Repeated Words in Quran

< >
Total Found : 7
الَّذِينَ
X
യാതൊരു കൂട്ടര്‍
يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നു
بِالْغَيْبِ
X
അഭൗതിക യാഥാര്‍ഥ്യങ്ങളില്‍
وَيُقِيمُونَ
X
അവര്‍ നിഷ്ഠയോടെ നിര്‍വഹിക്കുകയും ചെയ്യുന്നു
الصَّلَاةَ
X
നമസ്കാരം
وَمِمَّا رَزَقْنَاهُمْ
X
നാം അവര്‍ക്ക് നല്‍കിയതില്‍നിന്ന്
يُنفِقُونَ
X
അവര്‍ ചെലവഴിക്കുന്നു
﴿2:3﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
لَيَبْلُوَنَّكُمُ اللَّهُ
X
അല്ലാഹു നിങ്ങളെ പരീക്ഷിക്കുകതന്നെ ചെയ്യും
بِشَيْءٍ
X
ചിലതുകൊണ്ട്
مِّنَ الصَّيْدِ
X
വേട്ടജന്തുക്കളില്‍പെട്ട
تَنَالُهُ
X
അതിനെ പിടികൂടും
أَيْدِيكُمْ
X
നിങ്ങളുടെ കൈകള്‍
وَرِمَاحُكُمْ
X
നിങ്ങളുടെ കുന്തങ്ങളും
لِيَعْلَمَ
X
തിരിച്ചറിയാന്‍വേണ്ടി
اللَّهُ
X
അല്ലാഹു
مَن يَخَافُهُ
X
അവനെ ഭയപ്പെടുന്ന ചിലരെ
بِالْغَيْبِۚ
X
കാണാതെതന്നെ
فَمَنِ اعْتَدَىٰ
X
അതിനാല്‍ ആരെങ്കിലും അതിക്രമം കാണിച്ചു (എങ്കില്‍)
بَعْدَ ذَٰلِكَ
X
അതിനുശേഷം
فَلَهُ
X
അയാള്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
നോവേറിയ
﴿5:94﴾ ذَٰلِكَ
X
അത്
لِيَعْلَمَ
X
അദ്ദേഹം(പ്രഭു)അറിയാനാണ്
أَنِّي
X
നിശ്ചയമായും ഞാന്‍
لَمْ أَخُنْهُ
X
ഞാനദ്ദേഹത്തെ (പ്രഭുവിനെ) വഞ്ചിച്ചിട്ടില്ല
بِالْغَيْبِ
X
അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍
وَأَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يَهْدِي
X
അവന്‍ ലക്ഷ്യത്തിലെത്തിക്കുകയില്ല
كَيْدَ
X
കുതന്ത്രത്തെ
الْخَائِنِينَ
X
വഞ്ചകന്മാരുടെ
﴿12:52﴾ سَيَقُولُونَ
X
അവര്‍ (ഒരു കൂട്ടര്‍) പറയുന്നു
ثَلَاثَةٌ
X
(അവര്‍) മൂന്ന് പേരാണ്
رَّابِعُهُمْ
X
അവരില്‍ നാലാമത്തേത്
كَلْبُهُمْ
X
അവരുടെ നായയും
وَيَقُولُونَ
X
അവര്‍ (മറ്റൊരു കൂട്ടര്‍) പറയുന്നു
خَمْسَةٌ
X
(അവര്‍) അഞ്ചാണ്
سَادِسُهُمْ
X
അവരില്‍ ആറാമത്തേത്
كَلْبُهُمْ
X
അവരുടെ നായയും
رَجْمًا
X
ഊഹിച്ചു കൊണ്ട്
بِالْغَيْبِۖ
X
അദൃശ്യ കാര്യത്തെപ്പറ്റി
وَيَقُولُونَ
X
അവര്‍ (വേറെ ഒരു കൂട്ടര്‍) പറയുന്നു
سَبْعَةٌ
X
(അവര്‍) ഏഴാണ്
وَثَامِنُهُمْ
X
അവരില്‍ എട്ടാമത്തേത്
كَلْبُهُمْۚ
X
അവരുടെ നായയും
قُل
X
