Repeated Words in Quran

< >
Total Found : 7
قُلْ
X
നീ പറയുക
مَن كَانَ
X
ആരെങ്കിലും ആണെങ്കില്‍
عَدُوًّا
X
ശത്രു
لِّجِبْرِيلَ
X
ജിബ്‌രീലിനോട്
فَإِنَّهُ
X
നിശ്ചയമായും അദ്ദേഹം
نَزَّلَهُ
X
അത് ഇറക്കി
عَلَىٰ قَلْبِكَ
X
നിന്റെ മനസ്സില്‍
بِإِذْنِ اللَّهِ
X
അല്ലാഹുവിന്റെ അനുമതിയനുസരിച്ച്
مُصَدِّقًا
X
സത്യപ്പെടുത്തിക്കൊണ്ട്
لِّمَا بَيْنَ يَدَيْهِ
X
അതിന്റെ മുമ്പിലുള്ളതിനെ
وَهُدًى
X
നേര്‍വഴികാട്ടിയായും
وَبُشْرَىٰ
X
ശുഭവാര്‍ത്തയായും
لِلْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്ക്
﴿2:97﴾ وَاتَّبَعُوا
X
അവര്‍ പിന്‍പറ്റുകയും ചെയ്തു
مَا تَتْلُو
X
ഓതിക്കൊടുക്കുന്നതിനെ
الشَّيَاطِينُ
X
പിശാചുക്കള്‍
عَلَىٰ مُلْكِ
X
രാജാധിപത്യത്തെക്കുറിച്ച്
سُلَيْمَانَۖ
X
സുലൈമാന്റെ
وَمَا كَفَرَ
X
സത്യനിഷേധി ആയിട്ടില്ല
سُلَيْمَانُ
X
സുലൈമാന്‍
وَلَٰكِنَّ
X
എന്നാല്‍
الشَّيَاطِينَ
X
പിശാചുക്കള്‍
كَفَرُوا
X
അവര്‍ സത്യനിഷേധികളായി
يُعَلِّمُونَ
X
അവര്‍ പഠിപ്പിക്കുന്നു
النَّاسَ
X
ജനങ്ങളെ
السِّحْرَ
X
മാരണം
وَمَا أُنزِلَ
X
ഇറക്കപ്പെട്ടതിനെയും
عَلَى الْمَلَكَيْنِ
X
രണ്ട് മലക്കുകള്‍ക്ക്
بِبَابِلَ
X
ബാബിലോണിയയിലെ
هَارُوتَ
X
(അതായത്) ഹാറൂത്തിന്ന്
وَمَارُوتَۚ
X
മാറൂത്തിന്നും
وَمَا يُعَلِّمَانِ
X
അവര്‍ രണ്ടുപേരും പഠിപ്പിച്ചിരുന്നില്ല
مِنْ أَحَدٍ
X
ഒരാളെയും
حَتَّىٰ يَقُولَا
X
അവരിരുവരും പറയുന്നത് വരെ
إِنَّمَا
X
നിശ്ചയം
نَحْنُ
X
ഞങ്ങള്‍
فِتْنَةٌ
X
ഒരു പരീക്ഷണം (മാത്രമാകുന്നു)
فَلَا تَكْفُرْۖ
X
അതിനാല്‍ നീ സത്യനിഷേധിയാകരുത്
فَيَتَعَلَّمُونَ
X
അങ്ങനെ അവര്‍ പഠിച്ചുകൊണ്ടിരുന്നു
مِنْهُمَا
X
അവരിരുവരില്‍നിന്നും
مَا
X
യാതൊന്നിനെ
يُفَرِّقُونَ
X
അവന്‍ ഭിന്നിപ്പിക്കുന്നു
بِهِ
X
അതുകൊണ്ട്
بَيْنَ
X
ഇടയില്‍
الْمَرْءِ
X
മനുഷ്യന്റെ
وَزَوْجِهِۚ
X
അയാളുടെ ഇണ(ഭാര്യ)യുടെയും
وَمَا
X
അവരല്ല
هُم بِضَارِّينَ
X
ദ്രോഹിക്കുന്നവര്‍
بِهِ
X
അതുകൊണ്ട്
مِنْ أَحَدٍ
X
ഒരാളെയും
إِلَّا بِإِذْنِ اللَّهِۚ
X
അല്ലാഹുവിന്റെ അനുമതിയോടെയല്ലാതെ
وَيَتَعَلَّمُونَ
X
അവര്‍ പഠിച്ചുകൊണ്ടിരുന്നു
مَا يَضُرُّهُمْ
X
തങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്നത്
وَلَا يَنفَعُهُمْۚ
X
തങ്ങള്‍ക്ക് ഉപകാരം ചെയ്യാത്തതും
وَلَقَدْ عَلِمُوا
X
തീര്‍ച്ചയായും അവര്‍ അറിഞ്ഞിട്ടുണ്ട്
لَمَنِ اشْتَرَاهُ
X
അത് വാങ്ങിയവന്‍
مَا لَهُ
X
അവനില്ല
فِي الْآخِرَةِ
X
പരലോകത്തില്‍
مِنْ خَلَاقٍۚ
X
ഒരു വിഹിതവും
وَلَبِئْسَ
X
എത്ര ചീത്ത
مَا شَرَوْا
X
അവര്‍ വാങ്ങിയത്
بِهِ
X
അതിന് പകരം
أَنفُسَهُمْۚ
X
സ്വന്തത്തെ
لَوْ كَانُوا
X
അവര്‍ ആയിരുന്നെങ്കില്‍
يَعْلَمُونَ
X
അവര്‍ അറിയുന്നു
﴿2:102﴾ كَانَ النَّاسُ
X
മനുഷ്യരായിരുന്നു
أُمَّةً وَاحِدَةً
X
ഒറ്റ സമുദായം
فَبَعَثَ
X
പിന്നെ നിയോഗിച്ചു
اللَّهُ
X
അല്ലാഹു
النَّبِيِّينَ
X
പ്രവാചകന്‍മാരെ
مُبَشِّرِينَ
X
സന്തോഷവാര്‍ത്ത അറിയിക്കുന്നവരായി
وَمُنذِرِينَ
X
താക്കീത് നല്‍കുന്നവരായും
وَأَنزَلَ
X
ഇറക്കുകയും ചെയ്തു
مَعَهُمُ
X
അവരോടൊപ്പം
الْكِتَابَ
X
വേദഗ്രന്ഥം
بِالْحَقِّ
X
സത്യവുമായി
لِيَحْكُمَ
X
തീര്‍പ്പ് കല്‍പിക്കാന്‍
بَيْنَ النَّاسِ
X
ജനങ്ങള്‍ക്കിടയില്‍
فِيمَا اخْتَلَفُوا فِيهِۚ
X
അവര്‍ ഭിന്നിച്ച വിഷയത്തില്‍
وَمَا اخْتَلَفَ
X
ഭിന്നിച്ചിട്ടില്ല
فِيهِ
X
അതില്‍
إِلَّا الَّذِينَ أُوتُوهُ
X
അത് നല്‍കപ്പെട്ടവര്‍ ഒഴികെ
مِن بَعْدِ
X
ശേഷം
مَا جَاءَتْهُمُ
X
അവര്‍ക്ക് വന്നെത്തിയതിന്റെ
الْبَيِّنَاتُ
