Repeated Words in Quran

< >
Total Found : 2
وَإِذْ قُلْتُمْ
X
നിങ്ങള്‍ പറഞ്ഞ സന്ദര്‍ഭം
يَا مُوسَىٰ
X
ഓ മുസാ
لَن نَّصْبِرَ
X
ഞങ്ങള്‍ സഹിക്കുകയില്ലതന്നെ
عَلَىٰ طَعَامٍ
X
അന്നത്തില്‍
وَاحِدٍ
X
ഒരേ
فَادْعُ
X
അതിനാല്‍ താങ്കള്‍ പ്രാര്‍ത്ഥിക്കുക
لَنَا
X
ഞങ്ങള്‍ക്കുവേണ്ടി
رَبَّكَ
X
താങ്കളുടെ നാഥനോട്
يُخْرِجْ
X
അവന്‍ ഉല്‍പാദിപ്പിച്ചുതരട്ടെ
لَنَا
X
ഞങ്ങള്‍ക്ക്
مِمَّا تُنبِتُ
X
വിളയിക്കുന്നതില്‍നിന്ന്
الْأَرْضُ
X
ഭൂമി
مِن بَقْلِهَا
X
അതായത് അതിലെ ചീര
وَقِثَّائِهَا
X
അതിലെ കക്കരിയും
وَفُومِهَا
X
അതിലെ ഗോതമ്പും
وَعَدَسِهَا
X
അതിലെ പയറും
وَبَصَلِهَاۖ
X
അതിലെ ഉള്ളിയും
قَالَ
X
അദ്ദേഹം പറഞ്ഞു
أَتَسْتَبْدِلُونَ
X
നിങ്ങള്‍ പകരം ആവശ്യപ്പെടുകയാണോ
الَّذِي هُوَ أَدْنَىٰ
X
ഏറെ താണതിനെ
بِالَّذِي هُوَ خَيْرٌۚ
X
അത്യുത്തമമായതിന്നു പകരം
اهْبِطُوا
X
നിങ്ങള്‍ ഇറങ്ങിക്കൊള്ളുക
مِصْرًا
X
ഏതെങ്കിലും പട്ടണത്തിലേക്ക്
فَإِنَّ لَكُم
X
എന്നാല്‍ നിശ്ചയം നിങ്ങള്‍ക്കുണ്ട്
مَّا سَأَلْتُمْۗ
X
നിങ്ങള്‍ ചോദിച്ചത്
وَضُرِبَتْ
X
അടിച്ചേല്‍പിക്കപ്പെട്ടു
عَلَيْهِمُ
X
അവര്‍ക്കുമേലെ
الذِّلَّةُ
X
നിന്ദ്യത
وَالْمَسْكَنَةُ
X
ദൈന്യതയും
وَبَاءُوا
X
അവര്‍ മടങ്ങുകയും ചെയ്തു
بِغَضَبٍ
X
കോപവുമായി
مِّنَ اللَّهِۗ
X
അല്ലാഹുവില്‍നിന്നുള്ള
ذَٰلِكَ
X
അത്
بِأَنَّهُمْ كَانُوا
X
അവര്‍ ആയിരുന്നതുകൊണ്ടാണ്
يَكْفُرُونَ
X
അവര്‍ നിഷേധിക്കുന്നു
بِآيَاتِ اللَّهِ
X
അല്ലാഹുവിന്റെ തെളിവുകളെ
وَيَقْتُلُونَ
X
അവര്‍ കൊല്ലുകയും ചെയ്യുന്നു
النَّبِيِّينَ
X
പ്രവാചകന്മാരെ
بِغَيْرِ الْحَقِّۗ
X
അന്യായമായി
ذَٰلِكَ
X
അത്
بِمَا عَصَوا
X
അവര്‍ ധിക്കരിച്ചത് കൊണ്ടാണ്
وَّكَانُوا
X
അവര്‍ ആയിരുന്നതിനാലും
يَعْتَدُونَ
X
അവര്‍ പരിധിവിട്ട് പ്രവര്‍ത്തിക്കുന്നു
﴿2:61﴾ الَّذِينَ يَأْكُلُونَ
X
തിന്നുന്നവര്‍
الرِّبَا
X
പലിശ
لَا يَقُومُونَ
X
എഴുന്നേല്‍ക്കുകയില്ല
إِلَّا كَمَا يَقُومُ
X
എഴുന്നേല്‍ക്കുന്നതുപോലെയല്ലാതെ
الَّذِي يَتَخَبَّطُهُ
X
ബാധിച്ചിരിക്കുന്നവന്‍
الشَّيْطَانُ
X
പിശാച്
مِنَ الْمَسِّۚ
X
സ്പര്‍ശിച്ചത് മൂലം
ذَٰلِكَ
X
അത്
بِأَنَّهُمْ قَالُوا
X
അവര്‍ പറയുന്നത് കൊണ്ടാണ്
إِنَّمَا الْبَيْعُ
X
