Repeated Words in Quran

< >
Total Found : 4
بِئْسَمَا اشْتَرَوْا
X
അവര്‍ വാങ്ങിയത് എത്രചീത്ത
بِهِ
X
അതിന് പകരം
أَنفُسَهُمْ
X
സ്വന്തത്തെ
أَن يَكْفُرُوا
X
അതായത് അവര്‍ നിഷേധിച്ചത്
بِمَا أَنزَلَ اللَّهُ
X
അല്ലാഹു അവതരിപ്പിച്ചതിനെ
بَغْيًا
X
അമര്‍ഷം കാരണം
أَن يُنَزِّلَ اللَّهُ
X
അല്ലാഹു അവതരിപ്പിക്കുന്നതിനാല്‍
مِن فَضْلِهِ
X
തന്റെ ഔദാര്യത്തില്‍നിന്ന്
عَلَىٰ مَن يَشَاءُ
X
താന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക്
مِنْ عِبَادِهِۖ
X
തന്റെ ദാസന്മാരില്‍
فَبَاءُوا
X
അതിനാല്‍ അവര്‍ മടങ്ങി
بِغَضَبٍ
X
കോപവുമായി
عَلَىٰ غَضَبٍۚ
X
കോപത്തിനുമേല്‍
وَلِلْكَافِرِينَ
X
സത്യനിഷേധികള്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
مُّهِينٌ
X
നിന്ദ്യമായ
﴿2:90﴾ وَإِذْ أَخَذْنَا
X
നാം വാങ്ങിയ സന്ദര്‍ഭം
مِيثَاقَكُمْ
X
നിങ്ങളുടെ ഉറപ്പ്
وَرَفَعْنَا
X
നാം ഉയര്‍ത്തുകയും ചെയ്തു
فَوْقَكُمُ
X
നിങ്ങള്‍ക്ക് മീതെ
الطُّورَ
X
പര്‍വതത്തെ
خُذُوا
X
നിങ്ങള്‍ പിടിക്കുക
مَا آتَيْنَاكُم
X
നാം നിങ്ങള്‍ക്ക് നല്‍കിയതിനെ
بِقُوَّةٍ
X
ബലമായി
وَاسْمَعُواۖ
X
നിങ്ങള്‍ കേള്‍ക്കുകയും ചെയ്യുവിന്‍
قَالُوا
X
അവര്‍ പറഞ്ഞു
سَمِعْنَا
X
ഞങ്ങള്‍ കേട്ടു
وَعَصَيْنَا
X
ഞങ്ങള്‍ ധിക്കരിക്കുകയും ചെയ്തു
وَأُشْرِبُوا
X
അവര്‍ കുടിപ്പിക്കപ്പെട്ടിരിക്കുന്നു
فِي قُلُوبِهِمُ
X
അവരുടെ മനസ്സുകളില്‍
الْعِجْلَ
X
പശുക്കുട്ടി
بِكُفْرِهِمْۚ
X
അവരുടെ സത്യനിഷേധം നിമിത്തം
قُلْ
X
പറയുക
بِئْسَمَا يَأْمُرُكُم بِهِ
X
നിങ്ങളോട് കല്‍പിക്കുന്നത് വളരെ ചീത്ത തന്നെ
إِيمَانُكُمْ
X
നിങ്ങളുടെ വിശ്വാസം
إِن كُنتُم
X
നിങ്ങളാണെങ്കില്‍
مُّؤْمِنِينَ
X
വിശ്വാസികള്‍
﴿2:93﴾ وَاتَّبَعُوا
X
അവര്‍ പിന്‍പറ്റുകയും ചെയ്തു
مَا تَتْلُو
X
ഓതിക്കൊടുക്കുന്നതിനെ
الشَّيَاطِينُ
X
പിശാചുക്കള്‍
عَلَىٰ مُلْكِ
X
രാജാധിപത്യത്തെക്കുറിച്ച്
سُلَيْمَانَۖ
X
സുലൈമാന്റെ
وَمَا كَفَرَ
X
സത്യനിഷേധി ആയിട്ടില്ല
سُلَيْمَانُ
X
സുലൈമാന്‍
وَلَٰكِنَّ
X
എന്നാല്‍
الشَّيَاطِينَ
X
പിശാചുക്കള്‍
كَفَرُوا
X
അവര്‍ സത്യനിഷേധികളായി
يُعَلِّمُونَ
X
അവര്‍ പഠിപ്പിക്കുന്നു
النَّاسَ
X
ജനങ്ങളെ
السِّحْرَ
X
മാരണം
وَمَا أُنزِلَ
X
ഇറക്കപ്പെട്ടതിനെയും
عَلَى الْمَلَكَيْنِ
X
രണ്ട് മലക്കുകള്‍ക്ക്
بِبَابِلَ
X
ബാബിലോണിയയിലെ
هَارُوتَ
X
(അതായത്) ഹാറൂത്തിന്ന്
وَمَارُوتَۚ
X
മാറൂത്തിന്നും
وَمَا يُعَلِّمَانِ
X
അവര്‍ രണ്ടുപേരും പഠിപ്പിച്ചിരുന്നില്ല
