Repeated Words in Quran

< >
Total Found : 42
قَالَ
X
അദ്ദേഹം പറഞ്ഞു
إِنَّهُ يَقُولُ
X
നിശ്ചയം അവന്‍ പറയുന്നു
إِنَّهَا بَقَرَةٌ
X
നിശ്ചയം അത് ഒരു പശുവായിരിക്കണം
لَّا ذَلُولٌ
X
എളുപ്പം വഴങ്ങുന്നത് അല്ല
تُثِيرُ
X
ഉഴുതുന്ന
الْأَرْضَ
X
നിലം
وَلَا تَسْقِي
X
അത് നനക്കുകയുമില്ല
الْحَرْثَ
X
വിളയെ
مُسَلَّمَةٌ
X
കുറ്റമറ്റത്
لَّا شِيَةَ
X
ഒരു കലയുമില്ല
فِيهَاۚ
X
അതില്‍
قَالُوا
X
അവര്‍ പറഞ്ഞു
الْآنَ
X
ഇപ്പോള്‍
جِئْتَ بِالْحَقِّۚ
X
താങ്കള്‍ യാഥാര്‍ത്ഥ്യം കൊണ്ടുവന്നു
فَذَبَحُوهَا
X
അങ്ങനെ അവരതിനെ അറുത്തു
وَمَا كَادُوا
X
അവര്‍ ആകുമായിരുന്നില്ല
يَفْعَلُونَ
X
അവര്‍ ചെയ്യുന്നു
﴿2:71﴾ إِنَّا
X
നിശ്ചയം നാം
أَرْسَلْنَاكَ
X
നിന്നെ നാം അയച്ചു
بِالْحَقِّ
X
സത്യവുമായി
بَشِيرًا
X
ശുഭവാര്‍ത്ത അറിയിക്കുന്നവനായിട്ട്
وَنَذِيرًاۖ
X
മുന്നറിയിപ്പ് നല്‍കുന്നവനായിട്ടും
وَلَا تُسْأَلُ
X
നിന്നോട് ചോദിക്കപ്പെടുന്നതല്ല
عَنْ أَصْحَابِ
X
അവകാശികളെക്കുറിച്ച്
الْجَحِيمِ
X
നരകത്തിന്റെ
﴿2:119﴾ ذَٰلِكَ
X
അത്
بِأَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
نَزَّلَ
X
ഇറക്കി എന്നത് കൊണ്ടാണ്
الْكِتَابَ
X
വേദഗ്രന്ഥം
بِالْحَقِّۗ
X
സത്യവുമായി
وَإِنَّ الَّذِينَ
X
തീര്‍ച്ചയായും ഒരു കൂട്ടര്‍
اخْتَلَفُوا
X
അവര്‍ ഭിന്നിച്ചിരിക്കുന്നു
فِي الْكِتَابِ
X
വേദഗ്രന്ഥത്തിന്റെ കാര്യത്തില്‍
لَفِي شِقَاقٍ
X
ഭിന്നിപ്പിലാണ്
بَعِيدٍ
X
വളരെ വിദൂരമായ
﴿2:176﴾ كَانَ النَّاسُ
X
മനുഷ്യരായിരുന്നു
أُمَّةً وَاحِدَةً
X
ഒറ്റ സമുദായം
فَبَعَثَ
X
പിന്നെ നിയോഗിച്ചു
اللَّهُ
X
അല്ലാഹു
النَّبِيِّينَ
X
പ്രവാചകന്‍മാരെ
مُبَشِّرِينَ
X
സന്തോഷവാര്‍ത്ത അറിയിക്കുന്നവരായി
وَمُنذِرِينَ
X
താക്കീത് നല്‍കുന്നവരായും
وَأَنزَلَ
X
ഇറക്കുകയും ചെയ്തു
مَعَهُمُ
X
അവരോടൊപ്പം
الْكِتَابَ
X
വേദഗ്രന്ഥം
بِالْحَقِّ
X
സത്യവുമായി
لِيَحْكُمَ
X
തീര്‍പ്പ് കല്‍പിക്കാന്‍
بَيْنَ النَّاسِ
X
ജനങ്ങള്‍ക്കിടയില്‍
فِيمَا اخْتَلَفُوا فِيهِۚ
X
അവര്‍ ഭിന്നിച്ച വിഷയത്തില്‍
وَمَا اخْتَلَفَ
X
ഭിന്നിച്ചിട്ടില്ല
فِيهِ
X
അതില്‍
إِلَّا الَّذِينَ أُوتُوهُ
X
അത് നല്‍കപ്പെട്ടവര്‍ ഒഴികെ
مِن بَعْدِ
X
ശേഷം
مَا جَاءَتْهُمُ
X
അവര്‍ക്ക് വന്നെത്തിയതിന്റെ
الْبَيِّنَاتُ
X
വ്യക്തമായ തെളിവുകള്‍
بَغْيًا بَيْنَهُمْۖ
X
അവരുടെ പരസ്പര മാത്സര്യം മൂലം
فَهَدَى اللَّهُ
X
അല്ലാഹു വഴികാട്ടി
الَّذِينَ آمَنُوا
X
വിശ്വസിച്ചവരെ
لِمَا اخْتَلَفُوا فِيهِ
X
അവര്‍ ഭിന്നിച്ച വിഷയത്തില്‍
مِنَ الْحَقِّ
X
സത്യമായ
بِإِذْنِهِۗ
X
അവന്റെ ഉദ്ദേശ പ്രകാരം
وَاللَّهُ
X
അല്ലാഹു
يَهْدِي
X
വഴികാണിക്കുന്നു
مَن يَشَاءُ
X
അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്
إِلَىٰ صِرَاطٍ
X
പാതയിലേക്ക്
مُّسْتَقِيمٍ
X
നേരായ
﴿2:213﴾ تِلْكَ
X
അത്
آيَاتُ اللَّهِ
X
അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളാണ്
نَتْلُوهَا
X
നാം അത് പാരായണം ചെയ്തുതരുന്നു
عَلَيْكَ
X
നിന്റെ മേല്‍
بِالْحَقِّۚ
X
യാഥാര്‍ഥ്യമായി
وَإِنَّكَ
X
തീര്‍ച്ചയായും നീ
لَمِنَ الْمُرْسَلِينَ
X
ദൂതരില്‍ പെട്ടവന്‍ തന്നെ
﴿2:252﴾ نَزَّلَ
X
അവന്‍ ഇറക്കി
عَلَيْكَ
X
നിനക്ക്
الْكِتَابَ
X
ഈ വേദം
بِالْحَقِّ
X
സത്യവുമായി
مُصَدِّقًا
X
ശരിവെക്കുന്ന
لِّمَا بَيْنَ يَدَيْهِ
X
അതിന് മുമ്പുള്ളതിനെ
وَأَنزَلَ
X
അവന്‍ ഇറക്കിയിട്ടുമുണ്ട്
التَّوْرَاةَ
X
തൗറാത്ത്
وَالْإِنجِيلَ
X
ഇഞ്ചീലും
﴿3:3﴾ تِلْكَ
X
അവ
آيَاتُ اللَّهِ
X
അല്ലാഹുവിന്റെ സൂക്തങ്ങളാണ്
نَتْلُوهَا
X
നാം അത് ഓതിക്കേള്‍പ്പിക്കുന്നു
عَلَيْكَ
X
താങ്കള്‍ക്ക്
بِالْحَقِّۗ
X
യഥാവിധം
وَمَا اللَّهُ يُرِيدُ
X
അല്ലാഹു ഉദ്ദേശിക്കുന്നില്ല
ظُلْمًا
X
അനീതി, അക്രമം
لِّلْعَالَمِينَ
X
ലോകര്‍ക്ക്
﴿3:108﴾ إِنَّا أَنزَلْنَا
X
നിശ്ചയമായും നാം ഇറക്കിത്തന്നിരിക്കുന്നു
إِلَيْكَ
X
നിനക്ക്
الْكِتَابَ
X
ഈ വേദപുസ്തകം
بِالْحَقِّ
X
സത്യവുമായി
لِتَحْكُمَ
X
നീ വിധികല്‍പിക്കാന്‍ വേണ്ടി
بَيْنَ النَّاسِ
X
ജനങ്ങള്‍ക്കിടയില്‍
بِمَا أَرَاكَ اللَّهُۚ
X
അല്ലാഹു നിനക്ക് കാണിച്ചുതന്നതനുസരിച്ച്
وَلَا تَكُن
X
നീ ആവരുത്
لِّلْخَائِنِينَ
X
വഞ്ചകര്‍ക്ക് വേണ്ടി
خَصِيمًا
X
വാദിക്കുന്നവന്‍
﴿4:105﴾ يَا أَيُّهَا النَّاسُ
X
ജനങ്ങളേ
قَدْ جَاءَكُمُ
X
തീര്‍ച്ചയായും നിങ്ങള്‍ക്ക് വന്നിരിക്കുന്നു
الرَّسُولُ
X
ദൈവദൂതന്‍
بِالْحَقِّ
X
സത്യസന്ദേശവുമായി
مِن رَّبِّكُمْ
X
നിങ്ങളുടെ നാഥങ്കല്‍ നിന്നുള്ള
فَآمِنُوا
X
അതിനാല്‍ നിങ്ങള്‍ വിശ്വസിക്കുക
خَيْرًا لَّكُمْۚ
X
(അതാണ്) നിങ്ങള്‍ക്ക് ഉത്തമം