തീര്‍ച്ചയായും കച്ചവടം
مِثْلُ الرِّبَاۗ
X
പലിശ പോലെ(മാത്രമാണ്)
وَأَحَلَّ اللَّهُ
X
അല്ലാഹു അനുവദിച്ചിരിക്കുന്നു
الْبَيْعَ
X
കച്ചവടം
وَحَرَّمَ
X
നിരോധിച്ചിരിക്കുന്നു
الرِّبَاۚ
X
പലിശ
فَمَن جَاءَهُ
X
അപ്പോള്‍ വന്നുകിട്ടിയവന്‍
مَوْعِظَةٌ
X
ഉപദേശം
مِّن رَّبِّهِ
X
തന്റെ നാഥനില്‍ നിന്നുള്ള
فَانتَهَىٰ
X
അപ്പോള്‍ അവന്‍ വിരമിക്കുകയും ചെയ്തു
فَلَهُ
X
എന്നാല്‍ അവനുണ്ട്
مَا سَلَفَ
X
കഴിഞ്ഞു പോയത്
وَأَمْرُهُ
X
അവന്റെ കാര്യം
إِلَى اللَّهِۖ
X
(അല്ലാഹുവിലേക്കാണ്) അല്ലാഹുവിന്റെ തീരുമാനത്തിന് വിടുക
وَمَنْ عَادَ
X
ആരെങ്കിലും മടങ്ങിയാല്‍
فَأُولَٰئِكَ
X
അവര്‍
أَصْحَابُ النَّارِۖ
X
നരകാവകാശികളാണ്
هُمْ
X
അവര്‍
فِيهَا
X
അതില്‍
خَالِدُونَ
X
നിത്യവാസികളാണ്
﴿2:275﴾ ذَٰلِكَ
X
അത്
بِأَنَّهُمْ
X
കാരണം അവര്‍
قَالُوا
X
അവര്‍ പറഞ്ഞു, വാദിച്ചു
لَن تَمَسَّنَا
X
ഞങ്ങളെ തൊടില്ലെന്ന്
النَّارُ
X
നരകത്തീ
إِلَّا أَيَّامًا
X
ഏതാനും നാളുകള്‍ അല്ലാതെ
مَّعْدُودَاتٍۖ
X
നിര്‍ണിതമായ, എണ്ണപ്പെട്ട
وَغَرَّهُمْ
X
അവരെ വഞ്ചിച്ചിരിക്കുന്നു
فِي دِينِهِم
X
അവരുടെ മതകാര്യത്തില്‍
مَّا كَانُوا يَفْتَرُونَ
X
അവര്‍ സ്വയം കെട്ടിച്ചമച്ചുകൊണ്ടിരുന്നത്
﴿3:24﴾ وَمِنْ أَهْلِ الْكِتَابِ
X
വേദക്കാരിലുണ്ട്
مَنْ
X
ചിലര്‍
إِن تَأْمَنْهُ
X
നീ അവനെ വിശ്വസിച്ചേല്‍പിച്ചാല്‍
بِقِنطَارٍ
X
ഒരു (സ്വര്‍ണ)കൂമ്പാരം
يُؤَدِّهِ
X
അത് അവന്‍ തിരിച്ചുതരും
إِلَيْكَ
X
നിനക്ക്
وَمِنْهُم
X
അവരിലുണ്ട്
مَّنْ
X
ചിലര്‍
إِن تَأْمَنْهُ
X
നീ അവനെ വിശ്വസിച്ചേല്‍പിച്ചാല്‍
بِدِينَارٍ
X
ഒരു ദീനാര്‍
لَّا يُؤَدِّهِ
X
അത് അവന്‍ തിരിച്ചുനല്‍കുകയില്ല
إِلَيْكَ
X
നിനക്ക്
إِلَّا مَا دُمْتَ عَلَيْهِ قَائِمًاۗ
X
നീ അവനെ നിരന്തരം പിന്തുടര്‍ന്നാലല്ലാതെ
ذَٰلِكَ
X
അത്
بِأَنَّهُمْ قَالُوا
X
അവര്‍ പറഞ്ഞതുകൊണ്ടാണ്
لَيْسَ
X
ഇല്ല
عَلَيْنَا
X
നമ്മുടെ മേല്‍
فِي الْأُمِّيِّينَ
X
നിരക്ഷരരുടെ കാര്യത്തില്‍
سَبِيلٌ
X
ഒരു മാര്‍ഗവും(ഒരു കുറ്റവും)
وَيَقُولُونَ
X
അവര്‍ പറയുകയും ചെയ്യുന്നു
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
الْكَذِبَ
X
കള്ളം
وَهُمْ
X
അവരായിരിക്കെ
يَعْلَمُونَ
X
അവര്‍ അറിയുന്നു
﴿3:75﴾ ضُرِبَتْ
