Repeated Words in Quran

< >
Total Found : 109
وَمِنَ النَّاسِ
X
ജനങ്ങളിലുണ്ട്
مَن
X
ചിലര്‍
يَقُولُ
X
അവര്‍ പറയുന്നു
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
بِاللَّهِ
X
അല്ലാഹുവില്‍
وَبِالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും
وَمَا هُم
X
അവരല്ല
بِمُؤْمِنِينَ
X
യഥാര്‍ത്ഥ വിശ്വാസികള്‍
﴿2:8﴾ كَيْفَ
X
എങ്ങനെ
تَكْفُرُونَ
X
നിങ്ങള്‍ നിഷേധിക്കും
بِاللَّهِ
X
അല്ലാഹുവിനെ
وَكُنتُمْ
X
നിങ്ങള്‍ ആയിരുന്നുവല്ലോ
أَمْوَاتًا
X
ജീവനില്ലാത്തവര്‍
فَأَحْيَاكُمْۖ
X
എന്നിട്ടവന്‍ നിങ്ങള്‍ക്ക് ജീവനേകി
ثُمَّ
X
പിന്നെ
يُمِيتُكُمْ
X
അവന്‍ നിങ്ങളെ മരിപ്പിക്കും
ثُمَّ
X
പിന്നീട്
يُحْيِيكُمْ
X
അവന്‍ നിങ്ങളെ ജീവിപ്പിക്കും
ثُمَّ
X
അനന്തരം
إِلَيْهِ
X
അവങ്കലേക്ക്
تُرْجَعُونَ
X
നിങ്ങള്‍ മടക്കപ്പെടും
﴿2:28﴾ إِنَّ الَّذِينَ آمَنُوا
X
നിശ്ചയം സത്യവിശ്വാസം സ്വീകരിച്ചവര്‍
وَالَّذِينَ هَادُوا
X
യഹൂദരും
وَالنَّصَارَىٰ
X
ക്രൈസ്തവരും
وَالصَّابِئِينَ
X
സാബികളും
مَنْ
X
ആര്‍
آمَنَ
X
വിശ്വസിച്ചു
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും
وَعَمِلَ
X
പ്രവര്‍ത്തിക്കുകയും ചെയ്തു
صَالِحًا
X
സല്‍കര്‍മം
فَلَهُمْ
X
അങ്ങനെയുള്ളവര്‍ക്കുണ്ട്
أَجْرُهُمْ
X
അവരുടെ പ്രതിഫലം
عِندَ رَبِّهِمْ
X
അവരുടെ നാഥന്റെ അടുക്കല്‍
وَلَا خَوْفٌ
X
ഭയവുമില്ല
عَلَيْهِمْ
X
അവര്‍ക്ക്
وَلَا هُمْ
X
അവരല്ലതാനും
يَحْزَنُونَ
X
അവര്‍ ദുഃഖിക്കുന്നു
﴿2:62﴾ وَإِذْ قَالَ
X
പറഞ്ഞ സന്ദര്‍ഭം
مُوسَىٰ
X
മൂസ
لِقَوْمِهِ
X
തന്റെ ജനത്തോട്
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
يَأْمُرُكُمْ
X
അവന്‍ നിങ്ങളോട് കല്‍പിക്കുന്നു
أَن تَذْبَحُوا
X
നിങ്ങള്‍ അറുക്കണമെന്ന്
بَقَرَةًۖ
X
ഒരു പശുവിനെ
قَالُوا
X
അവര്‍ പറഞ്ഞു
أَتَتَّخِذُنَا
X
നീ ഞങ്ങളെ ആക്കുകയാണോ
هُزُوًاۖ
X
പരിഹാസപാത്രം
قَالَ
X
അദ്ദേഹം പറഞ്ഞു
أَعُوذُ
X
ഞാന്‍ അഭയം തേടുന്നു
بِاللَّهِ
X
അല്ലാഹുവില്‍
أَنْ أَكُونَ
X
ഞാന്‍ ആയിത്തീരുന്നതിനെക്കുറിച്ച്
مِنَ الْجَاهِلِينَ
X
അവിവേകികളില്‍
﴿2:67﴾ وَإِذْ قَالَ
X
പറഞ്ഞ സന്ദര്‍ഭം
إِبْرَاهِيمُ
X
ഇബ്റാഹീം
رَبِّ
X
എന്റെ നാഥാ
اجْعَلْ
X
നീ ആക്കേണമേ
هَٰذَا
X
ഇതിനെ
بَلَدًا
X
നാട്
آمِنًا
X
നിര്‍ഭയമായ
وَارْزُقْ
X
നീ ആഹാരം നല്‍കുകയും ചെയ്യേണമേ
أَهْلَهُ
X
ഇവിടത്തുകാര്‍ക്ക്
مِنَ الثَّمَرَاتِ
X
കായ്കനികളില്‍നിന്ന്
مَنْ آمَنَ
X
വിശ്വസിച്ചവര്‍ക്ക്
مِنْهُم
X
അവരിലെ
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِۖ
X
അന്ത്യദിനത്തിലും
قَالَ
X
അവന്‍ പറഞ്ഞു
وَمَن كَفَرَ
X
അവിശ്വസിച്ചവനും
فَأُمَتِّعُهُ
X
ഞാന്‍ അവനെ സുഖിപ്പിക്കും
قَلِيلًا
X
കുറച്ച്
ثُمَّ
X
പിന്നീട്
أَضْطَرُّهُ
X
ഞാനവനെ നിര്‍ബന്ധിക്കും
إِلَىٰ عَذَابِ
X
ശിക്ഷക്ക്
النَّارِۖ
X
നരകത്തിന്റെ
وَبِئْسَ
X
എത്ര ചീത്ത
الْمَصِيرُ
X
ആ താവളം
﴿2:126﴾ قُولُوا
X
നിങ്ങള്‍ പറയുക
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
بِاللَّهِ
X
അല്ലാഹുവില്‍
وَمَا أُنزِلَ
X
ഇറക്കപ്പെട്ടതിലും
إِلَيْنَا
X
ഞങ്ങള്‍ക്ക്
وَمَا أُنزِلَ
X
ഇറക്കപ്പെട്ടതിലും
إِلَىٰ إِبْرَاهِيمَ
X
ഇബ്റാഹീമിന്ന്
وَإِسْمَاعِيلَ
X
ഇസ്മാഈലിനും
وَإِسْحَاقَ
X
ഇസ്ഹാഖിനും
وَيَعْقُوبَ
X
യഅ്ഖൂബിനും
وَالْأَسْبَاطِ
X
സന്താനങ്ങള്‍ക്കും
وَمَا أُوتِيَ
X
നല്‍കപ്പെട്ടതിലും
مُوسَىٰ
X
മൂസാക്ക്
وَعِيسَىٰ
X
ഈസാക്കും
وَمَا أُوتِيَ
X
നല്‍കപ്പെട്ടതിലും
النَّبِيُّونَ
X
പ്രവാചകന്‍മാര്‍ക്ക്
مِن رَّبِّهِمْ
X
തങ്ങളുടെ നാഥനില്‍നിന്ന്
لَا نُفَرِّقُ
X
ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല
بَيْنَ أَحَدٍ
X
ഒരാള്‍ക്കിടയിലും
مِّنْهُمْ
X
അവരിലെ
وَنَحْنُ
X
ഞങ്ങളാവട്ടെ
لَهُ
X
അവന്ന്
مُسْلِمُونَ
X
കീഴ്പെട്ടുകഴിയുന്നവരാണ്
﴿2:136﴾ لَّيْسَ الْبِرَّ
X
നന്മയല്ല
أَن تُوَلُّوا
X
നിങ്ങള്‍ തിരിക്കുകയെന്നത്
وُجُوهَكُمْ
X
നിങ്ങളുടെ മുഖങ്ങളെ
قِبَلَ الْمَشْرِقِ
X
കിഴക്കിന് നേരെ
وَالْمَغْرِبِ
X
പടിഞ്ഞാറിനും
وَلَٰكِنَّ الْبِرَّ
X
എന്നാല്‍ നന്മ
مَنْ آمَنَ
X
ഒരുത്തന്‍ വിശ്വസിക്കലാണ്
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
X
അന്ത്യനാളിലും
وَالْمَلَائِكَةِ
X
മലക്കുകളിലും
وَالْكِتَابِ
X
വേദഗ്രന്ഥത്തിലും
وَالنَّبِيِّينَ
X
പ്രവാചകന്മാരിലും
وَآتَى الْمَالَ
X
ധനം നല്‍കലുമാണ്
عَلَىٰ حُبِّهِ
X
അതിനോട് പ്രിയമുണ്ടായിരിക്കെ
ذَوِي الْقُرْبَىٰ
X
അടുത്ത ബന്ധുക്കള്‍ക്ക്
وَالْيَتَامَىٰ
X
അനാഥകള്‍ക്കും
وَالْمَسَاكِينَ
X
അഗതികള്‍ക്കും
وَابْنَ السَّبِيلِ
X
വഴിയാത്രക്കാര്‍ക്കും
وَالسَّائِلِينَ
X
ചോദിച്ചു വരുന്നവര്‍ക്കും
وَفِي الرِّقَابِ
X
അടിമവിമോചനത്തിനും
وَأَقَامَ الصَّلَاةَ
X
നമസ്കാരം നിലനിര്‍ത്തലുമാണ്
وَآتَى الزَّكَاةَ
X
സകാത്ത് നല്‍കലും
وَالْمُوفُونَ
X
പാലിക്കലുമാണ്
بِعَهْدِهِمْ
X
തങ്ങളുടെ കരാര്‍
إِذَا عَاهَدُواۖ
X
അവര്‍ കരാറിലേര്‍പ്പെട്ടാല്‍
وَالصَّابِرِينَ
X
ക്ഷമ കൈകൊള്ളലുമാണ്
فِي الْبَأْسَاءِ
X
ബുദ്ധിമുട്ടിലും
وَالضَّرَّاءِ
X
ആപത് ഘട്ടങ്ങളിലും
وَحِينَ الْبَأْسِۗ
X
യുദ്ധവേളയിലും
أُولَٰئِكَ
X
അവരാണ്
الَّذِينَ صَدَقُواۖ