നീ പറയുക
رَّبِّي
X
എന്റെ നാഥന്‍
أَعْلَمُ
X
ഏറ്റവും നന്നായി അറിയുന്നവനാണ്
بِعِدَّتِهِم
X
അവരുടെ എണ്ണത്തെപ്പറ്റി
مَّا يَعْلَمُهُمْ
X
അവരെ കുറിച്ച് അറിയുകയില്ല
إِلَّا قَلِيلٌۗ
X
കുറച്ചു പേരൊഴികെ
فَلَا تُمَارِ
X
അതിനാല്‍ നീ തര്‍ക്കിക്കരുത്
فِيهِمْ
X
അവരെപ്പറ്റി, അവരുടെ കാര്യത്തില്‍
إِلَّا مِرَاءً
X
തര്‍ക്കമല്ലാതെ
ظَاهِرًا
X
വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള
وَلَا تَسْتَفْتِ
X
നീ അഭിപ്രായമാരായുകയും ചെയ്യരുത്
فِيهِم
X
അവരെപ്പറ്റി
مِّنْهُمْ
X
അവരില്‍ നിന്ന്
أَحَدًا
X
ഒരാളോടും
﴿18:22﴾ جَنَّاتِ
X
സ്വര്‍ഗത്തോപ്പുകളില്‍
عَدْنٍ
X
സ്ഥിരവാസത്തിന്റെ
الَّتِي وَعَدَ
X
വാഗ്ദത്തംചെയ്ത
الرَّحْمَٰنُ
X
കാരുണ്യവാന്‍
عِبَادَهُ
X
തന്റെ ദാസന്മാരോട്
بِالْغَيْبِۚ
X
അദൃശ്യമായ നിലയില്‍
إِنَّهُ
X
നിശ്ചയമായും
كَانَ وَعْدُهُ
X
അവന്റെ വാഗ്ദത്തം
مَأْتِيًّا
X
നടപ്പാകുന്നത് ആകുന്നു
﴿19:61﴾ الَّذِينَ يَخْشَوْنَ
X
ഭയപ്പെടുന്നവര്‍
رَبَّهُم
X
തങ്ങളുടെ നാഥനെ
بِالْغَيْبِ
X
അദൃശ്യമായി
وَهُم
X
അവരാകട്ടെ
مِّنَ السَّاعَةِ
X
അന്ത്യനാളിനെ
مُشْفِقُونَ
X
പേടിക്കുന്നവരാണ്
﴿21:49﴾ وَقَدْ كَفَرُوا
X
അവര്‍ തള്ളിപ്പറയുകയുണ്ടായി
بِهِ
X
ഇതിനെ
مِن قَبْلُۖ
X
മുമ്പ്
وَيَقْذِفُونَ
X
അവര്‍ പറയുകയും ചെയ്യുന്നു
بِالْغَيْبِ
X
(അവര്‍ക്ക്) അദൃശ്യമായത്
مِن مَّكَانٍ
X
സ്ഥലത്തുനിന്ന്
بَعِيدٍ
X
വിദൂരമായ
﴿34:53﴾ وَلَا تَزِرُ
X
വഹിക്കുകയില്ല
وَازِرَةٌ
X
പാപം പേറുന്ന ആരും
وِزْرَ
X
പാപഭാരം
أُخْرَىٰۚ
X
അപരന്റെ
وَإِن تَدْعُ
X
വിളിച്ചാല്‍
مُثْقَلَةٌ
X
ഭാരത്താല്‍ ഞെരുങ്ങുന്നവന്‍
إِلَىٰ حِمْلِهَا
X
തന്റെ ചുമട് വഹിക്കാന്‍
لَا يُحْمَلْ
X
വഹിക്കപ്പെടുകയില്ല (ആരും തന്നെ ഏറ്റെടുക്കുകയില്ല)
مِنْهُ
X
അതില്‍നിന്ന്
شَيْءٌ
X
ഒന്നും
وَلَوْ كَانَ
X
അതാവശ്യപ്പെടുന്നയാള്‍ ആയാലും
ذَا قُرْبَىٰۗ
X
അടുത്ത ബന്ധു
إِنَّمَا تُنذِرُ
X
തീര്‍ച്ചയായും നിന്റെ മുന്നറിയിപ്പ് ഉപകരിക്കുക
الَّذِينَ يَخْشَوْنَ
X
ഭയപ്പെടുന്നവര്‍ക്കാണ്
رَبَّهُم
X
തങ്ങളുടെ നാഥനെ
بِالْغَيْبِ
X
അദൃശ്യമായ വിധത്തില്‍
وَأَقَامُوا
X
അവര്‍ നിഷ്ഠയോടെ നിര്‍വഹിക്കുകയും ചെയ്യുന്നു