وَإِن تَكْفُرُوا
X
നിങ്ങള്‍ നഷേധിക്കുകയാണെങ്കില്‍
فَإِنَّ لِلَّهِ
X
എന്നാല്‍ നിശ്ചയമായും അല്ലാഹുവിന്നുള്ളതാണ്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَالْأَرْضِۚ
X
ഭൂമിയിലുള്ളതും
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
عَلِيمًا
X
എല്ലാം അറിയുന്നവന്‍
حَكِيمًا
X
യുക്തിമാന്‍
﴿4:170﴾ وَاتْلُ
X
നീ വിവരിച്ചുകൊടുക്കുക
عَلَيْهِمْ
X
അവര്‍ക്ക്
نَبَأَ
X
വൃത്താന്തം
ابْنَيْ آدَمَ
X
ആദമിന്റെ രണ്ടു പുത്രന്മാരുടെ
بِالْحَقِّ
X
വസ്തുനിഷ്ഠമായി
إِذْ قَرَّبَا
X
അവരിരുവരും ബലിനടത്തിയപ്പോള്‍
قُرْبَانًا
X
ഒരു ബലി
فَتُقُبِّلَ
X
അപ്പോള്‍ സ്വീകരിക്കപ്പെട്ടു
مِنْ أَحَدِهِمَا
X
അവരില്‍ ഒരാളില്‍നിന്ന്
وَلَمْ يُتَقَبَّلْ
X
സ്വീകരിക്കപ്പെട്ടില്ല
مِنَ الْآخَرِ
X
അപരനില്‍നിന്ന്
قَالَ
X
(അപരന്‍)പറഞ്ഞു
لَأَقْتُلَنَّكَۖ
X
ഞാന്‍ നിന്നെ കൊല്ലുകതന്നെ ചെയ്യും
قَالَ
X
അവന്‍ (ഒന്നാമന്‍) പറഞ്ഞു
إِنَّمَا يَتَقَبَّلُ اللَّهُ
X
നിശ്ചയം, അല്ലാഹു സ്വീകരിക്കുന്നു
مِنَ الْمُتَّقِينَ
X
ഭയഭക്തരില്‍നിന്നു മാത്രം
﴿5:27﴾ وَأَنزَلْنَا
X
നാം അവതരിപ്പിച്ചു
إِلَيْكَ
X
നിനക്ക്
الْكِتَابَ
X
ഈ ഗ്രന്ഥം
بِالْحَقِّ
X
സത്യത്തോടെ
مُصَدِّقًا
X
ശരിവെക്കുന്നതായിക്കൊണ്ട്
لِّمَا بَيْنَ يَدَيْهِ
X
അതിന്റെ മുന്നിലുള്ളവയെ
مِنَ الْكِتَابِ
X
വേദഗ്രന്ഥത്തില്‍നിന്ന്
وَمُهَيْمِنًا
X
ഭദ്രമായി കാത്തുരക്ഷിക്കുന്നതായിക്കൊണ്ടും
عَلَيْهِۖ
X
അതിനെ
فَاحْكُم
X
അതിനാല്‍ നീ വിധികല്‍പിക്കുക
بَيْنَهُم
X
അവര്‍ക്കിടയില്‍
بِمَا أَنزَلَ اللَّهُۖ
X
അല്ലാഹു അവതരിപ്പിച്ചതനുസരിച്ച്
وَلَا تَتَّبِعْ
X
നീ പിന്‍പറ്റരുത്
أَهْوَاءَهُمْ
X
അവരുടെ തന്നിഷ്ടങ്ങളെ
عَمَّا جَاءَكَ
X
നിനക്ക് വന്നെത്തിയതിനെ നിരാകരിച്ച്
مِنَ الْحَقِّۚ
X
സത്യത്തില്‍നിന്ന്
لِكُلٍّ
X
എല്ലാവര്‍ക്കും (ഓരോ വിഭാഗത്തിനും)
جَعَلْنَا
X
നാം നിശ്ചയിച്ചുതന്നിട്ടുണ്ട്
مِنكُمْ
X
നിങ്ങളില്‍നിന്നുള്ള
شِرْعَةً
X
നിയമവ്യവസ്ഥ
وَمِنْهَاجًاۚ
X
കര്‍മരീതിയും
وَلَوْ شَاءَ اللَّهُ
X
അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍
لَجَعَلَكُمْ
X
അവന്‍ നിങ്ങളെ ആക്കുമായിരുന്നു
أُمَّةً
X
സമുദായം
وَاحِدَةً
X
ഒരൊറ്റ
وَلَٰكِن
X
പക്ഷേ
لِّيَبْلُوَكُمْ
X
അവന്‍ നിങ്ങളെ പരീക്ഷിക്കാന്‍ വേണ്ടിയാണ്
فِي مَا آتَاكُمْۖ
X
അവന്‍ നിങ്ങള്‍ക്ക് നല്‍കിയതില്‍
فَاسْتَبِقُوا
X
അതിനാല്‍ നിങ്ങള്‍ മല്‍സരിച്ചു മുന്നേറുക
الْخَيْرَاتِۚ
X
നല്ല കാര്യങ്ങളില്‍
إِلَى اللَّهِ
X
അല്ലാഹുവിങ്കലേക്കാണ്
مَرْجِعُكُمْ
X
നിങ്ങളുടെ മടക്കം
جَمِيعًا
X
എല്ലാവരും
فَيُنَبِّئُكُم
X
അപ്പോള്‍ അവന്‍ നിങ്ങളെ അറിയിക്കുന്നതാണ്
بِمَا
X
ഒന്നിനെക്കുറിച്ച്
كُنتُمْ
X
നിങ്ങളായിരുന്നു
فِيهِ
X
അതില്‍
تَخْتَلِفُونَ
X
നിങ്ങള്‍ ഭിന്നിക്കുന്നു
﴿5:48﴾ فَقَدْ كَذَّبُوا
X
അങ്ങനെ അവര്‍ തള്ളിക്കളഞ്ഞു
بِالْحَقِّ
X
ഈ സത്യത്തെ
لَمَّا جَاءَهُمْۖ
X
അതവര്‍ക്ക് വന്നെത്തിയപ്പോള്‍
فَسَوْفَ يَأْتِيهِمْ
X
എന്നാല്‍ വഴിയെ അവര്‍ക്ക് വന്നെത്തും
أَنبَاءُ
X
വിവരങ്ങള്‍
مَا
X
ഒന്നിന്റെ (ഒരു കാര്യത്തിന്റെ)
كَانُوا
X
അവരായിരുന്നു
بِهِ
X
അതിനെക്കുറിച്ച്
يَسْتَهْزِئُونَ
X
അവര്‍ പരിഹസിക്കുന്നു
﴿6:5﴾ وَلَوْ تَرَىٰ
X
നീ കണ്ടിരുന്നെങ്കില്‍
إِذْ وُقِفُوا
X
അവര്‍ നിര്‍ത്തപ്പെടുമ്പോള്‍
عَلَىٰ رَبِّهِمْۚ
X
തങ്ങളുടെ നാഥന്റെ മുമ്പില്‍
قَالَ
X
അവന്‍ പറഞ്ഞു (ചോദിക്കും)
أَلَيْسَ
X
അല്ലേ?
هَٰذَا
X
ഇത്
بِالْحَقِّۚ
X
യഥാര്‍ഥം
قَالُوا
X
അവര്‍ പറഞ്ഞു(പറയും)
بَلَىٰ
X
അതെ
وَرَبِّنَاۚ
X
ഞങ്ങളുടെ നാഥന്‍തന്നെ സത്യം
قَالَ
X
അവന്‍ പറഞ്ഞു(പറയും)
فَذُوقُوا
X
എങ്കില്‍ നിങ്ങള്‍ ആസ്വദിച്ചുകൊള്ളുക
الْعَذَابَ
X
ശിക്ഷ
بِمَا
X
ഒരു കാരണത്താല്‍
كُنتُمْ
X
നിങ്ങളായിരുന്നു
تَكْفُرُونَ
X
നിങ്ങള്‍ അവിശ്വസിക്കുന്നു
﴿6:30﴾ وَهُوَ
X
അവനാണ്
الَّذِي خَلَقَ
X
സൃഷ്ടിച്ചവന്‍
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
بِالْحَقِّۖ
X
യാഥാര്‍ഥ്യനിഷ്ഠമായി
وَيَوْمَ
X
ദിവസം
يَقُولُ
X
അവന്‍ പറയും
كُن
X
നീ ഉണ്ടാവുക എന്ന്
فَيَكُونُۚ
X
അപ്പോള്‍ അതുണ്ടാവും
قَوْلُهُ
X
അവന്റെ വചനം
الْحَقُّۚ
X
സത്യമാകുന്നു
وَلَهُ
X
അവന്നാണ്
الْمُلْكُ
X
സര്‍വാധിപത്യം
يَوْمَ
X
ദിവസം
يُنفَخُ
X
ഊതപ്പെടും
فِي الصُّورِۚ
X
കാഹളത്തില്‍
عَالِمُ
X
അറിയുന്നവന്‍
الْغَيْبِ
X
മറഞ്ഞത്
وَالشَّهَادَةِۚ
X
തെളിഞ്ഞതും
وَهُوَ
X
അവന്‍
الْحَكِيمُ
X
യുക്തിമാനാണ്
الْخَبِيرُ
X
സൂക്ഷ്മജ്ഞനും
﴿6:73﴾ أَفَغَيْرَ اللَّهِ
X
അല്ലാഹു അല്ലാത്തവരെയാണോ
أَبْتَغِي
X
ഞാന്‍ തേടുന്നു(തേടേണ്ടത്?)