X
സത്യം പാലിച്ചവര്‍
وَأُولَٰئِكَ
X
അവര്‍
هُمُ
X
അവര്‍ തന്നെയാണ്
الْمُتَّقُونَ
X
സൂക്ഷ്മത പുലര്‍ത്തുന്നവര്‍
﴿2:177﴾ وَالْمُطَلَّقَاتُ
X
വിവാഹമോചിതകള്‍
يَتَرَبَّصْنَ
X
കാത്തിരിക്കണം
بِأَنفُسِهِنَّ
X
സ്വന്തം നിലക്ക്
ثَلَاثَةَ قُرُوءٍۚ
X
മൂന്ന് ആര്‍ത്തവകാലം
وَلَا يَحِلُّ
X
അനുവദനീയമല്ല
لَهُنَّ
X
അവര്‍ക്ക്
أَن يَكْتُمْنَ
X
അവര്‍ മറച്ചുവെക്കുന്നത്
مَا خَلَقَ اللَّهُ
X
അല്ലാഹു സൃഷ്ടിച്ചതിനെ
فِي أَرْحَامِهِنَّ
X
അവരുടെ ഗര്‍ഭപാത്രങ്ങളില്‍
إِن كُنَّ يُؤْمِنَّ
X
അവര്‍ വിശ്വസിക്കുന്നുവെങ്കില്‍
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِۚ
X
അന്ത്യദിനത്തിലും
وَبُعُولَتُهُنَّ
X
അവരുടെ ഭര്‍ത്താക്കന്‍മാര്‍ക്കാണ്
أَحَقُّ
X
എറ്റം അര്‍ഹതപ്പെട്ടത്
بِرَدِّهِنَّ
X
അവരെ തിരിച്ചെടുക്കാന്‍
فِي ذَٰلِكَ
X
ആ സമയത്ത്
إِنْ أَرَادُوا
X
അവര്‍ ഉദ്ദേശിക്കുന്നുവെങ്കില്‍
إِصْلَاحًاۚ
X
ബന്ധം നന്നാക്കാന്‍
وَلَهُنَّ
X
അവര്‍ക്ക് അവകാശമുണ്ട്
مِثْلُ
X
തുല്യമായത്
الَّذِي عَلَيْهِنَّ
X
അവരുടെ മേലുള്ള ബാധ്യതക്ക്
بِالْمَعْرُوفِۚ
X
ന്യായമായി
وَلِلرِّجَالِ
X
പുരുഷന്മാര്‍ക്കുണ്ട്
عَلَيْهِنَّ
X
അവരേക്കാള്‍
دَرَجَةٌۗ
X
പദവി
وَاللَّهُ
X
അല്ലാഹു
عَزِيزٌ
X
പ്രതാപവാനാണ്
حَكِيمٌ
X
യുക്തിമാനും
﴿2:228﴾ وَإِذَا طَلَّقْتُمُ
X
നിങ്ങള്‍ വിവാഹമോചനം ചെയ്താല്‍
النِّسَاءَ
X
സ്ത്രീകളെ
فَبَلَغْنَ
X
അങ്ങനെ അവരെത്തുകയും ചെയ്താല്‍
أَجَلَهُنَّ
X
അവരുടെ അവധിയില്‍
فَلَا تَعْضُلُوهُنَّ
X
നിങ്ങളവരെ വിലക്കരുത്
أَن يَنكِحْنَ
X
അവര്‍ വിവാഹം ചെയ്യുന്നതിനെ
أَزْوَاجَهُنَّ
X
അവരുടെ ഭര്‍ത്താക്കന്‍മാരെ
إِذَا تَرَاضَوْا بَيْنَهُم
X
അവര്‍ പരസ്പരം തൃപ്തിപ്പെട്ടാല്‍
بِالْمَعْرُوفِۗ
X
ന്യായമായ നിലയില്‍
ذَٰلِكَ
X
അത്
يُوعَظُ بِهِ
X
ഉപദേശിക്കപ്പെടുന്നു
مَن كَانَ مِنكُمْ
X
നിങ്ങളില്‍ നിന്നുള്ളവരെ
يُؤْمِنُ بِاللَّهِ
X
അല്ലാഹുവില്‍ വിശ്വസിക്കുന്ന
وَالْيَوْمِ الْآخِرِۗ
X
അന്ത്യനാളിലും
ذَٰلِكُمْ
X
അതാകുന്നു
أَزْكَىٰ لَكُمْ
X
നിങ്ങള്‍ക്ക് ഏറ്റം സംസ്കൃതമായത്
وَأَطْهَرُۗ
X
വിശുദ്ധവും
وَاللَّهُ يَعْلَمُ
X
അല്ലാഹു അറിയുന്നു
وَأَنتُمْ
X
നിങ്ങള്‍
لَا تَعْلَمُونَ
X
നിങ്ങളറിയുന്നില്ല
﴿2:232﴾ لَا إِكْرَاهَ
X
ബലപ്രയോഗമില്ല
فِي الدِّينِۖ
X
മതത്തില്‍
قَد
X
തീര്‍ച്ചയായും
تَّبَيَّنَ
X
വ്യക്തമായിരിക്കുന്നു
الرُّشْدُ
X
സന്മാര്‍ഗം
مِنَ الْغَيِّۚ
X
ദുര്‍മാര്‍ഗത്തില്‍ നിന്ന്
فَمَن يَكْفُرْ
X
ആര്‍ നിഷേധിക്കുന്നുവോ
بِالطَّاغُوتِ
X
വ്യാജദൈവങ്ങളെ, അതിരുവിട്ടവരെ
وَيُؤْمِن
X
വിശ്വസിക്കുകയും ചെയ്യുന്നു
بِاللَّهِ
X
അല്ലാഹുവില്‍
فَقَدِ
X
തീര്‍ച്ചയായും
اسْتَمْسَكَ
X
അവന്‍ മുറുകെ പിടിച്ചിരിക്കുന്നു
بِالْعُرْوَةِ
X
പാശത്തെ
الْوُثْقَىٰ
X
ബലമുള്ള
لَا انفِصَامَ
X
പൊട്ടലില്ല
لَهَاۗ
X
അതിന്
وَاللَّهُ
X
അല്ലാഹു
سَمِيعٌ
X
എല്ലാം കേള്‍ക്കുന്നവാണ്
عَلِيمٌ
X
എല്ലാം അറിയുന്നവനും
﴿2:256﴾ يَا أَيُّهَا الَّذِينَ آمَنُوا
X
സത്യവിശ്വാസികളേ
لَا تُبْطِلُوا
X
നിങ്ങള്‍ നിഷ്ഫലമാക്കരുത്
صَدَقَاتِكُم
X
നിങ്ങളുടെ ദാനധര്‍മങ്ങളെ
بِالْمَنِّ
X
എടുത്ത് പറഞ്ഞുകൊണ്ട്
وَالْأَذَىٰ
X
ദ്രോഹിച്ചുകൊണ്ടും
كَالَّذِي
X
ഒരുത്തനെ പോലെ
يُنفِقُ
X
അവന്‍ ചെലവഴിക്കുന്നു
مَالَهُ
X
അവന്റെ ധനം
رِئَاءَ النَّاسِ
X
ജനങ്ങളെ കാണിക്കാന്‍
وَلَا يُؤْمِنُ
X
അവന്‍ വിശ്വസിക്കുന്നില്ല
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِۖ
X
അന്ത്യനാളിലും
فَمَثَلُهُ
X
അവന്റെ ഉപമ
كَمَثَلِ صَفْوَانٍ
X
ഉറച്ച പാറ പോലെയാണ്
عَلَيْهِ تُرَابٌ
X
അതിന്മേല്‍ അല്‍പം മണ്ണുണ്ട്
فَأَصَابَهُ
X
അതിന്മേല്‍ പെയ്തു
وَابِلٌ
X
പേമാരി
فَتَرَكَهُ
X
അതിനെ അവശേഷിപ്പിച്ചു
صَلْدًاۖ
X
ഉറച്ച പാറയായി
لَّا يَقْدِرُونَ
X
അവര്‍ക്ക് സാധിക്കില്ല
عَلَىٰ شَيْءٍ
X
ഒന്നിനും
مِّمَّا كَسَبُواۗ
X
അവര്‍ നേടിയത്
وَاللَّهُ
X
അല്ലാഹു
لَا يَهْدِي
X
വഴികാണിക്കില്ല
الْقَوْمَ
X
ആ ജനതയെ
الْكَافِرِينَ
X
നിഷേധികളായ
﴿2:264﴾ آمَنَ
X
വിശ്വസിച്ചു
الرَّسُولُ
X
ദൂതന്‍
بِمَا أُنزِلَ
X
ഇറക്കപ്പെട്ടതില്‍
إِلَيْهِ
X
അദ്ദേഹത്തിന്
مِن رَّبِّهِ
X
തന്റെ നാഥനില്‍ നിന്ന്
وَالْمُؤْمِنُونَۚ
X
സത്യവിശ്വാസികളും
كُلٌّ
X
എല്ലാവരും
آمَنَ
X
വിശ്വസിച്ചു
بِاللَّهِ
X
അല്ലാഹുവില്‍
وَمَلَائِكَتِهِ
X
അവന്റെ മലക്കുകളിലും
وَكُتُبِهِ
X
അവന്റെ വേദഗ്രന്ഥങ്ങളിലും
وَرُسُلِهِ
X
അവന്റെ ദൂതന്മാരിലും
لَا نُفَرِّقُ
X
ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല
بَيْنَ أَحَدٍ
X
ഒരാള്‍ക്കിടയിലും
مِّن رُّسُلِهِۚ
X
അവന്റെ ദൂതന്മാരില്‍
وَقَالُوا
X
അവര്‍ പ്രാര്‍ത്ഥിക്കുന്നു
سَمِعْنَا
X
ഞങ്ങള്‍ കേട്ടിരിക്കുന്നു
وَأَطَعْنَاۖ
X
ഞങ്ങള്‍ അനുസരിക്കുകയും ചെയ്തിരിക്കുന്നു
غُفْرَانَكَ
X
ഞങ്ങള്‍ക്ക് മാപ്പേകണമേ
رَبَّنَا
X
ഞങ്ങളുടെ നാഥാ
وَإِلَيْكَ
X
നിന്നിലേക്കാണ്
الْمَصِيرُ
X
ഞങ്ങളുടെ മടക്കം
﴿2:285﴾ فَلَمَّا أَحَسَّ
X
ബോധ്യമായപ്പോള്‍
عِيسَىٰ
X
ഈസാക്ക്
مِنْهُمُ
X
അവരില്‍നിന്ന്
الْكُفْرَ
X
സത്യനിഷേധം
قَالَ
X
അദ്ദേഹം ചോദിച്ചു
مَنْ
X
ആരുണ്ട്
أَنصَارِي
X
എന്റെ സഹായികളായി
إِلَى اللَّهِۖ
X