X
അടിക്കപ്പെട്ടിരിക്കുന്നു, മുദ്രിതമായിരിക്കുന്നു
عَلَيْهِمُ
X
അവരുടെ മേല്‍
الذِّلَّةُ
X
നിന്ദ്യത, അപമാനം
أَيْنَ مَا ثُقِفُوا
X
അവര്‍ എവിടെ കാണപ്പെട്ടാലും
إِلَّا بِحَبْلٍ
X
പാശം (അവലംബം) കൊണ്ടല്ലാതെ
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്നുള്ള
وَحَبْلٍ
X
പാശ(അവലംബ)വും കൊണ്ടല്ലാതെ
مِّنَ النَّاسِ
X
ജനങ്ങളില്‍ നിന്നുള്ള
وَبَاءُوا
X
അവര്‍ വിധേയരായിരിക്കുന്നു, അവര്‍ മടങ്ങിയിരിക്കുന്നു
بِغَضَبٍ
X
കോപത്തിന്ന് , കോപംകൊണ്ട്
مِّنَ اللَّهِ
X
അല്ലാഹുവില്‍നിന്നുള്ള
وَضُرِبَتْ عَلَيْهِمُ
X
അവരുടെ മേല്‍ അടി(ച്ചേല്‍പി)ക്കപ്പെട്ടിരിക്കുന്നു
الْمَسْكَنَةُۚ
X
ഹീനത്വം
ذَٰلِكَ
X
അത്
بِأَنَّهُمْ
X
അവര്‍ ആയിരുന്നത് കൊണ്ടാണ്
كَانُوا يَكْفُرُونَ
X
അവര്‍ നിഷേധിക്കുന്നു
بِآيَاتِ اللَّهِ
X
അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ
وَيَقْتُلُونَ
X
അവര്‍ വധിക്കുകയും ചെയ്യുന്നു
الْأَنبِيَاءَ
X
പ്രവാചകന്‍മാരെ
بِغَيْرِ حَقٍّۚ
X
ഒരു ന്യായവുമില്ലാതെ
ذَٰلِكَ
X
അത്
بِمَا عَصَوا
X
അവര്‍ ധിക്കരിച്ചതുകൊണ്ടാണ്
وَّكَانُوا يَعْتَدُونَ
X
അവര്‍ അതിക്രമം പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു
﴿3:112﴾ وَإِذَا نَادَيْتُمْ
X
നിങ്ങള്‍ വിളിച്ചാല്‍
إِلَى الصَّلَاةِ
X
നമസ്കാരത്തിലേക്ക്
اتَّخَذُوهَا
X
അവരതിനെ ആക്കി(ആക്കുന്നു)
هُزُوًا
X
പരിഹാസപാത്രം
وَلَعِبًاۚ
X
കളിയും
ذَٰلِكَ
X
അത്
بِأَنَّهُمْ
X
തീര്‍ച്ചയായും അവരായതിനാലാണ്
قَوْمٌ
X
ജനം
لَّا يَعْقِلُونَ
X
അവര്‍ ആലോചിച്ചറിയുന്നില്ല(ആലോചിച്ചറിയാത്ത)
﴿5:58﴾ فَانتَقَمْنَا
X
അതിനാല്‍ നാം പ്രതികാരം ചെയ്തു
مِنْهُمْ
X
അവരോട്
فَأَغْرَقْنَاهُمْ
X
അങ്ങനെ നാം അവരെ മുക്കി
فِي الْيَمِّ
X
കടലില്‍
بِأَنَّهُمْ
X
കാരണം തീര്‍ച്ചയായും അവര്‍
كَذَّبُوا
X
അവര്‍ തള്ളിക്കളഞ്ഞു
بِآيَاتِنَا
X
നമ്മുടെ ദൃഷ്ടാന്തങ്ങളെ
وَكَانُوا
X
അവരാവുകയും ചെയ്തു
عَنْهَا
X
അവയെപ്പറ്റി
غَافِلِينَ
X
അശ്രദ്ധര്‍
﴿7:136﴾ سَأَصْرِفُ
X
ഞാന്‍ തെറ്റിച്ചു കളയും
عَنْ آيَاتِيَ
X
എന്റെ തെളിവുകളില്‍ നിന്ന്
الَّذِينَ يَتَكَبَّرُونَ
X
അഹങ്കരിച്ചു നടക്കുന്നവരെ
فِي الْأَرْضِ
X
ഭൂമിയില്‍
بِغَيْرِ
X
കൂടാതെ
الْحَقِّ