X
വ്യക്തമായ തെളിവുകള്‍
بَغْيًا بَيْنَهُمْۖ
X
അവരുടെ പരസ്പര മാത്സര്യം മൂലം
فَهَدَى اللَّهُ
X
അല്ലാഹു വഴികാട്ടി
الَّذِينَ آمَنُوا
X
വിശ്വസിച്ചവരെ
لِمَا اخْتَلَفُوا فِيهِ
X
അവര്‍ ഭിന്നിച്ച വിഷയത്തില്‍
مِنَ الْحَقِّ
X
സത്യമായ
بِإِذْنِهِۗ
X
അവന്റെ ഉദ്ദേശ പ്രകാരം
وَاللَّهُ
X
അല്ലാഹു
يَهْدِي
X
വഴികാണിക്കുന്നു
مَن يَشَاءُ
X
അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്
إِلَىٰ صِرَاطٍ
X
പാതയിലേക്ക്
مُّسْتَقِيمٍ
X
നേരായ
﴿2:213﴾ وَلَا تَنكِحُوا
X
നിങ്ങള്‍ വിവാഹം കഴിക്കരുത്
الْمُشْرِكَاتِ
X
ബഹുദൈവ വിശ്വാസിനികളെ
حَتَّىٰ يُؤْمِنَّۚ
X
അവര്‍ വിശ്വസിക്കുന്നത് വരെ
وَلَأَمَةٌ
X
ഒരു ദാസി തന്നെയാണ്
مُّؤْمِنَةٌ
X
വിശ്വാസിനിയായ
خَيْرٌ
X
ഉത്തമം
مِّن مُّشْرِكَةٍ
X
ഒരു ബഹുദൈവ വിശ്വാസിനിയേക്കാള്‍
وَلَوْ أَعْجَبَتْكُمْۗ
X
അവള്‍ നിങ്ങളെ കൗതുകപ്പെടുത്തിയാലും
وَلَا تُنكِحُوا
X
നിങ്ങള്‍ വിവാഹം ചെയ്തു കൊടുക്കരുത്
الْمُشْرِكِينَ
X
ബഹുദൈവ വിശ്വാസികള്‍ക്ക്
حَتَّىٰ يُؤْمِنُواۚ
X
അവര്‍ വിശ്വസിക്കും വരെ
وَلَعَبْدٌ
X
ഒരു അടിമയാണ്
مُّؤْمِنٌ
X
വിശ്വാസിയായ
خَيْرٌ
X
ഉത്തമന്‍
مِّن مُّشْرِكٍ
X
ഒരു ബഹുദൈവ വിശ്വാസിയേക്കാള്‍
وَلَوْ أَعْجَبَكُمْۗ
X
അവന്‍ നിങ്ങളില്‍ കൗതുകമുണര്‍ത്തിയാലും
أُولَٰئِكَ يَدْعُونَ
X
അവര്‍ വിളിക്കുന്നു
إِلَى النَّارِۖ
X
നരകത്തിലേക്ക്
وَاللَّهُ
X
അല്ലാഹു
يَدْعُو
X
വിളിക്കുന്നു
إِلَى الْجَنَّةِ
X
സ്വര്‍ഗത്തിലേക്ക്
وَالْمَغْفِرَةِ
X
പാപമോചനത്തിലേക്കും
بِإِذْنِهِۖ
X
അവന്റെ അനുമതി പ്രകാരം
وَيُبَيِّنُ
X
അവന്‍ വിവരിക്കുന്നു
آيَاتِهِ
X
അവന്റെ തെളിവുകള്‍
لِلنَّاسِ
X
ജനങ്ങള്‍ക്ക്
لَعَلَّهُمْ
X
അവരാകാന്‍
يَتَذَكَّرُونَ
X
ശ്രദ്ധിച്ചു മനസ്സിലാക്കുന്നു
﴿2:221﴾ فَلَمَّا فَصَلَ
X
അങ്ങനെ പുറപ്പെട്ടപ്പോള്‍
طَالُوتُ
X
താലുത്ത്
بِالْجُنُودِ
X
പട്ടാളവുമായി
قَالَ
X
അദ്ദേഹം പറഞ്ഞു
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
مُبْتَلِيكُم
X
നിങ്ങളെ പരീക്ഷിക്കുന്നതാണ്
بِنَهَرٍ
X
ഒരു നദികൊണ്ട്
فَمَن شَرِبَ
X
അപ്പോള്‍ ആര്‍ കുടിക്കുന്നുവോ
مِنْهُ
X
അതില്‍ നിന്ന്
فَلَيْسَ مِنِّي
X
അവന്‍ എന്നില്‍ പെട്ടവനല്ല
وَمَن لَّمْ يَطْعَمْهُ
X
അത് രുചിച്ചു നോക്കാത്തവന്‍
فَإِنَّهُ مِنِّي
X
അവന്‍ എന്നില്‍ പെട്ടവനാണ്
إِلَّا مَنِ اغْتَرَفَ
X
കോരിയെടുത്തവന്‍ ഒഴികെ
غُرْفَةً
X
ഒരു കോരല്‍
بِيَدِهِۚ
X
തന്റെ കൈകൊണ്ട്
فَشَرِبُوا مِنْهُ
X
അവരതില്‍ നിന്ന് കുടിച്ചു
إِلَّا قَلِيلًا
X
ചുരുക്കം ചിലരൊഴികെ
مِّنْهُمْۚ
X
അവരില്‍ നിന്ന്
فَلَمَّا جَاوَزَهُ
X
അത് മുറിച്ചു കടന്നപ്പോള്‍
هُوَ
X
അദ്ദേഹവും
وَالَّذِينَ آمَنُوا
X
വിശ്വസിച്ചവരും
مَعَهُ
X
അദ്ദേഹത്തോടൊപ്പം
قَالُوا
X
അവര്‍ പറഞ്ഞു
لَا طَاقَةَ لَنَا
X
ഞങ്ങള്‍ക്ക് കഴിവില്ല
الْيَوْمَ
X
ഇന്ന്
بِجَالُوتَ
X
ജാലൂത്തിനോട്(എതിരിടാന്‍)
وَجُنُودِهِۚ
X
അവന്റെ സൈന്യത്തോടും
قَالَ
X
പറഞ്ഞു
الَّذِينَ يَظُنُّونَ
X
വിചാരിക്കുന്നവര്‍
أَنَّهُم
X
അവരാണെന്ന്
مُّلَاقُو
X
കണ്ടുമുട്ടുന്നവര്‍
اللَّهِ
X
അല്ലാഹുവിനെ
كَم مِّن فِئَةٍ
X
എത്ര സംഘങ്ങളാണ്
قَلِيلَةٍ
X
എണ്ണക്കുറവുള്ള
غَلَبَتْ
X
ജയിച്ചടക്കിയത്
فِئَةً كَثِيرَةً
X
വന്‍സംഘങ്ങളെ
بِإِذْنِ اللَّهِۗ
X
ദൈവാനുമതിയോടെ
وَاللَّهُ
X
അല്ലാഹു
مَعَ الصَّابِرِينَ
X
ക്ഷമാലുക്കളോടൊപ്പമാണ്
﴿2:249﴾ فَهَزَمُوهُم
X
അവര്‍ മറ്റുള്ളവരെ(ശത്രുക്കളെ) തോല്‍പ്പിച്ചു
بِإِذْنِ اللَّهِ
X
ദൈവഹിതത്താല്‍
وَقَتَلَ
X