حَكَمًا
X
വിധികര്‍ത്താവായി
وَهُوَ
X
അവനായിരിക്കെ
الَّذِي أَنزَلَ
X
ഇറക്കിത്തന്നവന്‍
إِلَيْكُمُ
X
നിങ്ങള്‍ക്ക്
الْكِتَابَ
X
വേദപുസ്തകം
مُفَصَّلًاۚ
X
വിശദീകരിക്കപ്പെട്ടനിലയില്‍
وَالَّذِينَ آتَيْنَاهُمُ
X
നാം നല്‍കിയവര്‍
الْكِتَابَ
X
വേദം
يَعْلَمُونَ
X
അവര്‍ അറിയുന്നു
أَنَّهُ
X
തീര്‍ച്ചയായും അത്
مُنَزَّلٌ
X
അവതീര്‍ണമായതാണെന്ന്
مِّن رَّبِّكَ
X
നിന്റെ നാഥനില്‍നിന്ന്
بِالْحَقِّۖ
X
സത്യവുമായി
فَلَا تَكُونَنَّ
X
അതിനാല്‍ നീ ആകരുത്
مِنَ الْمُمْتَرِينَ
X
സംശയാലുക്കളില്‍
﴿6:114﴾ قُلْ
X
നീ പറയുക
تَعَالَوْا
X
നിങ്ങള്‍ വരുവിന്‍
أَتْلُ
X
ഞാന്‍ പറഞ്ഞുതരാം
مَا حَرَّمَ
X
നിഷിദ്ധമാക്കിയത്
رَبُّكُمْ
X
നിങ്ങളുടെ നാഥന്‍
عَلَيْكُمْۖ
X
നിങ്ങള്‍ക്ക്
أَلَّا تُشْرِكُوا
X
നിങ്ങള്‍ പങ്കാളികളാക്കരുത്
بِهِ
X
അവനില്‍
شَيْئًاۖ
X
ഒന്നിനെയും
وَبِالْوَالِدَيْنِ
X
മാതാപിതാക്കളോട്
إِحْسَانًاۖ
X
നല്ലനിലയില്‍ വര്‍ത്തിക്കുക
وَلَا تَقْتُلُوا
X
നിങ്ങള്‍ കൊല്ലരുത്
أَوْلَادَكُم
X
നിങ്ങളുടെ മക്കളെ
مِّنْ إِمْلَاقٍۖ
X
ദാരിദ്ര്യം കാരണം
نَّحْنُ
X
നാം
نَرْزُقُكُمْ
X
നാം നിങ്ങള്‍ക്ക് അന്നം തരുന്നു
وَإِيَّاهُمْۖ
X
അവര്‍ക്കും
وَلَا تَقْرَبُوا
X
നിങ്ങള്‍ അടുക്കരുത്
الْفَوَاحِشَ
X
നീചവൃത്തികളോട്
مَا ظَهَرَ
X
തെളിഞ്ഞതിനോട്
مِنْهَا
X
അവയില്‍നിന്ന്
وَمَا بَطَنَۖ
X
മറഞ്ഞതിനോടും
وَلَا تَقْتُلُوا
X
നിങ്ങള്‍ കൊല്ലരുത്
النَّفْسَ
X
ജീവനെ
الَّتِي حَرَّمَ اللَّهُ
X
അല്ലാഹു ആദരണീയമാക്കിയ
إِلَّا
X
ഇല്ലാതെ
بِالْحَقِّۚ
X
ന്യായം
ذَٰلِكُمْ
X
അത്
وَصَّاكُم
X
അവന്‍ നിങ്ങളെ ഉപദേശിച്ചു
بِهِ
X
അതുകൊണ്ട്
لَعَلَّكُمْ
X
നിങ്ങള്‍ ആവാന്‍വേണ്ടി
تَعْقِلُونَ
X
നിങ്ങള്‍ ചിന്തിച്ചറിയുന്നു
﴿6:151﴾ وَنَزَعْنَا
X
നാം തുടച്ചു മാറ്റും
مَا
X
ഒന്നിനെ
فِي صُدُورِهِم
X
അവരുടെ മനസ്സുകളിലുള്ള
مِّنْ غِلٍّ
X
പകയില്‍ നിന്ന്
تَجْرِي
X
ഒഴുകിക്കൊണ്ടിരിക്കും
مِن تَحْتِهِمُ
X
അവരുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُۖ
X
അരുവികള്‍
وَقَالُوا
X
അവര്‍ പറയുകയും ചെയ്യും
الْحَمْدُ
X
സ്തുതി
لِلَّهِ
X
അല്ലാഹുവിന്ന്
الَّذِي هَدَانَا
X
ഞങ്ങളെ മാര്‍ഗദര്‍ശനം ചെയ്ത
لِهَٰذَا
X
ഇതിലേക്ക്
وَمَا كُنَّا
X
ഞങ്ങള്‍ ആകുമായിരുന്നില്ല
لِنَهْتَدِيَ
X
ഞങ്ങള്‍ സന്‍മാര്‍ഗം പ്രാപിക്കേണ്ടതിന്
لَوْلَا أَنْ
X
ഇല്ലായിരുന്നുവെങ്കില്‍
هَدَانَا اللَّهُۖ
X
അല്ലാഹു ഞങ്ങളെ നേര്‍വഴിയിലാക്കി
لَقَدْ جَاءَتْ
X
തീര്‍ച്ചയായും വന്നു
رُسُلُ
X
ദൂതന്‍മാര്‍
رَبِّنَا
X
ഞങ്ങളുടെ നാഥന്റെ
بِالْحَقِّۖ
X
സത്യവുമായി
وَنُودُوا أَن
X
അപ്പോള്‍ അവരോട് വിളിച്ചു പറയപ്പെട്ടു
تِلْكُمُ
X
അതാ
الْجَنَّةُ
X
സ്വര്‍ഗം
أُورِثْتُمُوهَا
X
നിങ്ങള്‍ അതിന്റെ അവകാശികളാക്കപ്പെട്ടിരിക്കുന്നു
بِمَا كُنتُمْ تَعْمَلُونَ
X
നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്റെ ഫലമായി
﴿7:43﴾ هَلْ يَنظُرُونَ
X
അവര്‍ പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്നുവോ
إِلَّا
X
അല്ലാതെ
تَأْوِيلَهُۚ
X
അതിന്റെ പുലര്‍ച്ച
يَوْمَ
X
നാളില്‍
يَأْتِي
X
വരുന്ന
تَأْوِيلُهُ
X
അതിന്റെ പുലര്‍ച്ച
يَقُولُ
X
പറയും
الَّذِينَ نَسُوهُ
X
അതിനെ മറന്നിരുന്നവര്‍
مِن قَبْلُ
X
മുമ്പ്
قَدْ جَاءَتْ
X
തീര്‍ച്ചയായും വന്നിരിക്കുന്നു
رُسُلُ
X
ദൂതന്‍മാര്‍
رَبِّنَا
X
ഞങ്ങളുടെ നാഥന്റെ
بِالْحَقِّ
X
സത്യവുമായി
فَهَل لَّنَا
X
ഇനി ഞങ്ങള്‍ക്കുണ്ടോ
مِن شُفَعَاءَ
X
ശിപാര്‍ശക്കാര്‍
فَيَشْفَعُوا
X
എങ്കില്‍ അവര്‍ ശിപാര്‍ശ ചെയ്യും
لَنَا
X
ഞങ്ങള്‍ക്കു വേണ്ടി
أَوْ
X
അല്ലെങ്കില്‍
نُرَدُّ
X
ഞങ്ങള്‍ (ഒന്ന്) തിരിച്ചയക്കപ്പെടു(മോ)
فَنَعْمَلَ
X
എങ്കില്‍ ഞങ്ങള്‍ ചെയ്യുമായിരുന്നു
غَيْرَ
X
അല്ലാത്തത്
الَّذِي كُنَّا نَعْمَلُۚ
X
(മുമ്പ്) ഞങ്ങള്‍ ചെയ്തിരുന്നത്
قَدْ خَسِرُوا
X
അവര്‍ നഷ്ടത്തില്‍ അകപ്പെടുത്തി
أَنفُسَهُمْ
X
തങ്ങളെത്തന്നെ
وَضَلَّ عَنْهُم
X
വിട്ടകലുകയും ചെയ്തു
مَّا
X
അവരെ
كَانُوا يَفْتَرُونَ
X
അവര്‍ കെട്ടിച്ചമച്ചിരുന്നത്
﴿7:53﴾ قَدِ افْتَرَيْنَا
X
ഞങ്ങള്‍ കെട്ടിച്ചമച്ചു
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
كَذِبًا
X
കള്ളം
إِنْ عُدْنَا
X
ഞങ്ങള്‍ തിരിച്ചു വരികയാണെങ്കില്‍
فِي مِلَّتِكُم
X
നിങ്ങളുടെ മതത്തിലേക്ക്
بَعْدَ
X
ശേഷം
إِذْ نَجَّانَا
X
ഞങ്ങളെ രക്ഷപ്പെടുത്തിയതിനു
اللَّهُ
X
അല്ലാഹു
مِنْهَاۚ
X
അതില്‍ നിന്ന്
وَمَا يَكُونُ
X
പാടില്ലാത്തതാണ്
لَنَا
X
ഞങ്ങള്‍ക്ക്
أَن نَّعُودَ
X
ഞങ്ങള്‍ തിരിച്ചുവരല്‍
فِيهَا
X
അതിലേക്ക്
إِلَّا
X
അല്ലാതെ
أَن يَشَاءَ
X
ഉദ്ദേശിച്ചാല്‍
اللَّهُ
X
അല്ലാഹു
رَبُّنَاۚ
X
ഞങ്ങളുടെ നാഥനായ