X
ന്യായം
وَإِن يَرَوْا
X
അവര്‍ കണ്ടാലും
كُلَّ آيَةٍ
X
എല്ലാ തെളിവും
لَّا يُؤْمِنُوا
X
അവര്‍ വിശ്വസിക്കുകയില്ല
بِهَا
X
അതില്‍
وَإِن يَرَوْا
X
അവര്‍ കണ്ടാല്‍
سَبِيلَ الرُّشْدِ
X
നേര്‍വഴി
لَا يَتَّخِذُوهُ
X
അതിനെ അവര്‍ സ്വീകരിക്കുകയില്ല
سَبِيلًا
X
മാര്‍ഗമായി
وَإِن يَرَوْا
X
അവര്‍ കണ്ടാല്‍
سَبِيلَ الْغَيِّ
X
ദുര്‍മാര്‍ഗം
يَتَّخِذُوهُ
X
അതിനെ അവര്‍ സ്വീകരിക്കും
سَبِيلًاۚ
X
മാര്‍ഗമായി
ذَٰلِكَ
X
അത്
بِأَنَّهُمْ
X
തീര്‍ച്ചയായും അവര്‍ ആയതിനാലാണ്
كَذَّبُوا
X
അവര്‍ കള്ളമാക്കി തള്ളി
بِآيَاتِنَا
X
നമ്മുടെ വചനങ്ങളെ
وَكَانُوا
X
അവര്‍ ആവുകയും ചെയ്തിരുന്നു
عَنْهَا
X
അവയെ
غَافِلِينَ
X
അവഗണിക്കുന്നവര്‍
﴿7:146﴾ ذَٰلِكَ
X
അത്
بِأَنَّهُمْ
X
കാരണം തീര്‍ച്ചയായും അവര്‍
شَاقُّوا اللَّهَ
X
അവര്‍ അല്ലാഹുവെ എതിര്‍ത്തു
وَرَسُولَهُۚ
X
അവന്റെ ദൂതനെയും
وَمَن
X
ആരെങ്കിലും
يُشَاقِقِ
X
എതിര്‍ക്കുന്നു(വെങ്കില്‍)
اللَّهَ
X
അല്ലാഹുവിനെ
وَرَسُولَهُ
X
അവന്റെ ദൂതനെയും
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
شَدِيدُ
X
കഠിനനാണ്
الْعِقَابِ
X
ശിക്ഷയില്‍
﴿8:13﴾ يَا أَيُّهَا النَّبِيُّ
X
നബിയേ
حَرِّضِ
X
നീ പ്രേരിപ്പിക്കുക
الْمُؤْمِنِينَ
X
സത്യവിശ്വാസികളെ
عَلَى الْقِتَالِۚ
X
യുദ്ധത്തിന്
إِن يَكُن
X
ഉണ്ടെങ്കില്‍
مِّنكُمْ
X
നിങ്ങളില്‍
عِشْرُونَ
X
ഇരുപത് (പേര്‍)
صَابِرُونَ
X
ക്ഷമാശീലരായ
يَغْلِبُوا
X
അവര്‍ ജയിക്കും
مِائَتَيْنِۚ
X
ഇരുനൂറുപേരെ
وَإِن يَكُن
X
ഉണ്ടെങ്കില്‍
مِّنكُم
X
നിങ്ങളില്‍
مِّائَةٌ
X
നൂറു (പേര്‍)
يَغْلِبُوا
X
അവര്‍ ജയിക്കും
أَلْفًا
X
ആയിരം പേരെ
مِّنَ الَّذِينَ كَفَرُوا
X
സത്യനിഷേധികളിലെ
بِأَنَّهُمْ
X
തീര്‍ച്ചയായും അവര്‍ ആയതിനാല്‍
قَوْمٌ
X
ജനം
لَّا يَفْقَهُونَ
X
അവര്‍ കാര്യബോധമില്ലാത്തവരാകുന്നു
﴿8:65﴾ وَإِنْ أَحَدٌ
X
ആരെങ്കിലും
مِّنَ الْمُشْرِكِينَ
X
ബഹുദൈവവിശ്വാസികളില്‍പെട്ട
اسْتَجَارَكَ
X
നിന്നോട് അഭയം തേടിയാല്‍
فَأَجِرْهُ
X
അവന് നീ അഭയം നല്‍കുക
حَتَّىٰ يَسْمَعَ
X
അവന്‍ കേള്‍ക്കാന്‍ വേണ്ടി
كَلَامَ اللَّهِ
X
അല്ലാഹുവിന്റെ വചനം
ثُمَّ أَبْلِغْهُ
X
പിന്നെ അവനെ എത്തിച്ചുകൊടുക്കുക
مَأْمَنَهُۚ
X
അവന്റെ സുരക്ഷാ സ്ഥാനത്ത്