അല്ലാഹുവിലേക്ക്, അല്ലാഹുവിന്റെ മാര്‍ഗത്തില്‍
قَالَ
X
പറഞ്ഞു
الْحَوَارِيُّونَ
X
ഹവാരികള്‍
نَحْنُ
X
ഞങ്ങള്‍
أَنصَارُ اللَّهِ
X
അല്ലാഹുവിന്റെ സഹായികളാണ്
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
بِاللَّهِ
X
അല്ലാഹുവില്‍
وَاشْهَدْ
X
താങ്കള്‍ സാക്ഷ്യം വഹിച്ചാലും
بِأَنَّا مُسْلِمُونَ
X
നിശ്ചയം ഞങ്ങള്‍ (അല്ലാഹുവെ) അനുസരിക്കുന്നവരാണെന്ന
﴿3:52﴾ قُلْ
X
പറയുക
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
بِاللَّهِ
X
അല്ലാഹുവില്‍
وَمَا أُنزِلَ
X
ഇറക്കപ്പെട്ടതിലും
عَلَيْنَا
X
ഞങ്ങള്‍ക്ക്
وَمَا أُنزِلَ
X
ഇറക്കപ്പെട്ടതിലും
عَلَىٰ إِبْرَاهِيمَ
X
ഇബ്റാഹീമിന്
وَإِسْمَاعِيلَ
X
ഇസ്മാഈലിനും
وَإِسْحَاقَ
X
ഇസ്ഹാഖിനും
وَيَعْقُوبَ
X
യഅ്ഖൂബിനും
وَالْأَسْبَاطِ
X
(യഅ്ഖൂബ്)സന്തതികള്‍ക്കും
وَمَا أُوتِيَ
X
നല്‍കപ്പെട്ടതിലും
مُوسَىٰ
X
മൂസാക്ക്
وَعِيسَىٰ
X
ഈസാക്കും
وَالنَّبِيُّونَ
X
(മറ്റു) പ്രവാചകന്‍മാര്‍ക്കും
مِن رَّبِّهِمْ
X
തങ്ങളുടെ നാഥനില്‍നിന്ന്
لَا نُفَرِّقُ
X
നാം വിവേചനം കല്‍പിക്കുന്നില്ല
بَيْنَ
X
ഒരാള്‍ക്കിടയിലും
أَحَدٍ مِّنْهُمْ
X
അവരില്‍പെട്ട
وَنَحْنُ
X
ഞങ്ങള്‍
لَهُ
X
അവന്
مُسْلِمُونَ
X
കീഴ്പെടുന്നവരാണ്
﴿3:84﴾ وَكَيْفَ
X
എങ്ങനെ
تَكْفُرُونَ
X
നിങ്ങള്‍ നിഷേധിക്കുന്നു
وَأَنتُمْ
X
നിങ്ങളാവട്ടെ
تُتْلَىٰ عَلَيْكُمْ
X
നിങ്ങള്‍ക്ക് ഓതിക്കേള്‍പ്പിക്കപ്പെടുന്നു
آيَاتُ اللَّهِ
X
അല്ലാഹുവിന്റെ വചനങ്ങള്‍
وَفِيكُمْ
X
നിങ്ങളിലുണ്ടായിരിക്കെ
رَسُولُهُۗ
X
അവന്റെ ദൂതന്‍
وَمَن يَعْتَصِم
X
ആര്‍ മുറുകെ പിടിക്കുന്നുവോ
بِاللَّهِ
X
അല്ലാഹുവെ
فَقَدْ هُدِيَ
X
തീര്‍ച്ചയായും അവന്‍ നയിക്കപ്പെട്ടിരിക്കുന്നു
إِلَىٰ صِرَاطٍ
X
പാതയിലേക്ക്
مُّسْتَقِيمٍ
X
നേരായ
﴿3:101﴾ كُنتُمْ
X
നിങ്ങള്‍ ആകുന്നു
خَيْرَ
X
ഉത്തമ
أُمَّةٍ
X
സമൂഹം
أُخْرِجَتْ
X
പുറപ്പെടുവിക്കപ്പെട്ടു, എഴുന്നേല്‍പ്പിക്കപ്പെട്ടു
لِلنَّاسِ
X
ജനങ്ങള്‍ക്ക് വേണ്ടി
تَأْمُرُونَ
X
നിങ്ങള്‍ കല്‍പിക്കുന്നു
بِالْمَعْرُوفِ
X
നന്മ
وَتَنْهَوْنَ
X
നിങ്ങള്‍ വിരോധിക്കുന്നു
عَنِ الْمُنكَرِ
X
തിന്മ
وَتُؤْمِنُونَ
X
നിങ്ങള്‍ വിശ്വസിക്കുകയും ചെയ്യുന്നു
بِاللَّهِۗ
X
അല്ലാഹുവില്‍
وَلَوْ آمَنَ
X
വിശ്വസിച്ചിരുന്നുവെങ്കില്‍
أَهْلُ الْكِتَابِ
X
വേദക്കാര്‍
لَكَانَ
X
അത് ആയിരുന്നേനെ
خَيْرًا
X
ഉത്തമം
لَّهُمۚ
X
അവര്‍ക്ക്
مِّنْهُمُ
X
അവരില്‍ ഉണ്ട്
الْمُؤْمِنُونَ
X
വിശ്വാസികള്‍
وَأَكْثَرُهُمُ
X
(എന്നാല്‍) അവരില്‍ അധികപേരും
الْفَاسِقُونَ
X
അധര്‍മകാരികളാണ്
﴿3:110﴾ يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നു
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും
وَيَأْمُرُونَ
X
അവര്‍ കല്‍പിക്കുകയും ചെയ്യുന്നു
بِالْمَعْرُوفِ
X
നന്മ
وَيَنْهَوْنَ
X
അവര്‍ തടയുകയും ചെയ്യുന്നു
عَنِ الْمُنكَرِ
X
തിന്മ
وَيُسَارِعُونَ
X
അവര്‍ ധൃതിയില്‍ മുന്നേറുകയും ചെയ്യുന്നു
فِي الْخَيْرَاتِ
X
നന്മകളില്‍
وَأُولَٰئِكَ
X
അവര്‍
مِنَ الصَّالِحِينَ
X
സജ്ജനങ്ങളില്‍പെട്ടവരാകുന്നു
﴿3:114﴾ سَنُلْقِي
X
നാം ഇട്ടുകൊടുക്കും
فِي قُلُوبِ
X
ഹൃദയങ്ങളില്‍
الَّذِينَ كَفَرُوا
X
സത്യത്തെ നിഷേധിച്ചവരുടെ
الرُّعْبَ
X
ഭയം
بِمَا أَشْرَكُوا
X
അവര്‍ പങ്കാളികളാക്കിയതിനാല്‍
بِاللَّهِ
X
അല്ലാഹുവിനോട്
مَا لَمْ يُنَزِّلْ بِهِ
X
അവന്‍ ഇറക്കിയിട്ടില്ലാത്തതിനെ
سُلْطَانًاۖ
X
ഒരു തെളിവും
وَمَأْوَاهُمُ
X
അവരുടെ താവളം
النَّارُۚ
X
നരകമാകുന്നു
وَبِئْسَ
X
എത്ര ചീത്ത
مَثْوَى
X
വാസസ്ഥലം
الظَّالِمِينَ
X
അക്രമികളുടെ
﴿3:151﴾ ثُمَّ
X
പിന്നെ
أَنزَلَ
X
അവന്‍ ഇറക്കി
عَلَيْكُم
X
നിങ്ങള്‍ക്ക് മേല്‍
مِّن بَعْدِ
X
ശേഷം
الْغَمِّ
X
ദുഃഖത്തിന്
أَمَنَةً
X
ശാന്തി
نُّعَاسًا
X
നിദ്രാമയക്കമായി
يَغْشَىٰ
X
അത് പൊതിയുന്നു
طَائِفَةً
X
ഒരു വിഭാഗത്തെ
مِّنكُمْۖ
X
നിങ്ങളില്‍ നിന്നുള്ള
وَطَائِفَةٌ
X
(മറ്റൊരു) വിഭാഗം
قَدْ
X
തീര്‍ച്ചയായും
أَهَمَّتْهُمْ
X
അവരെ അസ്വസ്ഥരാക്കി
أَنفُسُهُمْ
X
അവരുടെ ദേഹങ്ങള്‍, അവരുടെ താല്‍പര്യങ്ങള്‍
يَظُنُّونَ
X
അവര്‍ ധരിച്ച് വെക്കുന്നു
بِاللَّهِ
X
അല്ലാഹുവിനെ സംബന്ധിച്ച്
غَيْرَ الْحَقِّ
X
സത്യമല്ലാത്ത, സത്യവിരുദ്ധമായ
ظَنَّ الْجَاهِلِيَّةِۖ
X
അനിസ്ലാമിക(മൂഢ) ധാരണ
يَقُولُونَ
X
അവര്‍ പറയുന്നു(ചോദിക്കുന്നു)
هَل لَّنَا
X
ഞങ്ങള്‍ക്ക് ഉണ്ടോ
مِنَ الْأَمْرِ
X
കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍
مِن شَيْءٍۗ
X
വല്ലതും (വല്ല പങ്കും)
قُلْ
X
നീ പറയുക
إِنَّ الْأَمْرَ
X
നിശ്ചയം കാര്യം
كُلَّهُ
X
അതെല്ലാം
لِلَّهِۗ
X
അല്ലാഹുവിനുള്ളതാണ്
يُخْفُونَ
X
അവര്‍ ഒളിച്ചുവെക്കുന്നു
فِي أَنفُسِهِم
X
അവരുടെ മനസ്സുകളില്‍
مَّا لَا يُبْدُونَ
X
അവര്‍ വെളിപ്പെടുത്താത്തത്
لَكَۖ
X
നിന്നോട്
يَقُولُونَ
X
അവര്‍ പറയുന്നു
لَوْ كَانَ
X
ഉണ്ടായിരുന്നെങ്കില്‍
لَنَا
X
നമുക്ക്
مِنَ الْأَمْرِ
X
കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍
شَيْءٌ
X
വല്ലതും (വല്ല പങ്കും)
مَّا قُتِلْنَا
X
നാം കൊല്ലപ്പെടുമായിരുന്നില്ല
هَاهُنَاۗ
X
ഇവിടെ
قُل
X
താങ്കള്‍ പറയുക
لَّوْ كُنتُمْ
X
നിങ്ങള്‍ ആയിരുന്നാലും
فِي بُيُوتِكُمْ
X
നിങ്ങളുടെ വീടുകളില്‍