مِنْ أَحَدٍ
X
ഒരാളെയും
حَتَّىٰ يَقُولَا
X
അവരിരുവരും പറയുന്നത് വരെ
إِنَّمَا
X
നിശ്ചയം
نَحْنُ
X
ഞങ്ങള്‍
فِتْنَةٌ
X
ഒരു പരീക്ഷണം (മാത്രമാകുന്നു)
فَلَا تَكْفُرْۖ
X
അതിനാല്‍ നീ സത്യനിഷേധിയാകരുത്
فَيَتَعَلَّمُونَ
X
അങ്ങനെ അവര്‍ പഠിച്ചുകൊണ്ടിരുന്നു
مِنْهُمَا
X
അവരിരുവരില്‍നിന്നും
مَا
X
യാതൊന്നിനെ
يُفَرِّقُونَ
X
അവന്‍ ഭിന്നിപ്പിക്കുന്നു
بِهِ
X
അതുകൊണ്ട്
بَيْنَ
X
ഇടയില്‍
الْمَرْءِ
X
മനുഷ്യന്റെ
وَزَوْجِهِۚ
X
അയാളുടെ ഇണ(ഭാര്യ)യുടെയും
وَمَا
X
അവരല്ല
هُم بِضَارِّينَ
X
ദ്രോഹിക്കുന്നവര്‍
بِهِ
X
അതുകൊണ്ട്
مِنْ أَحَدٍ
X
ഒരാളെയും
إِلَّا بِإِذْنِ اللَّهِۚ
X
അല്ലാഹുവിന്റെ അനുമതിയോടെയല്ലാതെ
وَيَتَعَلَّمُونَ
X
അവര്‍ പഠിച്ചുകൊണ്ടിരുന്നു
مَا يَضُرُّهُمْ
X
തങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്നത്
وَلَا يَنفَعُهُمْۚ
X
തങ്ങള്‍ക്ക് ഉപകാരം ചെയ്യാത്തതും
وَلَقَدْ عَلِمُوا
X
തീര്‍ച്ചയായും അവര്‍ അറിഞ്ഞിട്ടുണ്ട്
لَمَنِ اشْتَرَاهُ
X
അത് വാങ്ങിയവന്‍
مَا لَهُ
X
അവനില്ല
فِي الْآخِرَةِ
X
പരലോകത്തില്‍
مِنْ خَلَاقٍۚ
X
ഒരു വിഹിതവും
وَلَبِئْسَ
X
എത്ര ചീത്ത
مَا شَرَوْا
X
അവര്‍ വാങ്ങിയത്
بِهِ
X
അതിന് പകരം
أَنفُسَهُمْۚ
X
സ്വന്തത്തെ
لَوْ كَانُوا
X
അവര്‍ ആയിരുന്നെങ്കില്‍
يَعْلَمُونَ
X
അവര്‍ അറിയുന്നു
﴿2:102﴾ وَإِذْ قَالَ
X
പറഞ്ഞ സന്ദര്‍ഭം
إِبْرَاهِيمُ
X
ഇബ്റാഹീം
رَبِّ
X
എന്റെ നാഥാ
اجْعَلْ
X
നീ ആക്കേണമേ
هَٰذَا
X
ഇതിനെ
بَلَدًا
X
നാട്
آمِنًا
X
നിര്‍ഭയമായ
وَارْزُقْ
X
നീ ആഹാരം നല്‍കുകയും ചെയ്യേണമേ
أَهْلَهُ
X
ഇവിടത്തുകാര്‍ക്ക്
مِنَ الثَّمَرَاتِ
X
കായ്കനികളില്‍നിന്ന്
مَنْ آمَنَ
X
വിശ്വസിച്ചവര്‍ക്ക്
مِنْهُم
X
അവരിലെ
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِۖ
X
അന്ത്യദിനത്തിലും
قَالَ
X
അവന്‍ പറഞ്ഞു
وَمَن كَفَرَ
X
അവിശ്വസിച്ചവനും
فَأُمَتِّعُهُ
X
ഞാന്‍ അവനെ സുഖിപ്പിക്കും
قَلِيلًا
X
കുറച്ച്
ثُمَّ
X
പിന്നീട്
أَضْطَرُّهُ
X
ഞാനവനെ നിര്‍ബന്ധിക്കും
إِلَىٰ عَذَابِ
X
ശിക്ഷക്ക്
النَّارِۖ
X
നരകത്തിന്റെ
وَبِئْسَ
X
എത്ര ചീത്ത
الْمَصِيرُ
X
ആ താവളം
﴿2:126﴾ وَإِذَا قِيلَ
X
പറയപ്പെട്ടാല്‍
لَهُ
X
അവനോട്
اتَّقِ اللَّهَ
X
നീ അല്ലാഹുവിനെ സൂക്ഷിക്കുക
أَخَذَتْهُ
X
അവനെ പിടിച്ചുവെക്കും
الْعِزَّةُ
X
ദുരഭിമാനം
بِالْإِثْمِۚ
X
പാപത്തില്‍
فَحَسْبُهُ
X
അവന്ന് മതി
جَهَنَّمُۚ
X
നരകം
وَلَبِئْسَ
X
എത്ര ചീത്ത
الْمِهَادُ
X