وَسِعَ
X
വിശാലനായിരിക്കുന്നു
رَبُّنَا
X
ഞങ്ങളുടെ നാഥന്‍
كُلَّ شَيْءٍ
X
എല്ലാ സംഗതിയിലും
عِلْمًاۚ
X
അറിവിനാല്‍
عَلَى اللَّهِ
X
അല്ലാഹുവില്‍
تَوَكَّلْنَاۚ
X
ഞങ്ങള്‍ ഭരമേല്‍പിച്ചു
رَبَّنَا
X
ഞങ്ങളുടെ നാഥാ
افْتَحْ
X
നീ തീരുമാനമെടുക്കേണമേ
بَيْنَنَا
X
ഞങ്ങള്‍ക്കിടയില്‍
وَبَيْنَ قَوْمِنَا
X
ഞങ്ങളുടെ ജനതക്കുമിടയില്‍
بِالْحَقِّ
X
ന്യായ പ്രകാരം
وَأَنتَ
X
നീയാണ്
خَيْرُ
X
ഏറ്റം ഉത്തമന്‍
الْفَاتِحِينَ
X
തീരുമാനമെടുക്കുന്നവരില്‍
﴿7:89﴾ وَمِن قَوْمِ مُوسَىٰ
X
മൂസായുടെ ജനതയില്‍ തന്നെയുണ്ട്
أُمَّةٌ
X
ഒരു സമൂഹം
يَهْدُونَ
X
അവര്‍ നേര്‍വഴി കാട്ടുന്നു
بِالْحَقِّ
X
സത്യമനുസരിച്ച്
وَبِهِ
X
അതനുസരിച്ചു തന്നെ
يَعْدِلُونَ
X
അവര്‍ നീതി നടത്തുന്നു
﴿7:159﴾ وَمِمَّنْ خَلَقْنَا
X
നാം സൃഷ്ടിച്ചവരിലുണ്ട്
أُمَّةٌ
X
ഒരു വിഭാഗം
يَهْدُونَ
X
അവര്‍ മാര്‍ഗദര്‍ശനം നല്‍കുന്നു
بِالْحَقِّ
X
സത്യമനുസരിച്ച്
وَبِهِ
X
അതനുസരിച്ചു തന്നെ
يَعْدِلُونَ
X
അവര്‍ നീതി നടത്തുന്നു
﴿7:181﴾ كَمَا أَخْرَجَكَ
X
നിന്നെ പുറത്തിറക്കി കൊണ്ടുപോയതുപോലെ(യാണിത്)
رَبُّكَ
X
നിന്റെ നാഥന്‍
مِن بَيْتِكَ
X
നിന്റെ വീട്ടില്‍ നിന്ന്
بِالْحَقِّ
X
ന്യായമായ കാരണത്താല്‍
وَإِنَّ
X
തീര്‍ച്ചയായും (ആയിരിക്കെ)
فَرِيقًا
X
ഒരു വിഭാഗം
مِّنَ الْمُؤْمِنِينَ
X
വിശ്വാസികളില്‍
لَكَارِهُونَ
X
ഇഷ്ടമില്ലാത്തവര്‍
هُوَ
X
അവന്‍
الَّذِي
X
ഒരുവനാകുന്നു
جَعَلَ
X
അവന്‍ ആക്കി
الشَّمْسَ
X
സൂര്യനെ
ضِيَاءً
X
പ്രകാശം
وَالْقَمَرَ
X
ചന്ദ്രനെ
نُورًا
X
ശോഭ
وَقَدَّرَهُ
X
അതിനവന്‍ നിശ്ചയിച്ചു
مَنَازِلَ
X
(വൃദ്ധിക്ഷയ) മണ്ഡലങ്ങള്‍
لِتَعْلَمُوا
X
നിങ്ങള്‍ക്കറിയാന്‍
عَدَدَ السِّنِينَ
X
കൊല്ലങ്ങളുടെ എണ്ണം
وَالْحِسَابَۚ
X
കണക്കും
مَا خَلَقَ اللَّهُ
X
അല്ലാഹു സൃഷ്ടിച്ചിട്ടില്ല
ذَٰلِكَ
X
അതൊക്കെ
إِلَّا بِالْحَقِّۚ
X
യാഥാര്‍ത്ഥ്യ നിഷ്ടമായല്ലാതെ
يُفَصِّلُ
X
അവന്‍ വിശദീകരിക്കുകയാണ്
الْآيَاتِ
X
തെളിവുകള്‍
لِقَوْمٍ
X
ജനതക്ക്
يَعْلَمُونَ
X
അവര്‍ ഗ്രഹിക്കുന്നു (കാര്യം ഗ്രഹിക്കുന്ന)
﴿10:5﴾ أَلَمْ تَرَ
X
നീ കാണുന്നില്ലേ
أَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
خَلَقَ
X
അവന്‍ സൃഷ്ടിച്ചു
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
بِالْحَقِّۚ
X
കൃത്യതയോടെ
إِن يَشَأْ
X
അവന്‍ ഇച്ഛിക്കുന്നുവെങ്കില്‍
يُذْهِبْكُمْ
X
അവന്‍ നിങ്ങളെ പോക്കിക്കളയും
وَيَأْتِ
X
അവന്‍ കൊണ്ട് വരികയും ചെയ്യും
بِخَلْقٍ
X
ഒരു സൃഷ്ടിയെ
جَدِيدٍ
X
പുതിയ
﴿14:19﴾ مَا نُنَزِّلُ
X
നാം ഇറക്കുകയില്ല
الْمَلَائِكَةَ
X
മലക്കുകളെ
إِلَّا بِالْحَقِّ
X
ന്യായമായല്ലാതെ
وَمَا كَانُوا
X
അവര്‍ അല്ല
إِذًا
X
അന്നേരം
مُّنظَرِينَ
X
സാവകാശം നല്‍കപ്പെടുന്നവര്‍
﴿15:8﴾ قَالُوا
X
അവര്‍ പറഞ്ഞു
بَشَّرْنَاكَ
X
ഞങ്ങള്‍ താങ്കള്‍ക്ക് സന്തോഷവാര്‍ത്ത നല്‍കുന്നു
بِالْحَقِّ
X
യാഥാര്‍ഥ്യത്തെപ്പറ്റി
فَلَا تَكُن
X
അതിനാല്‍ താങ്കള്‍ ആകാതിരിക്കുക
مِّنَ الْقَانِطِينَ
X
നിരാശരില്‍ പെട്ടവന്‍
﴿15:55﴾ وَأَتَيْنَاكَ
X
ഞങ്ങള്‍ താങ്കളുടെ അടുത്ത് വന്നിരിക്കുന്നത്
بِالْحَقِّ
X
സത്യവുമായാണ്
وَإِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
لَصَادِقُونَ
X
സത്യം പറയുന്നവര്‍ തന്നെയാണ്
﴿15:64﴾ وَمَا خَلَقْنَا
X
നാം സൃഷ്ടിച്ചിട്ടില്ല
السَّمَاوَاتِ وَالْأَرْضَ
X
ആകാശ ഭൂമികളെ
وَمَا بَيْنَهُمَا
X
അവയ്ക്കിടയിലുള്ളവയെയും
إِلَّا بِالْحَقِّۗ
X
യാഥാര്‍ഥ്യമായിട്ടല്ലാതെ
وَإِنَّ السَّاعَةَ
X
തീര്‍ച്ചയായും അന്ത്യസമയം
لَآتِيَةٌۖ
X
തീര്‍ച്ചയായും വന്നെത്തും
فَاصْفَحِ
X
അതിനാല്‍ നീ വിട്ടുവീഴ്ചചെയ്യുക
الصَّفْحَ الْجَمِيلَ
X
ഭംഗിയായ വിട്ടുവീഴ്ച
﴿15:85﴾ خَلَقَ
X
അവന്‍ സൃഷ്ടിച്ചു
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
بِالْحَقِّۚ
X
യാഥാര്‍ഥ്യബോധത്തോടെ
تَعَالَىٰ
X
അവന്‍ ഉന്നതനായിരിക്കുന്നു
عَمَّا يُشْرِكُونَ
X
അവര്‍ പങ്ക്ചേര്‍ക്കുന്നതില്‍ നിന്ന്
﴿16:3﴾ قُلْ
X
പറയുക
نَزَّلَهُ
X
അതിനെ ഇറക്കി
رُوحُ الْقُدُسِ
X
പരിശുദ്ധാത്മാവ് (ജിബ്‌രീല്‍)
مِن رَّبِّكَ
X
നിന്റെ നാഥനില്‍ നിന്ന്
بِالْحَقِّ
X
സത്യപൂര്‍ണമായി, യാഥാര്‍ഥ്യപൂര്‍വം
لِيُثَبِّتَ
X
അത് ഉറപ്പിച്ചു നിര്‍ത്താന്‍
الَّذِينَ آمَنُوا
X
സത്യവിശ്വാസികളെ
وَهُدًى
X
മാര്‍ഗദര്‍ശനമായും
وَبُشْرَىٰ
X
സന്തോഷ വാര്‍ത്തയായും
لِلْمُسْلِمِينَ
X
കീഴ്‌വണങ്ങി ജീവിക്കുന്നവര്‍ക്ക്
﴿16:102﴾ وَلَا تَقْتُلُوا
X
നിങ്ങള്‍ വധിക്കുകയും ചെയ്യരുത്
النَّفْسَ
X
ആളെ
الَّتِي حَرَّمَ
X
നിഷിദ്ധമാക്കിയ (ആദരിച്ച)
اللَّهُ
X
അല്ലാഹു
إِلَّا بِالْحَقِّۗ
X
ന്യായമായിട്ടല്ലാതെ
وَمَن قُتِلَ
X