لَبَرَزَ
X
(സ്വയം) പുറപ്പെട്ടുവരുമായിരുന്നു
الَّذِينَ كُتِبَ عَلَيْهِمُ
X
വിധിക്കപ്പെട്ടവര്‍
الْقَتْلُ
X
വധം
إِلَىٰ مَضَاجِعِهِمْۖ
X
അവരുടെ മരണ സ്ഥലങ്ങളിലേക്ക്
وَلِيَبْتَلِيَ اللَّهُ
X
അല്ലാഹു പരീക്ഷിക്കാനും
مَا فِي صُدُورِكُمْ
X
നിങ്ങളുടെ നെഞ്ചുകളിലുള്ളത്
وَلِيُمَحِّصَ
X
ശുദ്ധീകരിക്കാനും
مَا فِي قُلُوبِكُمْۗ
X
നിങ്ങളുടെ ഹൃദയങ്ങളിലുള്ളത്
وَاللَّهُ
X
അല്ലാഹു
عَلِيمٌ
X
നന്നായി അറിയുന്നവനാണ്
بِذَاتِ الصُّدُورِ
X
നെഞ്ചുകളിലുള്ളത്
﴿3:154﴾ مَّا كَانَ اللَّهُ
X
അല്ലാഹുവിന്റെ ചര്യയല്ല
لِيَذَرَ
X
ഉപേക്ഷിക്കുക എന്നത്
الْمُؤْمِنِينَ
X
സത്യവിശ്വാസികളെ
عَلَىٰ مَا أَنتُمْ عَلَيْهِ
X
നിങ്ങള്‍ ഏതൊരവസ്ഥയിലാണോ ഉള്ളത് അതില്‍, നിങ്ങള്‍ ഇന്നുള്ള അവസ്ഥയില്‍
حَتَّىٰ يَمِيزَ
X
വേര്‍തിരിക്കുന്നതു വരെ, വേര്‍തിരിക്കാതെ
الْخَبِيثَ
X
തിയ്യതിനെ, ചീത്തതിനെ
مِنَ الطَّيِّبِۗ
X
നല്ലതില്‍ നിന്ന്
وَمَا كَانَ اللَّهُ لِيُطْلِعَكُمْ
X
അല്ലാഹു നിങ്ങള്‍ക്ക് വെളിപ്പെടുത്തുകയെന്നതും അവന്റ ചര്യയല്ല
عَلَى الْغَيْبِ
X
അഭൗതിക കാര്യങ്ങള്‍
وَلَٰكِنَّ اللَّهَ
X
പക്ഷേ അല്ലാഹു
يَجْتَبِي
X
തെരഞ്ഞെടുക്കുന്നു
مِن رُّسُلِهِ
X
അവന്റെ ദൂതന്‍മാരില്‍നിന്ന്
مَن يَشَاءُۖ
X
അവന്‍ ഇഛിക്കുന്നവരെ
فَآمِنُوا
X
അതിനാല്‍ നിങ്ങള്‍ വിശ്വസിക്കുക
بِاللَّهِ
X
അല്ലാഹുവില്‍
وَرُسُلِهِۚ
X
അവന്റെ ദൂതന്‍മാരിലും
وَإِن تُؤْمِنُوا
X
നിങ്ങള്‍ വിശ്വസിക്കുകയാണെങ്കില്‍
وَتَتَّقُوا
X
നിങ്ങള്‍ സൂക്ഷ്മത പാലിക്കുകയുമാണെങ്കില്‍
فَلَكُمْ
X
അപ്പോള്‍ നിങ്ങള്‍ക്കുണ്ട്
أَجْرٌ
X
പ്രതിഫലം
عَظِيمٌ
X
മഹത്തായ
﴿3:179﴾ وَإِنَّ مِنْ أَهْلِ الْكِتَابِ
X
നിശ്ചയം വേദക്കാരിലുണ്ട്
لَمَن يُؤْمِنُ بِاللَّهِ
X
അല്ലാഹുവില്‍ വിശ്വസിക്കുന്നവര്‍
وَمَا أُنزِلَ إِلَيْكُمْ
X
നിങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും
وَمَا أُنزِلَ إِلَيْهِمْ
X
അവര്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും
خَاشِعِينَ لِلَّهِ
X
അല്ലാഹുവിനോട് ഭയമുള്ളവരായി
لَا يَشْتَرُونَ
X
അവര്‍ വില്‍ക്കുകയില്ല
بِآيَاتِ اللَّهِ
X
അല്ലാഹുവിന്റെ വചനങ്ങളെ
ثَمَنًا
X
വിലക്ക്
قَلِيلًاۗ
X
തുഛമായ
أُولَٰئِكَ
X
അക്കൂട്ടര്‍
لَهُمْ
X
അവര്‍ക്കുണ്ട്
أَجْرُهُمْ
X
അവരുടെ പ്രതിഫലം
عِندَ رَبِّهِمْۗ
X
അവരുടെ (തങ്ങളുടെ) നാഥന്റെ അടുക്കല്‍
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
سَرِيعُ الْحِسَابِ
X
അതിവേഗം കണക്കുനോക്കുന്നവനാണ്
﴿3:199﴾ وَابْتَلُوا
X
നിങ്ങള്‍ പരീക്ഷി(ച്ചുകൊണ്ടിരി)ക്കുക
الْيَتَامَىٰ
X
അനാഥകളെ
حَتَّىٰ إِذَا بَلَغُوا
X
അവര്‍ എത്തുന്നത് വരെ
النِّكَاحَ
X
വിവാഹ(പ്രായം)
فَإِنْ آنَسْتُم
X
അങ്ങനെ നിങ്ങള്‍ കണ്ടാല്‍
مِّنْهُمْ
X
അവരില്‍ നിന്ന്
رُشْدًا
X
തന്റേടം, കാര്യപ്രാപ്തി
فَادْفَعُوا
X
നിങ്ങള്‍ വിട്ടുകൊടുക്കുക
إِلَيْهِمْ
X
അവര്‍ക്ക്
أَمْوَالَهُمْۖ
X
അവരുടെ സ്വത്തുക്കള്‍
وَلَا تَأْكُلُوهَا
X
നിങ്ങള്‍ അത് തിന്നരുത്
إِسْرَافًا
X
ധൂര്‍ത്തടിച്ചും
وَبِدَارًا
X
ധൃതിപിടിച്ചും
أَن يَكْبَرُواۚ
X
അവര്‍ വളര്‍ന്നുവലുതാവുകയാണല്ലോ എന്ന് കരുതി
وَمَن كَانَ غَنِيًّا
X
(സ്വത്ത് കൈകാര്യം ചെയ്യുന്നവന്‍) സമ്പന്നനാണെങ്കില്‍
فَلْيَسْتَعْفِفْۖ
X
അവന്‍ മാന്യത കാണിക്കട്ടെ
وَمَن كَانَ فَقِيرًا
X
അവന്‍ ദരിദ്രനാണെങ്കില്‍
فَلْيَأْكُلْ
X
അവന്‍ തിന്നുകൊള്ളട്ടെ
بِالْمَعْرُوفِۚ
X
ന്യായമായത്
فَإِذَا دَفَعْتُمْ
X
നിങ്ങള്‍ തിരിച്ചേല്‍പിക്കുമ്പോള്‍
إِلَيْهِمْ
X
അവരെ
أَمْوَالَهُمْ
X
അവരുടെ സ്വത്ത്
فَأَشْهِدُوا
X
നിങ്ങള്‍ സാക്ഷി നിര്‍ത്തുക
عَلَيْهِمْۚ
X
അവരുടെ മേല്‍ (അതിന്ന്)
وَكَفَىٰ
X
മതി
بِاللَّهِ
X
അല്ലാഹുതന്നെ
حَسِيبًا
X
കണക്ക് നോക്കുന്നവനായി
﴿4:6﴾ وَالَّذِينَ يُنفِقُونَ
X
ചിലവഴിക്കുന്നവര്‍
أَمْوَالَهُمْ
X
അവരുടെ ധനം
رِئَاءَ النَّاسِ
X
ജനങ്ങളെ കാണിക്കാന്‍ വേണ്ടി
وَلَا يُؤْمِنُونَ
X
വിശ്വസിക്കാത്തവര്‍
بِاللَّهِ
X
അല്ലാഹുവില്‍
وَلَا بِالْيَوْمِ الْآخِرِۗ
X
അന്ത്യദിനത്തിലും
وَمَن
X
ആര്, വല്ലവനും
يَكُنِ الشَّيْطَانُ
X
പിശാച് ആകുന്നുവെങ്കില്‍
لَهُ
X
അവന്റെ
قَرِينًا
X
കൂട്ടാളി
فَسَاءَ
X
അവന്‍(എത്ര)ചീത്തയായിരിക്കുന്നു
قَرِينًا
X
കൂട്ടാളിയാല്‍
﴿4:38﴾ وَمَاذَا
X
എന്താണ്
عَلَيْهِمْ
X
അവരുടെമേല്‍
لَوْ آمَنُوا
X
അവര്‍ വിശ്വസിച്ചെങ്കില്‍
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും
وَأَنفَقُوا
X
അവര്‍ ചെലവഴിക്കുകയും
مِمَّا رَزَقَهُمُ
X
അവര്‍ക്ക് നല്‍കിയതില്‍ നിന്ന്
اللَّهُۚ
X
അല്ലാഹു
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
بِهِمْ
X
അവരെപ്പറ്റി
عَلِيمًا
X
ഏറെ അറിയുന്നവന്‍
﴿4:39﴾ وَاللَّهُ
X
അല്ലാഹു
أَعْلَمُ
X
നന്നായി അറിയുന്നവന്‍
بِأَعْدَائِكُمْۚ
X
നിങ്ങളുടെ എതിരാളികളെപ്പറ്റി
وَكَفَىٰ بِاللَّهِ
X
അല്ലാഹു മതിയായവനാകുന്നു
وَلِيًّا
X
രക്ഷകനായി
وَكَفَىٰ بِاللَّهِ
X
അല്ലാഹു തന്നെ മതിയായവനാകുന്നു
نَصِيرًا
X
സഹായിയായി
﴿4:45﴾ إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يَغْفِرُ
X
പൊറുക്കുകയില്ല
أَن يُشْرَكَ
X
പങ്ക് ചേര്‍ക്കപ്പെടുന്നത്
بِهِ
X
അവനോട്
وَيَغْفِرُ
X