വധിക്കുകയും ചെയ്തു
دَاوُودُ
X
ദാവൂദ്
جَالُوتَ
X
ജാലൂത്തിനെ
وَآتَاهُ اللَّهُ
X
അല്ലാഹു അദ്ദേഹത്തിന് നല്‍കി
الْمُلْكَ
X
ആധിപത്യം
وَالْحِكْمَةَ
X
തത്വജ്ഞാനവും
وَعَلَّمَهُ
X
അദ്ദേഹത്തെ പഠിപ്പിക്കുകയും ചെയ്തു
مِمَّا يَشَاءُۗ
X
അവന്‍ ഉദ്ദേശിക്കുന്നത്
وَلَوْلَا دَفْعُ اللَّهِ
X
അല്ലാഹുവിന്റെ പ്രതിരോധമുണ്ടായിരുന്നില്ലെങ്കില്‍
النَّاسَ
X
ജനങ്ങള്‍ക്ക്
بَعْضَهُم
X
അവരില്‍ ചിലരെ
بِبَعْضٍ
X
മറ്റു ചിലരെക്കൊണ്ട്
لَّفَسَدَتِ
X
കുഴപ്പത്തിലകപ്പെടുമായിരുന്നു
الْأَرْضُ
X
ഭൂമി
وَلَٰكِنَّ اللَّهَ
X
എന്നാല്‍ അല്ലാഹു
ذُو فَضْلٍ
X
ഔദാര്യമുള്ളവനാണ്
عَلَى الْعَالَمِينَ
X
സര്‍വലോകരോടും
﴿2:251﴾ اللَّهُ
X
അല്ലാഹു
لَا إِلَٰهَ
X
ഒരു ദൈവവുമില്ല
إِلَّا هُوَ
X
അവനൊഴികെ
الْحَيُّ
X
എന്നെന്നും ജീവിക്കുന്നവന്‍
الْقَيُّومُۚ
X
എല്ലാറ്റിനെയും നിയന്ത്രിക്കുന്നവന്‍
لَا تَأْخُذُهُ
X
അവനെ ബാധിക്കുകയില്ല
سِنَةٌ
X
മയക്കം
وَلَا نَوْمٌۚ
X
ഉറക്കവുമില്ല
لَّهُ
X
അവനുള്ളതാണ്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِۗ
X
ഭൂമിയിലുള്ളതും
مَن
X
ആരുണ്ട്
ذَا الَّذِي يَشْفَعُ
X
ശുപാര്‍ശ ചെയ്യുന്നവന്‍
عِندَهُ
X
അവന്റെ അടുത്ത്
إِلَّا بِإِذْنِهِۚ
X
അവന്റെ അനുമതി കൂടാതെ
يَعْلَمُ
X
അവനറിയും
مَا بَيْنَ أَيْدِيهِمْ
X
അവരുടെ മുമ്പിലുള്ളത്
وَمَا خَلْفَهُمْۖ
X
അവരുടെ പിന്നിലുള്ളതും
وَلَا يُحِيطُونَ
X
അവര്‍ വലയം ചെയ്യുന്നില്ല (സൂക്ഷ്മമായി അറിയുന്നില്ല
بِشَيْءٍ
X
ഒന്നും തന്നെ
مِّنْ عِلْمِهِ
X
അവന്റെ അറിവില്‍ നിന്ന്
إِلَّا بِمَا شَاءَۚ
X
അവന്‍ ഉദ്ദേശിച്ചതല്ലാതെ
وَسِعَ
X
ഉള്‍കൊണ്ടിരിക്കുന്നു
كُرْسِيُّهُ
X
അവന്റെ അധികാരപീഠം
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَۖ
X
ഭൂമിയെയും
وَلَا يَئُودُهُ
X
അവന് ഭാരമാകുന്നില്ല
حِفْظُهُمَاۚ
X
അവരണ്ടിന്റെയും സംരക്ഷണം
وَهُوَ
X
അവന്‍
الْعَلِيُّ
X
ഉന്നതനാണ്
الْعَظِيمُ
X
മഹാനും
﴿2:255﴾ وَرَسُولًا
X
ദൂതനായി(നിയോഗിക്കും)
إِلَىٰ بَنِي إِسْرَائِيلَ
X
ഇസ്രയേല്‍ മക്കളിലേക്ക്
أَنِّي
X
(അവന്‍ പറയും) നിശ്ചയം ഞാന്‍
قَدْ جِئْتُكُم
X
ഞാന്‍ നിങ്ങളുടെ അടുക്കല്‍ വന്നിരിക്കുന്നു
بِآيَةٍ
X
തെളിവുമായി
مِّن رَّبِّكُمْۖ
X
നിങ്ങളുടെ നാഥനില്‍നിന്നുള്ള
أَنِّي
X
നിശ്ചയം ഞാന്‍
أَخْلُقُ
X
ഉണ്ടാക്കും, സൃഷ്ടിക്കും
لَكُم
X
നിങ്ങള്‍ക്കായി
مِّنَ الطِّينِ
X
കളിമണ്ണില്‍നിന്ന്
كَهَيْئَةِ
X
രൂപം പോലെ
الطَّيْرِ
X
പക്ഷിയുടെ
فَأَنفُخُ
X
പിന്നെ ഞാന്‍ ഊതും
فِيهِ
X
അതില്‍
فَيَكُونُ
X
അപ്പോള്‍ അത് ആയിത്തീരും
طَيْرًا
X
ഒരു പക്ഷി
بِإِذْنِ اللَّهِۖ
X
അല്ലാഹുവിന്റെ അനുമതിയോടെ
وَأُبْرِئُ
X
ഞാന്‍ സുഖപ്പെടുത്തും
الْأَكْمَهَ
X
ജന്മനാ അന്ധനായവനെയും
وَالْأَبْرَصَ
X
പാണ്ഡുരോഗിയേയും
وَأُحْيِي
X
ഞാന്‍ ജീവിപ്പിക്കും
الْمَوْتَىٰ
X
മരിച്ചവരെ
بِإِذْنِ اللَّهِۖ
X
അല്ലാഹുവിന്റെ അനുമതിയോടെ
وَأُنَبِّئُكُم
X
ഞാന്‍ താങ്കള്‍ക്ക് വിവരിച്ചു തരും
بِمَا تَأْكُلُونَ
X
നിങ്ങള്‍ തിന്നുന്നതെന്തെന്നും
وَمَا تَدَّخِرُونَ
X
നിങ്ങള്‍ സൂക്ഷിച്ചു വെക്കുന്നതെന്തെന്നും
فِي بُيُوتِكُمْۚ
X
നിങ്ങളുടെ വീടുകളില്‍
إِنَّ فِي ذَٰلِكَ
X
തീര്‍ച്ചയായും അതിലുണ്ട്
لَآيَةً
X
അടയാളങ്ങള്‍
لَّكُمْ
X
നിങ്ങള്‍ക്ക്
إِن كُنتُم
X
നിങ്ങളാണെങ്കില്‍
مُّؤْمِنِينَ
X
വിശ്വാസികള്‍
﴿3:49﴾ وَمَا كَانَ لِنَفْسٍ
X
ഒരു ദേഹത്തിനും സാധ്യമല്ല
أَن تَمُوتَ
X
മരിക്കാന്‍
إِلَّا بِإِذْنِ اللَّهِ
X
ദൈവഹിതമനുസരിച്ചല്ലാതെ
كِتَابًا مُّؤَجَّلًاۗ
X