ആര് കൊല്ലപ്പെട്ടുവോ
مَظْلُومًا
X
മര്‍ദ്ധിതനായ നിലയില്‍
فَقَدْ جَعَلْنَا
X
അപ്പോള്‍ നാം നിശ്ചയിച്ചുകൊടുത്തിരിക്കുന്നു
لِوَلِيِّهِ
X
അവന്റെ അവകാശിക്ക്
سُلْطَانًا
X
അധികാരം
فَلَا يُسْرِف
X
അതിനാല്‍ അവന്‍ അതിര് കവിയരുത്
فِّي الْقَتْلِۖ
X
കൊലയില്‍
إِنَّهُ
X
നിശ്ചയമായും അവന്‍
كَانَ
X
ആയിരിക്കുന്നു
مَنصُورًا
X
സഹായിക്കപ്പെടുന്നവന്‍
﴿17:33﴾ وَبِالْحَقِّ
X
സത്യപൂര്‍ണമായി
أَنزَلْنَاهُ
X
നാം അത് അവതരിപ്പിക്കുന്നു
وَبِالْحَقِّ
X
സത്യപൂര്‍ണമായിത്തന്നെ
نَزَلَۗ
X
അത് അവതരിക്കുകയും ചെയ്തു
وَمَا أَرْسَلْنَاكَ
X
നിന്നെ നാം അയച്ചിട്ടില്ല
إِلَّا مُبَشِّرًا
X
സന്തോഷവാര്‍ത്ത അറിയിക്കുന്നവനായല്ലാതെ
وَنَذِيرًا
X
മുന്നറിയിപ്പ് നല്‍കുന്നവനും
﴿17:105﴾ نَّحْنُ
X
നാം
نَقُصُّ
X
നാം വിവരിച്ചു തരാം
عَلَيْكَ
X
നിനക്ക്
نَبَأَهُم
X
അവരുടെ വിവരം
بِالْحَقِّۚ
X
യാഥാര്‍ത്ഥ്യപൂര്‍വം, യഥാര്‍ത്ഥ രൂപത്തില്‍
إِنَّهُمْ
X
നിശ്ചയമായും അവര്‍ ആയിരുന്നു
فِتْيَةٌ
X
ഏതാനും യുവാക്കള്‍
آمَنُوا
X
അവര്‍ വിശ്വസിച്ചു
بِرَبِّهِمْ
X
അവരുടെ നാഥനില്‍
وَزِدْنَاهُمْ
X
നാം അവര്‍ക്ക് വര്‍ധിപ്പിച്ചു കൊടുക്കുകയും ചെയ്തു
هُدًى
X
നേര്‍മാര്‍ഗം
﴿18:13﴾ بَلْ
X
എന്നാല്‍
نَقْذِفُ
X
നാം എറിയുന്നു
بِالْحَقِّ
X
സത്യം കൊണ്ട്
عَلَى الْبَاطِلِ
X
അസത്യത്തിന്‍മേല്‍
فَيَدْمَغُهُ
X
അപ്പോഴത് അതിനെ ഉടക്കുന്നു
فَإِذَا هُوَ
X
അപ്പോള്‍ അത്
زَاهِقٌۚ
X
നാശമടഞ്ഞതാകുന്നു
وَلَكُمُ الْوَيْلُ
X
നിങ്ങള്‍ക്ക് നാശം
مِمَّا تَصِفُونَ
X
നിങ്ങള്‍ ജല്പിക്കുന്നതുമൂലം
﴿21:18﴾ قَالُوا
X
അവര്‍ പറഞ്ഞു
أَجِئْتَنَا
X
നീ വന്നിരിക്കുന്നുവോ
بِالْحَقِّ
X
സത്യവുമായി
أَمْ
X
അതോ
أَنتَ
X
നീ(യാണോ?)
مِنَ اللَّاعِبِينَ
X
കളി പറയുന്നവരുടെ കൂട്ടത്തില്‍
﴿21:55﴾ قَالَ
X
അദ്ദേഹം പറഞ്ഞു
رَبِّ
X
എന്റെ നാഥാ
احْكُم
X
നീ വിധിക്കുക
بِالْحَقِّۗ
X
സത്യമനുസരിച്ച്
وَرَبُّنَا
X
ഞങ്ങളുടെ നാഥന്‍
الرَّحْمَٰنُ
X
കാരുണ്യവാനാണ്
الْمُسْتَعَانُ
X
സഹായമര്‍ഥിക്കപ്പെടുന്നവനുമാണ്
عَلَىٰ مَا تَصِفُونَ
X
നിങ്ങള്‍ പറഞ്ഞുണ്ടാക്കുന്നതിനെതിരില്‍
﴿21:112﴾ فَأَخَذَتْهُمُ
X
അനന്തരം അവരെ പിടികൂടി
الصَّيْحَةُ
X
ഘോരഗര്‍ജനം
بِالْحَقِّ
X
സത്യമായി
فَجَعَلْنَاهُمْ
X
അങ്ങനെ നാം അവരെ ആക്കി
غُثَاءًۚ
X
ചവറ്
فَبُعْدًا
X
അതിനാല്‍ നാശം
لِّلْقَوْمِ
X
ജനതക്ക്
الظَّالِمِينَ
X
അക്രമകാരികളായ
﴿23:41﴾ وَلَا نُكَلِّفُ
X
നാം (അല്ലാഹു) നിര്‍ബന്ധിക്കുന്നില്ല
نَفْسًا
X
ഒരാളെയും
إِلَّا وُسْعَهَاۖ
X
അതിന്റെ കഴിവില്‍പെട്ടതല്ലാതെ
وَلَدَيْنَا
X
നമ്മുടെ പക്കലുണ്ട്
كِتَابٌ
X
ഒരു രേഖ
يَنطِقُ
X
അത് സംസാരിക്കും
بِالْحَقِّۚ
X
സത്യം
وَهُمْ
X
അവര്‍
لَا يُظْلَمُونَ
X
അവര്‍ അനീതി ചെയ്യപ്പെടുകയില്ല
﴿23:62﴾ أَمْ يَقُولُونَ
X
അതോ അവര്‍ പറയുന്നുവോ
بِهِ
X
അദ്ദേഹത്തിനുണ്ടെന്ന്
جِنَّةٌۚ
X
ഭ്രാന്ത്
بَلْ
X
എന്നാല്‍
جَاءَهُم
X
അദ്ദേഹം അവരുടെ അടുത്ത് വന്നിരിക്കുന്നു
بِالْحَقِّ
X
സത്യവുമായി
وَأَكْثَرُهُمْ
X
അവരിലധികപേരും
لِلْحَقِّ
X
സത്യത്തെ
كَارِهُونَ
X
വെറുക്കുന്നവരാണ്
﴿23:70﴾ بَلْ
X
എന്നാല്‍
أَتَيْنَاهُم
X
നാം അവര്‍ക്ക് എത്തിച്ചുകൊടുത്തു
بِالْحَقِّ
X
സത്യം
وَإِنَّهُمْ
X
തീര്‍ച്ചയായും അവര്‍
لَكَاذِبُونَ
X
കള്ളം പറയുന്നവരാണ്
﴿23:90﴾ وَلَا يَأْتُونَكَ
X
അവര്‍ താങ്കളെ സമീപിക്കുന്നില്ല
بِمَثَلٍ
X
ഒരുപമയുമായി
إِلَّا جِئْنَاكَ
X
നാം താങ്കള്‍ക്ക് വരാതെ
بِالْحَقِّ
X
ന്യായവുമായി
وَأَحْسَنَ
X
ഏറ്റവും നല്ല
تَفْسِيرًا
X
വിശദീകരണവും
﴿25:33﴾ وَالَّذِينَ
X
ഒരു കൂട്ടരുമാണ്
لَا يَدْعُونَ
X
അവര്‍ വിളിച്ചുപ്രാര്‍ഥിക്കില്ല
مَعَ اللَّهِ
X
അല്ലാഹുവോടൊപ്പം
إِلَٰهًا آخَرَ
X
മറ്റൊരു ദൈവത്തെ
وَلَا يَقْتُلُونَ
X
അവര്‍ ഹനിക്കുകയുമില്ല
النَّفْسَ
X
ജീവനെ
الَّتِي حَرَّمَ اللَّهُ
X
അല്ലാഹു ആദരിച്ച
إِلَّا بِالْحَقِّ
X
ന്യായം ഇല്ലാതെ
وَلَا يَزْنُونَۚ
X
അവര്‍ വ്യഭിചരിക്കുകയുമില്ല
وَمَن
X
വല്ലവനും
يَفْعَلْ
X
ചെയ്താല്‍
ذَٰلِكَ
X
അത്
يَلْقَ
X
അവന്‍ കണ്ടുമുട്ടും(അനുഭവിക്കും)
أَثَامًا
X
പാപഫലം
﴿25:68﴾ نَتْلُو
X
നാം ഓതികേള്‍പ്പിക്കുന്നു
عَلَيْكَ
X
നിന്നെ
مِن نَّبَإِ
X
ചില വൃത്താന്തങ്ങള്‍
مُوسَىٰ
X
മൂസയുടെ
وَفِرْعَوْنَ
X
ഫറവോന്റെയും
بِالْحَقِّ
X
വസ്തുനിഷ്ഠമായി, സത്യപ്രകാരം
لِقَوْمٍ
X
ജനതക്ക് വേണ്ടിയാണിത്
يُؤْمِنُونَ
X
വിശ്വസിക്കുന്ന
﴿28:3﴾ خَلَقَ اللَّهُ
X
അല്ലാഹു സൃഷ്ടിച്ചു
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
بِالْحَقِّۚ
X
യാഥാര്‍ഥ്യത്തോടെ
إِنَّ فِي ذَٰلِكَ
X
നിശ്ചയം അതിലുണ്ട്
لَآيَةً
X
ഒരു ദൃഷ്ടാന്തം
لِّلْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്ക്