അവന്‍ പൊറുത്തുകൊടുക്കും
مَا دُونَ ذَٰلِكَ
X
അതിന് താഴെയുള്ളത് (അതല്ലാത്തത്)
لِمَن يَشَاءُۚ
X
അവനുദ്ദേശിക്കുന്നവര്‍ക്ക്
وَمَن يُشْرِكْ
X
ആര്‍ പങ്ക്ചേര്‍ക്കുന്നുവോ
بِاللَّهِ
X
അല്ലാഹുവിനോട്
فَقَدِ
X
തീര്‍ച്ചയായും
افْتَرَىٰ
X
അവന്‍ ചമച്ചിരിക്കുന്നു
إِثْمًا
X
കുറ്റം
عَظِيمًا
X
ഭയങ്കരമായ
﴿4:48﴾ يَا أَيُّهَا الَّذِينَ آمَنُوا
X
ഹേ, സത്യവിശ്വാസികളേ
أَطِيعُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുക
وَأَطِيعُوا الرَّسُولَ
X
നിങ്ങള്‍ ദൂതനെയും അനുസരിക്കുക
وَأُولِي الْأَمْرِ
X
കൈകാര്യകര്‍ത്താക്കളെയും
مِنكُمْۖ
X
നിങ്ങളില്‍ നിന്നുള്ള
فَإِن تَنَازَعْتُمْ
X
നിങ്ങള്‍ തമ്മില്‍ തര്‍ക്കിച്ചാല്‍
فِي شَيْءٍ
X
ഒരുകാര്യത്തില്‍
فَرُدُّوهُ
X
അത് നിങ്ങള്‍ മടക്കുക
إِلَى اللَّهِ
X
അല്ലാഹുവിലേക്ക്
وَالرَّسُولِ
X
ദൈവദൂതനിലേക്കും
إِن كُنتُمْ
X
നിങ്ങളാണെങ്കില്‍
تُؤْمِنُونَ
X
നിങ്ങള്‍ വിശ്വസിക്കുന്നവര്‍
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِۚ
X
അന്ത്യദിനത്തിലും
ذَٰلِكَ
X
അതാണ്
خَيْرٌ
X
ഏറ്റവും ഉത്തമം
وَأَحْسَنُ
X
ഏറ്റവും വിശിഷ്ടമായതും
تَأْوِيلًا
X
അന്തിമഫലത്താല്‍
﴿4:59﴾ فَكَيْفَ
X
അപ്പോള്‍ എങ്ങനെ(യായിരിക്കും)
إِذَا أَصَابَتْهُم
X
അവരെ ബാധിച്ചാല്‍
مُّصِيبَةٌ
X
വിന, വിപത്ത്
بِمَا قَدَّمَتْ
X
വരുത്തിവെച്ചത് കാരണം
أَيْدِيهِمْ
X
അവരുടെ കരങ്ങള്‍
ثُمَّ
X
പിന്നെ
جَاءُوكَ
X
അവര്‍ നിന്റെ അടുക്കല്‍ വന്നു
يَحْلِفُونَ
X
അവര്‍ സത്യം ചെയ്യും
بِاللَّهِ
X
അല്ലാഹുവിനെ കൊണ്ട്
إِنْ أَرَدْنَا
X
ഞങ്ങള്‍ ഉദ്ദേശിച്ചിട്ടില്ല
إِلَّا إِحْسَانًا
X
നന്മയല്ലാതെ
وَتَوْفِيقًا
X
അനുരഞ്ജനവും
﴿4:62﴾ ذَٰلِكَ
X
അത്
الْفَضْلُ
X
അനുഗ്രഹം(തന്നെ)
مِنَ اللَّهِۚ
X
അല്ലാഹുവില്‍ നിന്നുള്ള
وَكَفَىٰ بِاللَّهِ
X
അല്ലാഹുതന്നെ മതി
عَلِيمًا
X
എല്ലാം അറിയുന്നവനായി
﴿4:70﴾ مَّا أَصَابَكَ
X
നിന്നെ ബാധിച്ച
مِنْ حَسَنَةٍ
X
ഏത് നന്മയും
فَمِنَ اللَّهِۖ
X
അല്ലാഹുവില്‍ നിന്നുള്ളതാണ്
وَمَا أَصَابَكَ
X
നിന്നെ ബാധിച്ച
مِن سَيِّئَةٍ
X
ഏത് തിന്മയും
فَمِن نَّفْسِكَۚ
X
അത് നിന്നില്‍ നിന്നുള്ളതാണ്
وَأَرْسَلْنَاكَ
X
നാം നിന്നെ അയച്ചിരിക്കുന്നു
لِلنَّاسِ
X
മനുഷ്യര്‍ക്ക് വേണ്ടിയുള്ള
رَسُولًاۚ
X
ദൂതനായി
وَكَفَىٰ
X
മതി
بِاللَّهِ
X
അല്ലാഹു (തന്നെ)
شَهِيدًا
X
സാക്ഷിയായി
﴿4:79﴾ وَيَقُولُونَ
X
അവര്‍ പറയുന്നു
طَاعَةٌ
X
അനുസരണം (ഞങ്ങള്‍ അനുസരണമുള്ളവരാണ്)
فَإِذَا بَرَزُوا
X
എന്നാല്‍ അവര്‍ പിന്തിരിഞ്ഞുപോയാല്‍
مِنْ عِندِكَ
X
നിന്റെ അടുക്കല്‍ നിന്ന്
بَيَّتَ
X
രാത്രിയില്‍ ഗൂഢാലോചന നടത്തുന്നു
طَائِفَةٌ
X
ഒരു വിഭാഗം
مِّنْهُمْ
X
അവരില്‍ നിന്നും
غَيْرَ الَّذِي تَقُولُۖ
X
അവര്‍ പറയുന്നതല്ലാത്തത്
وَاللَّهُ
X
അല്ലാഹു
يَكْتُبُ
X
രേഖപ്പെടുത്തുന്നു
مَا يُبَيِّتُونَۖ
X
അവര്‍ രാത്രിയില്‍ നടത്തുന്ന ഗൂഢാലോചന(യൊക്കെയും)
فَأَعْرِضْ
X
അതിനാല്‍ നീ അവഗണിക്കുക
عَنْهُمْ
X
അവരെ
وَتَوَكَّلْ
X
നീ ഭരമേല്‍പ്പിക്കുക
عَلَى اللَّهِۚ
X
അല്ലാഹുവില്‍
وَكَفَىٰ
X
മതി
بِاللَّهِ
X
അല്ലാഹുതന്നെ
وَكِيلًا
X
ഭരമേല്‍പ്പിക്കപ്പെടുന്നവനായി
﴿4:81﴾ إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يَغْفِرُ
X
അവന്‍ പൊറുക്കുകയില്ല
أَن يُشْرَكَ
X
പങ്ക് ചേര്‍ക്കപ്പെടുന്നത്
بِهِ
X
അവനോട്, അവനില്‍
وَيَغْفِرُ
X
അവന്‍ പൊറുത്തുകൊടുക്കും
مَا دُونَ ذَٰلِكَ
X
അതൊഴിച്ചുള്ളത്
لِمَن يَشَاءُۚ
X
അവന്‍ ഇഛിക്കുന്നവര്‍ക്ക്
وَمَن يُشْرِكْ
X
ആരെങ്കിലും പങ്ക് ചേര്‍ത്താല്‍
بِاللَّهِ
X
അല്ലാഹുവില്‍
فَقَدْ ضَلَّ
X
തീര്‍ച്ചയായും അവന്‍ വഴിപിഴച്ചു
ضَلَالًا
X
വഴികേട്
بَعِيدًا
X
വിദൂരമായ
﴿4:116﴾ وَلِلَّهِ
X
അല്ലാഹുവിന്റേതാണ്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِۚ
X
ഭൂമിയിലുള്ളതും
وَكَفَىٰ
X
എത്രയും മതിയായിരിക്കുന്നു
بِاللَّهِ
X
അല്ലാഹു
وَكِيلًا
X
കൈകാര്യകര്‍ത്താവായി
﴿4:132﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
آمِنُوا
X
നിങ്ങള്‍ വിശ്വസിക്കുക
بِاللَّهِ
X
അല്ലാഹുവില്‍
وَرَسُولِهِ
X
അവന്റെ ദൂതനിലും
وَالْكِتَابِ
X
വേദപുസ്തകത്തിലും
الَّذِي نَزَّلَ
X
അവന്‍ അവതരിപ്പിച്ച
عَلَىٰ رَسُولِهِ
X
തന്റെ ദൂതന്
وَالْكِتَابِ
X
വേദങ്ങളിലും
الَّذِي أَنزَلَ
X
അവന്‍ അവതരിപ്പിച്ച
مِن قَبْلُۚ
X
മുമ്പ്
وَمَن يَكْفُرْ
X
ആര്‍ അവിശ്വസിക്കുന്നുവോ
بِاللَّهِ
X
അല്ലാഹുവിലും
وَمَلَائِكَتِهِ
X
അവന്റെ മലക്കുകളിലും
وَكُتُبِهِ
X
അവന്റെ വേദങ്ങളിലും
وَرُسُلِهِ
X
അവന്റെ ദൂതന്മാരിലും
وَالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും
فَقَدْ ضَلَّ
X
തീര്‍ച്ചയായും അവന്‍ പിഴച്ചിരിക്കുന്നു
ضَلَالًا
X
പിഴക്കല്‍
بَعِيدًا
X
വിദൂരമായ
﴿4:136﴾ إِلَّا الَّذِينَ تَابُوا
X
പശ്ചാതപിച്ചവരൊഴികെ
وَأَصْلَحُوا
X
സ്വയം സംസ്കരിച്ചവരും
وَاعْتَصَمُوا بِاللَّهِ
X
അല്ലാഹുവിനെ മുറുകെപിടിച്ചവരും
وَأَخْلَصُوا
X
നിഷ്കളങ്കമാക്കിയവരും
دِينَهُمْ
X
അവരുടെ അനുസരണം, സമര്‍പ്പണം
لِلَّهِ
X
അല്ലാഹുവിന്
فَأُولَٰئِكَ
X
അവര്‍
مَعَ الْمُؤْمِنِينَۖ
X
സത്യവിശ്വാസികളോടൊപ്പമാണ്
وَسَوْفَ
X
പിന്നീട്
يُؤْتِ
X
നല്‍കും
اللَّهُ
X
