Repeated Words in Quran

< >
Total Found : 5
شَهِدَ
X
സാക്ഷ്യം വഹിച്ചിരിക്കുന്നു
اللَّهُ
X
അല്ലാഹു
أَنَّهُ
X
നിശ്ചയം അവന്‍
لَا إِلَٰهَ
X
ദൈവമില്ലെന്ന്
إِلَّا هُوَ
X
അവനല്ലാതെ
وَالْمَلَائِكَةُ
X
മലക്കുകളും
وَأُولُو الْعِلْمِ
X
ജ്ഞാനികളും
قَائِمًا
X
സ്ഥാപിക്കുന്നവനായി
بِالْقِسْطِۚ
X
നീതി
لَا إِلَٰهَ
X
ദൈവമില്ല
إِلَّا هُوَ
X
അവനല്ലാതെ
الْعَزِيزُ
X
പ്രതാപി
الْحَكِيمُ
X
യുക്തിമാന്‍
﴿3:18﴾ وَيَسْتَفْتُونَكَ
X
അവര്‍ നിന്നോട് വിധിതേടുന്നു
فِي النِّسَاءِۖ
X
സ്ത്രീകളുടെ കാര്യത്തില്‍
قُلِ
X
പറയുക
اللَّهُ يُفْتِيكُمْ
X
അല്ലാഹു നിങ്ങള്‍ക്ക് വിധിനല്‍കുന്നു
فِيهِنَّ
X
അവരുടെ കാര്യത്തില്‍
وَمَا يُتْلَىٰ عَلَيْكُمْ
X
(നേരത്തെ) നിങ്ങള്‍ ഓതിക്കേള്‍പ്പിക്കപ്പെടുന്നതും (ഓര്‍മിപ്പിക്കുന്നു)
فِي الْكِتَابِ
X
ഈ വേദഗ്രന്ഥത്തില്‍
فِي يَتَامَى النِّسَاءِ
X
അനാഥ സ്ത്രീകളെ സംബന്ധിച്ചും
اللَّاتِي لَا تُؤْتُونَهُنَّ
X
നിങ്ങള്‍ നല്‍കാത്തവരായ
مَا كُتِبَ لَهُنَّ
X
അവര്‍ക്ക് എഴുതപ്പെട്ടത് (അവരുടെ അവകാശം)
وَتَرْغَبُونَ
X
നിങ്ങള്‍ ആഗ്രഹിക്കുന്നു
أَن تَنكِحُوهُنَّ
X
നിങ്ങള്‍ അവരെ വിവാഹം ചെയ്യല്‍
وَالْمُسْتَضْعَفِينَ
X
ദുര്‍ബലരായവരെക്കുറിച്ചും
مِنَ الْوِلْدَانِ
X
കുട്ടികളില്‍ നിന്ന്
وَأَن تَقُومُوا
X
നിങ്ങള്‍ വര്‍ത്തിക്കണമെന്നും
لِلْيَتَامَىٰ
X
അനാഥകളോട്
بِالْقِسْطِۚ
X
നീതിപൂര്‍വ്വം
وَمَا تَفْعَلُوا
X
നിങ്ങള്‍ എന്ത് ചെയ്യുന്നുവോ
مِنْ خَيْرٍ
X
നന്മയില്‍ നിന്ന്, നന്മയായി
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
كَانَ بِهِ
X
അതിനെക്കുറിച്ച് ആയിരിക്കുന്നു
عَلِيمًا
X
സൂക്ഷമമായി അറിയുന്നവന്‍
﴿4:127﴾ سَمَّاعُونَ
X
കാതോര്‍ക്കുന്നവരാണ്
لِلْكَذِبِ
X
കള്ളത്തിന്
أَكَّالُونَ
X
ധാരാളം തിന്നുന്നവരും
لِلسُّحْتِۚ
X
നിഷിദ്ധ ധനം
فَإِن جَاءُوكَ
X
അവര്‍ നിന്റെയടുത്ത് വരികയാണെങ്കില്‍
فَاحْكُم
X
നീ തീര്‍പ്പ് കല്‍പിക്കുക
بَيْنَهُمْ
X
അവര്‍ക്കിടയില്‍
أَوْ
X
അല്ലെങ്കില്‍
أَعْرِضْ عَنْهُمْۖ
X