﴿29:44﴾ وَمَنْ أَظْلَمُ
X
കടുത്ത അക്രമി ആരുണ്ട്
مِمَّنِ افْتَرَىٰ
X
കെട്ടിയുണ്ടാക്കിയവനേക്കാള്‍
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
كَذِبًا
X
കള്ളം
أَوْ كَذَّبَ
X
അല്ലെങ്കില്‍ തള്ളിപ്പറഞ്ഞു, വ്യാജമാക്കി
بِالْحَقِّ
X
സത്യത്തെ
لَمَّا جَاءَهُۚ
X
അവന്നത് വന്നെത്തിയപ്പോള്‍
أَلَيْسَ
X
ഇല്ലയോ
فِي جَهَنَّمَ
X
നരകത്തില്‍
مَثْوًى
X
വാസസ്ഥലം
لِّلْكَافِرِينَ
X
സത്യനിഷേധികളുടെ
﴿29:68﴾ أَوَلَمْ يَتَفَكَّرُوا
X
അവര്‍ ചിന്തിച്ചിട്ടില്ലേ
فِي أَنفُسِهِمۗ
X
സ്വന്തത്തെ സംബന്ധിച്ച്
مَّا خَلَقَ
X
സൃഷ്ടിച്ചിട്ടില്ല
اللَّهُ
X
അല്ലാഹു
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
وَمَا بَيْنَهُمَا
X
അവക്കിടയിലുള്ളവയെയും
إِلَّا بِالْحَقِّ
X
ശരിയായ പ്രകാരമല്ലാതെ
وَأَجَلٍ مُّسَمًّىۗ
X
കൃത്യമായ അവധിയോടുകൂടിയുമല്ലതെ
وَإِنَّ كَثِيرًا
X
നിശ്ചയം അധികപേരും
مِّنَ النَّاسِ
X
ജനങ്ങളിലെ
بِلِقَاءِ رَبِّهِمْ
X
തങ്ങളുടെ നാഥനെ കണ്ടുമുട്ടുന്നതില്‍
لَكَافِرُونَ
X
വിശ്വാസമില്ലാത്തവര്‍ തന്നെയാണ്
﴿30:8﴾ قُلْ
X
നീ പറയുക
يَجْمَعُ
X
ഒരുമിച്ചു കൂട്ടും
بَيْنَنَا
X
നമ്മെ തമ്മില്‍
رَبُّنَا
X
നമ്മുടെ നാഥന്‍
ثُمَّ يَفْتَحُ
X
പിന്നെ അവന്‍ തീരുമാനമെടുക്കും
بَيْنَنَا
X
നമുക്കിടയില്‍
بِالْحَقِّ
X
സത്യപ്രകാരം
وَهُوَ
X
അവന്‍
الْفَتَّاحُ
X
വിധി കര്‍ത്താവാണ്
الْعَلِيمُ
X
എല്ലാം അറിയുന്ന
﴿34:26﴾ قُلْ
X
പറയുക
إِنَّ رَبِّي
X
എന്റെ നാഥന്‍
يَقْذِفُ
X
അവന്‍ വിക്ഷേപിക്കുന്നു
بِالْحَقِّ
X
സത്യത്തെ
عَلَّامُ
X
അവന്‍ നന്നായി അറിയുന്നവനാണ്
الْغُيُوبِ
X
അദൃശ്യകാര്യങ്ങള്‍
﴿34:48﴾ إِنَّا أَرْسَلْنَاكَ
X
നിശ്ചയം നിന്നെ നാം അയച്ചിരിക്കുന്നു
بِالْحَقِّ
X
സത്യസന്ദേശവുമായി
بَشِيرًا
X
ശുഭവാര്‍ത്തയറിയിക്കുന്നവനായി
وَنَذِيرًاۚ
X
മുന്നറിയിപ്പുകാരനും
وَإِن مِّنْ أُمَّةٍ
X
ഒരു സമുദായവുമില്ല
إِلَّا
X
അല്ലാതെ
خَلَا
X
കഴിഞ്ഞുപോയി
فِيهَا
X
അതില്‍
نَذِيرٌ
X
ഒരു മുന്നറിയിപ്പുകാരന്‍
﴿35:24﴾ بَلْ
X
എന്നാല്‍
جَاءَ
X
അദ്ദേഹം വന്നെത്തിയത്
بِالْحَقِّ
X
സത്യവുമായാണ്
وَصَدَّقَ
X
അദ്ദേഹം ശരിവെച്ചിട്ടുമുണ്ട്
الْمُرْسَلِينَ
X
ദൈവദൂതന്മാരെയെല്ലാം
﴿37:37﴾ إِذْ دَخَلُوا
X
അതായത് അവര്‍ കടന്നു ചെന്ന സന്ദര്‍ഭം
عَلَىٰ دَاوُودَ
X
ദാവൂദിന്റെ അടുത്ത്
فَفَزِعَ
X
അപ്പോള്‍ അദ്ദേഹം പരിഭ്രാന്തനായി
مِنْهُمْۖ
X
അവരെപ്പറ്റി
قَالُوا
X
അവര്‍ പറഞ്ഞു
لَا تَخَفْۖ
X
താങ്കള്‍ പേടിക്കേണ്ട
خَصْمَانِ
X
തര്‍ക്കത്തിലുള്ള രണ്ടു കക്ഷികളാണ് (ഞങ്ങള്‍)
بَغَىٰ
X
അതിക്രമം കാണിച്ചിരിക്കുന്നു
بَعْضُنَا
X
ഞങ്ങളിലൊരു കക്ഷി
عَلَىٰ بَعْضٍ
X
മറു കക്ഷിയോട്
فَاحْكُم
X
അതിനാല്‍ താങ്കള്‍ വിധിപറയണം
بَيْنَنَا
X
ഞങ്ങള്‍ക്കിടയില്‍
بِالْحَقِّ
X
ന്യായപ്രകാരം
وَلَا تُشْطِطْ
X
താങ്കള്‍ അനീതി ചെയ്യരുത്
وَاهْدِنَا
X
താങ്കള്‍ ഞങ്ങളെ നയിക്കുകയും വേണം
إِلَىٰ سَوَاءِ الصِّرَاطِ
X
നേരായ പാതയിലേക്ക്
﴿38:22﴾ يَا دَاوُودُ
X
അല്ലയോ ദാവൂദ്
إِنَّا
X
നിശ്ചയമായും നാം
جَعَلْنَاكَ
X
നാം നിന്നെ ആക്കിയിരിക്കുന്നു
خَلِيفَةً
X
ഒരു പ്രതിനിധി
فِي الْأَرْضِ
X
ഭൂമിയില്‍
فَاحْكُم
X
അതിനാല്‍ താങ്കള്‍ വിധിക്കുക
بَيْنَ النَّاسِ
X
ജനങ്ങള്‍ക്കിടയില്‍
بِالْحَقِّ
X
ന്യായപൂര്‍വ്വം
وَلَا تَتَّبِعِ
X
നീ പിന്‍പറ്റരുത്
الْهَوَىٰ
X
തന്നിഷ്ടത്തെ
فَيُضِلَّكَ
X
അത് നിന്നെ വ്യതിചലിപ്പിച്ചുകളയും
عَن سَبِيلِ اللَّهِۚ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന്
إِنَّ الَّذِينَ يَضِلُّونَ
X
നിശ്ചയം, വ്യതിചലിക്കുന്നവര്‍
عَن سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന്
لَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
شَدِيدٌ
X
കഠിനമായ
بِمَا نَسُوا
X
അവര്‍ മറന്നു കളഞ്ഞതിനാല്‍
يَوْمَ الْحِسَابِ
X
വിചാരണ നാളിനെ
﴿38:26﴾ إِنَّا
X
തീര്‍ച്ചയായും നാം
أَنزَلْنَا
X
നാം അവതരിപ്പിച്ചു
إِلَيْكَ
X
നിനക്ക്
الْكِتَابَ
X
ഈ ഗ്രന്ഥം
بِالْحَقِّ
X
സത്യത്തോടെ
فَاعْبُدِ
X
അതിനാല്‍ നീ വഴിപ്പെടുക
اللَّهَ
X
അല്ലാഹുവിന്ന്
مُخْلِصًا
X
നിഷ്കളങ്കമാക്കിക്കൊണ്ട്
لَّهُ
X
അവന്
الدِّينَ
X
കീഴ്വണക്കം
﴿39:2﴾ خَلَقَ
X
അവന്‍ സൃഷ്ടിച്ചു
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
بِالْحَقِّۖ
X
യാഥാര്‍ത്ഥ്യത്തോടെ
يُكَوِّرُ
X
അവന്‍ ചുറ്റിപ്പൊതിയുന്നു
اللَّيْلَ
X
രാവിനെ
عَلَى النَّهَارِ
X
പകലിന്‍മേല്‍
وَيُكَوِّرُ
X
അവന്‍ ചുറ്റിപ്പൊതിയുകയും ചെയ്യുന്നു
النَّهَارَ
X
പകലിനെ
عَلَى اللَّيْلِۖ
X
രാവിന്‍മേല്‍
وَسَخَّرَ
X
അവന്‍ അധീനപ്പെടുത്തുകയും ചെയ്തിരിക്കുന്നു
الشَّمْسَ
X