الصَّلَاةَۚ
X
നമസ്കാരം
وَمَن تَزَكَّىٰ
X
വല്ലവനും വിശുദ്ധിവരിക്കുന്നുവെങ്കില്‍
فَإِنَّمَا
X
മാത്രമാണ്
يَتَزَكَّىٰ
X
അവന്‍ വിശുദ്ധിവരിക്കുന്നു
لِنَفْسِهِۚ
X
സ്വന്തം നന്മക്ക് വേണ്ടി
وَإِلَى اللَّهِ
X
അല്ലാഹുവിങ്കലേക്കാണ്
الْمَصِيرُ
X
(എല്ലാവരുടേയും) മടക്കം
﴿35:18﴾ إِنَّمَا تُنذِرُ
X
നിന്റെ താക്കീതുപകരിക്കുക
مَنِ اتَّبَعَ
X
പിന്‍പറ്റിയവര്‍ക്കാണ്
الذِّكْرَ
X
ഉല്‍ബോധനം
وَخَشِيَ
X
ഭയപ്പെടുന്നവര്‍ക്കും
الرَّحْمَٰنَ
X
പരമകാരുണികനെ
بِالْغَيْبِۖ
X
കാണാതെത്തന്നെ
فَبَشِّرْهُ
X
അതിനാല്‍ നീ അവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക
بِمَغْفِرَةٍ
X
പാപമോചനത്തെപ്പറ്റി
وَأَجْرٍ
X
പ്രതിഫലത്തെപ്പറ്റിയും
كَرِيمٍ
X
ഉദാരമായ
﴿36:11﴾ مَّنْ
X
അഥവാ യാതൊരുത്തന്
خَشِيَ
X
അവന്‍ ഭയപ്പെട്ടു
الرَّحْمَٰنَ
X
പരമകാരുണികനെ
بِالْغَيْبِ
X
അദൃശ്യനായിരിക്കെ
وَجَاءَ
X
അവന്‍ വന്നെത്തുകയും ചെയ്തു
بِقَلْبٍ
X
മനസ്സോടെ
مُّنِيبٍ
X
പശ്ചാത്തപിക്കുന്ന
﴿50:33﴾ لَقَدْ أَرْسَلْنَا
X
നിശ്ചയം, നാം നിയോഗിച്ചിരിക്കുന്നു
رُسُلَنَا
X
നമ്മുടെ ദൂതന്മാരെ
بِالْبَيِّنَاتِ
X
തെളിഞ്ഞ ദൃഷ്ടാന്തങ്ങളുമായി
وَأَنزَلْنَا
X
നാം അവതരിപ്പിക്കുകയും ചെയ്തു
مَعَهُمُ
X
അവരോടൊപ്പം
الْكِتَابَ
X
വേദഗ്രന്ഥം
وَالْمِيزَانَ
X
തുലാസ്സും
لِيَقُومَ
X
നിലകൊള്ളാന്‍
النَّاسُ
X
ജനങ്ങള്‍
بِالْقِسْطِۖ
X
നീതിപൂര്‍വം
وَأَنزَلْنَا
X
നാം ഇറക്കുകയും ചെയ്തു
الْحَدِيدَ
X
ഇരുമ്പ്
فِيهِ
X
അതിലുണ്ട്
بَأْسٌ
X
ശക്തി
شَدِيدٌ
X
കഠിനമായ
وَمَنَافِعُ
X
പ്രയോജനങ്ങളും
لِلنَّاسِ
X
ജനങ്ങള്‍ക്ക്
وَلِيَعْلَمَ اللَّهُ
X
അല്ലാഹു അറിയുന്നതിനുവേണ്ടി
مَن يَنصُرُهُ
X
അവനെ സഹായിക്കുന്നതാരെന്ന്
وَرُسُلَهُ
X
അവന്റെ ദൂതന്മാരെയും
بِالْغَيْبِۚ
X
അദൃശ്യമായവിധം
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
قَوِيٌّ
X
കരുത്തുറ്റവനാണ്
عَزِيزٌ
X
അജയ്യനും
﴿57:25﴾ إِنَّ الَّذِينَ يَخْشَوْنَ
X
നിശ്ചയം ഭയപ്പെടുന്നവര്‍
رَبَّهُم
X
തങ്ങളുടെ നാഥനെ
بِالْغَيْبِ
X
കാണാതിരിക്കെ
لَهُم
X
അവര്‍ക്കുണ്ട്
مَّغْفِرَةٌ
X
പാപമോചനം
وَأَجْرٌ
X
പ്രതിഫലവും
كَبِيرٌ
X
വലുതായ
﴿67:12﴾