കിടപ്പിടം
﴿2:206﴾ قُل
X
പറയുക
لِّلَّذِينَ كَفَرُوا
X
സത്യനിഷേധികളോട്
سَتُغْلَبُونَ
X
(വൈകാതെ) നിങ്ങള്‍ കീഴടക്കപ്പെടും
وَتُحْشَرُونَ
X
നിങ്ങള്‍ നയിക്കപ്പെടുകയും ചെയ്യും
إِلَىٰ جَهَنَّمَۚ
X
നരകത്തിലേക്ക്
وَبِئْسَ
X
അത് എത്ര ചീത്ത
الْمِهَادُ
X
താവളം
﴿3:12﴾ سَنُلْقِي
X
നാം ഇട്ടുകൊടുക്കും
فِي قُلُوبِ
X
ഹൃദയങ്ങളില്‍
الَّذِينَ كَفَرُوا
X
സത്യത്തെ നിഷേധിച്ചവരുടെ
الرُّعْبَ
X
ഭയം
بِمَا أَشْرَكُوا
X
അവര്‍ പങ്കാളികളാക്കിയതിനാല്‍
بِاللَّهِ
X
അല്ലാഹുവിനോട്
مَا لَمْ يُنَزِّلْ بِهِ
X
അവന്‍ ഇറക്കിയിട്ടില്ലാത്തതിനെ
سُلْطَانًاۖ
X
ഒരു തെളിവും
وَمَأْوَاهُمُ
X
അവരുടെ താവളം
النَّارُۚ
X
നരകമാകുന്നു
وَبِئْسَ
X
എത്ര ചീത്ത
مَثْوَى
X
വാസസ്ഥലം
الظَّالِمِينَ
X
അക്രമികളുടെ
﴿3:151﴾ أَفَمَنِ اتَّبَعَ
X
പിന്തുടര്‍ന്നവന്‍ ആണോ
رِضْوَانَ اللَّهِ
X
അല്ലാഹുവിന്റെ പ്രീതി
كَمَن بَاءَ
X
മടങ്ങിവന്നവനെപ്പോലെ
بِسَخَطٍ
X
കോപവുമായി
مِّنَ اللَّهِ
X
അല്ലാഹുവിന്റെ
وَمَأْوَاهُ
X
അവന്റെ സങ്കേതം
جَهَنَّمُۚ
X
നരകമാണ്
وَبِئْسَ
X
അത് എത്ര ചീത്ത
الْمَصِيرُ
X
സങ്കേതം
﴿3:162﴾ وَإِذْ أَخَذَ
X
വാങ്ങിയ സന്ദര്‍ഭം
اللَّهُ
X
അല്ലാഹു
مِيثَاقَ
X
ഉറപ്പ്
الَّذِينَ أُوتُوا الْكِتَابَ
X
വേദം നല്‍കപ്പെട്ടവരോട്
لَتُبَيِّنُنَّهُ
X
നിങ്ങള്‍ അത് വിവരിച്ചുകൊടുക്കുമെന്ന്
لِلنَّاسِ
X
ജനങ്ങള്‍ക്ക്
وَلَا تَكْتُمُونَهُ
X
നിങ്ങള്‍ അത് ഒളിച്ചുവെക്കുകയില്ലെന്നും
فَنَبَذُوهُ
X
എന്നിട്ടും അവരതിനെ വലിച്ചെറിഞ്ഞു
وَرَاءَ
X
പിന്നിലേക്ക്
ظُهُورِهِمْ
X
അവരുടെ മുതുകുകളുടെ
وَاشْتَرَوْا
X
അവര്‍ വാങ്ങുകയും ചെയ്തു
بِهِ
X
അതിന് പകരം
ثَمَنًا
X
വില
قَلِيلًاۖ
X
നിസ്സാരമായ
فَبِئْسَ
X
എത്ര ചീത്ത
مَا يَشْتَرُونَ
X
അവര്‍ വാങ്ങുന്നത്
﴿3:187﴾ مَتَاعٌ قَلِيلٌ
X
അത് തുഛമായ സുഖാസ്വാദനം മാത്രം
ثُمَّ مَأْوَاهُمْ
X
പിന്നെ അവരുടെ സങ്കേതം
جَهَنَّمُۚ
X
നരകമാകുന്നു
وَبِئْسَ
X
എത്ര ചീത്ത
الْمِهَادُ
X
സങ്കേതം
﴿3:197﴾ وَتَرَىٰ
X
നീ കാണുന്നു
كَثِيرًا
X
അനേകം പേരെ
مِّنْهُمْ
X
അവരില്‍
يُسَارِعُونَ
X
അവര്‍ ആവേശത്തോടെ മുന്നേറുന്നു
فِي الْإِثْمِ
X
പാപവൃത്തിയില്‍
وَالْعُدْوَانِ
X
അതിക്രമത്തിലും
وَأَكْلِهِمُ
X
അവര്‍ തിന്നുന്നതിലും
السُّحْتَۚ
X
നിഷിദ്ധ ധനം
لَبِئْسَ
X
നന്നെ നീചംതന്നെ
مَا كَانُوا يَعْمَلُونَ
X
അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്
﴿5:62﴾ لَوْلَا يَنْهَاهُمُ
X
അവരെ തടയാത്തതെന്ത്?