സൂര്യനെ
وَالْقَمَرَۖ
X
ചന്ദ്രനെയും
كُلٌّ
X
അവയെല്ലാം
يَجْرِي
X
സഞ്ചരിക്കുന്നു
لِأَجَلٍ
X
ഒരവധിവരെ
مُّسَمًّىۗ
X
നിശ്ചിതമായ
أَلَا
X
അറിയുക
هُوَ
X
അവന്‍
الْعَزِيزُ
X
പ്രതാപിയാണ്
الْغَفَّارُ
X
ഏറെ പൊറുക്കുന്നവനും
﴿39:5﴾ إِنَّا
X
നിശ്ചയമായും നാം
أَنزَلْنَا
X
നാം ഇറക്കിത്തന്നിരിക്കുന്നു
عَلَيْكَ
X
നിനക്ക്
الْكِتَابَ لِلنَّاسِ
X
ഈ ഗ്രന്ഥം
بِالْحَقِّۖ
X
സത്യസമേതം
فَمَنِ اهْتَدَىٰ
X
അതിനാല്‍ വല്ലവനും നേര്‍വഴി സ്വീകരിച്ചാല്‍
فَلِنَفْسِهِۖ
X
അവനു തന്നെയാണ് (ഗുണം)
وَمَن ضَلَّ
X
വല്ലവനും വഴിപിഴച്ചു പോയാല്‍
فَإِنَّمَا يَضِلُّ
X
നിശ്ചയമായും അവന്‍ വഴിപിഴക്കുന്നു
عَلَيْهَاۖ
X
അവന്നു ദോഷകരമായി
وَمَا أَنتَ
X
നീ അല്ല
عَلَيْهِم
X
അവരുടെമേല്‍
بِوَكِيلٍ
X
കൈകാര്യകര്‍ത്താവ്
﴿39:41﴾ وَأَشْرَقَتِ
X
പ്രകാശിതമാകും
الْأَرْضُ
X
ഭൂമി
بِنُورِ رَبِّهَا
X
അതിന്റെ നാഥന്റെ പ്രഭയാല്‍
وَوُضِعَ
X
സമര്‍പ്പിക്കപ്പെടും
الْكِتَابُ
X
കര്‍മ പുസ്തകം
وَجِيءَ
X
കൊണ്ടുവരപ്പെടും
بِالنَّبِيِّينَ
X
പ്രവാചകന്‍മാര്‍
وَالشُّهَدَاءِ
X
സാക്ഷികളും
وَقُضِيَ
X
വിധിക്കപ്പെടുകയും ചെയ്യും
بَيْنَهُم
X
അവര്‍ക്കിടയില്‍
بِالْحَقِّ
X
നീതി പൂര്‍വ്വം
وَهُمْ
X
അവര്‍
لَا يُظْلَمُونَ
X
അവരോട് അനീതി ചെയ്യപ്പെടുകയില്ല
﴿39:69﴾ وَتَرَى
X
നിനക്കു കാണാം
الْمَلَائِكَةَ
X
മലക്കുകളെ
حَافِّينَ
X
വലയം ചെയ്യുന്നവരായി
مِنْ حَوْلِ الْعَرْشِ
X
സിംഹാസനത്തിനു ചുറ്റും
يُسَبِّحُونَ
X
അവര്‍ കീര്‍ത്തനം ചെയ്യുന്നു
بِحَمْدِ رَبِّهِمْۖ
X
തങ്ങളുടെ നാഥനെ സ്തുതിക്കുന്നതോടൊപ്പം
وَقُضِيَ
X
വിധി കല്‍പിക്കപ്പെടും
بَيْنَهُم
X
അവര്‍ക്കിടയില്‍
بِالْحَقِّ
X
നീതിപൂര്‍വം
وَقِيلَ
X
പറയപ്പെടുകയും ചെയ്യും
الْحَمْدُ لِلَّهِ
X
സര്‍വ സ്തുതിയും അല്ലാഹുവിന്ന്
رَبِّ الْعَالَمِينَ
X
സര്‍വ ലോക നാഥനായ
﴿39:75﴾ وَاللَّهُ
X
അല്ലാഹു
يَقْضِي
X
അവന്‍ വിധിക്കും
بِالْحَقِّۖ
X
സത്യനിഷ്ഠമായി
وَالَّذِينَ يَدْعُونَ
X
അവര്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവര്‍
مِن دُونِهِ
X
അവന്നു പുറമെ
لَا يَقْضُونَ
X
അവര്‍ വിധിക്കുന്നില്ല
بِشَيْءٍۗ
X
ഒരു കാര്യവും
إِنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
هُوَ
X
അവന്‍ തന്നെയാണ്
السَّمِيعُ
X
എല്ലാം കേള്‍ക്കുന്നവന്‍
الْبَصِيرُ
X
എല്ലാം കാണുന്നവനും
﴿40:20﴾ فَلَمَّا جَاءَهُم
X
പിന്നെ അദ്ദേഹം അവരുടെ അടുത്തു ചെന്നപ്പോള്‍
بِالْحَقِّ
X
സത്യവുമായി
مِنْ عِندِنَا
X
നമ്മുടെയടുക്കല്‍ നിന്നുള്ള
قَالُوا
X
അവര്‍ പറഞ്ഞു
اقْتُلُوا
X
നിങ്ങള്‍ കൊന്നുകളയുക
أَبْنَاءَ
X
ആണ്‍കുട്ടികളെ
الَّذِينَ آمَنُوا
X
വിശ്വസിച്ചവരുടെ
مَعَهُ
X
ഇവനോടൊപ്പം
وَاسْتَحْيُوا
X
നിങ്ങള്‍ ജീവിക്കാന്‍ വിടുകയും ചെയ്യുക
نِسَاءَهُمْۚ
X
അവരുടെ സ്ത്രീകളെ
وَمَا كَيْدُ
X
കുതന്ത്രമല്ല
الْكَافِرِينَ
X
സത്യനിഷേധികളുടെ
إِلَّا فِي ضَلَالٍ
X
പിഴവിലല്ലാതെ
﴿40:25﴾ وَلَقَدْ أَرْسَلْنَا
X
തീര്‍ച്ചയായും നാം നിയോഗിച്ചിട്ടുണ്ട്
رُسُلًا
X
ദൂതന്‍മാരെ
مِّن قَبْلِكَ
X
നിനക്കു മുമ്പ്
مِنْهُم
X
അവരിലുണ്ട്
مَّن قَصَصْنَا
X
നാം ചരിത്രം വിവരിച്ചു തന്നിട്ടുള്ളവര്‍
عَلَيْكَ
X
നിനക്ക്
وَمِنْهُم
X
അവരിലുണ്ട്
مَّن لَّمْ نَقْصُصْ
X
നാം ചരിത്രം വിവരിച്ചു തന്നിട്ടില്ലാത്തവരും
عَلَيْكَۗ
X
നിനക്ക്
وَمَا كَانَ لِرَسُولٍ
X
ഒരു ദൈവദൂതനുമാവില്ല
أَن يَأْتِيَ
X
വരാന്‍
بِآيَةٍ
X
ഒരു ദൃഷ്ടാന്തവുമായി
إِلَّا بِإِذْنِ اللَّهِۚ
X
അല്ലാഹുവിന്റെ അനുമതിയോടെയല്ലാതെ
فَإِذَا جَاءَ
X
അങ്ങനെ വന്നാല്‍
أَمْرُ اللَّهِ
X
അല്ലാഹുവിന്റെ കല്‍പന
قُضِيَ
X
വിധിക്കപ്പെടുന്നതാണ്
بِالْحَقِّ
X
ന്യായപൂര്‍വം
وَخَسِرَ
X
നഷ്ടത്തിലകപ്പെടുകയും ചെയ്തു
هُنَالِكَ
X
അവിടെ
الْمُبْطِلُونَ
X
അസത്യവാദികള്‍
﴿40:78﴾ اللَّهُ
X
അല്ലാഹുവാണ്
الَّذِي أَنزَلَ
X
അവതരിപ്പിച്ചവന്‍
الْكِتَابَ
X
ഈ വേദഗ്രന്ഥം
بِالْحَقِّ
X
സത്യത്തോടുകൂടി
وَالْمِيزَانَۗ
X
തുലാസും
وَمَا يُدْرِيكَ
X
നിനക്കെന്തറിയാം
لَعَلَّ السَّاعَةَ
X
ആ അന്ത്യസമയമായേക്കാം
قَرِيبٌ
X
അടുത്തത്
﴿42:17﴾ لَقَدْ جِئْنَاكُم
X
തീര്‍ച്ചയായും നാം നിങ്ങള്‍ക്ക് കൊണ്ടുവന്നുതന്നിട്ടുണ്ടായിരുന്നു
بِالْحَقِّ
X
സത്യം
وَلَٰكِنَّ أَكْثَرَكُمْ
X
എന്നാല്‍ നിങ്ങളിലേറെപേരും
لِلْحَقِّ
X
സത്യത്തെ
كَارِهُونَ
X
വെറുക്കുന്നവരാണ്
﴿43:78﴾ وَلَا يَمْلِكُ
X
അധികാരമില്ല
الَّذِينَ يَدْعُونَ
X
അവര്‍ വിളിച്ചുപ്രാര്‍ത്ഥിക്കുന്നവര്‍ക്ക്
مِن دُونِهِ
X
അവനെക്കൂടാതെ
الشَّفَاعَةَ
X
ശിപാര്‍ശക്ക്
إِلَّا مَن شَهِدَ
X
സാക്ഷ്യംവഹിച്ചവരൊഴികെ
بِالْحَقِّ
X
സത്യത്തിന്ന്
وَهُمْ يَعْلَمُونَ
X
അവര്‍ അറിയുന്നവരായിരിക്കെ