ذَٰلِكَ
X
ഇതെല്ലാം ചെയ്യുന്നത്
بِأَنَّهُمْ
X
നിശ്ചയം അവര്‍ ആയതിനാലാണ്
قَوْمٌ لَّا يَعْلَمُونَ
X
അറിവില്ലാത്ത ജനത
﴿9:6﴾ لَا تَعْتَذِرُوا
X
ഇനി നിങ്ങള്‍ ഒഴികഴിവുകള്‍ പറയേണ്ട
قَدْ كَفَرْتُم
X
തീര്‍ച്ചയായും നിങ്ങള്‍ നിഷേധിച്ചിരിക്കുന്നു
بَعْدَ إِيمَانِكُمْۚ
X
നിങ്ങളുടെ വിശ്വാസത്തിനു ശേഷം
إِن نَّعْفُ
X
നാം മാപ്പു നല്‍കിയാല്‍ (തന്നെ)
عَن طَائِفَةٍ
X
ഒരു വിഭാഗത്തിന്
مِّنكُمْ
X
നിങ്ങളിലെ
نُعَذِّبْ
X
നാം ശിക്ഷിക്കുക തന്നെ ചെയ്യും
طَائِفَةً
X
മറ്റൊരു വിഭാഗത്തെ
بِأَنَّهُمْ
X
കാരണം അവര്‍
كَانُوا
X
അവരായിരുന്നു
مُجْرِمِينَ
X
കുറ്റവാളികള്‍
﴿9:66﴾ اسْتَغْفِرْ
X
നീ മാപ്പപേക്ഷിക്കുക
لَهُمْ
X
അവര്‍ക്കു വേണ്ടി
أَوْ لَا تَسْتَغْفِرْ
X
അല്ലെങ്കില്‍ മാപ്പപേക്ഷിക്കാതിരിക്കുക
لَهُمْ
X
അവര്‍ക്കു വേണ്ടി
إِن تَسْتَغْفِرْ
X
നീ മാപ്പപേക്ഷിച്ചാല്‍
لَهُمْ
X
അവര്‍ക്കു വേണ്ടി
سَبْعِينَ مَرَّةً
X
എഴുപത് പ്രാവശ്യം
فَلَن يَغْفِرَ اللَّهُ
X
അല്ലാഹു പൊറുത്തു കൊടുക്കുകയേയില്ല
لَهُمْۚ
X
അവര്‍ക്ക്
ذَٰلِكَ
X
അത്
بِأَنَّهُمْ
X
അവര്‍ ആയത് കൊണ്ട്
كَفَرُوا
X
അവര്‍ നിഷേധിച്ചു
بِاللَّهِ
X
അല്ലാഹുവിനെ
وَرَسُولِهِۗ
X
അവന്റെ ദൂതനെയും
وَاللَّهُ
X
അല്ലാഹു
لَا يَهْدِي
X
നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ
X
ജനത്തെ
الْفَاسِقِينَ
X
അധാര്‍മികരായ
﴿9:80﴾ مَا كَانَ
X
പാടുള്ളതല്ല (അനുവാദമില്ല)
لِأَهْلِ الْمَدِينَةِ
X
മദീനക്കാര്‍ക്ക്
وَمَنْ حَوْلَهُم
X
അവരുടെ പരിസരത്തുള്ളവര്‍ക്കും
مِّنَ الْأَعْرَابِ
X
ഗ്രാമീണ അറബികളില്‍നിന്നുള്ള
أَن يَتَخَلَّفُوا
X
പിന്മാറി നില്‍ക്കാന്‍
عَن رَّسُولِ اللَّهِ
X
അല്ലാഹുവിന്റെ ദൂതനെവിട്ട്
وَلَا يَرْغَبُوا بِأَنفُسِهِمْ
X
സ്വന്തം കാര്യത്തില്‍ താല്‍പര്യം കാണിക്കാനും
عَن نَّفْسِهِۚ
X
അദ്ദേഹത്തെ അവഗണിച്ച്
ذَٰلِكَ
X
അത്
بِأَنَّهُمْ
X
അവരാണെന്നത്കൊണ്ടാകുന്നു
لَا يُصِيبُهُمْ
X
അവരെ ബാധിക്കുകയില്ല
ظَمَأٌ
X
ദാഹം
وَلَا نَصَبٌ
X
ക്ഷീണവും
وَلَا مَخْمَصَةٌ
X
വിശപ്പും
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
وَلَا يَطَئُونَ
X
അവര്‍ കാല്‍വെക്കുന്നുമില്ല
مَوْطِئًا
X
വല്ല സ്ഥാനത്തും
يَغِيظُ الْكُفَّارَ