الرَّبَّانِيُّونَ
X
പുണ്യവാളന്മാര്‍
وَالْأَحْبَارُ
X
പണ്ഡിതന്മാരും
عَن قَوْلِهِمُ
X
അവര്‍ പറയുന്നതില്‍നിന്ന്
الْإِثْمَ
X
കുറ്റകരമായത്
وَأَكْلِهِمُ
X
അവര്‍ ഭുജിക്കുന്നതിനെയും
السُّحْتَۚ
X
നിഷിദ്ധ ധനം
لَبِئْسَ
X
വളരെ ചീത്തതന്നെ
مَا كَانُوا يَصْنَعُونَ
X
അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്
﴿5:63﴾ كَانُوا لَا يَتَنَاهَوْنَ
X
അവര്‍ പരസ്പരം വിലക്കിയിരുന്നില്ല
عَن مُّنكَرٍ
X
ദുര്‍വൃത്തിയെ
فَعَلُوهُۚ
X
അവരത് ചെയ്തു
لَبِئْسَ
X
തീര്‍ത്തും നീചമാണ്
مَا كَانُوا يَفْعَلُونَ
X
അവര്‍ ചെയ്തുകൊണ്ടിരുന്നത്
﴿5:79﴾ تَرَىٰ
X
നിനക്ക് കാണാം
كَثِيرًا
X
ഏറെ പേരെയും
مِّنْهُمْ
X
അവരിലെ
يَتَوَلَّوْنَ
X
അവര്‍ കൈകാര്യകര്‍ത്താക്കളാക്കുന്നു
الَّذِينَ كَفَرُواۚ
X
സത്യനിഷേധികളെ
لَبِئْسَ
X
വളരെ ചീത്തതന്നെ
مَا قَدَّمَتْ
X
മുന്‍കൂട്ടി ചെയ്തുവെച്ചത്
لَهُمْ
X
തങ്ങള്‍ക്കായി
أَنفُسُهُمْ
X
അവരുടെ ശരീരങ്ങള്‍
أَن سَخِطَ اللَّهُ
X
അതായത് അല്ലാഹു കോപിച്ചിരിക്കുന്നു
عَلَيْهِمْ
X
അവരോട്
وَفِي الْعَذَابِ
X
ശിക്ഷയില്‍
هُمْ
X
അവര്‍
خَالِدُونَ
X
ശാശ്വതവാസികളാകുന്നു
﴿5:80﴾ وَلَمَّا رَجَعَ مُوسَىٰ
X
മൂസാ തിരിച്ചു വന്നപ്പോള്‍
إِلَىٰ قَوْمِهِ
X
തന്റെ ജനതയിലേക്ക്
غَضْبَانَ
X
കുപിതനായി
أَسِفًا
X
ദുഃഖിതനുമായി
قَالَ
X
അദ്ദേഹം പറഞ്ഞു
بِئْسَمَا
X
വളരെ ചീത്ത തന്നെ
خَلَفْتُمُونِي
X
എന്റെ പ്രതിനിധികളായി നിങ്ങള്‍ ചെയ്തതെല്ലാം
مِن بَعْدِيۖ
X
എനിക്ക് പിറകെ
أَعَجِلْتُمْ
X
നിങ്ങള്‍ ധൃതി കാണിച്ചോ
أَمْرَ رَبِّكُمْۖ
X
നിങ്ങളുടെ നാഥന്റെ കല്‍പന
وَأَلْقَى
X
അദ്ദേഹം നിലത്തെറിഞ്ഞു
الْأَلْوَاحَ
X
ഫലകങ്ങളെ
وَأَخَذَ
X
അദ്ദേഹം പിടിക്കുകയും ചെയ്തു
بِرَأْسِ
X
തല
أَخِيهِ
X
തന്റെ സഹോദരന്റെ
يَجُرُّهُ
X
അതിനെ അദ്ദേഹം വലിച്ചുകൊണ്ട്
إِلَيْهِۚ
X
തന്റെ നേരെ
قَالَ
X
അദ്ദേഹം പറഞ്ഞു
ابْنَ أُمَّ
X
എന്റെ മാതാവിന്റെ മകനേ
إِنَّ الْقَوْمَ
X
തീര്‍ച്ചയായും ഈ ജനം
اسْتَضْعَفُونِي
X
എന്നെ കഴിവ് കെട്ടവനായി കണ്ടു
وَكَادُوا يَقْتُلُونَنِي
X
അവരെന്നെ കൊല്ലുമെന്നേടത്തോളമെത്തി
فَلَا تُشْمِتْ
X
താങ്കള്‍ സന്തോഷിപ്പിക്കരുത്
بِيَ
X
എന്നെക്കൊണ്ട്
الْأَعْدَاءَ
X
ശത്രുക്കളെ
وَلَا تَجْعَلْنِي
X
താങ്കള്‍ എന്നെ പെടുത്താതിരിക്കുക
مَعَ الْقَوْمِ
X
ജനത്തിന്റെ കൂടെ
الظَّالِمِينَ
X
അക്രമികളായ
﴿7:150﴾ وَمَن
X
ആരെങ്കിലും
يُوَلِّهِمْ يَوْمَئِذٍ دُبُرَهُ
X
അന്ന് അവരില്‍നിന്ന് പിന്തിരിയുകയാണെങ്കില്‍
إِلَّا
X
അല്ലാതെ
مُتَحَرِّفًا
X
സ്ഥാനം മാറുന്നതിന്ന്
لِّقِتَالٍ
X
യുദ്ധത്തിനായി (യുദ്ധ തന്ത്രമെന്ന നിലയില്‍)
أَوْ
X
അല്ലെങ്കില്‍
مُتَحَيِّزًا
X
ചേരുന്നതിനായി
إِلَىٰ فِئَةٍ
X
(സ്വന്തം)സംഘത്തോടൊപ്പം
فَقَدْ بَاءَ
X
അവന്‍ മടങ്ങി
بِغَضَبٍ
X
കോപവുമായി
مِّنَ اللَّهِ
X
അല്ലാഹുവിന്റെ
وَمَأْوَاهُ
X
അവന്റെ താമസസ്ഥലം
جَهَنَّمُۖ
X
നരകമായിരിക്കും
وَبِئْسَ
X
അതെത്ര ചീത്ത
الْمَصِيرُ
X
സങ്കേതം
﴿8:16﴾ يَا أَيُّهَا النَّبِيُّ
X
നബിയേ
جَاهِدِ
X
സമരം ചെയ്യുക
الْكُفَّارَ
X
സത്യനിഷേധികളോട്
وَالْمُنَافِقِينَ
X
കപട വിശ്വാസികളോടും
وَاغْلُظْ
X
പരുഷമായി പെരുമാറുകയും ചെയ്യുക
عَلَيْهِمْۚ
X
അവരോട്.