അല്ലാഹു
الْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്ക്
أَجْرًا
X
പ്രതിഫലം
عَظِيمًا
X
മഹത്തായ
﴿4:146﴾ إِنَّ الَّذِينَ يَكْفُرُونَ
X
തീര്‍ച്ചയായും നിഷേധിക്കുന്നവര്‍
بِاللَّهِ
X
അല്ലാഹുവിനെ
وَرُسُلِهِ
X
അവന്റെ ദൂതന്മാരെയും
وَيُرِيدُونَ
X
അവര്‍ ഉദ്ദേശിക്കുകയും ചെയ്യുന്നു
أَن يُفَرِّقُوا
X
വിവേചനം കല്‍പിക്കാന്‍
بَيْنَ اللَّهِ وَرُسُلِهِ
X
അല്ലാഹുവിനും അവന്റെ ദൂതന്‍മാര്‍ക്കുമിടയില്‍
وَيَقُولُونَ
X
അവര്‍ പറയുന്നു
نُؤْمِنُ
X
ഞങ്ങള്‍ വിശ്വസിക്കുന്നു
بِبَعْضٍ
X
ചിലരെ
وَنَكْفُرُ
X
ഞങ്ങള്‍ നിഷേധിക്കുന്നു
بِبَعْضٍ
X
ചിലരെ
وَيُرِيدُونَ
X
അവര്‍ ഉദ്ദേശിക്കുന്നു
أَن يَتَّخِذُوا
X
സ്വീകരിക്കാന്‍
بَيْنَ ذَٰلِكَ
X
അതിന് ഇടയില്‍
سَبِيلًا
X
ഒരു മാര്‍ഗം
﴿4:150﴾ وَالَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍
بِاللَّهِ
X
അല്ലാഹുവില്‍
وَرُسُلِهِ
X
അവന്റെ ദൂതന്‍മാരിലും
وَلَمْ يُفَرِّقُوا
X
അവര്‍ വിവേചനം കാണിച്ചിട്ടുമില്ല
بَيْنَ أَحَدٍ مِّنْهُمْ
X
അവരില്‍ ആര്‍ക്കിടയിലും
أُولَٰئِكَ
X
അവര്‍
سَوْفَ يُؤْتِيهِمْ
X
പിന്നീട് അവന്‍ അവര്‍ക്ക് നല്‍കും
أُجُورَهُمْۗ
X
അവരുടെ പ്രതിഫലം
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
غَفُورًا
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمًا
X
പരമദയാലുവും
﴿4:152﴾ لَّٰكِنِ
X
എന്നാല്‍
الرَّاسِخُونَ
X
അടിയുറച്ചവര്‍
فِي الْعِلْمِ
X
ജ്ഞാനത്തില്‍
مِنْهُمْ
X
അവരില്‍ നിന്നുള്ള
وَالْمُؤْمِنُونَ
X
സത്യവിശ്വാസികളും
يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നു
بِمَا أُنزِلَ إِلَيْكَ
X
നിനക്ക് അവതരിക്കപ്പെട്ടതില്‍
وَمَا أُنزِلَ مِن قَبْلِكَۚ
X
നിനക്ക് മുമ്പ് അവതരിക്കപ്പെട്ടതിലും
وَالْمُقِيمِينَ الصَّلَاةَۚ
X
നമസ്കാരം നിലനിര്‍ത്തുന്നവരും
وَالْمُؤْتُونَ الزَّكَاةَ
X
സകാത്ത് നല്‍കുന്നവരും
وَالْمُؤْمِنُونَ بِاللَّهِ
X
അല്ലാഹുവില്‍ വിശ്വസിക്കുന്നവരും
وَالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും
أُولَٰئِكَ
X
അവര്‍, അക്കൂട്ടര്‍
سَنُؤْتِيهِمْ
X
നാം അവര്‍ക്ക് നല്‍കും
أَجْرًا
X
പ്രതിഫലം
عَظِيمًا
X
മഹത്തായ
﴿4:162﴾ لَّٰكِنِ اللَّهُ
X
എന്നാല്‍ അല്ലാഹു
يَشْهَدُ
X
സാക്ഷ്യം വഹിക്കുന്നുണ്ട്
بِمَا أَنزَلَ
X
അവന്‍ ഇറക്കിയതിന്
إِلَيْكَۖ
X
നിനക്ക്
أَنزَلَهُ
X
അവന്‍ അത് ഇറക്കിയിരിക്കുന്നു
بِعِلْمِهِۖ
X
അവന്റെ അറിവിന്റെ അടിസ്ഥാനത്തില്‍
وَالْمَلَائِكَةُ
X
മലക്കുകളും
يَشْهَدُونَۚ
X
സാക്ഷ്യം വഹിക്കുന്നു
وَكَفَىٰ
X
മതി
بِاللَّهِ
X
അല്ലാഹു തന്നെ
شَهِيدًا
X
സാക്ഷിയായി
﴿4:166﴾ يَا أَهْلَ الْكِتَابِ
X
വേദക്കാരേ
لَا تَغْلُوا
X
നിങ്ങള്‍ അതിര് കവിയരുത്
فِي دِينِكُمْ
X
നിങ്ങളുടെ മതകാര്യത്തില്‍
وَلَا تَقُولُوا
X
നിങ്ങള്‍ പറയരുത്
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
إِلَّا الْحَقَّۚ
X
സത്യമല്ലാതെ
إِنَّمَا الْمَسِيحُ
X
തീര്‍ച്ചയായും മസീഹ്
عِيسَى ابْنُ مَرْيَمَ
X
മര്‍യമിന്റെ പുത്രന്‍ ഈസാ
رَسُولُ اللَّهِ
X
അല്ലാഹുവിന്റെ ദൂതനാണ്
وَكَلِمَتُهُ
X
അവന്റെ വചനവും
أَلْقَاهَا
X
അവന്‍ ഇത് ഇട്ടുകൊടുത്തിരിക്കുന്നു
إِلَىٰ مَرْيَمَ
X
മര്‍യമിലേക്ക്
وَرُوحٌ
X
ഒരാത്മാവും
مِّنْهُۖ
X
അവന്‍ങ്കല്‍ നിന്നുള്ള
فَآمِنُوا
X
അതിനാല്‍ നിങ്ങള്‍ വിശ്വസിക്കുക
بِاللَّهِ
X
അല്ലാഹുവില്‍
وَرُسُلِهِۖ
X
അവന്റെ ദൂതന്‍മാരിലും
وَلَا تَقُولُوا
X
നിങ്ങള്‍ പറയരുത്
ثَلَاثَةٌۚ
X
ത്രിത്വം (എന്നവാക്ക്)
انتَهُوا
X
നിങ്ങള്‍ (അത്) അവസാനിപ്പിക്കുക
خَيْرًا
X
ഉത്തമം (അതാണ് )
لَّكُمْۚ
X
നിങ്ങള്‍ക്ക്
إِنَّمَا اللَّهُ
X
നിശ്ചയമായും അല്ലാഹു
إِلَٰهٌ
X
ദൈവമാകുന്നു
وَاحِدٌۖ
X
ഏകന്‍
سُبْحَانَهُ
X
അവന്‍ എത്ര പരിശുദ്ധന്‍
أَن يَكُونَ لَهُ
X
അവന് ഉണ്ടാകുന്നതില്‍ നിന്ന്
وَلَدٌۘ
X
ഒരു പുത്രന്‍
لَّهُ
X
അവനുള്ളതാണ്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِۗ
X
ഭൂമിയിലുള്ളതും
وَكَفَىٰ بِاللَّهِ
X
അല്ലാഹു തന്നെ മതി
وَكِيلًا
X
കൈകാര്യകര്‍ത്താവായി
﴿4:171﴾ فَأَمَّا الَّذِينَ آمَنُوا
X
അതിനാല്‍ വിശ്വസിച്ചവര്‍
بِاللَّهِ
X
അല്ലാഹുവില്‍
وَاعْتَصَمُوا بِهِ
X
മുറുകെപിടിച്ചവരും
فَسَيُدْخِلُهُمْ
X
അവരെ അവന്‍ പ്രവേശിപ്പിക്കും
فِي رَحْمَةٍ
X
കാരുണ്യത്തില്‍
مِّنْهُ
X
അവന്റെ
وَفَضْلٍ
X
അനുഗ്രഹത്തിലും
وَيَهْدِيهِمْ
X
അവരെ അവന്‍ നയിക്കും
إِلَيْهِ
X
തന്നിലേക്ക്
صِرَاطًا
X
പാതയില്‍
مُّسْتَقِيمًا
X
ചൊവ്വായ
﴿4:175﴾ وَيَقُولُ
X
(അന്നേരം) പറയും
الَّذِينَ آمَنُوا
X
സത്യവിശ്വാസികള്‍
أَهَٰؤُلَاءِ
X
ഇക്കൂട്ടര്‍ തന്നെയാണോ
الَّذِينَ أَقْسَمُوا
X
ആണയിട്ടു പറഞ്ഞിരുന്നവര്‍
بِاللَّهِ
X
അല്ലാഹുവിന്റെ പേരില്‍
جَهْدَ أَيْمَانِهِمْۙ
X
ബലമായ സത്യമായിട്ട്
إِنَّهُمْ
X
നിശ്ചയം അവര്‍
لَمَعَكُمْۚ
X
നിങ്ങളോടൊപ്പംതന്നെയാണെന്ന്
حَبِطَتْ
X
പാഴായിരിക്കുന്നു
أَعْمَالُهُمْ
X
അവരുടെ പ്രവര്‍ത്തനങ്ങള്‍
فَأَصْبَحُوا
X
അങ്ങനെ അവര്‍ ആയിരിക്കുന്നു
خَاسِرِينَ
X
നഷ്ടം സംഭവിച്ചവര്‍
﴿5:53﴾ قُلْ
X
നീ പറയുക(ചോദിക്കുക)
يَا أَهْلَ الْكِتَابِ
X
വേദക്കാരേ
هَلْ تَنقِمُونَ
X
നിങ്ങള്‍ വിരോധം പുലര്‍ത്തുന്നുണ്ടോ?