﴿43:86﴾ مَا خَلَقْنَاهُمَا
X
നാമവയെ സൃഷ്ടിച്ചിട്ടില്ല
إِلَّا بِالْحَقِّ
X
തികഞ്ഞ യാഥാര്‍ത്ഥ്യത്തോടെയല്ലാതെ
وَلَٰكِنَّ
X
എന്നാല്‍
أَكْثَرَهُمْ
X
ഇവരിലേറെപേരും
لَا يَعْلَمُونَ
X
അറിയുന്നില്ല
﴿44:39﴾ تِلْكَ
X
അവ
آيَاتُ اللَّهِ
X
അല്ലാഹുവിന്റെ വചനങ്ങളാണ്
نَتْلُوهَا
X
നാം അവ ഓതിത്തരുന്നു
عَلَيْكَ
X
നിനക്ക്
بِالْحَقِّۖ
X
സത്യപ്രകാരം
فَبِأَيِّ حَدِيثٍ
X
അപ്പോള്‍ മറ്റേതു വൃത്താന്തത്തിലാണ്
بَعْدَ اللَّهِ
X
അല്ലാഹുവിനുപുറമെ
وَآيَاتِهِ
X
അവന്റെ വചനങ്ങള്‍ക്കും
يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നത്
﴿45:6﴾ وَخَلَقَ اللَّهُ
X
അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
بِالْحَقِّ
X
യാഥാര്‍ത്ഥ്യനിഷ്ഠമായി
وَلِتُجْزَىٰ
X
പ്രതിഫലം നല്‍കാനാണിത്
كُلُّ نَفْسٍ
X
ഒരോരുത്തര്‍ക്കും
بِمَا كَسَبَتْ
X
താന്‍ പ്രവര്‍ത്തിച്ചതിന്റെ
وَهُمْ لَا يُظْلَمُونَ
X
ആവരോട് അനീതി കാണിക്കപ്പെടുകയില്ല
﴿45:22﴾ هَٰذَا
X
ഇതാ
كِتَابُنَا
X
നമ്മുടെ രേഖ (നാം തയ്യാറാക്കിയ കര്‍മപുസ്തകം)
يَنطِقُ
X
അത് തുറന്നുപറയും
عَلَيْكُم
X
നിങ്ങള്‍ക്കെതിരെ
بِالْحَقِّۚ
X
സത്യസന്ധമായി
إِنَّا كُنَّا نَسْتَنسِخُ
X
തീര്‍ച്ചയായും നാം എഴുതിക്കുന്നുണ്ടായിരുന്നു
مَا كُنتُمْ تَعْمَلُونَ
X
നിങ്ങള്‍ ചെയ്തുകൊണ്ടിരുന്നതെല്ലാം
﴿45:29﴾ مَا خَلَقْنَا
X
നാം സൃഷ്ടിച്ചിട്ടില്ല
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
وَمَا
X
യാതൊന്നിനെയും
بَيْنَهُمَا
X
അവയ്ക്കിടയിലുള്ള
إِلَّا بِالْحَقِّ
X
യാഥാര്‍ഥ്യത്തോടുകൂടിയല്ലാതെ
وَأَجَلٍ
X
അവധിയോടും(കൂടിയല്ലാതെ)
مُّسَمًّىۚ
X
നിര്‍ണിതമായ
وَالَّذِينَ كَفَرُوا
X
നിഷേധിച്ചവര്‍
عَمَّا
X
യാതൊരു കാര്യത്തില്‍നിന്ന്
أُنذِرُوا
X
അവര്‍ താക്കീതു ചെയ്യപ്പെട്ട
مُعْرِضُونَ
X
അവഗണിക്കുന്നവരാണ്
﴿46:3﴾ وَيَوْمَ
X
ദിനം
يُعْرَضُ
X
പ്രദര്‍ശിപ്പിക്കപ്പെടുന്ന
الَّذِينَ كَفَرُوا
X
നിഷേധിച്ചവര്‍
عَلَى النَّارِ
X
നരകത്തിനു മുമ്പില്‍
أَلَيْسَ
X
അല്ലയോ?
هَٰذَا
X
ഇത്
بِالْحَقِّۖ
X
സത്യം തന്നെ
قَالُوا
X
അവര്‍ പറഞ്ഞു(പറയും)
بَلَىٰ
X
അതെ
وَرَبِّنَاۚ
X
ഞങ്ങളുടെ നാഥന്‍ തന്നെ സത്യം
قَالَ
X
അവന്‍ പറഞ്ഞു(പറയും)
فَذُوقُوا
X
നിങ്ങള്‍ അനുഭവിച്ചുകൊള്ളുക
الْعَذَابَ
X
ശിക്ഷ
بِمَا كُنتُمْ
X
നിങ്ങളായിരുന്നതിനാല്‍
تَكْفُرُونَ
X
നിങ്ങള്‍ നിഷേധിക്കുന്നു (നിഷേധിക്കുന്നവര്‍)
﴿46:34﴾ لَّقَدْ صَدَقَ اللَّهُ
X
അല്ലാഹു യാഥാര്‍ഥ്യമാക്കിയിരിക്കുന്നു
رَسُولَهُ
X
തന്റെ ദൂതന്
الرُّؤْيَا
X
സ്വപ്നം
بِالْحَقِّۖ
X
സത്യനിഷ്ഠമായി
لَتَدْخُلُنَّ
X
നിങ്ങള്‍ പ്രവേശിക്കുകതന്നെ ചെയ്യും
الْمَسْجِدَ الْحَرَامَ
X
മസ്ജിദുല്‍ ഹറാമില്‍
إِن شَاءَ اللَّهُ
X
അല്ലാഹു ഉദ്ദേശിച്ചെങ്കില്‍
آمِنِينَ
X
നിര്‍ഭയരായി
مُحَلِّقِينَ
X
മുണ്ഡനം ചെയ്തവരായും
رُءُوسَكُمْ
X
നിങ്ങളുടെ തലകള്‍
وَمُقَصِّرِينَ
X
മുടിവെട്ടിയവരായും
لَا تَخَافُونَۖ
X
നിങ്ങള്‍ (ഒന്നും) ഭയപ്പെടാതെ
فَعَلِمَ
X
എന്നാല്‍ അവനറിഞ്ഞു
مَا لَمْ تَعْلَمُوا
X
നിങ്ങള്‍ അറിഞ്ഞിട്ടില്ലാത്തത്
فَجَعَلَ
X
അതിനാല്‍ അവന്‍ ഉണ്ടാക്കിത്തന്നു
مِن دُونِ ذَٰلِكَ
X
അത് കൂടാതെ
فَتْحًا
X
വിജയം
قَرِيبًا
X
തൊട്ടുടനെയുള്ള
﴿48:27﴾ بَلْ
X
എന്നാല്‍
كَذَّبُوا
X
അവര്‍ തള്ളിപ്പറഞ്ഞു
بِالْحَقِّ
X
സത്യത്തെ
لَمَّا جَاءَهُمْ
X
അത് അവര്‍ക്ക് വന്നെത്തിയപ്പോള്‍
فَهُمْ
X
അങ്ങനെ അവര്‍
فِي أَمْرٍ
X
അവസ്ഥയിലായി
مَّرِيجٍ
X
ആശയക്കുഴപ്പമുള്ള
﴿50:5﴾ وَجَاءَتْ
X
വന്നെത്തി
سَكْرَةُ
X
വെപ്രാളം
الْمَوْتِ
X
മരണത്തിന്റെ
بِالْحَقِّۖ
X
യാഥാര്‍ഥ്യമായി
ذَٰلِكَ
X
അത്
مَا
X
യാതൊന്നാണ്
كُنتَ
X
നീയായിരുന്നു
مِنْهُ
X
അതില്‍നിന്ന്
تَحِيدُ
X
നീ തെന്നിമാറിക്കൊണ്ടിരുന്നു
﴿50:19﴾ يَوْمَ
X
ദിവസം
يَسْمَعُونَ
X
അവര്‍ കേള്‍ക്കും (കേള്‍ക്കുന്ന)
الصَّيْحَةَ
X
ഘോരനാദം
بِالْحَقِّۚ
X
യാഥാര്‍ഥ്യമായി
ذَٰلِكَ
X
അത്
يَوْمُ
X
ദിനമാണ്
الْخُرُوجِ
X
പുറപ്പാടിന്റെ
﴿50:42﴾ خَلَقَ
X
അവന്‍ സൃഷ്ടിച്ചു
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
بِالْحَقِّ
X
യാഥാര്‍ഥ്യത്തോടെ
وَصَوَّرَكُمْ
X
അവന്‍ നിങ്ങളെ രൂപപ്പെടുത്തുകയും ചെയ്തു
فَأَحْسَنَ
X
അങ്ങനെ അവന്‍ ചേതോഹരമാക്കി
صُوَرَكُمْۖ
X
നിങ്ങളുടെ രൂപങ്ങളെ
وَإِلَيْهِ
X
അവനിലേക്കാണ്
الْمَصِيرُ
X
തിരിച്ചുപോക്ക്
إِلَّا الَّذِينَ آمَنُوا
X
വിശ്വസിച്ചവരൊഴികെ
وَعَمِلُوا
X
പ്രവര്‍ത്തിച്ചവരും
الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍
وَتَوَاصَوْا
X
പരസ്പരം ഉപദേശിച്ചവരും
بِالْحَقِّ
X
സത്യം
وَتَوَاصَوْا
X
പരസ്പരം ഉപദേശിച്ചവരും
بِالصَّبْرِ
X
ക്ഷമപാലിക്കാന്‍
﴿103:3﴾