അവധി നിര്‍ണയിക്കപ്പെട്ട ഒരു രേഖയാണത്
وَمَن يُرِدْ
X
ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍
ثَوَابَ
X
പ്രതിഫലം
الدُّنْيَا
X
ഇഹലോകത്തിലെ
نُؤْتِهِ
X
നാം അവന് നല്‍കും
مِنْهَا
X
അതില്‍ നിന്ന്
وَمَن يُرِدْ
X
ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍
ثَوَابَ
X
പ്രതിഫലം
الْآخِرَةِ
X
പരലോകത്തെ
نُؤْتِهِ
X
നാം അവന് നല്‍കും
مِنْهَاۚ
X
അതില്‍ നിന്ന്
وَسَنَجْزِي
X
നാം (നല്ല) പ്രതിഫലം നല്‍കും
الشَّاكِرِينَ
X
നന്ദികാണിക്കുന്നവര്‍ക്ക്
﴿3:145﴾ وَلَقَدْ
X
തീര്‍ച്ചയായും
صَدَقَكُمُ
X
നിങ്ങളോട് നിറവേറ്റിയിരിക്കുന്നു
اللَّهُ
X
അല്ലാഹു
وَعْدَهُ
X
അവന്റെ വാഗ്ദാനം
إِذْ تَحُسُّونَهُم
X
നിങ്ങള്‍ അവരെ കൊന്നുകൊണ്ടിരിക്കുമ്പോള്‍, നശിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍
بِإِذْنِهِۖ
X
അവന്റെ (അല്ലാഹുവിന്റെ) അനുമതിപ്രകാരം
حَتَّىٰ إِذَا فَشِلْتُمْ
X
പിന്നെ നിങ്ങള്‍ ദുര്‍ബലരായിത്തീര്‍ന്നു
وَتَنَازَعْتُمْ
X
നിങ്ങള്‍ പരസ്പരം തര്‍ക്കിക്കുകയും ചെയ്തു
فِي الْأَمْرِ
X
കാര്യ(നിര്‍വഹണ)ത്തില്‍
وَعَصَيْتُم
X
നിങ്ങള്‍ അനുസരണക്കേട് കാണിക്കുകയും ചെയ്തു
مِّن بَعْدِ
X
ശേഷം
مَا أَرَاكُم
X
അവന്‍ നിങ്ങള്‍ക്ക് കാണിച്ചുതന്നതിന്
مَّا تُحِبُّونَۚ
X
നിങ്ങള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടത്
مِنكُم
X
നിങ്ങളിലുണ്ട്
مَّن يُرِيدُ
X
കൊതിക്കുന്നവര്‍
الدُّنْيَا
X
ഇഹലോകത്തെ (ഐഹിക ലാഭം)
وَمِنكُم
X
നിങ്ങളിലുണ്ട്
مَّن يُرِيدُ
X
കൊതിക്കുന്നവര്‍
الْآخِرَةَۚ
X
പരലോകം
ثُمَّ
X
പിന്നെ
صَرَفَكُمْ
X
അവന്‍ നിങ്ങളെ തിരിച്ചുവിട്ടു
عَنْهُمْ
X
അവരില്‍ നിന്ന്
لِيَبْتَلِيَكُمْۖ
X
നിങ്ങളെ പരീക്ഷിക്കാന്‍
وَلَقَدْ
X
തീര്‍ച്ചയായും
عَفَا
X
(അല്ലാഹു)മാപ്പേകിയിരിക്കുന്നു
عَنكُمْۗ
X
നിങ്ങള്‍ക്ക്
وَاللَّهُ
X
അല്ലാഹു
ذُو فَضْلٍ
X
ഔദാര്യമുള്ളവനാണ്
عَلَى الْمُؤْمِنِينَ
X
സത്യവിശ്വാസികളോട്
﴿3:152﴾ وَمَا أَصَابَكُمْ
X
നിങ്ങളെ ബാധിച്ച (വിപത്ത്)
يَوْمَ
X
ദിവസം
الْتَقَى
X
ഏറ്റുമുട്ടിയ
الْجَمْعَانِ
X
രണ്ടു വിഭാഗങ്ങള്‍
فَبِإِذْنِ اللَّهِ
X
അല്ലാഹുവിന്റെ അനുമതിയനുസരിച്ച് (ആകുന്നു)
وَلِيَعْلَمَ
X
അവന് തിരിച്ചറിയാന്‍ വേണ്ടി
الْمُؤْمِنِينَ
X
(യഥാര്‍ഥ) വിശ്വാസികളെ
﴿3:166﴾ وَمَن لَّمْ يَسْتَطِعْ
X
ആര്‍ക്കെങ്കിലും കഴിവില്ലെങ്കില്‍
مِنكُمْ
X
നിങ്ങളില്‍
طَوْلًا
X
ധനശേഷിയാല്‍
أَن يَنكِحَ
X
വിവാഹം ചെയ്യാന്‍
الْمُحْصَنَاتِ
X
കുലീനകളെ (സ്വതന്ത്ര സ്ത്രീകളെ)
الْمُؤْمِنَاتِ
X
സത്യവിശ്വാസിനികളായ
فَمِن مَّا مَلَكَتْ
X
അപ്പോള്‍ ഉടമപ്പെടുത്തിയവരില്‍ നിന്ന്
أَيْمَانُكُم
X
നിങ്ങളുടെ വലംകൈകള്‍
مِّن فَتَيَاتِكُمُ
X
നിങ്ങളുടെ യുവതികളില്‍പെട്ട
الْمُؤْمِنَاتِۚ
X
സത്യവിശ്വാസിനികളായ
وَاللَّهُ
X
അല്ലാഹു
أَعْلَمُ
X
ഏറ്റം അറിയുന്നു
بِإِيمَانِكُمۚ
X
നിങ്ങളുടെ വിശ്വാസത്തെക്കുറിച്ച്
بَعْضُكُم
X
നിങ്ങളില്‍ ചിലര്‍
مِّن بَعْضٍۚ
X
ചിലരില്‍ നിന്നുള്ളവര്‍
فَانكِحُوهُنَّ
X
അതിനാല്‍ അവരെ വിവാഹം ചെയ്തുകൊള്ളുക
بِإِذْنِ
X
അനുവാദത്തോടെ
أَهْلِهِنَّ
X
അവരുടെ രക്ഷിതാക്കളുടെ
وَآتُوهُنَّ
X
അവര്‍ക്ക് നല്‍കുക
أُجُورَهُنَّ
X
അവരുടെ വിവാഹ മൂല്യം
بِالْمَعْرُوفِ
X
ന്യായമായി
مُحْصَنَاتٍ
X
ചാരിത്യ്രവതികളായ നിലയില്‍
غَيْرَ مُسَافِحَاتٍ
X
അവിഹിതബന്ധത്തിലേര്‍പ്പടുന്നവരാവാതെ
وَلَا مُتَّخِذَاتِ
X
സ്വീകരിക്കുന്നവരാവാതെയും
أَخْدَانٍۚ
X
ജാരന്‍മാരെ
فَإِذَا أُحْصِنَّ
X
അവര്‍(ദാമ്പത്യത്തില്‍) സുരക്ഷിതരായാല്‍
فَإِنْ أَتَيْنَ
