أُجُورَهُنَّ
X
അവരുടെ വിവാഹ മൂല്യം
بِالْمَعْرُوفِ
X
ന്യായമായി
مُحْصَنَاتٍ
X
ചാരിത്യ്രവതികളായ നിലയില്‍
غَيْرَ مُسَافِحَاتٍ
X
അവിഹിതബന്ധത്തിലേര്‍പ്പടുന്നവരാവാതെ
وَلَا مُتَّخِذَاتِ
X
സ്വീകരിക്കുന്നവരാവാതെയും
أَخْدَانٍۚ
X
ജാരന്‍മാരെ
فَإِذَا أُحْصِنَّ
X
അവര്‍(ദാമ്പത്യത്തില്‍) സുരക്ഷിതരായാല്‍
فَإِنْ أَتَيْنَ
X
എന്നിട്ടും അവര്‍ കൊണ്ടുവന്നാല്‍ (ഏര്‍പ്പെട്ടാല്‍)
بِفَاحِشَةٍ
X
വല്ല നീചവൃത്തി(യിലും)യും
فَعَلَيْهِنَّ
X
അവര്‍ക്കുണ്ട്
نِصْفُ
X
പകുതി
مَا عَلَى الْمُحْصَنَاتِ
X
സ്വതന്ത്ര സ്ത്രീകളുടെമേലുള്ളതിന്റെ
مِنَ الْعَذَابِۚ
X
ശിക്ഷയില്‍ നിന്ന്
ذَٰلِكَ
X
അത്
لِمَنْ خَشِيَ
X
ഭയപ്പെടുന്നവര്‍ക്കുള്ളതാകുന്നു
الْعَنَتَ
X
ദുര്‍വൃത്തിയി(തെറ്റി)ല്‍ അകപ്പെട്ടുപോകുമെന്ന്
مِنكُمْۚ
X
നിങ്ങളില്‍ നിന്ന്
وَأَن تَصْبِرُوا
X
എന്നാല്‍ നിങ്ങള്‍ ക്ഷമിക്കുന്നതാണ്
خَيْرٌ
X
ഉത്തമം
لَّكُمْۗ
X
നിങ്ങള്‍ക്ക്
وَاللَّهُ
X
അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمٌ
X
പരമദയാലു
﴿4:25﴾ الَّذِينَ
X
ഒരു കൂട്ടര്‍ക്ക്
يَتَّبِعُونَ
X
അവര്‍ പിന്‍പറ്റുന്നു
الرَّسُولَ
X
ആ ദൂതനെ
النَّبِيَّ
X
പ്രവാചകനെ
الْأُمِّيَّ
X
നിരക്ഷരനായ
الَّذِي
X
യാതൊരുത്തന്‍
يَجِدُونَهُ
X
അദ്ദേഹത്തെ അവര്‍ കാണുന്നു
مَكْتُوبًا
X
രേഖപ്പെടുത്തപ്പെട്ടവനായി
عِندَهُمْ
X
അവരുടെ അടുത്ത്
فِي التَّوْرَاةِ
X
തൗറാത്തില്‍
وَالْإِنجِيلِ
X
ഇഞ്ചീലിലും
يَأْمُرُهُم
X
അദ്ദേഹം അവരോട് കല്‍പിക്കുന്നു
بِالْمَعْرُوفِ
X
നന്മ
وَيَنْهَاهُمْ
X
അദ്ദേഹം അവരെ വിലക്കുകയും ചെയ്യുന്നു
عَنِ الْمُنكَرِ
X
തിന്മയില്‍ നിന്ന്
وَيُحِلُّ
X
അദ്ദേഹം അനുവദിക്കുകയും ചെയ്യുന്നു
لَهُمُ
X
അവര്‍ക്ക്
الطَّيِّبَاتِ
X
ഉത്തമ വസ്തുക്കള്‍
وَيُحَرِّمُ
X
അദ്ദേഹം നിഷിദ്ധമാക്കുകയും ചെയ്യുന്നു
عَلَيْهِمُ
X
അവര്‍ക്ക്
الْخَبَائِثَ
X
ചീത്ത വസ്തുക്കള്‍
وَيَضَعُ
X
അദ്ദേഹം ഇറക്കി വയ്ക്കുകയും ചെയ്യുന്നു
عَنْهُمْ
X
അവരില്‍ നിന്ന്
إِصْرَهُمْ
X
അവരുടെ ഭാരം
وَالْأَغْلَالَ
X
വിലങ്ങുകളും
الَّتِي كَانَتْ
X
ഉണ്ടായിരുന്ന
عَلَيْهِمْۚ
X
അവരുടെ മേല്‍
فَالَّذِينَ آمَنُوا
X
അതിനാല്‍ വിശ്വസിച്ചവര്‍
بِهِ
X
അദ്ദേഹത്തില്‍
وَعَزَّرُوهُ
X
അവര്‍ അദ്ദേഹത്തെ ശക്തിപ്പെടുത്തുകയും ചെയ്തു
وَنَصَرُوهُ
X
അവര്‍ അദ്ദേഹത്തെ സഹായിക്കുകയും ചെയ്തു
وَاتَّبَعُوا
X
അവര്‍ പിന്തുടരുകയും ചെയ്തു
النُّورَ
X
പ്രകാശത്തെ
الَّذِي أُنزِلَ
X
ഇറക്കപ്പെട്ട
مَعَهُۙ
X
അദ്ദേഹത്തോടൊപ്പം
أُولَٰئِكَ
X
അവര്‍
هُمُ
X
അവരാണ്
الْمُفْلِحُونَ
X