അവരെ നീ അവഗണിക്കുക
وَإِن تُعْرِضْ عَنْهُمْ
X
അവരെ നീ അവഗണിക്കുകയാണെങ്കില്‍
فَلَن يَضُرُّوكَ
X
നിനക്ക് ദ്രോഹംചെയ്യാന്‍ അവര്‍ക്കാവില്ല
شَيْئًاۖ
X
യാതൊരു
وَإِنْ حَكَمْتَ
X
എന്നാല്‍ നീ തീര്‍പ്പ് കല്‍പിക്കുകയാണെങ്കില്‍
فَاحْكُم
X
നീ തീര്‍പ്പ് കല്‍പിക്കുക
بَيْنَهُم
X
അവര്‍ക്കിടയില്‍
بِالْقِسْطِۚ
X
നീതിപൂര്‍വം
إِنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
يُحِبُّ
X
അവന്‍ ഇഷ്ടപ്പെടുന്നു
الْمُقْسِطِينَ
X
നീതിമാന്മാരെ
﴿5:42﴾ إِلَيْهِ
X
അവനിലേക്കാണ്
مَرْجِعُكُمْ
X
നിങ്ങളുടെ മടക്കം
جَمِيعًاۖ
X
എല്ലാം
وَعْدَ اللَّهِ
X
ഇത് അല്ലാഹുവിന്റെ വാഗ്ദാനമാണ്
حَقًّاۚ
X
സത്യമായ
إِنَّهُ
X
തീര്‍ച്ചയായും അവന്‍
يَبْدَأُ
X
ആരംഭിക്കുന്നു
الْخَلْقَ
X
സൃഷ്ടി
ثُمَّ يُعِيدُهُ
X
പിന്നെയത് ആവര്‍ത്തിക്കുകയും ചെയ്യുന്നു
لِيَجْزِيَ
X
അവന്‍ പ്രതിഫലം നല്‍കേണ്ടതിന്
الَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍ക്ക്
وَعَمِلُوا
X
പ്രവര്‍ത്തിച്ചവര്‍ക്കും
الصَّالِحَاتِ
X
സല്‍കര്‍മ്മങ്ങള്‍
بِالْقِسْطِۚ
X
നീതിപൂര്‍വ്വം
وَالَّذِينَ كَفَرُوا
X
എന്നാല്‍ നിഷേധിച്ചവര്‍
لَهُمْ
X
അവര്‍ക്കുണ്ട്
شَرَابٌ
X
പാനീയം
مِّنْ حَمِيمٍ
X
ചുട്ടുപൊള്ളുന്ന
وَعَذَابٌ
X
ശിക്ഷയും
أَلِيمٌ
X
നോവേറിയ
بِمَا كَانُوا يَكْفُرُونَ
X
അവര്‍ സത്യത്തെ നിഷേധിച്ചുകൊണ്ടിരുന്നതിനാല്‍
﴿10:4﴾ وَلَوْ أَنَّ لِكُلِّ نَفْسٍ
X
ഓരോ വ്യക്തിയുടെ കൈവശവും ഉണ്ടായിരുന്നുവെങ്കില്‍
ظَلَمَتْ
X
(ആ വ്യക്തി)അക്രമം പ്രവര്‍ത്തിച്ചു
مَا فِي الْأَرْضِ
X
ഭൂമിയിലുള്ളത്(മുഴുവന്‍)
لَافْتَدَتْ
X
അവര്‍ പിഴയായി നല്‍കുമായിരുന്നു
بِهِۗ
X
അതിനെ
وَأَسَرُّوا
X
അവര്‍ ഉള്ളില്‍ ഒളിപ്പിച്ചുവെക്കുകയും ചെയ്യും
النَّدَامَةَ
X
ഖേദം
لَمَّا رَأَوُا
X
അവര്‍ കാണുമ്പോള്‍
الْعَذَابَۖ
X
ശിക്ഷ
وَقُضِيَ
X
തീര്‍പ്പുകല്‍പിക്കപ്പെടുകയും ചെയ്യും
بَيْنَهُم
X
അവര്‍ക്കിടയില്‍
بِالْقِسْطِۚ
X
നീതി പൂര്‍വ്വം
وَهُمْ
X
അവര്‍
لَا يُظْلَمُونَ
X
അവരോട് അനീതി കാണിക്കപ്പെടുകയില്ല
﴿10:54﴾