X
എന്നിട്ടും അവര്‍ കൊണ്ടുവന്നാല്‍ (ഏര്‍പ്പെട്ടാല്‍)
بِفَاحِشَةٍ
X
വല്ല നീചവൃത്തി(യിലും)യും
فَعَلَيْهِنَّ
X
അവര്‍ക്കുണ്ട്
نِصْفُ
X
പകുതി
مَا عَلَى الْمُحْصَنَاتِ
X
സ്വതന്ത്ര സ്ത്രീകളുടെമേലുള്ളതിന്റെ
مِنَ الْعَذَابِۚ
X
ശിക്ഷയില്‍ നിന്ന്
ذَٰلِكَ
X
അത്
لِمَنْ خَشِيَ
X
ഭയപ്പെടുന്നവര്‍ക്കുള്ളതാകുന്നു
الْعَنَتَ
X
ദുര്‍വൃത്തിയി(തെറ്റി)ല്‍ അകപ്പെട്ടുപോകുമെന്ന്
مِنكُمْۚ
X
നിങ്ങളില്‍ നിന്ന്
وَأَن تَصْبِرُوا
X
എന്നാല്‍ നിങ്ങള്‍ ക്ഷമിക്കുന്നതാണ്
خَيْرٌ
X
ഉത്തമം
لَّكُمْۗ
X
നിങ്ങള്‍ക്ക്
وَاللَّهُ
X
അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمٌ
X
പരമദയാലു
﴿4:25﴾ وَمَا أَرْسَلْنَا
X
നാം അയച്ചിട്ടില്ല
مِن رَّسُولٍ
X
ഒരു ദൂതനേയും
إِلَّا لِيُطَاعَ
X
അനുസരിക്കപ്പെടാന്‍ വേണ്ടിയല്ലാതെ
بِإِذْنِ اللَّهِۚ
X
അല്ലാഹുവിന്റെ കല്‍പനപ്രകാരം
وَلَوْ أَنَّهُمْ
X
തീര്‍ച്ചയായും അവര്‍ ആയിരുന്നെങ്കില്‍
إِذ ظَّلَمُوا
X
അക്രമം പ്രവര്‍ത്തിച്ചപ്പോള്‍
أَنفُسَهُمْ
X
തങ്ങളോട് തന്നെ
جَاءُوكَ
X
അവര്‍ നിന്റെ അടുത്ത് വന്നു
فَاسْتَغْفَرُوا
X
എന്നിട്ടവര്‍ മാപ്പിരന്നു
اللَّهَ
X
അല്ലാഹുവിനോട്
وَاسْتَغْفَرَ
X
പാപമോചനം തേടുകയും ചെയ്തു
لَهُمُ
X
അവര്‍ക്ക് വേണ്ടി
الرَّسُولُ
X
ദൈവദൂതന്‍
لَوَجَدُوا
X
തീര്‍ച്ചയായും അവര്‍ കണ്ടെത്തുമായിരുന്നു
اللَّهَ
X
അല്ലാഹുവിനെ
تَوَّابًا
X
പശ്ചാതാപം സ്വീകരിക്കുന്നവനായും
رَّحِيمًا
X
കരുണാമയനുമായും
﴿4:64﴾ يَهْدِي
X
നയിക്കുന്നു
بِهِ
X
അതുവഴി
اللَّهُ
X
അല്ലാഹു
مَنِ اتَّبَعَ
X
തേടിയവരെ
رِضْوَانَهُ
X
അവന്റെ (അല്ലാഹുവിന്റെ) തൃപ്തി
سُبُلَ السَّلَامِ
X
സമാധാനത്തിന്റെ പാതകളിലേക്ക്
وَيُخْرِجُهُم
X
അവന്‍ അവരെ പുറത്ത് കൊണ്ടുവരികയും ചെയ്യുന്നു
مِّنَ الظُّلُمَاتِ
X
അന്ധകാരങ്ങളില്‍നിന്ന്
إِلَى النُّورِ
X
വെളിച്ചത്തിലേക്ക്
بِإِذْنِهِ
X
അവന്റെ ഹിതത്താല്‍
وَيَهْدِيهِمْ
X
അവര്‍ അവരെ നയിക്കുകയും ചെയ്യുന്നു
إِلَىٰ صِرَاطٍ
X
വഴിയിലേക്ക്
مُّسْتَقِيمٍ
X
നേരായ
﴿5:16﴾ إِذْ قَالَ اللَّهُ
X
അല്ലാഹു പറഞ്ഞ സന്ദര്‍ഭം
يَا عِيسَى ابْنَ مَرْيَمَ
X
മര്‍യമിന്റെ മകന്‍ ഈസാ
اذْكُرْ
X
നീ ഓര്‍ക്കുക
نِعْمَتِي
X
എന്റെ അനുഗ്രഹം
عَلَيْكَ
X
നിനക്ക്(നല്‍കിയ)
وَعَلَىٰ وَالِدَتِكَ
X
നിന്റെ മാതാവിനും
إِذْ أَيَّدتُّكَ
X
നിന്നെ ഞാന്‍ കരുത്തനാക്കിയ സന്ദര്‍ഭത്തില്‍
بِرُوحِ
X
ആത്മാവിനാല്‍
الْقُدُسِ
X
പരിശുദ്ധമായ
تُكَلِّمُ
X
നീ സംസാരിക്കുന്നു
النَّاسَ
X
ജനങ്ങളോട്
فِي الْمَهْدِ
X
തൊട്ടിലില്‍വച്ച്
وَكَهْلًاۖ
X
മദ്ധ്യവയസ്കനായിരിക്കെയും
وَإِذْ عَلَّمْتُكَ
X
നിനക്ക് ഞാന്‍ പഠിപ്പിച്ചപ്പോഴും
الْكِتَابَ
X
എഴുത്ത്
وَالْحِكْمَةَ
X
യുക്തിജ്ഞാനവും
وَالتَّوْرَاةَ
X
തൗറാത്തും
وَالْإِنجِيلَۖ
X
ഇഞ്ചീലും
وَإِذْ تَخْلُقُ
X
നീ രൂപപ്പെടുത്തുന്ന സന്ദര്‍ഭത്തിലും
مِنَ الطِّينِ
X
കളിമണ്ണുകൊണ്ട്
كَهَيْئَةِ
X
രൂപംപോലുള്ളത്
الطَّيْرِ
X
പക്ഷിയുടെ
بِإِذْنِي
X
എന്റെ അനുമതിയോടെ
فَتَنفُخُ
X
പിന്നെ നീ ഊതുന്നു
فِيهَا
X
അതില്‍
فَتَكُونُ
X
അപ്പോള്‍ അത് ആയിത്തീരുന്നു
طَيْرًا
X
പക്ഷി
بِإِذْنِيۖ
X
എന്റെ ഹിതത്താല്‍
وَتُبْرِئُ
X
നീ സുഖപ്പെടുത്തുകയും ചെയ്യുന്നു
الْأَكْمَهَ
X
ജന്മനാ കുരുടനായവനെ
وَالْأَبْرَصَ
X
വെള്ളപ്പാണ്ഡുകാരനെയും
بِإِذْنِيۖ
X
എന്റെ ഹിതത്താല്‍
وَإِذْ تُخْرِجُ
X
നീ പുറത്ത് കൊണ്ടുവരുന്ന സന്ദര്‍ഭത്തിലും
الْمَوْتَىٰ
X
മരണപ്പെട്ടവരെ
بِإِذْنِيۖ
X
എന്റെ അനുമതിയോടെ
وَإِذْ كَفَفْتُ
X
ഞാന്‍ തടഞ്ഞ സന്ദര്‍ഭത്തിലും