مِنَّا
X
ഞങ്ങളോട്
إِلَّا أَنْ آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചതിന് അല്ലാതെ
بِاللَّهِ
X
അല്ലാഹുവില്‍
وَمَا أُنزِلَ
X
അവതരിപ്പിക്കപ്പെട്ടതിലും
إِلَيْنَا
X
ഞങ്ങള്‍ക്ക്
وَمَا أُنزِلَ
X
അവതരിപ്പിക്കപ്പെട്ടതിലും
مِن قَبْلُ
X
മുമ്പ്
وَأَنَّ أَكْثَرَكُمْ
X
നിങ്ങളിലേറെപേരും ആയതിനാലും
فَاسِقُونَ
X
അധര്‍മകാരികള്‍
﴿5:59﴾ إِنَّ الَّذِينَ آمَنُوا
X
നിശ്ചയം വിശ്വസിച്ചവര്‍
وَالَّذِينَ هَادُوا
X
ജൂതരായവരും
وَالصَّابِئُونَ
X
സാബികളും
وَالنَّصَارَىٰ
X
ക്രിസ്ത്യാനികളും (അവരാരുമാകട്ടെ)
مَنْ
X
യാതൊരുവന്‍
آمَنَ
X
അവന്‍ വിശ്വസിച്ചു
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും
وَعَمِلَ
X
അവന്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
صَالِحًا
X
സല്‍കര്‍മം
فَلَا خَوْفٌ
X
എങ്കില്‍ പേടിക്കേണ്ടതില്ല
عَلَيْهِمْ
X
അവര്‍ക്ക്
وَلَا هُمْ يَحْزَنُونَ
X
അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല
﴿5:69﴾ لَقَدْ كَفَرَ
X
ഉറപ്പായും സത്യനിഷേധിയായിരിക്കുന്നു
الَّذِينَ قَالُوا
X
പറഞ്ഞവര്‍
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
هُوَ
X
അവന്‍
الْمَسِيحُ ابْنُ مَرْيَمَۖ
X
മര്‍യമിന്റെ മകന്‍ മസീഹ് ആണെന്ന്
وَقَالَ
X
എന്നാല്‍ പറഞ്ഞു
الْمَسِيحُ
X
മസീഹ്
يَا بَنِي إِسْرَائِيلَ
X
ഇസ്രയേല്‍ മക്കളേ
اعْبُدُوا
X
നിങ്ങള്‍ വഴിപ്പെടുക
اللَّهَ
X
അല്ലാഹുവിന്
رَبِّي
X
എന്റെ നാഥനായ
وَرَبَّكُمْۖ
X
നിങ്ങളുടെയും നാഥനായ
إِنَّهُ
X
നിശ്ചയം ആരെങ്കിലും
مَن يُشْرِكْ
X
അവന്‍ പങ്ക്ചേര്‍ക്കുന്നു(വെങ്കില്‍)
بِاللَّهِ
X
അല്ലാഹുവില്‍
فَقَدْ حَرَّمَ اللَّهُ
X
തീര്‍ച്ചയായും അല്ലാഹു നിഷിദ്ധമാക്കിയിരിക്കുന്നു
عَلَيْهِ
X
അവന്
الْجَنَّةَ
X
സ്വര്‍ഗം
وَمَأْوَاهُ
X
അവന്റെ വാസസ്ഥലം
النَّارُۖ
X
നരകമാണ്
وَمَا لِلظَّالِمِينَ
X
അക്രമികള്‍ക്ക് ഇല്ല
مِنْ أَنصَارٍ
X
സഹായികളാരും
﴿5:72﴾ وَلَوْ كَانُوا يُؤْمِنُونَ
X
അവര്‍ വിശ്വസിച്ചിരുന്നെങ്കില്‍
بِاللَّهِ
X
അല്ലാഹുവില്‍
وَالنَّبِيِّ
X
പ്രവാചകനിലും
وَمَا أُنزِلَ
X
അവതരിപ്പിക്കപ്പെട്ടതിലും
إِلَيْهِ
X
അദ്ദേഹത്തിന്
مَا اتَّخَذُوهُمْ
X
അവരവരെ ആക്കുമായിരുന്നില്ല
أَوْلِيَاءَ
X
രക്ഷാധികാരികള്‍
وَلَٰكِنَّ
X
എന്നാല്‍
كَثِيرًا
X
ഏറെപേരും
مِّنْهُمْ
X
അവരിലെ
فَاسِقُونَ
X
ധിക്കാരികളാകുന്നു
﴿5:81﴾ وَمَا لَنَا لَا نُؤْمِنُ
X
ഞങ്ങളെന്തിന് വിശ്വസിക്കാതിരിക്കണം
بِاللَّهِ
X
അല്ലാഹുവില്‍
وَمَا جَاءَنَا
X
ഞങ്ങള്‍ക്ക് വന്നെത്തിയതിലും
مِنَ الْحَقِّ
X
സത്യത്തില്‍നിന്ന്
وَنَطْمَعُ
X
ഞങ്ങള്‍ ആഗ്രഹിക്കുകയും ചെയ്യുന്നു
أَن يُدْخِلَنَا
X
ഞങ്ങളെ പ്രവേശിപ്പിക്കാന്‍(സ്വര്‍ഗത്തില്‍)
رَبُّنَا
X
ഞങ്ങളുടെ നാഥന്‍
مَعَ
X
കൂടെ
الْقَوْمِ
X
ജനതയുടെ
الصَّالِحِينَ
X
സച്ചരിതരായ
﴿5:84﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
شَهَادَةُ
X
സാക്ഷ്യം
بَيْنِكُمْ
X
നിങ്ങള്‍ക്കിടയില്‍
إِذَا حَضَرَ
X
ആസന്നമായാല്‍
أَحَدَكُمُ
X
നിങ്ങളിലൊരാള്‍ക്ക്
الْمَوْتُ
X
മരണം
حِينَ الْوَصِيَّةِ
X
ഒസ്യത്തിന്റെ സമയത്ത്
اثْنَانِ
X
രണ്ടാളുകളാണ്/രണ്ടുപേരുടെ സാക്ഷ്യമാണ്
ذَوَا عَدْلٍ
X
നീതിമാന്മാരായ
مِّنكُمْ
X
നിങ്ങളിലെ
أَوْ آخَرَانِ
X
അല്ലെങ്കില്‍ മറ്റുരണ്ടുപേര്‍
مِنْ غَيْرِكُمْ
X
നിങ്ങളല്ലാത്തവരില്‍പെട്ട
إِنْ أَنتُمْ ضَرَبْتُمْ
X
നിങ്ങള്‍ യാത്രചെയ്താല്‍
فِي الْأَرْضِ
X
ഭൂമിയില്‍
فَأَصَابَتْكُم
X
അപ്പോള്‍ നിങ്ങളെ ബാധിച്ചു
مُّصِيبَةُ
X
വിപത്ത്
الْمَوْتِۚ
X
മരണത്തിന്റെ
تَحْبِسُونَهُمَا
X
നിങ്ങള്‍ അവരിരുവരെയും തടഞ്ഞുവെക്കണം
مِن بَعْدِ
X
ശേഷം
الصَّلَاةِ
X
നമസ്കാരത്തിന്റെ
فَيُقْسِمَانِ
X
അപ്പോള്‍ അവരിരുവരും സത്യംചെയ്യട്ടെ
بِاللَّهِ
X
അല്ലാഹുവിന്റെപേരില്‍
إِنِ ارْتَبْتُمْ
X
നിങ്ങള്‍ സംശയിച്ചാല്‍
لَا نَشْتَرِي
X
ഞങ്ങള്‍ വാങ്ങുകയില്ല
بِهِ
X
ഇതിനുപകരം
ثَمَنًا
X
ഒരു വിലയും
وَلَوْ كَانَ
X
ആയിരുന്നാല്‍പോലും
ذَا قُرْبَىٰۙ
X
കുടുംബബന്ധം, രക്തബന്ധം ഉള്ളവന്‍
وَلَا نَكْتُمُ
X
ഞങ്ങള്‍ ഒളിപ്പിച്ചുവെക്കുകയുമില്ല
شَهَادَةَ
X
സാക്ഷ്യത്തെ
اللَّهِ
X
അല്ലാഹുവിനുവേണ്ടിയുള്ള
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
إِذًا
X
എങ്കില്‍(അങ്ങനെ ചെയ്താല്‍)
لَّمِنَ الْآثِمِينَ
X
പാപികളില്‍പെട്ടവരാകുന്നു
﴿5:106﴾ فَإِنْ عُثِرَ عَلَىٰ
X
ഇനി വെളിപ്പെട്ടാല്‍
أَنَّهُمَا
X
തീര്‍ച്ചയായും അവരിരുവരും
اسْتَحَقَّا
X
അവരിരുവരും അര്‍ഹരായിരിക്കുന്നു
إِثْمًا
X
കുറ്റത്തിന്
فَآخَرَانِ
X
അപ്പോള്‍ മറ്റുരണ്ടുപേര്‍
يَقُومَانِ
X
അവരിരുവരും നില്‍ക്കണം
مَقَامَهُمَا
X
അവരിരുവരുടെയും സ്ഥാനത്ത്
مِنَ الَّذِينَ
X
ഒരു കൂട്ടരില്‍നിന്ന്
اسْتَحَقَّ
X
സാക്ഷ്യം ബാധകമായിരിക്കുന്നു
عَلَيْهِمُ
X
അവര്‍ക്കെതിരെ
الْأَوْلَيَانِ
X
ഏറ്റം അടുത്ത ബന്ധമുള്ള രണ്ടുപേര്‍
فَيُقْسِمَانِ
X
എന്നിട്ട് അവരിരുവരും സത്യംചെയ്തു പറയണം
بِاللَّهِ
X
അല്ലാഹുവിന്റെ പേരില്‍
لَشَهَادَتُنَا
X
ഉറപ്പായും ഞങ്ങളുടെ സാക്ഷ്യമാണ്
أَحَقُّ
X
ഏറ്റം സത്യസന്ധമായിട്ടുള്ളത്
مِن شَهَادَتِهِمَا
X
ഇവരിരുവരുടെ സാക്ഷ്യത്തെക്കാള്‍
وَمَا اعْتَدَيْنَا
X
ഞങ്ങള്‍(പരിധി)ലംഘിച്ചിട്ടില്ല
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
إِذًا
X
എങ്കില്‍
لَّمِنَ الظَّالِمِينَ
X
അക്രമികളില്‍പെട്ടവരാകുന്നു
﴿5:107﴾ وَكَيْفَ
X
എങ്ങനെ
أَخَافُ
X
ഞാന്‍ പേടിക്കും
مَا أَشْرَكْتُمْ
X
നിങ്ങള്‍(അല്ലാഹുവിന്)പങ്കാളിയാക്കിയവയെ
وَلَا تَخَافُونَ
X
നിങ്ങളാകട്ടെ ഭയപ്പെടുന്നില്ല
أَنَّكُمْ
X
തീര്‍ച്ചയായും നിങ്ങളാണെന്ന്
أَشْرَكْتُم
X
നിങ്ങള്‍ പങ്കാളിയാക്കി
بِاللَّهِ
X
അല്ലാഹുവില്‍
مَا
X
ചിലതിനെ
لَمْ يُنَزِّلْ
X
അല്ലാഹു അവതരിപ്പിച്ചിട്ടില്ല
بِهِ
X
അതിനെക്കുറിച്ച്
عَلَيْكُمْ
X
നിങ്ങള്‍ക്ക്
سُلْطَانًاۚ
X
ഒരു തെളിവും
فَأَيُّ
X
അപ്പോള്‍ ആരാണ്
الْفَرِيقَيْنِ
X
ഇരുവിഭാഗങ്ങളില്‍
أَحَقُّ
X
കൂടുതല്‍ അര്‍ഹര്‍
بِالْأَمْنِۖ
X
നിര്‍ഭയത്വത്തിന്
إِن كُنتُمْ
X
നിങ്ങള്‍ ആണെങ്കില്‍
تَعْلَمُونَ
X
നിങ്ങളറിയുന്നു
﴿6:81﴾ وَأَقْسَمُوا
X
അവര്‍ സത്യംചെയ്തു
بِاللَّهِ
X
അല്ലാഹുവിന്റെ പേരില്‍
جَهْدَ أَيْمَانِهِمْ
X
തങ്ങളെക്കൊണ്ടാവുംവിധം ഉറപ്പിച്ചു സത്യമായിട്ട്
لَئِن جَاءَتْهُمْ
X
തങ്ങള്‍ക്ക് വന്നെത്തിയാല്‍
آيَةٌ
X
ദൃഷ്ടാന്തം
لَّيُؤْمِنُنَّ
X
തങ്ങള്‍ വിശ്വസിക്കുകതന്നെ ചെയ്യുമെന്ന്
بِهَاۚ
X
അതില്‍
قُلْ
X
നീ പറയുക
إِنَّمَا
X
നിശ്ചയമായും
الْآيَاتُ
X
ദൃഷ്ടാന്തങ്ങള്‍
عِندَ اللَّهِۖ
X
അല്ലാഹുവിന്റെ അധീനതയിലാകുന്നു
وَمَا يُشْعِرُكُمْ
X
നിങ്ങള്‍ക്കെന്തറിയാം?