وَمَأْوَاهُمْ
X
അവരുടെ സങ്കേതം
جَهَنَّمُۖ
X
നരകമാണ്
وَبِئْسَ
X
എന്തുമാത്രം ചീത്തയാണ്
الْمَصِيرُ
X
ആ സങ്കേതം
﴿9:73﴾ يَقْدُمُ
X
(ഫറവോന്‍) മുന്നിലുണ്ടാകും
قَوْمَهُ
X
തന്റെ ജനതയുടെ
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പ്പുനാളില്‍
فَأَوْرَدَهُمُ
X
അങ്ങനെ അവനവരെ നയിക്കും
النَّارَۖ
X
നരകത്തീയിലേക്ക്
وَبِئْسَ الْوِرْدُ
X
ഏറ്റവും ചീത്ത ഇടമാണത്
الْمَوْرُودُ
X
ചെന്നെത്താവുന്ന
﴿11:98﴾ وَأُتْبِعُوا
X
അവര്‍ക്കു പിന്നാലെ അയക്കപ്പെട്ടു
فِي هَٰذِهِ
X
ഇഹലോകത്ത്
لَعْنَةً
X
ശാപം
وَيَوْمَ الْقِيَامَةِۚ
X
ഉയിര്‍ത്തെഴുനേല്‍പു നാളിലും
بِئْسَ الرِّفْدُ
X
ഏറ്റവും മോശമായ സമ്മാനമാണത്
الْمَرْفُودُ
X
നല്‍കപ്പെട്ട
﴿11:99﴾ لِلَّذِينَ اسْتَجَابُوا
X
ക്ഷണം സ്വീകരിച്ചവര്‍ക്കുണ്ട്
لِرَبِّهِمُ
X
തങ്ങളുടെ നാഥന്റെ
الْحُسْنَىٰۚ
X
എല്ലാ നന്മയും
وَالَّذِينَ لَمْ يَسْتَجِيبُوا
X
ക്ഷണം സ്വീകരിക്കാത്തവര്‍
لَهُ
X
അവന്റെ
لَوْ أَنَّ لَهُم
X
അവര്‍ക്കുണ്ടായാല്‍
مَّا فِي الْأَرْضِ
X
ഭൂമിയിലുള്ള
جَمِيعًا
X
സകലതും
وَمِثْلَهُ
X
അത്ര വേറെയും
مَعَهُ
X
അതോടൊപ്പം
لَافْتَدَوْا
X
അവര്‍ പിഴയായി ഒടുക്കുമായിരുന്നു
بِهِۚ
X
അതൊക്കെ
أُولَٰئِكَ
X
ഇക്കൂട്ടര്‍
لَهُمْ
X
അവര്‍ക്കാണ്
سُوءُ الْحِسَابِ
X
കടുത്തവിചാരണ
وَمَأْوَاهُمْ
X
അവരുടെ താവളം
جَهَنَّمُۖ
X
നരകം
وَبِئْسَ
X
എത്ര ചീത്ത
الْمِهَادُ
X
സങ്കേതം
﴿13:18﴾ جَهَنَّمَ
X
നരകത്തില്‍
يَصْلَوْنَهَاۖ
X
അവര്‍ അതില്‍ കടന്നെരിയും
وَبِئْسَ
X
എത്ര ചീത്തയാണ്
الْقَرَارُ
X
താവളം
فَادْخُلُوا
X
അതിനാല്‍ പ്രവേശിച്ചുകൊള്ളുക
أَبْوَابَ
X
കവാടങ്ങളിലൂടെ
جَهَنَّمَ
X
നരകത്തിന്റെ
خَالِدِينَ
X
സ്ഥിരവാസികളായ നിലയില്‍
فِيهَاۖ
X
അവിടെ
فَلَبِئْسَ
X
അപ്പോള്‍ എത്ര ചീത്ത
مَثْوَى
X
വാസസ്ഥലം
الْمُتَكَبِّرِينَ
X
അഹങ്കാരികളുടെ
وَقُلِ
X
നീ പറയുക
الْحَقُّ
X
ഈ സത്യം
مِن رَّبِّكُمْۖ
X
നിങ്ങളുടെ നാഥങ്കല്‍ നിന്നുള്ളതാകുന്നു
فَمَن
X
അതുകൊണ്ട് ആര്
شَاءَ
X
ഉദ്ദേശിക്കുന്നു(വോ)
فَلْيُؤْمِن
X
അവന്‍ വിശ്വസിക്കട്ടെ
وَمَن شَاءَ
X
ആര് ഉദ്ദേശിക്കുന്നുവോ
فَلْيَكْفُرْۚ
X
അവന്‍ നിഷേധിച്ചു കൊള്ളട്ടെ
إِنَّا
X
നിശ്ചയം നാം
أَعْتَدْنَا
X
നാം ഒരുക്കി വെച്ചിരിക്കുന്നു
لِلظَّالِمِينَ
X
അക്രമികള്‍ക്ക്
نَارًا
X
നരകാഗ്നിയെ
أَحَاطَ
X
വലയം ചെയ്തിരിക്കുന്നു
بِهِمْ
X
അവരെ
سُرَادِقُهَاۚ
X
അതിന്റെ ജ്വാലകള്‍
وَإِن يَسْتَغِيثُوا
X
അവര്‍ സഹായമഭ്യര്‍ഥിച്ചാല്‍
يُغَاثُوا
X
അവര്‍ സഹായിക്കപ്പെടും
بِمَاءٍ
X
വെള്ളം (നല്‍കി) കൊണ്ട്
كَالْمُهْلِ
X
ഉരുകിയ ലോഹം പോലുള്ള
يَشْوِي
X
അത് ചുട്ടു കരിക്കും
الْوُجُوهَۚ
X
മുഖങ്ങളെ