بَنِي إِسْرَائِيلَ
X
ഇസ്രയേല്‍ മക്കളെ
عَنكَ
X
നിന്നില്‍നിന്ന്
إِذْ جِئْتَهُم
X
നീ അവരുടെയടുത്ത് ചെന്നപ്പോള്‍
بِالْبَيِّنَاتِ
X
വ്യക്തമായ തെളിവുകളുമായി
فَقَالَ
X
അപ്പോള്‍ പറഞ്ഞു
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
مِنْهُمْ
X
അവരിലെ
إِنْ هَٰذَا
X
ഇത് അല്ല
إِلَّا سِحْرٌ
X
ആഭിചാരം അല്ലാതെ
مُّبِينٌ
X
തെളിഞ്ഞ
﴿5:110﴾ وَالْبَلَدُ
X
പ്രദേശം
الطَّيِّبُ
X
നല്ല
يَخْرُجُ
X
കിളിര്‍ത്തു വരുന്നു
نَبَاتُهُ
X
അവിടത്തെ സസ്യങ്ങള്‍
بِإِذْنِ
X
അനുമതിയോടെ
رَبِّهِۖ
X
അതിന്റെ നാഥന്റെ
وَالَّذِي خَبُثَ
X
എന്നാല്‍ ചീത്തയായ (പ്രദേശം)
لَا يَخْرُجُ
X
അത് മുളച്ചു വരികയില്ല
إِلَّا نَكِدًاۚ
X
മോശപ്പെട്ടതല്ലാതെ
كَذَٰلِكَ
X
അവ്വിധം
نُصَرِّفُ
X
നാം വിവരിച്ചു കൊടുക്കുന്നു
الْآيَاتِ
X
പ്രമാണങ്ങള്‍
لِقَوْمٍ
X
ജനത്തിന്
يَشْكُرُونَ
X
അവര്‍ നന്ദി കാണിക്കുന്നു
﴿7:58﴾ الْآنَ
X
ഇപ്പോള്‍
خَفَّفَ اللَّهُ
X
അല്ലാഹു ലഘൂകരിച്ചിരിക്കുന്നു
عَنكُمْ
X
നിങ്ങള്‍ക്ക്
وَعَلِمَ
X
അവന്‍ അറിയുകയും ചെയ്തിരിക്കുന്നു
أَنَّ
X
തീര്‍ച്ചയായും
فِيكُمْ
X
നിങ്ങള്‍ക്കുണ്ട്
ضَعْفًاۚ
X
ബലഹീനത
فَإِن يَكُن
X
അതിനാല്‍ ഉണ്ടെങ്കില്‍
مِّنكُم
X
നിങ്ങളില്‍
مِّائَةٌ
X
നൂറുപേര്‍
صَابِرَةٌ
X
ക്ഷമാലുക്കളായ
يَغْلِبُوا
X
അവര്‍ ജയിക്കും
مِائَتَيْنِۚ
X
ഇരുനൂറുപേരെ
وَإِن يَكُن
X
ഉണ്ടെങ്കില്‍
مِّنكُمْ
X
നിങ്ങളില്‍
أَلْفٌ
X
ആയിരം പേര്‍
يَغْلِبُوا
X
അവര്‍ ജയിക്കും
أَلْفَيْنِ
X
രണ്ടായിരം പേരെ
بِإِذْنِ اللَّهِۗ
X
അല്ലാഹുവിന്റെ ഹിതപ്രകാരം
وَاللَّهُ
X
അല്ലാഹു
مَعَ
X
ഒപ്പമാണ്
الصَّابِرِينَ
X
ക്ഷമാലുക്കളുടെ
﴿8:66﴾ وَمَا كَانَ لِنَفْسٍ
X
ഒരു വ്യക്തിക്കുമാവുകയില്ല
أَن تُؤْمِنَ
X
സത്യവിശ്വാസം സ്വീകരിക്കാന്‍
إِلَّا بِإِذْنِ اللَّهِۚ
X
അല്ലാഹുവിന്റെ അനുമതിയോടുകൂടിയല്ലാതെ
وَيَجْعَلُ
X
അല്ലാഹു ആക്കുന്നു
الرِّجْسَ
X
മാലിന്യം
عَلَى الَّذِينَ
X
ഒരു കൂട്ടരുടെ മേല്‍
لَا يَعْقِلُونَ
X
അവര്‍ ആലോചിച്ച് മനസ്സിലാക്കുന്നില്ല
﴿10:100﴾ يَوْمَ
X
ദിനം
يَأْتِ
X
അത് വന്നെത്തുന്ന
لَا تَكَلَّمُ
X
സംസാരിക്കുകയില്ല
نَفْسٌ
X
ആരും
إِلَّا بِإِذْنِهِۚ
X
അല്ലാഹുവിന്റെ അനുമതിയോടെയല്ലാതെ
فَمِنْهُمْ
X
അപ്പോള്‍ അവരില്‍ ഉണ്ടായിരിക്കും
شَقِيٌّ
X
ഭാഗ്യഹീനന്‍
وَسَعِيدٌ
X
സൗഭാഗ്യവാനും
﴿11:105﴾ وَلَقَدْ
X
തീര്‍ച്ചയായും
أَرْسَلْنَا
X
നാം അയച്ചിട്ടുണ്ട്
رُسُلًا
X
ദൂതന്മാരെ
مِّن قَبْلِكَ
X
നിനക്കുമുമ്പ്
وَجَعَلْنَا
X
നാം ആക്കിയിട്ടുമുണ്ട്
لَهُمْ
X
അവര്‍ക്ക്
أَزْوَاجًا
X
ഇണകളെ
وَذُرِّيَّةًۚ
X
സന്താനങ്ങളെയും
وَمَا كَانَ
X
ആകാവതല്ല
لِرَسُولٍ
X
ഒരു ദൈവദൂതന്
أَن يَأْتِيَ
X
അദ്ദേഹം വരല്‍
بِآيَةٍ
X
ഒരു ദൃഷ്ടാന്തം കൊണ്ട്
إِلَّا بِإِذْنِ اللَّهِۗ
X
അല്ലാഹുവിന്റെ അനുമതിയോടെയല്ലാതെ
لِكُلِّ أَجَلٍ
X
എല്ലാ അവധിക്കുമുണ്ട്
كِتَابٌ
X
ഒരു പ്രമാണം
﴿13:38﴾ الٓر‌ۚ
X
അലിഫ് ലാം റാ
كِتَابٌ
X
ഇത് ഒരു വേദപുസ്തകം
أَنزَلْنَاهُ
X
നാം ഇതിനെ ഇറക്കിയിരിക്കുന്നു
إِلَيْكَ
X
നിനക്ക്
لِتُخْرِجَ
X
നീ നയിക്കാന്‍ വേണ്ടി
النَّاسَ
X
ജനങ്ങളെ
مِنَ الظُّلُمَاتِ
X
ഇരുളുകളില്‍ നിന്ന്
إِلَى النُّورِ
X
വെളിച്ചത്തിലേക്ക്
بِإِذْنِ
X
അനുവാദത്തോടെ
رَبِّهِمْ
X
അവരുടെ നാഥന്റെ
إِلَىٰ صِرَاطِ
X
മാര്‍ഗ്ഗത്തിലേക്ക്
الْعَزِيزِ
X
പ്രതാപിയുടെ
الْحَمِيدِ
X
സ്തുത്യര്‍ഹനായവന്റെ
﴿14:1﴾ قَالَتْ
X
പറഞ്ഞു
لَهُمْ
X
അവരോട്
رُسُلُهُمْ
X
അവരുടെ ദൂതന്മാര്‍
إِن نَّحْنُ
X
ഞങ്ങള്‍ അല്ല