X
സത്യനിഷേധികളെ കോപിപ്പിക്കുന്ന
وَلَا يَنَالُونَ
X
അവര്‍ ഏല്‍പിക്കുകയുമില്ല
مِنْ عَدُوٍّ
X
ശത്രുവിന്ന്
نَّيْلًا
X
വല്ല നാശവും
إِلَّا كُتِبَ
X
രേഖപ്പെടുത്തിയിട്ടല്ലാതെ
لَهُم
X
അവര്‍ക്ക്
بِهِ
X
അത് കാരണമായി
عَمَلٌ صَالِحٌۚ
X
സല്‍കര്‍മം
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يُضِيعُ
X
നഷ്ടപ്പെടുത്തുകയില്ല
أَجْرَ
X
പ്രതിഫലം
الْمُحْسِنِينَ
X
സല്‍കര്‍മികളുടെ
﴿9:120﴾ وَإِذَا مَا أُنزِلَتْ
X
അവതരിക്കുമ്പോള്‍
سُورَةٌ
X
വല്ല അദ്ധ്യായവും
نَّظَرَ
X
നോക്കും
بَعْضُهُمْ
X
അവരില്‍ ചിലര്‍
إِلَىٰ بَعْضٍ
X
മറ്റു ചിലരെ
هَلْ يَرَاكُم
X
നിങ്ങളെ കാണുന്നുണ്ടോഎന്ന്
مِّنْ أَحَدٍ
X
ആരെങ്കിലും
ثُمَّ انصَرَفُواۚ
X
പിന്നീടവര്‍ പിന്തിരിഞ്ഞുപോകുന്നു
صَرَفَ اللَّهُ
X
അല്ലാഹു തെറ്റിച്ചുകളഞ്ഞിരിക്കുന്നു
قُلُوبَهُم
X
അവരുടെ മനസ്സുകളെ
بِأَنَّهُمْ
X
കാരണം അവര്‍
قَوْمٌ
X
ഒരു ജനതയാണ്
لَّا يَفْقَهُونَ
X
കാര്യം മനസ്സിലാക്കാത്ത
﴿9:127﴾ ذَٰلِكَ
X
അത്
بِأَنَّهُمُ اسْتَحَبُّوا
X
അവര്‍ ഇഷ്ടപ്പെട്ടതിനാലാണ്
الْحَيَاةَ الدُّنْيَا
X
ഐഹിക ജീവിതം
عَلَى الْآخِرَةِ
X
പരലോകത്തേക്കാള്‍
وَأَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يَهْدِي
X
സന്‍മാര്‍ഗത്തിലാക്കുകയില്ല (എന്നതിനാലും)
الْقَوْمَ
X
ജനത്തെ
الْكَافِرِينَ
X
സത്യനിഷേധികളായ
﴿16:107﴾ ذَٰلِكَ
X
അത്
جَزَاؤُهُم
X
അവര്‍ക്കുള്ള പ്രതിഫലമാണ്
بِأَنَّهُمْ كَفَرُوا
X
അവര്‍ നിഷേധിച്ചതിനാല്‍
بِآيَاتِنَا
X
നമ്മുടെ ദൃഷ്ടാന്തങ്ങളെ
وَقَالُوا
X
അവര്‍ പറയുകയും ചെയ്തു
أَإِذَا كُنَّا
X
ഞങ്ങളായാലുമോ
عِظَامًا
X
എല്ലുകളും
وَرُفَاتًا
X
തുരുമ്പും
أَإِنَّا
X
ഞങ്ങളോ
لَمَبْعُوثُونَ
X
ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവര്‍
خَلْقًا
X
ഒരു സൃഷ്ടിയായിട്ട്
جَدِيدًا
X
പുതിയ
﴿17:98﴾ أُذِنَ
X
(തിരിച്ചടിക്കാന്‍) അനുവാദം നല്‍കപ്പെട്ടിരിക്കുന്നു
لِلَّذِينَ
X
ഒരുകൂട്ടര്‍ക്ക്
يُقَاتَلُونَ
X
അവര്‍ യുദ്ധത്തിനിരയാകുന്നു
بِأَنَّهُمْ ظُلِمُواۚ
X
അവര്‍ അക്രമിക്കപ്പെട്ടു എന്നതിനാല്‍
وَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
عَلَىٰ نَصْرِهِمْ
X
അവരുടെ സഹായത്തിന്‌ (അവരെ സഹായിക്കാന്‍)