بِئْسَ
X
എത്ര ചീത്ത
الشَّرَابُ
X
ആ പാനീയം
وَسَاءَتْ
X
അത് (നരകം) ദുഷിച്ചതാണ്
مُرْتَفَقًا
X
വിശ്രമ കേന്ദ്രം (എന്ന നിലയില്‍)
﴿18:29﴾ وَإِذْ قُلْنَا
X
നാം പറഞ്ഞ സന്ദര്‍ഭം
لِلْمَلَائِكَةِ
X
മലക്കുകളോട്
اسْجُدُوا
X
നിങ്ങള്‍ സുജൂദ് ചെയ്യുവിന്‍
لِآدَمَ
X
ആദമിന്ന്
فَسَجَدُوا
X
അപ്പോള്‍ അവര്‍ സുജൂദ് ചെയ്തു
إِلَّا إِبْلِيسَ
X
ഇബ്‌ലീസ് ഒഴികെ
كَانَ
X
അവനായിരുന്നു
مِنَ الْجِنِّ
X
ജിന്നുകളില്‍ പെട്ടവന്‍
فَفَسَقَ
X
അങ്ങനെ അവന്‍ ധിക്കരിച്ചു
عَنْ أَمْرِ
X
കല്‍പനയെ
رَبِّهِۗ
X
തന്റെ നാഥന്റെ
أَفَتَتَّخِذُونَهُ
X
എന്നിരിക്കെ, അവനെ നിങ്ങള്‍ സ്വീകരിക്കുകയോ
وَذُرِّيَّتَهُ
X
അവന്റെ സന്തതികളെയും
أَوْلِيَاءَ
X
രക്ഷാധികാരികളായി
مِن دُونِي
X
എന്നെ കൂടാതെ
وَهُمْ
X
അവരാകട്ടെ
لَكُمْ
X
നിങ്ങള്‍ക്ക്
عَدُوٌّۚ
X
ശത്രുവാകുന്നു
بِئْسَ
X
എത്ര ചീത്ത
لِلظَّالِمِينَ
X
അക്രമികള്‍ക്ക്
بَدَلًا
X
പകരമായി ലഭിച്ചത്
﴿18:50﴾ يَدْعُو
X
അവന്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നു
لَمَن
X
ഒരുവനെ
ضَرُّهُ
X
അവന്റെ ഉപദ്രവം
أَقْرَبُ
X
എറ്റം അടുത്തത്
مِن نَّفْعِهِۚ
X
അവന്റെ ഉപകാരത്തേക്കാള്‍
لَبِئْسَ
X
എത്ര ചീത്ത
الْمَوْلَىٰ
X
രക്ഷകന്‍
وَلَبِئْسَ
X
എത്ര മോശം
الْعَشِيرُ
X
കൂട്ടുകാരന്‍
﴿22:13﴾ وَإِذَا تُتْلَىٰ
X
പാരായണം ചെയ്യപ്പെട്ടാല്‍
عَلَيْهِمْ
X
അവര്‍ക്ക്
آيَاتُنَا
X
നമ്മുടെ വചനങ്ങള്‍
بَيِّنَاتٍ
X
വ്യക്തമായ
تَعْرِفُ
X
നിനക്ക് മനസ്സിലാക്കാം
فِي وُجُوهِ
X
മുഖങ്ങളില്‍
الَّذِينَ كَفَرُوا
X
നിഷേധിച്ചവരുടെ
الْمُنكَرَۖ
X
വെറുപ്പ്
يَكَادُونَ يَسْطُونَ
X
അവര്‍ ആക്രമിക്കുമാറാകും
بِالَّذِينَ يَتْلُونَ
X
വായിച്ചുകേള്‍പ്പിക്കുന്നവരെ
عَلَيْهِمْ
X
അവര്‍ക്ക്
آيَاتِنَاۗ
X
നമ്മുടെ വചനങ്ങളെ
قُلْ
X
പറയൂ
أَفَأُنَبِّئُكُم
X
ഞാന്‍ നിങ്ങള്‍ക്കറിയിച്ചുതരട്ടെ
بِشَرٍّ
X
ദോഷകരമായ കാര്യം
مِّن ذَٰلِكُمُۗ
X
അതിനേക്കാള്‍
النَّارُ
X
നരകമാണത്
وَعَدَهَا
X
അത് വാഗ്ദാനം ചെയ്തിരിക്കുന്നു
اللَّهُ
X
അല്ലാഹു
الَّذِينَ كَفَرُواۖ
X
സത്യനിഷേധികളോട്
وَبِئْسَ
X
എത്ര ചീത്ത
الْمَصِيرُ
X
സങ്കേതം
﴿22:72﴾ لَا تَحْسَبَنَّ
X
നീ കരുതരുത്
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
مُعْجِزِينَ
X
(അല്ലാഹുവെ) തോല്‍പ്പിക്കുന്നവരാണെന്ന്
فِي الْأَرْضِۚ
X
ഭൂമിയില്‍
وَمَأْوَاهُمُ
X
അവരുടെ താവളം
النَّارُۖ
X
നരകമാണ്
وَلَبِئْسَ
X
എത്ര ചീത്ത
الْمَصِيرُ
X
സങ്കേതം
﴿24:57﴾ جَهَنَّمَ
X
നരകം
يَصْلَوْنَهَا
X
അവരതില്‍ കത്തിയെരിയും
فَبِئْسَ الْمِهَادُ
X
എത്ര ദുര്‍ഭഗമായ സങ്കേതം
﴿38:56﴾ قَالُوا
X
അവര്‍ (ആ കടന്നു വരുന്നവര്‍) പറയും
بَلْ