إِلَّا بَشَرٌ
X
മനുഷ്യരല്ലാതെ
مِّثْلُكُمْ
X
നിങ്ങളെ പോലുള്ള
وَلَٰكِنَّ اللَّهَ
X
പക്ഷേ അല്ലാഹു
يَمُنُّ
X
പ്രത്യേകം അനുഗ്രഹിക്കുന്നു
عَلَىٰ مَن يَشَاءُ
X
അവന്‍ ഇച്ഛിക്കുന്നവരെ
مِنْ عِبَادِهِۖ
X
തന്റെ ദാസരില്‍ നിന്ന്
وَمَا كَانَ لَنَا
X
ഞങ്ങള്‍ക്ക് നിവൃത്തിയില്ല
أَن نَّأْتِيَكُم
X
ഞങ്ങള്‍ നിങ്ങളുടെ അടുത്ത് വരാന്‍
بِسُلْطَانٍ
X
ഒരു തെളിവും കൊണ്ട്
إِلَّا بِإِذْنِ اللَّهِۚ
X
അല്ലാഹുവിന്റെ ഹിതമനുസരിച്ചല്ലാതെ
وَعَلَى اللَّهِ
X
അല്ലാഹുവിലാണ്
فَلْيَتَوَكَّلِ
X
ഭരമേല്‍പിക്കേണ്ടത്
الْمُؤْمِنُونَ
X
സത്യവിശ്വാസികള്‍
﴿14:11﴾ وَأُدْخِلَ
X
പ്രവേശിപ്പിക്കപ്പെടും
الَّذِينَ آمَنُوا
X
സത്യവിശ്വാസം സ്വീകരിച്ചവര്‍
وَعَمِلُوا
X
പ്രവര്‍ത്തിച്ചവരും
الصَّالِحَاتِ
X
സല്‍കര്‍മ്മങ്ങള്‍
جَنَّاتٍ
X
സ്വര്‍ഗങ്ങളില്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തിലൂടെ
الْأَنْهَارُ
X
നദികള്‍
خَالِدِينَ
X
സത്യവാസികളായി
فِيهَا
X
അതില്‍
بِإِذْنِ
X
ഹിതാനുസാരം
رَبِّهِمْۖ
X
അവരുടെ നാഥന്റെ
تَحِيَّتُهُمْ
X
അവരുടെ അഭിവാദ്യം
فِيهَا
X
അവിടെ
سَلَامٌ
X
സലാം(സമാധാനം) ആയിരിക്കും
﴿14:23﴾ تُؤْتِي
X
അത് നല്‍കുന്നു
أُكُلَهَا
X
അതിന്റെ ഫലങ്ങള്‍
كُلَّ حِينٍ
X
എല്ലായ്പോഴും
بِإِذْنِ
X
അനുമതിയോടെ
رَبِّهَاۗ
X
അതിന്റെ നാഥന്റെ
وَيَضْرِبُ
X
ഉദാഹരിക്കുന്നു
اللَّهُ
X
അല്ലാഹു
الْأَمْثَالَ
X
ഉദാഹരണങ്ങള്‍
لِلنَّاسِ
X
ജനങ്ങള്‍ക്കുവേണ്ടി
لَعَلَّهُمْ
X
അവര്‍ ആയേക്കാം
يَتَذَكَّرُونَ
X
അവര്‍ ചിന്തിക്കുന്നു
﴿14:25﴾ أَلَمْ تَرَ
X
നീ കണ്ടിട്ടില്ലേ
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു ആണെന്ന്
سَخَّرَ
X
അവന്‍ കീഴ്പ്പെടുത്തിത്തന്നു
لَكُم
X
നിങ്ങള്‍ക്ക്
مَّا فِي الْأَرْضِ
X
ഭൂമിയിലുള്ളത്
وَالْفُلْكَ
X
കപ്പലിനെയും
تَجْرِي
X
അത് സഞ്ചരിക്കുന്നു
فِي الْبَحْرِ
X
സമുദ്രത്തില്‍
بِأَمْرِهِ
X
അവന്റെ കല്‍പന പ്രകാരം
وَيُمْسِكُ
X
അവന്‍ പിടിച്ചുനിര്‍ത്തുന്നു
السَّمَاءَ
X
ആകാശത്തെ
أَن تَقَعَ
X
അത് പതിക്കാതിരിക്കാന്‍
عَلَى الْأَرْضِ
X
ഭൂമിയുടെ മേല്‍
إِلَّا بِإِذْنِهِۗ
X
അവന്റെ അനുമതിയില്ലാതെ
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
بِالنَّاسِ
X
ജനങ്ങളോട്
لَرَءُوفٌ
X
അലിവുള്ളവന്‍
رَّحِيمٌ
X
കാരുണ്യവാനും
﴿22:65﴾ وَدَاعِيًا
X
ക്ഷണിക്കുന്നവനായും
إِلَى اللَّهِ
X
അല്ലാഹുവിലേക്ക്
بِإِذْنِهِ
X
അവന്റെ അനുമതി പ്രകാരം
وَسِرَاجًا
X
വിളക്കായും
مُّنِيرًا
X
പ്രകാശം പരത്തുന്ന
﴿33:46﴾ وَلِسُلَيْمَانَ
X
സുലൈമാന്(നാം അധീനപ്പെടുത്തിക്കൊടുത്തു)
الرِّيحَ
X
കാറ്റിനെ
غُدُوُّهَا
X
അതിന്റെ പ്രഭാത സഞ്ചാരം
شَهْرٌ
X
ഒരു മാസത്തെ ദൂരമാണ്
وَرَوَاحُهَا
X
അതിന്റെ സായാഹ്ന സഞ്ചാരവും
شَهْرٌۖ
X
ഒരു മാസത്തെ ദൂരമാണ്
وَأَسَلْنَا
X
നാം ഒഴുക്കിക്കൊടുത്തു
لَهُ
X
അദ്ദേഹത്തിന്
عَيْنَ
X
ഉറവ
الْقِطْرِۖ
X
ഉരുകിയ ചെമ്പിന്റെ
وَمِنَ الْجِنِّ
X
ജിന്നുകളില്‍ നിന്നുണ്ടായിരുന്നു
مَن يَعْمَلُ
X
ജോലി ചെയ്യുന്നവര്‍
بَيْنَ يَدَيْهِ
X
അദ്ദേഹത്തിന്റെ മുമ്പാകെ
بِإِذْنِ رَبِّهِۖ
X
തന്റെ നാഥന്റെ നിര്‍ദേശാനുസാരം
وَمَن يَزِغْ
X
ആരെങ്കിലും ലംഘിച്ചാല്‍
مِنْهُمْ
X
അവരില്‍
عَنْ أَمْرِنَا
X
നമ്മുടെ കല്‍പന
نُذِقْهُ
X
നാമവനെ ആസ്വദിപ്പിക്കും
مِنْ عَذَابِ
X
ശിക്ഷ
السَّعِيرِ
X
ആളിക്കത്തുന്ന നരകത്തിലെ
﴿34:12﴾ ثُمَّ
X
പിന്നീട്
أَوْرَثْنَا
X
നാം അവകാശികളാക്കി
الْكِتَابَ
X
ഈ വേദപുസ്തകത്തിന്റെ
الَّذِينَ اصْطَفَيْنَا
X
നാം പ്രത്യേകം തെരഞ്ഞെടുത്തവരെ