لَقَدِيرٌ
X
കഴിവുറ്റവന്‍ തന്നെ
﴿22:39﴾ ذَٰلِكُم
X
അത്
بِأَنَّهُ
X
തീര്‍ച്ചയായും ഇക്കാരണത്താലാകുന്നു
إِذَا دُعِيَ اللَّهُ
X
അല്ലാഹുവിലേക്ക് വിളിക്കപ്പെട്ടപ്പോള്‍
وَحْدَهُ
X
അവനിലേക്ക് മാത്രമായി
كَفَرْتُمْۖ
X
നിങ്ങളത് നിരാകരിച്ചു
وَإِن يُشْرَكْ بِهِ
X
അവനില്‍ പങ്കുചേര്‍ക്കപ്പെടുമ്പോള്‍
تُؤْمِنُواۚ
X
നിങ്ങളത് വിശ്വസിക്കുകയും ചെയ്യുന്നു
فَالْحُكْمُ
X
ഇനി വിധിതീര്‍പ്പ്
لِلَّهِ
X
അല്ലാഹുവിന്നാണ്
الْعَلِيِّ
X
ഉന്നതനായ
الْكَبِيرِ
X
മഹാനുമായ
﴿40:12﴾ ذَٰلِكَ
X
അത്
بِأَنَّهُمْ كَانَت
X
തീര്‍ച്ചയായും അവരായതു കൊണ്ടാണ്
تَّأْتِيهِمْ
X
അവരുടെ അടുക്കല്‍ ചെന്നിരുന്നു
رُسُلُهُم
X
അവരിലേക്കുള്ള ദൂതന്‍മാര്‍
بِالْبَيِّنَاتِ
X
(വ്യക്തമായ) തെളിവുകളുമായി
فَكَفَرُوا
X
എന്നിട്ട് അവര്‍ അവിശ്വസിച്ചു കളഞ്ഞു
فَأَخَذَهُمُ اللَّهُۚ
X
അതിനാല്‍ അല്ലാഹു അവരെ പിടികൂടി
إِنَّهُ
X
നിശ്ചയമായും അവന്‍
قَوِيٌّ
X
ശക്തനാണ്
شَدِيدُ الْعِقَابِ
X
കഠിനമായി ശിക്ഷിക്കുന്നവനും
﴿40:22﴾ ذَٰلِكَ
X
അത്
بِأَنَّهُمْ
X
നിശ്ചയം അവര്‍
كَرِهُوا
X
അവര്‍ വെറുത്തു(വെറുത്തത് കാരണമാണ്)
مَا أَنزَلَ اللَّهُ
X
അല്ലാഹു അവതരിപ്പിച്ചതിനെ
فَأَحْبَطَ
X
അതിനാലവന്‍ പാഴാക്കി
أَعْمَالَهُمْ
X
അവരുടെ പ്രവര്‍ത്തനങ്ങളെ
﴿47:9﴾ ذَٰلِكَ
X
അത്
بِأَنَّهُمْ
X
നിശ്ചയം അവര്‍
قَالُوا
X
അവര്‍ പറഞ്ഞു(പറഞ്ഞതിനാലാണ്)
لِلَّذِينَ كَرِهُوا
X
വെറുത്തവരോട്
مَا نَزَّلَ اللَّهُ
X
അല്ലാഹു അവതരിപ്പിച്ചതിനെ
سَنُطِيعُكُمْ
X
ഞങ്ങള്‍ നിങ്ങളെ അനുസരിച്ചു കൊള്ളാം (എന്ന്)
فِي بَعْضِ الْأَمْرِۖ
X
ചില കാര്യങ്ങളില്‍
وَاللَّهُ يَعْلَمُ
X
അല്ലാഹു അറിയുന്നു
إِسْرَارَهُمْ
X
അവര്‍ രഹസ്യമാക്കിവെക്കുന്നത്
﴿47:26﴾ ذَٰلِكَ
X
അത്
بِأَنَّهُمُ
X
നിശ്ചയം, അവരായതുകൊണ്ടാണ്
اتَّبَعُوا
X
അവര്‍ പിന്‍പറ്റി
مَا أَسْخَطَ
X
അനിഷ്ടമുണ്ടാക്കിയതിനെ
اللَّهَ
X
അല്ലാഹുവിന്
وَكَرِهُوا
X
അവര്‍ വെറുക്കുകയും ചെയ്തു
رِضْوَانَهُ
X
അവന്റെ തൃപ്തിയെ
فَأَحْبَطَ
X
അതിനാല്‍ അവന്‍ പാഴാക്കി
أَعْمَالَهُمْ
X
അവരുടെ പ്രവര്‍ത്തനങ്ങളെ
﴿47:28﴾ ذَٰلِكَ
X
അത്
بِأَنَّهُمْ
X
നിശ്ചയം, അവരായതുകൊണ്ടാണ്
شَاقُّوا
X
അവര്‍ വിരോധം വെച്ചുപുലര്‍ത്തി
اللَّهَ
X