أَنَّهَا
X
തീര്‍ച്ചയായും അവ
إِذَا جَاءَتْ
X
അവ വന്നുകിട്ടിയാല്‍
لَا يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുകയില്ലെന്ന്
﴿6:109﴾ قُلْ
X
നീ പറയുക
إِنَّمَا
X
മാത്രമാണ്
حَرَّمَ
X
നിഷിദ്ധമാക്കി
رَبِّيَ
X
എന്റെ നാഥന്‍
الْفَوَاحِشَ
X
നീചവൃത്തികള്‍
مَا ظَهَرَ
X
പരസ്യമായത്
مِنْهَا
X
അവയിലെ
وَمَا بَطَنَ
X
രഹസ്യമായതും
وَالْإِثْمَ
X
കുറ്റകൃത്യവും
وَالْبَغْيَ
X
അതിക്രമവും
بِغَيْرِ
X
ഇല്ലാതെയുള്ള
الْحَقِّ
X
ന്യായം
وَأَن تُشْرِكُوا
X
നിങ്ങള്‍ പങ്കുചേര്‍ക്കുന്നതും
بِاللَّهِ
X
അല്ലാഹുവില്‍
مَا لَمْ يُنَزِّلْ بِهِ
X
അവന്‍ ഇറക്കിത്തരാത്തതിനെ
سُلْطَانًا
X
ഒരു തെളിവും
وَأَن تَقُولُوا
X
നിങ്ങള്‍ പറഞ്ഞുണ്ടാക്കലും
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
مَا لَا تَعْلَمُونَ
X
നിങ്ങള്‍ക്കറിയാത്തത്
﴿7:33﴾ قَالَ مُوسَىٰ
X
മൂസാ പറഞ്ഞു
لِقَوْمِهِ
X
തന്റെ ജനതയോട്
اسْتَعِينُوا
X
നിങ്ങള്‍ സഹായം തേടുക
بِاللَّهِ
X
അല്ലാഹുവോട്
وَاصْبِرُواۖ
X
നിങ്ങള്‍ ക്ഷമിക്കുകയും ചെയ്യുക
إِنَّ الْأَرْضَ
X
തീര്‍ച്ചയായും ഭൂമി
لِلَّهِ
X
അല്ലാഹുവിന്റെതാണ്
يُورِثُهَا
X
അവന്‍ അതിന്റെ അവകാശിയാക്കും
مَن يَشَاءُ
X
അവന്‍ ഇച്ഛിക്കുന്നവരെ
مِنْ عِبَادِهِۖ
X
തന്റെ ദാസന്‍മാരില്‍ നിന്ന്
وَالْعَاقِبَةُ
X
അന്തിമ വിജയം
لِلْمُتَّقِينَ
X
ഭക്തന്‍മാര്‍ക്കാണ്
﴿7:128﴾ قُلْ
X
നീ പറയുക
يَا أَيُّهَا النَّاسُ
X
മനുഷ്യരേ
إِنِّي
X
തീര്‍ച്ചയായും ഞാന്‍
رَسُولُ اللَّهِ
X
അല്ലാഹുവിന്റെ ദൂതനാണ്
إِلَيْكُمْ
X
നിങ്ങളിലേക്കുള്ള
جَمِيعًا
X
എല്ലാവരിലേക്കും
الَّذِي
X
യാതൊരുവന്‍
لَهُ
X
അവന്നാണ്
مُلْكُ
X
ആധിപത്യം
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِۖ
X
ഭൂമിയുടെയും
لَا إِلَٰهَ
X
ഇല്ല ദൈവം
إِلَّا هُوَ
X
അവനല്ലാതെ
يُحْيِي
X
അവന്‍ ജീവിപ്പിക്കുന്നു
وَيُمِيتُۖ
X
അവന്‍ മരിപ്പിക്കുകയും ചെയ്യുന്നു
فَآمِنُوا
X
അതിനാല്‍ നിങ്ങള്‍ വിശ്വസിക്കുക
بِاللَّهِ
X
അല്ലാഹുവില്‍
وَرَسُولِهِ
X
അവന്റെ ദൂതനിലും
النَّبِيِّ
X
അഥവാ പ്രവാചകനില്‍
الْأُمِّيِّ
X
നിരക്ഷരനായ
الَّذِي
X
യാതൊരുവന്‍
يُؤْمِنُ
X
അദ്ദേഹം വിശ്വസിക്കുന്നു
بِاللَّهِ
X
അല്ലാഹുവില്‍
وَكَلِمَاتِهِ
X
അവന്റെ വചനങ്ങളിലും
وَاتَّبِعُوهُ
X
അദ്ദേഹത്തെ നിങ്ങള്‍ പിന്‍പറ്റുകയും ചെയ്യുക
لَعَلَّكُمْ
X
നിങ്ങള്‍ ആയേക്കാം
تَهْتَدُونَ
X
നിങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കുന്നു
﴿7:158﴾ وَإِمَّا يَنزَغَنَّكَ
X
നിന്നെ ബാധിക്കുകയാണെങ്കില്‍
مِنَ الشَّيْطَانِ
X
പിശാചില്‍ നിന്നുള്ള
نَزْغٌ
X
വല്ല ദുര്‍ബോധനവും
فَاسْتَعِذْ
X
നീ ശരണം തേടുക
بِاللَّهِۚ
X
അല്ലാഹുവില്‍
إِنَّهُ
X
തീര്‍ച്ചയായും അവന്‍
سَمِيعٌ
X
എല്ലാം കേള്‍ക്കുന്നവനാണ്
عَلِيمٌ
X
എല്ലാം അറിയുന്നവനും
﴿7:200﴾ وَاعْلَمُوا
X
നിങ്ങളറിയുക
أَنَّمَا غَنِمْتُم
X
യുദ്ധമുതലായി നിങ്ങള്‍ നേടിയെടുത്തത്
مِّن شَيْءٍ
X
ഏത് വസ്തുവും
فَأَنَّ لِلَّهِ
X
തീര്‍ച്ചയായും അല്ലാഹുവിനുള്ളതാണ്
خُمُسَهُ
X
അതിന്റെ അഞ്ചിലൊന്ന്
وَلِلرَّسُولِ
X
ദൂതനും
وَلِذِي
X
ഉള്ളവര്‍ക്കും
الْقُرْبَىٰ
X
കുടുംബ ബന്ധം
وَالْيَتَامَىٰ
X
അനാഥകള്‍ക്കും
وَالْمَسَاكِينِ
X
അഗതികള്‍ക്കും
وَابْنِ السَّبِيلِ
X
യാത്രക്കാര്‍ക്കും
إِن كُنتُمْ
X
നിങ്ങളെങ്കില്‍
آمَنتُم
X
നിങ്ങള്‍ വിശ്വസിച്ചു
بِاللَّهِ
X
അല്ലാഹുവില്‍
وَمَا أَنزَلْنَا
X
നാം ഇറക്കിക്കൊടുത്തതിലും
عَلَىٰ عَبْدِنَا
X
നമ്മുടെ ദാസന്
يَوْمَ
X
നാളില്‍
الْفُرْقَانِ
X
സത്യാസത്യവിവേചനത്തിന്റെ
يَوْمَ
X
ദിവസത്തില്‍
الْتَقَى
X
ഏറ്റുമുട്ടി
الْجَمْعَانِۗ
X
ഇരു സംഘങ്ങള്‍
وَاللَّهُ
X
അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرٌ
X
കഴിവുറ്റവനാണ്
﴿8:41﴾ إِنَّمَا يَعْمُرُ
X
തീര്‍ച്ചയായും പരിപാലിക്കേണ്ടത്
مَسَاجِدَ اللَّهِ
X
അല്ലാഹുവിന്റെ പള്ളികള്‍
مَنْ آمَنَ
X
വിശ്വസിച്ചവര്‍ മാത്രമാണ്
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും
وَأَقَامَ
X
നിഷ്ഠയോടെ നിര്‍വ്വഹിച്ചവരും
الصَّلَاةَ
X
നമസ്കാരം
وَآتَى
X
നല്‍കിയവരും
الزَّكَاةَ
X
സകാത്ത്
وَلَمْ يَخْشَ
X
ഭയപ്പെടാതിരിക്കുകയും
إِلَّا اللَّهَۖ
X
അല്ലാഹുവിനെയല്ലാതെ
فَعَسَىٰ أُولَٰئِكَ
X
അവരായേക്കാം
أَن يَكُونُوا مِنَ الْمُهْتَدِينَ
X
നേര്‍വഴി പ്രാപിക്കുന്നവരില്‍പ്പെട്ടവര്‍
﴿9:18﴾ أَجَعَلْتُمْ
X
നിങ്ങള്‍ ആക്കിയോ
سِقَايَةَ
X
വെള്ളം കുടിക്കാന്‍ കൊടുക്കുന്നത്
الْحَاجِّ
X
തീര്‍ഥാടകന്ന്
وَعِمَارَةَ
X
പരിപാലിക്കുന്നതും
الْمَسْجِدِ الْحَرَامِ
X
മസ്ജിദുല്‍ ഹറാം
كَمَنْ آمَنَ
X
വിശ്വസിച്ചവന്റെ പ്രവര്‍ത്തനം പോലെ
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും
وَجَاهَدَ
X
സമരം നടത്തിയവന്റെയും
فِي سَبِيلِ اللَّهِۚ
X
അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍
لَا يَسْتَوُونَ
X
അവര്‍ ഒരുപോലെയാവുകയില്ല
عِندَ اللَّهِۗ
X
അല്ലാഹുവിന്റെയടുക്കല്‍
وَاللَّهُ
X
അല്ലാഹു
لَا يَهْدِي
X
നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ الظَّالِمِينَ
X
അക്രമികളായ ജനത്തെ
﴿9:19﴾ قَاتِلُوا
X
നിങ്ങള്‍ യുദ്ധം ചെയ്യുക
الَّذِينَ لَا يُؤْمِنُونَ
X
വിശ്വസിക്കാത്തവരോട്
﴿9:29﴾