X
അല്ല
أَنتُمْ
X
നിങ്ങള്‍ തന്നെയാണ്
لَا مَرْحَبًا بِكُمْۖ
X
നിങ്ങള്‍ക്ക് ഒരു സ്വാഗതവുമില്ല
أَنتُمْ
X
നിങ്ങള്‍
قَدَّمْتُمُوهُ
X
നിങ്ങള്‍ ഇതു കൊണ്ടുവന്നു
لَنَاۖ
X
ഞങ്ങള്‍ക്ക്
فَبِئْسَ الْقَرَارُ
X
അതിനാല്‍ എത്ര ദുര്‍ഭഗമായ സങ്കേതം
﴿38:60﴾ قِيلَ
X
പറയപ്പെടും
ادْخُلُوا
X
നിങ്ങള്‍ കടന്നുകൊള്ളുക
أَبْوَابَ
X
വാതിലുകള്‍
جَهَنَّمَ
X
നരകത്തിന്റെ
خَالِدِينَ
X
സ്ഥിരവാസികളായി
فِيهَاۖ
X
അതില്‍
فَبِئْسَ
X
എത്ര ചീത്ത
مَثْوَى
X
വാസസ്ഥലം
الْمُتَكَبِّرِينَ
X
അഹങ്കാരികളുടെ
﴿39:72﴾ ادْخُلُوا
X
നിങ്ങള്‍ കടന്നു കൊള്ളുക
أَبْوَابَ جَهَنَّمَ
X
നരക കവാടങ്ങള്‍
خَالِدِينَ
X
സ്ഥിരവാസികളായിട്ട്
فِيهَاۖ
X
അതില്‍
فَبِئْسَ
X
ചീത്ത തന്നെ
مَثْوَى
X
വാസസ്ഥലം
الْمُتَكَبِّرِينَ
X
അഹങ്കാരികളുടെ
﴿40:76﴾ حَتَّىٰ إِذَا جَاءَنَا
X
അങ്ങനെ അവന്‍ നമ്മുടെയടുത്ത് വന്നെത്തുമ്പോള്‍
قَالَ
X
അവന്‍ (ചെകുത്താനോട്) പറയും
يَا لَيْتَ بَيْنِي وَبَيْنَكَ
X
എനിക്കും നിനക്കുമിടയില്‍ ഉണ്ടായിരുന്നെങ്കില്‍
بُعْدَ الْمَشْرِقَيْنِ
X
ഉദയാസ്തമയ സ്ഥാനങ്ങള്‍ തമ്മിലുള്ള അകലം
فَبِئْسَ الْقَرِينُ
X
അവനെത്ര ദുഷ്ടനായ കൂട്ടുകാരന്‍
﴿43:38﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
لَا يَسْخَرْ
X
പരിഹസിക്കരുത്
قَوْمٌ
X
ഒരു ജനത
مِّن قَوْمٍ
X
മറ്റൊരു ജനതയെ
عَسَىٰ أَن يَكُونُوا
X
ഇവര്‍ ആയേക്കാം
خَيْرًا
X
നല്ലവര്‍
مِّنْهُمْ
X
അവരേക്കാള്‍
وَلَا نِسَاءٌ
X
സ്ത്രീകളും (പരിഹസിക്കരുത്)
مِّن نِّسَاءٍ
X
സ്ത്രീകളെയും
عَسَىٰ أَن يَكُنَّ
X
ഇവരായേക്കാം
خَيْرًا
X
നല്ലവര്‍
مِّنْهُنَّۖ
X
അവരേക്കാള്‍
وَلَا تَلْمِزُوا
X
നിങ്ങള്‍ കുത്തുവാക്ക് പറയരുത്
أَنفُسَكُمْ
X
നിങ്ങളോട് തന്നെ (നിങ്ങളന്യോന്യം)
وَلَا تَنَابَزُوا
X
നിങ്ങള്‍ പരസ്പരം അപമാനിക്കരുത്
بِالْأَلْقَابِۖ
X
പരിഹാസപ്പേരുകള്‍ ഉപയോഗിച്ചുകൊണ്ട്
بِئْسَ
X
വളരെ നീചമായിരിക്കുന്നു
الِاسْمُ
X
പേര്
الْفُسُوقُ
X
അധര്‍മത്തിന്റെ
بَعْدَ الْإِيمَانِۚ
X
വിശ്വാസത്തിനു ശേഷം
وَمَن لَّمْ يَتُبْ
X
ആര്‍ പശ്ചാത്തപിക്കുന്നില്ലയോ?
فَأُولَٰئِكَ
X
അവര്‍
هُمُ
X
അവര്‍ തന്നെയാണ്
الظَّالِمُونَ
X
അക്രമികള്‍
﴿49:11﴾ فَالْيَوْمَ
X
അതിനാലിന്ന്
لَا يُؤْخَذُ
X
സ്വീകരിക്കപ്പെടുകയില്ല
مِنكُمْ
X
നിങ്ങളില്‍നിന്ന്
فِدْيَةٌ
X
ഒരു പ്രായശ്ചിത്തവും
وَلَا
X
ഇല്ല
مِنَ الَّذِينَ كَفَرُواۚ
X
നിഷേധിച്ചവരില്‍നിന്നും
مَأْوَاكُمُ
X
നിങ്ങളുടെ സങ്കേതം
النَّارُۖ
X
നരകമാകുന്നു
هِيَ
X
അതാണ്
مَوْلَاكُمْۖ
X
നിങ്ങളുടെ അഭയസ്ഥാനം
وَبِئْسَ
X
വളരെ ചീത്തയായിരിക്കുന്നു
الْمَصِيرُ
X
ആ മടക്കസ്ഥലം
﴿57:15﴾ أَلَمْ تَرَ
X
നീ കണ്ടില്ലേ?