അല്ലാഹുവിനോട്
وَرَسُولَهُۖ
X
അവന്റെ ദൂതനോടും
وَمَن يُشَاقِّ
X
ആര്‍ വിരോധം വെച്ചുപുലര്‍ത്തുന്നുവോ
اللَّهَ
X
അല്ലാഹുവിനോട്
فَإِنَّ اللَّهَ
X
നിശ്ചയം, അല്ലാഹു
شَدِيدُ الْعِقَابِ
X
കഠിനമായി ശിക്ഷിക്കുന്നവനാണ്
﴿59:4﴾ لَأَنتُمْ
X
നിങ്ങളോടാണ്
أَشَدُّ
X
കൂടുതല്‍ കഠിനം
رَهْبَةً
X
ഭയത്തില്‍
فِي صُدُورِهِم
X
അവരുടെ മനസ്സുകളില്‍
مِّنَ اللَّهِۚ
X
അല്ലാഹുവിനേക്കാള്‍
ذَٰلِكَ
X
അത്
بِأَنَّهُمْ
X
നിശ്ചയമായും അവരാണെന്നതു കൊണ്ടാണ്
قَوْمٌ
X
ഒരു ജനത
لَّا يَفْقَهُونَ
X
കാര്യം ഗ്രഹിക്കാത്ത
﴿59:13﴾ لَا يُقَاتِلُونَكُمْ
X
അവര്‍ നിങ്ങളോട് യുദ്ധം ചെയ്യുകയില്ല
جَمِيعًا
X
എല്ലാവരും ഒരുമിച്ച്
إِلَّا
X
അല്ലാതെ
فِي قُرًى
X
നാടുകളില്‍
مُّحَصَّنَةٍ
X
കോട്ടയായി നിര്‍മിക്കപ്പെട്ട
أَوْ
X
അല്ലെങ്കില്‍
مِن وَرَاءِ
X
പിന്നില്‍നിന്ന്
جُدُرٍۚ
X
മതിലുകളുടെ
بَأْسُهُم
X
അവരുടെ പോര്
بَيْنَهُمْ
X
അവര്‍ക്കിടയില്‍
شَدِيدٌۚ
X
അതിരൂക്ഷമാണ്
تَحْسَبُهُمْ
X
അവരെക്കുറിച്ച് നീ കരുതുന്നു
جَمِيعًا
X
ഒറ്റക്കെട്ടാണെന്ന്
وَقُلُوبُهُمْ
X
അവരുടെ ഹൃദയങ്ങള്‍
شَتَّىٰۚ
X
വിഭിന്നങ്ങളാണ്
ذَٰلِكَ
X
അത്
بِأَنَّهُمْ
X
നിശ്ചയം അവരാണെന്നതുകൊണ്ടാണ്
قَوْمٌ
X
ഒരു ജനത
لَّا يَعْقِلُونَ
X
കാര്യം ഗ്രഹിക്കാത്ത
﴿59:14﴾ ذَٰلِكَ
X
അത്
بِأَنَّهُمْ
X
അവരായതിന്റെ ഫലമാണ്
آمَنُوا
X
അവര്‍ വിശ്വസിച്ചു
ثُمَّ
X
പിന്നെ
كَفَرُوا
X
അവര്‍ നിഷേധിച്ചു
فَطُبِعَ
X
അങ്ങനെ മുദ്രവെക്കപ്പെട്ടു
عَلَىٰ قُلُوبِهِمْ
X
അവരുടെ ഹൃദയങ്ങള്‍ക്ക്
فَهُمْ
X
അതിനാല്‍ അവര്‍
لَا يَفْقَهُونَ
X
അവര്‍ക്ക് ഗ്രഹിക്കാനാവുന്നില്ല
﴿63:3﴾ ذَٰلِكَ
X
അത്
بِأَنَّهُ
X
എന്നതുകൊണ്ടാണ്
كَانَت تَّأْتِيهِمْ
X
അവരുടെ അടുത്ത് വന്നുകൊണ്ടിരുന്നു
رُسُلُهُم
X
അവര്‍ക്കുള്ള ദൂതന്മാര്‍
بِالْبَيِّنَاتِ
X
വ്യക്തമായ തെളിവുകളുമായി
فَقَالُوا
X
അപ്പോള്‍ അവര്‍ പറഞ്ഞു
أَبَشَرٌ
X
മനുഷ്യരോ?
يَهْدُونَنَا
X
ഞങ്ങളെ വഴികാട്ടുന്നത്
فَكَفَرُوا
X
അങ്ങനെ അവര്‍ നിഷേധിച്ചു
وَتَوَلَّواۚ
X
അവര്‍ പിന്തിരിയുകയും ചെയ്തു
وَّاسْتَغْنَى اللَّهُۚ
X
അല്ലാഹു സ്വയം പര്യാപ്തനായിരിക്കുന്നു
وَاللَّهُ
X
അല്ലാഹു
غَنِيٌّ
X
ആശ്രയമാവശ്യമില്ലാത്തവനാണ്
حَمِيدٌ
X
സ്തുത്യര്‍ഹനും
﴿64:6﴾