വിജയം വരിച്ചവര്‍
﴿7:157﴾ وَالْمُؤْمِنُونَ
X
സത്യവിശ്വാസികള്‍
وَالْمُؤْمِنَاتُ
X
സത്യവിശ്വാസിനികളും
بَعْضُهُمْ
X
അവരില്‍ ചിലര്‍
أَوْلِيَاءُ
X
മിത്രങ്ങളാകുന്നു
بَعْضٍۚ
X
ചിലരുടെ
يَأْمُرُونَ
X
അവര്‍ കല്‍പിക്കുന്നു
بِالْمَعْرُوفِ
X
നന്മ
وَيَنْهَوْنَ
X
അവര്‍ നിരോധിക്കുന്നു
عَنِ الْمُنكَرِ
X
തിന്മ
وَيُقِيمُونَ
X
അവര്‍ നിഷ്ഠയോടെ നിര്‍വഹിക്കുന്നു
الصَّلَاةَ
X
നമസ്കാരം
وَيُؤْتُونَ
X
അവര്‍ നല്‍കുന്നു
الزَّكَاةَ
X
സകാത്ത്
وَيُطِيعُونَ
X
അവര്‍ അനുസരിക്കുന്നു
اللَّهَ
X
അല്ലാഹുവിനെ
وَرَسُولَهُۚ
X
അവന്റെ ദൂതനെയും
أُولَٰئِكَ
X
അവര്‍
سَيَرْحَمُهُمُ
X
അവരോടു കരുണ കാണിക്കുക തന്നെ ചെയ്യും
اللَّهُۗ
X
അല്ലാഹു
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
عَزِيزٌ
X
അജയ്യനാകുന്നു
حَكِيمٌ
X
യുക്തിമാനും
﴿9:71﴾ التَّائِبُونَ
X
പശ്ചാത്തപിച്ചു മടങ്ങുന്നവര്‍
الْعَابِدُونَ
X
അല്ലാഹുവെ കീഴ്വണങ്ങിക്കൊണ്ടിരിക്കുന്നവര്‍
الْحَامِدُونَ
X
അവനെ കീര്‍ത്തിച്ചുകൊണ്ടിരിക്കുന്നവര്‍
السَّائِحُونَ
X
വ്രതമനുഷ്ടിക്കുന്നവര്‍, രാജ്യസഞ്ചാരത്തിലേര്‍പെട്ടവര്‍
الرَّاكِعُونَ
X
നമിക്കുന്നവര്‍
السَّاجِدُونَ
X
സാഷ്ടാംഗം പ്രണമിക്കുന്നവര്‍
الْآمِرُونَ
X
കല്‍പിക്കുന്നവര്‍
بِالْمَعْرُوفِ
X
നന്മ
وَالنَّاهُونَ
X
നിരോധിക്കുന്നവരും
عَنِ الْمُنكَرِ
X
തിന്മ
وَالْحَافِظُونَ
X
സൂക്ഷിക്കുന്നവര്‍
لِحُدُودِ اللَّهِۗ
X
അല്ലാഹുവിന്റെ നിയമപരിധികളെ
وَبَشِّرِ
X
നീ ശുഭവാര്‍ത്ത അറിയിക്കുക
الْمُؤْمِنِينَ
X
സത്യവിശ്വാസികളെ
﴿9:112﴾ الَّذِينَ
X
ഒരു കൂട്ടര്‍
إِن مَّكَّنَّاهُمْ
X
നാം അവര്‍ക്ക് സൗകര്യം (അധികാരം) നല്‍കിയാല്‍
فِي الْأَرْضِ
X
ഭൂമിയില്‍
أَقَامُوا
X
അവര്‍ നിലനിര്‍ത്തും
الصَّلَاةَ
X
നമസ്കാരം
وَآتَوُا
X
അവര്‍ നല്‍കും
الزَّكَاةَ
X
സകാത്ത്
وَأَمَرُوا
X
അവര്‍ കല്‍പിക്കും
بِالْمَعْرُوفِ
X
നന്മ
وَنَهَوْا
X
അവര്‍ വിലക്കും
عَنِ الْمُنكَرِۗ
X
നിഷിദ്ധത്തെ
وَلِلَّهِ
X
അല്ലാഹുവിനാണ്
عَاقِبَةُ
X
അന്തിമ തീരുമാനം
الْأُمُورِ
X
കാര്യങ്ങളുടെ
﴿22:41﴾ يَا بُنَيَّ
X
എന്റെ കുഞ്ഞുമോനേ
أَقِمِ
X
നീ നിഷ്ഠയോടെ നിര്‍വഹിക്കുക, നീ നിലനിര്‍ത്തുക
الصَّلَاةَ
X
നമസ്കാരം
وَأْمُرْ بِالْمَعْرُوفِ
X
നന്‍മ കല്‍പിക്കുകയും ചെയ്യുക
وَانْهَ عَنِ الْمُنكَرِ
X
തിന്‍മ വിലക്കുകയും ചെയ്യുക
وَاصْبِرْ
X
നീ ക്ഷമിക്കുക
عَلَىٰ مَا أَصَابَكَۖ
X
നിന്നെ ബാധിച്ചതില്‍, ആപത്തു വന്നതില്‍
إِنَّ ذَٰلِكَ
X
നിശ്ചയം അത്
مِنْ عَزْمِ الْأُمُورِ
X
ഖണ്ഡിതമായ (ദൃഢതരമായ) കാര്യങ്ങളില്‍ പെട്ടതാണ്
﴿31:17﴾