إِلَى الَّذِينَ
X
യാതൊരുത്തരെ
نُهُوا
X
അവര്‍ വിലക്കപ്പെട്ടു
عَنِ النَّجْوَىٰ
X
രഹസ്യഭാഷണത്തില്‍നിന്ന്
ثُمَّ
X
പിന്നെ
يَعُودُونَ
X
അവര്‍ മടങ്ങുന്നു
لِمَا
X
യാതൊന്നിലേക്ക്
نُهُوا
X
അവര്‍ വിലക്കപ്പെട്ടു
عَنْهُ
X
അതില്‍നിന്ന്
وَيَتَنَاجَوْنَ
X
അവര്‍ രഹസ്യ സംഭാഷണം നടത്തുന്നു
بِالْإِثْمِ
X
പാപത്തെപ്പറ്റി
وَالْعُدْوَانِ
X
അതിക്രമത്തെയും
وَمَعْصِيَتِ
X
ധിക്കാരത്തെയും
الرَّسُولِ
X
ദൈവദൂതനോടുള്ള
وَإِذَا جَاءُوكَ
X
അവര്‍ നിന്റെ അടുത്ത് വന്നാല്‍
حَيَّوْكَ
X
അവര്‍ നിന്നെ അഭിവാദ്യം ചെയ്യുന്നു
بِمَا
X
യാതൊന്നുകൊണ്ട്
لَمْ يُحَيِّكَ
X
നിന്നെ അഭിവാദ്യം ചെയ്തിട്ടില്ല
بِهِ
X
അതുകൊണ്ട്
اللَّهُ
X
അല്ലാഹു
وَيَقُولُونَ
X
അവര്‍ പറയുകയും ചെയ്യുന്നു
فِي أَنفُسِهِمْ
X
അവരുടെ മനസുകളില്‍
لَوْلَا يُعَذِّبُنَا
X
നമ്മെ ശിക്ഷിക്കാത്തതെന്ത്?
اللَّهُ
X
അല്ലാഹു
بِمَا نَقُولُۚ
X
നാം പറയുന്നതിന്റെ പേരില്‍
حَسْبُهُمْ
X
അവര്‍ക്കു മതി
جَهَنَّمُ
X
നരകം
يَصْلَوْنَهَاۖ
X
അവരതില്‍ കിടന്നെരിയും
فَبِئْسَ
X
അപ്പോള്‍ എത്ര ചീത്ത
الْمَصِيرُ
X
മടക്ക സ്ഥലം
﴿58:8﴾ مَثَلُ
X
ഉപമ
الَّذِينَ
X
യാതൊരുത്തരുടെ
حُمِّلُوا
X
അവര്‍ വഹിപ്പിക്കപ്പെട്ടു
التَّوْرَاةَ
X
തൗറാത്ത്
ثُمَّ
X
പിന്നെ
لَمْ يَحْمِلُوهَا
X
അവരത് വഹിച്ചില്ല
كَمَثَلِ
X
ഉപമപോലെയാണ്
الْحِمَارِ
X
കഴുതയുടെ
يَحْمِلُ
X
അത് ചുമക്കുന്നു
أَسْفَارًاۚ
X
ഗ്രന്ഥങ്ങള്‍
بِئْسَ
X
നീചം തന്നെ
مَثَلُ
X
ഉപമ
الْقَوْمِ
X
ജനതയുടെ
الَّذِينَ كَذَّبُوا
X
നിഷേധിച്ചു തള്ളിയ
بِآيَاتِ اللَّهِۚ
X
അല്ലാഹുവിന്റെ സൂക്തങ്ങളെ
وَاللَّهُ
X
അല്ലാഹു
لَا يَهْدِي
X
അവന്‍ നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ
X
ജനത്തെ
الظَّالِمِينَ
X
അക്രമികളായ
﴿62:5﴾ وَالَّذِينَ
X
യാതൊരുത്തര്‍
كَفَرُوا
X
അവര്‍ നിഷേധിച്ചു
وَكَذَّبُوا
X
അവര്‍ കളവാക്കുകയും ചെയ്തു
بِآيَاتِنَا
X
നമ്മുടെ സൂക്തങ്ങളെ
أُولَٰئِكَ
X
അവര്‍
أَصْحَابُ
X
അവകാശികളാണ്
النَّارِ
X
നരകത്തിന്റെ
خَالِدِينَ
X
നിത്യവാസികളായ നിലയില്‍
فِيهَاۖ
X
അതില്‍
وَبِئْسَ
X
എത്ര ചീത്ത
الْمَصِيرُ
X
ആ സങ്കേതം
﴿64:10﴾ يَا أَيُّهَا النَّبِيُّ
X
പ്രവാചകരേ
جَاهِدِ
X
നീ സമരം ചെയ്യുക
الْكُفَّارَ
X
സത്യനിഷേധികളോട്
وَالْمُنَافِقِينَ
X
കപടവിശ്വാസികളോടും
وَاغْلُظْ
X
നീ കര്‍ക്കശമായി പെരുമാറുകയും ചെയ്യുക
عَلَيْهِمْۚ
X
അവരോട്
وَمَأْوَاهُمْ
X
അവരുടെ സങ്കേതം
جَهَنَّمُۖ
X
നരകമാണ്
وَبِئْسَ
X
എത്ര ചീത്ത
الْمَصِيرُ
X
ആ ചെന്നെത്തുന്ന സ്ഥലം
﴿66:9﴾ وَلِلَّذِينَ كَفَرُوا
X
നിഷേധിച്ചവര്‍ക്കുണ്ട്
بِرَبِّهِمْ
X
തങ്ങളുടെ നാഥനെ
عَذَابُ جَهَنَّمَۖ
X
നരകശിക്ഷ
وَبِئْسَ
X
എത്ര ചീത്ത
الْمَصِيرُ
X
മടങ്ങിച്ചെല്ലാനുള്ള ആ ഇടം
﴿67:6﴾