مِنْ عِبَادِنَاۖ
X
നമ്മുടെ ദാസന്മാരില്‍നിന്ന്
فَمِنْهُمْ
X
അവരിലുണ്ട്
ظَالِمٌ
X
അതിക്രമം കാട്ടുന്നവര്‍
لِّنَفْسِهِ
X
സ്വന്തത്തോട്
وَمِنْهُم
X
അവരിലുണ്ട്
مُّقْتَصِدٌ
X
മധ്യനിലപാട് പുലര്‍ത്തുന്നവര്‍
وَمِنْهُمْ
X
അവരിലുണ്ട്
سَابِقٌ
X
മുന്നേറുന്നവര്‍
بِالْخَيْرَاتِ
X
നന്മകളില്‍
بِإِذْنِ اللَّهِۚ
X
ദൈവഹിതത്തിനൊത്ത്
ذَٰلِكَ
X
ഇത്
هُوَ
X
ഇതുതന്നെ
الْفَضْلُ
X
അനുഗ്രഹം
الْكَبِيرُ
X
അതിമഹത്തായ
﴿35:32﴾ وَلَقَدْ أَرْسَلْنَا
X
തീര്‍ച്ചയായും നാം നിയോഗിച്ചിട്ടുണ്ട്
رُسُلًا
X
ദൂതന്‍മാരെ
مِّن قَبْلِكَ
X
നിനക്കു മുമ്പ്
مِنْهُم
X
അവരിലുണ്ട്
مَّن قَصَصْنَا
X
നാം ചരിത്രം വിവരിച്ചു തന്നിട്ടുള്ളവര്‍
عَلَيْكَ
X
നിനക്ക്
وَمِنْهُم
X
അവരിലുണ്ട്
مَّن لَّمْ نَقْصُصْ
X
നാം ചരിത്രം വിവരിച്ചു തന്നിട്ടില്ലാത്തവരും
عَلَيْكَۗ
X
നിനക്ക്
وَمَا كَانَ لِرَسُولٍ
X
ഒരു ദൈവദൂതനുമാവില്ല
أَن يَأْتِيَ
X
വരാന്‍
بِآيَةٍ
X
ഒരു ദൃഷ്ടാന്തവുമായി
إِلَّا بِإِذْنِ اللَّهِۚ
X
അല്ലാഹുവിന്റെ അനുമതിയോടെയല്ലാതെ
فَإِذَا جَاءَ
X
അങ്ങനെ വന്നാല്‍
أَمْرُ اللَّهِ
X
അല്ലാഹുവിന്റെ കല്‍പന
قُضِيَ
X
വിധിക്കപ്പെടുന്നതാണ്
بِالْحَقِّ
X
ന്യായപൂര്‍വം
وَخَسِرَ
X
നഷ്ടത്തിലകപ്പെടുകയും ചെയ്തു
هُنَالِكَ
X
അവിടെ
الْمُبْطِلُونَ
X
അസത്യവാദികള്‍
﴿40:78﴾ وَمَا كَانَ لِبَشَرٍ
X
ഒരു മനുഷ്യന്നും ഉണ്ടാവുകയില്ല
أَن يُكَلِّمَهُ
X
അവനോട് സംസാരിക്കുകയെന്നത്
اللَّهُ
X
അല്ലാഹു
إِلَّا وَحْيًا
X
ദിവ്യബോധനമായിട്ടല്ലാതെ
أَوْ مِن وَرَاءِ حِجَابٍ
X
അല്ലെങ്കില്‍ മറക്കുപിന്നില്‍നിന്ന്
أَوْ يُرْسِلَ
X
അല്ലെങ്കില്‍ അവന്‍ അയച്ചുകൊണ്ട്
رَسُولًا
X
ഒരു ദൂതനെ
فَيُوحِيَ
X
അപ്പോള്‍ അദ്ദേഹം ബോധനം നല്‍കുന്നു
بِإِذْنِهِ
X
അവന്റെ അനുമതിയോടെ
مَا يَشَاءُۚ
X
അവനിച്ഛിക്കുന്നത്
إِنَّهُ
X
തീര്‍ച്ചയായും അവന്‍ (അല്ലാഹു)
عَلِيٌّ
X
ഉന്നതനാണ്
حَكِيمٌ
X
അഭിജ്ഞനും
﴿42:51﴾ إِنَّمَا
X
നിശ്ചയം
النَّجْوَىٰ
X
രഹസ്യഭാഷണം
مِنَ الشَّيْطَانِ
X
പിശാചില്‍നിന്നുളളതാകുന്നു
لِيَحْزُنَ
X
ദുഃഖിക്കാന്‍ വേണ്ടി
الَّذِينَ آمَنُوا
X
അതില്‍ വിശ്വസിച്ചവര്‍
وَلَيْسَ بِضَارِّهِمْ
X
അവര്‍ക്ക് ദ്രോഹം വരുത്തുന്നത്
شَيْئًا
X
ഒട്ടും
إِلَّا
X
അല്ലാതെ
بِإِذْنِ
X
അനുമതിയോടെ
اللَّهِۚ
X
അല്ലാഹുവിന്റെ
وَعَلَى اللَّهِ
X
അല്ലാഹുവില്‍
فَلْيَتَوَكَّلِ
X
ഭരമേല്‍പിച്ചുകൊള്ളട്ടെ
الْمُؤْمِنُونَ
X
സത്യവിശ്വാസികള്‍
﴿58:10﴾ مَا قَطَعْتُم
X
നിങ്ങള്‍ മുറിച്ചത്
مِّن لِّينَةٍ
X
ഈത്തപ്പനയില്‍നിന്ന്
أَوْ تَرَكْتُمُوهَا
X
അല്ലെങ്കില്‍ നിങ്ങള്‍ ഉപേക്ഷിച്ചത്
قَائِمَةً
X
നില്‍ക്കുന്നവയായിട്ട്
عَلَىٰ أُصُولِهَا
X
അവയുടെ മുരട്ടുകളില്‍
فَبِإِذْنِ
X
അനുമതിയോടെയാണ്
اللَّهِ
X
അല്ലാഹുവിന്റെ
وَلِيُخْزِيَ
X
അപമാനിതരാക്കാനും
الْفَاسِقِينَ
X
അധര്‍മകാരികളെ
﴿59:5﴾ مَا أَصَابَ
X
ബാധിച്ചിട്ടില്ല
مِن مُّصِيبَةٍ
X
ഒരാപത്തും
إِلَّا
X
അല്ലാതെ
بِإِذْنِ اللَّهِۗ
X
അല്ലാഹുവിന്റെ അനുമതിയോടെ
وَمَن
X
ആര്‍
يُؤْمِن
X
വിശ്വസിക്കുന്നു
بِاللَّهِ
X
അല്ലാഹുവില്‍
يَهْدِ
X
അവന്‍ നേര്‍വഴിയിലാക്കും
قَلْبَهُۚ
X
അവന്റെ മനസ്സിനെ
وَاللَّهُ
X
അല്ലാഹു
بِكُلِّ شَيْءٍ
X
എല്ലാ കാര്യവും
عَلِيمٌ
X
നന്നായറിയുന്നവനാണ്
﴿64:11﴾ تَنَزَّلُ
X
ഇറങ്ങിവരുന്നു
الْمَلَائِكَةُ
X
മലക്കുകള്‍
وَالرُّوحُ
X
ജിബ്‌രീലും
فِيهَا
X
അതില്‍(ആ രാവില്‍)
بِإِذْنِ
X
ഉത്തരവുമായി
رَبِّهِم
X
അവരുടെ നാഥന്റെ
مِّن كُلِّ أَمْرٍ
X
എല്ലാ കാര്യങ്ങളെയും സംബന്ധിച്ച
﴿97:4﴾